You are on page 1of 313

െമലൂഹയിെല ചിര ീവികള്

SINCE 1966
Meluhayile Chiranjeevikal
Fiction
Amish
Translator
Rajan Thuvvara

Malayalam
First Edition: October 2013
Reprint: February 2014

Cover: Westland Ltd.,

Typesetting: Victory Creations, Clt -1.


Printing: Manipal Technologies

ISBN: 978-81-300-1502-6
6692 (2-2014) 22.II.a

Book 1: The immortals of Meluha (Part -1 of the Siva Trilogy)


Copyright © 2010 Amish Tripathi, All rights reserved.
First Published by Tara Press, 2010 Created from the new edition
published by Westland Ltd., New Delhi. 2010.

All rights reserved. No part of this publication may be


reproduced, stored in or introduced into a retrieval system, or
transmitted in any form, or by any means, electronic, mechanical,
photocopying, recording or otherwise without the prior written
permission of the copyright holder.

Published by:
POORNA PUBLICATIONS, KOZHIKODE
TBS Building, G.H. Road, Kozhikode-673001
Ph: 0495-2720085, 2720086, 2721025

Branches: Kannur 0497-2713713, Kalpetta 04936-203842


Thrissur 0487-2320776, Kottayam 0481-2585612
Thiruvananthapuram 0471-2570504
e-mail: tbsbook@gmail.com
Online Bookstore: www.tbsbook.com
ചരി ത േനാവല്
അമീഷ്
വിവര് നം
രാജന് തു ാര

െമലൂഹയിെല ചിര ീവികള്

പുസ്തകം ഒ ്
ശിവപുരാണം

പൂര്ണ പ ിേ ഷന്സ്, േകാഴിേ ാട്


േകാഴിേ ാട് ◾ക ര് ◾ക ◾തൃശൂര് ◾േകാ യം ◾തിരുവന പുരം
അമീഷ് തിപാഠി
െകാല് യിെല ഇ ന് ഇന് ി ് ഓഫ് മാേനജ്െമന്റില് നി ് ബിരുദം
േനടിയ േശഷം ബാ ിംഗ് രംഗ ് പവര് ി ുേ ാഴാണ് അമീഷ് എഴു ിേല ്
കട ുവരു ത്. െമലൂഹയിെല ചിര ീവികള് ആണ് ഇേ ഹ ിന്െറ ആദ കൃതി.
െമലൂഹ വന്വിജയമായേതാെട ബാ ിംഗ് േജാലി ഉേപ ി ് അമീഷ് മുഴുവന്
സമയ എഴു ുകാരനായി. നാഗ ാരുെട രഹസ ം, വായു പു തന്മാരുെട
പതി എ ീ ര ു തുടര്കൃതികള് കൂടി അേ ഹം എഴുതി. ആ കൃതികള ം
വന്വിജയമായി. ഇേ ാള് മുംൈബയില് താമസി ു ു.
ഭാര : പീതി
മകന്: നീല്

രാജന് തു ാര
തൃശൂര് ജി യിെല എളവ ിയില് ഏ റ ് മനയ് ല് അഷ്ടമൂര് ി
ന ൂതിരിയുേടയും തു ാര കാര്ത ായനി അ യുേടയും മകനായി ജനി .
െകാേമഴ്സ്, േജണലിസം, ടാ൯സ്േലഷ൯ എ ിവയില് ബിരുദാന ര
േയാഗ തകള്. ആേരാഗ വകു ില് ഉേദ ാഗ ന്.
മു േതാളം കൃതികള് മലയാള ിേല ് വിവര് നം െചയ്തു.
പരിഭാഷ ു ഇ.െക. ദിവാകരന് േപാ ി പുരസ് ാരം േനടിയി ്.
ഭാര -ഗംഗാേദവി, മകള്-ആര ല ്മി

വിലാസം-തു ാര, എളവ ി േനാര് ്,തൃശൂര്-680 511


rajan.thuvara@gmail.com
ശിവപുരാണം

ശിവന്.മഹാേദവന്. േദവാധിേദവന്. ദുഷ്ടനി ഗഹകന്. പണേയാ പാസകന്.


ഉ ഗേയാ ാവ്. സ ൂര് നര് കന്. വ ി പഭാവമു േനതാവ്.
സര് ശ ന്. ഒരുതര ിലും മലിനീകരി െ ടാനാവാ വന്.
നൂ ാ ുകളായി ന ുെട രാജ േ ു വ ഒരു വിേദശിയും-
െവ ി ിടി ാന് വ വേനാ വ ാപാരിേയാ പ ിതേനാ ഭരണാധികാരിേയാ
സ ാരിേയാ – ഇ തയും മഹാനാെയാരാള് യഥാര് ില്
ജീവി ിരി ാകുെമ ് വിശ സി ി ാവി . അെതാരു
ഐതിഹ മായിരി ുെമ ും മനുഷ ഭാവനയില് മാ തമായിരി ും അതിന്െറ
ാനെമ ും അവര് അനുമാനി . നിര്ഭാഗ വശാല് ആ വിശ ാസം നാം
സ ീകരി . അത് ന ുെട ാനമായി ീര് ു.
പേ , നമു ് െത പ ിയതാെണ ിേലാ? ശിവഭഗവാന്
ഭാവനാക ിതമെ ിേലാ, പകരം ര വും മാംസവുമു
മനുഷ നായിരുെ ിേലാ? എേ യും നി േളയും േപാെല കര് ം മൂലം
ഈശ രരൂപം ൈകവരി ഒരു മനുഷ ന്. അതാണ് ഈ ശിവപുരാണ ിന്െറ
അനുമാന ക ന. കാ നികതയും ചരി തയാഥാര് ള ം േചര് ് പൗരാണിക
ഇ യുെട സ മായ ൈപതൃക ിന്െറ വ ാഖ ാനമാണ് ഈ ശിവപുരാണം.
അതുെകാ ് ഈ കൃതി ഭഗവാന് ശിവന്െറ സവിധ ിലൂ ഒരു
സമര് ണവും അേ ഹ ിന്െറ ജീവിതം നമു ് നല്കു ഒരു പാഠവുമാണ്.
കാല ിന്െറയും അ തയുെടയും ആഴ ളില് നഷ്ടെ ഒരു പാഠം.
നമുേ വര് ും ന വരാകാന് കഴിയുെമ പാഠം. എ ാ മനുഷ ജീവിയിലും ഒരു
ൈദവം കുടിയിരി ു ുെ പാഠം. നമുേ വര് ും െച ാനു ത് ന ുെട
ഉ ിേല ു ശ തിരി ുക എ താണ്.
അസാധാരണനായ ആ വീരനായകന്െറ സ ാര ിന്െറ നാള്വഴികള്
േരഖെ ടു ു ശിവപുരാണ തയ ിെല ഒ ാമെ പുസ്തകമാണ്
െമലൂഹയിെല ചിര ീവികള്. ഇതിനു പി ാെല ര ുപുസ്തക ള്കൂടി
വരു ു :് നാഗ ാരുെട രഹസ ം, വായുപു ത ാരുെട പതി .
എന്െറ വാ ുകള ം അര് ള ം പാര് നയും
അനു ഗഹവും ച നും സൂര നും സ്േനഹവും
ജീവിതവും ആ സഖിയും ആ ാവിന്െറ ഭാഗവും
സര്േവാപരി എന്െറ സര് സ വുമായ
പീതി ും നീലിനും…
ഓം നമഃശിവായഃ
പപ ം ശിവഭഗവാെന നമി ു ു.
ഞാന് ശിവഭഗവാെന നമി ു ു.
ഉ ട ം

1. അവന് വ ു കഴി ു
2. ജീവിതശു ിയുെട േദശം
3. അവള് അവന്െറ ജീവിത ിേല ് കട ുവരു ു
4. ൈദവ ള െട വീട്
5. ബ േഗാ തം
6. വികര്മര് ദുര്വിധിയുെട വാഹകര്
7. ശീരാമേദവന്െറ പൂര് ീകരി ാ ഉദ മം
8. േദവപാനീയം
9. പണയവും പത ാഘാത ളം
10. മൂടുപടമി രൂപം മട ിെയ ു ു
11. അനാവൃതനാവു നീലകണ്ഠന്
12. െമലൂഹന് പര ടനം
13. അവിശു രുെട അനു ഗഹാശി കള്
14. േമാഹന് േജാ ദാേരായിെല സ ാസി
15. അ ിപരീ
16. സൂര നും ഭൂമിയും
17. കൂ ് യു ം
18. സതിയും അ ിബാണവും
19. പണയ സാഫല ം
20. മ രപര് ത ിെല ആ കമണം
21. യു ിനു ത ാെറടു കള്
22. തി യുെട സാ മാജ ം
23. ധര് യു ം
24. െഞ ി ു െവളിെ ടു ല്
25. സ ദീപ്
26. േചാദ ള െട േചാദ ം
അവന് വ ു കഴി ു

ഒ ്

കി.മു 1900, മാനസസേരാവര് തടാകം (ടിബ ിെല ൈകലാസപര് ത ിന്െറ


അടിവാരം)

ശിവന് െച ിന്െറ നിറമു ആകാശേ ു േനാ ി.


മാനസസേരാവര ിനുമീെത ത ിനി ിരു േമഘ ള് അസ്തമയസൂര ന്
ഒരി ല് ൂടി വഴിമാറിെ ാടു ു.േതജസ ിയായ ആ ജീവദായകന്
ഒരി ല് ൂടി വി ശമി ാെനാരു ുകയായിരു ു. തന്െറ ഇരുപെ ാ ു
വര്ഷെ ജീവിത ിനിടയില് ശിവന് കുറ സൂേര ാദയ േള ക ി .
പേ , സൂര ാസ്തമയ േളാ! ഒരി ല്േപാലും അതു കാണാനു അവസരം
അവന് നഷ്ടെ ടു ിയി ി . മേ തു ദിവസമായിരു ുെവ ിലും അവനതില്
മുഴുകിേ ാകുമായിരു ു – കെ ാ ദൂരം പര ുകിട ു
ഹിമാലയപര് ത ിന്െറ വിസ്മയകരമായ പ ാ ല ില് സൂര നും
വിശാലമായ തടാകവും േചര് ആ ദൃശ ം. പേ , ഇ െ ദിവസം അത്
സാധ മ .
തടാക ി കേ ു ത ിനില് ു ഇടു ിയ പാറെ ിനുമുകളില്
ക േപാെലയു , േപശീസമൃ മായ തന്െറ ശരീരം ാപി ുമാറ് അവന് ച മം
പടി ിരു ു. ജേലാപരിതല ില് ത ി പതിഫലി പകാശ ില് അവന്െറ
ശരീര ിെല എ മ മുറി ാടുകള് തിള ി. നിയ ണ ളി ാതിരു തന്െറ
ബാല കാലദിന െള ുറി ് ശിവന് ന ഓര് യു ായിരു ു. തടാക ിെല
ജേലാപരിതല ിലൂെട െവ ാരംക കള് െത ിെ റിയു കലയില്
വിദഗ് നായിരു ു അവന്. തന്െറ വര് ാരില് അ ാര ില് ഏ വും മിക
പകടന ിന്െറ ഉടമ അവന് തെ യായിരു ു. ഒെരാ ഏറിന് പതിേനഴ്
ചാ ള്.
ഒരു സാധാരണ ദിവസമായിരു ുെവ ില് അര ിതമായ
വര് മാനകാലെ പിന്ത ിവരു ആ ഉേ ഷദായകമായ ഭൂതകാല
ദിന െള ുറിേ ാര് ുേ ാള് അവന് മ ഹസി ുമായിരു ു. പേ , ഇ ്
സേ ാഷ ിന്െറ യാെതാരു ലാ നയുമി ാെത അവന് തന്െറ ഗാമ ിനു
പുറംതിരി ുനി ു.
മുഖ പേവശനകവാട ിനു കാവല് നി ിരു ഭ ദന് ജാഗരൂകനായിരു ു.
ശിവന് ക കള്െകാ ് ആംഗ ം െതാടു ു. അയാള് തിരി ു േനാ ിയേ ാള്
സഹായികളായി നിര് ിയിരു ര ു ഭട ാര് േവലിയില് ചാരി ഉറ ു ു.
അയാള് അവെര ശകാരി ുകയും ഊേ ാെട ചവി കയും െചയ്തു.
ശിവന് തടാക ിനുേനെര തിരി ു.
ഭ ദെന ഈശ രന് അനു ഗഹി െ ! അവെന ിലും അ ം
ഉ രവാദിത മു േ ാ.
ശിവന്, യാ ിന്െറ അ ിെകാ ു ാ ിയ ചി ം (പുകവലി ുവാനു
കുഴല്) തന്െറ ചു ില് തിരുകി ഒ ാ ുവലി . മേ െത ിലും
ദിവസമായിരുെ ില് ക ാവ് അതിന്െറ കലവറയി ാ ഉദാരത പര ി
അസ മായ മന ിെന തണു ി ് ശാ ിയുെട നിമിഷ ള് അവനു
നല്കുമായിരു ു. പേ ,ഇ െന ഉ ാവി .
അപരിചിതനായ ആ വിേദശിെ ാ മു ൈസനികെര കാവലില്
പാര് ി ിരു ഇടതുവശെ തടാകതീരേ ് അവന് േനാ ി. പുറകില്
തടാകവും അവര് ് കാവലു ായിരു ശിവന്െറ ഇരുപത് ഭട ാരും മൂലം ഒരു
മി ലാ കമണം സംഘടി ി ുക അവര് ് അസാ മായിരു ു.
വളെര അനായാസം അവര് നിരായുധരാകാന് സ തി . യു ം
െച തിനായി െചറിെയാരു അവസര ിനുേപാലും കാ ുനില് ു
ര ദാഹികളായ ഞ ള െട ൈസനികെരേ ാെലയ അവര്.
വിേദശികള െട വാ ുകള് ശിവന്െറ മന ിേല ് വീ ും ഒഴുകിെയ ി.
ഞ ള െട േദശേ ു വരൂ. ആ മഹാപര് ത ിന റ ാണ് അത് ിതി
െച ത്. മ യാള കള് അതിെന െമലൂഹാ എ ു വിളി ു ു. ഞാനതിെന
സ ര് െമ ു വിളി ു ു. ഇ യിെല ഏ വും സ വും ശ വുമായ
സാ മാജ മാണത്. നി യമായും ഈ േലാക ിേല ും െവ ് ഏ വും സ വും
ശ വുമായ സാ മാജ ം. കുടിേയ ാര് ുേവ ി ഞ ള െട ഭരണകൂടം ഒരു
നിര്േ ശം മുേ ാ െവ ി ്. കൃഷിെച തിനാവശ മായ ഫലഭൂയിഷ്ടമായ
ഭൂമിയും സാമ ഗികള ം നി ള് ു ലഭി ും. ഈ വര ുണ ിയ ഭൂമിയില്
അതിജീവന ിനായി നി ള െട വര് ാര്, ഗുണ ാര്, േപാരാടുകയാണ്.
നി ള െട കാടന്സ പ്ന ളില്േപാലും കട ുവരാനിടയി ാ
ജീവിതസൗകര ളാണ് െമലൂഹാ നി ള് ു വാഗ്ദാനം െച ത്. അതിനു
പകരമായി ഞ െളാ ും േചാദി ു ി . സമാധാനേ ാെട ജീവി ുക,
നികുതി ഒടു ുക, രാജ െ നിയമ ള് അനുസരി ുക. ഇ തമാ തം.
ആ പുതിയ േദശ ് താന് ഒരി ലും ഒരു േമധാവി ആയിരി ുകയിെ ്
ശിവന് ആേലാചി .
എനി തില് ശരി ും നഷ്ടേബാധം ഉേ ാ!
അവന്െറ വര് ിന് വിേദശികള െട നിയമ ിനനുസൃതമായി
ജീവിേ ിവരും. ജീവി ാനായി എ ാ ദിവസവും േജാലി െചേ തായി വരും.
എ ാദിവസവും യു ം െച തിനു പകരം ജീവേനാെട ഇരി ു തെ
ന ത്!
ചി ില് നി ് ശിവന് ഒരു പുകെയടു ു. പുക അക ുേപായേ ാള്
ഗാമ ിന്െറ നടുവില് വിേദശികെള പാര് ി ിരു , തന്െറ കുടിലിന്െറ െതാ ്
വലതുവശ ു കുടിലിനു േനെര അവന് േനാ ി. അയാള് വിെട സുഖമായി
കിട ുറ ാെമ ് അറിയി ിരു ു. ആവശ ം വരികയാെണ ില് അയാെള
തടവിലാ ുകെയ തായിരു ു യഥാര് ില് ശിവന് ഉേ ശി ിരു ത്.
ഞ ള െട ഗാമെ ആ പുണ സേരാവര ിനടു ുതെ
നിലനിര് ാനായി ഏതാ ് മാസംേതാറും ഒരുതവണഎ കണ ില്
പ കതികള മായി ഞ ള് യു ം െച ു. പുതിയ േഗാ തവര് ാരുമായി
സഖ മു ാ ി വര്ഷംേതാറും അവര് കരു ാര് ി െകാ ിരി ുകയാണ്.
ഞ ള് ു പ കതികെള പരാജയെ ടു ാം, പേ , എ ാ േഗാ തവര് േളയും
ഒരുമി ് േതാ ി ാനാവി ! െമലൂഹയിേല ു േപായാല് യാെതാരു
കാര വുമി ാ ഈ അ കമ ളില്നി ് ര െ ് സൗകര പദമായ ജീവിതം
നയി ാം. അതിെല ാണ് െത ?് എ ുെകാ ് നമു ാ ഉട ടി സ ീകരി കൂടാ?
അത് വളെര മിക ഒരു നിര്േ ശമായി എനി ു േതാ ു ു!
ചി ില്നി ് അവസാനെ പുക എടു േശഷം പാറയില് ത ി
അതിനകെ ചാരം െകാ ി ള ് ശിവന് എഴുേ . ന മായ െന ില്
പ ി ിടി ിരു ചാര ിന്െറ ശകല ള് തൂ ു കള ് പുലിേ ാലില് ൈക
തുട ് ശിവന് തന്െറ ഗാമ ിേല ു നട ു. ശിവന് കവാട ിലൂെട
കട ുേപാകുേ ാള് ഭ ദനും അനുചര ഭട ാരും ചി െയാ ി ് നിവര് ു നി ു.
ശിവന് പുരിക ള െട ചലന ിലൂെട ഭ ദേനാട് സാധാരണമ ില് നില് ാന്
നിര്േ ശി .
കു ി ാലം മുതേല എന്െറ അടു കൂ കാരനായിരു ു എ കാര ം
അവെനേ മറ ുേപാകു ു? ഞാന് േമധാവിയായി എ തു െകാ ്
യഥാര് ില് യാെതാരു മാ വും ഉ ായി ി . മ വരുെട മുന്പില് െവ ്
അവെനേ ാട് അനാവശ മായ ഭവ ത പകടി ിേ തി .
അവരുെട നാ ിെല കുടിലുകെള അേപ ി ് ശിവന്െറ ഗാമ ിെല
കുടിലുകള് ആര്ഭാടപൂര് മായിരു ു. ഒ ഒരു മനുഷ ന് അതിനക ്
നിവര് ു നില് ാന് കഴിയുമായിരു ു. പകൃതി ു കീഴട ു തിനുമുന്പ്
മൂ ുവര്ഷേ ാളം അതിന് ആ പരു ന് മല ാ ിെന അതിജീവി ാനാവും.
വിേദശ സ ാരി കിട ുറ ിയിരു ആ കുടിലിനു േനര് ് നട ു തിനിടയില്
അവന് ൈകയിലു ായിരു ഒഴി ചി ം തന്െറ കുടിലിനകേ ി .
തെ ഒരു ഈടായി പിടി െവ ിരി ുകയാെണെ ാ ും അയാള് ു
മന ിലായി ി . അെ ില് ന െപരുമാ ം ന െപരുമാ െ
സൃഷ്ടി ുെമ ാണ് അയാള് ധരി െവ ിരി ു ത്.
തന്െറ ഗുരുകൂടിയായ അ ാവന് പറയാറു ത് ശിവന് ഓര് ു. “സമൂഹം
എ ാേണാ െച ാന് പേചാദി ി ു ത് അതാണ് ആള കള് െച ത്.
സമൂഹം വിശ ാസം പേചാദി ി ാല് ആള കള് അത് വിശ സി ും.”
അപരിചിതരില്നി ് ഏ വും ന തുമാ തം പതീ ി ുവാന് സ ം
ൈസനികെരേപാലും പഠി ി ു െമലൂഹ ാര് വിശ ാസ ത പുലര് ു
സമൂഹമായിരി ണം.
സ ര്ശകെന ഉ േനാ ിെ ാ ിരിെ ശിവന് പരു ന് കു ി േരാമ ള്
നിറ തന്െറ താടിയില് െചാറി ു െകാ ിരു ു.
തന്െറ േപര് ന ിെയ ാണ് അയാള് പറ ിരു ത്.
േബാധംെക തുേപാെല കിട ുറ ിയിരു ആ േമലൂഹന്െറ നിവര് ു
കിട ു ശരീരം ക േ ാള് അത് കൂടുതല് ഭീമാകാരമാെണ ് ശിവന് േതാ ി.
ഓേരാ നിശ ാസ ിലും അയാള െട വിശാലമായ വയര് തു ി ളി .
െപാ ടിയനാെണ ിലും അയാള െട ചര് ം ന മുറു മു തായിരു ു.
കു ി ം നിറ അയാള െട മുഖം, ഉറ ില് വായ് അ ം
തുറ ുപിടി േതാെട കൂടുതല് നിഷ്കള മായി കാണെ .
ഈ മനുഷ നാേണാ ൈദവക ിതമായ ആ ല ിേല ് എെ
നയി ാന് േപാകു ത്? അ ാവന് പറ തുേപാലു ആ നിേയാഗം
യഥാര് ില് എനി ുേ ാ?
“നിന്െറ നിേയാഗം ഈ വിശാലമായ പര് ത േള ാള് വലുതാണ്. പേ ,
അെതാരു യാഥാര് മാ ി തീര് ണെമ ില് ആ മഹാപര് ത െള െ നീ
മറികട ണം.”
നെ ാരു നിേയാഗം ഞാന് അര്ഹി ു ുേവാ? ആദ ം വരു ത് എന്െറ
ജന ളാണ്. െമലൂഹയില് അവര് സ ുഷ്ടരായിരി ുേമാ?
ശിവന് നി ദയിലാ ുകിട ു ന ിെയ ഉ േനാ ിെ ാ ിരു ു.
അേ ാള് അവന് ഒരു ശംഖനാദം േക .
പ കതികള്!
“ജാ ഗത!” വാള് വലി രിെ ാ ് ശിവന് അലറി.
െതാ റ ുെവ ിരു േരാമ ു ായ ിനക ുനി ും വാള് വലി രി
തല് ണം ന ി ചാടിെയഴുേ . അവര് ഗാമകടവാട ിനുേനര് ് പാ ു.
നിലവിലു സ ദായമനുസരി ് സ് തീകള് കു ു േളയും െകാ ്
ഗാമ ിന്െറ മ ഭാഗേ േ ാടി. വാള കള് ഊരി ിടി ് പുരുഷ ാര്
മറുഭാഗേ േ ാടി.
“ഭ ദന്! ന ുെട ഭട ാര് തടാക ിനടുേ ് നീ െ !”
കവാട ിനടുെ ാറായേ ാള് ശിവന് വിളി പറ ു.
ഭ ദന് ആ ൈകമാറി. ഗുണ ൈസനികര് ഉടനടി അതനുസരി .
െമലൂഹ ാര് ത ള െട കു ായ ിനക ് ഒളി ി െവ ിരു വാെളടു ്
ഗാമ ിനു േനര് ് കുതി ു ത് ക ് അവര് അദ്ഭുതെ . നിമിഷ ള് കം
പ കതികള് അവരുെട േമല് ചാടിവീണു.
പ കതികള് മുന്കൂ ി ആസൂ തണം െചയ്ത ആ കമണമായിരു ു അത്.
യു മി ാ ഒരു ദിവസം നല്കിയതിന് ഈശ രേനാട് ഗുണ ൈസനികര്
കൃത ത പകടി ി ിരു ത് സ ാസമയ ായിരു ു. സ് തീകള്
തടാക രയില് ത ള െട േജാലികളിേലര്െ . ഭയ ര ാരായ
ഗുണൈസനികര് ബലഹീനരായിരു സമയം. ആേയാധനനിപുണരായ അവെര
ഭയെ േട ാ ഈ സമയ ് അവര് മേ തു േഗാ തവര് ാേരയും േപാെല
ആയിരു ു. പരു നായ ഭൂമിേയയും പതികൂല സാഹചര േളയും തരണം
െചയ്ത് ജീവി േപാകു വര്.
പേ , വിധി വീ ും പ കതികള്െ തിരായിരു ു. വിേദശ സാ ി ം മൂലം
ശിവന് ഗുണൈസനികേരാട് ജാ ഗതപുലര് ാന് നിര്േ ശി ിരു ു. അ െന
അവര് ു മു റിയി ലഭി ിരു തിനാല് പ കതികള െട മി ലാ കമണെമ
ത ം പാളി. െമലൂഹ ാരുെട സാ ി വും നിര് ായകമായി. അത് ആ
െചറിയെത ിലും നിഷ്ഠുരമായ യു െ ഗുണ ാര് നുകൂലമാ ി.
പ കതികള് ് പി ിരിേ ാേട തായി വ ു.
മുറിേവ ് േചാരെയാഴുകിയിരു ശിവന് ആ യു ിന്െറ അവസാനം
തന്െറ ഭാഗ ിനു സംഭവി നഷ്ട ള് നിരീ ി ുകയായിരു ു. ര ു ഗുണ
ൈസനികര് മരി േപായിരു ു. അവര് ആ വംശ ിന്െറ വീരനായക ാരായി
ആദരി െ ടും. പേ , അതിലും ഭയ രമായത് പേ ാളം വരു
സ് തീകള് ും കു ികള് ും മു റിയി ലഭി ത് ൈവകിയാെണ തായിരു ു.
തടാക രയില് അവരുെട ഛി ഭി മായ മൃതേദഹ ള് കെ ി. നാശം
വളെര വലുതായിരു ു.
ന െള േതാ ി ാനാവാെത വരുേ ാള് അവര് സ് തീകേളയും
കു ു േളയും െകാ ു.!
േരാഷാകുലനായ ശിവന് ആ േഗാ തജനാവലിെയ ഒ ട ം
ഗാമമ ിേല ു വിളി വരു ി. അവന് നി യി റ ിരു ു.
“ഈ ഭൂമി കിരാത ാര് ു പ ിയതാണ്! യാെതാരു ല വുമി ാെത ന ള്
നിരവധി യു ള് െചയ്തു. മലവര് ാര് ് തടാക രയിേല ് പേവശനം
അനുവദി െകാ ുേപാലും എന്െറ അ ാവന് സമാധാന ിനു ശമി കാര ം
നി ള് റിയാമേ ാ. പേ , ഈ നികൃഷ്ട ാര് ന ുെട സമാധാനകാം
ബലഹീനതയായി െത ി രി . എ ാണ് തുടര് ു സംഭവി െത ്
നമുേ വര് ുമറിയാം.”
യു ള െട നിഷ്ഠുരത ഒരു ശീലമായിരു ുെവ ിലും സ് തീകള് ും
കു ു ള് ും േനെരയു ായ അതി കൂരമായ ആ കമണം അവെര െഞ ി .
“ഞാന് നി ളില്നി ് ഒ ും മറ െവ ു ി . വിേദശികള െട
ണെ ുറി ് നി ള് റിയാമേ ാ.” ന ിേയയും മ െമലൂഹ ാെരയും
ചൂ ി ാണി െകാ ് ശിവന് തുടര് ു. “ഇ ് അവര് നമുെ ാ ം
േതാേളാടുേതാള് േചര് ് യു ം െചയ്തു. അവെരന്െറ
വിശ ാസമാര് ി ിരി ു ു. ഞാന് അവര്െ ാ ം െമലൂഹയിേല ു േപാകാന്
ആ ഗഹി ു ു. പേ , ഇെതന്െറ മാ തം തീരുമാനമായി ൂടാ.”
“ശിവാ, നീയാണ് ഞ ള െട മുഖ ന്.” ഭ ദന് പറ ു. “നിന്െറ തീരുമാനമാണ്
ഞ ള െട തീരുമാനം. അതാണ് ആചാരം.”
“ഇ വണ അ െനയ .” ശിവന് ൈക ഉയര് ി ിടി െകാ ് പറ ു.”
ഇതു ന ുെട ജീവിതം പൂര് മായി മാ ിമറി ും. ആ മാ ം ന തിനാെണ ്
ഞാന് വിശ സി ു ു. എ ായാലും അത് ദിവേസന ന ള് േനരിടു
നിരര് കമായ ആ കമണ േള ാള് െമ െ തായിരി ും. ഞാെന ാണ്
െച ാനാ ഗഹി ു െത ് നി േളാടു പറ ു കഴി ു. എ ാല് േപാകേണാ
േവ േയാ എ ു തീരുമാനിേ ത് നി ളാണ്. ഗുണ ാര് സംസാരി െ .
ഇ വണ, ഞാന് നി െള പി ുടരും.”
ഗുണ ാര് ് അവരുെട കീഴ ഴ െള ുറി ് വ മായ
ധാരണയു ായിരു ു. എ ാല് ശിവേനാടു ആദരവ് ആചാര ള െട മാ തം
അടി ാന ിലു തായിരു ി . അവന്െറ സ ഭാവെ ൂടി
അടി ാനെ ടു ിയു തായിരു ു. തന്െറ പതിഭെകാ ും വ ിഗതമായ
ധീരതെകാ ും ഗുണ ാെര നിരവധി ൈസനികവിജയ ളിേല ് അവന്
നയി ി ായിരു ു.
ഒെരാ ശബ്ദ ില് അവര് പറ ു: “നിന്െറ തീരുമാനമാണ് ഞ ള െട
തീരുമാനം.”

ശിവന് തന്െറ േഗാ തെ യും പറിെ ടു ് യാ തയാരംഭി ി ്


അ ുദിവസമായിരു ു. െമലൂഹയിേല ു വഴിയില് ഒരു പു ിേപാെല
കാണെ ടു ആ വലിയ താഴ രകളിെലാ ിന്െറ ഇടു ിലാണ് ആ േഗാ തസംഘം
ത ടി ത്. ഏകേക ീകൃതമായ മൂ ് വൃ ള െട ആകൃതിയിലാണ് ശിവന്
ആ ത ് രൂപെ ടു ിയിരു ത്. യാ ുകെള െക ിയി ് ഏ വും പുറെമ ഒരു
വൃ ം തീര് ു. അധിനിേവശ ാര് കട ുകയറിയാല് മു റിയി
നല്കു തിനാണ് അ െന െചയ്തിരു ത്. ഒരു യു മു ായാല്
േപാരാടു തിനുേവ ി പുരുഷ ാെര അടു വൃ ില് പാര് ി . ഏ വും
ഉള്ഭാഗ ് അ ികു ള് രിെകയായി സ് തീകെളയും കു ു െളയും
പാര് ി . ഒഴിവാ ാനാവു വര് ആദ ം, പതിേരാധി ാനു വര് ര ാമത്,
െപെ ് വണെ ടാവു വര് ഏ വും ഉ ില്.
ഏ വും നീചമായ അവ േനരിടാന് ത ാറായി നില് ുകയായിരു ു
ശിവന്. ഒരാ കമണമു ാവുെമ ുതെ അവന് പതീ ി . സമയ ിന്െറ
കാര ം മാ തേമ അറിയാനു ായിരു ു .
ഫലഭൂയിഷ്ഠമായ ഭൂമിയുെട നിയ ണവും, തടാക രയില് സ ത മായി
താമസി ുവാനു അവസരവും ലഭി ു തില് പ കതികള്
ആ ാദവാ ാരായിരി ാം. എ ാല് പ കതികള െട േമധാവി യാക ത െള
സമാധാനേ ാെട അവിടം വി േപാകാനനുവദി ിെ ് ശിവന്
അറിയാമായിരു ു. പ കതികള് ുേവ ി ശിവന്െറ േനതൃത ിലു
ഗുണേഗാ തവര് െ കീഴട ി, അവരുെട ഭൂമി ൈകയട ിെയ ്
അവകാശെ െകാ ് തനിെ ാരു ഇതിഹാസ പുരുഷനാകാന്
കഴിയുെമ തിലുമ റം മിക ഒരു േന വും യാക ആ ഗഹി ു ി ായിരു ു.
കൃത മായി പറ ാല് വിചി തമായ ഈ േഗാ തവര് യു ിേയയാണ് ശിവന്
െവറു ിരു ത്. ഇ െനയുെ ാരു അ രീ ില് സമാധാന ിനു
യാെതാരു പത ാശയുമി ായിരു ു.
ശിവന് യു ിന്െറ വിളി ഇഷ്ടമായിരു ു. യു കലയില് അവന്
തിമിര് ാടി. എ ാല് എ ാ ിനുമവസാനം തന്െറ രാജ െ യു െള ാം
വ ര് മായ വ ായാമമാെണ ് അവനറിയാമായിരു ു.
അ ം അകെല ജാ ഗ ായി ഇരി ു ന ിയുെട േനെര അവന്
തിരി ു. ര ാം വൃ ിനു ചു മായി ഒരര് വൃ ം തീര് ് ഇരുപ ിയ ്
െമലൂഹന് ൈസനികര് ഇരി ായിരു ു.
അയാെള ിനാണ് കുടിേയ ിനായി ഗുണേഗാ തെ തെ
തിരെ ടു ത്? എ ുെകാ ് പ കതികെള െതരെ ടു ി ?
അകെല ഒരു നിഴലന ു തുക േ ാള് ശിവന്െറ ആേലാചന മുറി ു.
അവന് വളെര സൂ ്മമായി അവിേട ു ഉ േനാ ി. എ ാല് എ ാം
നി ലമായിരു ു. ഈ പേദശ ് ചില സമയ ളില് െവളി ം ചില സൂ ത ള്
കാണി ാറു ്. ശിവന് തന്െറ നില അ െമാ ് അയ .
അേ ാള് വീ ും അവനാ നിഴല് ക ു.
“ആയുധെമടു ൂ” ശിവന് അലറി.
അ ത് പ കതികള് ആ കമി കയറിയേ ാേഴ ും ഗുണ ാരും
െമലൂഹ ാരും ആയുധ ള മായി അവരുെട ാന ളില് നിലയുറ ി
കഴി ിരു ു. െവ പാളെ നില് ു മൃഗ ള് തീര് മതിലില്
െച ിടി േതാെട യാെതാ ും ആേലാചി ാെതയു അവരുെട മൂഢ പവൃ ി
അവര് ുതെ പഹരമായി. ആ കമി ാനവസരം കി തിനുമുന്പുതെ
യാെതാരു നിയ ണവുമി ാെത യാ ുകള് അവെര ചവി ിയും കു ിയും
പരിേ ല് ി . ചില ഭട ാര് അവ ിടയിലൂെട കട ുകയറി. ആയുധ ള്
കല ി.
തുട ാരെന ു േതാ ി ു ഒരു യുവ പ കതി വന മായി വാള്
ചുഴ ിെ ാ ് ശിവന്െറ േനര് ് കുതി . ശിവന് ആ അ കമണ ില് നി ്
ഒഴി ുമാറി. വാള െകാ ് വളെരലളിതമായ ഒരര് വൃ ം തീര് ് ശിവന് ആ
യുവ പ കതിയുെട െന ില് ആഴമി ാ വിധം ഒരു മുറിേവ ്പി . ആ യുവ
ൈസനികന് ആേ കാശി െകാ ് വാള് ചുഴ ി. േപാര്മുഖം തുറ ു.
അതായിരു ു ശിവന് േവ ിയിരു ത്. അവന് തന്െറ വാള് നിഷ്ഠുരമായി
ശ തുവിന്െറ കുടെലടു ുംവിധം കു ിയിറ ി. ഉടന്തെ വാള് ല ഒ ു
ചുഴ ി പുറെ ടു ുെകാ ് ആ പ കതിയുവാവിെന അവന് സാവധാന ിലു
യാതനാപൂര് മായ മരണ ിനു വി െകാടു ു. ശിവന് ഒ ു തിരി േ ാള്
ഒരു ഗുണ ഭടെന ആ കമി ാെനാരു ു പ കതിെയ ക ു. അവന് അമര് ്
ചവി ി വായുവില് ഉയര് ുെപാ ി വാള് ചുഴ ി വീശി മുകളില്നി ുതെ
പ കതിയുെട വാള് പിടി ൈക െവ ിമാ ി.
അേതസമയംതെ ശിവെനേ ാെല ആ കലയില് വിദഗ് നായ ഭ ദന്
ഇരുൈകയിലും വാേള ി ര ു പ കതികേളാട് ഒേരസമയം
േപാരാടിെ ാ ിരു ു. സ ം ശരീര ിന്െറ ഭാരം അനായാസം
നിയ ി െകാ ിരു അയാള് ് മുതുകിെല കൂന് തന്െറ ചലന ള് ്
തട മ ാ തുേപാെല േതാ ി. തന്െറ ഇടതു വശ ു ായിരു പ കതിയുെട
കഴു ില് അയാള് െവ ി. അയാെള സാവധാനം മരി ാന് വി ് തന്െറ വലതുൈക
ആ ുവീശി മേ ശ തുവിന്െറ മുഖ ുെവ ി, അവന്െറ ക ് പുറ ു ചാടി .
ആ ഭടന് താെഴവീണയുടന് ഭ ദന് തന്െറ ഇടതുൈകയിെല വാള് താേഴ ്
അതിരൂ മായി വീശി ഭാഗ ഹീനനായ തന്െറ ശ തുവിന്െറ യാതന തല് ണം
അവസാനി ി .
െമലൂഹന് ഭട ാരുെട യു മുറ വ ത സ്തമായിരു ു. അസാമാന മായ വിധം
മിക പരിശീലനം ലഭി ഭട ാരായിരു ു അവര്. എ ാല് ഒ ം
നീച ാരായിരു ി അവര്. യു നിയമ ളനുസരി ് പട െപാരുതിയിരു
അവര് കഴിയാവു ിടേ ാളം ആള്നാശം ഒഴിവാ ി.
േമാശം േനതൃത വും എ ില് കുറവും ആയേതാെട കുറ
സമയ ിനു ില് പ കതികള് പരാജയെ . അവരില് പകുതിേയാളം േപര്
െകാ െ . ബാ ിയു വര് മു ിലിഴ ് കരുണയ് ുേവ ി യാചി .
അവരിെലാരാള് യാക യായിരു ു. അയാള െട വാേള ിയിരു ൈക
വിഹീനമാ ുംവിധം ന ി അയാള െട ചുമലില് ആഴ ില് മുറിേവ ്പി ിരു ു.
പ കതികള െട േസനാേമധാവിയുെട പി ില്, അയാെള െവ ാന് ത ാറായി
ഭ ദന് വാള യര് ി ിടി െകാ ു നി ു.
“ശിവാ, ദുതം അനായാസം. അെ ില് സാവധാനം, യാതനാപൂര് ം. ഇതില്
ഏതുേവണം?”
“ പേഭാ” ശിവന് എെ ിലും പറയാന് കഴിയു തിനു മുന്പ് ന ി ഇടെപ .
ശിവന് ആ െമലൂഹന്െറ േനെര തിരി ു.
“ഇതു െത ാണ്. അവര് കരുണയ് ായി യാചി ുകയാണ്. അവെര
െകാ ത് യു നിയമ ള്െ തിരാണ്.”
“നി ള് ് പ കതികെള അറിയി .” ശിവന് പറ ു. “നീച ാരാണവര്.
ഒ ും േനടാനിെ ില് േപാലും അവര് നെ ആ കമി െകാ ിരി ും.
അതിെനാരു അവസാനം േവണം. എെ േ ുമായി അത് അവസാനി ണം.”
“അത് അവസാനി ുകയാണ്. നി ളിനി ഇവിെട താമസി ാന്
േപാകു ി . നി ള് ഉടന്തെ െമലൂഹയിെല ിേ രും.”
ശിവന് ഒ ും മി ാെത നി ു.
ന ി തുടര് ു “ഇത് എ െന അവസാനി ി ുെമ ത് നി ള െട ഇഷ്ടം.
അത് ഇതുേപാെല െ യാേണാ അേതാ വ ത സ്തമായ രീതിയിലാേണാ?”
ശിവെന േനാ ി ഭ ദന് അഭി പായ ിനായി കാ ുനി ു.
“നി ള് കൂടുതല് ന വരാെണ ് പ കതികെള നി ള് ു
കാണി െകാടു ാം.” ന ി പറ ു. ച കവാള ിനുേനെര തിരി ശിവന്
ആ വന് പര് ത െള ക ു.
നിേയാഗം? െമ െ ജീവിത ിനു അവസരം?
അയാള് ഭ ദനു േനര് ് തിരി ു. “അവെര നിരായുധരാ ുക. അവരുെട
പ ലു സാധന െള ാം എടു േശഷം അവെര േമാചി ി ുക.”
പ കതികള് സ ം ഗാമ ില് തിരി െച ് വീ ും ആയുധമണി ്
ന െള ആ കമി ാനു ബു ിേമാശം കാണി ് ഇവിെട എ ുേ ാേഴ ും
ന ള് ഇവിെടനി ു േപായിരി ും.
നടു ിേ ായ ഭ ദന് ശിവെന തുറി േനാ ി. പേ , ഉടന്തെ അയാള്
ആഉ രവു നട ാ ുവാനരംഭി .
ന ി പതീ േയാെട ശിവെന േനാ ി. ഒെരാ ചി മാ തമായിരു ു
അയാള െട മന ില് മാെ ാലി െകാ ിരു ത്. ശിവന് ഹൃദയമു ്. അവന്
േശഷിയു ്. ദയവുെചയ്ത് അത് അവന് തെ ആകെ . രാമഭഗവാെന,
ശീരാമേദവാ അത് അവന് തെ ആകെ എ ുഞാന് അ േയാടു
പാര് ി ു ു.’
താന് പരിേ ്പി യുവഭടന്െറ അടുേ ് ശിവന് മട ിെ ു. ആ
ഭടന്െറ കുടലില്നി ് ര ം വാര് ുെകാ ിരു ു. േവദന െകാ ് അവന്െറ
മുഖം വലി ു മുറുകി. ജീവിത ില് ആദ മായി ശിവന് ഒരു പ കതിേയാട്
ദയവുേതാ ി. തന്െറ വാള് ഊരിെയടു ് അവന് ആ യുവഭടന്െറ യാതനയ് ു
വിരാമമി .

നാലാഴ്ചെ തുടര് യായ പദയാ ത ുേശഷം കുടിേയ ിനായി


ണി െ ആ സാര് വാഹകസംഘം അവസാനെ പര് ത ിന്െറ
െനറുകയില് കയറി ഇറ ിയേ ാള് കാശ്മീര് താഴ രയുെട തല ാനമായ
ശീനഗര ിന്െറ പാ പേദശ ് എ ിേ ര് ിരു ു. തന്െറ മികവു
േദശ ിന്െറ മഹത െള ുറി ് ന ി ആേവശപൂര് ം സംസാരി ിരു ു.
അദ്ഭുതസ്തബ്ധമാകു ആ സ ര് ം ശിവന്െറ പതീ കള് റമായിരു ു.
നി യമായും ഒരു പറുദീസയായിരു ആ ല ിന്െറ തനി ാഴ്ചയ ാെത
മെ ാ ും അയാള് ് സംതൃപ്തി നല്കുകയി ായിരു ു. െമലൂഹ. നിര് ലമായ
ജീവിതഭൂമിക.
പര് തനിരകളില് ഒരു െപണ്പുലിെയേ ാെല ഗര് ി െകാ ിരു
പരാ കമിയായ ഝലം നദി താഴ രയിെല ുേ ാള് ആലസ മാര് ഒരു
പശുവിന്െറ ഭാവമാര് ി ിരു ു. കാശ്മീര് എ സ ര് ഭൂമിെയ
തേലാടിെ ാ ാണ് വള ുപുളെ ാഴുകു ആ നദി ദാല് തടാക ിേല ്
എ ിേ രു ത്. തടാക ില്നി ും േവര്െപ ് വീ ും താേഴെ ാഴുകു നദി
സമു ദ ിേല ു തന്െറ യാ ത തുടരു ു.
പതുപതു പ ിന്െറ ഒരുചി തേലഖ ുണിെകാ ു
െപാതി ിരി ുകയാണാ വിശാലമായ താഴ രെയ. അതില് കാശ്മീര് എ
വിസ്മയകരമായ ചി തം വര െവ ിരു ു. ൈദവ ിന്െറ
സര് വര് ളിലുമു പൂ ള് നിരനിരയായി അവിെട അല രി
നിര് ിയി ്. രാജകീയ പൗഢിയും കാശ്മീരി ഊഷ്മളതയും േചര്
സ ാഗതമാശംസി ു ചിനാര് മര ള് മാ തമാണ് ഇടെ ിലും ആ പൂ ള െട
രാജ െ േഭദി ത്. മ ിന് തണു ാര് മല ാ ിന്െറ ഹു ാരം മാ തം േക
ശീലി ൈശവ േഗാ ത ിന്െറ തളര് കര് പുട െള അവിടെ
പ ികള െട മ മധുരമായ സംഗീതം ശാ മാ ി.
“ഇതാണ് അതിര് ി പേദശെമ ില് ഈ രാജ ിന്െറ ബാ ി പേദശ ള്
എ ത വിശിഷ്ടമായിരി ും?” ഭയഭ ിേയാെട ശിവന് മ ി .
െമലൂഹ ാരുെട പഴയകാല ൈസനിക താവളമായിരു ു ദാല് തടാകതീരം.
തടാക ിന്െറ പടി ാെറ കരയില് ഝലം നദിയുെട ഓരം േചര് ്
അതിര് ിയിലു ആ പ ണം ിതിെച ു. ആ പ ണം പി ീട് അതിന്െറ
അനാഡംബരമായ സീമകള് േഭദി ് മഹ ായ ശീനഗരമായി വളര് ു.
അ രാര് ില് ‘ആദരണീയ നഗരം.’
ഏകേദശം ഒരു ദശല ം ചതുര ശവാര വിസ്തൃതിയു വിശാലമായ
അടി റയിലാണ് ശീനഗര് ഉയര് ു നില് ു ത്. മ െകാ ു നിര് ിതമായ
അടി റ ് ഏകേദശം അ ുവാര ഉയരമു ്. അതിന്െറ മുകളിലാണ്
ഇരുപതുവാര ഉയരവും നാലുവാര കനവുമു നഗരമതിലുകള് ിതി
െച ത്. ഒെരാ അടി റയ് ു മുകളിലായി ഒരു നഗരം നിര് ി ു തിന്െറ
ലാളിത വും പതിഭയും ഗുണ േഗാ തെ അദ്ഭുതെ ടു ി. ന ക ിയു
മ െകാ ു നിര് ി േകാ മതില് േഭദി ാെത ശ തുവിന് അകേ ാ
പേവശി ാന് കഴിയി . ശ തുവിെനതിെരയു കരു ു പതിേരാധമായിരു ു
അത്. ആ അടി റ മെ ാരു പധാന ല ംകൂടി നിര് ഹി .
നഗര ിന്െറ അടി റ സാധാരണനിലയില്നി ് ഉയര് ിനിര് ി തു വഴി
ഇട ിെട ഉ ായിെ ാ ിരു െവ െ ാ ിെനതിെര അത് ആ നഗരെ
സംര ി നിര് ു ഫല പദമായ സംവിധാനമായി ീര് ു. ആ
േകാ മതിലുകള് ക ് ഭംഗിയായി ഒരു ിയ പാതകള െട ച ൂട് നഗരെ
കൃത മായി വിഭജി . സ ീര് മായ നാഗരികജീവിത ിേന വിധ ിലു
കേ ാളേക ളംേ ത ള ം ഉദ ാന ള ം േയാഗ ല ള ം പേത കമായി
അവിെട നിര് ി ി ായിരു ു. പുറ ുനി ു േനാ ിയാല് അവെയ ാം െവറും
ബഹുനില െക ിട ള് േപാെല കാണെ . അവയില് നി ് ഒരു ധനികഭവനം
തിരി റിയുവാനു മാര് ം അതിന്െറ വലി ം നിരീ ി ുകെയ തായിരു ു.
കാശ്മീരിന്െറ പകൃതിദ മായ വര് സുരഭിലത ു വിരു മായി ശീ
നഗര ിന്െറ വര് ള് ചാരനിറ ളിലും നീലയിലും െവ യിലുെമാതു ി.
ശുചിത ിന്െറയും ചി യുെടയും സുേബാധ ിന്െറയും ഒരു ചി തമായിരു ു
ആ നഗരം. ഏകേദശം ഇരുപതിനായിരേ ാളം വരു ആള കള് ശീനഗറിെന
ത ള െട േദശമായി കരുതി. ഇേ ാഴിതാ ൈകലാസപര് ത ില്നി ും
ഇരു ൂറുേപര്കൂടി അവിെട എ ിേ ര് ിരി ു ു. വര്ഷ ള് ു മുന്പു
ആ ഭീഷണമായ ദിനം െതാ ് അ ുവെര താനനുഭവി ി ി ാ വിധ ില്
മന ിന് ഭാര ുറവ് അനുഭവെ ടു തുേപാെല ആ േഗാ തേമധാവി ു േതാ ി.
ഞാന് ര െ ിരി ു ു. ഇവിെട എനിെ ാരു പുതിയ തുട മിടാന്
സാധി ും. എനി ിനി എ ാം മറ ാം.

ശീനഗര ിനു പുറ ് കുടിേയ ാര് ു താവള ിേല ാണ് ആ


സംഘം സ രി ത്. നഗര ിന്െറ െത ു ഭാഗ ് േവറി ഒരു തറയ് ു
മുകളിലാണ് ആ കൂടാരം നിര് ി ിരു ത്. ആ താവള ിനു െതാ ്
പുറ ു ായിരു വിേദശികള് ു കാര ാലയ ിേല ് ന ി ശിവേനയും
അവന്െറ േഗാ തസംഘേ യും നയി . െചറു ാരനായ ഒരു
ഉേദ ാഗ േനാെടാ ് അയാള് ഉടന് തിരിെ ി. ിരമായി ശീലി ഒരു
ചിരിയുെട അക ടിേയാെട ൈക കൂ ി ഔപചാരികമായി നമസ്േത
പറ ുെകാ ് അയാള് അവെര അഭിവാദ ം െചയ്തു. “െമലൂഹയിേല ്
സ ാഗതം. ഞാന് ചി താംഗദന്. നി ള െട കാര ള െട ചുമതലയു
ഉേദ ാഗ നാണ് ഞാന്. ഇവിടെ താമസ ിനിടയില് ഏതാവശ ിനും
നി ള് ് സമീപി ാവു ഒരാള്. നി ള െട േനതാവിന്െറ േപര് ശിവന്
എ ാെണ ് ഞാന് വിശ സി ു ു. അേ ഹം ഒ ു മുേ ാ കട ു വരുേമാ?”
ശിവന് ഒരടി മുേ ാ െവ . “ഞാനാണ് ശിവന്.”
“ന ത്.” ചി താംഗദന് പറ ു. “നി ള െട വിവര ള് േരഖെ ടു ാനു
േമശയ് ടുേ ് എേ ാെടാ ം ഒ ു വരാേമാ? നി ള െട േഗാ ത ിന്െറ
ചുമതല ാരനായി നി ള െട േപരാണ് േരഖെ ടു ാന് േപാകു ത്.
അവരുമായു ഏത് ആശയവിനിമയ പ കിയയും ഇനി നി ളിലൂെടയായിരി ും.
ഈ േഗാ ത ിന്െറ നിയു േമധാവി നി ളായതിനാല് നി ള െട
േഗാ ത ിനക ് ഞ ള െട നിര്േ ശ ള് നട ാേ തിന്െറ സര്
ചുമതലയും നി ള് ായിരി ും.
ചി താംഗദന്െറ ഔേദ ാഗിക പഭാഷണ ിനിടയ് ് കട ു കയറി ന ി
ശിവേനാടി െന പറ ു: “ പേഭാ, അ ് അനുവദി ുെമ ില് ഞാന്
കുടിേയ ാരുെട പാര് ിട ില്െച ് അവര് ു താമസി ാനാവശ മായ
താത് ാലിക സംവിധാന ള് ഏര്െ ടു ാം.”
ന ി അയാള െട പഭാഷണ പവാഹ ിന് തട മു ാ ിയേ ാള് സദാ
പകാശിതമായ ചി താംഗദന്െറ മുഖം ഒരു അണുവിടേനരേ ് ഒളിമ ി.
എ ാല് തല് ണം തന്െറ സംയമനം വീെ ടു അയാള െട മുഖം വീ ും
പകാശമാനമായി. ശിവന് തിരി ് ന ിെയ േനാ ി.
“തീര് യായും താ ള് െന െച ാം. ന ി, അതിനായി നി െളന്െറ
അനുമതി േചാദി ണെമ ി .” ശിവന് പറ ു. “പേ , അതിനുപകരം
നി െളനിെ ാരു വാ ു തരണം, സുഹൃേ .”
“നി യമായും, പേഭാ.” അ െമാ ് തലകുനി ് ന ി പതിവചി .
“എെ ശിവെന ു വിളി ുക, പേഭാ എ ു വിളിേ .” ഒരു
വികൃതസ്മിതേ ാെട ശിവന് പറ ു. “ഞാന് നി ള െട ച ാതിയാണ്,
േമധാവിയ .”
അതിശയേ ാെട ന ി തല ഉയര് ിേനാ ി. ഒരി ല്കൂടി തല
കുനി െകാ ് അയാള് പറ ു. “ശരി പേഭാ! ഓ, അ , ശരി ശിവാ.”
ശിവന് ചി താംഗദെന േനാ ി. എേ ാ കാരണ ാല് അയാള െട മുഖെ
മ ഹാസമിേ ാള് അകൃ തിമമായി ീര് ിരു ു. “ആെ ശിവാ, നി ള െട
വിവര ള് േരഖെ ടു ു തിനു േമശയ് ടുേ ് എേ ാെടാ ം വ ാല്
നമു ാ ഔേദ ാഗികമായ ഔപചാരികതകള് െപെ ് പൂര് ിയാ ാം.”

