You are on page 1of 3

കാഴ്ച /സിനിമ

തമിഴ കത്ത് ജാതി സമവാക്യങ്ങ  ളെ


പുനരാനയിക് കുന്ന ദ്രൗപദി , കന്നി മാടം
എന്നീ സിനിമ കൾ കാണുന്നു.
ജാതിയെ പ്രമേയവത്കരിക്കുന്ന
ഈ സിനിമകൾ സമൂഹത് തോട്
എന്താണ് ചെയ്യുന്നത്?
എങ്ങനെ  യൊക്കെ ഈ സിനിമകൾ
തമിഴ് യാഥാർഥ്യങ്ങള െ
പ്രശ്നവ  ത്കരിക്കുന്നു?

ബ്ലെയ്സ് ജോണി

ചലച്ചിത്രവ്യവസായത്തിൻ െറ ഓരോ ഘട്ടത്തിലും അ


തിൻെറ കല/ രാഷ്ട്രീയ മൂല്യങ്ങള്‍ സജീവമായ ചര്‍ച്ചക്ക്
വിഷയ  മായിട്ടുണ്
 ട്. കലാപര  മോ രാഷ്ട്രീയപര  മോ ആയ
ഊന്നലുകള  െ കേന്ദ്രീകരി
 ച്ച് മാത്രം രൂപംകൊള്ളുന്ന സി
നിമാപഠനങ്ങള്‍ സമകാലിക വ്യവഹാരങ്ങളില്‍ ഏറക്കു
റെ അപ്രസക്തവുമാണ്. എന്നാല്‍, കല വിനിമയം ചെ
യ്യുന്ന രാഷ്ട്രീയധ്വനികളെ കണ്ടെത്തുകയെന്ന  താണ്
ഏതൊരു കലാനിരൂപണത്തെയും കാലികമാക്കുന്നത്.
ഇത്തര  മൊരു സന്ദര്‍ഭത്തില്‍, വിപണിമൂല്യങ്ങള  െ മാത്രം
ലക്ഷ്യം വെക്കുന്ന ജനപ്രിയചിത്രങ്ങള്‍ വിഭാവനം ചെയ്യു
ന്ന കലയുടെ രാഷ്ട്രീയം എന്താവാം? നിലനില്‍ക്കുന്ന
സാമൂഹികക്ര  മത്തിൻെറ ദുര്‍മേദസ്  സുകളെ തരിമ്പും ബാ
ധിക്കാതെ സംരക്ഷിക്കുന്ന പിന്തിരിപ്പന്‍ ഭാവമോ പുരോ
ഗമനപരമായ ആശയങ്ങളെ അഭ്രപാളിയിലെത്തിക്കുക
യെന്ന ദൗത്യമോ പിന്‍പറ്റുന്ന ചിത്രങ്ങള്‍ കൃത്യമായി പാ
ലിക്കുന്ന പ്രചാരണസ്വഭാവത്തില്‍ കലയുടെ രാഷ്ട്രീയ
ത്തിനുപരി വിപണിയുടെ രാഷ്ട്രീയം തിരയുന്നത  ാവും
ഉചിതം. ഇത്തരമൊരു പശ്ചാത്തലത്തിലാണ് തമിഴക
ത്തെ തിരശ്ശീലയില്‍ ജാതിസമവാക്യങ്ങളെ പുനരാനയ  ി
ക്കുന്നതിനു കാരണമായ ദ്രൗപദി, കന്നി മാടം തുടങ്ങി
യ ചിത്രങ്ങളെ പിന്‍പറ്റിയരങ്ങേറുന്ന ആരോഗ്യകരവ  ും
‘ദ്രൗപദി’യിൽ റിച്ചാർഡ് ഋഷിയും ഷീല രാജ്കുമാറും അനാരോഗ്യകര  വുമായ വാദപ്ര  തിവാദങ്ങള്‍ വിശകലന
വിധേയ  മാക്കേണ്ടത്  .
മോഹന്‍ ജിയുടെ സംവിധാനത്  തില്‍ റിച്ചാര്‍ഡ് ഋഷി,

ചലച്ചിത്രരാഷ്ട്രീയത്തിൻ െറ ഷീല രാജ്കുമാര്‍ , കരുണാസ് തുട ങ്ങിയ വര്‍ മുഖ്യവേ


ഷങ്ങളിലെത്തിയ ‘ദ്രൗപദി’, ബോസ് വെങ്കട് സംവിധാ
നം ചെയ്ത പുതുമുഖ ചിത്രമായ ‘കന്നി മാടം’ എന്നിവ

നാനാർഥങ്ങൾ

ജാതിസമ വാക്യങ്ങള  െയും വരേണ്യബോധത്തെ  യ
 ും തി
കച്ചും വൈരുധ്യാത്മകമായ രീതിയിലാണ് അഭ്രപാളി
യിലെത്തിച്ചിരിക്കുന്നത്. ജാതിമിശ്രവിവാഹം, വരേണ്യ
ബോധം തുടങ്ങിയവയെ ഇരു ചിത്രങ്ങളും വ്യത്യസ്ത
മോഹന്‍
 ജി നിലപാടുകളിലാണ് സമീപിക്കുന്നത്. ജാതിയ  ുടെ മഹ
ത്ത്വവും തനിമയും വിളംബരംചെയ്യുന്നതില്‍  ശ്രദ്ധ കേ