പുതുതായി േരഖകളില് ഉള്െ ടു െ േഗാ തവര് ാര്


കുടിേയ ാര് ു താവള ിെല പാര് ിട ളിേല ു െച േ ാള് ന ി പടി
വാതില് ല് നി ായിരു ു; അയാള് അവെര അകേ ു നയി . ആ
താവള ിെല പാതകള് ശീനഗറിെല പാതകള് േപാെല െ ആയിരു ു.
കിഴ ു പടി ാറ്, െത ുവട ് ദിശകളിലായി ക ികള് േപാെലയായിരു ു
അവയുെട കിട ്. ശിവന്െറ േദശെ വൃ ിഹീനമായ പാതകളില്നി ു
വിരു മായി വളെര ശ ാപൂര് ം ക കള് പാകിയ നട ാതകളായിരു ു ഇവിെട
ഉ ായിരു ത്. എ ാലും ആ പാതകള്െ േ ാ അസാധാരണത മു തായി
അയാള് ു േതാ ി.
“ന ി, പാതയുെട മധ ിലൂെട വ ത സ്തമായ നിറ ിലു ക കള്
പാകിയി ത് എ ിനാണ്?” ശിവന് േചാദി .
“അടിഭാഗ ുകൂെടയു അഴു ുചാലുകെള മറയ് ു തിനാണ്, ശിവാ.
ഈ താവള ിെല സകല അഴു ുെവ വും ഈ ചാലിലൂെട പുറ ുേപാകും.
ഈ കുടിേയ താവളം െവടി തും സ വുമാെണ ് ഉറ വരു ുവാനാണ്
ഈ സംവിധാനം.”
ഏതാ ് ഒരു ഒഴിയാബാധേപാെലയു അതിസൂ ്മമായ ആ ആസൂ തണ
മികവിെന ുറിേ ാര് ് ശിവന് അതിശയി .
ത ള് ുേവ ി നീ ി െവ ി വലിയ െക ിട ിേല ് ഗുണ ാര്
എ ിേ ര് ു. െമലൂഹയിേല ു വരുവാനു തീരുമാനെമടു അവരുെട
േനതാവിന്െറ വിേവക ിന് എ മ തവണ അവര് ന ി പറ ു. ഓേരാ
കുടുംബ ിനും താമസി ുവാനായി െവേ െറ പാര് ിടസൗകര ം ആ മൂ ുനില
െക ിട ില് ഉ ായിരു ു. ഓേരാ മുറിയിലും ആള കള െട പതിബിംബ ള്
കാണാവു വിധ ിലു െച ുതകിടുകള് ചുമരുകളില് ാപി ിരു തട ം
നിരവധി ആഡംബരപൂര് മായ സാധനസാമ ഗികള് ഉ ായിരു ു. ഓേരാ
മുറിയിലും െവടി കിട വിരികള ം തൂ ാലകള ം വസ് ത ള് േപാലും
ഉ ായിരു ു. തുണികള് െതാ േനാ ി അദ്ഭുതേ ാെട ശിവന് േചാദി :
“എ ാണീ വസ്തു?”
“അത് പരു ിയാണ്, ശിവാ. ഈ െചടി ഞ ള െട നാ ില് വളരു ു ്.
അതില്നി ാണ് താ ളിേ ാള് പിടി ിരി ു വസ് ത ള് രൂപെ ടു ി
പരിഷ്കരിെ ടു ു ത്.” ചി താംഗദന് ആേവശപൂര് ം പറ ു.
സൂര പകാശവും ചൂടും ലഭി ു തിനായി ഓേരാ ചുമരിലും വിശാലമായ
ചി തജാലകമു ായിരു ു. ഓേരാ ചുമരിലുമു ായിരു ദ ാര ള്
തിരിതാഴ് ിെവ േലാഹദ ുകെള താ ിനിര് ി. െവളി ിനുേവ ിയാണ്
അ െന െചയ്തിരു ത്. ഓേരാ മുറിേയാടും േചര് ് ഒരു
കുളിമുറിയു ായിരു ു. െചരി തറയിലൂെട ഒഴുകു െവ ം
അവിെടയു ായിരു ദ ാര ിലൂെട പുറേ െ ാഴുകിേ ാകും. ഓേരാ
കുളിമുറിയിലും തറയില് ക പടു ു ാ ിയ ഒരു പാ തമു ായിരു ു. ഏ വും
താെഴ വലിെയാരു ദ ാര ിലായിരു ു അതിന്െറ അവസാനം. ഈ
സൂ ത ിന്െറ ഉേ ശ ം ആ േഗാ തവര് ിന് നിഗൂഢമായിരു ു. വശെ
ഭി ിയിലു ായിരു ഒരു സാധനം തിരി ാല് െവ ം പുറേ െ ാഴുകും.
“മ വിദ .” ഭ ദന്െറ അ മ ി .
ആ െക ിട ിന്െറ പധാന കവാട ിേനാടുേചര് ് ഒരു വീടു ായിരു ു.
ശിവെന അഭിവാദ ം െചയ്തുെകാ ് ഒരു ൈവദ േ ശഷ്ഠയും ശു ശൂഷക*യും ആ
വീ ില്നി ും പുറ ുവ ു. േഗാത ിന്െറ നിറവും ഒതു ിയ
ശരീരവുമു ായിരു ഒരു സ് തീയായിരു ു ആ ൈവദ േ ശഷ്ഠ. അരയില്
ചു ിെ ി പാദം വെര മറ ിരു െവള വസ് തമായിരു ു അവര്
ധരി ിരു ത്. െമലൂഹ ാര് അതിെന േദാ ി എ ു വിളി . കുറ കൂടി വലി ം
കുറ ഒരു വസ് തംെകാ ് െന ് മറ ് ചു ിെ ിയിരു ു. അംഗവസ് തം
എ ു േപരു മെ ാരു തുണി ചുമലിലൂെട തൂ ി ിട ായിരു ു. അവരുെട
െന ിയുെട മ ില് ഒരു െവള െപാ ായിരു ു. ഉ ിയില്
കുറ മുടിമാ തം ബാ ിെവ ് തല മുഴുവനും മു നം െചയ്തിരു ു. േചാ ി
(കുടമ) എ ാണ് അത് അറിയെ ിരു ത്. ജനാവു എ ് േപരു അയ ഒരു
നൂല് ഇടതുേതാളില്നി ും ഉദര ിനു മുകളിലൂെട വലതുവശേ ു നീ ു
കിട ു.
അവെര ക േ ാള് ന ി ശരി ും ഒ ു വിറ . ആദരസൂചകമായി
നമസ്േത പറ ുെകാ ് അയാള് പറ ു: “മഹതി, ആയുര്വതി! ഭവതിയുെട
ഔ ത ിലു ഒരു ൈവദ േ ശഷ്ഠെയ ഞാനിവിെട പതീ ി ിരു ി .”
ആയുര്വതി ന ിെയ േനാ ി മ ഹസി ് ഭവ തേയാെട നമസ്േത പറ ു.
“േസനാപേത, പുറ ു നട ു േജാലിെച തില്നി ു ലഭി ു
അനുഭവ ളാണ് ന െത ് ഞാന് ഉറ വിശ സി ു ു. എന്െറ സംഘം എെ
കണിശമായി പി ുടരു ു. എ ിലും താ െള തിരി റിയാന് കഴിയാ തില്
എനി ു വിഷമമു ്. ന ള് മുന്പ് ക ി േ ാ?”
“മഹതി, എന്െറ േപര് ന ി, പടനായകന്.” ന ി പതിവചി . “ന ള് മുന്പു
ക ി ി . എ ിലും ഈ േദശെ ഏ വും മിക ൈവദ േ ശഷ്ഠയായ ഭവതിെയ
അറിയാ വരായി ആരു ്?”
“പടനായകന് ന ി, ന ി.” തീര് ും അ ര തുേപാെല കാണെ
ആയുര്വതി പറ ു “പേ , താ ള് കാര ള് െപരു ി പറയുകയാെണ ്
എനി ു േതാ ു ു. എേ ാള് എ തേയാ മികവു വരു ്.” െപെ ് ശിവന്െറ
േനെര തിരി ് ആയുര്വതി തുടര് ു “െമലൂഹയിേല ു സ ാഗതം.ഞാന്
ആയുര്വതി. നി ള െട നിയു ൈവദ േ ശഷ്ഠ. നി ളീ താവള ില്
താമസി ു ിടേ ാളം കാലം നി ള െട സഹായ ിനായി ഞാനും എന്െറ
ശു ശൂഷകരും ഇവിെട ഉ ായിരി ും.”
ശിവനില്നി ും പതികരണെമാ ും കാണാ ് ചി താംഗദന് തന്െറ
അച ലമായ ശബ്ദ ില് പറ ു: “ഇെത ാം താത് ാലിക പാര് ിട ളാണ്,
ശിവന്. നി ള െട േഗാ ത ിനു യഥാര് ില് നല്കാന്േപാകു വീടുകള്
ഇതിലും എ തേയാ സൗകര മു വയാണ്. േരാഗ പതിേരാധ ിന്െറ ഭാഗമായു
സംസര് നിയ ണം നിലവിലു ഏഴുദിവസ ാലം മാ തേമ നി ള് ഇവിെട
താമസിേ തായി വരികയു .”
“ഓ, അ സുഹൃേ ! ഈ പാര് ിടം തെ എ തേയാ സൗകര പദം. ഞ ള്
സ ി തിേന ാെളാെ അ റം. മൗസി (െചറിയ ) എ ു പറയു ു?”
ഭ ദന്െറ അ െയ േനാ ി ഇളി െകാ ് ശിവന് പറ ു. പിെ ചി താംഗദന്െറ
േനെര േനാ ി മുഖം ചുളി ് അവന് േചാദി “എ ിനാണീ
സംസര് നിയ ണം?”
ന ി ഇടെപ : “ശിവാ, സംസര് നിയ ണം െവറുെമാരു മുന്കരുതലാണ്.
െമലൂഹയില് അ തേയെറ േരാഗ െളാ ുമി . ചിലേ ാള് കുടിേയ ാര്
േരാഗ ള മായി വേ ാം. ഈ ഏഴുദിവസ ിന്െറ കാലയളവിനു ില്
ൈവദ ാര്. നി െള നിരീ ി ുകയും േരാഗ െളെ ിലുമുെ ില്
ചികി ി േഭദെ ടു ുകയും െച ം.”
“േരാഗ െള നിയ ി ുവാനായി നി ള് െചേ ത് ശുചിത നിലവാരം
കര്ശനമായി പാലി ുകെയ താണ്.”ആയുര്വതി പറ ു.
ന ിെയേനാ ി വികൃതമായ ചിരിേയാെട ശിവന് മ ി :
“ശുചിത നിലവാരം?”
മായാചനം സൂചി ി ു തുേപാെല ന ിയുെട െന ിയില് ചുളിവുകള്
വീണു. അേതസമയംതെ ഇണ ം പുലര് ണെമ ് സൂചി ി ു മ ില്
അയാള് ൈകെകാ ് മൃദുവായി ഒരാംഗ ം കാണി . അയാള് ശബ്ദം താഴ് ി
പറ ു: “അതുമായി സഹകരി േപാകൂ, ശിവാ. െമലൂഹയില് ഞ ള്
െചേ ു ഒരു കാര മാണിത്. ഈ േദശെ ഏ വും മികവു
ൈവദ േ ശഷ്ഠയായാണ് ആയുര്വതി പരിഗണി െ ടു ത്.”
“നി ള് ിേ ാള് ഒഴിവാെണ ില് നി ള് ുേവ നിര്േ ശ ള്
ഞാനിേ ാള്തെ തരാം.” ആയുര്വതി പറ ു.
“ശരി” ശിവന് പറ ു.

ൈവകുേ രം ഹാര് മായ അ ാഴ ിനുേശഷം ഗുണ ാര് ്


അവരവരുെട മുറിയില്െവ ് ഒരു ഔഷധപാനീയം നല്കെ .
“ഛീ” മുഖം ചുളി െകാ ് ഭ ദന് െകാ നം കു ി “ഇതിന് യാ ്
മൂ ത ിന്െറ സ ാദാണ്!”
“യാ ് മൂ ത ിന്െറ സ ാദ് നിനെ െന അറിയാം?” ഉറെ
ചിരി െകാ ് ശിവന് ച ാതിയുെട മുതുകില് കളിയായി അടി . “ഇനി നിന്െറ
മുറിയിേല ു േപാ. എനി ുറ ണം.”
“നീ കിട കള് കേ ാ? ജീവിത ില് ലഭി ാവു ഏ വും ന
ഉറ മായിരി ും ഇനി കി ക.”
“ഞാന് കിട കെ േടാ!” ശിവന് ചിരി . “എനി ിനി അതനുഭവി ണം.
താന് പുറ ിറ ്.”
െപാ ി ിരി െകാ ് ഭ ദന് ശിവന്െറ മുറിയില്നി ും പുറ ിറ ി.
അസാധാരണമാം വിധം മൃദുലമായ ശ കെള പതി ആേവശം െകാ ത് അവന്
മാ തമായിരു ി . ജീവിത ിെല ഏ വും സുഖകരമായ കാര െമ ്അവര്
പതീ ി ിരു ആ ഉറ ിനുേവ ി ആ േഗാ തവര് ം മുഴുവനും അവരുെട
മുറികളിേല ് പാ ു. അവര് പതീ ി ാ ഒ ് അവെര അക ്
കാ ിരി ായിരു ു.

ശിവന് ഇടയ് ിെട കിട യില് തിരി ും മറി ും കിട ു. ഓറ ്


വര് ിലു ഒരു േദാ ിയാണ് അവന് ഉടു ിരു ത്. പുലിേ ാല്
കഴുകാനായി െകാ ുേപായിരു ു – കാരണം ശുചിത വിഷയം. പരു ി
െകാ ു അവന്െറ അംഗവസ് തം ചുമരിനടു ു ഉയരം കുറ ഒരു
കേസരയില് കിട ായിരു ു. പകുതി ക ി ീര് ചി ം ആ േമശ റ ്
അനാഥമായി കിട ായിരു ു.
ഈ നശി കിട വ ാെത പതുപതു താണ്. ഇതില് ിട ് ഉറ ുക
സാധ മ !
ശിവന് ഒരു കിട വിരിെയടു ് നില ി ് അതില്കിട ു. അത് കുറ കൂടി
േഭദമായിരു ു. ഉറ ം അറിയാെത അരി രി ് അയാളിേല ു
വരു ു ായിരു ു. പേ , നാ ില് പതിവു തുേപാെല ആ ഉറ ിന ത
ആഴമു ായിരു ി . തന്െറ കുടിലിനകെ തണു പരു ന് തറ
അയാള് ു നഷ്ടെ ിരു ു. ൈകലാസപര് ത ില് നി ു തണു
രൂ മായ കാ ് അവനേ ാള് നഷ്ടെ ിരു ു. തനി ു സുഖം നല്കിയിരു ആ
പുലിേ ാലിന്െറ നാ ം അവനു നഷ്ടമായി. ഇേ ാഴെ ചു പാടുകള്
അമിതമായ സുഖസൗകര ള് നിറ തായിരു ുെവ ിലും അവര്
അപരിചിതവും അന വുമായിരു ു.
പതിവുേപാെല, സ ം സഹജവാസന സത ം പുറ ുെകാ ുവ ു:
മുറിയ പശ്നം. നീയാണ്.
താന് വിയര് ുെകാ ിരി ുകയാെണ ് അേ ാഴാണ് ശിവന് ശ ി ത്.
തണു ഇളംകാ ായിരു ി ം അവന് അവിരാമം വിയര് ുെകാ ിരു ു.
ആ മുറി െചറുതായി കറ ു തുേപാെല അവന് േതാ ി. തന്െറ ശരീരം
ത ില്നി ും ആേരാ പുറേ ു വലിെ ടു ു തുേപാെല അവന്
അനുഭവെ . െകാടുംതണു െകാ ു മരവി അവന്െറ കാല്വിരല്
തീയില്െപ തുേപാെല േതാ ി. യു ിന്െറ മുറി ാടുകള് നിറ
ഇടതുകാല്മു ് പുറേ ു നീ ുവരു തായി അവന് േതാ ി. തളര് യും
േവദനയും അനുഭവി ു തന്െറ േപശികെള ഏേതാ വലിെയാരു ൈക ഉഴി ്
രൂപെ ടു ു തായി അവനനുഭവെ . മുന്െപാരുദിവസം
കുഴെത ി ിട ിരു ഒരി ലും േഭദമാകാ അവന്െറ േതാെള ് ആ
സ ിയുെട പുന ംവിധാന ിന്െറ ഭാഗമായി േപശികെള പിളര് ു തു
േപാെല േതാ ി. ആ േപശികള് അ ികള െട ദൗത ിനു കീഴട ു തായി
കാണെ .
ശ സി ു ത് ഒരു അ ാനമായിരു ു. ശ ാസേകാശ െള
സഹായി ുവാനായി അവന് വാ തുറ ു. പേ , ആവശ മായ വായു
അകേ ു കട ുവ ി . ശിവന് തന്െറ സര് ശ ിയുെമടു ്
ശ ാപൂര് ം കഴിവതും വിസ്താര ില് വാ തുറ ുപിടി ് കഴിയാവു
വിധ ില് വായു ഉ ിേല ു വലി . അ ം ദയവു കാ ് ജനാലയിലൂെട
അകേ ു കട ാന് ശമി േ ാള് ജാലകവിരികള് ഉല ു. വായുവിന്െറ
െപാടു െനയു കുതി ് ശിവന്െറ ശരീരെ അ െമാ ് അയ . പിെ ആ
യു ം വീ ും ആരംഭി . വളെര ശ ാപൂര് ം തന്െറ ആര് ിപൂ
ശരീര ിേല ് അവന് അതിശ മായി വായു വലി കട ി.
ട ്! ട ്!
വാതിലിെല േനര് മു ് ശിവെന ജാഗരൂകനാ ി. ഒരുനിമിഷേനരം
അവന്െറ ശ പതറി. അേ ാഴും അവന് ഉറെ ശ ാസം വലി . ചുമല്
െകാള ി വലി . പരിചിതമായ ആ േവദന അവിെട ഇ ായിരു ു. അവന്
കാല്മു ിേല ു േനാ ി. അവിെടയിേ ാള് ഒ ം േവദനയി ായിരു ു. മുറി ാട്
അ പത മായിരു ു. അേ ാഴും ശ ാസം കി ാനായി ഒരി ല്കൂടി അവന്
ഊേ ാെട വലി . അവനിേ ാള് കാലിന്െറ െപരുവിരലിേല ു േനാ ി. ഇേ ാള്
അത് പൂര് മായ ആകൃതി പൂ ിരു ു. അത് പരിേശാധി ുവാനായി അവന്
കുനി ു. വര്ഷ ള് ു േശഷം ആദ മായി അവന്െറ െപരുവിരല്
അന ിയേ ാള് െഞാ യിടു ഒരു ശബ്ദം ആ മുറിയില് മുഴ ി. അേ ാഴും
അവന് ഉറെ ശ ാസം വലി വി . തണു ിന്െറ അപരിചിതമായ തുടി ്
അവന്െറ കഴു ില് അവനനുഭവെ .വ ാ തണു ്.
ട ്! ട !് ഇേ ാള് ആ ശബ്ദ ിന് അ ംകൂടി
നിര്ബ ബു ിയു തുേപാെല േതാ ി.
അ ര ുേപായ ശിവന് പാടുെപ ് കാലിലൂ ി എഴുേ ് അ ം ചൂടിനായി
അംഗവസ് തം കഴു ിേല ് വലി ി ് വാതില് തുറ ു.
ഇരു ് മുഖ ് മൂടുപടം വിരി െവ ിലും ശിവന് ഭ ദെന തിരി റിയാന്
കഴി ു. പരി ഭമി സര ില് അവന് മ ി “ശിവാ, ഇ ത ൈവകി നിെ
ബു ിമു ിേ ിവ തില് വിഷമമു ്. അ യ് ് ഭയ രപനി. ഞാെന ാണ്
െചേ ത്?”
ഉള്േ പരണയാല് ശിവന് ഭ ദന്െറ െന ിയില് െതാ “ഭ ദാ നിന ും പനിയു ്.
നീ നിന്െറ മുറിയിേല ് േപാ. ഞാന് ൈവദ േ ശഷ്ഠെയ വിളി ാം.”
ശിവന് ഇടനാഴിയിലൂെട പടികള് ല മാ ി ഓടുേ ാള് പരിചിതമായ
ശബ്ദ ില് നിരവധി വാതിലുകള് അവന്െറ മു ില് തുറ ു. “െപെ െ ാരു
ജ രബാധ! സഹായി േണ!”
ആ െക ിടേ ാടനുബ ി ൈവദ ാരും ശു ശൂഷകരും
താമസി ിരു വീടിനു േനര് ് ശിവന് പാ ു. അവന് ആ വാതിലില്
ആ ുമു ി. അവെന പതീ ി ു മ ില് ആയുര്വതി ഉടന്തെ വാതില്
തുറ ു. ശിവന് ശാ മായി പറ ു “ആയുര്വതി, എന്െറ േഗാ ത ിെല
ഭൂരിഭാഗം േപര് ും എേ ാ േരാഗം ബാധി ിരി ു ു. അവര് ് നി ള െട
സഹായം ആവശ മായിരി ു ു. ദയവായി ഒ ുേവഗം വരൂ.”
ആയുര്വതി ശിവന്െറ െന ിയില് െതാ “നി ള് ് പനിയി േ ാ?”
ശിവന് തലകുലു ി “ഇ .”
ആയുര്വതി അതിശയപൂര് ം മുഖം ചുളി . അവര് തിരി ുനി ് തന്െറ
സഹായികെള, വിളി “വരൂ, അതാരംഭി കഴി ിരി ു ു. നമു ് േപാകാം.”
ആയുര്വതിയും സഹായികള ം ആ െക ിട ിേല ് കുതി കയറിയേ ാള്
എവിെടനിേ ാ ചി താംഗദന് പത െ “എ ുപ ി?” അയാള് ശിവേനാടു
േചാദി .
“എനി റി ുകൂടാ. ഞ ള െട േഗാ ത ിെല മി വാറും എ ാവര് ും
െപെ ് എേ ാ േരാഗം പിടിെപ ിരി ു ു.”
“താനും വ ാെത വിയര് ു ു ്.”
“വിഷമി ാെത. എനി ു പനിെയാ ുമി . േനാ ്, ഞാന് മുറിയിേല ു
മട ുകയാണ്. എന്െറ ആള കള് ്എ െനയുെ ു േനാ െ .”
തലയാ ിെ ാ ് ചി താംഗദന് പറ ു “ഞാന് ന ിെയ വിളി ാം.”
ചി താംഗദന് ന ിെയ അേന ഷി ് ഓടിേ ായേ ാള് ശിവന് ആ
പാര് ിട ിേലേ ാടി. അതിനക ു പേവശി തും അയാള്
അതിശയി േപായി. ആ െക ിട ിനക ് പ െള ാം ക ി െവ ിരു ു.
ശു ശൂഷകര് മുറികള് േതാറും കയറിയിറ ി ചി േയാെട േരാഗികള് ് മരു ുകള്
നല്കുകയും പരി ഭാ രായ േരാഗികേളാട് എെ ാെ യാണ് െചേ െത ്
നിര്േ ശി ുകയും െചയ്തു. േരാഗവിവര ള് േരഖെ ടു ുവാനായി
താളിേയാലെകാ ു ാ ിയ െചറിെയാരു െക മായി ഒരാള്
ശു ശൂഷകര്െ ാ ം നട ു. അയാള് േരാഗവിവര ള് കൃത മായി അതില്
കുറി െകാ ിരു ു. എ ് അത ാഹിതസാഹചര വും േനരിടുവാനായി
െമലൂഹ ാര് സദാ ത ാറായിരു ു. ൈകകള് എളിയിലൂ ിെ ാ ് ഒരു
ൈസന ാധിപന് തന്െറ ൈസനികരുെട പവര് ന ള് ് േമല്േനാ ം
വഹി ു തുേപാെല ആയുര്വതി ആ ഇടനാഴിയുെട അ ് നി ായിരു ു.
ശിവന് അവരുെട അടുേ ് ഓടിയണ ുെകാ ് േചാദി :
“മൂ ാംനിലയിലും നാലാം നിലയിലും അവ എ ാണ്?”
അയാെള േനാ ാെതതെ ആയുര്വതി പതികരി . “ശു ശൂഷകര് ഈ
െക ിട ിന്െറ എ ാഭാഗ ളിലും എ ിയി ്. ഈ നിലയിെല കാര ള്
ഏതാ ് സാധാരണനിലയിലായതിനുേശഷം ഞാനവിെട േപാകാം. അടു
നാഴിക ു ില് േരാഗികെള പരിേശാധി ് ചികി നിര്േ ശി ാ നു ഏര് ാട്
െച ാം. ൈവകി .
“നി ള െട ആള കള് അസാധാരണമികവു വരാണ്. എ ിലും എ ാവരും
സുഖെ ടേണ എ ാെണന്െറ പാര് ന.” വിഷമേ ാെട ശിവന് പറ ു.
ആയുര്വതി ശിവെന തിരി ുേനാ ി. അവള െട പുരികെ ാടികള് അ ം
ഉയര് ു. ഗൗരവംനിറ അവള െട മുഖ ് പു ിരിയുെട ലാ ന
“വിഷമി ാെത. ഞ ള് െമലൂഹ ാരാണ്. ഏതു സാഹചര വും ൈകകാര ം
െച ാന് ഞ ള് ു സാധി ും. എ ാവരും സുഖെ ടും.”
“ഞാെനെ ിലും സഹായം െചേ തുേ ാ?”
“ഉ ്. ദയവായി െച ു കുളി ുക.”
“എ ്?”
“ദയവായി െച ് ഒ ുകുളി ുക. ഇേ ാള് തെ യാവെ .” തന്െറ
സംഘെ നിരീ ി ുവാനായി പുറേകാ തിരിയു തിനിടയ് ് ആയുര്വതി
പറ ു. “ഒരു കാര ം എ ാവരും ശ ി ണം. പതിന ുവയ ില് താെഴയു
എ ാ കു ികള െടയും തല മു നം െച ണം. മസ് താ ്, നി ള് െച ് ര ാം
ഘ ം നല്േക മരു ുകള് െകാടു ാന് തുട ണം. അ ് വിനാഴികകള് കം
ഞാനവിെട എ ിെ ാ ാം.”
“ശരി, സ ാമിനി.” വലിെയാരു തുണിസ ിയുമായി തിടു ില് പടികള്
കയറു തിനിടയില് ആ െചറു ാരന് പറ ു.
“നി ളിേ ാഴും ഇവിെട െ നി ാേണാ?” ശിവന് േപായി ിെ ു ക ്
ആയുര്വതി േചാദി .
വര് ി െകാ ിരു േ ാഭം നിയ ി െകാ ് സൗമ തേയാെട ശിവന്
പറ ു “ഞാന് കുളി തുെകാ ് എ ് വ ത ാസമു ാകും? എന്െറ ആള കള്
കഷ്ടെ ടുകയാണ്. ഞ ള് ു സഹായം ലഭി ണം.”
“നി േളാടു തര് ി ുവാനു മേയാ സമയേമാ എനി ി .
ഇേ ാള് െ നി ള് െച ് കുളി ണം!” വര് ി െകാ ിരു േരാഷം
നിയ ി ുവാന് ശമി ാെത ആയുര്വതി പറ ു.
തന്െറ വായില്നി ു കുതി ചാടാെനാരു ിയ ശകാരവചന െള
നിയ ി ുവാന് അതിസാഹസികമായി ശമി െകാ ് ശിവന് ആയുര്വതിെയ
രൂ മായി േനാ ി. അവന്െറ ചുരു ി ിടി മുഷ്ടികള് ് ആയുര്വതിയുമായി
ഒ ു തര് ി ാല് െകാ ാെമ ു ായിരു ു. പേ , അവെളാരു
സ് തീയായിേ ായി.
ആയുര്വതിയും ശിവെന രൂ മായി േനാ ി. മ വര് തെ
അനുസരി ശീലി വളായിരു ു ആയുര്വതി. ഒരു ൈവദ േ ശഷ്ഠയായിരു ു
അവള്. ഒരു േരാഗിേയാട് ഒരുകാര ം െച ാന് നിര്േ ശി കഴി ാല്
മറുേചാദ മു യി ാെത ആ നിര്േ ശം പാലി െ ടണെമ ് അവര്
പതീ ി ു ു. എ ാല് തന്െറ ദീര്ഘകാല ചികി ാനുഭവ ള് ിെട
ശിവെനേ ാെല അപൂര് ം ചിലെര, അതും ഉ തകുല ില്െ വെര അവര്
േനരി ി ്. അ രം േരാഗികള് ് കാര കാരണ ള് യു ിസഹമായി
വിശദീകരി െകാടു ും. അവേരാട് കാര ള് നിര്േ ശി ുകയി . പേ ,
ഇയാെളാരു സാധാരണ കുടിേയ ാരന്. അ ാെത
അഭിജാതവംശജെനാ ുമ േ ാ!
കഠിന ശമ ിലൂെട ആ നിയ ണം പാലി െകാ ് ആയുര്വതി
പറ ു: “ശിവാ, നിന്െറ േദഹം വിയര് ു ു. നീയത് കഴുകി ള ിെ ില്
അതു നിെ െകാ ുകളയും. മരി കഴി ാല് നിെ െ ാ ് നിന്െറ
േഗാ ത ിന് യാെതാരു ഉപകാരവുമി .”
ചി താംഗദന് വാതിലില് ഉറെ ത ി. പീളെക ിയ ക കള മായി
ശകാരവാ ുകള രുവി ് ന ി ഉണര്െ ഴുേ . വാതില് വലി തുറ ുെകാ ്
അയാള് മുര ു “എ ാ ഇ ത പധാനെ കാര ം?”
“േവഗം വാ. ശിവന്െറ േഗാ ത ാര് േരാഗം ബാധി കിട ിലായിരി ു ു.”
അേ ാേഴ ും അ െന സംഭവിേ ാ? പേ , ഇേ ് ഒരു
രാ തിയായതേ ഉ !” ന ി അദ്ഭുതം കൂറി. അംഗവസ് തം ൈകയിെലടു ്
അയാള് പറ ു: “നമു ു േപാകാം.”

വിചി തം! കുളി ാന് ഒരു മുറി! ര ുമാസം കൂടുേ ാള്


വതസ്നാന ിനായി മാനസസേരാവര ില് മു ി ുടി കുളി ു ത്
ശിവന്െറ ഒരു ശീലമായിരു ു. കുളിമുറി അസാധാരണമായ
െഞരു മു ാ ു തായി ശിവനു േതാ ി. ചുമരിലു ായിരു സൂ തം തിരി ്
അവന് െവ ിന്െറ ഒഴു ് വര് ി ി . െമലൂഹ ാര് നല്കിയ വിചി തമായ
ആ ചതുര *േപാലു സാധനം െകാ ് അവന് ശരീരം പത ് ഉര
വൃ ിയാ ി. െമലൂഹ ാര് ആ സാധനെ േസാ ് എ ാണ് വിളി ു ത്.
ആയുര്വതി വളെര വ മായി പറ ിരു ു േസാ ് ഉപേയാഗി ിരി ണം.
െവ ിന്െറ ഒഴു ് അട ് അവന് േതാര് ് ൈകയിെലടു ു. അതുെകാ ്
വളെര ശ ിയായി ശരീരം തുട േ ാള് നാഴികകേളാളം അവന് അവഗണി ിരു
ആ നിഗൂഢമായ സുഖം ഒരു പവാഹം േപാെല തിരിെ ി. അവന്െറ ചുമല്
പുതുതാ ിെയടു തിലും മിക തായി ീര് ു. അദ്ഭുതേ ാെട അവന്
തന്െറ കാല്മു ിേല ു േനാ ി. േവദനയി , മുറി ാടുകളി . പൂര് മായും
സുഖെ കാലിന്െറ െപരുവിരലിേല ് അവന് അതിശയപൂര് ം േനാ ി.
പരിേ ിരു േദഹഭാഗ ള് മാ തമ തന്െറ ശരീരമ ാെട
പുതു ിെയടു തുേപാെല, എ േ ാള ം ഉേ ജനവും കരു ും
ആര് ി തുേപാെല അവനുേതാ ി. എ ിലും അവന്െറ കഴു ിന് അേ ാഴും
അസഹനീയമായ തണു നുഭവെ .
എ ് ദുര്മ വാദമാണിവിെട നട ു ത്?
തിടു ില് കുളിമുറി ുപുറ ുകട ് അവന് പുതിെയാരു
വസ് തെമടു ് ഉടു ു. വിഷാംശമു വിയര് പുര വസ് ത ള്
ഉടു രുെത ആയുര്വതിയുെട നിര്േ ശം വീ ും. കഴു ില് അ ം
ചൂടുപകരു തിനായി അംഗവസ് തെമടു ് കഴു ില് ചു േ ാള് വാതിലില് ഒരു
മു ് േക . ആയുര്വതിയായിരു ു അത്. “ശിവാ, ദയവായി വാതിെലാ ു
തുറ ാേമാ? നിന ു കുഴ െമാ ുമി െ ാ എെ ാ ു േനാ ുവാനാണ്.”
ശിവന് വാതില് തുറ ു. ആയുര്വതി അക ുകട ് ശിവന്െറ
ശരീേരാഷ്മാവ് പരിേശാധി . അത് സാധാരണ നിലയിലായിരു ു.
െചറുതാെയാ ു തലകുലു ിെ ാ ് അവര് പറ ു: “നീ
ആേരാഗ വാനാെണ ു കാണു ു. നിന്െറ േഗാ തവര് ാര് അതിേവഗം
േരാഗവിമു ി േനടിെ ാ ിരി ു ു. കഷ്ടതകള്
അക ുേപായ് ഴി ിരി ു ു.”
ശിവന് ന ിപൂര് ം പു ിരി . “നി ള െട ചികി ാസംഘ ിന്െറ
േശഷിയും കഴിവും മൂലമാണത് സാധ മായത്. േനരെ നി ള മായി
തര് ി ാനിടയായതില് എനി ു വിഷമമു ്. അത് അനാവശ മായിരു ു.
നി ള് സദുേ ശേ ാെടയാണു പറ െത ് എനി റിയാം.”
താളിേയാല ഗ ില്നി ് ക കള യര് ി െചറുപു ിരിേയാെട
പുരികെ ാടി ഉയര് ി ആയുര്വതി േചാദി : “ഞ ള് മര ാദയു വരാണ്,
അേ ?”
“നി ള േ ശി ു തുേപാെല അ ത മുരടെനാ ുമ ഞാന്.” ശിവന്
ചിരി . “നി ള് വ ാ ഗര് വരാണ്!”
െപെ ് അെത ാം ശ ി ു ത് നിര് ി അ ംവി ഭാവേ ാെട
ആയുര്വതി ശിവെന ഉ േനാ ി. മുന്െപ ാനും അവളത് ശ ി ിരു ുേവാ?
ഐതിഹ ില് അവെളാരി ലും വിശ സി ിരു ി . ഐതിഹ ം
യാഥാര് മാവു ത് ആദ മായി കാണു ത് അവള് ആയിരി ുേമാ? തളര്
മ ില് ൈകചൂ ിെ ാ ് െഞരു ിയ സ ര ില് അവള് േചാദി ”എ ിനാണ്
നീ കഴു ് മൂടിയി ിരി ു ത്?”
“എേ ാ, കഴു ിനു കടു തണു ്. അതുെകാ ്
വിഷമി ാെനെ ിലുമുേ ാ?” അംഗവസ് തം വലിെ ടു ുെകാ ് ശിവന്
േചാദി .
ആയുര്വതി ആടിയാടി പുറേകാ നി ിയേ ാള് ഉ ിലു നിലവിളി ആ
മുറിയില് പതി നി . നടു ം മൂലം ൈകെകാ ് വായ് െപാ ിയേ ാള്
അവള െട ൈകയിലു ായിരു താളിേയാലെ ് തറയില്വീണ് ചിതറി.
കാല്മു കള് ് അവള െട ഭാരം താ ാനാവാെത വ ു. ശിവന്െറ
േദഹ ുനി ും ഒരി ല്േപാലും കെ ടു ാെത ചുമരില് ചാരി അവള്
താേഴ ുവീണു. ഗാംഭീര ം നിറ അവള െട ക കളില്നി ് ക ീെരാഴുകി.
“ഓം ബ ായ നമ. ഓം ബ ായ നമ” എ ് അവള് ആവര് ി െകാ ിരു ു.
“എ ുപ ി? എെ ിലും പശ്നം?” വിഷമി െകാ ് ശിവന് േചാദി .
“അ ് വ ു കഴി ു പേഭാ! പേഭാ, അ ് വ ുകഴി ു!”
അ ര ുേപായ ശിവന് അവരുെട വിചി തമായ ആ പതികരണേ ാടു
പതികരി ാനാവു തിനുമുന്േപ അവിേടേ ാടിെയ ിയ ന ി ആയുര്വതി
തറയില് കിട ു താണ് ക ത്. ക ീര് ധാരധാരയായി അവള െട കവിളിലൂെട
ഒഴുകി.
“സ ാമിനീ, എ ു ായി?” പരി ഭമി േപായ ന ി േചാദി .
ആയുര്വതി ശിവന്െറ കഴു ിേല ് ൈക ചൂ ി ാണി . ന ി തല
ഉയര് ിേനാ ി. ആ കഴു ് ഭീകരവും ദുരൂഹവും ഉ ലവുമായ
നീലവര് ില് തിള ി. ദീര്ഘകാലമായി കൂ ിലട െ ഒരു മൃഗം
േമാചിതനാകുേ ാള് പുറെ ടുവി ു തുേപാലുെ ാരു നിലവിളിേയാെട ന ി
മു കു ി താേഴ ിരു ു. “എന്െറ ഈശ രാ! അ ് വ ുകഴി േ ാ!
നീലകണ്ഠന് വ ുകഴി േ ാ!”
ആ പടനായകന് കുനി ുനി ് ആദരസൂചകമായി തന്െറ ശിര ്
നീലകണ്ഠന്െറ പാദ ളില് മു ി . എ ാല് അയാള െട ആദരവിനു
പാ തീഭൂതനായ ആ വസ്തു ബു ിമാ വും അസ തയും
അനുഭവി ു തുേപാെല പുറേകാ നീ ി.
“എ ് പിശാചുബാധയാണ് ഇവിെട ഉ ായി ത്?” േരാഷാകുലനായി
ശിവന് േചാദി .
തന്െറ തണു ് മരവി കഴു ില് ഒരു ൈകെകാ ു പിടി ് ശിവന്
മുറിയിെല ചുമരില് ാപി ി മിനുസെ ടു ിയ െച ുഫലക ിേല ു
േനാ ി. പതിബിംബം ക ് അ ംവി അവന് ആ പതിബിംബ ിേല ്
ഉ േനാ ിെ ാ ു നി ു. നീലകണ്ഠ ിേല ,് നീലനിറ ിലു തന്െറ
കഴു ിേല ്
താെഴ വീഴാതിരി ുവാനായി വാതിലില് മുറുെകപിടി നി ുെകാ ്
ചി താംഗദന് ഒരു കു ിെനേ ാെല േത ി “നമു ് േമാ ം ലഭി ിരി ു ു!
നമു ് േമാ ം ലഭി ിരി ു ു! അവന് വ ു കഴി ു!”
* േഡാക്ടര്, നഴ്സ് എ ീ പദ ള് ു തുല ം നില് ു പേയാഗം
* േസാ ്
ജീവിതശു ിയുെട േദശം

ര ്

നീലകണ്ഠന് തന്െറ തല ാന നഗരിയിെല ിയി െ ് ഈ


േലാകേ ാട് വിളംബരം െച വാന് കാശ്മീരിെല ഗവര്ണറായ െചനാര്ധ ജന്
ആ ഗഹി . അതിര് ി നഗര ളായ ത ശിലയിേലാ കരാചാപയിേലാ
േലാതലിേലാ ഒ ുമ . തന്െറ ശീനഗര ില്! െമലൂഹന് തല ാനവും
ൈദവ ള െട ആവാസേക വുമായ േദവഗിരിയില്നി ും ഏതാ ്
അേതസമയ ് തെ പ ിദൂതെന ി. ക ന സുവ മായിരു ു.
ച കവര് ി ശിവെന േനരി കാണു തുവെര നീലകണ്ഠന്െറ സാ ി ം
പുറ ാരുമറിയാന് പാടി . ശിവെന അക ടിേയാെട േദവഗിരിയിെല ി ുവാന്
െചനാര്ധ ജന് ഉ രവ് ലഭി . ഇതിെന ുറി ് ശിവേനാട് ഒ ുംതെ പറയരുത്
എ ായിരു ു അതിലും പധാനെ കാര ം. “ച കവര് ി േനരി ് നീലകണ്ഠെന
അനുേയാജ മായ രീതിയില് കാര ള് പറ ു മന ിലാ ും” എ ായിരു ു ആ
സേ ശ ിലു ായിരു ത്.
ആ യാ തെയ ുറി ് ശിവെന അറിയി ുവാനു ചുമതല
െചനാര്ധ ജനായിരു ു. എ ാല് ശിവനാകെ അേ ാള് ആള കള മായി
ഇണ ുവാനു മാനസികാവ യിലായിരു ി . ചു മു െമലൂഹ ാര് തെ
ആരാധി ു തു ക േ ാള് ശിവന് ശരി ും അ ര ുേപായി. ആര്ഭാട ളം
സുഖസൗകര ള ം നിറ വസതിയിേല ് ശിവന് എ ിെ േതാെട
ശീനഗര ിെല ഏ വും പധാനെ വ ികള് ുമാ തേമ ശിവെന
കാണാെനാ ൂ എ ിതിയായി.
“ പേഭാ, തല ാന നഗരിയിേല ് ഞ ള് അ െയ അക ടി
േസവി ു തായിരി ും. ഇവിെടനി ് അവിേട ് ആഴ്ചകള െട യാ ത
േവ ിവരും.” വിശാലവും േപശീബലമു തുമായ സ ം ശരീരം മുന്െപാരി ലും
െചയ്തി ി ാ വിധം പയാസെ ് കുനി െകാ ് െചനാര്ധ ജന് പറ ു.
“ഇവിെട എ ാണ് നട ു െത ് ആെര ിലും വ മായി എേ ാടു
പറയാെത ഞാനിവിെടനി ് എവിേട ും േപാകു ി . നീലകണ്ഠന് എ ു
പറയു ഈ നാശംപിടി ഐതിഹ ം എ ാെണ ് ആര്െ ിലും വ മായി
പറ ുകൂേട?” ശിവന് േ ാഭേ ാെട പറ ു.
“ പേഭാ, ദയവായി ഞ െള വിശ സി ണം. ൈവകാെത അേ യ് ് സത ം
മന ിലാകും. അ ് േദവഗിരിയിെല ുേ ാള് ച കവര് ിതെ അ േയാടത്
പറയും.”
“അേ ാള് എന്െറ േഗാ ത ിന്െറ കാര ം?”
അവര് ് ഇവിെട കാശ്മീരില് െ ഭൂമി നല്കാനു ഏര് ാടു ാവും,
പേഭാ. സൗകര പദമായ രീതിയില് ജീവി ുവാന് േവ ഉപാധികെള ാം
അവര് ് നല്കു തായിരി ും.
“അവെര ഇവിെട ബ ികളായി പാര് ി ുവാനാേണാ ഉേ ശ ം?”
“ഒരി ലും അ പേഭാ.” പകടമായും ഖി നായിേ ായ െചനാര്ധ ജന്
പറ ു. “അവര് അ യുെട േഗാ ത ാരാണ്. ഞാന് വിചാരി ു േപാെല
നട ിരുെ ില് ശിഷ്ടകാലം അവര് കുലീന ജാതികള് നയി ു ജീവിതം
നയിേ െന. പേ നിയമം ലംഘി ാന് പാടി പേഭാ. അ ുേപാലും അ െന
െച ാന് പാടി . വാഗ്ദാനം െചയ്തി കാര ള് മാ തേമ അവര് ുനല്കാന്
ഞ ള് ു സാധി ുകയു . ആവശ െമ ില് കാല കേമണ അേ ുതെ
നിയമ ില് മാ ള് വരു ാം. പിെ അവെര എവിെട േവണെമ ിലും
ഞ ള് ു പാര് ി ാന് സാധി ും.”
“ പേഭാ, ദയവായി ഞ െള വിശ സി ണം.” ന ി അേപ ി .
“െമലൂഹയില് അ യുെട പാധാന െമെ ് അേ ് സ ി ാനാവി .
അേ ുേവ ി ഞ ള് ഒരുപാട് നാളായി കാ ിരി ു ു. ഞ ള് ്
അ യുെട സഹായം േവണം.”
സഹായി േണ! ദയവു ായി സഹായി േണ!
വര്ഷ ള് ് മുന്പ് മേനാവ ഥ പൂ ഒരു സ് തീ നി ഹായയായി തെ
വിളി വിലപി ദൃശ ം തന്െറ ഓര് യിേല ് ഒഴിയാബാധേപാെല
തിരി വ േ ാള് ശിവന് നടു േ ാെട മൗനം അവലംബി .

നിന്െറ നിേയാഗം ഈ ഭീമാകാര ളായ പര്വത േള ാള് വിശാലമാണ്!


അസംബ ം! എനിെ ാരു നിേയാഗ ിനും അര്ഹതയി . ഞാന് െചയ്ത
കു കൃത െ ുറി ് ഈ ജന ള് ് അറിയുമായിരുെ ില് അവരീ
അസംബ ം എേ അവസാനി ി ുമായിരു ു!
“ഭ ദാ, എ ാണു െചേ െത ് എനി റി ുകൂടാ.”
ദാല് തടാക രയിലു ഉദ ാന ിലിരി ുകയായിരു ു ശിവന്.
െതാ ടു ിരു ിരു അയാള െട ച ാതി ‘ചി ’ ില് ക ാവ്
കു ിനിറയ് ുവാനു ശമ ിേലര്െ ിരി ുകയായിരു ു. ഭ ദന്
തീെ ാ ിെകാ ് ലഹരി നിറ പുക ുഴലിന് ജീവന്പകര് േ ാള് ശിവന്
അ മനായിെ ാ ് പറ ു: “എടാ വി ി, നിന ് സംസാരി ുവാനു
സൂചനയാണത്.”
“അ , ശിവാ, നിന ് ഈ പുക ുഴല് നല്കുവാനു അടയാള
വാക മാണത്.”
“നീ എ ാ എെ ഉപേദശി ാ ത്.” ശിവന് പരിഭവേ ാെട േചാദി .
“ന ളിേ ാഴും ആ പഴയ, പരസ്പരം ചര് െച ാെത ഒരടിേപാലും
മുേ ാ െവയ് ാ , കൂ കാര് തെ യാണ്!”
ഭ ദന് പു ിരി . “അ . അ െനയ . ഇേ ാള് അ ് ഞ ള െട
അധിപനാണ്. ഈ േഗാ തം ജീവി ു തും മരി ു തും അ യുെട
നി യ പകാരമാണ്. മേ െത ിലും ആള െട സ ാധീനം ഈ േഗാ തെ
മലിനമാ ി ൂടാ. ന ള് പ കതികെളേ ാെലയ . അവരുെട ദര്ബാറില് ഉറെ
സംസാരി ു വന്െറ വാ ുകള് േനതാവ് അനുസരിേ അവ യാണ്.
എ ാല് ന ള് ഗുണ ാര് ിടയില് അധിപന്െറ വിേവകവും ബു ിയുമാണ്
പധാനെ കാര ം. അതാണ് ന ുെട പാര ര ം.”
ശിവന് േ കാധേ ാെട ക കള യര് ി. “ചില പാര ര ള്
ലംഘി െ േട വയാണ്!”
ഭ ദന് നി ബ്ദനായി. ശിവന് ൈക നീ ി ഭ ദന്െറ പ ല് നി ും ചി ം
വാ ി . അതിെലാ ് ആ ുവലി ് ക ാവിന്െറ അത ദാരമായ ലഹരി
തന്െറ ശരീര ില് പടരുവാന് അവന് അനുവദി .
“നീലകണ്ഠന് എ ഐതിഹ െ ുറി ് ഒെരാ വരി മാ തേമ ഞാന്
േക ി .” ഭ ദന് പറ ു. “സ ഭാവികമായും െമലൂഹ ഇേ ാള് വലിയ
കുഴ ില് അകെ ിരി ുകയാണ്. നീലകണ്ഠനു മാ തേമ അതിെന
അതില്നി ് ര ി ാനാവൂ.”
“പേ , ഇവിെട പശ്ന െളാ ുമു തായി എനി ു കാണാന്
കഴിയു ി . എ ാം ശരിയായ രീതിയില്തെ . ശരിയായ കുഴ ം അവര് ു
േനരി കാണണെമ ില് അവെര ന ുെട േദശേ ു െകാ ുേപാകണം!”
ഭ ദന് െചറുതാെയാ ു ചിരി . “എ ാല് ത െള ര ി ാന് കഴിയുെമ ്
അവര് കരുതു ആ നീലനിറ ിലു കഴു ിെന ുറി ് അേ യ്െ ാണ്
പറയാനു ത്?”
“നാശം. എനി തറിയാമായിരുെ ില് ഞാനത്
പറ ുെകാടു ുമായിരു േ ാ! അവര് ന െള ാള് എ തേയാ മു ിലാണ്.
എ ി ം ഞാെനാരു ൈദവമാെണ മ ിലാണ് അവെരെ ആരാധി ു ത്.
എനി ് അനു ഗഹമായി കി ിയ ഈ നീലനിറ ിലു കഴു ിന്െറ േപരില്
മാ തമാണത്.”
“എ ാലും അവരുെട മരു ുകള് ് മാ ികമായ ഫലസി ിയുെ ാണ്
എനി ു േതാ ു ത്. എന്െറ മുതുകിെല കൂന് അ ം കുറ ി തായി
അ ് ശ ി േവാ?”
“ഉ ്. അതു കുറ ി ്! അവരുെട ൈവദ ാര്
അപൂര് സി ിയു വരാണ്.”
“അേ റിയുേമാ, അവരുെട ൈവദ ാെര ബാ ണര് എ ാണ്
വിളി ു ത്.”
“ആയുര്വതിെയേ ാെല.” പുക ുഴല് ഭ ദനു ൈകമാറിെ ാ ് ശിവന്
േചാദി .
“അെത. പേ , ബാ ണര് ആള കള െട േരാഗം സുഖെ ടു ുക മാ തമ
െച ത്. അ ാപകരും നിയമ രും പുേരാഹിത ാരും ഒെ യാണവര്.
ബു ിപരമായ അ ാനം ആവശ മു ഏതു പവൃ ിയും െച വരാണവര്.”
“സി ിയു ആള കള്.” ശിവന് െമാഴി ു.
“അതുമാ തമ .” പുക നീ ിവലിെ ടു ു തിനിടയില് ഭ ദന് തുടര് ു.
“ൈവദഗ് ം എ ആശയം അവരിലു ്. ഈ ബാ ണെര കൂടാെത അവരുെട
ഇടയില് തിയര് എെ ാരു വിഭാഗമു ്. പടയാളികള ം
ഭരണകര് ാ ള മാണവര്. സ് തീകള് ുേപാലും തിയരാവാന് കഴിയും!”
“ശരി ും? സ് തീകെള ൈസന ില് േചരാനനുവദി ുേമാ?”
“ങ്ഹാ…. എ ിലും അ തയധികം െപണ്പടയാളികെളാ ും
അവര് ിടയിലി . പേ , സ് തീകള് ് ൈസന ില് േചരാന് അനുവാദമു ്.”
“െവറുെതയ അവരുെട േദശ ് പശ്ന ള ാവു ത്.”
െമലൂഹന്മാരുെട വിചി തമായ രീതികെള ുറിേ ാര് ് അവര്
െപാ ിചിരി . െമലൂഹ ാര് ് പരിചയമി ാ പതിവു വിചി തമായ രീതിയില്
ആ സുഹൃ ു ള് െപാ ി ിരി . കഥ തുടരു തിനു മുന്പായി ഭ ദന് ആ
പുക ുഴലില്നി ് ഒരു പുക കൂടി എടു ു.
“പിെ അവര് ിടയില് ൈവശ ാരു ്. കരകൗശലവിദഗ് രും
വണി ുകള ം വ ാപാരികള െമ ാം അതിലുള്െ ടു ു. അവസാനെ
വിഭാഗമാണ് ശൂ ദര്. കര്ഷകരും െതാഴിലാളികള ം. ഒരു ജാതി ് മെ ാരു
ജാതിയുെട പവൃ ി െച ാന് അവകാശമി .”
“നില് ്.” ശിവന് പറ ു. “നീ ഒരു പടയാളിയായതിനാല് നിന ്
കേ ാള ില് െച ാന് കഴിയി എ േ അതിന്െറ അര് ം?”
“അെത.”
“വ ം! പിെ നീ എ െന എനി ് ക ാവ് െകാ ു തരും?
എ ായാലും ആ പണി ു മാ തേമ നിെ െ ാ ് െകാ കയു !”
ഭ ദന് കളിയായി അടി േ ാള് അതില്നി ് ഒഴി ുമാറുവാന് ശിവന്
പുറേകാ മാറി.
“ശരി, ശരി. അെതാ ും കാര മാ േകേ ാ.” ശിവന് ചിരി . അ ം
മുേ ാ നീ ി ഭ ദന്െറ ക ിെല ചി ം പിടി വാ ിയ േശഷം ശിവന് അത്
ഒ ാ ുവലി .
സംസാരിേ ു കാര െളാഴിെക ബാ ി എ ാ ിെന ുറി ം ന ള്
സംസാരി െകാ ിരി ു ു.
ശിവന് ഒരി ല്കൂടി ഗൗരവംപൂ ു. “ഗൗരവമായി തെ ഒരു കാര ം
േചാദി െ . ഞാെന ാണ് െചേ ത്?”
“എ ുെച ാനാണ് ഉേ ശി ു ത്?”
ഉദ ാന ിന്െറ വിദൂരമായ മൂലകളിെലാരിട ് പനിനീര്പൂ െള
തിരയു തുേപാെല ശിവന് അകേല ു േനാ ിെ ാ ിരു ു. “ഒരി ല്കൂടി
ഓടിേ ാകാന് ഞാന് ഉേ ശി ു ി .”
“എ ?് ” ശിവന്െറ അമര് ിെവ മ ണം േകള് ാന്
സാധി ാ തിനാല് ഭ ദന് േചാദി .
“ഓടിേ ായി എ ആേരാപണം ഒരി ല്കൂടി വഹി ാന് എനി ു
സാധി ിെ ്.” ശിവന് ഒ യി .
“അത് നിന്െറ കുഴ മായിരു ി .”
“അെത. അെതന്െറ കുഴ മായിരു ു!”
ഭ ദന് നി ബ്ദനായി. അയാള് ് മെ ാ ും പറയാനു ായിരു ി .
ക െപാ ിെ ാ ് ശിവന് ഒരി ല് ൂടി െനടുവീര് യ .
“അെത അെതന്െറ കുഴ മായിരു ു….”
ഭ ദന് സുഹൃ ിന്െറ േതാളില് ൈകയി ,് പതുെ ഒ മര് ി, ആ ഭയ ര
നിമിഷെ കട ുേപാകാനനുവദി . ശിവന് മുഖം തിരി .
“ച ാതീ, ഞാന് നിേ ാട് ഉപേദശമാണ് േചാദി ു ത്. ഞാനിനി എ ു
െച ണം? അവര്െ ന്െറ സഹായം ആവശ മുെ ില്, അതിേനാടു മുഖം
തിരി നില് ാന് എനി ു കഴിയി . അേതസമയം എന്െറ േഗാ തവര് െ
ഇവിെട ഉേപ ി േപാകാന് എനിെ െന സാധി ും? ഞാെന ാണ്
െചേ ത്?”
ഭ ദന് ശിവന്െറ ചുമലിെല പിടു ം വി ി . അയാള് െനടുതാെയാ ു
ശ സി . ഒരു മറുപടി ുേവ ി ആേലാചി ാനു സാവകാശം അയാള് ു
കി ി. ഒരുപേ തന്െറ ച ാതിയായ ശിവനു േയാജി ു മറുപടിയായിരി ും
അത്. എ ാല് തന്െറ അധിപനായ ശിവനു പ ിയ മറുപടിയായിരി ുേമാ അത്?
“നിന ുേവ വിേവകം നിന്െറയു ില് നി ുതെ കെ ണം ശിവാ.
അതാണ് പാര ര ം.”
“ഓ, നിന്െറ ആ നശി പാര ര ം.”
ശിവന് ആ ചി ം ഭ ദനുേനര് ് എറി ് െകാടു ാ േപാെല
ചവി ി ുതി േപായി.