72    
ആഴ്ചപ്പതിപ്പ്   2020
ഏപ്രിൽ 13     73
കാഴ്ച /സിനിമ

പൊതുവില്‍ രണ്ടു ഗണങ്ങ  ള  ായി തിരിക്കാവുന്നതാണ്. ത്രത്തിനുള്ള പുരസ്കാര ം ബ്രാഹ്മണ മൂല്യങ്ങള്‍ക്ക്


 മുന്നി
1. സാമ്പത്തികമായും ജാതീയമായും ശാക്തീകരിക്കപ്പെ ല്‍ തേവര്‍ സമുദായാംഗമായ നായകന്‍  കീഴ്പ്പെടുന്ന വേ
ട്ട തമിഴകത്തെ പിന്നാക്ക സമുദായ പ്രീണനം ലക്ഷ്യ ദം പുതുത് എന്ന ചിത്രത്തോടൊപ്പം ഒരേ ഒരു ഗ്രാമത്തി
മാക്കി നിര്‍മിക്കപ്പെട്ടവയാണ് അവയിലാദ്യം. മണ്‍വാ ലെ എന്ന ചിത്രവും പങ്കിട്ടുവെന്നത് ഒരു വിരോധാഭാസ
സനൈ (1983), മുതല്‍ മര്യാദൈ (1985), തേവര്‍ മക മായി കാണാവുന്നത  ാണ്!).
ന്‍ (1992), ചിന്ന ഗൗണ്ടര്‍ (1992), യജമാന്‍ (1993), നാ
ട്ടാമൈ (1994) തുടങ്ങിയവ മുതല്‍ വിരുമാണ്ടി (2004),
സണ്ട ക്കേ ാഴി (2005), വംശം (2010), മദയാനക്കൂട്ടം
തിരശ്ശീലയിലെ ജാതിയുടെ
(2013), കൊടിവീരന്‍ (2017), സണ്ടക്കോഴി 2 (2019) തു ബലത  ന്ത്രങ്ങ
 ള്‍

ടങ്ങിയ ചിത്രങ്ങള്‍ ഏതാനും ചില ഉദാഹരണങ്ങ  ള്‍ ഇവിടെ പരാമര്‍ശിക്കപ്പെ  ട്ട ചിത്രങ്ങളിലെ വരേണ്യതയെ
മാത്രം. സ്വസമുദായത്തിനുള്ളിലെ ആഭ്യന്തരപ്രശ്ന സംബന്ധിച്ച നിലപ  ാടുകള്‍ ഒരു മുന്നുരയ
 ായി പരിഗണി
ങ്ങളെ മുന്‍നിര്‍ത്തി നിര്‍മിക്കപ്പെടുന്ന ഇത്തരം ചിത്ര ച്ചുകൊണ്ടാവണം ദ്രൗപദി, കന്നി മാടം എന്നീ ചിത്രങ്ങ
ങ്ങള്‍ സാമൂഹിക ശ്രേണീക രണത്തിലെ തങ്ങള  ുടെ ള്‍ സംവദിക്കുന്ന വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ചര്‍ച്ചചെ
ജാതി യിട ത്തെ സുശ ക്ത മാക്കുക എന്ന ദൗത്യം ഫ യ്യപ്പെടേ
 ണ്ടത് . ജാതിമിശ്രവിവാഹം എന്ന സാമൂഹികപ്ര  
ലപ്രദമായി നിറവേറ്റുന്നു. ക്രിയയെ അനുകൂലിച്ചും പ്രതി  കൂലിച്ചും നിര്‍മിക്കപ്പെട്ട ചി
2. ജാതിരഹ  ിതമെന്ന പൊയ്മുഖത്തേ  ാടെ അവത  രിപ്പിക്ക ത്രങ്ങളെന്ന നിലയില്‍ ഇരുചിത്രങ്ങളും വ്യക്തമ ായ രാ
പ്പെടുന്ന, പൊതുവിഷയ  ങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രങ്ങ ഷ്ട്രീയ പക്ഷപ  ാതിത്വം പുലര്‍ത്തുന്നുണ്ട്.
ളാണ് മറ്റൊരു വിഭാഗം. ജാതി, വിദ്യാഭ്യാസം, സംവര പ്രദര്‍ശനത്തിനെത്തുന്നതിനു മുമ്പുതന്നെ ട്രെയിലറില്‍
ണം, അഴിമതി തുടങ്ങിയ വിഷയങ്ങളെ മുന്‍നിര്‍ത്തി സൂചിപ്പിക്ക പ്പെട്ട ജാതിപര ാമര്‍ശ
 ങ്ങള്‍മൂ
 ലം ഏറെ വിവാദ
മധ്യവര്‍ഗ ഇംഗിതങ്ങളെ തിരശ്ശീലയിലവതരിപ്പിക്കാന്‍ ങ്ങള്‍ സൃഷ്ടിച്ച സിനിമയാണ് ദ്രൗപദി. തൻെറ ഭാര്യയായ
ശ്രമിക്കുന്ന ഇത്തരം ചിത്രങ്ങള്‍ സമൂഹത്തില്‍ നിലനി ദ്രൗപദിയെയും അവളുടെ സഹോദരിയെയും ദുരഭി  മാന
ല്‍ക്കുന്ന ജാതി അസമത്വങ്ങളെ കഴിവ്, യോഗ്യത എ ക്കൊലക്ക് ഇരയാക്കിയെന്ന വാര്‍ത്തയുടെ പശ്ചാത്തല
ന്നിവയുടെ മാനദണ്ഡങ്ങള  ുപയേ
 ാഗിച്ച് വിശകലനം ചെ ത്തില്‍ രുദ്ര പ്രഭാകരനെ പൊലീസ് അറസ്റ് ചെ റ് യ്യുന്നിട
യ്യുന്നു. തമിഴ് ചലച്ചിത്രമേഖലയില്‍ ഇത്തരം ആശങ്കക
ള്‍ പങ്കുവെക്കുന്ന ചിത്രങ്ങളി  ലധ ികവും ബ്രാഹ്മണ  ജ  ീ
വിതവുമായി ബന്ധപ്പെട്ടാണ് പ്രതിനിധാനം ചെയ്യപ്പെ
ട്ടിട്ടുള്ളത് എന്നത് ശ്രദ്ധയ  ര്‍ഹിക്കുന്ന മറ്റൊരു വസ്തു ജാതിമിശ്രവിവാഹങ്ങള്‍ പ്രമേയമാകുന്ന 
തയാണ്. സില നേരങ്കളില്‍ സില മനിതര്‍കള്‍ (1975), തമ ിഴ് ചിത്രങ്ങളു
 ടെ പ
 തിവ് വഴികള ില്‍നിന്ന് 
വരുമയിന്‍ നിറം സിവപ്പ് (1980), ജെൻറില്‍മാന്‍ (1993), ‘കന്നി മാടം’ വ്യത്യസ്തമാകുന്നത് പെണ്ണുടലിനെ  
അന്യന്‍ (2005) തുടങ്ങിയ ചിത്രങ്ങളി  ല്‍ നിരവധി കീഴാ മുന്‍നിര്‍ത്തി
 യുള്ള ജാതിവരേണ്യതയുടെ 
ള, സംവര ണ
 വ  ിരുദ്ധ സൂചനക  ളുണ്ട്. ബോധ്യങ്ങളില്‍നിന്ന് വ്യക്തമായ അകലം 
സംവരണവിരുദ്ധ നിലപാടുകള്‍ പരസ  ്യമായി പ്രഖ്യാ
പിച്ചുകൊണ്ട് കുപ്രസിദ്ധി നേടിയ ചിത്രമാണ് ഒരേ ഒരു പാലിക്കുന്നുവെന്നതിനാലാണ്.
‘കന്നി മാട’ത്തിൽ ശ്രീറാം കാർത്തിക്
ഗ്രാമത്തിലേ (1989). ശങ്കരശ  ാസ്ത്രികളുടെ (പൂര്‍ണം വി
ശ്വനാഥന്‍  ) മകള്‍ ഗായത്രി (ലക്ഷ്മി) ബ്രാഹ്മണ സ്വത്വം മ
ന്ദ്രീകരിക്കുന്ന ‘ദ്രൗപദി’, ജാതിമിശ്ര വിവാഹങ്ങള  െ ആ റച്ചുെവച്ചുകൊണ്ട് കറുപ്പായി എന്ന സംവരണ സമുദാ ത്താണ് ‘ദ്രൗപദി’ ആരംഭിക്കുന്നത്. പിന്നീട് ജാമ്യത്തിലിറ
പത്കര  മ ായ പ്രവണത  യ