കുറ ദിവസ ള് ുേശഷം മാ തമായിരു ു ശിവനും ന ിയും മൂ ു


പടയാളികള മട ു ഒരു സംഘം ശീനഗര ില്നി ുേപാകാന് ഉേ ശി ിരു ത്.
ആ െചറുസംഘം എ തയും േവഗം േദവഗിരിയിെല ണെമ ് ഉറ ി ിരു ു.
ശിവന് ശരിയായ നീലകണ്ഠന് തെ യാെണ ് തന്െറ സാ മാജ ം അതിേവഗം
തിരി റിയുേമാ എ ായിരു ു പവിശ ാധികാരി േചനാര്ധ ജിന്െറ ഉത്കണ്ഠ.
ജഗദീശ രെന േനരില്ക ഒരു പവിശ ാധികാരിെയ നിലയില് ചരി ത ില്
ാനം പിടി ുവാന് അയാള് േമാഹി ിരു ു.
ച കവര് ി ു മു ില് ‘കാഴ്ചെവ ാന്’ പ ിയ ഒരു രൂപമാ ി ശിവെന
മാ ിെയടു ിരു ു. അവന്െറ മുടി എ േത ് മിനു ിയിരു ു. വിലപിടി
വസ് ത ള ം ആകര്ഷണീയമായ കര് ാഭരണ ള ം കണ്ഠാഭരണ ളം മ ്
തര ിലു ആഭരണ ള ം ഉപേയാഗി ് അവന്െറ േപശീബലമു ശരീരം
അല രി െ ിരു ു. മുഖെ ചുളിവുകള ം ചര് ിന്െറ മൗഢ വും
നീ ംെച ാനായി ചില ആയുര്േവദ കുഴ ുകള ം ൈതല ളം
ഉപേയാഗി ിരു ു. തിള ു നീല നിറ ിലു കഴു ് െപാതിയു തിനായി
പരു ി തുണിെകാ ു ഒരു ആവരണം ത ാറാ ിയിരു ു. അതിന്െറ
അരികുകെള അല രി ുമാറ് മണികള് സമര് മായി േകാര് ുെവ ിരു ു.
ഉ വേവളകളില് െമലൂഹ ാര് ധരി ാറു പര രാഗതമായ കണ്ഠാഭരണം
േപാലിരു ു അത്. അേ ാഴും തണു ായിരു അവന്െറ കഴു ില്
പരു ിതുണിെകാ ു ആവരണം ചൂടുപകര് ു.
“ഞാന് േവഗം മട ിവരും.” ഭ ദന്െറ അ െയ പുല്കിെ ാ ് ശിവന്
പറ ു. ആ വൃ യുെട മുട ് ആള കള െട ശ യാകര്ഷി ാ
വിധമായി ീര് ിരി ു ുെവ ് ക േ ാള് ശിവന് വിസ്മയി .
അവരുെട മരു ുകള് ശരി ും മാ ികസി ിയു വ തെ .
കന ി മുഖവുമായി ഭ ദന് ശിവെന േനാ ിയേ ാള് ശിവന് മ ി .
“േഗാ തവര് ിന്െറ കാര ം ശ ി ണം. ഞാന് മട ിവരു തുവെര
നിന ാണ് അതിന്െറ ചുമതല.”
അ ര ഭ ദന് പുറേകാ നീ ി. “ശിവാ, ഞാന് നിന്െറ സുഹൃ ാെണ ു
കരുതി നീ അ െനെയാ ും െചേ തി .”
“എടാ വി ീ. ഞാനത് െചയ്േത തീരൂ. എെ ാള് കഴിവു വനാണ് നീ
എ കാരണ ാലാണ് ഞാനത് െച ത്.”
തന്െറ ക ീര് സുഹൃ ് ക ുപിടി ുേമാ എ ഭയ ാല് ഭ ദന് മുേ ാ
െച ് ശിവെന ആലിംഗനം െചയ്തു. “അ ശിവാ, ഞാന് നിേ ാള്
കഴിവു വന . സ പ്ന ില്േപാലും ഞാന െന കരുതുകയി .”
“മി ാതിരി! ഇനി ഞാന് പറയു ത് ശ ി േകള് ്.”
ഭ ദന് ദുഃഖേ ാെട പു ിരി ു തുക േ ാള് ശിവന് പറ ു.
“ഗുണ ാര് ിവിെട എെ ിലും അപായ സാ തയുെ ു ഞാന്
കരുതു ി . ൈകലാസപര്വത ില് െവ ് േനരി അ തയും അപകട ള്
എ ായാലും ഇവിെട ഉ ാവി . ഇനി അഥവാ എെ ിലും ഉ ായാല്, നിന ്
ആയുര്വതിയുെട സഹായംേതടാം. േഗാ തവര് ിന് േരാഗം ബാധി േ ാള്
ഞാനവെര നിരീ ി ിരു ു. നെ ര ി ു തിനായി അവര് ആ ാര് മായ
പതിബ ത പകടി ി ുകയു ായി. അവെര വിശ സി ാം.”
തല കുലു ി ശിവെന ഒരി ല്കൂടി ആലിംഗനം െചയ്തേശഷം ഭ ദന്
പുറേ ിറ ി.

ആയുര്വതി ഭവ തേയാെട വാതിലില് മു ി “ഞാന് അക ുവരെ പേഭാ?”


ഏഴുദിവസ ള് ുമുന്പ് നട നിര് ായകമായ ആ സമാഗമ ിനുേശഷം
ഇ ് ആദ മായാണ് അവള് ശിവന്െറ മു ില് എ ിെ ടു ത്. അത് ഒരു
ജീവിതകാലംേപാെല അവള് ുേതാ ി. െപാതുെവ അവള്
ആ വിശ ാസമു തുേപാെല ഭാവി ിരു ുെവ ിലും ഇ ് അവള െട
ഭാവ ിെനേ ാ െചറിയ മാ മു തുേപാെല കാണെ . ൈദവിക
സാ ി ാല് സ്പര്ശി െ ഒരാള െട േപാെലയായിരു ു അവള െട ഭാവം.
“അക ുവരൂ ആയുര്വതി. പിെ ഒരു കാര ം, ഈ ‘ പേഭാ’ എ വിളി
േവ . കുറ ദിവസം മുന്പ് നി ള് ക അപരിഷ്കൃതനായ ആ
കുടിേയ ാരന് തെ യാണ് ഞാന്.”
“അ െന അ ു വിേശഷി ി ാനിടയായതില് ഞാന് േഖദി ു ു പേഭാ.
ഞാന് അ െന പറ ത് െത ായിേ ായി. അ ് നിര്േ ശി ു ഏതു
ശി യും ഏ വാ ാന് ഞാന് ത ാറാണ്.”
“നി ള്െ ുപ ി? സത ം പറ തിന് നി െള ഞാെന ിന്
ശി ി ണം? ഈ നശി നീല ഴു ് ഇവിടെ പശ്ന ള് പരിഹരി ുെമ ്
കരുതാന് കാര െമ ാ?”
“താമസിയാെത അതിന്െറ കാരണം അേ ു മന ിലാവും, പേഭാ.”
ശിവെന തലകുനി വണ ി ആയുര്വതി മ ി . “നൂ ാ ുകളായി ഞ ള്
അ െയ കാ ിരി ുകയായിരു ു.”
“നൂ ാ ുകേളാ? ഈ പാവനമായ തടാക ിന്െറ േപരില്? ഞാന്
േചാദി ു ു എ ിന്? നി െളേ ാെല സമര് രായ ആള കള് ിടയില് ഞാന്
എ ുെച ാന്?”
“ച കവര് ി അെത ാം അ േയാടു പറയും പേഭാ. അ യുെട
േഗാ തവര് ാരുെട സംസാരം േക േശഷം, നീലകണ്ഠെന ു
വിേശഷി ി െ ടാന് േയാഗ തയു ഒരാള് മാ തേമയു എ ് എനി ്
മന ിലായി. അത് അ ് മാ തമാണ്.”
“േഗാ തവര് െ ുറി പറയുേ ാള് ഒരു കാര ം പറേ ാെ , അവര് ്
എെ ിലും സഹായമാവശ മുെ ില് നി െള സമീപി ാനാണ് ഞാന്
പറ ി ത്. അത് ശരിയാെണ ് ഞാന് വിചാരി ു ു.”
“അവര് ് എെ ിലും സഹായം നല്കു ത് എനിെ ാരു
ബഹുമതിയായിരി ും, പേഭാ.”
ഇത് പറ ുെകാ ് ഭാരതീയമായ പര രാഗതരീതിയില് ആദരവ്
പകടി ി ു തിനായി അവള് ശിവന്െറ കാല് െതാ വ ി . ഭൂരിഭാഗം
െമലൂഹ ാരും ഈ ആചാരം നിര് ഹി േ ാള് ശിവനതിനു
നി ുെകാടുെ ിലും ആയുര്വതി കുനി തും അവന് പുറകിേല ു നീ ി.
“നി ള് എ ു വി ി മാണ് കാ ത്, ആയുര്വതി.” വിര ുേപായമ ില്
ശിവന് േചാദി . “നി െളാരു ചികി കയാണ്, ജീവദായകയാണ്. നി െളന്െറ
കാല്െതാ ് എെ സ ട ിലാ രുത്.”
ആയുര്വതി തലയുയര് ി ശിവെന േനാ ി. ഭ ിയും ആരാധനയും
നിമി ം അവള െട ക കള് തിള ി. നീലകണ്ഠെന ു വിേശഷി ി ുവാന്
തീര് യായും േയാഗ തയു വന് തെ യായിരു ു ആ രൂപം.

ഇടവി ിടവി ് രാമനാമം മു ദയി ഒരു കാവിവസ് തവും െകാ ാണ് ന ി


ശിവന്െറ മുറിയിേല ു കട ു െച ത്. അത് കഴു ില് ചു വാന് ന ി
ശിവേനാടഭ ര് ി . ശിവനത് െചയ്തു കഴി േ ാള് േദവഗിരിയിേല ു
യാ ത സുര ിതമായിരി ണേമെയ ് ന ി തിടു െ ് പാര് ി .
“ന ുെട കുതിരകള് പുറ ് നി ് പേഭാ. അ ് ത ാറായി ഴി ാല്
നമു ് േപാകാം,” ന ി പറ ു.
‘ന ി,”അ ം ുഭിതനായി ശിവന് പറ ു “ഞാന് എ തതവണ നിേ ാടതു
പറയണം? എന്െറ േപര് ശിവന് എ ാണ്. ഞാന് നിന്െറ ച ാതിയാണ്,അ ാെത
നിന്െറ പഭുവ .”
“അ പേഭാ” ന ി കിത െകാ ് പറ ു “അ ് നീലകണ്ഠനാണ്.
അ ് ഈശ രനാണ്. ഞാെന െന അ െയ േപര് വിളി ും?”
ക രു ി തല ശകലെമാ ു കുലു ി വാതിലിനു േനര് ് തിരി ുെകാ ്
ശിവന് പറ ു “ഞാന് വിടു ു! നമു ു േപാകാേമാ?”
“തീര് യായും, പേഭാ.”
പുറ ു കട േ ാള് അശ ാരൂഢരായ മൂ ു ൈസനികര് മാപൂര് ം
അവെര കാ ുനി ായിരു ു. അവരുെട െതാ ടു ായി മൂ ു
കുതിരകള മു ായിരു ു. അതില് ഒെര ം ശിവനും ഒെര ം ന ി ും
മൂ ാമേ ത് അവര് ുേവ സാധനസാമ ഗികള്
ചുമ ുെകാ ുേപാകു തിനു തുമായിരു ു. സുസംഘടിതമായ െമലൂഹന്
സാ മാജ ിെല സ ാരപഥ ളില് അേ ാളമിേ ാളം വി ശമേക ളം
നിത നിദാന സാധന ള െട വി നശാലകള മു ായിരു ു. ഒരു ദിവസേ ു
േവ സാധന ള് ൈകയിലുെ ില്,ഏെതാരു യാ ത ാരനും െമലൂഹന്
നാണയമുപേയാഗി ് പുതിയ സാധന ള് വാ ിെ ാ ് മാസ േളാളം യാ ത
െച ാം.
െചറിെയാരു ത ിനടു ാണ് ന ിയുെട കുതിരെയ െക ിയിരു ത്. ആ
ത ിന്െറ മറുഭാഗ ു പടികള് കയറി മുകളിെല ാം. കുതിര റ ു
കയറു ത് കഠിനാ ാനമായി കരുതു തടിയ ാര് ുേവ ി
ത ാറാ ിയി ഒരു സംവിധാനമായിരു ു അത്. ശിവന് ന ിയുെട
ഭീമാകാരമായ രൂപ ിനു േനെരയും നിര്ഭാഗ വാനായ കുതിരയ് ുേനെരയും
പിെ ന ിയുെട മുഖേ ും മാറിമാറിേനാ ി.
“മൃഗ േളാടു കൂരത കാണി ു തിെനതിരായി െമലൂഹയില്
നിയമ െളാ ുമിേ ?” വളെര ആ ാര് മായ സ ര ില് ശിവന് േചാദി .
“ഉ ് പേഭാ. വളെര കണിശമായ നിയമ ള്. െമലൂഹയില് സകല ജീവനും
അമൂല മാണ്. സത ില് ഒരു മൃഗെ എ െന, എേ ാള് കശാ െച ാം
എ തിെനാെ കണിശമായ നിര്േ ശ ള് നിലവിലു ്. പിെ ….”
െപെ ് ന ി സംസാരം നിര് ി. ശിവന്െറ തമാശ ന ിയുെട സാവധാനം
ചലി ു ബു ിയിെല ിയത് അേ ാഴാണ്. ശിവന് ന ിയുെട മുതുകില്
െതാ േ ാള് അവര് ര ുേപരും െപാ ി ിരി .

ഝലം നദിയുെട സ ാരപഥെ പി ുടര് ാണ് ശിവന്െറ യാ താസംഘം


മുേ ാ നീ ിയത്. ഹിമാലയ ിന്െറ അടി ില് ത ി കരുേ ാള് ഝലം
നദി ഇടിമുഴ ിന്െറ ഗര് നം മുഴ ി. എ ാല് മേനാഹരമായ
സമതല ിെല ിയേ ാള് േരാഷാകുലയായ ആ നദി ശാ യായി ഒഴുകി. നദി
വളെര ശാ മായതിനാല് ആ യാ ത ാര് ് ഒരു ച ാട ില് കയറി നദിയുെട
അേ രയിലു ബൃഹദീശപുരം പ ണ ിെല ുവാന് എള ം സാധി .
അവിെടനി ് സാ മാജ ിന്െറ വട ന് അതിര് ി പേദശ ിന്െറ
ഹൃദയഭൂമിയായ പ ാബിലൂെട കിഴേ ാ േപാകു ഒരു പാതയിലൂെട അവര്
നീ ി. പ ാബ് എ തിന്െറ അര് ം പ നദികള െട (അ ു നദികള െട)
േദശെമ ാണ്. സി ു, ഝലം, ചിനാബ്, രവി, ബിയാസ് എ ീ നദികള് ഒഴുകു
ഭൂമി. കിഴേ ാെ ാഴുകിയിരു നാലുനദികള ം പടി ാെ ാഴുകിയിരു സി ു
എ വലിയ നദിെയ കരവലയ ിെലാതു ുവാന് േമാഹി . പ ാബിെല
സ മായ സമതലഭൂമിയിലൂെടയു സ ീര് മായ യാ തയ് ിടയില് അവരാ
ഉദ മ ില് വിസ്മയകരമായി വിജയി . വിശാലവും സര് വ ാപിയുമായ
മഹാസമു ദ ില് സി ു സാ നവും അഭയവും േതടി. ആ മഹാസമു ദ ിന്െറ
അവസാനം എവിെടയാെണ ് അേ ാഴും ദുരൂഹമായിരു ു.
“ഈ ‘രാം’ എ ു പറ ാെല ാണ്?” കാവിവസ് ത ിലേ ാളമിേ ാളം
മു ദയി ിരി ു ആ പദം േനാ ിെ ാ ് ശിവന് േചാദി .
ശിവനും ന ി ും പുറകില് ഭവ തയുെട അകലം പാലി െകാ ാണ്
അക ടി ാരായ മൂ ു ഭട ാര് സ രി ിരു ത്. അവരുെട സംഭാഷണം
േകള് ാന് ത അകല െ ിലും ആപത്ഘ ില് പതികരി ാന്
ത വ ം അടു ായിരു ു അവര് സ രി ിരു ത്. െമലൂഹന് ൈസനിക
ച ള െട ഭാഗമായിരു ു അത്.
“ന ുെട ജീവിതചര കള് ാപി ത് മഹാരാജന് ശീരാമനാണ്, പേഭാ.”
ന ി പതിവചി . “ഏകേദശം 1200 വര്ഷ ള് ുമുന്പാണ് അേ ഹം
ജീവി ിരു ത്. ന ുെട ചി കള ം ച ളം ആശയസംഹിതകള ം
രൂപെ ടു ിയത് അേ ഹമാണ്. അേ ഹ ിന്െറ സാ മാജ ം രാമരാജ ം
എ ാണറിയെ ിരു ത്. ഈ ‘രാമരാജ ം’ എ ാല് ഒരു രാജ ം എ െന
ഭരി െ ടണം, രാജ െ പൗര ാരുെട േ മ ിന് എെ ാെ െച ണം
എ തിനു സുവര് ലിപികളില് എഴുതെ േട സുവര് സ മാണ്. ഈ
ആദര്ശ ള െട അടി ാന ിലാണ് െമലൂഹയിെല ഭരണം. ജയ് ശീറാം.”
“അേ ഹം ഉ മനായ ഒരു മനുഷ നായിരി ണം! ഈ ഭൂമിയില് ഒരു
സ ര് ംതെ യാണ് അേ ഹം സൃഷ്ടി ിരി ു ത്.”
അത് പറയുേ ാള് ശിവന് അസത മ പറ ത്. ഈ േലാക ില്
എവിെടെയ ിലും ഒരു സ ര് മുെ ില് അതിന് ഈ െമലൂഹയില്നി ും
േവറി താകാന് കഴിയി . സ തയുെട ഈ േദശം സ ര് ീയമായ പൂര് തയുെട
അടുെ ി ഴി ിരു ു! വളെര കൃത മായി എഴുതിയു ാ െ
നീതിയു മായ നിയമസംഹിത അനുസരി ായിരു ു അവിടെ ഭരണം.
ച കവര് ി മുതല് സാധാരണപൗരന് വെരയു വര് അതിനു കീഴ്െ ് ജീവി .
ഏകേദശം എ ദശല ം ജനസംഖ യു ായിരു ആ രാജ ,് എ ാവര് ും
ആവശ ിന് ആേരാഗ വും ഭ ണവും സ ും ഉ ായിരു ു. അവരുെട
ശരാശരി ബു ിശ ി, സാമാന ിലും ഉയര് നിലവാര ിലു തായിരു ു.
അ ം ഗൗരവ ാരായിരുെ ിലും മര ാദയുെടയും സംസ്കാര ിന്െറയും
കാര ില് ഒരു തര ിലു വീഴ്ചയും അവരുെട ഭാഗ ുനി ് ഉ ാവാറി .
സ തേവ ന നതകെളാ ുംതെ ഇ ാ ആ സമൂഹ ില് ത ള െട
കര് വെ ുറി ് ഓേരാരു ര് ും ഉ മേബാധ മു ായിരു ു. അവരത്
ശരിയാംവ ം നിര് ഹി . ലളിതമായ ഒരു സത ം ശിവന്െറ േബാധമ ല ില്
മി ി: സമൂഹം മുഴുവന് സ ം കര് വെ ുറി േബാധവാ ാരാെണ ില്,
വ ിപരമായ അവകാശ ള് ുേവ ി ആര് ും േപാരാേട ിവരി .
ഏവരുെടയും അവകാശ ള് സ ാഭാവികമായും ആരുെടെയ ിലും
കര് വ മായി മാറും. ഭഗവാന് രാമന് ഒരു പതിഭ തെ യായിരു ു.
ന ി േനരെ ജപി നാമം, ഭഗവാന് രാമെന പകീര് ി ു നാമം
ശിവനും ഉറെ ജപി .
“ജയ് ശീറാം.”

സര് ാര് വക കട ുപുരയില് കുതിരകെള െക ിയേശഷം അവര് രവി നദി


കട ു. ഹരിയു എ റിയെ ടു ഹരിനഗര ിനടു ായിരു ആ കട ്.
അ ം അകെലനി ുതെ ഹരിയു െയ ആരാധനേയാെട ശിവന് േനാ ിനി ു.
അതിനിടയില് അക ടി വ ൈസനികര് അവര് ് രവിയുെട
ഇേ രയില്നി ് പുതുതായി ലഭി കുതിരയുെടപുറ ു കയറി
കാ ുനി ായിരു ു. ഹരിയു ശീനഗര ിേന ാള് കൂടുതല് വിശാലമായ
നഗരമായിരു ു. പുറ ുനി ുേനാ ുേ ാള് അത് കൂടുതല് മേനാഹരമായി
കാണെ . ശിവന് ആ നഗരെമാ ് വിസ്തരി ക ാല്
െകാ ാെമ ു ായിരു ു. പേ , അ െന െചയ്താല് േദവഗിരിയിേല ു
യാ ത ൈവകുകയാകും ഫലം. ഹരിയു യുെട െതാ റ ായി, എേ ാ
നിര് ാണ പവര് നം നട ു ു ായിരു ു. ഹരിയു യിെല ജനസംഖ
കമാതീതമായി വര് ി തിനാല് ആള കെള പാര് ി ു തിനായി പുതുതായി
നിര് ി ു ഒരു പാര് ിടേക മായിരു ു അത്.
ഇ െനയു വിശാലമായ അടി റകള്* നി ള് എ െന െക ി
ഉയര് ു ു?
മട ിവരുേ ാള് ആ പാര് ിട നിര് ാണം നട ു ലം
സ ര്ശി ണെമ ് ശിവന് മന ിലുറ ി ിരു ു. കുറ റ ായി
കട ുപുരയുെട കാവല്ഭടന് ജ , ഒരു ത ില്കയറി പുതുതായി തനി ു കി ിയ
കുതിരയുെട പുറ ുകയറാന് ഒരു ു ന ിേയാട്
സംസാരി ു ു ായിരു ു.
“ ജതകഗിരി വഴിയു യാ ത ഒഴിവാ ുക.” ജ ഉപേദശി . “കഴി രാ തി
ആ വഴിയില് തീ വവാദി ആ കമണമു ായി. അവിെടയു ായിരു
ബാ ണെര ാം െകാ െ . ഗാമ ിെല േ തം തകര് െ . ൈസനികര്
എ ുേ ാേഴ ും പതിവുേപാെല തീ വവാദികള് ര െ ിരു ു.”
“അ ിേദവന്െറ നാമ ില് എ ാണ് നമു ് തിരി ടി ാനാവുക?
ന ളവരുെട രാജ ം ആ കമി ണം!” ശരി ും ുഭിതനായ ന ി മുര ു.
“േദേവ ന്െറ നാമ ില് ഞാന് പതി െചയ്തുെകാ ു, ഈ
ച വംശി തീ വവാദികള് എെ ിലും എന്െറ ക ില്െപ ാല് അവെര
തു ംതു മാ ി മുറി ് ഞാന് നായ് ള്െ റി ുെകാടു ും.” മുഷ്ടി
ചുരു ി ിടി െകാ ് ജ മുര ു.
“ജ , ന ള് സൂര വംശികള െട പിന്മുറ ാരാണ്. ഇതുേപാലു കിരാതരായ
യു ൈശലിെയ ുറി ് നമു ് ചി ി ാന് േപാലുമാവി .” ന ി പറ ു.
“ന െള ആ കമി ുേ ാള് ഈ തീ വവാദികള് യു നിയമ ള്
പാലി ാറുേ ാ? നിരായുധരായ ആള കെളയേ ഇവര് െകാ ത്?”
“അതിനര് ം ന ള് അേത രീതിയില്തെ െപരുമാറണെമ ി േ ാ,
വീരനായകാ. ന ള് െമലൂഹ ാരാണ്.” ന ി തലകുലു ിെ ാ ് പറ ു.
ജ ന ിെയ ഖണ്ഠി ി . അ റ ് കാ ുനി ിരു ശിവന്െറ സാ ി ം
അയാള െട ശ തിരി . “ഇയാള് നി ള്െ ാ ം വ താേണാ?”
“അെത.”
“േഗാ തവര് ാര് ധരി ു മ കിട് ഇയാള് ധരി ി ി േ ാ. പുതിയ
കുടിേയ ാരനാേണാ ഇയാള്?”
“അെത.” ശിവെന ുറി േചാദ ള് ു മു ില്
അസ നായിെ ാ ് ന ി പറ ു.
“ആെ , നി ള് േപാകു ത് േദവഗിരിയിേല ാേണാ?” വര് ി
സംശയേ ാെട ജ േചാദി . അയാള് ശിവന്െറ കഴു ിനുേനര് ് രൂ മായി
േനാ ി. “ ശീനഗറില്നി ും ചില കിംവദ ികള് ഞാന് േക ….”
ന ി െപാടു െന ജ യുെട വര് മാന ിനിടയ് ു കയറി. “ജ ാ,
താ ള െട സഹായ ിനു ന ി.”
ജ യ് ് തന്െറ സംശയം തീര് ാന് കഴിയു തിനുമുന്പ്, ന ി െപെ ്
ആ ത ില് കയറിനി ് കുതിര റേ റി ശിവന്െറ അടുേ ു നീ ി.
തിടു ില് ശിവന്െറ അടുെ ി അയാള് പറ ു “നമു ു േപാകാം
പേഭാ.”
ശിവനെതാ ും േകള് ു ു ായിരു ി . അഭിമാനിയായ വീരഭടന് ജ
മു കു ി നില് ു തുക േ ാള് ശിവന് അ ര ുേപായിരു ു. ശിവന്െറ
േനെര േനാ ി ൈകകള് കൂ ി ആദരവ് പകടി ി ും വിധം നമസ്േത
പറയുകയായിരു ു അയാള്. അ തയും ദൂര ുനി ് ശിവനത് വ മായി ,
എ ിലും ആ കാവല്ഭടന് കരയുകയാെണ ു ശിവനു േതാ ി. തലയാ ിെ ാ ്
ശിവന് േചാദി “എ ാ കാര ം?”
“ പേഭാ നമു ുേപാകാം.” ന ി അ ം ഉ ില് പറ ു.
ശിവന് തിരി ് തലകുലു ി, കാലുെകാ മര് ി കുതിരെയ മുേ ാ
ചലി ി .

േനര്പാതയിലൂെട കുതിര റ ് സ രി ു തിനിടയില് ശിവന്


ഇടേ ാ േനാ ി. ന ി തന്െറ വിശ സ്തനായ കുതിരെയ നമി ു ത്
അയാള് ശ ി . തിരി ുേനാ ിയേ ാള് അക ടി ൈസനികര് ഒേര
അകല ില്തെ സ രി ു ത് ക ു. അയാള് തില് അദ്ഭുതം
േതാ ിയി . വളെര അടു ും എ ാല് വ ാെത അകല ിലും ആയിരു ി
അവര് സ രി ിരു ത്. ആ േനാ ില് അയാള് ന ി അണി ിരി ു
ആഭരണ ള് ക ു. അത് െവറും അല ാര ിനുേവ ി മാ തമു തെ ്
അയാള് സംശയി . കന പുഷ്ടിയു വലതുൈക യില് അയാള് ര ു
മ കിടുകള് ധരി ിരു ു. ആദ െ മ കിടില് പതീകാ കമായ ചില
േരഖകള് ഉ ായിരു ു. ര ാമെ മ കിടില് ഒരു മൃഗരൂപം ആേലഖനം
െചയ്തിരു ു. ഒരു കാളയുെട രൂപംേപാെല േതാ ി അത്. അയാള െട
സ ര് മാലകളിെലാ ില് കിരണ ള് പുറേ ു വമി ു വൃ ാകൃതിയു
സൂര ന്െറ പത മു ായിരു ു. തവി നിറ ില് ഒരു വി ുേപാെല
അ ാകൃതിയിലു മെ ാരു പത ില് െചറിയ പ കള് ഉ ായിരു ു.
“നിന്െറ ശരീര ിെല ആഭരണ ള െട പാധാന െ ുറി ് എേ ാടു
പറയാേമാ? അേതാ അതും ഒരു െകാ ാരരഹസ മാേണാ?” ശിവന് കളിയാ ി.
“തീര് യായും ഞാനത് പറയാം, പേഭാ.” ന ി ഹൃദയപൂര് ം പറ ു.
സ ര് നിറ ിലു പ നൂലുെകാ ് തന്െറ ൈക യില് െക ിയിരു
ആദ െ മ കിടിനുേനെര ചൂ ി അയാള് പറ ു “ഈ മ കിട്
എന്െറ ജാതിെയ സൂചി ി ു താണ്. അതിന്െറ മീെതയു വരകള്
പരമാ ാവിന്െറ അഥവാ ജഗദീശ രന്െറ ചുമലുകെള സൂചി ി ു വയാണ്.
ഞാെനാരു തിയനാെണ ാണ് ഇതിനര് ം.”
“മ ജാതികെള സൂചി ി ു തിന് സവിേശഷമായ പതീക ളം
സൂചക ള ം ഉ ാകുെമ ് എനി ുറ ്.”
“അ ് പറ ത് ശരിയാണ് പേഭാ. അസാമാന മാംവിധം ബു ിമാനാണ്
താ ള്.”
“അ . ഞാന് വലിയ ബു ിമാെനാ ുമ . നി െളേ ാലു ആള കള്
അസാധാരണ ദീര്ഘദര്ശികളാണ്.” നി ള െട ചില രീതികള്
പവചി ാവു േതയു .
ന ി പു ിരി േ ാള് ശിവന് തുടര് ു “ആെ അവ എെ ാെ യാണ്?”
“എ ാണ് അ ുേ ശി ു ത് പേഭാ?”
“ ബാ ണ ാെരയും ൈവശ ാെരയും ശൂ ദ ാെരയും സൂചി ി ു
അടയാള ള്.”
“ശരി. പറയാം. പരമാ ാവിന്െറ ശിര ിെന സൂചി ി ു വിധ ിലു
േരഖകളാണ് അതിലു െത ില് അത് ധരി ു യാള് ബാ ണനാെണ ാണ്
അര് ം. ൈവശ ന് ധരി ു േരഖകള് പരമാ ാവിന്െറ തുടെയ
സൂചി ി ു തായിരി ും. പരമാ ാവിന്െറ കാലുകെള സൂചി ി ു േരഖകള്
ശൂ ദനു താണ്.”
“േകള് ാന് രസമു ്.” ശിവന് പറ ു. “ശൂ ദ ാര് ് അവര് ു കി ിയ
ാനെ ുറി ് ഒ ം മതി ാവാന് സാധ തയി .”
ശിവന്െറ അഭി പായ ള് േക േ ാള് ന ി ് അതിശയം േതാ ി.
ദീര്ഘകാലമായി വഹി ു ആ പതീകെ പ ി ശൂ ദന് എ ുെകാ ്
വിേരാധമു ാകണെമ ് ന ി ് മന ിലായി . എ ാല് ഭഗവാനുമായി
വിേയാജി ാന് ഭയമു തിനാല് അയാള് ഒ ും മി ിയി .
“അേ ാള് മേ മ കിേടാ?” ശിവന് േചാദി .
“ര ാമെ തകിട് ഞാന് െതരെ ടു േഗാ തെ
സൂചി ി ു താണ്. ഓേരാ വര് വും അവരുെട േയാഗ തയ് ുേചര് േജാലി
ഏെ ടു ു ു. ഓേരാ െമലൂഹനും ഇരുപ ിയ ു വയ തികയുേ ാള്
മാതാപിതാ ള മായി ചര് െചയ്തേശഷം തനി ു േയാജി േഗാ തം
െതരെ ടു ു തിനു അേപ നല്കും. ബാ ണര് പ ികെള
െതരെ ടു ുേ ാള് തിയര് മൃഗ െള എടു ും. ൈവശ ാര് ്
പൂ ളാണ് ലഭി ു ത്. ശൂ ദ ാര് മ െളയാണ് െതരെ ടു ുക. ഈ
േഗാ തചി ള് അനുവദി െ ടു ത് കടു പരീ ാ പ കിയയിലൂെടയാണ്.
ന ുെട കഴിവുകള ം ഉയര ള് കീഴട ുവാനു േമാഹവും പരിഗണി ാണ് ഒരു
േഗാ തെ െതരെ ടു ാനു അവകാശം ലഭി ു ത്. ന െളാരു വലിയ
േഗാ തെ െതരെ ടു ുകയും അതിന്െറ നിലവാര ിെനാ ് നമു ു
പവര് ി ാന് കഴിയാെത വരികയും െചയ്താല് അത് വലിയ നാണേ ടാകും.
അേതസമയം ന ുെട േശഷികള് ു വളെര താെഴയു ഒരു േഗാ തെ
െതരെ ടു ു ത് ന ുെട കഴിവുകേളാട് കാണി ു അനീതിയായിരി ും.
എന്െറ െതരെ ടു െ േഗാ തം കാളയാണ്. ഈ മ കിട്
സൂചി ി ു ത് ആ മൃഗെ യാണ്.”
“ഞാന് േചാദി ു ത് മര ാദേകടാെണ ു േതാ ു ിെ ില് ഒരു േചാദ ം,
തിയ ാര് ിടയില് ഈ കാളയുെട ാനെമ ാണ്?”
“അ െന പറ ാല് ഒരു സിംഹ ിന്െറേയാ ആനയുെടേയാ
പുലിയുെടേയാ ാനം ഇതിനി . അേതസമയം ഇത് എലിേയാ പ ിേയാ അ !”
“ശരി. എെ സംബ ി ിടേ ാളം ഒരു കാളയ് ് ഒരു സിംഹെ േയാ
ആനേയേയാ േതാ ി ാന് കഴിയും.” ശിവന് പു ിരി . “ആെ , നിന്െറ
മാലകളില് കാണു പത െമ ാണ്?”
“തവി നിറ ിലു വി ് പതിനിധീകരി ു ത് അവസാനെ
മഹാേദവനായ, രു ദഭഗവാെന. ജീവന്െറ സുര യും പുനസൃഷ്ടിയുമാണത്
സൂചി ി ു ത്. ദിവ ശ ിയു ആയുധ ള് ുേപാലും അ െന
സംര ി െ ജീവെന നശി ി ാനാവി .”
“അതില്കാണു സൂര ന്?”
“ പേഭാ സൂര വംശരാജാ ാരുെട പിന്മുറ ാരനാണ് ഞാന് എ ാണ് ആ
സൂര ബിംബം െകാ ുേ ശി ു ത്. സൂര േദവന്െറ ൈപതൃകം േപറു
രാജാ ാര്.”
“എ ?് സൂര ന് താേഴ ിറ ി വ ുെവ ും ചില രാ ിമാെര…..”
അവിശ ാസിെയേ ാെല ശിവന് കളിയാ ി.
“തീര് യായും അ െനയ , പേഭാ.” ന ി ചിരി . “ഞ ള്
സൗരപ ാംഗം പി ുടരു ു എ ു മാ തമാണ് അതിനര് ം. അതുെകാ ്
ഞ ള് ‘സൂര പഥം’ പി ുടരു വരാെണ ് അേ ു പറയാം. ഞ ള്
ശ രും അച ലരുമാെണ താണ് അതിനര് ം. ജീവന് ത ജി ം ഞ ള്
വാ ുപാലി ും. ഒരി ലും നിയമം ലംഘി ുകയി .
സത വാ ാര ാ വേരാടുേപാലും ഞ ള് സത ം വി െപരുമാറുകയി .
സൂര െനേ ാെല ദാനം െച കയ ാെത ആരില്നി ും ഞ ള് യാെതാ ും
എടു ുകയി . ഞ ള െട കര് വം ഞ ള് സ ം േബാധമ ല ില്
പതി െവ ി തിനാല് ഒരി ലും ഞ ളവ മറ ുേപാകുകയി .
സൂര വംശിയാകുക എ തിനര് ം സത സ നും ധീരനും എ ാ ിനുമ റം
പരമാര് േ ാട് നീതിപുലര് ു വനുമാകുക എ ാണര് ം.”
“വലിെയാരു വംശം തെ ! ഭഗവാന് ശീരാമന്
സൂര വംശിയായിരു ുെവ ാെണന്െറ വിശ ാസം.”
“അെത. നി യമായും.” അഭിമാനപൂര് ം െന ുവീര് ി െകാ ് ന ി
പറ ു.”അേ ഹം സൂര വംശ ില്െപ ച കവര് ിയായിരു ു. ജയ് ശീറാം.”
“ജയ് ശീറാം.” ശിവന് പതിവചി .

ന ിയും ശിവനും ബിയാസ് നദി കട ത് ഒരു േതാണിയിലാണ്. അടു


േതാണി ുേവ ി അക ടി ാര് കാ ു. േദവഗിരിയിേല ു
േനര്പാതയിേലെ ുവാന് ബിയാസ് നദി കടേ തു ്. തേലരാ തി കാലം
െത ിെപയ്ത മഴ ക േ ാള് കട ുപുരയുെട കാവല്ഭടന് അ െ കട ്
ഒഴിവാ ിയാേലാ എ ു േതാ ി. എ ാല് രാവിലെ ശാ മായ കാലാവ
ക േ ാള് കട ് പുനരാരംഭി ു തില് കുഴ മിെ ് അയാള് ു േതാ ി.
ശിവനും ന ിയും മ ര ു യാ ത ാരുമാണ് തുഴ ില്കാരെന കൂടാെത ആ
േതാണിയിലു ായിരു ത്. കാവല്പുരയ് ടു ് അതുവെര സ രി ിരു
കുതിരകെള െക ിയി ിരു ു അവര്. അേ രയില് അവര് ു പുതിയ
കുതിരകെള കി ം.
മറുകരയില് എ ു തിന് അ ദൂരം മാ തമു േ ാള് ആകാശ ുനി ്
െപെ െ ാരു കന മഴ െപയ്തു. കാ ിന് അസാമാന രൗ ദതയു ായിരു ു.
േതാണി ാരന് അതിേവഗം തുഴ ുേനാ ിെയ ിലും േതാണി
അതിഭയ രമായി ചാ ാടി. ശിവേനാട് താെഴ അമര് ുകിട ണെമ ്
പറയുവാനായി ന ി എഴുേ നി ുെകാ ് ശിവനുേനര് ് ആംഗ ം കാണി .
എ ാല് അയാളത് െചയ്തത് ഒ ം പതുെ യായിരു ി . അയാള െട
അസാമാന മായ ശരീരഭാരം േതാണിെയ ഉല . അയാള് നദിയിേല ുവീണു.
തുഴയുപേയാഗി േതാണി േനെര നിര് ി ബാ ി യാ ത ാെര
ര ി ുവാന് തുഴ ില്കാരന് ശമി േനാ ി. അ െന
െച തിനിടയില്േപാലും മന ാ ി ം ൈകെവടിയാെത അയാള് ശംെഖടു ്
ഉ ില് അപായസൂചന മുഴ ി. േതാണിയിലു ായിരു ര ് യാ ത ാര് ്
നദിയില് ചാടി ന ിെയ ര ി ണെമ ു ായിരു ു. പേ , അയാള െട ഭീമന്
ശരീര പകൃതി അവെര സേ ഹി ി . അയാെള ര െ ടു ാനു ശമ ില്
ത ള് മു ി ാഴുെമ ് അവര് ു േതാ ി.
യാെതാരു സേ ഹ ിനും അടിമെ ടാെത ശിവന് തന്െറ അംഗവസ് തവും
പാദര കള ം വലിെ റി ് പ ുബ്ധമായ ആ നദിയിേല ് എടു ുചാടി.
അതിേവഗം അയാള് ന ിയുെട അടു ് നീ ിെയ ി. ന ിെയ
ജേലാപരിതല ിേല ുയര് ുവാന് അയാള് ് തന്െറ ശ ിമുഴുവനും
ഉപേയാഗിേ ിവ ു. ജല ിന്െറ മര് മു ായി േപാലും ന ി ് സാധാരണ
മനുഷ േന ാള് ഭാരമു ായിരു ു. ശീനഗര ിെല കുടിേയ
താവള ിെല ിയതുമുതല് ശിവന് അേ വെര അനുഭവെ ടാതിരു കരു ്
േതാ ിയിരു ു. ന ിയുെട പുറകിലൂെട അയാള െട െന ുവഴി ൈക േകാര് ്
അയാെള തന്െറ ചുമലിലി ് ശിവന്ഒരു ൈകെകാ ് തുഴ ് കര ല ം െവ
നീ ി. ന ിയുെട ഭാരം ശിവന് കഠിനമായ അ ാനമാണ് നല്കിയെത ിലും ആ
െമലൂഹന്പടനായകെനയും െകാ ് അവന് നീ ി. കട ുപുരയിെല േജാലി ാര്
ഉടന്തെ അവന്െറ അടുെ ി. ന ിയുെട കുഴ ശരീരം കരയിേല ു
വലി ടു ി ാന് ശിവന് അവെര സഹായി .
കട ുപുരയിെല അത ാഹിത വിഭാഗ ാര് വിചി തമായ ഒരു പ കിയ
ആരംഭി . അവരിെലാരാള് അ ുതവണ കൃത മായ താള കമ ില് ന ിയുെട
െന ില് അമര് ി ഉഴി ു. അയാളതു നിര് ുേ രം മെ ാരാള് സ ം ചു ്
ന ിയുെട ചുേ ാടുേചര് ് ഉറെ അകേ ു ശ ാസം വലി . പലതവണ
അവരാ പ കിയ ആവര് ി . എ ാണ് അവിെട നട ു െത ് ശിവന്
മന ിലായിെ ിലും െമലൂഹന് ചികി കരുെട ശു ശൂഷേയയും അവരുെട
അര് ണേബാധെ യും അയാള് വിശ സി .
ഉത്കണ്ഠയുെട കുെറ നിമിഷ ള് ുേശഷം ന ി കുെറ െവ ം
പുറേ ു ഛര് ി . തുടര് ് ഒരു െഞ േലാെട അയാള് മയ ം വി ണര് ു.
ആദ ം അയാള് ് ഒരു എ ുംപിടിയും കി ിയിെ ിലും ഉടന്തെ അയാള്
പരിസരേബാധം വീെ ടു ുെകാ ് നിലവിളി . “ പേഭാ, അെ ിനാണ്
എന്െറ പി ാെല നദിയിേല ു ചാടിയത്? അ യുെട ജീവന് വിലെ താണ്.
എനി ുേവ ി അ ് അപകട ില്െ ടാന് പാടി .”
അതിശയി േപായ ശിവന് ന ിയുെട പുറം െതാ െകാ ് ശാ നായി
മ ി : “നീ കുറ േനരം വി ശമി ണം, സുഹൃേ .”
ശിവന് പറ തനുസരി ് ശു ശൂഷകര് ന ിെയ ഒരു കിട യില് കിട ി
കട ുപുരേയാടു േചര് ു വി ശമേക ിേല ു െകാ ുേപായി. മ
േതാണിയാ ത ാര് ശിവെന വര് ി കൗതുകേ ാെട
നിരീ ി ു ു ായിരു ു. ആ തടിയന് ഒരു മുതിര് സൂര വംശി
പടയാളിയാെണ ് അയാള െട മ കിടുകളില് േനാ ി അവര് ഊഹി .
എ ി ം അയാള് തന്െറ ഒ മു േഗാ തചി ളി ാ സു രരൂപെ
‘ പേഭാ’ എ ു വിളി ു ത് വിചി തമായി അവര് ു േതാ ി. എ ിലും ആ
പടനായകന് ര െ എ തായിരു ു അേ ാള് പസ മായ വിഷയം.
ശു ശൂഷേസവകര് ു പി ാെല ശിവന് വി ശമേക ിേല ു നീ ിയേ ാള്
അവര് പിരി ുേപായി.
* ാ ്േഫാം
അവള് അവന്െറ ജീവിത ിേല ്
കട ുവരു ു

മൂ ്

ൈവദ ാര് നി യി മരു ുകള് ന ിയുെട ശരീര ില്


പവര് ി െകാ ിരി േവ അയാള് മണി ൂറുകേളാളം
അര് േബാധാവ യില് കിട ു. പനി നിയ ി ു തിനായി ശിവന് അയാള െട
അടു ുതെ യിരു ് െപാ െന ിയില് നന തുണി മാറി മാറി
ഇ െകാ ിരു ു. ഉറ ില് പി ം േപയും പറ ് തിരിയുകയും മറിയുകയും
െചയ്തുെകാ ിരു ന ി ശിവന്െറ േജാലി കൂടുതല് ശമകരമാ ി.
“ഞാന് േതടിെ ാ ിരി ുകയായിരു ു…. കാല ളായി. അനവധി
കാല ളായി…. ഒരു നൂറുവര്ഷം…. ഒരി ലും…. നീലകണ്ഠെന ക ുമു െമ ്
ഞാന് കരുതിയിരു ി …. ജയ് ശീറാം….”
പനി ശമി ി ാനു ശമ ിനിടയില് ശിവന് ന ിയുെട പുല ല്
അവഗണി െവ ിലും അയാള െട കാതില് എേ ാ മുഴ ു തുേപാെല.
നൂറുവര്ഷമായി അവന് േതടിെ ാ ിരി ുകയായിരു ു?
ശിവന് െന ി ചുളി .
പനി അവന്െറ തലേ ാറിെന ബാധി ി !് ഇവെന ാല് ഇരുപതു
വയ ിന റം ഒരു ദിവസെ പായം േപാലും േതാ ുകയി !
“നൂറുവര്ഷമായി ഞാന് േതടിെ ാ ിരി ുകയാണ്….”
വിസ്മൃതിയിലകെ ന ി തുടര് ു “ഞാന് നീലകണ്ഠെന….. ക ു….”
ശിവന് ഒരു നിമിഷം ന ിെയ രൂ മായി േനാ ി. പിെ
നിേഷധാര് ില് തലകുലു ിയേശഷം അവന് ശു ശൂഷകള് തുടര് ു.