 ായാണ് പരിഗണിക്കുന്നത്. എ യാംഗമാണെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നേടി കലക്ടറാകു ങ്ങുന്ന അയാള്‍ ചെന്നൈയിലെ ഒരു രജിസ്ട്രാര്‍ ഓഫിസി
ന്നാല്‍, ‘കന്നി മാട’ത്തില്‍ മിശ്രവ
 ിവാഹങ്ങളേറ്റുവാങ്ങുന്ന ന്നതും അനുബന്ധ സംഭവങ്ങളുമാണ് ചിത്രത്തിൻെറ ല്‍ അരങ്ങേറുന്ന വിവാഹത്തട്ടിപ്പുകള്‍ക്ക് പിന്നിലെ രഹ
ജാതിബോധത്തിൻെറ പ്രഹരങ്ങളും ദുരഭിമാനക്കെ  ാല കാതല്‍. മുന്നാക്ക സമുദായത്തില്‍ ജനിച്ചതുകൊണ്ടു സ്യം കണ്ടെത്തുന്നു. പണത്തിനു വേണ്ടി ഉയര്‍ന്ന ജാതി
കള്‍ നടപ്പിലാക്കുന്ന മനുഷ്യത്വരഹിതമായ അവസ്ഥക മാത്രം തൻെറ മകള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസ യിലെ പെണ്‍കു ട്ടികളെ പ്രണയം നടിച്ച് വിവാഹം കഴിക്കു
ളും അവതരിപ്പിക്കുന്നു. രങ്ങള്‍ നഷ്ടപ്പെടുമെന്ന് ഭയപ്പെട ുന്ന ശങ്കരശ  ാസ്ത്രിക ന്ന ചില സംഘങ്ങളെക്കുറിച്ചുള്ള സൂചനകള്‍ അയാള്‍ക്ക്
ള്‍ ദൈവസഹായം (ചാരുഹാസന്‍) എന്ന തഹസില്‍ദാ ലഭിക്കുന്നു. തൻെറ മുഖം മറച്ചുകൊണ്ട് അത്തരം ആളു
അഭ്രപാളിയില്‍ ആളിപ്പട ര ുന്ന രുടെ സഹായത്തേ  ാടെ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നിര്‍മി
ക്കുന്നു. ചിത്രത്തില്‍ ഏറെ നിര്‍ണായകമെന്ന് പൊതുവി
കളെ കൊല്ലുന്ന രംഗങ്ങള്‍
ങ്ങളിലൂടെ വെളി
 അയാള്‍ ഓണ്‍ലൈന്‍
 പ്പെട ുത്തുന്നു. പ്രഭാകര
 മാധ്യമ
 ൻെറ ജീവിതത്തി
ജാതിബോധങ്ങള്‍  ല്‍ പരിഗണിക്കപ്പെടുന്ന ൈക്ലമാക്സ് രംഗത്തില്‍ ഗായ ല്‍ സംഭവിച്ച സംഗതി  കളെ അവതരിപ്പിച്ചുകൊണ്ട് മുന്നേ
തമിഴ് ചലച്
 ചിത്രമേഖല  യ
 ില്‍ വരേണ്യമൂല്യങ്ങളില്‍ അധി ത്രി/ കറുപ്പായി കോടതിയ  ില്‍ ഉന്നയിക്കുന്ന ജാതിസ  ംവ റുന്ന ചിത്രം ജാതിമിശ്രവിവാഹങ്ങളെ സംശയത്തിെൻറ
ഷ്ഠിതമായവയും ശാക്തീകരിക്കപ്പെട്ട പിന്നാക്ക സമുദാ രണവിരുദ്ധ പരാമര്‍ശങ്ങള്‍ സവര്‍ണസമുദായാംഗങ്ങ നിഴലില്‍ മാത്രം അവതരി  പ്പിക്കുന്നു.
യങ്ങളുടെ (തേവര്‍, ഗൗണ്ടര്‍, വണ്ണിയര്‍ മുതലായവ) വീര ള്‍ പൊതുവില്‍ പുലര്‍ത്തുന്ന ആശങ്കകളാണ്. ജാതിയ ജാതിമിശ്രവിവാഹത്തിനു പിന്നില്‍ അരങ്ങേറുന്നതാ
സ്യം പ്രദര്‍ശിപ്പിക്കുന്നതുമായ ചിത്രങ്ങള ുടെ വലിയ നി ടിസ്ഥാനമാക്കിയുള്ള സംവരണമല്ല, സാമ്പത്തിക സംവ യി ചിത്രത്തില്‍
 അവതരിപ്പിക്കുന്ന സംഗതിക  ള്‍ നായക
ര കാണാനാകും. എണ്‍പതുകളോടെ ആരംഭിക്കുകയും രണമാണ് ഇന്ത്യന്‍ സമൂഹത്തില്‍ തുല്യത ഉറപ്പാ  ക്കുന്ന ൻെറ കൊലപാതകങ്ങളെയും നിലപാടുകളെയും ന്യായീ
തൊണ്ണൂറുകളില്‍ വ്യാപകമാവുകയും ചെയ്ത ജാതിമേ തെന്ന മൂഢവിശ്വാസം പ്രക്ഷേപിക്കുക എന്ന ദൗത്യം മാ കരിക്കാന്‍ പോന്നവിധം സമർഥമായി പര്‍വതീകരിച്ചിട്ടു  
ധാവിത്വ ഘോഷണചിത്രങ്ങള്‍ താരസമ്പന്നവും ജന ത്രമാണ് പ്രചാരണസ്വഭാവം പുലര്‍ത്തു  ന്ന പ്രസ്തുത ചി ണ്ട്. സമ്പന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികള  െ പ്രണ
പ്രീതിയാര്‍ജിച്ചവയുമായിരുന്നു. ഇത്തരത് തില്‍ വരേണ്യ ബോസ് വെങ്കട് ത്രം നിറവേ  റ്റുന്നത് (35ാമത് ദേശീയ ചലച്ചിത്ര പുരസ്കാ യം നടിച്ച് വിവാഹം കഴിക്കുകവഴി സുരക്ഷിതമായ ജീവി
ബോധ്യങ്ങളെ ആഘോഷമാക്കിയ ജനപ്രിയചിത്രങ്ങളെ ര പ്രഖ്യാപനത്തില്‍ മികച്ച  സാമൂഹികപ്ര  സക്തി യുള്ള ചി തം നേടിയെടുക്കാം എന്ന ധാരണയാണ് നിലനില്‍ക്കു

74    
ആഴ്ചപ്പതിപ്പ്   2020
ഏപ്രിൽ 13     75
കാഴ്ച /സിനിമ

ന്നതെന്ന സൂചന ചിത്രത്തിലാവര്‍ത്തിക്കുന്നുണ്.ട് ഇത്ത രണങ്ങള്‍ അനിവാര്യമാണെന്നും ചിത്രം സമർഥിക്കുന്നു.


രം ഹീനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത് ഏതു ജാതിയി ജാതിമിശ്രവിവാഹങ്ങള്‍ പ്രമേയമാകുന്ന തമിഴ് ചിത്ര
ലുള്ള പുരുഷന്മാരാണെന്ന് വ്യക്തമാക്കുന്ന നേരിട്ടുള്ള  ങ്ങളുടെ പതിവ് വഴികളില്‍നിന്ന് ‘കന്നി മാടം’ വ്യത്യസ്ത
പരാമര്‍ശം ചിത്രത്തിലില്ലെങ്കിലും, അവരുടെ കീഴാളപ്ര മാകുന്നത് പെണ്ണുടലിനെ മുന്‍നിര്‍ത്തിയുള്ള ജാതിവരേ
തിനിധാനങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന അനേകം സൂച ണ്യതയുടെ ബോധ്യങ്ങളില്‍നിന്ന് വ്യക്തമ ായ അകലം
നകള്‍ ചിത്രത്തില്‍ വിദഗ്ധമായി ഉപയോഗിച്ചിരിക്കുന്നു. പാലിക്കുന്നുവെന്നതിനാലാണ്. വരേണ്യസമുദായാംഗ
വ്യാജവ  ിവാഹങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനു പിന്നി മായ നായകന്‍ കീഴാള വിഭാഗത്തില്‍നിന്നുള്ള  നായിക
ല്‍ സാമ്പത്തികലക്ഷ്യത്തോടൊപ്പം ഇതര സ്ഥാപിത താ യെയാണ് പ്രണയിച്ച് വിവാഹം കഴിക്കുന്നത്  . ഇത് ജാതി
ൽപര്യങ്ങളുമുണ്ടെന്ന് ചിത്രം അവകാശപ്പെടുന്നു. വരേ മിശ്രവിവാഹങ്ങളെ അവതരിപ്പിച്ചിട്ടുള്ള മുന്‍കാല ചിത്ര
ണ്യകുടുംബങ്ങളിലെ പെണ്‍കുട്ടികളെ ചൂഷണം ചെ ങ്ങളില്‍നിന്ന് വ്യത്യസ്തമാണ് (ഉയര്‍ന്ന ജാതിയ  ിലുള്ള
യ്തുെകാണ്ടു മാത്രമാണ് അവരെ എതിർക്കാന്‍ സാധി നായികയെ ഇതര വിഭാഗത്തിലുള്ള നായകന്‍ പ്രണയി
ക്കുക എന്ന പരാമര്‍ശം അപരവിദ്വേഷം ജനിപ്പിക്കാന്‍ ക്കുക എന്നതാണ് പതിവ് ചലച്ചിത്ര വഴക്കം). അതിന  ാ
കാരണമാകുന്നു. മണ്ണും പെണ്ണും ത ങ്ങള്‍ക്ക്
 ഒരുപോലെ ല്‍ത്തന്നെ, പെണ്ണുടലിന് വരേണ്യബോധം കല്‍പിച്ചുന
യാണെന്നും അതിനെ സമീപിക്കുന്നവരെ കായികമായി ല്‍കിയിരിക്കുന്ന പവിത്രത ഇവിടെ സജീവ പരിഗണന  ാ
നേരിട ുമെന്നും പ്ര
 സ്താവിക്കുന്ന ദ്രൗപദിയുടെ ഭീഷണി വിഷയമാകുന്നില്ല. എന്നിരുന്നാലും ജാതിക്കലര്‍പ്പി  നെ  
യില്‍ നിഴലിക്കുന്നത് ജാതിവെറിയുടെ ദുഷിപ്പുക  ളാണ്. യും അതുവഴി സ്വജാതിക്കേല്‍ക്കുന്ന അപമാനത്തെയ  ും
ആത്യന്തികമായി, ‘ദ്രൗപദി’ അവശേഷിപ്പിക്കുന്നത് ര ചിത്രത്തില്‍ പ്രശ്നവത്കരിച്ചിട്ടുണ്ടുതാനും. മറ്റൊരർഥ
ണ്ടു വിപല്‍ചിന്തകളാണ്. ജാതിമിശ്രവിവാഹങ്ങ  ള്‍ക്കു
 ത്തില്‍, സമൂഹത്തിലെ ഭീതിദ മായ ജാതിവ  ാഴ്ചയുടെ മു
പിന്നി ല്‍ ശക്ത മായ ഗൂഢാലേ ാച ന യുണ്ടെ ന്നും  വരേ ഖം ഒരു ചലച്ചിത്രാവിഷ്കാര മായി അവതരിപ്പി  ച്ചതിനാലാ