ഏകേദശം ഒരു നാഴിക േനരമായി ബിയാസ് നദീതീരെ ക കള് പാകി


വഴി അടയാള ളി പാതയിലൂെട നട ുകയായിരു ു ശിവന്.
അതിേവഗം സുഖം പാപി െകാ ിരു ന ിയുെട അഭി പായം
അവഗണി ് വി ശമേക ിനു പുറേ ിറ ി ആ പേദശം
നട ുകാണുകയായിരു ു ശിവന്. ന ി അപകടനില തരണം െചയ്തിരു ു.
എ ാലും ആ പടയാളി ് യാ ത െച ാന് ത
ശ ിയാര് ി ു തിനുേവ ി കുറ ദിവസെ വി ശമം കൂടി
നിര്േ ശി െ ിരു ു. ആ വി ശമ സേ ത ില് ശിവന് മെ ാ ും
െച ാനി ായിരു ു. അവന് അസ ത േതാ ി ുട ി. മൂ ് അംഗര കര്
ശിവെന നിഴല്േപാെല പി ുടരുവാന് ശമി . പേ , അവന് കു നായി അവെര
ഓടി . “അ കെളേ ാെല നി െളന്െറ ശരീര ില് ഒ ി ിടി ാതിരി ാേമാ?”
ബിയാസ് നദിയുെട താള കമ ിലു ഒഴു ് ശിവെന ശാ നാ ി.
തണു േനര് ഇള ാ ് അവന്െറ ജടകെള ഇ ിളികൂ ി. പലതരം േചാദ ള്
െകാ ് മന ് ചുഴിയാന് തുട ിയേ ാള് ശിവന് തന്െറ വാള റൈ ില്
മുറുെക ിടി .
ന ി ് യഥാര് ില് നൂറുവര്ഷ ിലധികം പായമുേ ാ? പേ , അത്
അസാ മാണ്! പിെ എ ിനാണ് ഈ കിറു ന് െമലൂഹ ാര് എന്െറ സഹായം
ആവശ െ ടു ത്? ഈ പരിശു തടാക ിന്െറ േപരില് എന്െറയീ നശി
കഴു ിെന ാണ് ഇ തയ് ് തണു നുഭവെ ടു ത്?
ചി കളിലലി ു നട ു തിനിടയില് പാത വി ക ് താെനാരു
െവളി േദശെ ിയ കാര ം ശിവന് മന ിലായി ായിരു ു. ഇ ുവെര ക
ഏ വും മേനാഹരമായ സൗധ ളിെലാ ാണ് അവന്െറ മു ില് ഉയര് ു
നി ിരു ത്. െവള ം ഇളംചുവ മാര് െവ കള് െകാ ാണ് ആ
സൗധം നിര് ി ിരു ത്. അേനകം ചവി പടികള് കയറിെ ാല്
ഉയര് ുനില് ു ഒരു സഭാമ ല ില് എ ിേ രാം. അതിനുചു ം
തൂണുകള് െകാ ് അല രി ിരു ു. അലംകൃതമായ േമലാ ിനുെതാ മുകളില്
ഈശ ര ാേരാട് നമസ്േത എ ് അഭിവാദ ം െച തുേപാെല
തൃേകാണാകൃതിയു ഒരു മുഖ ് ഉയര് ുനി ു. ആ സൗധ ില് ലഭ മായ
ഇട ളിെല ാം വിശാലമായ ശി ള് െകാ ിെവ ിരു ു.
ശിവന് െമലൂഹയില് വ ി ് നിരവധി ദിവസ ള് പി ി ിരു ു. അവനവിെട
ക െക ിട െള ാംതെ പവര് നസ വും നിര് ാണ ൈവദഗ് ം
വിളിേ ാതു വയുമായിരു ു. എ ാല് ഈ െക ിടം അസാധാരണമാംവിധം
വര് കി തായിരു ു. പേവശനദ ാര ില് ‘ ബ േദവ േ തം’
എെ ഴുതിെവ ിരു ു. ആരാധനാലയ ള് നിര് ി ു തില് െമലൂഹ ാര്
സവിേശഷമായ സര് സി ി പകടി ി ു തായി അവന് േതാ ി.
ആ െവളി േദശെ പറ ില് വഴിവാണിഭ ാര് ഇരി ായിരു ു.
അവരില് ചിലര് പൂ ള് വി നയ് ുെവ ിരു ു, മ ചിലര്
ഭ ണസാധന ളാണ് വി നയ് ുെവ ിരു ത്. േശഷി വര് പൂജാ ദവ ളാണ്
വി നയ് ുെവ ിരു ത്. േ ത ിെല ു ഭ ാര് ് അവരുെട
പാദര കള് സൂ ി ാനായി പുറ ് െചറിയ ഒരു ശാല ഉ ായിരു ു. ശിവന്
തന്െറ പാദുക ള് അവിെട ഏ ി ് പടികള് കയറിെ ു. േ ത ിന്െറ
പധാനഭാഗെ ിയേ ാള് അവന്െറ ദൃഷ്ടി അവിടെ െകാ ു പണികളിലും
ശി ളിലും വാസ്തുശി ൈവദഗ് ം പസരി ി മായാവിലാസ ിലും
ത ിനി ു.
“നീ എ ാണിവിെട െച ത്?”
അവന് തിരി ുേനാ ിയേ ാള് പരിഹാസരൂേപണ ഒരു ബാ ണ
പ ിതന് തെ ഉ േനാ ു ത് അവന് ക ു. ആ െമലി ുണ ിയ
മുഖ ുനി ും െവ ിനിറ ിലു താടി ഒഴുകിയിറ ി. അേ ഹ ിന്െറ
െവ ിനിറ ിലു തലമുടി ് സമാനമായ നിറമായിരു ു അത്. കാവിമു ും
അംഗവസ് തവും ധരി അേ ഹ ിന് നിര് ാണം പാപി കഴി ഒരു
മനുഷ ന്െറ ശാ വും സൗമ വുമായ ഒരു ഭാവമായിരു ു. എ ാല് ൈദവികമായ
എേ ാ കര് വ ം നിര് ഹി ു തിനായി ഈ ലൗകിക ജീവിതം തിരെ ടു
ഒരുവന്െറ ഭാവമായിരു ു ആ വ ിേ ശഷ്ഠനു ായിരു ത്. െമലൂഹയില് താന്
ആദ മായി ക യഥാര് വേയാധികനാണ് ആ േദഹെമ ് ശിവന് മന ിലാ ി.
“ മി ണം. എനി ിവിെട പേവശി ുവാനു അവകാശമിേ ?” ശിവന്
ഭവ തേയാെട േചാദി .
“തീര് യായും നിന ിവിെട പേവശി ാം. ഈശ രഭവന ില് ആര് ും
പേവശി ാം.”
ശിവന് മ ഹസി . എ ാല് അതിനു മറുപടി പറയു തിനുമുന്േപ
പ ിതേ ശഷ്ഠന് അവേനാടു േചാദി : “പേ , ഇ രം ൈദവ ളില് നീ
വിശ സി ു ി . അേ ?”
ശിവന്െറ മുഖെ പു ിരി വ തുേപാെല േപായി.
ഇയാള് ിത് എ െന അറിയാം?
ശിവന്െറ ക കള യര് ിയ േചാദ ിനു മറുപടി ആ
പ ിതേ ശഷ്ഠന് നല്കി. “ഈ േ ത ില് പേവശി ു വര്െ ാം
ബ േദവെന ദര്ശി ണെമ ു മാ തേമ ആ ഗഹമു . ഈ മേനാഹരമായ
േ തം നിര് ി വാസ്തുശി ികള െട പതിഭാവിലാസെ ആരും
തിരി റിയു ി . എ ിലും നിന ് ഈ വാസ്തുശി ികള െട സൃഷ്ടികളില്
മാ തേമ ശ യു . നീ ഇതുവെര ആ േദവ പതിഷ്ഠെയ ഒ ുേനാ ുകേപാലും
െചയ്തി .”
മാപണ ിന്െറ മ ില് ശിവന് ചിരി . “അ ് ഊഹി ത് ശരിയാണ്.
ഞാനീ പതീകാ ക ൈദവ ളില് വിശ സി ു ി . നമു ുചു ം
ൈദവമുെ ാണ് ഞാന് വിശ സി ു ത്. ഒഴുകു നദിയില്, മര ള െട
മര് ര ില്, കാ ിന്െറ അട ംപറ ിലില് എ ാം അവന് നേ ാട് എേ ാഴും
സംസാരി െകാ ിരി ു ു. അവന് പറയു ത് േകള് ുക മാ തമാണ് നമു ്
െച ാനു ത്. എ ിലും നി ള െട ൈദവേ ാട് അനാദരവ് കാ ംവിധം
എെ ിലും പിഴവ് എന്െറ ഭാഗ ുനി ുമു ായി െ ില് ഞാന് മ
യാചി ു ു.”
“സുഹൃേ , നീ മ യാചിേ കാര െമാ ുമി .” പ ിതേ ശഷ്ഠന്
പു ിരി . “നിന്െറ ൈദവ’െമേ ാ ‘എന്െറ ൈദവ’െമേ ാ ഒരു േവര്തിരിവി .
എ ാ ഈശ രൈചതന ിന്െറയും ഉറവിടം ഒ ാണ്. സാ ാത്കാരം മാ തമാണ്
വ ത സ്തം. പേ , ഒരുദിവസം ഈ ശി സൗ ര ിനു പകരം
പാര് നയ് ുമാ തം അനുേയാജ മായ ഒരു േ തം നീ കെ ുെമ ്
എനി ു േതാ ു ു.”
“ശരി ും? അേതത് േ തമായിരി ും?”
“നീ അതിനു ത ാറാകുേ ാള് നിന തു കെ ാന് കഴിയും,
സുഹൃേ .”
എ ുെകാ ാണ് ഈ െമലൂഹ ാര് എേ ാഴും കട ഥ പറയു തു േപാെല
സംസാരി ു ത്?
ശിവന് ഭവ തേയാെട തലകുലു ി. ആ പ ിതന്െറ വാ ുകള്
അംഗീകരി ു തുേപാെലയായിരു ു ആ തലകുലു ല്. അവനാ വാ ുകള്
ശരി ും മന ിലായിരു ി . ആ േ ത ില്നി ്
പുറ ാ െ ടു തിേന ാള് സ യം ലം വിടു താണ് ന െത ് അവനു
േതാ ി.
“പ ി ്ജി, എനിെ ന്െറ വി ശമേക ില് ഉടന് മട ിെയ ണം.
എ ിലും എന്െറ വിധി ു േയാജി ഒരു േ തം കെ ുവാന് ഞാന്
ആകാം േയാെട േനാ ിെ ാ ിരി ുകയാണ്. താ െള കാണാനിടയായതില്
സേ ാഷം.” പ ിതന്െറ കാല് െതാ വ ി ുവാന് കു ി െകാ ് ശിവന്
പറ ു.
ശിവന്െറ മൂര് ാവില് ൈകെവ െകാ ് പ ിതന് സൗമ മായി പറ ു
‘ഗുരു വിശ ാമി തന് ജയി െ . ഗുരു വസിഷ്ഠന് ജയി െ .” ശിവന് എഴുേ ്ആ
പടികള് തിരി ിറ ി. ത ില് നി ും നട കലു ശിവെന േനാ ി അവന്
േകള് ാ ദൂരെ ി ഴി േ ാള് ആരാധനാ ഭാവ ില് ചിരി െകാ ്
കര് േയാഗ ിെല തന്െറ സഹയാ തികെന ക സേ ാഷ ില് പ ിതന്
ഇ െന മ ി ‘കര് സാ ി* ഇതില് ആ ാദം െകാേ ത് ഞാനാകു ു.’
പാദുക ള് സൂ ി ു ശാലയില്നി ും അവ തിരി വാ ി
കാലിലണി േശഷം പതിഫലമായി ഒരു നാണയം അവന് നല്കി.
പാദുകശാലയുെട ചുമതല ാരന് ഭവ തേയാെട അത് നിരസി െകാ ുപറ ു
“ന ി പേഭാ! ഇത് െമലൂഹന് ഭരണകൂടം ഏര് ാടുെചയ്തി േസവനമാണ്.
ഇതിന് പതിഫലെമാ ും േവ .”
ശിവന് പു ിരി . “നി യമായും! നി ള് ് എ ാ ിനും ഒരു
സംവിധാനമു ്. ന ി.”
പാദുകശാല ാരന് പു ിരി . “ഞ ള് ഞ ള െട കര് വം
നിര് ഹി ുക മാ തമാണ് െച ത്.”
ശിവന് േ ത ിന്െറ ചവി പടികള് ുേനെര നട ു. അവിെട
ഇരി ു തിനിടയില് അവിടെ ശാ ിദായകമായ അ രീ ം തന്െറ
േദഹിെയ അതിന്െറ ശാ ിെകാ ു നിറേ ാെ എ ു കരുതി അവന് ശ ാസം
അകേ ് ആ ുവലി . അേ ാള് അത് സംഭവി .
സാ ാല് ാരമനുഭവി ി ി ാ ഓേരാ ഹൃദയവും േമാഹി ു നിമിഷം.
ഓേരാ ആ ാവും തന്െറ മുന്ജ െ മുറുെകപിടി ുേ ാള് ആ ഗഹി ു
അവിസ്മരണീയമായ ആ നിമിഷം. ൈദവ ള െട ഗൂഢാേലാചന ിടയിലും
ഭാഗ വാ ാരായ ചിലയാള കള് ് മാ തം അനുഭവി ാന് സാധി ു ആ
നിമിഷം. അവള് അവന്െറ ജീവിത ിേല ു പേവശി ു നിമിഷം.
വിദഗ് മായി കുതിരകെള െതളി െകാ ് ഒരു രഥ ിേലറിയാണ് അവള്
ആ മു േ ് വ ത്. അവള െട േതാഴി ആ രഥ ിന്െറ അഴികളില്
പിടി നി ു. അവള െട േകശഭാരം ഒരു നാടെകാ ് െക ിെയാതു ി
െവ ിരു ുെവ ിലും അനുസരണയി ാ ചില അളക ള് കാ ില് കഥക്
നൃ ിന്െറ ചുവടുകള് െവ . അവള െട തുള കയറു നീല കള ം
ഓടിന്െറ നിറമു ചര് വും േദവിമാരുെടേപാലും അസൂയ ണി വരു ി.
ശരീരം അംഗവസ് തം െകാ ു മൂടിയിരു ുെവ ിലും അതിനടിയിെല
മേനാഹരമായ ശരീര വടിവിെന ുറി ചി കള് ശിവന്െറ ഭാവനെയ
ഉ ീപി ി . ആ രഥം നിര് ിയിേട ലേ ് അത്
ഓടി െകാ ുേപാകുേ ാള് െചറിെയാരു പാടുേപാലുമി ാ അവള െട മുഖം
ഏകാ ഗതയുെട ചി തമായി. ആ വിശ ാസേ ാെടയാണ് അവളാ രഥ ില്നി ്
താേഴ ിറ ിയത്. ധി ാര ിേല ു ഹീനമായ പാതെയ മറയ് ുവാന്
േപാ തായിരു ി ആ ശാ മായ ആ വിശ ാസം. അ ാര് നട ം.
അതു കാണു വര് ് അവള് ് ആെരയും കൂസലിെ ു േതാ ുെമ ിലും
അത നി ംഗമായിരു ി അത്. ഉണ ിവര ഭൂമി മുകളിലൂെട
കട ുേപാകു മഴ ാറില് മയ ിേ ായതുേപാെല ശിവനവെള ഉ േനാ ി.
എേ ാടു കരുണ കാണി േണ!
“സ ാമിനി, സ ം അനുചരസംഘ ില് നി ും അക ് ഇ െന
അല ുതിരിയു ത് അ ത ബു ിയെ ് േതാ ു ു.” േതാഴി അവേളാടു
പറ ു.
“കൃതിക, മ വര് ് നിയമ ളറിയിെ കാരണ ാല് നമു ത്
അവഗണി ാെമ ് അര് മി .” അവള് പറ ു. “വര്ഷ ിെലാരി ല്
പുണ വതിയായ സ് തീ ബ േദവേ ത ില് ദര്ശനം നട ണെമ ് ഭഗവാന്
ശീരാമന് വ മായി ഉര െചയ്തി ്. എന്െറ അംഗര കര് ് എെ ാെ
ബു ിമു കള ായാലും ഞാന് ആ നിയമം ലംഘി ുകയി .”
താന് നട ുേപാകുേ ാള് ശിവന് തെ തുറി േനാ ു ത് അവള്
ശ ി . അതിശയഭാവ ില് വള അവള െട േനര് പുരികെ ാടികള്
പിെ അേലാസരം െകാ ു പരിഹാസ ിേല ു വഴിമാറി. ആ േനാ ം
പിന്വലി ുവാന് ധീരമായ ശമം നട ിെയ ിലും ശിവന്െറ ക കള് ഇേ ാള്
അവന്െറ നിയ ണ ിലായിരു ി . അവള് നട ം തുടര് ു. കൃതിക
അവള െട പി ാെല നട ു.
അേ ാഴും തെ തുറി േനാ ിെ ാ ിരു , േഗാ തവര് ിന്െറ
അടയാള ര ധരി ാ ആ കുടിേയ ാരെന കാണുവാനായി ഏ വും
മുകളിെല പടിയിെല ിയേ ാള് അവെളാ ു തിരി ുേനാ ി.
പധാനേ ത ിേല ു നട ു തിനിടയില് തന്െറ േതാഴിയായ കൃതികേയാട്
അവള് പിറുപിറു ു. “അപരിഷ്കൃതരായ കുടിേയ രിഷകള്! അവന്െറ േനാ ം
ക ാല് ഈ കിരാത ാര് ിടയിലാണ് ന ുെട ര കനിരി ു െത ു
േതാ ും!”
അവള് ദൃഷ്ടിയില്നി ു മറ േ ാള് മാ തമാണ് ശിവന് ശ ാസംവിടാന്
സാധി ത്. കഷ്ടെ ് തന്െറ േബാധമ ലെ തിരി പിടി ാന്
ശമി ുേ ാള് ശിവന് ഒരു കാര ം തീരുമാനി – അവെള ഒരുേനാ ുകൂടി
കാണാെത താനീ േ തം വിടു പശ്നമി . അവന് ഒരി ല്കൂടി ആ
ചവി പടിയിലിരു ു. ശ ാേസാ ാസവും ഹൃദയസ്പ നവും
സാധാരണരീതിയിലായേ ാഴാണ്, അവള െട സാ ി ം മൂലം താന്
െച ുെപ ിരി ു ആ ചു പാടിെന ുറി ് അവന് ശ ി ത്. അവള്
അകേ ു കട ുവ ഇടതുഭാഗെ പാത ുേനെര അവന് ഒരി ല്കൂടി
േനാ ി. ആല്മര ിനടിയിലിരി ു െവ രി ാവി ന ാരേനയും കട ്
അവള് േപായ് ഴി ിരു ു.
സംഭവവശാല്, എ ുെകാ ാണാ െവ രി ാവി ന ാരന് തന്െറ
വി ന ര ിെന ുറി ് വിളി കൂവാ ത്? അവനാ േ ത ിേല ുതെ
ഉ േനാ ിെ ാ ിരു ു. എ ായാലും അെതാ ും എെ ബാധി ു
വിഷയമ .
മു ിന്െറ മ ിലു ജലധാരെയ വലംെവ കട ുവ ആ രഥം
തീര് പാതയിേല ് അവന് ഉ േനാ ി. ഉദ ാന ിന്െറ കവാട ില്
നി ിരു ആ ിടയെന ട ് വലേ ാ തിരി ുേപായി ആ രഥം.
സംഭവവശാല്, എവിെടയാണാ ആ ിടയന്െറ െച രിയാടുകള്?
രഥം വ വഴിയിേല ് ശിവന് ഉ േനാ ിെ ാ ിരു ു.
േ തസമു യ ിനു ിേല ് അേ ാള് കട ുവ ഒരാള് ആ രഥ ിനടു ്
നി ായിരു ു. പേ , അയാള് േ ത ിനു ിേല ് കട ിരു ി . അയാള്
ആ ിടയെന േനാ ി പതിെയ തലകുലു ി. തന്െറ നിരീ ണ ില്നി ു ലഭി
വിവരം മനസിലാ ു തിനു മുന്പായി ശിവന് ഒരി ല്കൂടി അവള െട
സാ ി ം അനുഭവെ . അവന് തല് ണം തിരി ുേനാ ിയേ ാള് അവള്
േ ത ിെല പടികള് ഇറ ുകയായിരു ു. അവള് ു പിറകില് കൃതിക
നി ബ്ദം നട ു. ഒ ം മര ാദയി ാ , േഗാ തവര് ിന്െറ
അടയാളര യി ാ , തീര് ും വിേദശിയനായ ഒരാള് തെ
തുറി േനാ ു തു ക േ ാള്, അവള് അവന്െറ അടുേ ു നട ുെച ്
ഉറ െത ിലും മര ാദയു വാ ുകളില് േചാദി “ മി ണം,
നി ള്െ െ ിലും പശ്നമുേ ാ?”
“ഇ യി , ഒരു പശ്നവുമി . പേ മുന്െപവിെടേയാ െവ ് നി െള
ക തുേപാെല എനി ു േതാ ു ു.” അ ം പരി ഭമി േപായ ശിവന്
പതിവചി .
ഇതിേനാട് എ െന പതികരി ണെമ ് ആ സു രി ്
അറി ുകൂടായിരു ു. വ മായും അെതാരു ക മായിരു ുെവ ിലും ആ
ശബ്ദ ിന് ആ ാര് തയു ായിരു ു. അവള് തിേനാട് പതികരി ുവാന്
സാധി ു തിനു മുന്പ് കൃതിക അ ം പരുഷമായി ഇടെപ : “ഇ െനയാേണാ
സ് തീകള മായി സംസാരിേ ത്?”
ശിവന് അതിനു മറുപടി പറയാന് തുട ുേ ാള്, െവ രിവി ന ാരന്െറ
ദുതഗതിയിലു ചലനം അവെന ജാഗരൂകനാ ി. അയാള് തന്െറ േവഷ്ടിമാ ി
വാള് വലിെ ടു ു താണ് ശിവന് തിരി ു േനാ ുേ ാള് ക ത്. ആ ിടയനും
രഥ ിനടു ുനി ിരു ആള ം സാ ദായികമായ േപാരാ വടുകളില്
നി ായിരു ു. മി ല് േവഗ ില് ശിവന് വാള് വലി രിയ േശഷം താന് ഏെറ
ഇഷ്ടെ ആ വസ്തുവിെന തന്െറ പുറകിേല ് വലി ടു ി ുവാനായി ഒരു
സുര ാകവചം േപാെല ൈക വിടര് ി ിടി . എ ാല് അവള് ആ
വിടര് ി ിടി ൈക ട ില്നി ും െത ിമാറി തന്െറ
അംഗവസ് ത ിനിടയില്നി ും ഒരു വാള് വലിെ ടു ു. ശിവന് അവെള
അഭിന ി ു മ ില് മി ല്പിണര്േപാെലാരു പു ിരിതൂകി.
അതിനുമറുപടിയായി അവള െട ക കള് അ പതീ ിതമായ ഈ ൈദവിക
സമാഗമം അംഗീകരി ുംമ ില് തിള ി.
ശബ്ദം േനര് ി ് അവള് കൃതികേയാടു മ ി “േ ത ിേല ്
ഓടിേ ാകൂ. ഇത് കഴിയുംവെര നീ അവിെടനി ാല്മതി.”
കൃതിക പതിേഷധി “പേ , േദവീ…”
“േപാകാനാണ് പറ ത്.” അവള് ക ി .
കൃതിക തിരി ് േ ത ിന്െറ പടികള് ഓടി യറി. ശിവനും ആ
യുവതിയും പരസ്പരം പുറംതിരി ് പതിേരാധം തീര് ു പ ാളികളായി
ഏതുവശ ുനി ുമു ആ കമണെ പതിേരാധി ുംവിധം
ആേയാധന ിന്െറ ചുവടുറ ി നി ു. മൂ ് അ കമികള് അവരുെട േനര് ു
കുതിെ ി. ഒരു വൃ ിന്െറ പുറകില് ഒളി ിരു ര ുേപര്കൂടി
അവര്െ ാ ം േചര് ു. ആ ിടയന് അടു ുവ േതാെട ശിവന് വാള യര് ി
പതിേരാധി . ഇടയെന ഒരു ആ കമണ ിനു േ പരി ി ുവാനായി ഒരു
വശ ുകൂെട ആ കമണം നട ാെന വ ാേജന ശിവന് വാള് അ ം
താഴ് ിപിടി . മാരകമായ മുറിേവ ി ു തിനായി അയാെള
പേലാഭി ി ുവാന് അവനുേ ശി . അതിനു മറുപടിയായി ശിവന് തന്െറ
വാള യര് ി ആ ിടയന്െറ ഹൃദയ ില് മുറിേവ ്പി ാനാകും.
എ ിലും ഇടയന് അ പതീ ിതമായ ഒരു നീ ം നട ി. ശിവന്
തുറ ുെകാടു േപാര്മുഖം ഉപേയാഗി ു തിനുപകരം അവന്െറ ചുമലിെന
ആ കമി ുവാനാണ് അയാള് ഉേ ശി ിരു ത്. ശിവന് ദുതഗതിയില് വലതുൈക
ഉയര് ി ആ ുെവ ി ഇടയന്െറ ഉടലില് മുറിേവ ്പി . ഇടയന് പുറേകാ
മല േ ാള് വലതുഭാഗ ുനി ും മെ ാരാള് പേവശി . അകലം
പാലി െകാ ാണ് അയാള് ചാടിയത്. അ ത മികെ ാരു നീ മ ാ തിനാല്
നാമമാ തമായ ഉപരിതല സ്പര്ശിയായ ഒരു മുറിവു ാ ാേന അതിനു
സാധി ൂ. അയാള െട വീശില് നിെ ാഴി ുമാറുവാനായി പുറേകാ മാറിയ
ശിവന് അനായാസം വാള് താഴ് ി ിടി . അത് ആ അ കമിയുെട തുടയില്
മുറിവു ാ ി. േവദനയാല് നിലവിളി െകാ ് ആ അ കമിയും പുറേകാ മല .
ഇടതുവശ ുനി ് മെ ാരു ന്കൂടി ആ കമണ ിെന ിയേ ാള് ഇത്
നി യമായും വിചി തമാെയാരു ആ കമണമാെണ ് ശിവനു മന ിലായി.
ത ള് എ ാണ് െചയ്തുെകാ ിരി ു െത ് അ കമികള് ു
അറിയാമായിരു ു സമര് രായ പടയാളികെളേ ാെലയാണവര് കാണെ ത്.
അേതസമയം ഒഴി ുമാറലിന്െറ വിചി തമായ നൃ വടുകള ം അവര്
പേയാഗി . അവര് ് എതിരാളിെയ െകാ ണെമ ല മു തായി
േതാ ിയി . െവറുെത മുറിേവ ്പി ുക മാ തമായിരു ു അവരുെട ല ം.
എ ാം കണ ിെലടു ു അവരുെട ജാ ഗതമൂലമാണ് അവര് ് എള ില്
തിരി ടികി ിെ ാ ിരു ത്. ഇടതുഭാഗ ുകൂെടയു ഒരാ കമണം
തടു ുമാ ിയേശഷം ശിവന് ഒരു ന്െറ ചുമലില് വാള് ശ മായി
കു ിയിറ ി. ഇടതുൈക െകാ ് അയാെള തന്െറ വാള് ലയില്നി ും
അവന് ത ിമാ ിയേ ാള് അയാള് േവദനെകാ ് നിലവിളി .
സാവധാനെമ ിലും കേമണ ആ അ കമികള െട എ ം
കുറ ുവരികയായിരു ു. ഏെറേനരം പിടി നില് ാനാവാ വിധം
അവര് ു നിരവധി ഇട ളില് മുറിേവ ിരു ു.
െപാടു െന ര ുൈകയിലും വാേള ിയ ഒരു ഭീമന് മര ള് ു
പുറകില്നി ും പത െ . ആപാദചൂഡം മറയ് ു ഒരുതരംവസ് തമാണ്
അയാള് ധരി ിരു ത്. അയാള െട മുഖം ഒരു മുഖംമൂടിെകാ ് മറ ിരു ു.
ആെക ൂടി കാണാന് കഴി ിരു ത് വലിയ നി ംഗമായ ബദാമിന്െറ
ആകൃതിയിലു ര ു വലിയ ക കള ം മാംസളവും കരു ു തുമായ ര ു
ൈകകള മാണ്. തന്െറ അനുചര ാേരാട് ഉ ില് ആ ാപി െകാ ്
അയാള് ശിവനും ആ യുവതി ും േനെര കുതി . അനായാസതേയാെട യു ം
െച ാന് കഴിയാ വിധം വലുതായിരു ു അയാള െട ശരീരം. എ ാല് ആ
ന നതെയ പരിഹരി ു തായിരു ു അയാള െട ൈകകള െട േശഷി. മ
അ കമികള് മുറിേവ വെര നീ ം െച ത് ശിവന് കണ്േകാണുകളിലൂെട
ക ു. തന്െറ അനുചരര് പിന്വാ ിയേ ാഴും മുഖംമൂടി ാരന് മേനാഹരമായ
പതിേരാധം തീര് ുെകാ ിരു ു.
ചു പാടുമു കാര ള് കാണു തില്നി ും അയാള െട കാഴ്ചെയ
മറയ് ുവാന് ആ ശിേരാവസ് ത ിനു കഴിേ ുെമ ് ശിവനുേതാ ി. ആ
ബലഹീനത ശരി ും ഉപേയാഗി ണെമ ് ശിവന് നി യി . ഇട ുമാറി വാള്
ആ ുവീശി അയാെള പുറേകാ നീ ാെമ ും ബാ ി യുവതി ു
നിര് ഹി ാന് കഴിയുെമ ും ശിവനു േതാ ി. എ ാല് എതിരാളി ആ െവ വിളി
േനരിടാനും സ നായിരു ു. പുറേകാ നീ ു തിനിടയില് വിദഗ് മായ
രീതിയില് അയാള് ശിവന്െറ െവ ് തന്െറ വലതുൈകെകാ ് തട ു.
അയാള െട വലെ തുടയില് ഒരു തുകല് െക ിയി തായി അവന്
കെ ി. അതില് കൃത മായ ഒരു അടയാളമു ായിരു ു. ശിവന് വാള്െകാ ്
െവ ിെയ ിലും ആ രൂപം അനായാസം ഒരു വശേ ് ഒഴി ുമാറി.
യുവതിയുെട െവ ് അയാള് ഇടതുൈകെകാ ് തട ു. ശിവന്െറയും
യുവതിയുെടയും ആ കമണ ില്നി ും അയാള് അകലം പാലി ുകയും
അേതസമയം അവെര വി ശമി ാന് അനുവദി ാതിരി ുകയും െചയ്തു.
െപെ ് ആ രൂപം േപാരാ ം മതിയാ ി പിന്വാ ി. പിന്വാ ുേ ാഴും
അയാള െട വാള കള് ഭയെ ടു ുംവിധം ശിവനും ആ യുവതി ും േനെര
എഴു ുനി ു. അയാള െട അനുയായികള് മര ൂ ിനു ിേല ് മറ ിരു ു.
സുര ിതമായ അകലെ ിയേ ാള് ആ രൂപം തിരിേ ാടി. ആ രൂപെ
പിന്തുടരണെമ ് ശിവന് േതാ ിെയ ിലും ഉടന്തെ അവനത് േവെ ു
െവ . അപകട ില്െച ുെപടാന് സാ തയുെ ് അവന് അനുമാനി .
ശിവന് തിരി ് െപണ്േപാരാളിേയാടായി േചാദി “നിന ്
കുഴ െമാ ുമി േ ാ?”
“ഇ .” പിെ അ പസ മായ ഭാവേ ാെട അവള് ശിവേനാടു േചാദി
“നി ള് ു മുറിേവേ ാ?”
“ഗുരുതരമായിെ ാ ുമി . അത് ഞാന് പരിഹരി െകാ ാം.” ശിവന്
ചിരി െകാ ു പറ ു.
ഇതിനിടയില് കൃതിക േ ത ിന്െറ പടികള് ഓടി ഇറ ിവ ്
കിത െകാ ു േചാദി “േദവി, ഒ ും പ ിയി േ ാ?”
“കുഴ െമാ ുമി .” അവള് െമാഴി ു. “ഈ വിേദശി ഇവിെട
ഉ ായിരു തുെകാ ് ര െ .”
ശിവെനേനാ ി കൃതിക പറ ു “വളെര ന ിയു ്. വളെര പധാനെ
ഒരു യുവതിെയയാണ് നി ള് സഹായി ത്.”
എ ിലും ശിവന് അെതാ ും ശ ി ു തായി േതാ ിയി . ഒരു
വലയ ിലകെ തുേപാെല ശിവന് കൃതികയുെട േദവിെയ െ
ഉ േനാ ിെ ാ ിരു ു. യുവതി തന്െറ പു ിരി മറ െവ ുവാന് പാടുെപ .
ആ കുലീനയുവതി പരി ഭമം മൂലം തന്െറ ക കള് മെ ാരിടേ ്
മാ ി ിടി െവ ിലും ഭവ തേയാെട ഇ പകാരം പറ ു “ മി ണം, ന ള്
ത ില് മുന്പു ക ുമു ിയി ിെ ് എനി ുറ ്.”
“അ , അത കാര ം.” ശിവന് പു ിരി െകാ ് പറ ു. “ഞ ള െട
സമൂഹ ില് സ തീകള് പടെവ ക പതിവി . നി ള െട വാള്പയ ് ക ാല് ഒരു
സ് തീയാണ് േപാരാടു െത ് േതാ ുകി .”
നാശം! എ ാം അബ മായി ാണേ ാ പുറ ു ചാടു ത്!
“ മി ണം.” യു ിേലര്െ ിരി ു ഒരു േപാരാളിയുെട ൈശലി
അവള െട സ ര ിേല ു കട ുവ ു. ഒരു സ് തീയാണ് എ പദ പേയാഗം
അവെള ശരി ും വിഷമി ി ിരു ു.
“നി ള െട േപാരാ ം ക ാല് നി െളാരു കിരാതനാെണ ു പറയുകയി .”
“ഞാന് അ ത േമാശ ാരന . ന കഴിവു ഒരു വാള്പയ കാരനാണ്!
എ ാ എെ ഒ ു പരീ ി േനാ ുേ ാ?”
േഹാ നാശം! ഞാന് എെ ാെ യാ പറയു ത്? ഇ െനെയാെ
പറ ാല് അവെള പീതിെ ടു ാന് എനി ു കഴിയുകയി .
അവള െട ഭാവം വീ ും നി ംഗവും ഗര് നിറ തുമായി ീര് ു.
“േഹയ് വിേദശീ, നി ള മായി േപാരാടുവാന് എനി ു യാെതാരു താ ര വുമി .”
“അ , അ . എെ െത ി രി രുത്. നി ള മായി േപാരാടുവാന് ഞാന്
ഉേ ശി ു ി . ഞാന് വാള്പയ ില് മിടു നാെണ ് നി േളാട് പറയുവാന്
മാ തമാണ് ഞാന് ഉേ ശി ത്. മ കാര ളിലും എനി ു കഴിവു ്. എ ാല്
അെത ാം അബ മായി ാണ് പുറ ുവരു ത്. നി ള് സ യം ന ായി േപാരാടി
എ സത ം ഞാന് അംഗീകരി ു ു. നി ള് നെ ാരു വാള്പയ കാരനാണ്.
മി ണം, വാള്പയ കാരിയാണ്. സത ില്, നി ള് ശരി ും ഒരു
െപ ാണ്….” വാ ുകള് ഏ വും ശരിയായ രീതിയില് പുറ ുവേര തായ ആ
ഘ ില് ശിവന് തന്െറ വിേവചനേശഷി നഷ്ടെ . അവന് അബ ള്
നിര ി.
കൃതിക തലതാഴ് ി ിടി ് അേപ ാരൂപ ിലു ആ പതികരണ ിനു
േനര് ് പു ിരി .
അേതസമയം അവള െട േദവി ് ആ വിേദശിെയ തീര് ും അനുചിതമായ
അയാള െട സംസാര ിന്െറ േപരില് ഒ ു ശി ി ണെമ ു ായിരു ു.
എ ാല് അയാള് അവള െട ജീവന് ര ി വനാണ്. െമലൂഹന് െപരുമാ രീതി
പുലര് ുവാന് അവള് ബാധ യായിരു ു.
“വിേദശീ, നി ള െട സഹായ ിനു ന ിയു ്. എന്െറ ജീവന് ഞാന്
നി േളാട് കടെ ിരി ു ു. ഞാന് നി േളാട് ന ിയി ാ വളായിരി ുകയി .
എേ ാെഴ ിലും എന്െറ സഹായം ആവശ ം വ ാല് എെ വ ു ക ുെകാള്ക.”
“നി ള െട സഹായം ആവശ മിെ ിലും എനി ് നി െള വ ു
കാണാേമാ?”
നാശം! ഞാെനെ ാെ യാ ഈ പറയു ത്?
േഗാ ത ചി ളി ാ , താന് എ ിെ ലേമെത ് വ മായി
മന ിലാ ിയി ി ാ ആ വിേദശിെയ അവള് അത ഗമായി േനാ ി.
അമാനുഷമായ അ ാന ിലൂെട അവള് സ യം നിയ ി െകാ ്
ഭവ തേയാെട തലകു ി ് ‘നമസ്േത’ പറ ു.
തുടര് ് ആ കുലീനയുവതി തിരി േപാകാനിറ ി. ആരാധന നിറ
ക കേളാെട കൃതിക അേ ാഴും ശിവെന െ േനാ ിെ ാ ിരു ു.
എ ാല് േദവി േപാകാനിറ ുകയാെണ ു ക േ ാള് അവള് തിരി ്
തിടു െ ് േദവിെയ അനുഗമി .
“ദയവായി നിന്െറ േപെര ിലും ഒ ു പറയ്.” അവള്െ ാ ം നട ുെകാ ്
ശിവന് പറ ു.
അവള് തിരി ്നി ് ശിവെന രൂ മായി േനാ ി.
“േനാ ്, എനി ് നിന്െറ സഹായം ആവശ ം വരുേ ാള് ഞാന് നിെ
എ െന ക ുപിടി ും?” ശിവന് ആ ാര് മായി േചാദി .
താല് ാലികമായി നിരായുധയായതുേപാെല അവള് ഒ ും മി ാെത നി ു.
ആ അേപ യു ിസഹമാെണ ് അവള് ു േതാ ി. അവള് കൃതികെയ
േനാ ി തലയാ ി.
“േദവഗിരിയില് ആേരാടു േചാദി ാലും നി ള് ് ഞ െള കുറി റിയാന്
കഴിയും.” കൃതിക പറ ു. “അവിെട െച ് കുമാരി സതിെയ അേന ഷി ുക.”
“സതി…..” തന്െറ നാ ില് സ ര് ീയമായ ആ േപര് കിട ുരുള വാന്
അനുവദി െകാ ് അവന് പറ ു “എന്െറ േപര് ശിവന് എ ാണ്.”
“നമസ്േത ശിവന്. നി ള് ് എെ െ ാ ് എെ ിലും ആവശ ം
വരികയാെണ ില് എന്െറ സഹായം ലഭി ുെമ ് ഞാനിതാ വാ ു തരു ു.”
കൃതികയുെട അക ടിേയാെട രഥ ില് കയറു തിനിടയില് സതി പറ ു.
അതിവിദഗ് മായി സതി ആ രഥം മുേ ാ നയി . പുറകിേല ്
ഒരുതവണേപാലും തിരി ു േനാ ാെത അവള് കുതിരകെള പായി .
അതിേവഗം മറയു രഥ ിനുേനെര ശിവന് കെ ടു ാെത േനാ ി നി ു.
ഒരി ല് അതു കാഴ്ചയില്നി ു മറ ുകഴി േതാെട അത് ഉയര് ിയ
െപാടിപടല ിനു േനര് ് അവന് കടു അസൂയേയാെട േനാ ി നി ു.
അവെള സ്പര്ശി ുവാനു ഭാഗ ം ആ െപാടിപടല ള് ു ലഭി ിരി ു ു.
ഞാനീ േദശെ ഇഷ്ടെ ടാന് തുട ുകയാെണ ് എനി ു േതാ ു ു.
ആ യാ ത ിടയില് ആദ മായി െമലൂഹന് തല ാനമായ
നഗര ിെല ിേ രുവാന് ശിവന് ശരി ും ആ ഗഹി . പു ിരി െകാ ്
ശിവന് വി ശമസേ ത ിേല ു നട ു.
ഉടന്തെ േദവഗിരിയിെല ണം.
*കര് സാ ി: കര് ിെല സഹയാ തികര്
ൈദവ ള െട വീട്

നാല്

“എ ്! ആരാണ് അ െയ ആ കമി ത്?” സ്തബ്ധനായിേ ായ ന ി


ശിവന്െറ സമീപ ് കുതിെ ി അവന്െറ ശരീര ിെല മുറിവുകളില്
േനാ ിെ ാ ് േചാദി .
“അട ് ന ി.” ശിവന് പറ ു. “നദിയിെല ആ സാഹസ ിനുേശഷം
നിന്െറ ശരീര ിന്െറ അവ എന്െറ ശരീരേ ാള് വളെര േമാശമാണ്. ഈ
മുറിവ് പുറേ ഉ . ഒ ം ഗൗരവമു ത . ൈവദ ാര് ഈ മുറിവ്
െവ െക ി ഴി ു. എനി ു കുഴ െമാ ുമി .”
“ഞാന് േഖദി ു ു പേഭാ. ഇെത ാം എന്െറ കുഴ മാണ്. അ െയ
ഒരി ലും ഒ യ് ുവിടരുതായിരു ു. ഇനിെയാരി ലും അതു സംഭവി ുകയി .
ദയവായി എനി ു മാ തരിക, പേഭാ.”
പതിെയ ന ിെയ ക ിലിേല ുതെ ത ിെ ാ ് ശിവന് പറ ു.
“സുഹൃേ ഇവിെട മാ ിന്െറ കാര െമാ ും ഉദി ു ി . ഇെത െന നിന്െറ
കുഴ മാകും? ദയവായി ശാ നാകൂ. നീ ഇ െന വികാരഭരിതനാകു ത് നിന്െറ
ആേരാഗ ിന് യാെതാരു ഗുണവും െച ി .”
ന ി അ ം തണു േ ാള് ശിവന് തുടര് ു “എ ായാലും, അവര് ഞ െള
െകാ ാനാണു ശമി െത ് എനി ു േതാ ു ി . അത് വളെര വിചി തമായി
േതാ ു ു.”
“ഞ െള?”
“അെത. എനിെ ാ ം ര ു സ് തീകള് കൂടി ആ ആ കമണ ില്
ഉള്െ ിരു ു.”
“പേ , ആരായിരി ും ഈ അ കമികള്?” ന ി േചാദി . പിെ മന ിെന
അസ മാ ു ഒരു ചി ന ിയുെട മന ില് ഉദി . “ആ അ കമികള്
ച ലയു ഒരു പത ം ധരി ിരുേ ാ?”
ശിവന് മുഖം ചുളി . “ഇ . പേ , അവരില് ഒരു വിചി തമനുഷ ന്
ഉ ായിരു ു. അവരില്െവ ് വാള്പയ ില് മിടു ു വന്. ആപാദചൂഡം മൂടു
ഒരു മൂടുപടം അയാള് ധരി ിരു ു. ഒരുമുഖംമൂടി അയാള െട മുഖം മറ .
വര്േ ാ വ ില് നി ള െട ആള കള് ധരി ാറു തര ിലു ഒ ്.
അതിെന എ ാ വിളി ുക?”
“േഹാളി.”
അെത, േഹാളി ു ധരി ു മുഖംമൂടി. എ ായാലും അയാള െട ക ം
ൈകയും മാ തേമ നമു ുകാണാന് കഴിയുകയു . ൈകയിലണി ിരു
വിചി തമായ ഒരു രൂപം െകാ ിയ തുകല് െകാ ു ഒരു തടവള മാ തമാണ്
അയാള െട സവിേശഷമായ അടയാളം.”
“എ ുരൂപമാണ് പേഭാ?”
താളിേയാല െകാ ു ഒരു െചറുപുസ്തകെമടു േശഷം
െതാ റ ു ായിരു പീഠ ില്നി ് ഒരു നീളന് കരി ഷണെമടു ് ശിവന്
ഒരു രൂപം വര .

ന ി മുഖം ചുളി . ഓം എ പദ ിനു പകരമായി പുരാതന മനുഷ ര്


ഉപേയാഗി ിരു ഒരു പതീകം. പേ ആരാണീ രൂപം ഇേ ാള്
ഉപേയാഗി ുവാന് ആ ഗഹി ു ത്?
“ഓം?” ശിവന് േചാദി .
“ പേഭാ ഞ ള െട മത ിെല ഏ വും പാവനമായ പദമാണ് ഓം.
പകൃതിയിെല ആദ െ ശബ്ദമായി ാണ് ഇത് കരുതിേ ാരു ത്. ഈ
പപ ിന്െറ മ ം. സഹ സാബ്ദ േളാളം ആ പദം എഴുതു ത് ആ
മ െ അപമാനി ലാെണ ു കരുതി ആള കള് അത്എഴുതിയിരു ി .”
“പിെ എ െനയാണ് ഈ രൂപം പത മായത്?”
“സഹ സാബ്ദ ള് ുമുന്പ് ഭാരതം മുഴുവനും കീഴട ിയ മഹാരാജന്
ഭരതനാണ് ഈ പതീകം രൂപെ ടു ിയത്. ആള കള െട ആദരവ് പിടി പ ിയ
അസാധാരണനും അപൂര് തകള വനുമായിരു ഒരു ച വംശി. നിതാ മായ
ശ തുതയും യു വും അവസാനി ി ു തിന് സൂര വംശ ില് െപ ഒരു
രാജകുമാരിെയയാണ് അേ ഹം വിവാഹം െചയ്തത്.”
“ആരാണീ ച വംശികള്?” ശിവന് േചാദി .
“ പേഭാ, ഞ ള െട േനര്വിപരീത സ ഭാവമു ആള കെള ുറി ്
ആേലാചി േനാ ണം. ച ന്െറ പിന്മുറ ാരായ രാജാ ാരുെട
അനുയായികളാണിവര്.”
“അേ ാള് അവര് പി ുടരു ത് ച പ ാംഗമാേണാ?”
“അെത പേഭാ. വിശ സി ാന് െകാ ാ , കുടിലത നിറ
അലസ ാരായ ആള കള്. ച േളാ മര ാദകേളാ പുലര് ാ അ ി ാ
ആള കള്. ഭീരു ളായ ഇവര് തിയ ാെരേ ാെല ത ദീ ിത മായ
ആ കമണ ള നട ുക. അവരുെട രാജാ ാര്േപാലും അഴിമതി ാരും
സ ാര് മതികള മാണ്. ച വംശികള് മനുഷ വംശ ിെനാരുകള മാണ്.”
“പേ , ഓം എ അടയാള ിന് ഇതുമായി എ ാണ് ബ ം?”
“സൂര വംശികള ം ച വംശികള ം ത ിലു ഐക ിന്െറ പതീകമായി
ഭരതരാജാവ് ചി െ ടു ിയ അടയാളമാണിത്. െവള നിറ ിലു ഇതിന്െറ
മുകള്ഭാഗെ പകുതി ച വംശികെള പതിനിധീകരി ു ു.
ചുവ നിറ ിലു അടിഭാഗം സൂര വംശികെള പതിനിധീകരി ു ു. െച ല്
നിറ ിലു െപാതുപാത ഇതിന്െറ സംയു മായി കരുതെ ടു ു.
ഇതിന്െറ വലതുഭാഗ ു ച ല ച വംശികള െട പതീകമാണ്.
അതിനുമുകളിെല സൂര ന് മുന്േപ നിലവിലു സൂര വംശി പതീകമാണ്.

ഇത് ഈശ രാനു ഗഹമു ഒരു ഉട ടിയാെണ ് ചി ി ുവാനാണ്


ഭരതമഹാരാജാവ് ഇ െനെയാരു പതീകം, പരിപാവനമായ ഓം എ ് രൂപക ന
െചയ്തത്.”
“പിെ എ ു ായി?”
“ പതീ ി േപാെല ന വനായ ആ രാജാവ് കാലം െചയ്തേതാെടാ ം ആ
ഉട ടിയും കാലഹരണെ . ഭരതരാജന്െറ സ ാധീനം അവസാനി േതാെട
ച വംശികള് പഴയ കു ിതമായ സ ഭാവവിേശഷ ള് വീെ ടു ു. യു ം
ഒരി ല്കൂടി ആരംഭി . ആ അടയാളം വിസ്മരി െ . ലിഖിതമായ രൂപ ില്
നി ും അത് പഴയ ശു മായ ശബ്ദരൂപ ിേല ് തിരി േപായി.”
“എ ാല് ഈ മൂടുപടമണി മനുഷ ന്െറ തടവള
വര് ശബളമായിരു ി . അത് മുഴുവനും കറു നിറ ിലു തായിരു ു. ആ
അടയാള ിന് േരഖകള തായി എനി ു കാണാന് കഴി ി . മൂ ു
സര് ള െട ചി തംേപാെലയാണ് എനി തു േതാ ിയത്.”
“നാഗ ാര്” തന്െറ രു ദപത ില്െതാ ് എേ ാ െചറിെയാരു പാര് ന
ഉരുവി ് സ്തബ്ധനായ ന ി പറ ു.
“ആരാണീ നാഗ ാര്?” ശിവന് േചാദി .
“ പേഭാ, ശപി െ ആള കളാണവര്” ന ി കിത . “ൈവകല ള്
പിടി െ ജ ളാണവര്. മുന്ജ പാപ ള് മൂലമാണ് അവര് െന
സംഭവി ത്. േവ തിലുമധികം ൈകകേളാ, ഭയെ ടു ും വിധം വികൃത ളായ
മുഖേമാ ആണ് ആ ൈവരൂപ ള്. പേ , അവര് ് അസാധാരണ കരു ും
േശഷിയുമു ്. നാഗന് എ േപരുേക ാല് ഏെതാരു സാധാരണ പൗരന്േറയും
മന ില് ഭയമുണരും. സപ്തസി ു പേദശ ുേപാലും താമസി ാനു
അനുമതി അവര് ി .”
“സപ്ത സി ു?”
“ഞ ള െട േദശം, പേഭാ, എഴുനദികള െട നാട്. സി ു, സരസ തി, യമുന,
ഗംഗ, സരയൂ, ബ പു ത, നര് ദ എ ീ നദികള െട നാട്. സൂര വംശികള ം
ച വംശികള ം ഇവിെടയാണ് ജീവിേ െത ് മനുേദവന് നി യി ലം.”
ന ി തുടര് േ ാള് ശിവന് തലയാ ിെ ാ ിരു ു. “ഞ ള െട
േദശ ിന റം നര് ദാ നദിയുെട െത ുഭാഗ ാണ് നാഗ ാരുെട നഗരം.
അവെര ുറി സംസാരി ു തുേപാലും ദൗര്ഭാഗ കരമാണ് പേഭാ!”
“പേ , ഒരു നാഗന് എ ിെനെ ആ കമി ണം? അെ ില് ഒരു
െമലൂഹെന ആ കമി ണം?”
തന്െറ കിത ിനിടയില്േപാലും ശപി െകാ ് ന ി പറ ു “ച വംശികള്
മൂലം! ഇര മുഖമു ഇ ൂ ര് എെ ാരു നിലവാര ിേല ്
താഴ് ി ായിരി ണം? നാഗ ാര് എ പിശാചു െള
ആ കമണ ിനുപേയാഗി ുക! ഞ േളാടു െവറു മൂലം എ തേ ാളം
പാപ െള സ ം ജീവിത ിേല ് ണി വരു ു ുെവ ്
അവരറിയു ു ാവി .”
ശിവന് െന ിചുളി . ആ കമണ ിന്െറ സമയ ് ആ ൈസനികരുെട
െചറു സംഘം നാഗ ാെര ഉപേയാഗി ു തായി േതാ ിയി . യഥാര് ില്
നാഗനാണ് അവരുെട േനതാവ് എ ാണ് േതാ ിയത്.

േദവഗിരിയിെല ിേ രുവാന് അവര് ് ഒരാഴ്ച പിെ യും േവ ിവ ു.


സ ജ്, യമുന നദികള് േചര് ് രൂപെ ടു സരസ തിനദിയുെട
പടി ാേറ രയിലാണ് െമലൂഹന് തല ാനമായ േദവഗിരി
ിതിെചയ്തിരു ത്. സ ടകരെമ ു പറയെ സരസ തിയുെട പൗഢിേയറിയ
ഒഴു ും വീതിയും ഇേ ാള് കുറ ിരു ു. ഇ െന ബല യം വ
അവ യിലും അവള െട വലി ിനും അ ര ി ു ഭാവ ിനും യാെതാരു
കുറവുമി ായിരു ു. െകാടു ാ േപാെല കുതിെ ാഴുകു പ ാബിെല മ
നദികളില്നി ും വ ത സ്തമായി സരസ തി തിക ം ശാ യായിരു ു. തന്െറ
ദിന ള് എ െ െകാ ിരി ുകയാെണ ് മന ിലാ ിയതുേപാലു
അവ . എ ി ം കി ിയ ഇട ിലൂെട അ കേമാ ുകമായി
മുേ ാെ ാഴുകിയു അതിജീവന ിന് അത് ശമി ി . പകരം, തന്െറ നിധികള്
അേന ഷി വ വര്െ ാം തന്െറ പ ലു െത ാം നിസ ാര് മായി അത്
നല്കി.
എ ാല് കുതി യര് ുെകാ ിരു േദവഗിരി ശാ യായ സരസ തിയുെട
േനര്വിപരീതമായിരു ു. ശ തു ളില്നി ും െവ െ ാ ില്നി ും
ര െ ടു തിനായി മെ ാ െമലൂഹന് നഗര െളയും േപാെല വലിയ ത കള്
നിര്മി ് അതിനുമുകളിലായിരു ു േദവഗിരിയുെടയും ാനം. എ ിലും മ
െമലൂഹന് നഗര ളില്നി ് േദവഗിരി േവറി നി ത് അതിന്െറ വിശാലമായ
ആകാരം െകാ ാണ്. മു ൂ ി അ േതാളം ഏ ര്വീതമു മൂ ുവലിയ
ത കളിലായാണ് മ നഗര േള ാള് വളെരയധികം വലി മു േദവഗിരി
ിതിെചയ്തിരു ത്. ആ ത കള് ് എ വാരേയാളം ഉയരമു ായിരു ു.
വലിയ െവ ക കള് ിടയില് ചുടുക കള് പാകിയാണ് ആ ത ിന്
സുര ാകവചം തീര് ിരു ത്. തംറ, രജത് എ റിയെ ിരു ര ു ത കള്
(െവ ലം, െവ ി എ ര് ം) സാധാരണ ജന ള് ു
വാസ ലമായിരുെ ില് സ ര് എ റിയെ ിരു ത ില്
രാജകീയവാസ ിനു ഹര് ളായിരു ു. ഉയര ിലു പാല ള് ഓേരാ
ത കെളയും ബ ി ി . ക കള ം ചുടുക കള ം െകാ ് നിര് ി ആ
പാല ള് െവ െ ാ സാ തയു സമതല ളില്നി ് ഉയര ിലായിരു ു.
വിശാലമായ ആ ത കളില് കൂര് ഇരു ുകു ികള് എഴു ുനില് ു
വ തിലുകള് ഉയര് ു നി ു. ആ മതിലുകളില് ഇടവി ് െചറുേഗാപുര ള്
ഉ ായിരു ു. ശ തുവിെന തുര ിേയാടി ുവാനു സംവിധാനമായിരു ു
അത്. ശിവന് അതുവെര ക കാഴ്ചകെള ാെളാെ മിക തായിരു ു അത്.
മനുഷ രാശിയുെട ഏ വും വലിയ േന മാണ് ഇതുേപാെലാരു നഗര ിന്െറ
നിര് ാണെമ ് ശിവനു േതാ ി.
തംറ ത ിേല ു പേവശി ുവാനു വലി മാ ാവു പാല ിനടു ്
ശിവന്െറ യാ താസംഘം എ ിേ ര് ു. പാല ില് കയറു കുതിരകള ം
രഥ ള ം െത ിമറിയാതിരി ുവാനായി അതിന്െറ പതലം പരു ന് ക കള്
പാകിയുറ ി ിരു ു. അവിെട ക ഇഷ്ടികകളില് ശിവന്െറ ചി കെള
സ ാധീനി ഒരു ഘടകമു ായിരു ു. “ഈ ഇഷ്ടികകെള ാം നി ിതമായ
ഏെത ിലും പ കിയയിലൂെടയാേണാ നിര് ി െ ടു ത്?” ശിവന് ന ിേയാടു
േചാദി .
“അെത പേഭാ.” അദ്ഭുതാതീനായ ന ി പറ ു. “മുഖ വാസ്തു ശി ിയുെട
നിര്േ ശ ള് ും ചി കള് ും അനുസൃതമായാണ് െമലൂഹയിെല
ഇഷ്ടികകെള ാം നിര് ി െ ടു ത്. പേ , താ െള െന അത്
ഊഹിെ ടു ു?”
“അവെയ ാം ഒേര രൂപ ിലും അളവിലും ഉ വയാണ്.”
തന്െറ സാ മാജ ിന്െറ കഴിവിലും തന്െറ സ ാമിയുെട
നിരീ ണപാടവ ിലും ന ി അഭിമാനം െകാ ു. ആ വലി പാല ിന്െറ
അ ായു ത ് ഉയര് േ ാള് കുതിരകള് ും രഥ ിനും കട ുേപാകാന്
ഒരു പാത പത െ . കാല്നടയാ തികര് ു പാതയിേല ു നയി ു
വീതിേയറിയ പടികള ം അവിെട ഉ ായിരു ു. നഗരമതിലും ത ം ഈ
െചരിവിേല ് െച ു ായി ത ിനി ു. ഈ ദിശയില്നി ് ആ പേദശെ
ആ കമി ു ശ തു മൃത വിന്െറ താഴ രയില് െച ു പതി ുകയായിരി ും
ഫലം.
നഗരകവാട ള് നിര് ി ിരു ത് ശിവന് മുന്െപാരി ലും ക ി ി ാ
വിധ ിലു േലാഹമുപേയാഗി ാണ്. അടു ിെട ക ുപിടി െ ഇരു ്
എ േലാഹം െകാ ാണത് നിര് ി ി െത ് ന ി വ മാ ി.
േലാഹ ളില്െവ ് ഏ വും കടു േമറിയ അതിന് വലിയ വില വരുമായിരു ു.
അത് ഉ ാ ുവാനു അയിര് യേഥഷ്ടം ലഭ മായിരു ി . ആ ത ിേല ു
പേവശനദ ാര ിലൂെട പടിവാതിലുകള് ു മുകളില് സൂര വംശികള െട അടയാളം
– സകലദിശകളിേല ും പകാശകിരണ ള് ചിതറു വൃ ാകൃതിയിലു
ചുവ സൗരരൂപം – ാപി ിരു ു. അതിനടിയിലായി പമാണസൂ ം
ആേലഖനം െചയ്തിരു ു. സത ം ധര് ം മാനം: അതിന്െറ
അടി ാന ിലായിരു ു െമലൂഹന് ജീവിതം.
നഗര ിേല ു പാഥമികമായ ആ പരിചയെ ടു ല് കഴി േ ാള്
തെ ശിവന് ആ ര ചകിതനായി. എ ിലും ആ ത ിന്െറ ഏ വുംമുകളില്,
നഗരകവാട ിനക ായി ക കാഴ്ച അതിന്െറ ലാളിത ം െകാ ും
മികവുെകാ ും അവെന ശരി ും ആകര്ഷി . ക കള് പാകിയ
െതരുവുകളാല് കൃത മായ സമചതുര ളായി വിഭജി െ ിരു ു, ആ നഗരം.
െതരുവുകള് രികിലായി കാല്നടയാ ത ാര് ു നട ാതകള ായിരു ു.
വിവിധ ദിശകളിേല ു ഗതാഗത ിനു പാതകള്, ആവശ മായ
അടയാള േളാെട ത ാറാ ിയിരു ു. െതരുവുകള് ു നടുവിലൂെട മൂടിയി
അഴു ുചാലുകള് നിര് ി ിരു ു. ചുടുക കള്െകാ ് നി ിതമായ അളവുകളില്
ഇരുനിലകളിലായി നിര് ി െ തായിരു ു അവിടെ െക ിട ള്. ഉയരം
വര് ി ി ണെമ ില് അതിനാവശ മായ രീതിയില് തടിെകാ ു
കൂ ിേ ര് ലുകള് ഉ ായിരു ു. ആവശ ള് നുസരി ് ഓേരാ വീടിനകവും
അളവുകളിലും ആകൃതിയിലും വ ത സ്തമായിരു ുെവ ് ന ി ശിവേനാടു
വ മാ ി. െക ിട ിെല ജനലുകള ം വാതിലുകള ം വശ ു ഭി ികളില്,
പാതയിേല ് അഭിമുഖമ ാ രീതിയിലാണ് നിര് ി ിരു ത്.
പാതകളിേല ് അഭിമുഖമായി നി ിരു ചുമരുകളില് സൂര വംശികള െട
ഇതിഹാസ ള് സൂചി ി ു രൂപ ളാണ് െകാ ിെവ ിരു ത്. ഇളം നീല,
ഇളം പ , െവ , ചാരം എ ീ നിറ ളിലു ചായ ളാണ് ചുമരുകളില്
പൂശിയിരു ത്. എ ാല് െപാതുവായ വര് പ ാ ലം നീലയായിരു ു.
െമലൂഹ ാരുെട ഏ വും പാവനമായ നിറം ആകാശെ സൂചി ി ു
നീലയായിരു ു. പകൃതിെയ സൂചി ി ു പ നിറമായിരു ു വര് നിരയില്
ര ാമേ ത്. പകൃതിയുെട പതിഭാസ ളിെല ാം ഹരിതവര് ിനു
െതാ മുന്പ് നീലനിറ ിനായിരു ു െമലൂഹന് വര് നിരയിെല ാന കമം.
ഭൂമി ുെതാ മുകളില് ആകാശം എ കമം.
ആ ചുമരുകളില് ഏ വുമധികം ആവര് ി െ േരഖകള്
ശീരാമസ ാമിെയ ുറി ായിരു ു. ശ തുവിന്െറ േമലു അേ ഹ ിന്െറ
വിജയ ള ം നീച ാരായ ച വംശികെള കീഴട ിയതും, ഭരണാധിപന് എ
നിലയിലു അേ ഹ ിന്െറ കഴിവുകെളയും വിേവകേ യും സൂചി ി ു
സംഭവ ള ം മേനാഹരമായി അതില് പുനരാവിഷ്കരി ിരു ു. ശീരാമന്
വിപുലമായി ആദരി െ . െമലൂഹ ാരില് പലരും അേ ഹെ ൈദവമായി
ആരാധി . േലാക ിന്െറ സംര കനായ, ജഗ ിവാസനായ ന യുെട
പചാരകനായ വിഷ്ണുവാണ് ശീരാമന് എ ാണ് െമലൂഹ ാര് വിശ സി ിരു ത്.
അേനകം േദശ ളട ു നാലുമുതല് എ വെരയു ഭാഗ ളായാണ് ആ
നഗരം വിഭജി െ ിരി ു െത ് ശിവന് ന ിയില്നി ും മന ിലാ ി. ഓേരാ
േദശ ിനും സ മായ കേ ാള ളം വാണിജ പരവും
പാര് ിടസംബ ിയുമായ പേദശ ളം േ ത ളം
വിേനാദേക ള മു ായിരു ു. വ ാവസായിക, നിര് ാണ പവര് ന േളാ
അതുേപാെല പരി ിതി മലിനീകരണ ിനു സാധ തയു പ കിയകേളാ ഈ
പേദശ ളില് നി ും അകെലയാണ് നട ിയിരു ത്. േദവഗിരിയുെട
പവര് ന മതയും അനായാസമായ, ലളിതമായ പവര് നരീതികള ം
രാജ െ ഏ വും ജനസാ തയു നഗരമാണ് േദവഗിരി എ ്
േതാ ി ി ു തായിരു ി . ര ുവര്ഷം മുന്പ് നട ിയ ജനസംഖ ാ
കണെ ടു ് കാണി ു ത് നഗര ിന്െറ ജനസംഖ ര ു ല മാെണ ാണ്.
ന ി ശിവേനയും മൂ ് അക ടി ാെരയും നയി ത് നഗര ിെല എ മ
അതിഥിമ ിര ളിെലാ ിേല ാണ്. േദവഗിരിയില് വാണിജ ാവശ ള് ും
വി ശമ ിനുമായി എ ു സ ര്ശകര് ് താമസി ുവാനായി
ത ാറാ െ തായിരു ു ആ അതിഥി മ ിര ള്. കുതിരാലയ ിന്െറ
സൂ ി കാരനായ െചറുവാല ാരെന ഓടി ളര് ുേപായ ആ കുതിരകെള
ഏ ്പി േശഷം അവര് ത ള െട വിവര ള് േരഖെ ടുേ ലേ ു
നട ു. യാ തയ് ിടയില് കാണാനിടവ പല അതിഥിമ ിര ളിലുെമ േപാെല
ഇവിെടയും പരിചയഭാവേ ാെടയാണ് ശിവന് െപരുമാറിയത്. െക ിട ളാല്
ചു െ ഒരു നടുമു ം ആ അതിഥിമ ിര ിനു ായിരു ു.
“ പേഭാ, ഇേ ാള് ഏതാ ് അ ാഴ ിനു സമയമായി ഴി ു.” ന ി
പറ ു. “ഈ മ ിര ിന്െറ സൂ ി കാരനുമായി സംസാരി ് എെ ിലും
ഭ ണം കി േമാെയ ് ഞാന് ശമി േനാ ാം. നാെള രാവിെല ര ാമെ
യാമ ിന്െറ തുട ിലാണ് നമു ് രാജാവിെന മുഖം കാണി ുവാനു
അനുമതി ലഭി ിരി ു ത്. അതുെകാ ് േനരെ ഭ ണം കഴി ്
ഉറ ു തായിരി ും ന ത്.”
“അത് ന ആശയമായി േതാ ു ു.”
“മെ ാ ്, അേ ് ഇനി ആവശ െമാ ുമിെ ില് നമുെ ാ ംവ ി
ൈസനികെര ശീനഗര ിേല ുതെ മട െ ?”
“അതും ന കാര മാണ്.” ശിവന് പു ിരി െകാ ു പറ ു. “ന ി നീ
മിക ആശയ ള െട ഒരു സാഗരമായി േതാ ു ു!”
ന ി ശിവേനാെടാ ം െപാ ി ിരി . തന്െറ സ ാമിയുെട മുഖ ്
എ ായ്േ ാഴും പു ിരിയുെട മുന്സൂചനകള് പത െ ടു തില് അയാള് ു
സേ ാഷമായിരു ു. “ഞാന് െപെ ു തിരി വരാം, പേഭാ.”
ശ യില് കിട യുടന് ശിവന് തനി ് ഏെറ ഇഷ്ടെ ചി കളില്
അലി ുേപായി.
ഒരു മനുഷ േശഷി ു കഴിയാവു തയും േവഗ ില്
ച കവര് ിയുമായു സമാഗമം അവസാനി ി ും, അേ ഹം
ആ ഗഹി ു െത ാേണാ അതു െചയ്തുെകാടു ും. പിെ സതിെയേ ടി
നഗര ില് ഇറ ണം.
സതി എവിെടയാണ് താമസി ു െത ് ന ിേയാടു േചാദി ാേലാ എ ്
ശിവന് ആേലാചി െവ ിലും പി ീട് അവനത് േവെ ് െവ . ആദ
സമാഗമ ില് തെ അ ത മിക ത ാ ഒരു മതി ാണ് താന് അവള െട
മന ില് സൃഷ്ടി ി െത ് േവദനേയാെട അവേനാര് ു ു ായിരു ു.
തനി ് അവെള കാണുവാനു അവസരം ഒരു ുവാന് അവള് മുന്ൈക
എടു ു ിെ ില് അതിനര് ം അവന് അവള െട മന ില്
ചലനമു ാ ിയി ിെ ാണ്. അവെള ുറി ് വിടുവായ ം പറ ് തന്െറ
അബ ം െപരു ി ുവാന് ശിവന് ആ ഗഹി ി .
അവള െട മുഖം തന്െറ ഓര് യിേല ് ഒഴുകിവ േ ാള് ശിവന്
പു ിരി . അവള െട േപാരാ ിന്െറ ആ മാ ികനിമിഷ ള് ഒരി ല്കൂടി
അവന് മന ിലി ക ു. അവന്െറ േഗാ ത ിെല പുരുഷ പജകള് ്
ഇഷ്ടെ ടു പണയാതുരമായ കാഴ്ചയായിരു ി അത്. എ ാല് ശിവന് ആ
കാഴ്ച ദിവ മായിരു ു. അവള െട മൃദുലവും സു രവുമായ ശരീരം
ആ കമി െ ടുേ ാള് െപാടു െന അതിനു ിെല തീ വവും
ആ കമേണാ ുകവുമായ ഗുണവിേശഷ ള് പുറ ുവരികയായി. അവെന
വളെരയധികം ആകര്ഷി ആ ശരീരവടിവുകള് അവള് വാള് ചുഴ ാന്
തുട ിയേതാെട ഉല ാടി. വൃ ിയായി െക ിെവ തലമുടി വാള്പിടി
ൈകയുെട ദുതചലന ള്െ ാ ം ആസ ിയുണര് ുംവിധം ആടിയുല ു.
അവന് െനടുതാെയാ ് നിശ സി .
എെ ാരു സ് തീ!

പിേ ദിവസം അതിരാവിെല ശിവനും ന ിയും താംറ സ ര് എ ീ


ത കള് ിടയിെല പാലം കട ് രാജെകാ ാര ിേല ു തിരി . െമലൂഹന്
സാേ തിക ൈവദഗ് ിന്െറ മെ ാരു അദ്ഭുതമായ ആ പാല ിനിരുവശവും
കന മതിലുകള ായിരു ു. മതിലിലു ായിരു ദ ാര ള്
പതിേരാധഭട ാര് ് ശ തുവിനുേനെര അസ് തമയ് ു തി ും തിള ി എ
ഒഴി ു തിനുമായി നിര് ി തായിരു ു. ഏെത ിലുെമാരു ത ് ശ തുവിന്െറ
അധീനതയില്െപടുകയാെണ ില് അടു ത ിെന അതില്നി ു
ര ി ുവാനായി ഓേരാ പാല ിന്െറയും നടുവില് വലിെയാരു പടിവാതില്
നിര് ി ിരു ു.
സ ര് എ ത ിെല ിേ ര് േ ാള് ശിവന് അദ്ഭുതസ്തബ്ധനായത് ആ
പേദശ ിന്െറ രാജകീയതിള ംെകാേ ാ ധാരാളി ംെകാേ ാ ആയിരു ി
മറി ് ആ ധാരാളി മി ായ്മ െകാ ായിരു ു. യാെതാരു വിധ ആര്ഭാടവും
അവിെട ഉ ായിരു ി എ ു ക േ ാള് അവന് അ ര ുേപായി. ഇ തയും
വലിയ സ മായ ഒരു രാജ ിന്െറ ഭരണാധിപരായിരു ി േപാലും ആ
രാജകുലം ആര് ും കാണാവു വിധം വളെര ലളിതമായാണ് ജീവി ിരു ത്. ആ
രാജെകാ ാരം നി ിരു അടി ് മ ത കെളേ ാെല െ ആയിരു ു.
അഭിജാതര് ് പേത കമായ സൗജന െളാ ുമു ായിരു ി . െമലൂഹയില്
സര് വ ാപകമായിരു െക ിട ള െട അേത ആകൃതി തെ യായിരു ു ആ
രാജെകാ ാര ിനും. ‘മഹാസ്നാനഘ ം’ എെ ഴുതിെവ ിരു ഒരു
ലമായിരു ു അവിെടയു ായിരു ഏ വും വലിയ െക ിടം. ആ
കുള ിന്െറ ഇടതുവശ ായി ഇ േദവന്െറ മേനാഹരമായ ഒരു േ തം
ിതി െചയ്തിരു ു. തടിെകാ ് നിര് ിതമായ ആ േ തം ഇഷ്ടികകള്
പടു ് ഉയര് ിെ ിയു ാ ിയ ഒരു തറയിലാണ് ിതി െചയ്തിരു ത്.
സ ര് നിര് ിതമായിരു ു അതിന്െറ താഴിക ുടം! േദവ ാന ള് ും
െപാതുജനന ുംേവ ി മാ തമാണ് അ രം സവിേശഷമായ നിര് ിതികള്
ഉപേയാഗി ിരു ത്.
ഒരു േവള ശീരാമേദവന് ആ ഗഹി തുേപാെല െ
ച കവര് ി ് ആെക ൂടി ലഭി ിരു സൗജന ം മ െക ിട േള ാള്
വലുതായിരു ു അേ ഹ ിന്െറ വാസ ലം എ തു മാ തമായിരു ു.
ശേ യമാംവിധം വലുത്.

ശിവനും ന ിയും െകാ ാര ിെല കാര ാലയ ിെല ിയേ ാള് ക ത്


സാധാരണരീതിയിലു ഒരു മുറിയുെട അ ു അനാര്ഭാടകരമായ
സിംഹാസന ിലിരി ു ദ മഹാരാജാവിെനയാണ്. അേ ഹ ിന്െറ
ഇരുവശ ുമായി ഒരു പുരുഷനും സ് തീയും ഇരി ായിരു ു.
ഔപചാരികമായി നമസ്േത പറ ുെകാ ാണ് ദ ന് ശിവെന അഭിവാദ ം
െചയ്തത്. “താ ള െട യാ ത സുഖകരമായിരു ുെവ ് ഞാന് കരുതു ു.” ദ ന്
പറ ു.
ഇ തയും വിശാലമായ ഒരു രാജ ിന്െറ രാജാവാകാന് േവ തിേന ാള്
െചറു മായിരു ു ദ ന്. ദ ന് ശിവേന ാള് അ ം െപാ
കുറവായിരു ുെവ ിലും അവരുെട േപശീഘടന വ ത സ്തമായിരു ു. ന
പുഷ്ടിയു ശരീര ിനുടമയായിരു ശിവന് കരു ു യാളായിരുെ ില്
ദ ന്െറ ശരീരം വ ായാമ ിന്െറ ബു ിമു കള് അനുഭവി തായിരു ി .
എ ാല് അത െപാ ടിയനായിരു ുമി . ഒരു ശരാശരി ശരീരം.
േഗാത ിന്െറ നിറമു അേ ഹ ിന്െറ മുഖ ിന്െറ കാര ിലും
അതുതെ യാണ് പറേയ ത്. നിവര് ു നില് ു മൂ ിന്െറ
ഇരുവശ ുമായി ഇരു ശരാശരി വലി മു ക കള്. ഭൂരിഭാഗം
െമലൂഹ ാരും െചയ്തിരു തുേപാെല അേ ഹവും തലമുടി
നീ ിവളര് ിയിരു ു. സൂര ചി മു മേനാഹരമായ കിരീടമാണ് അേ ഹം
ധരി ിരു ത്. തിള ു ര ഖചിതമായ സൂര ചി മാണ് ആ
കിരീട ിലു ായിരു ത്. മു ും വലതുചുമലിലൂെട ഒഴുകിയിറ ു
ഒരംഗവസ് തവുമായിരു ു രാജാവിന്െറ വസ് ത ള്. വലതുൈകയിെല ര ്
മ കിടുകള് അട മു ഭരണ നിര് ഹണപരമായ നിരവധി ആഭരണ ള്
അേ ഹം ധരി ിരു ു. ദ ന്െറ ശരാശരി രൂപം എടു ുകാണി ു തായിരു ു
അവ. മ ഹാസമായിരു ു അേ ഹ ിന്െറ ഏ വും സവിേശഷമായ പേത കത
– നിഷ്കള മായ അേ ഹ ിന്െറ ചി കെള ക കളിേല ാവാഹി ത് ആ
പു ിരിയായിരു ു. തന്െറ രാജകീയ ആഭിജാത െ ലളിതവല് രി
വ ിത മാണ് ദ െന ് അേ ഹെ ക ാല്േതാ ും.
“അെത അ െനയായിരു ു രാജന്.” ശിവന് പറ ു. “താ ള െട
രാജ െ സൗകര ള് അദ്ഭുതകരമാണ്. താ ള് അസാധാരണനായ ഒരു
ച കവര് ിയാണ്.”
“താ ള് ു ന ി. പേ , അതിന്െറ ബഹുമതിെയാ ും എനി ് േനരി ്
അര്ഹതെ ത . എന്െറ ആള കള െട പരി ശമഫലമാണത്.”
“അ ് വളെര വിനയാന ിതനാണ്, മഹാരാജന്.”
ഭവ തേയാെട പു ിരി െകാ ് ദ ന് പറ ു, “എന്െറ ഏ വും
പധാനെ സഹായികെള ഞാന് പരിചയെ ടു െ ?” മറുപടി ു
കാ ുനില് ാെത ഇടതുഭാഗ ു ായിരു സ് തീെയചൂ ി അേ ഹം പറ ു
“ഇതാെണന്െറ പധാനമ ി കനകഹാല. ഭരണപരവും നികുതിസംബ വും
നയത പരവുമായ കാര ള െട ചുമതല ഇവര് നിര് ഹി ു ു.”
കനകഹാല ഔപചാരികമായി ശിവെന നമി . കുടുമയുെട ഭാഗെമാഴിെക
അവരുെട ശിര ിെല േരാമ ള് മുഴുവനും ൗരം െചയ്തു നീ ിയിരു ു.
കുടുമ ഭംഗിയായി െക ിെവ ിരു ു. ഇടതുചുമലില്നി ് വലതുഭാഗേ ്
ഉദര ിനു മുകളിലൂെട ഒരു പൂണൂല് അവര് ധരി ിരു ു. ഭൂരിഭാഗം
െമലൂഹ ാെരയും േപാെല െചറു െമ ു േതാ ി ി ുെമ ിലും അവരുെട
അടിവയറിെല തുള ു േമദ ് ശിവന്െറ നിരീ ണശീലമു ക കള്
കാണാെത േപായി . െവള കു ായവും മു ുമായിരു ു അവരുെട േവഷം.
ആ േദശ ാെരേ ാെല ഇരു തും മിനു തുമായിരു ു അവരുെട ചര് ം.
വളെര നിയ ിതവും സാ ദായികവുമായ ആഭരണ ള് മാ തമാണ് അവര്
ധരി ിരു ത്. കനകഹാല ധരി ിരു മ കിടിനുേമല് പാവിന്െറ
ചി മാണു ായിരു ത്. ബാ ണരിെല അ ത ഉ തമ ാ വിഭാഗം. ശിവന്
തലകുനി ് അവെര പത ഭിവാദ ം െചയ്തു.
വലതുഭാഗേ ് ചൂ ി ദ ന് പറ ു “ഇെതന്െറ
സര് ൈസന ാധിപന്, േസനാപതി പര് േതശ രന്. കാലാള്പടയും
നാവികേസനയും കമസമാധാനപാലന േസനയും മ ് േസനകള ം ഇേ ഹ ിന്െറ
ചുമതലയിലാണ്.”
പര് േതശ രനുമായി ഒരു േപാരാ ം നടേ ിവരികയാെണ ില്
അതിനുമുന്പായി ശിവന് ര ുവ ം ആേലാചിേ ിവരും. അതായിരു ു
പര് േതശ രന്െറ രൂപം. ശിവേന ാള് ഉയരമു ായിരു അയാള െട
ഭീമാകാരമായ, േപശീബലമു ശരീരം അയാള് ു ചു മു ൈകെയ ാവു
ദൂരെ കീഴട ാന് േപാ തായിരു ു. പുറകിേല ു ചീകിെയാതു ിയിരു
അയാള െട ചുരു നീളന് മുടി കിരീട ിനു പി ിേല ് അനുസരണേയാെട
നിരെയാ ി ് നിവര് ുകിട ു. അയാള െട മിനുസമു ഇരു ചര് ിനുേമല്
ദീര്ഘകാലമായി യു ം െച തിന്െറ അടയാള ള് കിട ായിരു ു.
േരാമാവൃതമായ ശരീരം പുരുഷത ിന്െറ മിക ല ണമായി കരുതിയിരു
തിയ ാരില്നി ും േവറി അപൂര് തയായിരു ു േരാമരഹിതമായ
അയാള െട ശരീരം. ആ കുറവ് നിക ു തിനായി പര് േതശ രന് മുകളിേല ു
പിരി െവ െകാ ന് മീശ വളര് ിയിരു ു. ശ വും വി വീഴ്ചയി ാ
ധര് േബാധമു തുമായ അയാള െട സ ഭാവം പതിഫലി ു തായിരു ു
അയാള െട ക കള്. പര് േതശ രന്െറ ൈകയിെല ര ാമെ മ കിട്
അയാെള കടുവയായി സൂചി ി ു തായിരു ു. തിയ ാരിെല ഉ തരായി
കരുതെ ടു തായിരു ു ആ വംശം. അയാള് ശിവനുേനെര െചറുതാെയാ ു
തലയാ ി. നമസ്േത ഉ ായി . അഭിമാനഭരിതമായ തല കുനി ി . എ ിലും
ശിവന് ഊഷ്മളമായി ചിരി െകാ ് പര് േതശ രെന നമി െകാ ് അഭിവാദ ം
െചയ്തു.
“പടനായകാ, ദയവായി പുറ ് കാ ുനില് ുക.” ന ിെയ േനാ ി
പര് േതശ രന് ഉപേദശി .
ന ി ് അതിേനാട് പതികരി ാന് കഴിയു തിനുമുന്പ് ശിവന് ഇടെപ .
“ മി ണം ന ി ഇവിെട എേ ാെടാ മു ാകു തില് എെ ിലും പശ്നം
ഉേ ാ? ഞാന് നാ ില്നി ് പുറെ തുമുതല് ഇയാള് എന്െറ അടു സുഹൃ ും
സഹചാരിയുമാണ്.”
“തീര് യായും അയാള് ിവിെട തുടരാം.” ദ ന് പറ ു.
“മഹാരാജന്, ന ുെട ചര് ിടയില് ഈ പടനായകന് ഉ ാകു ത്
ഉചിതമ .” പര് േതശ രന് പറ ു. “അതിഥിെയ രാജാവിനടുേ ് അക ടി
േസവി ുവാന് മാ തമാണ് േസവനച ള് പകാരം ഇയാള് ് അര്ഹതയു ത്.
രാജ െ എെ ിലും പധാനെ ചര് കള് നട ുേ ാള് ഇയാള് ിവിെട
നില് ാന് അനുവാദമി ാ താണ്.”
“േഹാ, ഒ ട ൂ പര് േതശ രാ. ചില ഘ ളില് താ ള് ഈ
േസവനച ള് ് അമിതമായ പാധാന ം നല്കു ു.” ദ ന് പറ ു.
ശിവനുേനെര തിരി ുെകാ ് ദ ന് തുടര് ു “താ ള് ് വിേരാധമിെ ില്
ഞ ള് താ ള െട കഴുെ ാ ു കേ ാെ ?”
ശിവന്െറ കഴു ില്െക ിയിരു ആവരണം അഴി ു തിനായി ന ി
ശിവന്െറ പുറകിേല ു നീ ിനി ു. മതപരമായ കാരണ ള് മൂലമാണ് കഴു ്
മറ െക ിയിരി ു െത ് വരു ുവാനായി ആ ആവരണവസ് ത ിനരികില്
മു ുകള് േകാര് ി ിരു ത് ക ് ദ ന് പറ ു.
“െകാ ാം ന ആശയം.”
ആവരണം അഴി ുേപാ േ ാള് ദ നും കനകഹാലയും ശിവന്െറ
കഴു ു പരിേശാധി ുവാനായി അടുേ ു െച ു. പര് േതശ രന് മുേ ാ ്
െച ി . എ ാല് ഒരു േനാ ം കി വാനായി അയാള് തന്െറ കഴുെ ാ ു നീ ി.
അവിെട ക ദൃശ ം ദ േനയും കനകഹാലേയയും അ ാളി ി .
ദ ന് ൈക നീ ി ശിവന്െറ കഴു ില് പതുെ ഭയഭ ിപൂര് ം െതാ .
“ഈ നിറം വരു ത് അക ുനി ാണ്. ഇതു ചായമ . ഇത് യഥാര് മാണ്.”
ദ നും കനകഹാലയും പരസ്പരം േനാ ി. അദ്ഭുതാധീനെ അവരുെട
ക കളിലൂെട ക ീെരാഴുകി. കനകഹാല നമസ്േത എ ു സൂചി ി ു വിധം
ൈക കൂ ി മ ി ുംേപാെല എേ ാ ജപി . ദ ന് ശിവന്െറ മുഖ ുേനാ ി.
തന്െറ മന ിെല അമിതാ ാദം നിയ ി ുവാന് അേ ഹം പണിെ .
നിയ ി െ പു ിരിേയാെട െമലൂഹയിെല ച കവര് ി പറ ു”
െമലൂഹയില് എ ിയേശഷം താ ള് ് ബു ിമു ാ ു കാര െളാ ും
ഞ ള െട ഭാഗ ുനി ് ഉ ായി ിെ ് വിശ സി ു ു.”
ദ ന്െറ പതികരണം നിയ ിതമായിരു ുെവ ിലും മഹാരാജാവും
പധാനമ ിയും ആ നീലകണ്ഠം ക േ ാള് അ ര ുേപായതായി ശിവന്
കാണാന് കഴി ു.
െമലൂഹ ാെര സംബ ി ിടേ ാളം ഈ നീലകണ്ഠം എത
പധാനെ താകു ു?
“ഉം…. ഒ േമയി , മഹാരാജന്.” ആ തുണിെകാ ു ആവരണം കഴു ില്
െക ിെ ാ ് ശിവന് പറ ു. “സത ില് ഞ ള് ിവിെട ലഭി ആതിഥ
മര ാദയില് വളെര സ ുഷ്ടരാണ് ഞ ള്.”
“അതില് എനി ു സേ ാഷമു ്.” ഭവ തേയാെട പു ിരി െകാ ് ദ ന്
പറ ു. “നി ള് ിേ ാള് വി ശമമാണാവശ ം. വിശദമായി നാെള സംസാരി ാം.
നി ള െട താമസം രാജെകാ ാര ിേല ് മാ ാന് താ ര മുേ ാ? ഇവിടെ
പാര് ിട ള് കൂടുതല് സൗകര ള താെണ ് ഒരു കിംവദ ിയു ്.”
“അത് വളെര ദയാപൂര് മായ ഒരു വാഗ്ദാനമാണ് മഹാരാജന്.”
“പടനായകന്, നി ള െട േപെര ാെണ ാ പറ ത്?” ദ ന് ന ിേയാടു
േചാദി .
“ന ി എ ാണ് മഹാരാജന്.”
“താ ള് ും ഇവിെട താമസി ു തിന് സ ാഗതം. ന ുെട ബഹുമാന നായ
അതിഥിയുെട കാര ില് താ ള ം ഒ ു ശ ി ണം. കനകഹാല, ദയവായി
േവ ഏര് ാടുകള് െച ക.”
“ശരി മഹാരാജന്.”
കനകഹാല ഒരു സഹായിേയാട് ആംഗ ം കാണി . അയാള് ന ിേയയും
ശിവേനയും െകാ ാര ിെല കാര ാലയ ിേല ് നയി .
ശിവന് ആ മുറിയില് നി ിറ ിയേ ാള് ദ ന് മു കു ിനി ്
ആേഘാഷപൂര് ം ശിവന് അതുവെര നിലെകാ ിരു ആ തറയില്
ശിര െകാ ു െതാ . പതിെയ പാര് നകള് ഉരുവി േശഷം എഴുേ നി ്
നിറ ക കള്െകാ ് അേ ഹം കനകഹാലെയ േനാ ി. എ ാല്
കനകഹാലയുെട ക കള് അ മയും േദഷ ിന്െറ സ്പര്ശവും മറ പിടി .
“മഹാരാജന്, എനി ു മന ിലാകു ി .” കനകഹാല രാജാവിെന േനാ ി.
“ആ നീല നിറ ിലു അടയാളം അകൃ തിമമാണ്. എ ു െകാ ാണ് അ ത്
പറയാതിരു ത്?”
“ഞാന് എ ു െച െമ ാണ് ഭവതി പതീ ി ിരു ത്?”
അദ്ഭുതസ്തബ്ധനായ ദ ന് േചാദി .”േദവഗിരിയില് ഇത് അേ ഹ ിന്െറ
ര ാംദിവസമാണ്. ന ുെട ര കനായ നീലകണ്ഠന്തെ യാണ് അേ ഹെമ ്
അേ ഹ ിന്െറ അടു ുെച ് ഞാന് പറയണെമ ാേണാ നി ള്
കരുതു ത്? അേ ഹം ന ുെട പശ്ന ള് പരിഹരി ു തിനു നിേയാഗി െ
ആളാെണ ു പറയണേമാ?”
“ശരി, പേ , അേ ഹ ിന് നീലനിറ ിലു കഴു ുെ ില് അേ ഹം
നീലകണ്ഠന് തെ യാണ്. അേ ? അേ ഹം നീലകണ്ഠനാെണ ില്, ന ുെട
ര കനാണ്. അേ ഹ ിന് ആ നിേയാഗം സ ീകരി ാെത വ .”
അസ നായി ീര് പര് േതശ രന് ഇടയ് ുകയറി പറ ു “ന ള്
ഇ െനെയാെ സംസാരി ു ുെവ ് എനി ു വിശ സി ാന് വ . ന ള്
െമലൂഹ ാരാണ്! ന ള് സൂര വംശികളാണ്! മനുഷ ന് അറിയാവു ഏ വും
മഹ ായ സംസ്കാരം സൃഷ്ടി വരാണ് ന ള്. വിദ ാഭ ാസവും
ൈവദഗ് വുമി ാ ഒരു കിരാതന് ന ുെട ര കനാകുെമ ് ന ള്
വിശ സിേ തുേ ാ? അതും അേ ഹ ിന് നീല ഴു ് ഉെ
ഒ ാരണ ാല്?
“അതാണ് ഐതിഹ ില് പറയു ത്, പര് േതശ രന്.” കനകഹാല
പതിവചി .
ദ ന് ആ ര ് ഉേദ ാഗ ാരുെടയും ഇടയില്കയറിപറ ു
“പര് േതശ രാ, ഞാന് ഐതിഹ ില് വിശ സി ു ു. ന ുെട ജന ള്
ഐതിഹ ില് വിശ സി ു ു. നീലകണ്ഠന് അവതരി ുവാന്
െതരെ ടു ത് എന്െറ ഭരണകാലഘ മാണ്. അേ ഹം ഭാരതം മുഴുവനും
െമലൂഹയിെല ആദര്ശ ള് വ ാപി ി ും. സത ിന്െറയും കര് ിന്െറയും
അഭിമാന ിന്െറയും നാട്. അേ ഹ ിന്െറ േനതൃത ിന് നെ
സഹായി ാനും ച വംശികള െട പശ്നം എെ േ ുമായി
അവസാനി ി ുവാനും സാധി ും. ന ില് അവര് അടിേ ്പി ു
യാതനകെള ാം ഇേതാെട അവസാനി ും. തീ വവാദി ആ കമണം മുതല്
േസാമരസ ിന്െറ കുറവും സരസ തിയുെട െകാലയുംവെരയു കാര ള്.”
“പിെ ിന് അേ ഹേ ാട് അെത ാം പറയുവാന് ൈവകി ണം,
മഹാരാജന്?”കനകഹാല േചാദി . “കൂടുതല് ദിവസം ന ള് പാഴാ ുേ ാറും,
ന ുെട ആള കള െട നി യദാര്ഢ ം കുറ ുവരും. ഹരിയുപയില്നി ും
അ തഅകെലയ ാ ഒരു ഗാമ ില് കുറ ദിവസംമുന്പ് തീ വവാദികള്
ആ കമണം നട ിയത് അേ റിയാമേ ാ. ന ുെട പതികരണ ിന്െറ
കരു ു കുറയുേ ാള് ശ തുവിന് കൂടുതല് ൈധര ം വരു ു, മഹാരാജന്. ന ള്
ഉടന് തെ േദവെന ഇ ാര ം അറിയി ണം. അേ ഹ ിന്െറ ആഗമനം
ജന െള അറിയി ണം. ഇത് കൂര ാരായ ശ തു േളാട് േപാരാടുവാനു
ശ ി നമു ു നല്കും.”
“ഞാന് അേ ഹേ ാടത് പറയാം. പേ , ഭവതിേയ ാള് ദീര്ഘദൃഷ്ടി
ഉ വനായി ീരുവാനാണ് ഞാന് ശമി ു ത്. ആ വിശ ാസം േചാര് ു
കപട നീലകണ്ഠ ാരുെട സ ാധീനെ മാ തമാണ് ന ുെട സാ മാജ ം
േനരി ി ത്. എ ാല് യഥാര് നീലകണ്ഠന് എ ിയി െ ും അേ ഹം
നേ ാെടാ ം നില് ു ിെ ും ജന ളറി ാല് ഉ ാകു പത ാഘാത ള്
എെ ാെ യായിരി ുെമ ് ഒ ാേലാചി േനാ ൂ. തന്െറ നിേയാഗം
സ ീകരി ുവാന് അേ ഹം ത ാറാെണ ് ഉറ വരു ുകയാണ് ന ള്
െചേ ഒ ാമെ കാര ം. എ ില്മാ തേമ നമു ് അേ ഹ ിന്െറ
ആഗമനെ ുറി ് പഖ ാപി ുവാന് സാധി ൂ. മുഴുവന് സത വും
അേ ഹവുമായി പ ുെവയ് ുക എ താണ് അേ ഹെ കാര ള്
േബാധ െ ടു ുവാനു ഏ വും ന വഴിെയ ് ഞാന് കരുതു ു. ന ള്
േനരിടു ആ കമണ ള െട അനീതി ഒരി ല് കാണു േതാെട ആ
ഛി ദശ ിെയ നശി ി ുവാനായി അേ ഹം നേ ാെടാ ം നി ് േപാരാടും.
അതിന് സമയെമടു ുെമ ില് അ െനയാകെ . നീലകണ്ഠനുേവ ി ന ള്
നൂ ാ ുകേളാളം കാ ു. കുറ ് ആഴ്ചകള് കൂടി കാ ിരി ു തുെകാ ്
നമു ് യാെതാരു നാശവും ഉ ാവുകയി .”
ബ േഗാ തം