ണ്യകുടുംബ ഘടനയെ  ശിഥിലമ ാക്കുകയേ  ാ അസ്വസ്ഥ വണം ജാതിവിരുദ്ധ സമരമുഖങ്ങളിലെ രാഷ്ട്രീയ സാ
മാക്കുകയോ വഴി ഇതര ജാതിവിഭാഗങ്ങള്‍  സാമ്പത്തി ന്നിധ്യമായ വി.സി.കെ നേതാവ് തോള്‍ തിരുമാവളവന്‍
ക ചൂഷണം നടത്തുകയും ചെയ്യുന്നുവെന്നതാണ് ഇവ ‘കന്നി മാട’ത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
യിലൊന്ന്. മറ്റൊന്ന്, ദുരഭിമാനക്കൊലകളെന്ന് വ്യവഹ പരസ്യമായ രാഷ്ട്രീയപ്ര  ഖ്യാപനം നടത്തുകയെന്നത്
രിക്കപ്പെടുന്നവ വ്യാജവാദങ്ങള്‍ മാത്രമാണെന്നും ജാതി ചലച്ചിത്ര കലാരൂപത്തിൻെറ ദൗത്യമല്ല. എങ്കിലും ബഹു
വരേണ്യത സംരക്ഷിക്കപ്പെടേണ്ടതിനായി നടപ്പിലാക്കു ജനസാമാന്യത്തെ വളരെ വേഗത്തില്‍ സ്വാധീനിക്കാവു
ന്ന ഹിംസാത്മക ചെയ്തികള്‍ അതിനാല്‍ത്തന്നെ ന്യാ ‘കന്നി മാടം’ പ�ോസ്റ്റ ർ ‘ദ്രൗപദി’യിൽ ലെന ന്ന മാധ്യമമെന്ന  നിലയ  ില്‍ സിനിമ പ്രതിന  ിധാനം ചെയ്യു
യീകരിക്കപ്പെട ുമെന്നും
 ചിത്രം പറഞ്ഞവസാനിപ്പിക്കുന്നു. ന്ന രാഷ്ട്രീയ പക്ഷപാതിത്വങ്ങള്‍ വിശകലനവിധേയമാ
ജാതിമിശ്രവിവാഹങ്ങള്‍മൂലം വരേണ്യകുടുംബങ്ങള  ു കേണ്ടതും വിമര്‍ശിക്കപ്പെടേണ്ടതുമാണ്. രാഷ്ട്രീയ ശ
ടെ അഭിമാനവും സാമൂഹിക സ്ഥാനവും നഷ്ടപ്പെട ുന്നു ഡ്രൈവറായ അന്‍പ് നടത്തുന്ന ഇടപെടലുകളുമാണ് നവോത്ഥാന നായകനും ദ്രാവിഡ പാര്‍ട്ടികളുടെ ആശ രികള്‍ പാലിക്കുന്നതിനായി പണിപ്പെട്ട് സിനിമക  ളില്‍നി
വെന്നും അതിനാല്‍ അവ തടയപ്പെടേണ്ടതാണെന്നും ചി ചിത്രത്തിെൻറ പശ്ചാത്തലം. അന്യജാതിയില്‍പ്പെട്ട യാ യസ്രോതസ്സുമായ പെരിയാറിൻെറ ശിൽപത്തില്‍ മാല ന്ന് സ്ത്രീവിരുദ്ധമോ ദലിത് വിരുദ്ധമേ  ാ ആയ പരാമര്‍ശ  
ത്രം വാദിക്കുന്നു. അത്യന്തം പ്രതിലോമകരമ ായ ആശ ളെ വിവാഹം ചെയ്തതിന് തൻെറ മകളെയും അവള  ു യണിയിച്ചുകൊണ്ടാണ് പ്രസ്തുത ഗാനരംഗത്തില്‍ അ ങ്ങള്‍ ഒഴിവാക്കി നിര്‍മിക്കപ്പെട ുന്ന ചിത്രങ്ങള്‍ സാമൂഹി
യം വിനിമയം ചെയ്യുന്ന ‘ദ്രൗപദി’, കഥാഗതി  യ ിലോ നി ടെ ഭര്‍ത്താവിനെയും ദുരഭിമാനക്കൊലക്ക് ഇരയ  ാക്കി ന്‍പ് ജോലിചെയ്യുന്ന ഓട്ടോസ്റ്റാൻഡ്അവതരിപ്പിച്ചിരി   ക യാഥാർഥ്യങ്ങളോട് നീതിപുലര്‍ത്തുന്ന  വയാകണമെ  
ര്‍മാണത്തിലോ ഒരു പുതുമയും അവകാശപ്പെടുന്നില്ലെ   യതിന് ജയിലില്‍ കഴിയുകയാണ് അന്‍പിൻെറ പിതാവ്. ക്കുന്നത്. തമിഴ് ചലച്ചിത്രങ്ങളില്‍
 അംബേദ ്കറുടെ ചിത്ര ന്നില്ല. ഇത്തരം പരാമര്‍ശങ്ങളും രംഗങ്ങളും സ്വതന്ത്ര  
ങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയെന്നത്  ശ്രദ്ധി കതിരിൻെറ ബന്ധുക്കള്‍ ഇരുവരെയും തേടി ചെന്നൈ ങ്ങള്‍ രാഷ്ട്രീയചിഹ്നങ്ങളെന്ന തരത്  തില്‍ സമീപക  ാല മായ ചലച്  ചിത്ര നിര്‍മിതിക്കും ജനപ്രി  യത  ക്കും വാണിജ്യ