അ ്

െകാ ാരംവക അതിഥിമ ിര ിെല തഴ നില് ു ഉദ ാന ിലൂെട


ഉലാ ുകയായിരു ു ശിവന്. കനകഹാല ഏര് ാടുെചയ്ത വിദഗ് നായ
സഹായിയുെട സഹായേ ാെട ശിവന്െറ സാധന ള് ന ി ആ
അതിഥിമ ിര ില് എ ി ിരു ു. ചുവ ംെവള ം പനിനീര് ള് ചു ം
പൂ ുനില് ു ത ് കാണാവു വിധം ഉയര് ു നില് ു ഒരു നീളന്
ഇരി ിട ില് ശിവന് ഇരു ു. ആ വിശാലമായ ഉദ ാന ിലൂെട സ രി
ഇളംകാ ് അവന്െറ മുഖ ് പു ിരി ഉണര് ി. അപരാ ിന്െറ
ആരംഭമായിരു ു. ഉദ ാനം ഒഴി ുകിട ു. രാവിെല ച കവര് ിയുമായി
സംസാരി വിഷയ ളിേല ് ശിവന്െറ ചി കള് ഇടയ് ിെട
മട ിെപായ്െ ാ ിരു ു. ദ ന്െറ നിയ ിതമായ പതികരണ ിനിടയിലും
തന്െറ നീലകണ്ഠം െമലൂഹ ാര് ്, എ ിന്, ച കവര് ി ുേപാലും
എ തേ ാളം പധാനെ താെണ ് ശിവന് മന ിലാ ുവാന് സാധി ിരു ു.
നീലകണ്ഠന് എ ഐതിഹ ം, അെ ില് എ ാേണാ അത്, കാശ്മീരിെല
െചറിെയാരു വിഭാഗ ിനുേവ ി മാ തമു തായിരു ി . ച കവര് ി അത്
വളെര ഗൗരവമായി എടു ി െ ില്, െമലൂഹയിെല ജന ള്െ ാം
നീലകണ്ഠന്െറ സഹായം ആവശ മായി വരും.
പേ , ഇവര് ് എ ് സഹായമാണ് േവ ത്? ന േള ാള് എ തേയാ
പരിഷ്കൃതരായ ആള കളാണിവര്.
േഡാല ് എ വാേദ ാപകരണ ിന്െറയും നര് കിമാര് അണിയു
ചില കള െടയും ശബ്ദം അവെന ആേലാചനയില്നി ുണര് ി. ഉദ ാന ില്
ആേരാ നൃ ം പരിശീലി ു തുേപാെല അവനു േതാ ി. ഒരു േവലി ആ
നടനേക െ ആ ഉദ ാന ില്നി ും േവറി നിര് ി. നൃ േ ാട് വളെര
ആേവശം പുലര് ു ശിവന്, ആ വാദ ിന്െറ നാദം േക യുടന്
സാധാരണഗതിയില് നൃ ം ചവിേ താണ്. എ ാല് അയാള െട മന ് മെ ാരു
കാര ില് വ ാപരി ിരി ുകയായിരു ു. നൃ ം െചയ്തിരു
സംഘ ില്നി ും ചില വാ ുകള് അവിേട ു കട ുവ ു.
“അ കുമാരി, ഭവതി മന ിെന തുറ ുവിടണം.” ഒരു പുരുഷശബ്ദം
പറ ു. “ഭവതി െച ത് ഒരു പവൃ ിയ . നൃ ം ആസ ദി െച ണം.
നടനം ശരീര ിലൂെട ഒഴുകിവ ് ൈവകാരികമായ ഒരനുഭൂതിയായി മാറണം.
അതിനുപകരം ഭവതി ആ നൃ വടുകള് ഓര് ിെ ടു ുവാന് കഠിനാ ാനം
െച കയാണ്.”
മെ ാരു സ് തീശബ്ദം അതിനിടയ് ു കയറിവ ു. “കുമാരി, ഗുരുജി
പറയു ത് ശരിയാണ്. ഭവതി നൃ ംെച ത് ശരിയായ രീതിയിലാെണ ിലും
അത് സ യം ആസ ദി ു ി . ഭവതിയുെട മുഖ ് വ ാ ഏകാ ഗത
പത െ ടു ു. മന ് അ ം അയ െകാടു ുക.”
“ഞാന് ചുവടുകള് ശരിയാ െ . അേ ാള് എനി ് നൃ ം ആസ ദി ാന്
കഴിയും.”
അവസാനം േക ശബ്ദം ശിവന്െറ ശരീര ിെല േരാമ െള എഴു ു
നിര് ി. അത് അവളായിരു ു. സതി. അവന് തല് ണം ചാടിെയഴുേ ് ആ
ശബ്ദം േക ിടേ ് നട ു. േവലി ുപിറകില് എ ിയേ ാള്, െചറിെയാരു
ത ില്നി ുെകാ ് സതി നൃ ംെച ത് അവന് ക ു. നൃ ിെല
ചുവടുകേളാേരാ ും െവ ു തിനിടയില് അവള െട ൈകകള്
കാര് ശേ ാെട ഉയരുകയും താഴുകയും െച ത് അവന് ശ ി .
ചുവടുകള് നുസരി ് ആദ ം ഇടേ ാ ം പിെ വലേ ാ മായിരു ു
അവള െട ചലന ള്. ആകൃതിെയാ ജഘനം ഒരുവശേ ് ചായ് ് ൈകകള്
അരെ ിലുറ ി ് തന്െറ നടനഭാവം പസരി ി ുവാന് അവള് ശമി .
ഒരി ല്കൂടി അവന് അവള െട മായാവലയ ിലകെ . എ ിലും ഒരുകാര ം
ശിവന് ശ ി . സതിയുെട ചുവടുകള് ശരിയായിരു ുെവ ിലും ഗുരുജി
പറ തിലും കാര മു ായിരു ു. യാ ികമായ ഒരു രീതിയിലായിരു ു
അവള െട ചലന ള്. ൈനസര് ികതയു ഒരു നര് കിയുെട കലവറയി ാ
സമര് ണം അവള െട ചലന ളിലി ായിരു ു. ആ നടനകഥയില് പറ ിരു
നിര്വൃതിയുെടയും േരാഷ ിന്െറയും ഭാവ ള് അവള െട
ചലന ളിലി ായിരു ു. ഒരു കഴിവു നര് കിയില്നി ും വ ത സ്തമായി സതി
ആ നൃ േവദി പൂര് മായും ഉപേയാഗി ു ി ായിരു ു. അവള െട ചുവടുകള്
െചറുതായിരു തിനാല് അവള െട ചലന ള് േവദിയുെട നടുവില് മാ തം
ഒതു ിനി ു.
നൃ ം പഠി ി ിരു ഗുരു അവള െട േനെര എതിര്വശ ്
ഇരി ായിരു ു. സതി ് താളെമാരു ു തിനായി അയാള് ഒരു േഡാല ില്
െകാ ിെ ാ ിരു ു. അയാള െട വലതുവശ ായി സതിയുെട േതാഴി കൃതിക
ഇരി ായിരു ു. ഗുരുവാണ് ശിവെന ആദ ം ക ത്. അയാള് ഉടെന എഴുേ
നി ു. അേ ാള് സതിയും കൃതികയും അേ ാ േനാ ി. േനെര മു ില്
നില് ു ശിവെന ് അവര് അദ്ഭുതെ . സതിെയേ ാെല കൃതിക ്
തന്െറ അദ്ഭുതം അട ിെവ ാനായി . “ശിവന്?” അവള െട വായില്നി ും ആ
വിളി പുറ ുവ ു.
തന്െറ സ തസി മായ നിയ ിതഭാവേ ാെട ആ ാര് മായി സതി
േചാദി “സുഖം തെ യേ ശിവന്? താ ള് ് എന്െറ സഹായം
ആവശ മുേ ാ?”
“നിന ് സുഖമാേണാ? എനി ുനിെ കാണാ തില് വിഷമമു ്. നീ
ഒരി ലും പു ിരി ുകയിേ ?”
ശിവന് സതിെയ െ ഉ േനാ ി. വാ ുകള് അവന്െറ
മന ിലൂെടയാണ് ഓടിനട ത്, അ ാെത ചു ിലൂെടയ . പതികരണ ിനായി
കൃതിക മ ഹസി െ ാ ് സതിെയ േനാ ി. കൂടുതല് ഗൗരവം പൂ ് സതി
ഭവ തേയാെട ആവര് ി “എനി ് ഏെത ിലും വിധ ില് താ െള
സഹായി ുവാന് കഴിയുേമാ ശിവന്?”
“േവ , േവ , എനിെ ാരു സഹായവും ആവശ മി .”യാഥാര് ം തന്െറ
േബാധമ ല ിേല ു പതുെ കട ുവരു ത് മന ിലാ ിയ ശിവന്
പറ ു. “ഞാനീ പേദശ ു െവറുെത വ താണ്. അേ ാഴാണ് നിന്െറ നൃ ം
േക ത്. അതായത് നി ള െട സംഭാഷണം. നിന്െറ നൃ വടുകള് േകള് ാന്
ത വ ം അത ഉ ിലായിരു ി . നിന്െറ നൃ ിന് കൃത തയു ്.
യഥാര് ില് സാേ തികമായി അതു െകാ ാം…..”
കൃതിക ഇട ുകയറി “നി ള് ് അ ം നൃ ം അറിയാെമ ുേ ാ?”
“ഓ, അ തെ ാ ുമി . അ ം.” പു ിരിേയാെട കൃതിക ് മറുപടി
നല്കിയേശഷം അവന് തിടു െ ് സതിയുെട േനര് ു തിരി ു. “എേ ാടു
മി ണം സതി, പേ , ഗുരുജി പറയു ത് ശരിയാണ്. നീ എ ാം ചി ടിയാണ്
െച ത്. ഞ ള െട നാ ില് പറയു തുേപാെല നിന്െറ മു ദകള ം കിയകള ം
സാേ തികമായി വളെര കൃത മാണ്. പേ , അതിന് ഭാവ ിന്െറ അക ടിയി .
ഭാവരഹിതമായ നൃ ം ആ ാവി ാ ശരീരം േപാെലയാണ്. ഒരു
നര് കിയുെട ഭാവം അവള്െ ാ ം േചരുേ ാള് അവള് ു ചുവടുകള്
ഓര്േ കാര മി . ചുവടുകള് താേന വ ുെകാ ം. പഠിെ ടു ാന്
കഴിയാ ഒ ാണു ഭാവം. ഹൃദയ ിനു ില് ഇടമുെ ില് ഭാവം
അതി കേ ് താേന വ ുെകാ ം.”
ഒരുവാ ുേപാലും പറയാെത സതി മാപൂര് ം ശിവന് പറയു ത്
ശ ി െകാ ിരു ു. ആ കിരാതന് സംസാരി െകാ ിരു േ ാള് സതിയുെട
പുരികെ ാടികള് െചറുതാെയാ ് ഉയര് ു. ഇയാള്െ െന ഒരു
സൂര വംശിേയ ാള് നൃ െ ുറി അറിവു ലഭി ു ു? പേ ,ഇയാള്
തന്െറ ജീവന് ര ി ആളാെണ ് സതി ഓര് ു. അയാെള
ബഹുമാനി ുവാനു ബാധ ത അവള് ു ്.
ജാതിചി ളി ാ ഈ വിേദശി, നൃ െ ുറി ് തന്െറ
കുമാരി ു തിേന ാള് കൂടുതല് അറിവ് ഉെ ു നടി ു ത് കൃതിക ്
അംഗീകരി ാനായി . അവള് പുരികംേകാ ി ശിവെന തുറി േനാ ി. “ഈ
രാജ െ ഏ വും മിക നര് കിേയ ാള് കൂടുതല് അറിവ്
നി ള് ുെ ാേണാ വിചാരം?”
താന് അവര് ് അഹിതമായ എേ ാ കാര ം െചയ്തുെവ ് ശിവനു േതാ ി.
അവന് സഗൗരവം സതിയുെട േനര് ു തിരി ു “എനി ് അതിയായ
േഖദമു ്. ഏെത ിലും തര ില് ഭവതിെയ അപമാനി ണെമ ്
ഞാനുേ ശി ി ി . ചില സമയ ് എ ാണ് പറയു െത റിയാെതയാണ് ഞാന്
സംസാരി ു ത്.”
“ഇ യി .” സതി പതിവചി . “നി െളെ അപമാനിെ ാ ുമി .
ഒരുപേ , താ ള് പറയു തായിരി ും ശരി. നൃ െ ുറി ്
അറിേയ തായ പധാനകാര െളാ ും എനി റിയാെമ ് ഞാന്
വിശ സി ു ി . എ ാല് ഗുരുജിയുെട നിര്േ ശ ള് അനുസരി ാല്
കാല കേമണ എനി ത് മന ിലാ ുവാന് സാധി ും.”
സതിെയ പീതിെ ടു ാന് പ ിയ അവസരം പിടിെ ടു ുെകാ ് ശിവന്
പറ ു “നി ള് ു വിേരാധമിെ ില് ഞാെനാരു നൃ ം െചയ്േതാെ ?
നി ള െട അ ത സാേ തിക ികവ് എനി ി . എ ാല് എന്െറ ചുവടുകെള
നയി ു എേ ാ ഒ ് എന്െറ മന ിനക ു ് എ ് എനി ു േതാ ു ു.”
അത് ന ായി അവതരി ി െ ിരി ു ു! അവള് ത് േവ എ ു
പറയാനാവി !
സതി അതിശയി തുേപാെല കാണെ . ഇത് അ പതീ ിതമായിരു ു.
“ഉം, ശരി.” എ ് അവള് പറെ ാ ി .
ആ ാദ ിലാ ുേപായ ശിവന് തല് ണം ആ നൃ േവദിയുെട
നടുവിെല ി. ശരീര ിന്െറ േമല്ഭാഗം മറ ിരു അംഗവസ് തം ഊരി അവന്
ഒരു വശേ ി . അലകള് ഇളകി ളി ു ശിവന്െറ ശരീരം ക േതാെട
തന്െറ കുമാരിെയ താഴ് ിെ ാന് ശമി തിന്െറ േപരില് ശിവേനാടു
േതാ ിയിരു േരാഷം കൃതിക തല് ാലേ ് മറ ു. ഇ തയും േപശികള
ശരീരം ഇയാെള െന നൃ വിന ാസ ള് നുസരി ് വളയ് ുകയും
നിവര് ുകയും െച െമ ് സതി അതിശയപൂര് ം അേലാചി . കരു ിന്െറ
ബലിപീഠ ില് പതിവായി ബലിെകാടുേ ഒ ായിരു ു െമയ്വഴ ൦.
േഡാല ില് പതുെ െയാ ു െകാ ിെ ാ ് ഗുരുജി ശിവേനാടു േചാദി
“യുവാേവ, ഏതു താളമാണ് നിന ു കൂടുതല് അഭികാമ ം?”
നമസ്േതയുെട രീതിയില് ൈക ട ള് േചര് ുകൂ ി കു ി െകാ ്
ശിവന് പറ ു “ഗുരുജി ദയവായി എനി ് അ ം സമയം തരുേമാ?
നൃ ിനായി എനി ് ത ാെറടുേ തു ്.”
യു ംേപാെല നൃ വും ശിവന് ഒരനുഷ്ഠാനമായിരു ു. കിഴേ ാ
തിരി ് ക കളട ് അവന് തല കു ി നി ു. പിെ മു കു ിയേശഷം
ആദരപൂര് ം ശിര ് തറയില് െതാടുവി . നിവര് ു നി ുെകാ ് അവന്
വലതുകാല് മുേ ാ നിവര് ി ിടി . പിെ ഇടതുകാല് തറയില് നി ുയര് ി
മേനാഹരമാെയാരു ചലന ിലൂെട മു യര ില് ചാടി. പിെ ശരീര ിന്െറ
തുലനാവ നിലനിര് ുവാന് വലതുകാല് ഒ ുവള . ശിവന്െറ മുഖ ിനും
വലതുകാലിനുമിടയിലു ശരീരെ താ ിെ ാ ് ഇടതുകാല് തറയിലൂ ി.
കാഴ് ാരുെട നി ബ്ദതയ് ് ആശ ാസേമകിെ ാ ് ഒരു ഇള ാ ് വീശി.
അതിലലി ുേപായ ഗുരുജിയും സതിയും കൃതികയും വിസ്മയേ ാെട ശിവെന
േനാ ി നി ു. അവന് െച െത ാെണ ് അവര് ു മന ിലായി . എ ാല്
ശിവന്െറ നി ിന്െറ പകൃതം പസരി ി ിരു ൈചതന ം അവര് നുഭവി ാന്
സാധി .
നീ ി ിടി ൈകകള് ര ും വായുവില് ചുഴ ി തന്െറ ചുമലിനു സമാനമായി
ഒരു വലയം തീര് ു മ ില് ശിവന് ഒ ു കറ ി. അയാള െട വലതുൈകയില്
സാ ികമായ ഒരു ഡമരുവു ായിരു ു. ഏേതാ ഈശ രീയമായ ൈചതന ം
ഏ വാ ു തുേപാെല ഇടതുൈക ടം ആകാശ ിന് അഭിമുഖമായി
നിവര് ി ിടി ിരു ു. ശിവന് കുറ േനരം ഈ നിലയില് നി ു; േതജ നിറ
മുഖം അവന് തന്െറ അ ര്േലാക ിേല ു
ചുരു ിെ ാ ിരി ുകയാെണ ു സൂചി ി . സ മാെയാരു
മന തുേപാെല അവന്െറ വലതുൈക അനയാസം മുേ ാ നീ ി. ആ
വലതുൈക ടം ഇേ ാള് കാഴ്ച ാര് ുേനെര തുറ ുപിടി ിരി ുകയായിരു ു.
എ ുെകാേ ാ ആ നില സതിെയ സംര ി ു ഒരു ഭാവമാണ് പസരി ി ത്.
ഏതാ ് തളര് തുേപാെല അവന്െറ ഇടതു ൈക ചുമലുയര ില് െത ി നീ ി
താേഴ ഭിമുഖമായി ഇടതുപാദ ിനു േനര് ു നില് ു ൈക ട ില്
വി ശമി . കുറ േനരം ശിവന് ഈ നിലയില്തെ നി ു.
പിെ യാണ് നൃ ം തുട ിയത്. സതി ശിവെന അദ്ഭുതേ ാെട
േനാ ിനി ു. അവള െട അേത നൃ വടുകള് തെ യാണ് അവനും
െവ ിരു ത്. എ ാല് വളെര വ ത സ്തമായ ഒരു നൃ മായി ാണ് അത്
ക വര് ു േതാ ിയത്. കാവ ാ കമായ ഹസ്തചലന ള് അവന്െറ
ശരീര ിന്െറ അദ്ഭുതകരമായ ചലന ള് ് മിഴിേവകി.
ഇ തയ് ് േപശീബലമു ശരീര ിന് ഇ െനെയാെ വഴ ാനാകുേമാ?
ഗുരുജി േഡാല ില് െകാ ി ശിവന് താളേമകുവാന് ബു ിമു ി. പേ ,
യഥാര് ില് അതിന്െറ ആവശ മി ായിരു ു. ശിവന്െറ പദചലന ളാണ്
ആ േഡാല ിന്െറ താളെ നിയ ി ത്!
ഒരു സ് തീയുെട വിവിധ ഭാവ ളാണ് ആ നൃ ം പസരി ി ത്.
തുട ില് തന്െറ ഭര് ാവുെമാ ് ഒരു സ് തീ അനുഭവി ു ആന വും
േഭാഗസുഖവുമാണ് ആ നൃ ം വിശദീകരി ത്. അടു ത് തന്െറ ഇണയുെട
വ ന നിറ െകാലപാതകം മൂലമു േ കാധഭാവമായിരു ു. ഇ ത പരു നും
േപശീബലമു തുമായ ശരീരമായി േപാലും സ ടമനുഭവി ു ഒരു സ് തീയുെട
മൃദുലവും അേതസമയം തീ ്ണവുമായ വികാരഭാവ ള് പസരി ി ുവാന്
ശിവനു കഴി ു.
ശിവന്െറ ക കള് തുറ ുതെ കിട ു. എ ാല് േ പ കര് ു
േതാ ിയത് അവന് നിര്വൃതിയിലലി ിരി ുകയാെണ ാണ്. ശിവനിേ ാള്
അവന്െറ മാ തം േലാക ിലായിരു ു. േ പ കര് ുേവ ിയ അവന്
നൃ മാടിയത്. ആരാധകര് ുേവ ിയ നൃ ം െചയ്തത്.
സംഗീത ിനുേവ ിയ നൃ ം െചയ്തത്. തനി ുമാ തം േവ ിയാണ് അവന്
നൃ മാടിയത്. യഥാര് ില് അവന്െറ നൃ െ നയി ത് ഏേതാ
ദിവ ശ ിയാണ്. ശിവനാണ് ശരിെയ ് സതി ുമന ിലായി. അവന് സ യം
തുറ ുെകാടു േ ാള് നൃ ം അവനിേല ു പേവശി .
അന െമ ു േതാ ി തിനു േശഷം ആ നൃ ം അവസാന ിെല ി.
ശിവന്െറ ക കള് അമര് ിയട ിരു ു. കുെറ സമയേ ് അന ാെത
നി േ ാള് ആ ദിവ േതജ ് പതുെ അവെന വിെ ാഴി ു. സാവധാനം അവന്
ഈ േലാക ിേല ു തിരിെ ു തുേപാെലയായിരു ു അത്. കേമണ ശിവന്
ക തുറ േ ാള് സതിയും കൃതികയും ഗുരുജിയും അ ാളി നില് ു ത്
അവന് ക ു.
ഗുരുജിയാണ് ആദ ം സ ം ശബ്ദം കെ ിയത്.
“നീ ആരാണ്?”
“ഞാന് ശിവന്.”
“അ , അത . ശരീരമ ഞാനുേ ശി ത്. നീ ആരാണ്?”
ശിവന് െന ിചുളി ് ക കള് അടു ി ് പിടി ് ആവര് ി . “ഞാന്
ശിവന്.”
“ഗുരുജി, ഞാെനാരു േചാദ ം േചാദിേ ാെ ?” സതി േചാദി .
“തീര് യായും നിന ് േചാദി ാം.”
ശിവനു േനര് ് തിരി ുെകാ ് അവള് േചാദി “നൃ ിനുമുന്പ്
നി ള് െചയ്തെത ാണ്? അത് ഏെത ിലും പാഥമികമായ ചുവടാേണാ?”
“അെത. അതിെന നടരാജഭാവം എ ാണ് വിളി ു ത്. നടന ള െട
രാജാവിന്െറ ഭാവം.”
“നടരാജഭാവം? എ ാണത്?”
“ പപ ൈചതന വുമായി എന്െറ ഉ ിെല ൈചതന െ
സംേയാജി ി ു താണ് ആ ഭാവം. അ െന നൃ ം സ യം രൂപം െകാ
അവ .”
“എനി ു മന ിലാവു ി .”
“ശരി. അത് ഇ െനയാണ്: ഈ പപ ിെല എ ാവസ്തു ളിലും ഒരു
ശ ി അഥവാ ൈചതന ം കുടിെകാ ു ്. സസ ളിലും ജ ു ളിലും മ
വസ്തു ളിലും ന ുെട ശരീര ിലും അതു ്. അവ ആ ശ ി പുറേ ു
പസരി ി ു ു. എ ാല് ന ള് േനരി ബ െ ടു ഏ വുംവലിയ
ശ ിേ സാത ് ഭൂമിേദവിതെ യാണ്. അതായത് ന ള് സ രി ു ഈ
ഭൂമി.”
“പേ , അതിന് നി ള െട നൃ വുമായു ബ ം?”
“ന ള് െച എ ുകാര ിനും നമു ് ശ ി ആവശ മു ്. ന ുെട
ചു ില്നി ും േവണം ന ളാ ശ ിെയ ആവാഹി ുവാന്. മനുഷ രില്നി ും
വസ്തു ളില്നി ും ഭൂമിയില്നി ുതെ യും അത് പുറ ുവരു ു.
ആദരേവാെട േവണം ന ളാ ശ ി േചാദി ുവാന്.”
“നി ള െട നടരാജഭാവം ആ ശ ി ആര് ി ുവാന് കഴിവു താേണാ?”
ഗുരുജി േചാദി .
“എ ിന് ഞാനാ ശ ി ഉപേയാഗി ു ു എ തിനനുസരി ായിരി ും
അത്. എ ിേല ു പേവശി ാെനാരു ു നൃ ിനുേവ ി ശ ി
ആദരപൂര് ം േചാദി വാ ുവാന് ഈ നടരാജഭാവം എെ സഹായി ു ു. ഈ
ശ ി എ ിേല ു വരണെമ ുെ ില് പ ാസന ിലിരു ് ഞാന്
ധ ാനി ണം.”
“യുവാേവ, ആ ശ ി നിെ പി ുണ ു ുെവ ാണ് എനി ു
േതാ ു ത്.” ഗുരുജി പറ ു “നൃ ള െട അധിപനായ നടരാജന് നീ
തെ യാണ്.”
“അ ” ശിവന് അതിശയി . “അന മായ
നടരാജശ ികുടിെകാ വാനു ഒരു മാധ മം മാ തമാണ് ഞാന്.”
“എ ില് ശരി യുവാേവ, നീ ഇതിനു േയാജി മിക മാധ മമാകു ു.” ഗുരുജി
പറ ു. സതി ുേനെര തിരി ുെകാ ് ഗുരുജി തുടര് ു “മകെള,
ഇവെനേ ാെല ഒരു സുഹൃ ് നിന ു േ ാള് ഇനി എന്െറ ആവശ മി .
ശിവന്െറ ശിഷ ത ം േവണെമ ് നീ ആ ഗഹി ു ുെവ ില്, നിെ
പരിശീലി ി ു തില്നി ും ഒഴിവാകു ത് എനിെ ാരു ബഹുമതിയായിരി ും.”
ശിവന് സതിെയ പതീ ാപൂര് ം േനാ ി. അവന്
പതീ ി തിേന ാേളെറ ആ വിഷയം മുേ ാ േപായി ഴി ിരു ു.
നാശം, ശരി എ ു പറ!
എ ാല് സതി ഉള്വലി തുേപാെല കാണെ . വികാര െള
വണെ ടു ു ആദ െ സൂചനകള് ഈ സ് തീയില് കാണാന് കഴി ത്
ശിവെന അ ര ി . തന്െറ അഹംഭാവ ിനു േചരാ പവൃ ിയാെണ ിലും,
തല കു ി ് പതി ശബ്ദ ില് സൗമ മായി അവള് ഇ െന പറ ു. “ഞാന്
ആെരയും അനാദരി ുവാന് ഉേ ശി ു ി . പേ , ഇത ഉ ത
നിലവാര ിലു പരിശീലനം ലഭി ുവാനു കഴിവ് എനി ി .”
“പേ നിന ാ കഴിവു ്.” ശിവന് തര് ി . “നിന തിനു ഭാവമു ്.
അതിനു മന ്. വളെര അനായാസം നിന ാ നിലയിെല ിേ രുവാന്
കഴിയും.”
സതി ശിവെന േനാ ി. അവള െട ക കളില് െചറിെയാരു
നനവു ായിരു ു. ആ ക കള് പസരി ി ആഴേമറിയ ദുഃഖം ശിവെന
സ്തബ്ധനാ ി.
എെ ാെ യാണിവിെട നട ു ത്?
“ഏതു നിലവാര ില് നി ായാലും ഞാന് വളെര അകെലയാണ് ശിവന്.”
സതി മ ി .
അതുപറയുേ ാള് ആ നിയ ണം പാലി ാനു േശഷി
അവളാര് ി ിരു ു. മര ാദനിറ പൗഢഭാവം അവള െട മുഖ ്
മട ിെയ ി. ആ മുഖാവരണം മട ിെയ ി ഴി ു. പൂജയ് ു
സമയമായി. “ഗുരുജി, അ യുെട അനുവാദേ ാെട എനി ു േപാകണം.”
പിെ അവള് ശിവനു േനെര തിരി ു “ഒരി ല് കൂടി കാണാന് കഴി തില്
ആ ാദമു ്, ശിവന്.”
ശിവന് എെ ിലും പറയാന് കഴിയു തിനുമുന്പ് കൃതികേയാെടാ ം സതി
അവിെടനി ുേപായി.
ഗുരുജി അേ ാഴും സ്തബ്ധനായിേ ായ ശിവെന െ
ഉ േനാ ിെ ാ ിരു ു. കുറ കഴി േ ാള് ശിവെന ഒ ു നമി േശഷം
അേ ഹം പറ ു “നീ നൃ ം െച ത് കാണാന് സാധി ത് എന്െറ
ജീവിത ിെല ഏ വും വലിയ ബഹുമതിയാണ്.”
പിെ ഗുരുജിയും അവിെടനി ് േപായി. െമലൂഹ ാരുെട ദുര് ഗാഹ മായ
െപരുമാ രീതികെള ുറി ാേലാചി േ ാള് ശിവന് അ ം വി േപായി.

പിേ ദിവസം രാവിെല ശിവനും ന ിയും ദ ന്െറ െകാ ാര ിെല


രാജകാര ാലയ ിെല ി. ദ നും പര് േതശ രനും കനകഹാലയും അവിെട
അവെര കാ ിരി ു ു ായിരു ു. അതിശയി െകാ ് ശിവന് പറ ു
“ഞാന് േഖദി ു ു മഹാരാജന്. ര ാം യാമ ിെല പിേ ദിവസം കഴി ാല്
അ െയ കാണാെമ ാണ് ഞാന് വിചാരി ിരു ത്. അ ് എെ
കാ ിരി ുകയായിരു ിെ ് ഞാന് കരുതെ .”
ഔപചാരികമായ നമസ്േതയുമായി എഴുേ നി ദ ന് ഇ െന
പറ ു “ഇ പേഭാ. അ ് എേ ാട് മ േചാദിേ തി . അ െയ
കാ ിരി ിേ െ ് കരുതി ഞ ള് അ ം േനരെ വ ു. അ െയ
കാ ിരി ു ത് ഞ ള് ് ഒരു ബഹുമതിയാണ്.”
േലാക ില് ഇ ുവെര ഉ ായി ഏ വുംവലിയ സംസ്കാര ിന്െറ
ഭരണാധികാരിയായ തന്െറ ച കവര് ി ഈ കിരാതേനാട് കാണി ു കടു
വിേധയത ം ക േ ാള് പര് േതശ രന് ക കള രു ി. ച കവര് ി തെ ‘ പേഭാ’
എ ു സംേബാധനെച തുേക ് ഉളവായ അദ്ഭുതം നിയ ി െകാ ്
ദ നുേനെര തലകുനി ് നമസ്േത പറ ് ശിവന് ഉപവിഷ്ടനായി.
“ പേഭാ, നീലകണ്ഠന്െറ ഐതിഹ െ ുറി ് പറ ുതുട ു തിനു
മുന്പായി അേ യ് ് എെ ിലും േചാദി ുവാനുേ ാ?” ദ ന് േചാദി .
അേ ാള് ഏ വും സ ാഭാവികമായ ഒരു േചാദ ം ശിവന്െറ മന ിലുദി .
ഈ പരിശു തടാക ിന്െറ േപരില് എ ിനാണ് എന്െറ ഈ
അനുഗൃഹീതമായ നീലകണ്ഠ ിന് ഇവര് ഇ ത പാധാന ം െകാടു ു ത്?
എ ാല് െമലൂഹന് സമൂഹെ കൂടുതല് അടു റിയാെത
സ ാഭാവികെമ ു േതാ ാവു ആ േചാദ ിന് മറുപടി പറയാനാവിെ ്
ശിവന്െറ സഹജവാസന അവേനാടു പറ ു.
“ഒരുപേ , ഞാനീ േചാദി ു േചാദ ം അസാധാരണെമ ് അേ ു
േതാ ിേയ ാം.” ശിവന് പറ ു. “അ യുെട പായം എ ാെണ ് എനി ു
േചാദി ാേമാ?”
ദ ന് കനകഹാലെയ അതിശയേ ാെട േനാ ി. പിെ ശിവനുേനെര
തിരി ് അദ്ഭുതം നിറ മ ഹാസേ ാെട അേ ഹം പറ ു “അ ്
അസാധാരണമായ ബു ിശ ിയു വനാണ്. ഏ വും പസ മായ േചാദ മാണ്
അ ് ആദ ംതെ േചാദി ത്.” െന ി ചുളി ് ഒരു ഗൂഢ മ സ്മിതം
തൂകിെ ാ ് ദ ന് തുടര് ു “കഴി മാസം ഞാന് നൂ ിെയണ്പ ിനാലു
വയ പി ി .”
ശിവന് അ ംവി േപായി. ദ െന ക ാല് മു തുവയ ിലധികം
േതാ ുകയി . സത ില് െമലൂഹയിലു ആര് ും പായാധിക ം
േതാ ുകയി . ബ േ ത ില്െവ ് ക ുമു ിയ ആ പ ിത
േ ശഷ്ഠെനാഴിെക.
അേ ാള് ന ി ് നൂറുവയ ിലധികം പായമു ്.
“രാജന് ഇെത െന സാ മാവും?” ആ ര ചകിതനായിേ ായ ശിവന്
േചാദി . “എ ു മ വിദ യാണ് ഇത് സാധ മാ ു ത്?”
“ഇതില് യാെതാരു മ വിദ യുമി ഭഗവന്.” ദ ന് പറ ു. “ഞ ള െട
പതിഭാശാലികളായ ശാസ് തവിശാരദ ാര് നിര് ി ു േസാമരസം എ
ദിവ ൗഷധമാണ് ഇതു സാധ മാ ു ത്. േദവ ാരുെട പാനീയമാണിത്.
നി ിതസമയ ളില് േസാമരസം േസവി ാല് അത് മൃത വിെന നീ ിെവ ുെമ ു
മാ തമ , ജീവിതകാലം മുഴുവനും യുവത ം നിലനിര് ു തിന് – മാനസികമായും
ശാരീരികമായും – കൂടി അത് സാധ മാ ും.”
“പേ , എ ാണ് േസാമരസം? എവിെടനി ാണത് ലഭി ു ത്?ആരാണത്
ക ുപിടി ത്?”
“ഒേരസമയം നിരവധി േചാദ ള്,” ദ ന് പു ിരി . “എ ിലും
ഒെ ാ ായി ഞാനതിന് മറുപടി നല്കാം. സഹ സാബ്ദ ള് ുമുന്പ്
ഭാരത ില് ജീവി ിരു ഏ വും മഹാ ാരായ ശാസ് ത ാരിെലാരാളാണ്
േസാമരസം ക ുപിടി ത്. ബ േദവന്.”
“േദവഗിരി ് വരു വഴിയില് അേ ഹ ിന്െറ നാമേധയ ിലു ഒരു
േ തം കാണാനിടയായത് ഞാേനാര് ു ു. േമരു എ ല ുെവ ്.”
“അെത പേഭാ, അവിെടയാണ് അേ ഹം ജീവി തും പവര് ി തും.
ബ ാവ് മിക ഉപ ാതാവായിരു ു. എ ാല് തന്െറ
ക ുപിടി െളാ ും തെ സ ം ലാേഭ യ് ായി അേ ഹം
ഉപേയാഗി ി . മനുഷ രാശിയുെട ന ുേവ ിയാണ് തന്െറ ക ുപിടി ള്
ഉപേയാഗി െ ടു െത ് അേ ഹം ഉറ ാ ി. േസാമരസം േപാെല ശ ിയു
ഒരൗഷധം ദുഷ്ടശ ികള് ദുരുപേയാഗം െച ാനു സാധ തയുെ ്
അേ ഹം േനരെ മന ിലാ ിയിരു ു. അതുെകാ ് വളെര വിശദമായ
നിയ േണാപാധികള് അേ ഹം അതിനുേമല് പേയാഗി .
“എ ുതരം നിയ ണം?”
അേ ഹം േസാമരസം എ ാവര് ും നല്കിയി .” ദ ന് തുടര് ു.
“രാജ വ ാപകമായി വളെര കര് ശമായ രീതിയിലു
പരിേശാധനനട ിയേശഷം മിക സ ഭാവഗുണമു ഒരു സംഘം ബാലക ാെര
കെ ി. പുരാതന ഭാരത ിന്െറ എഴ് വിവിധ പേദശ ളില്നി ്. തന്െറ
ഗുരുകുല ില് കഴിയാന് പാക ിലു കു ികെളയാണ് അേ ഹം
കെ ിയത്. സമൂഹ ില് നിസ ാര് േസവനം നട ുവാന് കഴിയുംവിധം
അവെര വാര്െ ടു ുകെയ തായിരു ു ബ േദവന്െറ ല ം. ഈ
ബാലക ാര് ുമാ തമാണ് േസാമരസം എ ഔഷധം നല്കെ ത്.
േസാമരസേസവയിലൂെട ര ാമെതാരു ജീവിതം കി ിയ ഈ കു ികള് ദ ിജ ാര്
എ റിയെ . ര ു തവണ ജീവിതം ലഭി തിനാലാണ് അവര് ഇ െന
അറിയെ ത്. ബ േദവന്െറ ര ാകര്തൃത വും മ ക ുപിടി ളം
േസാമരസ ിന്െറ ദിവ ശ ിയും കൂടിേ ര് േതാെട ഈ െതരെ ടു െ
സംഘ ിന് മുന്െപാരി ലും ക ി ി ാ വിധമു ആദരണീയ ാനം
േനടിെയടു ാന് കഴി ു. അമാനുഷമായ
ബു ിശ ിയാര് ി ു തിനുേവ ി അവര് ത ള െട മന ിന് മൂര്
വരു ി. ഇ രം വ ിത ള് പൗരാണിക ഭാരത ില് ‘ഋഷി’
എ ാണറിയെ ിരു ത്. ബ േദവന് െതരെ ടു വര് ഏഴുേപരായിരു ു
സപ്തര്ഷികള് എ ാണ് അവര് അറിയെ ിരു ത്.”
“അേ ാള് സപ്തര്ഷികള് അവരുെട സി ികള് സമൂഹന യ് ായാണ്
ഉപേയാഗി ത്.”
“അെത പേഭാ. ബ േദവന് സപ്തര്ഷികള് ായി ചില കര്ശനമായ
െപരുമാ ച േളര്െ ടു ി. എെ ിലും തര ിലു ഒരു വ ാപാരവും
അവര് നട ാന് പാടി ായിരു ു. വ ിപരമായ ഗുണ ള ാ ു
പവൃ ികള് നിഷി മായിരു ു. പൗേരാഹിത ം, ൈവദ ം, അ ാപനം
എ ി െന സാമൂഹ േസവന ിന് അനുേയാജ മായ ബു ിപരമായ േശഷി
ആവശ മു െതാഴിലുകള് അനുവദനീയമായിരു ു. േസവന ള് ് പതിഫലം
പ വാന് അവര് ് അര്ഹതയി ായിരു ു. ആള കള് നല്കു ഭി യും
സംഭാവനയും മാ തമായിരു ു അവരുെട ജീവിേതാപാധി.”
“കഠിനമായ േസവനച ള്.” പര് േതശ രെന േനാ ി ശിവന് ക ിറു ി.
പര് േതശ രന് അതിനു പതികരി ിെ ിലും ദ നും കനകഹാലയും
ന ിയും െപാ ി ിരി . ജാലക ിനടു ് െതളിയി െവ ിരു
പഹാരദീപ ില്* ശിവെനാ ു േനാ ി. അേ ാള് മൂ ാമെ യാമം
ആയി ഴി ിരു ു. സതി നൃ ം െച വാനായി പുറ ് വരാന് സാധ തയു
സമയം.
“പേ , അവരുെട െപരുമാ ം കൃത മായി അവര് പി ുടര് ിരു ു
പേഭാ.” ദ ന് തുടര് ു. “കാല കേമണ, ചുമതലകള് വര് ി വ േ ാള്
സപ്തര്ഷികള് അവരുെട േഗാ ത ില്േചര് ുവാന് പുതിയ ആള കെള
കെ ി. സപ്തര്ഷികള് പി ുടര് ിരു അേത െപരുമാ സംഹിതകള്തെ
പുതിയ സഹയാ തികരും പി ുടര് ു. േസാമരസം േസവി . വി ാന ിനു
േവ ിയു അേന ഷണ ിനാണ് അവര് ജീവിതം സമര് ി ത്. അേതാെടാ ം
യാെതാരു ഭൗതികേന വും ആ ഗഹി ാെത അവര് സമൂഹന ായി
പവര് ി . ഇതിന്െറ േപരിലാണ് സമൂഹം അവര് ് അര് ണ
മേനാഭാവേ ാെടയു ആദരവ് നല്കിയിരു ത്. കാല കേമണ സപ്തര്ഷികള ം
അവരുെട അനുയായികള ം ബ േഗാ തം അഥവാ ബാ ണര് എ ്
അറിയെ .”
“പേ കുേറ ാലം ആ ന സംവിധാനം പി ുടര് േശഷം ചിലയാള കള്
ബാ ണ ം അനുഷ്ഠി ാതായി. ശരിയേ ?”
“തിക ം ശരിയാണ് പേഭാ.” ദ ന് പതിവചി . പരിചിതമായ മനുഷ
ചാപല െ സൂചി ി ുംവിധം സ ടേ ാെട തലകുലു ിയാണ് അേ ഹം
അ െന പറ ത്. “നിരവധി സഹ സാബ്ദ ള് പി ി േ ാള് ബ േദവന്
നട ിലാ ുകയും സപ്തര്ഷികള് പചരി ി ുകയും െചയ്ത കര്ശനമായ
ബാ ണ ിന്െറ ചി കള് പാലി ു കാര ം ചില ബാ ണര് മറ ുേപായി.
േസാമരസ ിലൂെട ആര് ി അദ്ഭുതസി ി അവര് ദുരുപേയാഗം െചയ്തു.
ചിലര് ഈ ശ ി മ ജന ള െട േമല് അടിേ ്പി ാന് ശമി . രാജ ള്
കീഴട ി ഭരണം ആരംഭി . ചില ബാ ണ ാര് സപ്തര്ഷികള ം ബ േദവനും
ക ുപിടി കാര ള് ഉപേയാഗി ് ധനസ ാദനം നട ി.”
“ചില ബാ ണ ാര്” സവിേശഷമായ ഒരുതരം ഭീതിയുെട ഭാവ ില്
കനകഹാല ഇടെപ . “സപ്തര്ഷി ഉ രാധികാരികള് ുേനെര വിമത
പവര് നം നട ി.”
“സപ്തര്ഷി ഉ രാധികാരി?” ശിവന് േചാദി .
“സപ്തര്ഷികള െട പി ുറ ാരാണവര്.” കനകഹാല വ മാ ി. “തന്െറ
ജീവിതം അവസാനി ുകയായി എ ു മന ിലാ ുേ ാള് ഓേരാ സപ്തര്ഷിയും
തന്െറ പി ുറ ാരനായി ഗുരുകുല ില് നി ും ഒരാെള െതരെ ടു ും. ആ
പി ുറ ാരന് പാേയാഗികമായും സപ്തര്ഷിയുെട എ ാ
അധികാര ള മു ായിരു ു.”
“അേ ാള് സപ്തര്ഷി ഉ രാധികാരികള്െ തിെര വിമത പവര് നം
നട ു ത് സപ്തര്ഷികള്െ തിെര വിമത പവര് നം നട ു തിനു
തുല മാണ് അേ ?”
“അെത പേഭാ.” കനകഹാല പറ ു. “ഈ അഴിമതി ് േനതൃത ം
നല്കിയിരു ത് പരു ്, മയില്, അരയ ം എ ീ ഉ തവിഭാഗ ില്െപ
ബാ ണ ാരായിരു ു. അതാണ് ഏ വും വിഷമകരമായ കാര ം. ഇവരുെട ഈ
ഉ ത ാനം മൂലം തിയ ാരുെടേയാ ൈവശ ാരുെടേയാ കീഴില്
പവര് ി ാന് ഈ ബാ ണര് ് അനുവാദമി ായിരു ു.
ഭൗതികേലാക ിന്െറ ആകര്ഷണവലയ ില് അവര് െപ േപാകുെമ ്
കരുതിയായിരു ു അത്. എ ി ം അവര് മ ആള കേള ാള് മുന്പുതെ
ആ പേലാഭന ളില് വീണുേപായി.”
“പിെ നി െളേ ാെല പാവുകള െട േഗാ ത ില്െപ വര് അേ ാഴും
തിയ ാര് ുേവ ി പവര് ി െകാ ് സത സ ത പുലര് ി?” ശിവന്
േചാദി .
“അെത പേഭാ.” അഭിമാനപൂര് ം െന ുയര് ി പിടി െകാ ് കനകഹാല
പറ ു.
മൂ ാമെ യാമം ആയി ഴി ു എ ു സൂചി ി െകാ ് നഗരമണി
മുഴ ി. ശിവനട ം മുറിയിലു ായിരു വെര ാം പുതിയ സമയാ ായെ
വരേവ െകാ ് തിടു ില് ഒരു പാര് ന െചാ ി. െമലൂഹ ാരുെട ചില
രീതികള് ശിവന് മന ിലാ ിയിരു ു. ഒരു ശൂ ദന് അക ുവ ു പഹാരദീപം
വീ ും ചി ടിയാ ിയേശഷം, വ തുേപാെല നി ബ്ദനായി പുറ ുേപായി.
ഇനി ഏതു സമയ ും സതി ഉദ ാന ില് നൃ മാരംഭിേ ാം എ ് ശിവന്
സ യം ഓര് ി ി .
“അ െന, ഏത് വി വമാണ് മാ ള് വരു ിയത് പേഭാ?” ദ നു േനെര
തിരി ുെകാ ് ശിവന് േചാദി . “പര് േതശ രനും ന ിയും തിയരാണ്.
എ ി ം നി ള് േസാമരസം േസവി ിരി ു ു. യഥാര് ില് അ യുെട
സാ മാജ ിെല ആള കെള ാംതെ ന ആേരാഗ വും യുവത വും
ഉ വരായികാണെ ടു ു. േസാമരസം എ ാവര് ും നല്കിയി െ ാണ്
അതിനര് ം. വി വ ിലൂെടയാണ് ഈ മാ ം വ ി ാവുക. ശരിയേ ?”
“അെത പേഭാ. ശീരാമേദവന് എ ാണ് ആ വി വകാരിയുെട േപര്.
ഇതുവെര ഉ ായതില്െവ ് ഏ വും മഹാനായ ച കവര് ി! ജയ് ശീറാം!”
“ജയ് ശീറാം!” മുറിയിലു ായിരു വെര ാം അേത െചാ ി.
“അേ ഹ ിന്െറ ആശയ ള ം േനതൃത പാടവവും െമലൂഹന് സമൂഹെ
മാ ിമറി .” ദ ന് തുടര് ു. “യഥാര് ില് ചരി തഗതി വന്േതാതില്
മാ ിമറി െ . പേ , ശീരാമേദവന്െറ കഥ തുടരു തിനു മുന്പായി
ഞാെനാരു നിര്േ ശം മുേ ാ െവ െ ?”
“തീര് യായും മഹാരാജന്.”
“ന ള് ഇേ ാള് മൂ ാമെ യാമ ിെല ി ഴി ു. ഇനി
ഭ ണമുറിയില് െച ് ഉ ഭ ണം കഴി തിനുേശഷം േപാേര കഥ പറയു ത്?”
“ഉ ഭ ണം കഴി ു ത് ന കാര മാെണ ് എനി ു േതാ ു ു.” ശിവന്
പറ ു. “എ ിലും എെ കുറ േനരേ ് ഒഴിവാ ാന് സാധി ുേമാ?
മെ ാരു പധാനെ കാര ം എനി ു െച വാനു ്. താ ള് ്
വിേരാധമിെ ില് ഇനി ന ുെട സംഭാഷണം നാെളയാ ാേമാ?”
കനകഹാലയുെട മുഖം െപാടു െന മ ി. പര് േതശ രന്െറ മുഖ ്
പരിഹാസ ിന്െറ പു ിരി പര ു. ദ ന്െറ മുഖ ് അേ ാഴും
പു ിരിയു ായിരു ു. “തീര് യായും നമു ് നാെള കാണാം, പേഭാ. ര ാം
യാമ ിന്െറ ര ാമെ നാഴികയില് താ ള് ് സൗകര പദമായിരി ുേമാ?”
“തീര് യായും രാജന്. ബു ിമു ി തില് എേ ാടു െപാറു ുമേ ാ.”
“അത് സാരമി പേഭാ.” സദാ പു ിരി തൂകിെ ാ ് ദ ന് പറ ു.
“താ ള് ് േപാേക ിടെ ി ുവാന് രഥം ഏര് ാടുെച െ ?”
“അ യുെട ദയാവായ്പിനു ന ി, രാജന്. പേ , ഞാന് അവിേട ു നട ു
െപായ്െ ാ ാം. ഒരി ല് കൂടി എേ ാടു മി ണം.”
എ ാവര് ും നമസ്േത പറ തിനുേശഷം ശിവനും ന ിയും
തിടു ില് ആ മുറിയില്നി ് പുറേ ിറ ി. കനകഹാല ദ െന
കു െ ടു ു മ ില് േനാ ി. ശാ യായിരി ുവാന് ൈക െകാ ് ആംഗ ം
കാ ിെ ാ ് ദ മഹാരാജാവ് തലയാ ി. സാരമി , ന ള് നാെള േയാഗം
േചരു ു േ ാ.
“മഹാരാജന് നമു ് സമയം നഷ്ടമായിെ ാ ിരി ുകയാണ്.”
കനകഹാല പറ ു. “നീലകണ്ഠന് ഉടന്തെ അേ ഹ ിന്െറ ചുമതലകള്
ഏെ ടുേ തു ്.”
“കനകഹാല അേ ഹ ിന് സാവകാശം നല്കണം. ഇ തയും കാലം ന ള്
കാ ിരു ിേ . കുറ ദിവസം കൂടി ൈവകിയതുെകാ ് യാെതാ ും
തകര് ുവീഴാന് േപാകു ി !”
പര് േതശ രന് ഉടന് എഴുേ നി ു. ദ നുേനെര തലകുനി െകാ ്
അേ ഹം പറ ു. “അ യുെട സ തേ ാെട എനി ു േപാകാേമാ? ഒരു
കിരാതെന വിദ പഠി ി ു തിേന ാള് ഉപരിയായി പല പധാനകാര ളം
എന്െറ ശ കാ ുകിട ്.”
“പര് േതശ രന്, അേ ഹെ ുറി ് താ ള് ആദരേവാെട
സംസാരി ണം.” കനകഹാല മു റിയി നല്കി. “അേ ഹം നീലകണ്ഠനാണ്.”
“യഥാര് േന ളിലൂെട ന െള അത് േബാധ െ ടു ിയാല് മാ തേമ
അേ ഹെ ുറി ് ഞാന് ആദരപൂര് ം സംസാരി ുകയു .” പര് േതശ രന്
മുറുമുറു ു. “േന െള മാ തേമ ഞാന് ആദരി ുകയു . മെ ാ ിേനയും
ഞാന് ആദരി ുകയി . അതാണ് ശീരാമേദവന് അരുളിയ അടി ാന ത ം.
ന ുെട കര് ം മാ തമാണ് പധാനം. ന ുെട ജ മ . ന ുെട ലിംഗമ .
നി യമായും ന ുെട കഴു ിന്െറ നിറമ . ന ുെട സമൂഹം മുഴുവനും
േമ യുെട അടി ാന ിലാണ് നിര് ചി െ ി ത്. ഭവതി അതു
മറ ുേപാേയാ?”
“മതിയാ ുക.” ദ ന് ശബ്ദമുയര് ി. “നാം നീലകണ്ഠെന
ബഹുമാനി ു ു. അതിനര് ം എ ാവരും അേ ഹെ
ബഹുമാനി ണെമ ാണ്!”
*സമയം അള ു തിനു സംവിധാനമായിരു ു പഹാരദീപം.
വികര്മര്
ദുര്വിധിയുെട വാഹകര്

ആറ്

ശിവന് നിര്േ ശി തുേപാെല ന ി ഉദ ാന ില് കുറ കെലയായി നി ു.


നൃ േവദിെയ ഉദ ാന ില്നി ് േവര്തിരി ിരു േവലി ുപി ിേല ് ശിവന്
നട ു െച ു. നി ബ്ദമായ ആ നൃ േവദി ക േ ാള് തന്െറ സ ാമി ്
അവിെട ആെരയും കാണാന് സാധി ുകയിെ ്ന ി ് മന ിലായി. എ ിലും
പതീ ാപൂര് ം ശിവന് സതി ുേവ ി അവിെട കാ ുനി ു. അവിെട
കാ ുനി േ ാള് ഇ വിെട നൃ പരിശീലനം ഉ ാകിെ ് ശിവനു
മന ിലായി. തീര് ും നിരാശനായ ശിവന് നി ബ്ദനായി ന ിയുെട
അടുേ ു നട ു.
“ പേഭാ, ആെര ിലും വ ി േ ാെയ ് ഞാന് െച ്
േനാ ിയി വരേണാ?” ന ി ആ ാര് തേയാെട േചാദി .
“േവ ന ി. അതു മറ ുകള.”
ആ വിഷയം മാ ാന് ശമി െകാ ് ന ി പറ ു “ പേഭാ അേ ്
വിശ ു ു ാകും. നമു ് അതിഥി മ ിര ില് െച ് ആഹാരം കഴി ാേലാ?”
“േവ എനി ീ നഗരം കുറ കൂടി ക ാല് െകാ ാെമ ു ്.”
നഗര ില്െവ ് സതിെയ ക ുമു ാന് വിധി തനി ് അവസരം നല്കുെമ ു
പതീ യില് ശിവന് പറ ു. “നമു ് രജത പേദശെ ഭ ണശാലയില് ഒ ു
കയറി േനാ ിയാേലാ?”
“എ ില് ഗംഭീരമായിരി ും.” െകാ ാര ിെല അതിഥി മ ിര ില്
വിള ിയിരു ബാ ണസ ാധീനമു സസ ാഹാരം െവറു ിരു ന ി
പു ിരിേയാെട പറ ു. തിയ ാരുെട പരു ന് ഭ ണശാലകളില്
എരിവു മാംസാഹാരം ന ി ിേ ാള് കി ാറി ായിരു ു.

“പറയൂ, പര് േതശ രന് എ ാണു കാര ം?” ദ ന് േചാദി .


“െപെ ി െന ഒരു േയാഗം വിളി കൂേ ിവ തില് േഖദി ു ു
മഹാരാജന്. പേ , എനി ിേ ാള് അസ ജനകമായ ഒരു വിവരം ലഭി ി ്.
അ ുമായി അതു പ ുെവ ുവാന് എനി ാ ഗഹമു ്.”
“ശരി അെത ാണ്?”
“ശിവന് പശ്ന ള ാ ി തുട ിയിരി ു ു.”
“നീലകണ്ഠെനതിരായി നി ള്െ ാണ് പറയാനു ത്?” അത്
അംഗീകരി ാ മ ില് ക രു ിെ ാ ് ദ ന് മുര ു. “നെ
ര ി ാനാണ് നീലകണ്ഠന് വ ി െത ് താ ള്െ ുെകാ ്
വിശ സി ാന് കഴിയു ി ?”
“രാജന്, ശിവേനാടു എന്െറ കാഴ്ച ാടിന് ഇതുമായി യാെതാരു
ബ വുമി . കഴിയുെമ ില് ഞാന് പറയു ത് അ ് ദയവായി േകള് ണം.
ശിവന് ഇ െല ഉദ ാന ില് നില് ു ത് േചനാര്ധ ജന് ക ുവേ ത.”
“േചനാര്ധ ജന് ഇവിെട എ ി ഴിേ ാ?”
“ഉ ് രാജന്. മെ ാള് അേ ഹം അ െയ മുഖം
കാണി ാനിരി ുകയാണ്.”
“ആെ , േചനാര്ധ ജന് എ ാണ് ക ത്?”
“നീലകണ്ഠേനാട് അേ ഹ ിനും വലിയ ആരാധനയാണ്. അതുെകാ ്
അേ ഹ ിന് ശിവേനാട് പേത കി ് വിേരാധ െളാ ുമിെ ് നമു ്
വിശ സി ാം.”
“ശരി. താ െള ഞാന് വിശ സി ു ു. നീലകണ്ഠന് എ ുെചയ്തുെവ ാണ്
അേ ഹം കെ ിയി ത്?”
“ശിവന് ഉദ ാന ില് നൃ ം െച ത് അേ ഹം കെ ി.”
പര് േതശ രന് പറ ു.
“അതുെകാ ?് നൃ ം െച തിെന വില ിെ ാ ് ഞാനറിയാ ഒരു
നിയമം ഇവിെടയുേ ാ?”
“മഹാരാജന് ദയവായി എെ തുടരാനനുവദി ൂ. ശിവന് നൃ ം
െച േ ാള് സതി അതില് ലയി തുേപാെല ഇരി ായിരു ു.”
െപെ ് മഹാരാജാവിന്െറ കൗതുകം വര് ി . അേ ഹം മുേ ാ ് അ ം
കുനി ുെകാ ് േചാദി “എ ി ?് ”
“സതി ശരിയായവിധം തെ െപരുമാറി. ശിവന് കുമാരിേയാട് കൂടുതല്
അടു ം കാണി ാന് ശമി േ ാള് സതി അവിെടനി ു േപായി. സതി േപായ
ഉടെന ശിവന് എേ ാ പിറുപിറു ു ത് േചനാര്ധ ജന് േകള് ുകയു ായി.”
“ആെ , അേ ഹം ഏ ാണ് മ ി ത്?”
“അേ ഹം മ ി ത് – പരിശു മായ തടാകേമ അവെള ലഭി ാന് എെ
സഹായി ൂ. ഇനിെയാരി ലും നിേ ാട് ഞാന് മെ ാ ും േചാദി ുകയി !”
ദ ന് ആ ാദവാനായി കാണെ . “നീലകണ്ഠന് സത മായും എന്െറ
മകെള പണയി ു ുെവ ാേണാ താ ള് ഉേ ശി ു ത്?”
“മഹാരാജന്, ഈ രാജ െ നിയമ ള് മറ ുകളയാന് അേ ു
സാധി ി .” ഭയചകിതനായ പര് േതശ രന് ഉറെ പറ ു “സതി ു
വിവാഹം കഴി ാനാവിെ ് അേ റിയാമേ ാ?”
“നീലകണ്ഠന് സതിെയ വിവാഹം െച ാനുേ ശി ുകയാെണ ില് ഭൂമിയിെല
ഒരു നിയമ ിനും അേ ഹെ തടയാനാവി .”
“മഹാരാജന് എേ ാടു മി ൂ. നിയമവാഴ്ചയാണ് ന ുെട
സംസ്കാര ിന്െറ അടി ാനശില. നെ നാമാ ി തീര് ു ത് ആ
സംസ്കാരമാണ്. ച വംശികേള ാള ം നാഗ ാെര ാള ം നെ
മിക വരാ ു ത് അതാണ്. ശീരാമേദവന് േപാലും നിയമ ിന്
അതീതനായിരു ി . പിെ െന ഈ കിരാതെന അതിലും പധാനെ വനായി
കണ ാ ാന് കഴിയും?”
“സതി സേ ാഷവതിയായിരി ു ത് കാണുവാന് നി ള്
ആ ഗഹി ു ിേ ?” ദ ന് േചാദി . “മെ ാരു കാരണം മൂലം അവള്
പാര് തിെയ ും അറിയെ ടു ു. താ ള െട വളര് ുപു തിയാണ് എ
കാരണ ാല്. ഒരി ല്കൂടി അവള് സേ ാഷം കെ ു തില് അേ ു
താ ര മിേ ?”
“എനി ു പിറ ാെത േപായ മകെള േപാെലയാണ് സതിെയ ഞാന്
സ്േനഹി ു ത് പേഭാ,” ക കളില് അപൂര് മായി മാ തം പത െ ടു
വികാരപാരവശ േ ാെട പര് േതശ രന് പറ ു. “നിയമലംഘനെമാഴിെക
മെ ും ഞാന് അവള് ുേവ ി െച ം.”
“അതാണ് താ ള ം ഞാനും ത ിലു വ ത ാസം. സതി ുേവ ി നിയമം
ലംഘി ുവാന് എനി ു വിഷമമി . അവള് എന്െറ മകളാണ്. എന്െറ ര വും
മാംസവുമാണവള്. ഇേ ാള്തെ അവള് ഒ നവധി അനുഭവി കഴി ു. അവെള
സേ ാഷി ി ുവാനായി എെ ിലും വഴി കെ ുവാന് കഴി ാല് ഞാനതു
െച ം. അതിന്െറ പത ാഘാതം എ ുമാകെ !”

രജത പേദശെ കേ ാള ിനടു ് കുതിരകെള െക ിയിടു ല ്


ശിവനും ന ിയും കുതിരകെള െക ിയി . മു ില് നട ന ി ശിവെന
തനിേ െറ ഇഷ്ടെ ഒരു ഭ ണശാലയിേല ് നയി . പുതുതായി പാകം
െചയ്ത മാംസാഹാര ിന്െറ ഗ ം കഴി ര ുദിവസമായി െകാ ാര ിെല
അതിഥിമ ിര ില് നി ുകി ിയിരു ഭ ണ ില് തൃപ്തനാവാതിരു
ന ി ് ഗൃഹാതുരമായ വിശ ാ ി. എ ാല് ഭ ണശാലയുെട ഉടമ അവെര
അതിന്െറ കവാട ില് തട ു.
“സേഹാദരാ, എ ാണ് പശ്നം?” ന ി േചാദി .
“സേഹാദര ാെര വളെര െദ മു ്. ഇ വണ ഞാനും മതപരമായ
െനായ ു േനാ ിരി ുകയാണ്.” ഭ ണശാലയുെട ഉടമ തന്െറ കഴു ിെല
മണിമാലയിേല ് ചൂ ി ഭവ തേയാെട പറ ു. “മതപരമായ ചി കള് െകാ ു
നട ു ആള കള് ് മാംസം വിള ാന് എനി ു പാടി എ കാര ം നി ള് ു
മന ിലാവുമേ ാ.”
ന ി അദ്ഭുതേ ാെട പതിവചി “പേ , ഞ ളിലാരാണ്
മതപരമായ…..”
ബാ ി പറയു തില്നി ും അയാെള തട ുെകാ ് ശിവന് തന്െറ
കഴു ില് െക ിയ മണികള് െകാരു ആവരണ ിേല ്ക കാണി . ന ി
തലകുലു ി ശിവന്െറ പി ാെല ഭ ണശാല ു പുറേ ിറ ി.
“ പേഭാ, ഇത് മതപരമായ െനായ ുകള െട കാലമാണ്.” ന ി വിശദീകരി .
“അേ ് ഇവിെട എവിെടെയ ിലും നില് ാന് കഴിയുേമാ? വലതുഭാഗെ
െതരുവില് ന ഭ ണം കി ഭ ണശാലകള ്. അവിെട െനായ ി ാ
ആള കള് നട ു ഭ ണശാലകള േ ാെയ ് േനാ ിയി ് ഞാന്
മട ിവരാം.”
ശിവന് തലകുലു ിെ ാ ് സ തി . ന ി തിര ി ് േപായേ ാള്, ശിവന്
ചു െമാ ് നിരീ ി . ഭ ണശാലകള ം മ പീടികകള ം നിര ുകിട ു
തിര ുപിടി കേ ാളേക മായിരു ു അത്. നിരവധി ആള കള്
ഉ ായിരു ി ം വ ാപാര ിന്െറ വന്േതാതിലു തിര ു ായിരു ി ം ആ
െതരുവില് അ തവലിയ ശബ്ദേകാലാഹലെമാ ുമി ായിരു ു. ഒെരാ
ക വട ാരന് േപാലും പീടിക ുപുറ ിറ ി തന്െറ
വ ാപാരവസ്തുവിെന ുറി ് ഉറെ വിളി കൂകിയിരു ി . വളെര സൗമ മായി
യാെതാരു തകരാറുമി ാ വിധം മര ാദേയാെടയാണ് ആവശ ാര്
സംസാരി െകാ ിരു ത്. വിലേപശല്േപാലും അ െനയായിരു ു.
േകാലാഹലം നിറ ഞ ള െട മലനാ ിെല
കേ ാള ിലായിരു ുെവ ില് ഈ മര ാദ ാരായ വി ികള് ് ഒരു ക വടവും
നട ാന് സാധി ുകയി !
െമലൂഹ ാരുെട വിചി തമായ ആചാര ളിലും പവൃ ികളിലും
അലി ുേപായ ശിവന് പ ണ ിെല വിളംബര ാരന്െറ ഉ ിലു
വിളംബരം തന്െറ െതാ പുറകിെല ു തുവെര േക ിരു ി .
“വികര്മനാരികള െട േഘാഷയാ ത വരു ു. വഴി മാറുക.”
അദ്ഭുതംെകാ ് ശിവന് തിരി ുേനാ ിയേ ാള് ന ഉയരമു ഒരു
െമലൂഹന് തിയന് തെ ഉ േനാ ു ത് ശിവന് ക ു. “ഒരു വശേ ്
ഒെ ാതു ിനില് ാേമാ പേഭാ? പാര് ന ായി വികര്മ നാരികള െട ഒരു
േഘാഷയാ ത ഉടന്തെ ഇതിലൂെട കട ുവരു തായിരി ും.”
വിളംബര ാരന്െറ സ രവും െപരുമാ വും േചാദ ംെച ാനാവാ വിധം
ഹൃദ മായിരു ു. പേ , ശിവന് വലിയ ധാരണകെളാ ുംതെ ഇ ായിരു ു.
വിളംബര ാരന് ശിവേനാട് വഴിമാറാേമാ എ ു േചാദി ുകയായിരു ി ,
പറയുകയായിരു ു. ആ േഘാഷയാ ത കട ു േപാകുേ ാള് ശിവന് അ ം
പുറകിേല ു നീ ി. അേ ാള് ന ി പതുെ ശിവന്െറ ൈകയില് ഒ ു െതാ .
“ പേഭാ ഞാെനാരു ന ഭ ണശാല ക ുപിടി ിരി ു ു.” ആ ാദപൂര് ം
ന ി പറ ു. “അവിെട എനിേ വും പിയെ വിഭവ ള ്.
കുറ േനരംകൂടി അത് തുറ ിരി ും. നമു ് കഴി ാനായി ഒരുപാട് വിഭവ ള്
അവിെടയു ്.”
ശിവന് ഉറെ െപാ ി ിരി . “ഇവിടെ ഒെരാ ഭ ണശാലയില് നിന്െറ
വിശ ശമി ി ുവാന് പ തയും ഭ ണമു ് എ കാര ം അദ്ഭുതകരം
തെ !”
ശിവന് പുറ ു ത ിയേ ാള് ന ി സേ ാഷപൂര് ം ചിരി .
അവര് ആ െതരുവിേല ു നട ു തിനിടയില് ശിവന് േചാദി “ആരാണീ
വികര്മ നാരികള്?”
“ പേഭാ” ന ി പറ ു “മുന്ജ ിെല ദുഷ്െചയ്തികള് ് ഈ ജ ില്
ശി യനുഭവി ു വരാണ് വികര്മര്. അതുെകാ ് ഈ ജീവിതം അ േ ാെട
ജീവി തീര് ു േതാെടാ ം, അഭിമാനപൂര് ം വര് മാനകാല യാതനകള്
അനുഭവി തീര് ണം. ഇ െന മാ തേമ മുന്ജ പാപ ില് നി ും സ ം
കര് െ അവര് ് േമാചി ിെ ടു ാനാവൂ. വികര്മപുരുഷന്മാര് ും
അവരുേടതായ പായ ി മാര് ള ്. സ് തീകള് ് അവരുേടതായ മെ ാരു
മാര് വും.
“ന ള് ഇേ ാള് നട െതരുവിലൂെട വികര്മനാരികള െട ഒരു േഘാഷയാ ത
കട ുേപായേതയു . പൂജ അവരുെട പായ ി ചി യുെട ഭാഗമാേണാ?”
ശിവന് േചാദി .
“അെത പേഭാ. വികര്മനാരികള് പി ുടേര തായ നിരവധി ച ള ്.
മായാചന ിനായി എ ാ മാസവും അവര് അ ിേദവേനാട് പാര് ി ണം.
പേത കം നിഷ്കര്ഷി ഒരു പൂജയിലൂെടയാണ് അവര് അ ിശു ി
ൈകവരു ു ത്. ഈ ദുര്വിധി മ വരിേല ു പടരാതിരി ു തിനായി ഈ
സ് തീകള് ് വിവാഹം നിഷി മാണ്. അവരുെട നിത ജീവിതവുമായി
ബ മി ാ , അവരുമായി യാെതാരു ബ വുമി ാ ആെരയും അവര്
െതാടാന് പാടു ത . എനി റിയാ നിരവധി നിയമ ള് േവെറയുമു ്.
അേ ു താ ര മുെ ില് അ ിേദവന്െറ േ ത ിെല
പ ിതേ ശഷ്ഠേനാട് നമു ീ കാര ള് േചാദി മന ിലാ ാം. വികര്മെര
കുറി ് അേ ഹ ിന് വിശദീകരി ാന് കഴിേ ും.”
“ഇ . എനി ിേ ാള് പ ിതെര േനരില്കാണാന് താ ര മി .” ശിവന്
പു ിരി െകാ ് പറ ു. “മുഷിവു ാ ു , ദുര് ഗഹമായ ത ശാസ് ത
സംഹിതകളായിരി ും അേ ഹം എ ില് കു ിെ ലു ുക. പേ , ഒരു കാര ം
പറയണം. വികര്മര് മുന്ജ ില് പാപം െചയ്തുെവ ് ആരാണ്
നി യി ു ത്?”
“അവരുെട കര് ം തെ .” േനാ ില് എ ാം വ മാ ിെ ാ ് ന ി
പറ ു. “ഉദാഹരണ ിന് ഒരു സ് തീ ചാ ി ് ജ ം നല്കു ു എ ു
കരുതുക. മുന്ജ ില് അവള് െകാടും പാപെമാ ും െചയ്തി ിെ ില് പിെ
എ ിനവെള ഇ െന ശി ി ണം? അെ ില് ഒരാള് ് മാറാേരാഗം
പിടിെപടുകേയാ, വാതം േകാ കേയാ െചയ്തുെവ ് കരുതുക മുന്ജ ില്
എെ ിലും പാപം െച ാെത അയാള് ി െനെയാരു ശി കി േമാ?”
“എനി ത് വളെര അപഹാസ മായി േതാ ു ു. ഗര്ഭിണിയായിരു
സമയ ് േവ ത പരിചരണവും ശ യും െകാടു ാതിരു ാല് കു ്
ചാ ി യായി ീരാം. അെ ില് മെ െ ിലും േരാഗമാകാം. അതിന് കാരണം
മുന്ജ ിെല പാപ ിനു ശി യാെണ ് നമുെ െന നിര് യി ാന്
കഴിയും?”
ശിവന്െറ പസ്താവന േക ് സ്തബ്ധനായിേ ായ ന ി
പതികരണ ിനായി വാ ുകള് ുേവ ി പരതി. െമലൂഹനായിരു അയാള്
ജ ജ ാ ര ളായി തുടര് ുേപാകു താണ് കര് ം എ ു വിശ സി
േപാ ു. അയാള് പതിെയ മ ി : “ പേഭാ, നിയമമാണ്….”
“ശരി, സത ം പറയെ . ഇതു തീര് ും അന ായമായ ഒരു നിയമമായി ാണ്
എനി ുേതാ ു ത്.”
െമലൂഹയിെല ഏ വും അടി ാനപരമായ ആശയ ളിെലാ ് ശിവന്
മന ിലായി ിെ റി േ ാള് ന ിയുെട മുഖ ് നിരാശ പടര് ു. എ ാല്
ശിവന് പറ കാര ം എതിര് ാന് ഭയമു ായിരു തിനാല് തന്െറ അഭി പായം
അയാള് മന ില്തെ സൂ ി . ഇ െനെയാെ യാെണ ിലും ശിവന്
അയാള െട സ ാമിയായിരു ു.
നിരാശനായ ന ിെയ ക േ ാള് ശിവന് അയാള െട പുറ ് പതുെ
ത ിെ ാ ് പറ ു “ന ീ, അെതന്െറ അഭി പായം മാ തമാണ്. ഈ നിയമം
ജന ള് ുേവ ി പവര് ന മമാെണ ില് അതിെലെ ിലും യു ി
കാണുെമ ് എനി ുറ ്. ചില ഘ ളില് നി ള െട സമൂഹം വിചി തമായ
ഒ ാെണ ് എനി ു േതാ ിയി ്. എ ിലും ഞാനി ുവെര ക തില് ഏ വും
സത സ രും മര ാദ ാരുമായ ആള കളാണ് െമലൂഹ ാര്.”
ഒരു പു ിരി ന ിയുെട മുഖ ് മട ിെയ ിയതും, വളെര പധാനെ
ഒരു പശ്നം അയാെള ബാധി തും ഒരുമി ായി. അയാെള തളര് ി ഴി
വിശ ്! ഒരു ദൗത ിേലര്െ തുേപാെല ഭ ണശാലയിേല ു പേവശി
അയാള െട പുറകില് ശിവന് അട ി ിടി ചിരിയുമായി പതുെ
നട ായിരു ു.
അ ം അകെല പധാനപാതയിലൂെട വികര്മനാരികള െട േഘാഷയാ ത
നി ബ്ദമായി കട ുേപായി. അവര് ധരി ിരു നീളന് അംഗവസ് ത ള്
പരിശു മായ നീല ായ ില് മു ിെയടു വയായിരു ു.
പായ ി ിന്െറ ഭാഗമായി അവര് തലകുനി പിടി ിരു ു. അ ിഭഗവാനു
സമര് ി ുവാനു സാധന ളായിരു ു അവരുെട
പൂജാപാ ത ളിലു ായിരു ത്. സ തേവ ശാ മായ ആ കേ ാളം ആ പാവം
സ് തീകള് കട ുേപായേ ാള് തീര് ും നി ബ്ദമായി. ആ േഘാഷയാ ത ു
നടുവില് ശിവന് കാണാ വിധം തലകുനി പിടി ്, നീല നിറ ിലു
അംഗവസ് തം ധരി െകാ ് ആപാദചൂഢം മറ ,് നി ഹായതയുെട
അ ാര് മുഖവുമായി സതിയുെട പരിത മായ രൂപം നട ുനീ ി.
“ പേഭാ, ന ള് എവിെടയാണ് പറ ുനിര് ിയത്?” പിേ ദിവസം രാവിെല
ശിവനും ന ിയും ദ രാജാവിന്െറ സ കാര മുറിയിെല ഇരി ിട ളില്
ഉപവിഷ്ടരായി ഴി േ ാള് അേ ഹം േചാദി .
“രാമരാജന് വരു ിയ മാ െള ുറി ം വിമത ാരായ ബാ ണെര
എ െന പരാജയെ ടു ി എ തിെന ുറി മാണ് ന ള് ചര്
െച ാനിരു ത്, മഹാരാജന്.” ശിവന് പതിവചി .
“അത് ശരിയാണ്.” ദ ന് പറ ു. “രാമരാജന് വിമതരായ ബാ ണെര
പരാജയെ ടു ി. എ ാല് അേ ഹ ിന്െറ കാഴ്ച ാടില് പശ്നം അതിലും
ആഴമു തായിരു ു. ചില ബാ ണര് നിയമ ള് അനുസരി ിരു ി
എ തായിരു ി പശ്നം. ഒരു മനുഷ ന്െറ സ ാഭാവികമായ കര് വും സമൂഹം
അവെന െച ാനായി നിര്ബ ി ിരു കര് വും ത ിലു ൈവരു ം.”
“അ ് പറയു ത് എനി ു മന ിലാകു ി .”
“ഞാന് വിശദീകരി ാം. വിമത ാരായ ബാ ണരുെട പധാന പശ്നം
എ ായിരു ുെവ ് അേ റിയാേമാ? അവരില് ചിലര് ് തിയെരേ ാെല
ഭരണം നട ണം. ചിലര് ് ൈവശ ാരായി മാറി വ ാപാരം നട ി
ആര്ഭാടമായി ജീവി ണം. അേതസമയം അവരുെട ജ ം ബാ ണ
വംശ ിലായിരു ു.”
“പേ ബാ ണരാകുവാനു േയാഗ ത ായി ആള കള് വിവിധ
പരീ ണ ള് അതിജീവി ണെമ ായിരു ുവേ ാ ബ േദവന്
നിഷ്കര്ഷി ിരു ത്?” ശിവന് പറ ു.
“അത് ശരിയാണ് സ ാമി. കാല കേമണ ഈ െതരെ ടു ് രീതി ്
അതിന്െറ സത സ ത നഷ്ടമായി. ബാ ണരുെട മ ള് ബാ ണരായി
തീര് ു. തിയ ാരുെട കു ികള് തിയരായി. അ െന, ഔപചാരികമായ
ആ െതരെ ടു ് പ കിയ ഇ ാതായി. ഒരു പിതാവ് സ ം മകന് അേത
ജാതിയില്െപ ആളായി െ വളര് ു വലുതാവണെമ ു േമാഹി . അേതാെട
ജാതിവ വ കൂടുതല് ശ മായി.
“ ബാ ണനാവാനു എ ാ േയാഗ തകള മുെ ിലും ശൂ ദകുല ില്
ജനി ഒരു കു ി ് അതിനു അവസരമി ാതായി എ ും ഇതിനര് മുേ ാ?”
ശിവന് േചാദി .
“ഉ ് ശിവന്.” പര് േതശ രന് ശിവേനാട് ആദ മായി സംസാരി .
പര് േതശ രന് തേ ാട് വാ ല ം കാണി ുകേയാ പേഭാ എ ് സംേബാധന
െച കേയാ െചയ്തിെ ് ശിവന് മന ിലാ ി. “രാമരാജന്െറ കാഴ്ച ാടില്
മികവിന്െറ അടി ാന ില ാെത കാര ള് നി യി ു ഏത്
സമൂഹ ിനും ിരതയു ാവി . ഒരു വ ിയുെട ജാതി അയാള െട
കര് ിന്െറ അടി ാന ിലായിരി ണെമ ും അ ാെത ജ ിന്െറ
അടി ാന ിലായിരി രുെത ും ശീരാമേദവന് വിശ സി . അത് ആ
വ ിയുെട ലിംഗ ിന്െറ അടി ാന ിലുമായിരി രുത്. മെ ാരു
പരിഗണനയും അതിേല ് കട ു വരാന് പാടി .”
‘’അത് വളെര ന സി ാ മാണ്. പര് േതശ രന്.” ശിവന് അഭി പായെ .
“പേ , അെത െന പേയാഗ ില് വരു ാന് സാധി ും?
ബാ ണകുടുംബ ില് ജനി ഒരു കു ി ് ശൂ ദ കുടുംബ ില് നി ് ജനി
കു ിയില്നി ് വ ത സ്തമായ ജീവിത സൗകര ള് ലഭി ാം. അതുെകാ ് ആ
കു ി ശൂ ദന്െറ കു ിേയ ാള് പതിഭ കുറ താെണ ില്േപാലും
ബാ ണനായി െ വളര് ു വലുതാവും. ഇത് ശൂ ദ കുടുംബ ില് ജനി
കു ിേയാടു കാണി ു അനീതിയേ ? ഇവിെട എവിെടയാണ് മികവിന് ാനം?”
“അവിെടയാണ് ശീരാമേദവന്െറ പതിഭാവിലാസം പകടമായത്, ശിവന്.”
പര് േതശ രന് പു ിരി . “ ശീരാമന് ധീരനായ ൈസന ാധിപനും, ബു ിമാനായ
ഭരണാധികാരിയും, നീതിേബാധമു ന ായാധിപനുമായിരു ു. എ ാല് ഒരു
വ ിയുെട കര് െ നി യി ു ത് അയാള െട കഴിവുകള് മാ തമാെണ
സി ാ മായിരു ു ശീരാമന്െറ ഏ വും മഹ ായ ൈപതൃകം. ആ
സംവിധാനമാണ് െമലൂഹെയ െമലൂഹയാ ി ീര് ത് – ചരി ത ിെല ഏ വും
മഹ ായ രാഷ് ടം.”
“പര് േതശ രന്, അതില് േസാമരസം വഹി പ ിെന നമു ് വിലകുറ ്
കാണാനാവി .” ദ ന് പറ ു. “എ ാവര് ും േസാമരസം നല്കുക
എ തായിരു ു ശീരാമഭഗവാന്െറ ഏ വും മഹ ായ പവൃ ി. ഈ
അമൃതാണ് െമലൂഹന് സമൂഹെ ഈ പപ ിെല ഏ വും മികവു താ ി
തീര് ു ത്. അസാധാരണവും പൂര് തേയാടടു ുനില് ു തുമായ ഈ
സമൂഹെ വാര്െ ടു ുവാനു കഴിവ് നമു ് നല്കിയത് േസാമരസമാണ്.”
“ മി ണം മഹാരാജന്,” പര് േതശ രന് തന്െറ േനര് ്
തിരിയു തിനുമുന്പ് ശിവന് േചാദി “പേ , രാമരാജന് ാപി ആ
സംവിധാനം എ ായിരു ു?”
“ലളിതമാണത്.” പര് േതശ രന് പറ ു. “ന ള് പരസ്പരം
സ തി തുേപാെല ഒരു വ ിയുെട േശഷിയുെടയും കര് ിന്െറയും
അടി ാന ില് ജാതി നി യി ു താണ് ഏ വും മിക സമൂഹം അ ാെത
മ പരിഗണനകള െട അടി ാന ില് നിര് ി െ ടു ത . ഇത്
ഉറ വരു ു ഒരു പാേയാഗിക സംവിധാനമാണ് ശീരാമന് സൃഷ്ടി ത്.
െമലൂഹയില് ജനി ു കു ികെളെയ ാം ഈ രാജ ം ദെ ടു ു ു. ഇത് വളെര
ചി യായി നട ു ുെവ ് ഉറ വരു ുവാനായി മയ്ക എ േപരില് ഒരു
ആതുരശു ശൂഷാനഗരം രാജ ിന്െറ ഏ വും െത ുഭാഗ ് അതായത്
നര് ദാനദിയുെട െതാ വട ുഭാഗ ് നിര് ി ുകയു ായി. എ ാ
ഗര്ഭിണികള ം അവിടെ പസവശാലയില് െച ് പസവി ണമായിരു ു.
ഗര്ഭിണികള് ാെത മ ാര് ും അവിെട പേവശനമി ായിരു ു.”
“മ ാര് ും? അവരുെട ഭര് ാ ാര് ും ര ിതാ ള് ും
പേവശനമി ായിരുേ ാ?” ശിവന് േചാദി .
“ഒരു വിഭാഗ ിന ാെത മ ാര് ും ആ നിയമ ില് ഇളവി . ഏകേദശം
മു ൂറു വര്ഷ ള് ു മുന്പാണ് അതിന് അംഗീകാരം ലഭി ത്. അഭിജാത
കുടുംബ ളിെല സ് തീകള െട ഭര് ാ ാര് ും മാതാപിതാ ള് ും അവിെട
പേവശി ുവാന് അനുവാദമു ്.” രാമരാജന്െറ നിയമസംവിധാന ില് മായം
േചര് തിെന പതി തനി ു ശ മായ ഭി ാഭി പായം പകടി ി ു
വിധ ില് ഉ ിലാണ് പര് േതശ രന് പതികരി ത്.
“അേ ാള് മയ്കയിെല ഗര്ഭിണികള െട ചുമതല ആര് ാണ്?”
“ പസവാലയ ിെല േസവകര് ്. വിദഗ് പരിശീലനം
ലഭി വരാണവര്.”പര് േതശ രന് തുടര് ു. “ഒരി ല് കു ി ജനി കഴി ാല്,
ആണായാലും െപ ായാലും അതിെന ആഴ്ചകേളാളം മയ്കയില്തെ
സൂ ി ും. അേതസമയം അതിന്െറ അ തിരിെക വീ ിേല ു േപാവും.”
“കു ിെന ൂടാെത?” ശരി ും അദ്ഭുതപരത നായ ശിവന് േചാദി .
“അെത.” ഇെതാരു സ ാഭാവികമായ കാര െമ മ ില് െചറുതാെയാ ു മുഖം
ചുളി െകാ ് പര് േതശ രന് പറ ു.”ആ കു ിെയ മയ്കയിെല
ഗുരുകുല ില് പാര് ി ും. രാജ ം കു ികള് ായി നിര് ി വിദ ാലയമാണത്.
ഓേരാ കു ി ും ഒെരാ രീതിയിലു വിദ ാഭ ാസമാണ് ലഭി ു ത്. രാജ ്
ലഭ മായ സൗകര െള ാം ഉപേയാഗി െകാ ായിരി ും ആ കു ് വളരുക.”
“കു ികേളയും അവരുെട മാതാപിതാ െളയും സംബ ി േരഖകള്
അവിെട സൂ ി ാറുേ ാ?”
“തീര് യായും അവര് സൂ ി ാറു ്. പേ ആ േരഖകെള ാം
പരമരഹസ മായി ാണ് സൂ ി ിരി ു ത്. മയ്കയിെല
േരഖാസൂ ി കാരന്െറ ചുമതലയിലാണത് സൂ ി ിരി ു ത്.”
“ഗുരുകുല ിലു വര്േ ാ രാജ ിന്െറ മ പേദശ ളിലു വര്േ ാ
അതിെന ുറി ് അറിയിെ േ അതിനര് ം?” ശിവന് യു ി നിര ി.
“അ െന ഏതു കുല ില് ജനി വനായാലും ബാ ണെനേ ാ ശൂ ദെനേ ാ
ഉ വ ത ാസമി ാെത ഗുരുകുല ില് ഒരു േപാെലയു പരിഗണനയേ
ലഭി ുക?”
“അെത.” പര് േതശ രന് പു ിരി . ആ സംവിധാനെ പതി അേ ഹം
അഭിമാനംെകാ ു. “കു ികള് കൗമാര പായ ിെല ുേ ാള് അവര് ്
േസാമരസം നല്കും. അേതാെട എ ാ കു ികള് ും സമാനമായ അവസരം
ലഭി ും. പതിന ാം വയ ില് താരുണ ിെല ു േതാെട അവര് ്
വിശദമായ ഒരു പരീ യു ാകും. ഈ പരീ യുെട ഫല ിന്െറ
അടി ാന ിലാണ് ഓേരാ കു ി ും ഏതു വര് മാണ് അെ ില് ജാതിയാണ്
നല്േക ത് എ ു തീരുമാനി ു ത്. ബാ ണന്, തിയന്, ൈവശ ന്,
ശൂ ദന്.”
അേ ാള് കനകഹാല ആ സംഭാഷണ ിനിടയിേല ് കട ു കയറി. “പിെ
ഓേരാ കു ി ും ജാത ാധിഷ്ഠിതമായ പരിശീലനം നല്കും. അവര് പിെ
അവരുെട വര്ണെ പതിനിധീകരി ു നൂല്ബ ം അണിയു ു.
ബാ ണര് ു െവ നിറ ിലു ത്, തിയര് ് ചുവ ്, ൈവശ ര് ് പ ,
ശൂ ദര് ് കറു ്. തുടര് ് അവെര ബ െ വിദ ാലയ ളിേല ് അയ ു ു.”
“അതുെകാ ാണ് ഇവിടെ ജാതിവ വ െയ വര് ാ ശമെമ ്
വിളി ു ത്. അേ ?” ശിവന് േചാദി . “വര്ണം എ ാല് നിറം എ േ ?”
“അെത പേഭാ.” കനകഹാല പു ിരി . “താ ള് ് ന
നിരീ ണപാടവമു ്.”
കനകഹാലെയ ചൂളി ു വിധം േനാ ി പര് േതശ രന് തുടര് ു “അെത,
ഊഹി ാന് വളെര പയാസമുെ ാരു കാര ം.”
ആ മു െവ വര് മാനം അവഗണി ് ശിവന് േചാദി “അേ ാള്
അതിനുേശഷം എ ു സംഭവി ും?”
“കു ികള് ു പതിനാറു വയ ാകുേ ാള് അവെര ആവശ െ ടു
സ ജാതിയില് െപ മാതാപിതാ ള് ് നല്കും. ഉദാഹരണ ിന് ഏെത ിലും
ബാ ണരായ മാതാപിതാ ള് ഒരു കു ി ുേവ ി അേപ നല്കിയാല്
മയ്കയില്നി ും തിരെ ടു ു കു ിെയ ദെ ടു ും. ബാ ണേയാഗ ത
േനടുവാനു പരീ വിജയി കു ിയായിരി ും അത്. തുടര് ് ആ കു ി
മാതാപിതാ ള്െ ാ ം അവരുെട സ ം കു ിെനേ ാെല വളരും.”
“സമൂഹം അ െന കു മ തായിരി ും.” ആ സംവിധാന ിന്െറ
ലാളിത മാര് േശാഭ തന്െറ മന ിെന െപാതി തുേപാെല ശിവന് അതിശയം
പൂ ു.”ഓേരാ വ ി ും സ ം കഴിവിന്െറ അടി ാന ില് ഓേരാ
ാന ള് നല്കെ ടു ു. ഈ സംവിധാന ിന്െറ മികവും സത സ തയും
അദ്ഭുതകരമാണ്!”
“ പേഭാ, കേമണ സമൂഹ ില് ഉ തകുല ിന്െറ എ ം വളെരയധികം
വര് ി ു തായി ക ു.” ദ ന് അവരുെട വര് മാന ില് ഇടെപ . “ഈ
േലാക ിലു ഏവര് ും മികവുേനടാനു േശഷിയുെ േ അതിനര് ം.
ഒരു കു ി ് വിജയം േനടുവാനു ന ായമായ അവസരം ലഭി ു ു.”
“എ ില് ഇതിന്െറ േപരില് താഴ് ജാതി ാര് രാമരാജെന വളെര
ഇഷ്ടെ കാണണം?” ശിവന് േചാദി . “അേ ഹം അവര് ് വിജയം
േനടുവാനു യഥാര് അവസരമേ നല്കിയത്?”
“അെത. അവര് അേ ഹെ സ്േനഹി .” പര് േതശ രന് പതിവചി .
“അവരായിരു ു അേ ഹ ിന്െറ യഥാര് അനുയായികള്. ജയ് ശീരാമന്!”
“പേ , എനി ു േതാ ു ത് നിരവധി അ മാര് ് ഉ ില് സ ടം
േതാ ി ാണും. ജീവിത ില് പി ീെടാരി ല്േപാലും കാണാന്
അവസരമി ാ വിധം, ജനി യുടന് കു ിെന സ മന ാെല ഉേപ ി ു
ഒരു സ് തീെയ ുറി ് എനി ്സ ി ാന് േപാലുമാവി .”
“പേ , അത് െച ത് വിശാലമായ ന കാം ി െകാ േ .”
വി ി മാെണ ു േതാ ി ു േചാദ ില് അരിശം പൂ പര് േതശ രന്
മുഖം ചുളി . “എ ായാലും ഒരു കു ിനുേവ ി ഏതു സ് തീ ും അേപ
നല്കാം. അവരുെട നില ും സ ിനും േയാജി ഒരു കു ിെന അവര് ു
ലഭി ും. സ ം പതീ നുസൃതമ ാ ഒരു കു ിെന ലഭി ു തില്പരം
േമാശെ ഒരു കാര ം ഒരു സ് തീെയ സംബ ി ിടേ ാളം േവെറയി .”
പര് േതശ രന്െറ വിശദീകരണം േക േ ാള് ശിവന് പരിഹാസേ ാെട മുഖം
ചുളി . പേ അേ ഹെ വാദം തുടരാന് അനുവദി “ഉ തജാതി ാരായ
ബാ ണെരേ ാലു വര് ് രാമന്െറ ഈ നടപടിയില് അസ ുഷ്ടി
േതാ ി ാണുെമ ് ഞാന് കരുതു ു. അധികാരേക ിേ ലു നിയ ണം
അവര് ു നഷ്ടെ ിേ .”
“അെത.” ദ ന് പറ ു. “പല ഉ ത ജാതി ാരും രാമന്െറ
പരിഷ്കാര െള എതിര് ു. ബാ ണര് മാ തമ , തിയരും ൈവശ രും
അ െന െചയ്തു. അവെര പരാജയെ ടു ുവാന് ശീരാമേദവന് മഹായു ം
തെ െചേ ിവ ു. അ ് പരാജയെ വരില്നി ും അതിജീവി വരാണ്
ഇ ു കാണു ച വംശികള്.”
“അേ ാള് നി ള് ത ിലു അഭി പായവ ത ാസ ിന് അ തേ ാളം
പഴ മു ്?”
“ഉ ്.” ദ ന് പറ ു. “ച വംശികള് അഴിമതി ാരും
ഉപ ദവകാരികള മാണ്. ധാര് ികതയി , സത സ തയി . എ ാ
പശ്ന ള െടയും ഉറവിടമാണവര്. രാമരാജന് വളെര ദയാലുവായിേ ാെയ ്
ഞ ള് ു േതാ ു ു. അേ ഹം അവെര പൂര് മായി നശി ി
കളേയ തായിരു ു. പേ , അേ ഹം അവര് ു മാ െകാടു ുെകാ ്
അവെര ജീവി ാനനുവദി . യഥാര് ില് ച വംശികള് രാമന്െറ
ജ ലം -അേയാ - ൈകയട ിെവ ിരി ു തുകാണുേ ാള് ഞ ള്
അവേഹളി െ ടു തായി േതാ ു ു!”
ഇതിേനാട് ശിവന് പതികരി ാന് കഴിയു തിനുമുന്േപ പുതിയ
പഹാര ിന്െറ മണി മുഴ ി. അടു സമയജ െ വരേവല് ു തിനു
മുേ ാടിയായി എ ാവരും തിടു െ ് പാര് നെചാ ി. ശിവന് ഉടെന ജനലിനു
േനര് ു േനാ ി. അവന്െറ മുഖ ് പതീ യുെട ഭാവം െതളി ു.
ശിവന്െറ ഭാവം നിരീ ി ദ ന് പു ിരി . “ പേഭാ, നമു ിേ ാള്
ഉ ഭ ണ ിനു പിരിയാം. ഇ ് താ ള് ് മെ െ ിലും കാര മുെ ില്
ന ുെട സംഭാഷണം നാെള തുടരാം.”
പര് േതശ രന് അത് അംഗീകരി ാ തുേപാെല ദ െന േനാ ി.
ച കവര് ി എ ാണ് െച ാന് ശമി െകാ ിരി ു െത ് അേ ഹ ിന്
കൃത മായി അറിയാമായിരു ു.
“മഹാരാജന് അതായിരി ും ന ത്.” ശിവന് പു ിരി . “എന്െറ മുഖം
കാര ള് അ തയ് ് െവളിെ ടു ു വിധ ിലു താേണാ?”
“അെത പേഭാ. പേ , അത് അ ു ലഭി അനു ഗഹമാണ്.
സത സ തേയ ാള് മിക െതാ ് െമലൂഹയിലി . അേ ് േപാകാം. നാെള
രാവിെല നമു ് വീ ും ഒ ുകൂടാമേ ാ?”
ദ േനാട് അളവ ന ി പകാശി ി േശഷം ശിവന് ന ിേയാെടാ ം
പുറേ ിറ ി.

ശിവന് ആ േവലി ടുേ ് െച ത് ആേവശേ ാെടയും അ ം


വിറയേലാെടയുമാണ്. ഉദ ാന ിന്െറ ദിശയില്നി ും േഡാല ിന്െറ
ശബ്ദംേക യുടെന ശിവന് ന ിെയ ഉ ഭ ണ ിനായി
അതിഥിമ ിര ിേല ു വി . അവന് ഒ യ് ിരി ണെമ ു േതാ ി. ആ
േവലിയുെട പി ില് െച ു നി േ ാള് ഗുരുജിയും കൃതികയും ശ ാപൂര് ം
േനാ ിെ ാ ിരിേ സതി നൃ ം െച ത് അവന് ക ു. അതുക ്
അവന് ആന ിന്െറ െനടുവീര് ി .
“ശിവന് അ െയ വീ ും ക തില് സേ ാഷം.” ഔപചാരികമായി
നമസ്േത പറ ുെകാ ് ഗുരുജി എഴുേ നി ു.
“സേ ാഷെമ ാം എനി ാണ് ഗുരുജി.” എ ു പറ ുെകാ ്
ആദരസൂചകമായി ശിവന് ഗുരുജിയുെട കാല് െതാ വ ി .
തറയില് ഉ േനാ ിെ ാ ് അ ം അകെലയായി സതി നി ായിരു ു.
“അ യുെട നൃ ം എന്െറ മന ില്നി ് എനി ് നീ ം െച ാനായി .”
കൃതിക ആേവശപൂര് ം പറ ു.
അഭിന നം േക േ ാള് ശിവന്െറ മുഖം തുടു ു. “ഓ, അത തയ് ്
മിക െതാ ുമായിരു ുമി .”
“ഓ, അ ിേ ാള് അഭിന നം േതടി നട ുകയേ .” കൃതിക കളിയാ ി.
“കഴി ദിവസം ന ള് നിര് ിയിട ുനി ് തുട ുകയാണ് ന െത ്
എനി ു േതാ ു ു.” സതിയുെട േനര് ് തിരി ുെകാ ് ശിവന് പറ ു.
“നിന്െറ അ ാപകേനാ ഗുരുേവാ ആകണെമ ് എനി ി . എനി ് നിന്െറ
നൃ ം കാണാന് മാ തമാണ് ആ ഗഹം.”
ആ വിചി തമായ അസ ത ഒരി ല്കൂടി ത ിേല ്
മട ിവരു തുേപാെല സതി ുേതാ ി. ശിവേനാടു സംസാരി ുേ ാള് താന്
നിയമം ലംഘി ുകയാെണ ് എ ുെകാ ാണ് സതി ു േതാ ു ത്?
മാന മായ അകലം പാലി ് പുരുഷ ാേരാട് സംസാരി ുവാന് അവള് ്
അനുവാദമു ്. അതില് അവള്െ ിന് കു േബാധം േതാ ണം?
“ഞാെനന്െറ കഴിവിന്െറ പരമാവധി ശമി ാം.” സതി ഔപചാരികമായി
പറ ു. “എ െന നൃ ം മികവു താ ാെമ കാര ില് താ ള െട
അഭി പായ ള് എന്െറ കഴിവു വര് ി ി ും. താ ള െട നൃ ം െച ാനു
കഴിവിെന ഞാന് ബഹുമാനി ു ു.”
ബഹുമാനം? എ ുെകാ ് ബഹുമാനം? എ ുെകാ ് പണയി കൂടാ?
ശിവന് ഭവ തേയാെട പു ിരി . ഈ സ ര്ഭ ില് എെ ാെ
പറ ാലും അെതാെ ആ നിമിഷ െള േമാശമാ ുെമ ് ശിവനു േതാ ി.
െനടുതാെയാ ് നിശ സി േശഷം അംഗവസ് തം അരയില് ചു ിെ ി
അവള് നടരാജഭാവ ില് നിലെകാ ു. ഭൂമി മാതാവ് അതിന്െറ ശ ി
അവളിേല ് പകരു തായി േതാ ിയ ശിവന് പു ിരി .
താന് നിലെകാ ഭൂമിയില് നി ും ഊര് മുള്െ ാ ുെകാ ് സതി
നൃ മാരംഭി . അവള് ശരി ും മികവ് ൈകവരി കഴി ിരു ു. ഭാവ ള്
അവളിലൂെട കട ുവരു തായി കാണെ . സാേ തികേമ എ ായ്േ ാഴും
അവളിലു ായിരു ു. എ ാല് വികാരം അവള െട നൃ െ
ഉ തനിലയിേല ു നയി . സ പ്നസദൃശമായ ഒരു യാഥാര് ം തെ
കീഴട ു തായി ശിവനു േതാ ി. നൃ വടുകളിലൂെട മുേ റിയേ ാള് സതി
ശിവനുേമല് ഒരു കാ വലയം തീര് ുകയായിരു ു. സതി തന്െറ
നൃ ിലൂെട േതടിയിരു പുരുഷന് താനാെണ ് അ നിമിഷേ ് ശിവനു
േതാ ി. അവസാനം അവള് നൃ മവസാനി ി േ ാള് കാഴ് ാര്
അവരറിയാെത തെ ൈക ടി േപായി.
“കുമാരിയുെട നൃ ില് ഏ വും മികവു താണ് ഞാനിേ ാള് ക ത്.”
ഗുരുജി അഭിമാനേ ാെട പറ ു.
“ന ി ഗുേരാ.” സതി അേ ഹെ വണ ിെ ാ ു പറ ു. പിെ അവള്
പതീ ാപൂര് ം ശിവെന േനാ ി.
“ഗംഭീരമായിരു ു.” ശിവന് അതിശയഭാവ ില് പറ ു. “അതിമേനാഹരം.
നിന്െറയു ില് നൃ ം ഉെ ് ഞാന് പറ ിേ ?”
“ആ കമണ ിന്െറ നിമിഷ ില് എനി തു ശരി ുെച വാന്
കഴി ിെ ് ഞാന് കരുതു ു.” സതി വിമര്ശനരൂേപണ പറ ു.
“ഭവതി വ ാെത ആ വിമര്ശനം നട ു ു.” ശിവന് അവെള
ആശ സി ി . “അത് െചറിെയാരു അബ ം മാ തം. ൈക ് പിടി േ ാള്
ഉ ായ ഒരു തകരാറ്. അത് ഭവതിയുെട അടു ചുവടിെന െചറുതായി
ബാധി .” െപാടു െന ചാടിെയഴുേ െകാ ് ശിവന് തുടര് ു “ഞാനത്
കാണി തരാം.”
സതിയുെട അടുെ ിയ ശിവന് അവള െട ൈക ് പിടി ് ശരിയായ
രീതിയില്െവ . ഭയം െകാ ് സതി െഞളിപിരിെകാ ു. കൃതികയും ഗുരുജിയും
സ്തംഭി േപായി. എേ ാ അപകടം നട ിരി ു ുെവ ് ശിവന് മന ിലായി.
“ഞാന് േഖദി ു ു, മി ണം.” ആ ാര് മായ ദുഃഖേ ാെട ശിവന്
പറ ു. “ൈക ് എ െനയാണ് പിടിേ െത ് കാണി തരാന്
ശമി ുകയായിരു ു ഞാന്.”
സതി ശിവെന െ തുറി േനാ ി, നി ലയായി നി ു.
ഗുരുജി ാണ് ആദ ം പരിസരേബാധമു ായത്. ശിവന്
ശു ീകരണ പ കിയ ് വിേധയനാകണെമ ് അേ ഹ ിനു മന ിലായി.
“ശിവന്, അ ് പുേരാഹിതന്െറ അടു ുേപാകണം. ശു ീകരണം േവണെമ ്
അേ ഹേ ാടു പറയുക. പകല് അസ്തമി ു തിനുമുന്പ് അവിെട െച ണം.”
“എ ?് എ ാണീ ശു ീകരണം? എ ിനാണ് ഞാനത് െച ത്?”
“ശു ീകരണ ിനുേപാകൂ, ശിവന്.” പൗഢമായ ക കളില് നി ്
ക ീെരാഴു ിെ ാ ് സതി പറ ു. “അേ െ െ ിലും സംഭവി ാല്
ഞാെനന്െറ ആ ാവിന് മാ നല്കുകയി .”
“എനിെ ാ ും സംഭവി ുകയി ! േനാ ്, നിെ െതാ െകാ ് ഞാന്
എെ ിലും നിയമം ലംഘി ി െ ില് ഞാന് നിര്വ ാജം േഖദി ു ു. ഞാനത്
ആവര് ി ുകയി . നമു ിത് വലിെയാരു വിഷയമാ ാതിരി ാം.”
“അെതാരു വലിയ വിഷയംതെ യാണ്.” സതി ആേ കാശി .
സതിയുെട പതികരണ ിന്െറ തീ വത ശിവന്െറ നിയ ണം െത ി .
എ ിനാണീ നി ാരകാര ം വ ാെത ഊതിെ രു ി ു ത്?
കൃതിക സതിയുെട അടു ് വെ ിലും അവെള െതാടാതിരി ുവാന്
പേത കം ശ ി െകാ ്, ഇ െന മ ി . “കുമാരി, നമു ് തിരി േപാകാം.”
“േവ , േവ ദയവായി നില് ൂ.” ശിവന് അേപ ി . “ഞാന് നിെ
െതാടുകയി , ഉറ ്.”
നി ഹായതയും നിരാശയും നിറ ഭാവേ ാെട സതി തിരി നട ു.
കൃതികയും ഗുരുജിയും അവെള പിന്തുടര് ു. േവലി ടര് ിന്െറ
അടുെ ിയേ ാള് അവള് തിരി ുനി ് ശിവേനാട് ഒരി ല്കൂടി
അേപ ി “ദയവുെചയ്ത് അസ്തമി ു തിനുമുന്പ് ശു ീകരണ ിനു
േപാകൂ.”
ശിവന്െറ മുഖെ ദുര് ഗാഹ മായ കലാപം വായിെ ടു ഗുരുജി അവെന
ഇ െന ഉപേദശി “അവള് പറയു ത് ശ ി ൂ ശിവന്. അ യുെട
ന യ് ുേവ ിയാണ് അവളത് പറയു ത്.”

“എെ ാരസംബ ം!” അസ മായ ചി കള് അവന്െറ കഠിനമായ


പരി ശമ െള േഭദി െകാ ് നി ബ്ദമായി ആ നിര്േ ശം അംഗീകരി േ ാള്
ശിവന് അലറി. രാജെകാ ാര ിെല അതിഥി മ ിര ിലു കിട റയില്
വി ശമി ുകയായിരു ു ശിവന്. അവന് ശു ീകരണ ിനു
വിേധയനായി ി ായിരു ു. ആ ആചാരെമ ാെണ ് അേന ഷി ുവാന്േപാലും
ശിവന് െമനെ ി .
സതിെയ െതാ തിന്െറ േപരില് ഞാെന ിന് ശു ീകരി െ ടണം?
ശിഷ്ടകാലം മുഴുവനും കഴിയാവു വിധ ിെല ാം അവെള െതാ െകാ ്
ജീവി ാനാെണനി ിഷ്ടം. അ െനെയ ില് ദിവേസന ഞാന്
ശു ീകരണ ിന് വിേധയനാേക ിവരിേ ? അപഹാസ ം!
അേ രം അസ മാ ു ഒരു ചി ശിവന്െറ മന ിേല ു
കട ുവ ു.
ഞാനാേണാ ഇതിെന ാം കാരണ ാരന്? വര് േഭദം സൂചി ി ു
അടയാള ളി ാ തിനാല് എനി വെള െതാടാന് പാടിെ ?
അധമവര് ില്െപ കിരാതേനാ ഞാന്?
“ഇ അത് സത മാകാന് വഴിയി .” ശിവന് സ യം മ ി . “സതി അ െന
ചി ി ുകയി . അവെളാരു ന സ് തീയാണ്.”
പേ , അത് സത മാെണ ിേലാ? ഞാന് നീലകണ്ഠനാെണ ് ഒരുപേ ,
അവള് അറിയുകയാെണ ില്..
ശീരാമേദവന്െറ
പൂര് ീകരി ാ ഉദ മം

ഏഴ്

“അ െയ എേ ാ അല തുേപാെല േതാ ു ുവേ ാ പേഭാ.