ക്കേണ്ട വസ്തുതയാണ്. തമിഴ്നാട്ടിലെ ബി.ജെ.പി നേ യില്‍ എത്തുകയും മലരിനെ കൊന്നിട്ടാണെങ്കിലും തങ്ങ ത്തായി പ്രത്യക്ഷപ്പെട്ടുതുടങ്ങിയെങ്കില  ും പെരിയാറുടെ വിജയത്തിനും അനിവാര്യമാണെന്നതിനാല്‍ത്തന്നെ മു
താവ് എച്ച്. രാജ, പാട്ടാളി മക്കള്‍ കട്ചി നേത  ാക്കന്മാരാ ളുടെ ജാതിപ്രാമാണ്യം സംരക്ഷിക്കുമെന്ന് പ്ര
 ഖ്യാപിക്കു ചിത്രങ്ങള്‍ വളരെ വിരള  മാണ് (സമുദ്രക്കനി സംവിധാനം ഖ്യധാരാ സിനിമകള്‍ക്ക്
 അവയെ പൂര്‍ണമ ായും നിരാക
യ എസ്. രാമദാസ്, അന്‍പുമണി രാമദാസ് എന്നിവര്‍ ചി കയും ചെയ്യുന്നു. എന്നാല്‍ അവിചാരിത  മായി, വാഹനാ ചെയ്ത നാടോടികള്‍ 2ലെ ഗാനരംഗത്തില്‍ പെരിയാറുടെ രിക്കാനാവില്ല. എന്നാല്‍, ചലച്ചിത്ര നിരൂപണ  ം/ വിമര്‍ശ  
ത്രത്തെ ഏറെ പ്രശംസിച്ചതിന  ു പിന്നില്‍ പ്രവര്‍ത്തിച്ചത് പകടത്തില്‍ കതിര്‍ കൊല്ലപ്പെടുകയും ഗര്‍ഭിണിയായ മ പൂര്‍ണക  ായ ശിൽപം ഉപയേ  ാഗിച്ചിട്ടുണ്  ട്). ദ്രാവിഡവ  ാദ നമെന്നത് സിനിമയുടെ മേന്മകളെയും പോരായ്മകളെ
തീവ്ര ഹൈന്ദവബോധവും ജാതിമേധാവിത്വചിന്തയുമാ ലരിൻെറ സംരക്ഷണം അന്‍പ് ഏറ്റെടുക്കുകയും ചെയ്യു ത്തിെൻറ പ്രചാരണോപാധിയായിരുന്ന തമിഴ് സിനിമക യും തുലനം ചെയ്ത് തയാറാക്കുന്ന താമ്രപത്രമല്ല. ചല
ണെന്നതില്‍ സംശയമില്ല. ചിത്രത്തിൻെറ കഥാഗതിയര ന്നു. വാടകവീട്ടുടമസ്ഥയേ  ാട് അന്‍പിന് മലര്‍
 തൻെറ ഭാ ളില്‍ ഏറെ വൈകിയാണെങ്കിലും പെരിയാറിന് സ്ഥാനം ച്ചിത്രസൂചകങ്ങളെ ഇഴപിരിച്ചെട ുത്ത് പരിശോധിച്ചും അ
ങ്ങേറുന്ന വില്ലുപുരം പ്രദേശം വണ്ണിയര്‍ സമുദായത്തി ര്യയാണെന്ന് കളവു പറയേ  ണ്ട സാഹചര്യമുണ്ടാവുന്നു. ലഭിച്ചുതുടങ്ങി എന്നത് ശ്രദ്ധയ  ര്‍ഹിക്കുന്ന കാര്യമാണ്. വയുടെ സഞ്ചിത  സ്വഭാവം പുലര്‍ത്തുന്ന വികലമായ രാ
ൻെറയും അതിൻെറ രാഷ്ട്രീയ മുഖമായ പി.എം.കെയു ജയില്‍മോചിതനായി എത്തുന്ന അന്‍പിൻെറ അച്ഛന്‍ ത   ദ്രൗപദി, കന്നി മാടം എന്നീ പ്രചാരണ സ്വഭാവമുള്ള ചി ഷ്ട്രീയച്ചായ്വുകള  െ വിമര്‍ശി
 ച്ചുമാണ് ആരോഗ്യകര  മായ
ടെയും ശക്തികേന്ദ്രമാണ്. അതിനാല്‍ത്തന്നെ, പി.എം. ൻെറ മകന്‍ അന്യജാതിക്കാരിയെ  വിവാഹം ചെയ്തുവെ ത്രങ്ങള്‍ അവയുടെ കലാമികവുമൂലമല്ല, മറിച്ച് വ്യത്യസ്ത ഒരു സംവാദമ ണ്ഡല  ം രൂപപ്പെ  ട ുന്നത്.
കെ നേതാക്കന്മാര്‍ നല്‍കുന്ന പിന്തുണയുടെ രാഷ്ട്രീയ ന്ന തെറ്റിദ്ധാരണമൂലം മലരിനെ കൊല്ലുന്നു  . തൻെറ പി മായ രാഷ്ട്രീയ നിലപാടുകൾകൊണ്ടാണ് ചര്‍ച്ച ചെയ്യ ദ്രൗപദി, കന്നി മാടം എന്നീ ചിത്രങ്ങള്‍ കാലത്തെ അ
ലക്ഷ്യങ്ങ
 ള്‍
 ഏറക്  കുറെ വ്യക്തമ ാണ്. താവ് ജാതിവെറിമൂലം മറ്റൊരു കൊലപ  ാതക  ംകൂടി ചെ പ്പെടേണ്ടത്. ദുരഭി
 മാനക്കൊലയെന്ന അത്യന്തം നികൃഷ് തിജീവിക്കാന്‍ പോന്ന ചലച്ചിത്ര സാക്ഷാത്കാരങ്ങ  ളല്ല
‘ദ്രൗപദി’ വിഭാവനം ചെയ്യുന്ന ആപത്ക  രമ ായ ജാതി യ്തുവെന്ന് തി
 രി
 ച്ചറിയുന്ന അന്‍പ് പൊതുനിരത്തില്‍െ വ ടമായ ചെയ്തിയെ ഇരു ചിത്രങ്ങള  ും എപ്രകാരമാണ് സ എന്നത് നിശ്ചയമാണ്. എന്നാല്‍, ഹിന്ദുത്വമൂല്യങ്ങളില്‍
സമവാക്യങ്ങളില്‍നി
 ന്ന് തികച്ചും ഭിന്നമായാണ് ‘കന്നി മാ ച്ച് അയാളെ വെട്ടിവീഴ്ത്തി പൊലീസില്‍ കീഴടങ്ങുന്നി  ട മീപിക്കുന്നത് എന്നത  ാണ് തുടര്‍ന്നു പരിശേ  ാധിക്കുന്നത്. അധിഷ്ഠിതമായ ജാതിവിവേചനങ്ങളെയും അതിെൻറ
ടം’ തിരശ്ശീലയിലെത്തിയത്. ജാതിമിശ്രവിവാഹമെന്ന വി ത്ത് ചിത്രം പര്യവസാനിക്കുന്നു. ജാതിമിശ്രവിവാഹവും ജാതിക്ക  തീത  മായ പ്രണയബന്ധ അനന്തരഫലങ്ങള  െയും സമൂഹത്തില്‍ സജീവമായ ഒരു
ഷയത്തില്‍തന്നെ ഊന്നുമ്പോഴും പ്രസ്തുത ചിത്രം ദുര വ്യക്തമായ രാഷ്ട്രീയ സൂചനകള്‍ പ്രകടിപ്പിച്ചുകൊ ങ്ങളും വരേണ്യസമൂഹങ്ങളിലെ പെണ്‍കു  ട്ടി
 കളെ വഞ്ചി രാഷ്ട്രീയ ചര്‍ച്ചയാക്കാന്‍ ഇരു ചിത്രങ്ങള്‍ക്കുമായി എന്ന
ഭിമാനക്കൊലയെന്ന ഹീനകൃത്യത്തെ നിശിതമ ായി വിമ ണ്ടുതന്നെയാണ് ‘കന്നി മാടം’ ആരംഭിക്കുന്നത്. സിനിമയി ക്കാനായി ഇതര വിഭാഗങ്ങള്‍ മെനയുന്ന ഗൂഢതന്ത്രങ്ങള  ാ ത് തള്ളിക്കളയാവുന്നത  ല ്ല. തമിഴ് ചലച് ചിത്രങ്ങളി
 ലെ രാ
ര്‍ശിക്കുന്നുണ്ട്. ഉയര്‍ന്ന ജാതീയനായ കതിരും മറ്റൊരു ലെ ആദ്യഗാനരംഗത്തില്‍ തിരശ്ശീലയില്‍ മിന്നിമറയുന്നത് യാണ് ‘ദ്രൗപദി’യില്‍ അവത  രിപ്പിച്ചിട്ടുള്ളത്. ജാതിക്കൊല ഷ്ട്രീയ നാനാർഥങ്ങള്‍ കൂടുതല്‍ തികവേ  ാടെ വെളി  പ്പെ
 ട
ജാതിയിലെ പെണ്‍കുട്ടിയായ മലരും പ്രണയവിവാഹ മാര്‍ക്സ്, പെരിയാര്‍, അംബേദ്കര്‍, അണ്ണാദുരൈ, കരു പാതകങ്ങള്‍ വാര്‍ത്താ മാധ്യമങ്ങള  ുടെ പൊയ്വാദങ്ങളാ ണമെങ്കില്‍ അധികാര- ജാതി ബന്ധങ്ങളില്‍ നിലനില്‍ക്കു
ത്തിനു ശേഷം മധുരയില്‍നിന്ന് രക്ഷപ്പെട്ട് ചെ  ന്നൈ ന ണാനിധി, എം.ജി.ആര്‍  , ജയലളി
 ത
 , ചെ ഗുവേര, മാവോ ണെന്നും സ്വജാതിയിലെ പെണ്ണുടല്‍ സംരക്ഷിക്  കുന്നതി
  ന്ന അടിയൊഴുക്കുകള  െ അടുത്തറ  ിയേണ്ടിയിരിക്കുന്നു.
ഗരത്തിലെത്തുന്നതും അവരുടെ ജീവിതത്  തില്‍ ഓട്ടോ എന്നിവര  ുടെ ചിത്രങ്ങള  ാണ്. തമിഴക രാഷ്ട്രീയത്തിലെ
 നായി പിതൃകേന്ദ്രിതവ്യവസ്ഥിതി  നടപ്പി  ലാക്കുന്ന പ്രതിക l

76    
ആഴ്ചപ്പതിപ്പ്   2020
ഏപ്രിൽ 13     77

You might also like