അേ ു സുഖംതെ യെ ?” ദ ന് ഉത്കണ്ഠാഭരിതനായി േചാദി .
“ഉംം?” എ ു മൂളിെ ാ ് ശിവന് തലയുയര് ി“ മി ണം മഹാരാജന്.
അ നിമിഷം ഞാന് മെ േ ാ ആേലാചനയില്െപ േപായി.”
ആകാം േയാെട ദ ന് കനകഹാലെയ േനാ ി. തേലദിവസം രാ തി
അ ാഴസമയ ് സതിയുെട മുഖ ് ഇതുേപാെല നിരാശയുെട ഭാവം അേ ഹം
കാണുകയു ായി. പേ , അവെളാ ും പറയാന് ത ാറി ായിരു ു.
“ന ുെട കൂടി ാഴ്ച പി ീട് മതിേയാ?” ദ ന് േചാദി .
“േവ മഹാരാജന്. തട െമാ ുമി . എേ ാടു മി ണം. നമു ു
തുടരാം.” ശിവന് പറ ു.
“ശരി.” ആകാം േയാെട ദ ന് തുടര് ു. “ഭഗവാന് രാമന്
സമൂഹ ിലു ാ ിയ മാ െ ുറി ാണേ ാ ന ള്
സംസാരി െകാ ിരു ത്.”
തേ ാട് അേപ ി െകാ ിരു മന ിെന അസ മാ ിയിരു
സതിയുെട മുഖം മന ില്നി ് നീ ം െച വാന് തല െചറുതാെയാ ്
അന ിെ ാ ് ശിവന് പറ ു. “അെത.”
“മയ്ക സംവിധാനം ചി േയാെട പവര് ി . ഞ ള െട സമൂഹം വളര് ു.
ഭൂമിയിെല ഏ വും സ മായ പേദശ ളിെലാ ായി തീര് ു ഞ ള െട
രാജ ം. കഴി 1200 വര്ഷ ളില് ഞ ള െട രാജ ം ഏ വും മിക
രാജ മായി ീര് ു. അത് മ ് േദശ െള കട ിെവ ി. െമലൂഹാ േലാക ിെല
ഏ വും ശ വും സ വുമായ രാഷ് ടമായി ീര് ു. ഞ ള െട ആള കള്
ആദര്ശസ മായ ജീവിതം നയി . കു കൃത ളി ാതായി. ആള കള്
ശരിയായ കാര ം മാ തം െചയ്തു. അന ായമായ കാര ള് െച ാതിരി ുവാന്
ശമി . മ രാജ ള ുമായി യു ം െച ാതിരി ുവാന് ശമി .
പരമാര് ില് ഞ ള െട സമൂഹം പരിപൂര് ത ൈകവരി .”
“അെത,മഹാരാജന്.” സംഭാഷണ ിേല ് സാവധാനം മട ിവ ുെകാ ്
ശിവന് പറ ു. “പരിപൂര് ത ആര് ി ുവാന് സാധി ു ഒ ാെണ ്
ഞാന് കരുതു ി . അത് ല േ ാള് ഉപരി ഒരു യാ തയാണ്. പേ ,
നി ള െട സമൂഹം തീര് യായും പരിപൂര് തയ് ടുെ ി ഴി
ഒ ാണ്.”
“എ ുെകാ ാണ് ഞ ള് പരിപൂര് രെ ് അ ് കരുതു ത്?”
വിേയാജി ിന്െറ സ ര ില് പര് േതശ രന് േചാദി .
“പര് േതശ രന്, ഇത് പരിപൂര് തയാെണ ് അേ ു േതാ ു ുേ ാ?”
ശിവന് ഭവ മായി േചാദി . “രാമരാജന് വിഭാവനം
െചയ്തതുേപാെല െ യാേണാ െമലൂഹയിെല എ ാ ാര ള ം?”
പര് േതശ രന് നി ബ്ദനായി. ആ മറുപടി ഇഷ്ടെ തെ ിലും അെതാരു
സത മാെണ ് അേ ഹ ിനു േതാ ി.
“സ ാമി പറയു ത് ശരിയാണ് പര് േതശ രന്.” ദ ന് പറ ു. “മികവ്
േനേട തായ കാര ള് ഇനിയും േശഷി ു ു ാകും. എ ായ്േ ാഴും
അത െനയാണ്.”
“മഹാരാജന്, അ െനെയാെ പറ ാലും.” ശിവന് തുടര് ു. “വിസ്മയം
ജനി ി ു ഒരു സമൂഹമാണ് അ യുേടത്. കാര ള്െ ാം ന ചി യു ്.
എ ിലും എനി ു മന ിലാവാെ ാരു കാര മു ്. എ ുെകാ ാണ് അ ും
അ യുെട ജന ള ം ഭാവിെയ ുറിേ ാര് ് ഉത്കണ്ഠ െകാ ത്.
എ ാണ് പശ്നം? നീലകണ്ഠന്െറ ആവശ മുെ ു
പറയു െത ുെകാ ാണ്? നി ള െട സമീപെ ും എെ ിലും ദുര ം
പതിയിരി തായി എനി ു കാണാന് സാധി ി ി . എന്െറ നാ ിേലതുേപാെല
എ ിയാെലാടു ാ പശ്ന െളാ ും ഇവിെടയി . എവിെട തുട ണം
എ ാേലാചി ാന് പ ാ വിധം സംഭവബഹുലമാണ് അവിടെ കാര ള്!”
“ പേഭാ, ഞ ള് ് േനരിടാന് കഴിയാ വിധമു പശ്ന െളയാണ്
ഞ ള് അഭിമുഖീകരി ു ത്. അതുെകാ ാണ് നീലകണ്ഠന്െറ സാ ി ം
ആവശ മായി ീര് ത്. ഞ ള് സ ം കാര ം മാ തം േനാ ു ു. മ
രാജ െള അവരുെട പാ ിനു വിടു ു. അന രാജ ള മായി ഞ ള്
വ ാപാര ിേലര്െ ടാറുെ ിലും അവരുെട ആഭ ര കാര ളില്
ഇടെപടാറി . ണി െ ടാ വിേദശികെള െമലൂഹയുെട അതിര് ി
കട ുവരാന് ഞ ള് സ തി ാറി . അതുെകാ ് മ രാജ ള് ഞ െള
ഞ ള െട പാ ിനു വിടണെമ ും ഞ ള െട കാര ളില് അനാവശ മായി
ഇടെപടരുെത ുമാണ് ഞ ള് ആ ഗഹി ു ത്.”
“എ ാല് പതീ ി ു തുേപാെല അവര് അതിനനുവദി ു ിേ പേഭാ?”
“ഇ . അവര െന െച ി .”
“എ ുെകാ ?് ”
“അതിെന വളെര ലളിതമായ പദം െകാ ് വിേശഷി ി ാം പേഭാ.” ദ ന്
പതിവചി . “അസൂയ. ഞ ള െട മിക ജീവിതവഴികെള അവര് െവറു ു ു.
ഞ ള െട കു മ കുടുംബസംവിധാനം അവര് ് ക കടിയു ാ ു ു.
രാജ െ എ ാവരുെടയും േ മകാര ളില് ഞ ള് ശ ി ു ു എ
യാഥാര് ം അവര് ് അസ ുഷ്ടിയാവു ു. കാരണം സ ം കാര ംേപാലും
േവ വിധം പാലി ാന് അവര് ു സാധി ു ി . കഷ്ട ാടു നിറ
ജീവിതമാണ് അവര് നയി ു ത്. സ യം മികവ് ആര് ി ുവാന്
ശമി ു തിനുപകരം ഞ െള എ െന താേഴ ു വലി ിടാം എ ാണവര്
ആേലാചി ു ത്.”
“എനി ു മന ിലാവു ു ്. ഞ ള െട നാ ിെല ഏ വും ഫലഭൂയിഷ്ടമായ
ഭൂമിയാണ് മാനസസേരാവര തീരെ ൈകലാസപര് ത താഴ ര. അതിന്െറ
നിയ ണം ഞ ള െട േഗാ ത ിനായിരു ു. അതിന്െറ േപരില് ഞ ള് ്
ഒ നവധി അസൂയാലു ള മായി ശണ്ഠകൂേട തായി വ ു. ആ പേദശം
ശ തു ള മായി സൗമനസ േ ാെട പ ിടുകയായിരു ുെവ ില് യു ം
ഒഴിവാ ാമായിരു ുെവ ് ഞാന് ഇേ ാള് ആേലാചി ാറു ്.”
“പേ ഞ ള് ഞ ള െട സൗഭാഗ ള് മ വരുമായി
പ ുെവ ാറു ് പേഭാ. എ ി ം അസൂയ അവെര അ രാ ു ു.
േസാമരസമാണ് ഞ ള െട ഔ ത ിന് കാരണെമ ് ച വംശികള്
മന ിലാ ിയി ്. എ ാല് േസാമരസെ ുറി ് അവര് ും അറിയാം.
പേ , ഞ ള ാ ു തുേപാെല വലിയ അളവില് അത് ഉ ാ ാന്
കഴിയാ തിനാല് അതിന്െറ യഥാര് പേയാജനം അവര് ു കി ിയി ി .”
“ മി ണം. ഞാെനാ ് ഇടെപടുകയാണ് പേഭാ. േസാമരസം
എവിെടയാണ് നിര് ി ു ത്?”
“മ രപര് തത ിലു രഹസ േക ിലാണ് ഇത് നിര് ി െ ടു ത്.
അവിെട നിര് ി െ ടു േസാമരസചൂര് ം െമലൂഹ സാ മാജ ിെല ാടും
വിതരണം െച െ ടു ു. െതരെ ടു െ ചില േ ത ളില് െവ ്
പരിശീലനം ലഭി ബാ ണര് െവ വും മ ചില േചരുവകള ം േചര് ് അത്
ജന ള് ിടയില് വിതരണം െച ു.”
“െകാ ാം.” ശിവന് പറ ു.
“േവ ത േസാമരസം കി ാ തിനാല് ച വംശികള് ് ഞ ള െടയ ത
ശ ിയാര് ി ുവാന് കഴി ി ി . അസൂയയുെട സ ാധീനം മൂലം േസാമരസം
നശി ി ു തുവഴി ഞ െളയും നശി ി ാം എെ ാരു പ തി ് അവര് രൂപം
െകാടു ു. േസാമരസ ിെല പധാന ഘടക ളിെലാ ് സരസ തി നദിയിെല
െവ മാണ്. മേ ത് ജലം ഉപേയാഗി ാലും കാര മി .”
“ശരി ും? എ ുെകാ ്?”
“ഞ ള് റിയി പേഭാ. ശാസ് ത ര് ് അത് വിശദീകരി ുവാന്
സാധി ു ി . പേ , സരസ തിനദിയിെല ജല ിനുമാ തേമ ആ സി ിയു .
അതുെകാ ാണ് ഞ െള ഉപ ദവി ു തിനായി സരസ തിനദിെയ െകാ വാന്
ച വംശികള് ശമി ത്.”
“ഒരു നദിെയ െകാ കേയാ?” വിശ സി ാനാവാ മ ില് ശിവന് േചാദി .
“അെത സ ാമീ!” ച വംശികള െട അന ായേ ാടു േദഷ ം തന്െറ
കു ി ം നിറ ക കളില് പകടമാ ിെ ാ ് ദ ന് പറ ു.
“വട ുഭാഗെ വലിയ ര ു നദികള് സംഗമി ാണ് സരസ തി നദി
രൂപെ ടു ത്. സ ജും യമുനയും. പഴയകാല ് സ ജിന്െറയും
യമുനയുെടയും സ ാരമാര് ം നിഷ്പ മായ പേദശ ുകൂെടയായിരു ു.
അതില്നി ് സൂര വംശികള ം ച വംശികള ം േസാമരസമു ാ ാന്
െവ െമടു ിരു ു.”
“പേ ,എ െനയാണ് അവര് സരസ തിെയ െകാ വാന് ശമി ത് പേഭാ?”
“െതേ ാെ ാഴുകിയിരു യമുനാ നദിയുെട സ ാരപഥം അവര് മാ ി.
യമുനയുെട സ ാരപഥം അവര് കിഴേ ാ തിരി വി . അത് അവരുെട
പധാനനദിയായ ഗംഗയില്െച ്േചര് ു.”
“അ െനെയാെ െച ാന് സാധി ുേമാ?” ശിവന് അതിശയം െകാ ു.
“ഒരു നദിയുെട ഗതി മാ കേയാ?”
“അെത. നി യമായും അതിനു കഴിയും”. പര് േതശ രന് പറ ു.
“ഞ ള് അ ാളി േപായി.” ദ ന് ഇടെപ . “എ ാല് ആ വ ന
ഉേപ ി ുവാനു ഒരവസരം ഞ ള് അവര് ു നല്കി.”
“പിെ ?”
“ച വംശികളില്നി ് നമുെ ു പതീ ി ാന് കഴിയും പേഭാ?” ദ ന്
െവറുേ ാെട പറ ു. “അവരി ാര ം നിേഷധി . ഏേതാ െചറിയ ഭൂക ം
മൂലമാണ് നദിയുെട ഗതിയില് നാടകീയമായ മാ ം വ െത ് അവര്
അവകാശെ . നദി സ യം ഗതിമാ ിേ ായതിനാല്, അെതാരു
ൈദവനി യമായി കണ ാ ി അത് സ ീകരി ുക മാ തമാണ് െമലൂഹ ാര് ്
െച ാനു െത ഒരു നിര്േ ശം കൂടി അവര് മുേ ാ െവ !”
“പേ ,ഞ ളത് അംഗീകരി ാന് വിസ തി .” പര് േതശ രന് പറ ു.
“മഹാരാജാവിന്െറ പിതാവ് ബ നായക മഹാരാജാവിന്െറ േനതൃത ില്
ഞ ള് സ ദീപ് ആ കമി .”
“ച വംശികള െട രാജ ം?” ശിവന് േചാദി .
“അെത ശിവന്.” പര് േതശ രന് പറ ു. “അെതാരു
ഗംഭീരവിജയമായിരു ു. ച വംശികള െട ൈസന ം തകര് ു. ബ നായക
രാജാവ് തന്െറ ഔദാര ം പകടി ി . അവരുെട രാജ ം വി െകാടു ു. അവരുെട
ഭരണവും അനുവദി െകാടു ു. രാജാവ് നഷ്ടപരിഹാരേമാ ക േമാ
അവരില്നി ് ഈടാ ിയി . യമുനാ നദി തിരിെക നല്കണെമ ു
മാ തമായിരു ു സമാധാന ഉട ടിയിെല ഒേരെയാരു വ വ . ഞ ള്
യമുനയുെട ഗതി പുന ാപി . അത് സരസ തി നദിയില് സംഗമി .”
“പര് േതശ രന്, അ ് ആ യു ില് പെ ടു ി േ ാ?”
“ഉ ്.” പര് േതശ രന് അഭിമാനപൂര് ം െന ുവിരി െകാ ് പറ ു.
“അേ ാള് ഞാന് െവറുെമാരു പ ാള ാരനായിരു ു. എ ിലും ഞാനാ യു ില്
പെ ടു ിരു ു.”
“അേ ാള് പിെ എ ാണ് പശ്നം, മഹാരാജന്?” ദ നുേനെര
തിരി ുെകാ ് ശിവന് േചാദി . “താ ള െട ശ തു ള് പൂര് മായും
പരാജയെ . പിെ ാണ് സരസ തി നദി മരി െകാ ിരി ു ത്?”
“ഒരി ല്കൂടി ച വംശികള് എേ ാ െച ാന് േപാവുകയാെണ ് ഞ ള്
വിശ സി ു ു. ഞ ള് ത് എ ാെണ ു മന ിലാവു ി . അവരുെട
േതാല്വി ുേശഷം ഞ ള െട ര ു രാജ ള െടയും ഇടയ് ു ലം
ജനവാസമി ാ തായി. അവിെട കാട് വളര് ു. ഇതില് യമുനാനദിയുെട
ആദ െ സ ാരപഥവുമുള്െ ടു ു. ഉട ടിയില് പറ തു പകാരം ഞ ള്
ഉറ നില് ു ു. ആ പേദശം ഞ ള് ഒരി ലും അധിനിേവശി ി ി .
അേതസമയം അവരാകെ അവരുെട വാദെ അംഗീകരി ു ി .”
“അ ാര ില് താ ള് ് തീര് യുേ ാ, പേഭാ? ആ പേദശം താ ള്
പരിേശാധി ുകയു ാേയാ? ഇ ാര ം താ ള െട രാജ ു ച വംശികള െട
പതിനിധിയുമായി ചര് െച കയു ാേയാ?”
“ഞ ള് അസത ം പറയുകയാെണ ാേണാ താ ള് പറയു ത്?”
പര് േതശ രന് പതികരി .
“യഥാര് സൂര വംശികള് ക ം പറയുകയി !”
“പര് േതശ രാ!” ദ ന് േദഷ േ ാെട ശകാരി . “സ ാമി അ െനയ
ഉേ ശി ത്.”
“ഞാന് പറയു െതാ ു േകള് ൂ പര് േതശ രന്.” ശിവന് ഭവ തേയാെട
പറ ു. “എന്െറ നാ ില് നട അര് ശൂന മായ യു ളില്നി ് ഞാന്
എെ ിലും പഠി ി െ ില് അത് യു ം അവസാനെ
ആ ശയമാെണ ാണ്. മെ ാരു മാര് മുെ ില് താ ള െട പ ാള ാരുെട
ജീവന് ര ി ു തില് എ ാണ് െത ്? തീര് യായും ഏെതാര യും ന െള
അതിന്െറ േപരില് അനു ഗഹി ും.”
“നമു ് യു ം േവ . ഗംഭീരം! എെ ാരു ര കെനയാണ് നമു ്
ലഭി ി ത്!” പര് േതശ രന് ശ ാസം വിടു തിനിടയില് മ ി .
“പര് േതശ രന്, താ ള്െ െ ിലും പറയാനുേ ാ?” കനകഹാല
ഗര് ി . “ഞാന് മുന്പും താ േളാട് പറ ി ് എന്െറ
സാ ി ില്െവ ് താ ള് നീലകണ്ഠെന അപമാനി ാന് പാടു ത !”
“ഞാന് താ ള െട ആ സ ീകരി ു ആള !”പര് േതശ രന് മുര ു.
“മതി.” ദ ന് ക ി . ശിവനു േനെര തിരി ുെകാ ് അേ ഹം തുടര് ു
“ഞാന് േഖദി ു ു പേഭാ. അ ് പറ ത് ശരിയാണ്. കാര ള് ്
ഉറ ി ാെത യു ം പഖ ാപി ാന് പാടു ത . അതു െകാ ാണ് ഇതുവെര ഒരു
യു ം ഞാന് ഒഴിവാ ിയത്. യഥാര് സംഭവ ള് അ ു കാണണം. കഴി
അര നൂ ാ ായി സരസ തിയുെട സ ാരപഥം മാ ുെകാ ിരി ുകയാണ്.”
“കഴി കുറ വര്ഷ ളാകെ , ഭയാനകമായിരു ു.” െമലൂഹ ാര്
മാതാവായി രുതു ആ നദിയുെട സാവധാന ിലു മരണെ ുറി
ചി ി േ ാഴു ായ ക ീെരാഴു ിെ ാ ് കനകഹാല പറ ു. “സരസ തി
നദിയിേ ാള് കടലിെല ു ി . രാജ ാന്െറ െത ുഭാഗ ു എ ല്
പേദശ ് അതവസാനി ു ു.”
“സരസ തി നദിയിെല ജലം കൂടാെത േസാമരസമു ാ ാന് കഴിയി .”
ദ ന് പറ ു. “ച വംശികള് ് ഇതിെന ുറി റിയാം. അതുെകാ ാണ് ഈ
നദിെയ നശി ി ാന് അവര് ശമി ു ത്.”
“സ ദീപിന്െറ പതിനിധി ് അതിെന ുറി ് എ ാണ് പറയാനു ത്?
അേ ഹേ ാട് ഇ ാര ം േചാദി ുകയു ാേയാ?”
“സ ദീപുമായി ന ള് ിേ ാള് യാെതാരു നയത ബ വുമി .” ദ ന്
പറ ു.
“സത മായും? മ രാജ ള െട നയത പതിനിധികള് ് ഇവിെട
സൗകര െമാരു ുകെയ ത് നി ള െട നൂതന സംരംഭമായിരു ു. അവെര
മന ിലാ ുവാനു ഒരവസരം ലഭി ു തിലൂെട ഒരു യു ിേല ്
എടു ുചാടു ത് ഒഴിവാ ുവാന് നമു ു സാധി ും. ര ു ദിവസം മുന്പ്
െമെസെ ാേ മിയയില് നിെ ാരു നയത സംഘം ഇവിെട വ ി െ ു ഞാന്
േക ിരു ു. പിെ ുെകാ ് സ ദീപുമായി ഇ ര ിെലാരു ബ ം
ാപി കൂടാ?”
“ പേഭാ, അേ ് അവെര അറിയാ തുെകാ ാണ്.
വിശ ാസ ിെലടു ാനാവാ ആള കളാണവര്. സൂര വംശി സംസ്കാരം
പി ുടരു ആരും അറി ുെകാ ് ഒരു ച വംശിേയാട് ഇടപഴകി
കള െ ടാറി .
ശിവന് െന ി ചുളി െവ ിലും ഒ ും പറയുകയു ായി .
“അവര് ് എ തേ ാളം നിലവാര കര് യു ായിരി ു ുെവ ്
അേ റിവു ാവി . കുറ വര്ഷ ളായി ശപി െ നാഗ ാെര
ഞ ള െടേമല് തീ വവാദി ആ കമണം നട ുവാനായി അവര് ഉപേയാഗി
തുട ിയിരി ു ു!” കനകഹാല െവറുേ ാെട പറ ു.
“തീ വവാദി ആ കമണ ള്?”
“അെത പേഭാ!” ദ ന് പറ ു. “അവരുെട പരാജയേ ാെട ദശാബ്ദ
േളാളം അവര് അട ിയിരു ു. ഏ വും അവസാനെ യു ില് ഞ ള്
േനടിയ ഗംഭീരവിജയം മൂലം ഞ െള ഇനി േനരി ് ആ കമി ി ് കാര മിെ ്
അവര് ു േതാ ി. പിെ അവര് അവെരേ ാെല ധി ാരികളായ ആള കള് ു
മാ തം സാധി ു മാര് ം സ ീകരി . തീ വവാദി ആ കമണം.”
“എനി ു മന ിലാവു ി . അവെര ാണ് ശരി ും െച ത്?”
“അവര് െചറിയ െകാലയാളിസംഘെ അയ ും. സാധാരണ ജനവാസ
േക ില്, ൈസനിക വിന ാസമി ാ ല ളില്െച ് അവര്
മി ലാ കമണം നട ും. ആയുധമി ാ ആള കെള ആ കമി ുക എ താണ്
അവരുെട ആശയം. ബാ ണര് ൈവശ ര് ശൂ ദര് എ ിവെര. െപാതു
സ്നാനഘ ള്, േ ത ള്, തിരി ടി ാന് ൈസനികരി ാ ല ള്
എ ിവ ആ കമി നശി ി ുകെയ തും അവരുെട പ തിയില്െപടു ു.
ഇ െനയു ആ കമണ ളിലൂെട ജന ള െട ആ വിശ ാസം തകര് ്
രാജ ് ഭീതി പടര് ുകയാണ് അവരുെട ല ം.”
“അത് െവറു ളവാ ു കാര മാണ്! ഞ ള െട നാ ിെല കിരാത ാരായ
പ കതികള് േപാലും അെതാ ും െച കയി .” ശിവന് പറ ു.
“അെത.” പര് േതശ രന് പറ ു. “ഈ ച വംശികള് ആണു െളേ ാെല
യു ംെച കയി . അവര് ഭീരു െളേ ാെലയാണ് േപാരാടു ത്!”
“പിെ എ ുെകാ ാണ് നി ള് അവരുെട രാജ െ ആ കമി ാ ത്?
ഒ വണെകാ ് അവെര അവസാനി ി ണം.”
“ഞ ള് െന െച ണെമ ു ് പേഭാ.” ദ ന് പറ ു. “പേ ,
അവെര േതാ ി ാന് കഴിയുെമ ് ഞ ള് ് ഉറ ി .”
തന്െറ ൈസനികര് ു േനെരയു ആേ പം േക േ ാള് പര് േതശ രന്
നി ബ്ദനായി േ ാഭി ു തുേപാെല ശിവനു േതാ ി. “എ ുെകാ ാണത്
മഹാരാജന്? അേ ് ന പരിശീലനം ലഭി മികവു ൈസന മു ്. നി ള െട
ൈസന ിന് അവെര േതാ ി ാനാകും.”
“ര ു കാര ളാണ് പേഭാ. ഒ ാമതായി ഞ ള് എ ില് കുറവാണ്.
ഒരു നൂറുവര്ഷം മുന്പുേപാലും ഞ ള് എ ില് കുറവായിരു ു. എ ാല്
അ ത കാര മായ വ ത ാസമു ായിരു ി . ഇ ് ഞ ള െട എ ദശല ം
വരു ജനസംഖ ുപകരം അവര് ് എണ്പത് ദശല ംജനസംഖ യു ്.
അവര് ്ഞ ള് ുേനെര വലിെയാരു ൈസന െ നിര ാനാകും. അവരുെട
എ ം മതി ഞ ള െട സാേ തിക മികവിെന മറികട ുവാന്.”
“പേ ,എ െനയാണ് നി ള െട ജനസംഖ കുറ ുേപായത്? നി ള് ്
ഇരു ൂറുവര്ഷ ിലധികം വയ ആള കള േ ാ! നി ള െട ജനസംഖ
വര് ിേ താണ്.”
“സാമൂഹ ശാസ് തപരമായ കാരണ ളാണ് പേഭാ.” ദ ന് പറ ു.
“ന ുെട രാജ ം സ മാണ്. കു ികള് ന ുെട ഇഷ്ടമാണ്. അ ാെത കര് മ .
മയ്ക സംവിധാന ില് നി ു മാതാപിതാ ള് കു ികെള െതരെ ടു ു ു.
ഒ ് അെ ില് ര ു കു ികെള. അ െനയാവുേ ാള് കു ികെള
വളര് ാെനള മാണ്. മയ്കയിലാെണ ില് വളെര കുറ ് മാതാ െള
കു ികള് ് ജ ം നല്കു ു . സ ദീപില് ദരി ദകു ികെള
അടിമേവല ാരായാണ് പരിഗണി ു ത്. അതുെകാ ് കുടുംബവരുമാന ിന്
കൂടുതല് കു ികള്േവണം. അതിനാല് രാജ ം ദരി ദമാെണ ിലും ജനസംഖ
വലുതാണ്.”
“യു െമാഴിവാ ാനു ര ാമെ കാരണം?”
“ര ാമെ കാരണം ഒരു ഒരുവിധ ില് പറ ാല് ഞ ള െട
നിയ ണ ില്െപ ഒ ാണ്. ‘യു നിയമ ള്’ അനുസരി മാ തേമ ഞ ള്
യു ം െച ക പതിവു . അവിെട ച ള ം മര ാദകള ം പാലി ും.
ച വംശികള് അെതാ ും പാലി ാറി . ഞ ള െട ഒരു ന നതയായി ാണ് ഈ
നിയമ ള ം മര ാദകള ം കണ ാ െ ടു ത്. അലിവി ാ ഞ ള െട
ശ തു ള് ഈ ന നത ചൂഷണം െച ു.”
“യു നിയമ ള്?” ശിവന് േചാദി .
“അെത. ഉദാഹരണ ിന് നിരായുധനായ ഒരാെള ഞ ള്
ആ കമി ുകയി . െമ െ ആയുധധാരിയായ ഒരു ഭടന് അ തയ് ് ആയുധ
സൗകര ളി ാ എതിരാളിയുെട അരയ് ുതാെഴ ആ കമി ുകയി .
കാരണം, അത് യു നീതിയ . എ ാല് ച വംശികള് ് അ രം
മര ാദകെളാ ും ബാധകമ . വിജയം ഉറ ാ ു തിനുേവ ി ആെരയും
എ െനയും അവര് െകാ ം.”
“ മി ണം മഹാരാജന്” പര് േതശ രന് പറ ു. “ആ വ ത ാസമാണ്
നെ നാമാ ി േവറി നിര് ു ത്. ശീരാമസ ാമി പറ തുേപാെല ഒരു
വ ിയുെട സ ഭാവശു ി പരീ ി െ ടു ത് ന കാല . ധര് നീതി
പുലര് ുവാനു ഒരുവന്െറ ദൃഢചി ത പരീ ി െ ടു ത് അവന്െറ
േദാഷകാല ാണ്.”
“പേ , പര് േതശ രാ, നെ േ ാെല മര ാദയും നീതിേബാധവുമു
ആള കള നെ ആ കമി ു ത്.” ദ ന് പറ ു. “ന ുെട ജീവിതരീതിയാണ്
ആ കമി െ ടു ത്. ഏതുവിേധനയും ന ള് അതിെന െചറു ിെ ില്,
നമു ് നഷ്ട ള ാകും.”
“മഹാരാജന് ഒരി ല്കൂടി മാപണം സ ീകരി ാലും.” പര് േതശ രന്
പറ ു “ഒരി ലും തിരി ടി രുെത ് ഞാന് പറ ി ി . ആ കമി ാന്
ഞാന് ഉ ുകനാണ്. ച വംശികള്െ തിരായി യു ം പഖ ാപി ുവാന്
അ യുെട അനുവാദ ിനുേവ ി കാ ിരി ുകയാണ്. എ ാല് നാം ന ുെട
യു നീതിയും മര ാദകള ം സംഹിതകള ം ഇ ാെത യു ം െചയ്താല് ‘ന ുെട
ജീവിതരീതി’ നശി ി ു തിനു തുല മായിരി ും അത്. ന േളാട് യു ം
െച ാെതതെ ച വംശികള് വിജയം േനടു തിനു തുല മായിരി ും അത്.”
സമയം സൂചി ി ു മണി മുഴ ിയേ ാള് ആ സംഭാഷണം െപാടു െന
നില . എ ാവരും തിടു ില് ഒരു പാര് ന െചാ ി. സതി ഇ ് നൃ ം
െച ാെന ിയി േ ാ എ റിയാനായി ശിവന് ജനലിനു േനര് ു തിരി ു.
ശിവന് ആെരേയാ പതീ ി ു തായി മന ിലാ ി ദ ന് േചാദി
“ പേഭാ, അേ ് േപാകാറാേയാ?”
“ഇ രാജന്.” തന്െറയു ില് അനുഭവെ േവദനയും ആശയ ുഴ വും
മറ പിടി െകാ ് ശിവന് പറ ു “ഈ സമയ ് എവിെടെയ ിലും
ആെര ിലും എെ പതീ ി ു ു ാവുെമ ് ഞാന് കരുതു ി .”
ഇതുേക േ ാള് പതീ കള്െ ാ ംദ ന്െറ പു ിരിയും മാ ു. ശിവന്
തുടര് ു. “അേ യ് ് ബു ിമുെ ാ ുമിെ ില് നമു ് സംഭാഷണം
തുടര് ാേലാ? േവണെമ ില് ഉ ഭ ണം അ ം ൈവകിയി ാവാം.”
“തീര് യായും. അ െനയാകാം പേഭാ.” ആ നിയ ണം പാലി െകാ ്
ദ ന് പു ിരി .
“മഹാരാജന്, എനി ് ഇതുവെരയു കഥ മന ിലായി. അ ് ഇേ ാള്
ആ കമണം നട ാതിരി ാനു കാരണവും മന ിലായി. അേ യ് ്
വ മായ ഒരു പ തിയുെ ും അതില് എന്െറ നീല ഴു ിന് വിചി തമായ
ഒരു പവൃ ി നിര് ഹി ാനുെ ും എനി റിയാം.”
“അെത, ഞ ള്െ ാരു പ തിയു ,് പേഭാ. ഒരു ച കവര് ിെയ
നിലയ് ് ഞാന് ഞ ള െട ചില ആള കള െട േരാഷ ിനനുകൂലമായി
എടു ുചാടു തുെകാെ ാ ും പശ്നമവസാനി ിെ ് എനി റിയാം.
സ ദീപിെല മുഴുവന് ആള കള ം ദുഷി വരാെണ ് ഞാന് കരുതു ി .
ച വംശിഭരണാധികാരികള ം അവരുെട ജീവിതവഴികള മാണ് അവെര
ദുഷി വരാ ി തീര് ു ത്. സ ദീപിെല ജന െള സ യം ര ി ുവാന്
പാപ്തരാ ുക എ താണ് ഞ ള െട മു ിലു മാര് ം.”
“സ ദീപ ാെര ര ി ുകേയാ?” ശരി ും അദ്ഭുതെ െകാ ് ശിവന്
േചാദി .
“അെത പേഭാ. അവരുെട മന ിെന സ ാധീനി ു ൈപശാചികമായ
ത ചി കള് തടയുക. െകാടിയ വ ക ാരായ ഭരണാധികാരികളില് നി ും
അവെര ര ി ുക. ദുഃഖകരവും അര് രഹിതവുമായ അസ്തിത ില്നി ്
അവെര ര ി ുക. കൂടുതല് മൂല ാധിഷ്ഠിതമായ സൂര വംശി
ജീവിതൈശലിയുെട പേയാജനം അവര് ു നല്കിെ ാ ് നമു വെര
ര ി ാം. ഒരി ല് അവര് നെ േ ാെലയായി ഴി ാല് പിെ
യു ിന്െറ ആവശ മി . സേഹാദര ാെരേ ാെല ഞ ള് ജീവി ും. ഇതാണ്
എന്െറ പിതാവ് ബ നായക മഹാരാജാവിന്െറ പൂര് ീകരി ാ ല ം.
യഥാര് ില് രാമരാജന്െറ പൂര് ീകരി െ ടാ ല വും ഇതുതെ .”
“ഇത് വലിെയാരു ദൗത മാണേ ാ മഹാരാജന്.” ശിവന് പറ ു “അതിെല
കരുണെകാ ും യു ിെകാ ും അത് ഗംഭീരമാണ്. പേ അത് വലിെയാരു
ഉദ മമാണ്. അവരുെട ൈസന െ േതാ ി ുവാന് അേ ് വലിെയാരു പ ം
ൈസനികെര േവണം. അവെര അ യുെട ഭാഗേ ് മാ വാന് ന
പചാരകെര േവ ിവരും. അത ത എള മായിരി ുകയി .
“ഞാന് സ തി ു ു. സ ദീപിെന ആ കമി ു കാര ില് സേ ഹം
പുലര് ു നിരവധിയാള കള് ന ുെട രാജ ു ്. അവരുെട മു ില് ഞാന്
കൂടുതല് വലിെയാരു െവ വിളിയാണ് ഉയര് ു ത്. സ ദീപ് നിവാസികെള
മാനസാ രെ ടു ുക. അതുെകാ ാണ് നീലകണ്ഠന്െറ സാ ി മി ാെത
ഇത് ആരംഭി ുവാന് ഞാന് ത ാറാവാ ത് പേഭാ.”
വളെര വര്ഷ ള് ുമുന്പ് അ ാവന് പറ വാ ുകള് ശിവന്
ഓര് വ ു. മെ ാരു ജ ം േപാെലയായിരു ു അത്. നിന്െറ നിേയാഗം ഈ
പര് ത ള് റമാണ്. നീയത് സഫലീകരി ുേമാ അതുേപ ി ്
ഒളിേ ാടുേമാ എ ത് നിന്െറയിഷ്ടം.
ദ ന് വീ ും സംസാരി ാന് തുട ിയേ ാള് ശിവന് തന്െറ ശ വീ ും
അേ ഹ ിേല ു തിരി െവ .
“ഞ ള് ു േനരിടു പശ്ന ള് പവചി െ താണ് പേഭാ.” ദ ന്
തുടര് ു. “ഏതു ദര്ശനവും അെത ത പൂര് തയു താെണ ിലും നി ിതകാലം
മാ തേമ അത് ഫലവ ാകുകയു . അത് പകൃതി നിയമമാണ്. അത്
ഒഴിവാ ാന് കഴിയു ത . എ ാല് സാധാരണ മനുഷ ര് ് പശ്ന ള്
പരിഹരി ാന് കഴിയാതാവുേ ാള് നീലകണ്ഠന് പത െ ടുെമ ാണ്
ഐതിഹ ള് പറയു ത്. അത് ച വംശികെള ദുഷ്ടശ ികെള
നി ഗഹി ുെമ ും ന യുെട ശ ികെള പുനഃ ാപി ുെമ ും പറയു ു.
പേഭാ അ ാണ് ആ നീലകണ്ഠന്. അേ യ് ് ഞ െള ര ി ാന് കഴിയും.
ശീരാമനു പൂര് ീകരി ാന് കഴിയാ ദൗത ം അേ ു പൂര് ീകരി ുവാന്
കഴിയും. അ ് ഞ െള നയി ുകയും ച വംശികെള പരാജയെ ടു ുവാന്
ഞ െള സഹായി ുകയും േവണം. സ ദീപ ാെര ന യുെട ഭാഗ ്
നിര ണം. അ െനയെ ില് ഞ ള െട ഈ മേനാഹരമായ രാജ ം,
പരിപൂര് തയ് ടുെ ി നില് ു െമലൂഹന് സമൂഹം അവസാനമി ാ
യു ളിലൂെട നശി ി െ ടും. അ ് ഞ െള സഹായി ുേമാ സ ാമീ?
ഞ െള നയി ുേമാ?”
ശിവന് ആശയ ുഴ മായി. “പേ , എനിെ ാ ും മന ിലാവു ി
രാജന്. കൃത മായും ഞാന് എ ാണ് െചേ ത്?”
“എനി റിയി പേഭാ. ഞ ള് ് ഞ ള െട ല െമ ാെണ ്
അറിയാം. അ ് ഞ ള െട േനതാവായിരി ും എ ും അറിയാം. ഞ ള െട
മാര് ം ഏതാെണ ് അ ് നി യി ും.”
ഈ എണ്പതുല ം േപരുെട ജീവിതരീതി പൂര് മായും ഞാന് തെ
മാ ിമറി ണെമ ാേണാ ഇവര് ഉേ ശി ു ത്? ഇവര് ് ഭാ ാേണാ?”
ശിവന് ശ ാപൂര് ം സംസാരി . “ഞാന് താ ള െട ജന ള മായും
കഷ്ട ാടുകള മായും താദാ ം പാപി ു ു മഹാരാജന്. പേ ഒരു സത ം
പറയെ , ഒരു മനുഷ ന് ഒ യ്െ െന ഇ തയും വലിെയാരു
വ ത ാസമു ാ ാന് കഴിയും എ ് എനി ് മന ിലാ ാന് കഴിയു ി .”
“ആ മനുഷ ന് അ ാെണ ില്.” ആരാധനയും വിശ ാസവും മൂലം ഈര് ം
നിറ ക കള് മലര്െ തുറ ുെകാ ് ദ രാജന് പറ ു. “അേ യ് ്
ഈ പപ ം മുഴുവന് മാ ിമറി ാന് സാധി ും.”
“ പേഭാ, എനി ് അ ാര ില് ഉറ ി .” തളര് പു ിരിേയാെട ശിവന്
പറ ു. “ഞാന് എ ് വ ത ാസമു ാ ുെമ ാണ് അ ് പറയു ത്?
ഞാെനാരു അദ്ഭുത പവര് കെനാ ുമ . ഞാന് െവറുെതെയാ ു വിരല്
െഞാടി ാല് ച വംശികള െട േമല് ഇടിയും മി ലും പതി ുകയി .”
“താ ള െട സാ ി മാണ് എ ാ വ ത ാസവുമു ാ ു ത്, പേഭാ. ഈ
സാ മാജ ിെല ാടും സ രി ുവാന് ഞാന് താ െള ണി ു ു.
താ ള െട ‘നീലകണ്ഠം’ ജന ളിലു ാ ു പഭാവം േനരില് ാണുക. അത്
െച ാന് കഴിയുെമ ് എന്െറ ജന ള് ് ഒരി ല് വിശ ാസം വ ു കഴി ാല്
അവര് ത് െച ാന് കഴിയും!”
“ പേഭാ, അ ് നീലകണ്ഠനാണ്.” കനകഹാല തുടര് ു. “നീലകണ്ഠം
വഹി ു വനാേരാ ആ പഭാവനില് ജന ള് ് വിശ ാസമാണ്. അവര് ്
അ യില് വിശ ാസമു ായിരി ും. അ ്ഞ െള സഹായി ുേമാ പേഭാ?”
വീ ും നീ ഓടിേ ാകുേമാ?
“പേ , ഈ നീല ഴു ു ായതുെകാ ുമാ തം ഞാന്
നീലകണ്ഠനാകുെമ ് നി ള്െ െന വിശ സി ാന് കഴിയും?” ശിവന്
േചാദി . ഒരുപേ , നീല ഴു ു നിരവധി െമലൂഹ ാര്
ക ുപിടി െ ടാെത ഇരി ായിരി ും.”
“ഇ , പേഭാ.” ദ ന് പറ ു. “അെതാരു െമലൂഹനായിരി ുകയി . ആ
നീലകണ്ഠന് വിേദശിയായിരി ുെമ ാണ് ഐതിഹ ം പറയു ത്.
സപ്തസി ുവില് നി ാകാന് വഴിയി . േസാമരസം േസവി ു േതാെട
അേ ഹ ിന്െറ കഴു ് നീലവര് ിലു തായി ീരും. എ ാണ്
പറയു ത്.”
ശിവന് അതിന് മറുപടി പറ ി . സത ം െപാടു െന മന ിലായേ ാള്
അേ ഹം വിസ്മയി േപായി.
ശീനഗരം. ആദ െ രാ തി. േസാമരസം. അ െനയാണ് എന്െറ
ശരീര ിന്െറ ന നതകള് തീര് ത്. അതുെകാ ാണ് എ േ ാള ം
ശ ിമാനായി എനി നുഭവെ ടു ത്.
ദ നും കനകഹാലയും തീരുമാനമറിയുവാനായി ശ ാസം പിടി ്
ശിവെന െ ഉ േനാ ി. ശിവന്െറ തീരുമാനം ഉചിതമായിരി ണേമ എ ്
അവര് പാര് ി .
പേ എ ുെകാ ് ഞാന് മാ തം? എ ാഗുണ ാര് ും േസാമരസം
ലഭി ിരു ു. എന്െറ അ ാവന് പറ ത് ശരിയായിരുേ ാ? ഞാന്
യഥാര് ില് ആ നിേയാഗം ലഭി വനാേണാ?
ഇടു ിയക കള്െകാ ് പര് േതശ രന് ശിവെന േനാ ി.
ഐതിഹാസികമായ ഒരു നിേയാഗം ഞാന് അര്ഹി ു ി . പേ ,
ഇതായിരി ും ര െ ടുവാന് എനി ു ലഭി ു അവസരം.
എ ാല് ആദ ം…
“മഹാരാജന്, ഇതിനു മറുപടി പറയു തിനിമുന്പ് ഞാെനാരു േചാദ ം
േചാദിേ ാെ ?” നിയ ിതമായ ഭവ തേയാെട ശിവന് േചാദി .
“തീര് യായും പേഭാ.”
“ഏതു സൗഹൃദവും ഫലവ ാകണെമ ില് സത സ ത ആവശ മാെണ ്
അ ് സ തി ുമേ ാ? ആ സത ം അ യുെട സുഹൃ ിെന
വിഷമി ി ുെമ ില്േപാലും?”
“അെത. തീര് യായും.”ശിവന് ഈ േചാദ വുമായി എേ ാ ാണ്
നീ ു െത ് മന ിലാവാെത ദ ന് പതിവചി .
“പരിപൂര് സത സ ത വ ിഗതമായ ബ ിന്െറ മാ തം
ആധാരശിലയ . അച ലമായ ഒരു സമൂഹ ിന്െറ ആധാരശിലയാണത്.”
പര് േതശ രന് ഇടെപ .
“എനി ് അതില് ൂടുതല് അംഗീകരി ാനാവി .” ശിവന് പറ ു.
“എ ി ം െമലൂഹ എേ ാട് സത സ ത പുലര് ിയി .”
അേ ാള് ആരും ഒ ും പറ ി .
മര ാദയു താെണ ിലും ഉറ സ ര ില് ശിവന് തുടര് ു. “എന്െറ
േഗാ തെ െമലൂഹയിേല ു ണി വരു ിയേ ാള് ഒരു
െതാഴില്േസനയായി ായിരി ും ഞ െള കരുതിയി ാവുക എ ാണ് ഞ ള്
വിചാരി ത്. ഇരു ിലകെ കഴി എന്െറ രാജ ുനി ും
ര െ േപാരുവാന് ഞാന് ഉ ുകനായിരു ു. പേ , ഇേ ാള് എനി ്
മന ിലായി. അ ് ശരിയായ നീലകണ്ഠെന അേന ഷി
െകാ ിരി ുകയായിരു ുെവ ്.”
ന ിയുെട േനര് ് തിരി ുെകാ ് ശിവന് പറ ു “ഞ ളിവിെട
പേവശി യുടന് ഞ ള് ് േസാമരസം കഴി ാന് തരുെമ ് ആരും പറ ു
ത ി ി ായിരു ു. ഈ മരു ിന് ഇ ര ിലു ഫലമുെ കാര ം ആരും
ഞ ള് ് പറ ുത ി ായിരു ു.”
കു േബാധേ ാെട ന ി മുഖം താഴ് ി. അയാള െട സ ാമി ് അയാേളാട്
േദഷ െ ടാനു അവകാശമു ായിരു ു.
ദ നുേനെര തിരി ് ശിവന് തുടര് ു. “മഹാരാജന് ഞാന് കാശ്മീരില്
വ ആ രാ തിയില് തെ ഞാനറിയാെത േസാമരസം എനി ു
നല്കിയി ാവാനു സാധ തയു േ ാ!”
“ആ വിശ ാസവ നയ് ് ഞാന് മാ േചാദി ു ു, പേഭാ.” മുഖം താഴ് ി
ൈകകൂ ിെ ാ ്ദ രാജന് പറ ു “ഞാെനേ ാഴും ല േയാെട ഓര് ു
ഒരു കാര മായിരി ും അത്. എ ാല് ഞ ള െട ആപല് സാധ ത
ഉയര് തായിരു ു. േസാമരസ ിനാകെ ഒരാള െട ശരീര ില് ഗുണകരമായ
ഫല ള ാ ുവാന് സാധി ും. അത് ശരീര ിന് ഒരു
ഉപ ദവവുമു ാ ുകയി .”
“എനി റിയാം. ആേരാഗ കരമായ ഒരു ദീര്ഘജീവിതം സ ീകരി ു തില്
എനി ു വിഷമെമാ ുമി .” പരിഹാസേ ാെട ശിവന് പറ ു. “എന്െറ
േഗാ ത ിലു ആള കള് ും അ ു രാ തി േസാമരസം നല്കിെയ കാര ം
അേ റിയാേമാ? ഒരുപേ , േസാമരസം കഴി തുെകാ ായിരി ാം, അ ്
രാ തി അവര്െ ാം ഗുരുതരമായ രീതിയില് അസുഖം ബാധി .”
“അവര് ് യാെതാരു അപകടവും സംഭവി ാനു സാധ തയി ായിരു ു
പേഭാ.” കനകഹാല മാപണസ ര ില് പറ ു. “ചിലയാള കളില് ചില
േരാഗ ള് മറ ിരി ാകും. േസാമരസം കഴി േ ാള് ഈ േരാഗ ള് മറനീ ി
പുറ ുവ ി ാകാം. ചികി ി േഭദമാ ിയാല് പിെ െയാരി ലും ആ
േരാഗം പത െ ടുകയി . അേതാെട മരണംവെര ആ ശരീരം
അേരാഗദൃഢമായിരി ും. നി ള െട േഗാ ത ിനിേ ാള് മുന്പേ ാള്
ആേരാഗ മു ്.”
“അ ാര ില് യാെതാരു സംശയവുമി .” ശിവന് പറ ു. “അത
വിഷയം. ഞാനും എന്െറ േഗാ തവും അതുെകാ ് ആേരാഗ വാ ാരായി ീര് ു.
പേ , ശീരാമേദവന്െറ നാ ില് ഇ െനെയാരു ചതി ഞ ള് പതീ ി ി .
ൈകലാസപര് ത ില്െവ തെ ഈ സത ം മുഴുവനും ഞ േളാടു
പറയാമായിരു ു. അ െനെയ ില് ഞ ള െട ഇഷ്ട പകാരം നി ള് തു
െച ാമായിരു ു. ഏതുവിധ ിലായാലും ഞ ള് െമലൂഹയിെല ുമായിരു ു.
എ ാലും അത് ഞ ള െട ഇഷ്ട ിന് വി തരണമായിരു ു.”
“ആ വ നയുെട േപരില് അ ്ഞ േളാട് ദയവായി മി ണം, പേഭാ.”
കു േബാധം നിഴലി ു വിഷമ ിന്െറ സ ര ില് ദ ന് പറ ു. “ഇ രം
കാര ള് െച ത് ഞ ള െട രീതിയ . പേ , ഞ ള് ് േവെറ
മാര് മി ായിരു ു. ഞ ള് സത മായും േഖദി ു ു പേഭാ. അ യുെട
അനുയായികള് േവ വിധം പരിചരി െ ടു ു ്. അവര് മുന്െപ േ ാള ം
ആേരാഗ വാ ാരായിരി ു ു. അവര് ് ഉ ാദന മതയു ദീര്ഘായു
ലഭി ും.”
ദശാബ്ദ ള് ുമുന്പ് അേന ഷണം തുട ിയനാള് മുതല് തന്െറ
മന ിലു ായിരു കാര ള് പുറേ ു വി െകാ ് പര് േതശ രന് മൗനം
ഭ ി “ശിവന്, െചയ്ത െത ിന്െറ േപരില് ഞ ള് ആ ാര് മായി
േഖദി ു ു. അസത ം പറയു ത് ഞ ള െട രീതിയ . െചയ്തത് എ ായാലും
ശരിയെ ും ഭഗവാന് രാമന് ഇത് അംഗീകരി ുകയിെ ും ഞ ള് റിയാം.
വ ന ബലഹീനരായ ആള കള െട ഉപകരണമാണ്. ദുര്ബലമായ സാഹചര ള്
േപാലും അതിെനാരു ഒഴികഴിവായി പരിഗണി ാനാവി . എനി ു വളെര
വിഷമമു ്.”
ശിവന് പുരികം അ െമാ ് ഉയര് ി.
പര് േതശ രന് മാ തമാണ് ഒഴികഴിവുകള് നിര ു തിനുപകരം
മായാചനം നട ു ത്. അേ ഹമാണ് രാമരാജന്െറ യഥാര് അനുയായി.
ശിവന് മ ഹസി .
ദ ന് േകള് ാന് കഴിയു ത ഉ ില് ആശ ാസ ിന്െറ
െനടുവീര് യ .
ശിവന് ദ ന്െറ േനര് ു തിരി ു “മഹാരാജന്, കഴി െത ാം
ഭൂതകാല ിനു വിേ ുക. ഞാന് പറ തുേപാെല അ യുെട രാജ ിെന
മികവു താ ുവാന് ചില കാര ള് കൂടി െചേ തു ്. അ ാര ില്
യാെതാരു സംശയവുമി . എ ിലും. ഞാന് ക ഏ വും മിക സമൂഹമാണ്
അ യുേടത്. അതിനുേവ ി നിലെകാ തിനും േപാരാടു തിനും
ഒര ്. പേ , എനി ു ചില നിബ നകള ്.”
“തീര് യായും പേഭാ.” ശിവെന പീതിെ ടു ാനു ഉല് ണ്ഠേയാെട
ദ ന് പറ ു.
“ഇേ ാള് ഈ ഘ ില് താ ള േ ശി ു കാര ള് എനി ു
നിര് ഹി ാന് കഴിയുെമേ ാ അത് െച ാന് സാധി ുകയിെ േ ാ ഞാന്
പറയു ി . എന്െറ കഴിവിന്െറ പരമാവധി ശമി ാം എ ു മാ തമാണ്
ഞാനിേ ാള് പറയു ത്. എ ാല് ഇതിന്െറ തുട െമ നിലയില് അ യുെട
സമൂഹെ ുറി ് കൂടുതല് മന ിലാ ുവാനായി കുറ കൂടി സമയം
െചലവിടുവാന് എനി ാ ഗഹമു ്. ഇനിമുതല് ഒരു കാര വും എ ില്നി ്
മറ പിടി ുകയിെ ും എെ െത ി രി ി ുകയിെ ുമു ഉറ ് ഞാന്
പതീ ി ു ു.”
“നി യമായും, പേഭാ.”
“ര ാമതായി, അ യുെട രാജ െ ജനസംഖ വര് ി ി ുവാനായി
കുടിേയ ാെര ആവശ മു ്. പേ , അവെര െത ായ മാര് ിലൂെട
നയി രുത്. െമലൂഹെയ ുറി ് അവര് ് സത സ മായ വിവര ള് നല്കണം.
അതറി ി േവണം ഇവിേട ു കുടിേയറി ാര് േണാ എ കാര ില്
അവര് ് ഒരു തീരുമാനെമടു ുവാന്. അെ ില് അ ് അവെര
ണി ുകേയ അരുത്. അതെ ശരി?”
“തീര് യായും. അതാണ് ന ായം പേഭാ.”ദ ന് പറ ു. കനകഹാലെയ
േനാ ി െചറുതാെയാ ് തലകുലു ിെ ാ ് ദ ന് പതി െചയ്തു
“ഉടന്തെ ഞ ള് അത് നട ിലാ ും.”
“എ ു മാ തമ , ഞാനിനി കാശ്മീരിേല ു മട ിേ ാകു ി എ കാര ം
എനി ു ഉറ ായി ഴി ു. അതുെകാ ് എന്െറ േഗാ തമായ ഗുണ ാെര
േദവഗിരിയിേല ു െകാ ുവരാേമാ? എനി ് അവേരാെടാ ം കഴി ാല്
െകാ ാെമ ു ്.”
“നി യമായും സ ാമീ.” തിടു ില് കനകഹാലെയ ഒ ു േനാ ിയേശഷം
ദ ന് പറ ു. “അവെര േദവഗിരിയിെല ി ുവാനു നിര്േ ശം ഇ ുതെ
അയ ു താണ്.”
“മെ ാ ്, േസാമരസം നിര് ി ു ലം എനിെ ാ ു കാണണം.
േദവ ാരുെട ഈ പാനീയെ ുറി ് എനി ് ചില കാര ള്
മന ിലാേ തു ്. അത് പധാനെ ഒരു കാര മാെണ ് എേ ാ എേ ാട്
പറയു ു.”
“തീര് യായും അ െനയാകാം പേഭാ.” ദ ന് പറ ു. അേ ഹ ിന്െറ
മുഖം കേമണ പരി ഭമം നിറ പു ിരി ു വഴിമാറി. “നാെള െ
കനകഹാല അ െയ അവിേട ു െകാ ുേപാകും. ബ േ ത ില്
പതിവു പൂജകള് ായി ഞാനും എന്െറ കുടുംബവും അവിെട
എ ിേ രു താണ്. ഒരുപേ , നമു ് അവിെടെവ ് കാണാം.”
“അത് ന കാര ം.” ശിവന് പു ിരി െകാ ് പറ ു. പിെ
െനടുതാെയാ ് നിശ സി െകാ ് തുടര് ു “ഇനി അവസാനമാെയാരു കാര ം
നീലകണ്ഠന്െറ വരവിെന ുറി ് ജന െള അറിയി ു തായു പഖ ാപനം
നട ുവാന് അേ ് താ ര ം കാണുെമ ് ഞാന് കരുതു ു.”
ദ നും കനകഹാലയും സേ ഹേ ാെട തലകുലു ി.
“എ ാല് തല് ാലം അതു െച രുെത ് ഞാന് അഭ ര് ി ുകയാണ്.”
തല് ണം ദ ന്െറയും കനകഹാലയുെടയും മുഖം മ ി. ന ിയുെട
ക കള് തറയില് ഒ ി ിടി തുേപാെലയായി. അയാള് ആ സംഭാഷണം
േകള് ു ു ായിരു ി . ആ അവ മായ സംഭാഷണ ിന്െറ ൈദര്ഘ ം
അയാെള കീറിമുറി ു ു ായിരു ു.
“മഹാരാജന് ഞാന് നീലകണ്ഠനാെണ ് ആള കള് ്
മന ിലായി ഴി ാല്പിെ എന്െറ വാ ുകള ം പവൃ ികള െമ ാം
അമിതവ ാഖ ാന ള് ും അമിത വിശകലന ള് ും ഇടയാേയ ാം.” ശിവന്
വിശദീകരി . “താ ള െട സമൂഹെ ുറിേ ാ എന്െറ ഉദ മെ ുറിേ ാ
എനി ് വ മായ ധാരണകളി ാ തിനാല് ഈ ഘ ില് എനി ത്
ൈകകാര ം െച ാന് ബു ിമു ്.”
“എനി ് മന ിലാവു ു ്, പേഭാ.” മുഖ ് ഒരു അര് മ ഹാസം
വരു ിെ ാ ് ദ രാജന് പറ ു. “ഞാന് വാ ു തരു ു. എന്െറ ഏ വും
അടു േസവകരും കുടുംബാംഗ ളം അ യുെട േവ െ
ആള കള മ ാെത മ ാരും നീലകണ്ഠന്െറ ആഗമനെ ുറി ് അറിയുകയി .
മ ാരും.”
“വളെര ന ി, മഹാരാജന്. പേ , ഞാന് ഒരുതവണകൂടി ആവര് ി ു ു.
ഏേതാ അദ്ഭുതസി ിയു ഔഷധം േസവി തുമൂലം കഴു ിന്െറ നിറം
നീലയായി ീര് ഒരു സാധാരണ േഗാ തവര് ാരനാണു ഞാന്. അ ്
ഇേ ാള് േനരിടു പശ്ന ള െട കാര ില് എെ േ ാെലാരാള് ്
എ ുെച ാന് കഴിയുെമ ് എനി റി ുകൂടാ.”
“ പേഭാ;” ബാലസഹജമായ മ ഹാസേ ാെട ദ ന് പറ ു “ഞാന്
ഒരി ല്കൂടി പറയു ു. ആ മനുഷ ന് അ ാെണ ില്, അേ ് ഈ
പപ െ െ മാ ിമറി ാന് കഴിയും!”
േദവപാനീയം

എ ്

െകാ ാര ിെല അതിഥി മ ിര ിേല ് ശിവന് നട ു. അവന്െറ പുറകില്


പതു ിയ കാല്െവ കേളാെട ആ പു േ ാെട ന ി നട ു. “ഞാന് ഒ യ് ്
ആഹാരം കഴി ാനാ ഗഹി ു ു.” പുറകിേല ു തിരി ുേനാ ാെത ശിവന്
പറ ു.
“ഞാന് േഖദി ു ു, സ ാമീ.” എ ു മാ തമാണ് ന ി േ ാള് പറയാന്
കഴി ത്.
ശിവന് തിരി ് ന ിെയ േനാ ി.
“ പേഭാ അ ു പറ താണ് ശരി. ഞ ള് സ ം വിഷമതകളിലും
നീലകണ്ഠനുേവ ിയു അേന ഷണ ിലും മുഴുകിേ ായി. അതുെകാ ്
കുടിേയ ാര് ുേനെര നട അന ായ െള ുറി ് ഞ ള് ു
മന ിലാ ാന് കഴി ി . ഞാന് അ െയ െത ി രി ി . അ േയാടു ക ം
പറ ു.”
ശിവന് ഒ ും മി ിയി .അവന് ന ിയുെട ക കളിേല ് തീ ്ണമായി
േനാ ി.
“ഞാന് വളെരയധികം േഖദി ു ു സ ാമീ. ഞാന് അ െയ ബു ിമു ി .
അ ് നല്കു ഏതു ശി യും ഏ വാ ുവാന് ഞാന് ത ാറാണ്.”
ശിവന്െറ ചു ില് േനര് പു ിരി െതളി ു. മാ ് നല്കിെയ ്
സൂചി ി ു വിധം ശിവന് ന ിയുെട ചുമലില് മൃദുവായി ഒ ു ത ി. പേ ,
അവന്െറ ക കളില് വ മായി ഒരു സേ ശമു ായിരു ു.
“ഇനിെയാരി ലും എേ ാട് ക ം പറയരുത് ച ാതീ.”
ന ി തലകുലു ിെ ാ ് മ ി : “ഒരി ലുമി പേഭാ. എനി തില്
വിഷമമു ്.”
“അത് മറ ുകള ന ി.” ശിവന്െറ പു ിരി ഇേ ാള് അ ം കൂടി
വിശാലമായി. “അെത ാം കഴി കാര ം.”
അവര് വീ ും നട ം തുടര് ു. െപെ ് ശിവന് തലകുലു ി
െചറുതാെയാ ു ചിരി . “വിചി തരായ മനുഷ ര്!”
“അെത ാ പേഭാ?” ന ി േചാദി .
“സത ില് ഒ ുമി . നി ള െട സമൂഹ ിെല ചില രസകരമായ
കാര െള ുറി ് ആേലാചി േപായതാണ്.”
“രസകരമായ കാര േളാ?’ ശിവന് വീ ും തേ ാടു
സംസാരി തുട ിയിരി ു ു എ ആ വിശ ാസ ിന്െറ േതാ ലില് ന ി
േചാദി .
“എന്െറ നീല ഴു ുെകാ ുമാ തം അസാ മായ ചില ദൗത ള്
സഫലീകരി ാന് സാധി ുെമ ് നി ള െട നാ ിെല ചില ആള കള്
കരുതു ു ്. അവര് കരുതു ത് അവര് ് പറയാന് പാടി ാ വിധം അ ത
പാവനമാണ് എന്െറ േപര് എ ാണ്.”
ന ി െചറുതാെയാ ു പു ിരി .
“േനെര മറി ,് ” ശിവന് തുടര് ു: “ചിലയാള കള് സത മായും കരുതു ത്
എന്െറ ആവശ േമ ഇെ ാണ്. ഞാനവെര െതാ ാല് അവര്
മലിനീകരി െ ടുെമ ും എനി ് ശു ീകരണം ആവശ മാെണ ുമാണ് അവര്
വിശ സി ു ത്.”
“ശു ീകരണേമാ? അേ ് അതിന്െറ ആവശ െമ ?് “ന ി
പരി ഭമേ ാെട േചാദി .
ശിവന് വാ ുകള് അള ുമുറി പറ ു. “ഞാന് ഒരാെള െതാ . എേ ാട്
ശു ീകരണം നട ണെമ ് അവിെട ഉ ായിരു വര് പറ ു.”
“എ !് അ ് ആെരയാണ് െതാ ത്, പേഭാ? ഏെത ിലും
വികര്മവ ിേയയാേണാ?” പരി ഭമേ ാെട ന ി േചാദി . “വികര്മവ ിെയ
സ്പര്ശി ാല് മാ തമാണ് അേ യ് ് ശു ീകരണം ആവശ മായി വരു ത്.”
െപെ ് ശിവന്െറ മുഖ ിന്െറ നിറം മാറി. ക ില്നി ും ഒരു മൂടുപടം
െത ിമാറി. തേലദിവസം നട സംഭവ ള െട പാധാന ം അയാള് ് തല് ണം
മന ിലായി. താന് െതാ യുടെന തിടു ില് അവള് പുറേകാ
വലി ുമാറിയത്. ഗുരുജിയുെടയും കൃതികയുെടയും മുഖ ു ായ നടു ം.
“ന ി നീ അതിഥി മ ിര ിേല ് മട ിേ ാകു. ഞാന് അേ ാ
വേ ാം.” അതിഥി മ ിര ിെല ഉദ ാന ിനു േനര് ് നട ു തിനിടയില്
ശിവന് പറ ു.
“എ ു സംഭവി പേഭാ?”ശിവേനാെടാ ം എ ാന് ശമി ു തിനിടയില്
ന ി േചാദി . “അേ യ് ് ശു ീകരണം ലഭിേ ാ ഇ േയാ?”
“ന ി നീ അതിഥിമ ിര ിേല ് െച ്.” തിടു ില് അവിെടനി ്
നട ക ുെകാ ് ശിവന് പറ ു.”ഞാന് അവിെട വേ ാം.”

ഏകേദശം ഒരു നാഴികേയാളം ശിവനവിെട കാ ുനി ു. പേ ,


അതുെകാെ ാരു പേയാജനവുമു ായി . കാരണം, സതി അവിെട
പത െ ി എ തുതെ . അവിെടയു ായിരു പീഠ ില് ഇരു ുെകാ ്
ആ ഭയ രമായ ചി തന്െറ മന ിേല ് കട ുവ നിമിഷെ അവന്
ശപി .
എന്െറ സ്പര്ശം മലിനീകരി ു തായി സതി കാണു ുെവ ്
എനിെ െന ആേലാചി ാന് േപാലും കഴിയു ു? ഞാെനെ ാരു വി ിയാണ്!
ആ നിര് ായകമായ സമാഗമെ ഒരി ല്കൂടി മന ിലി ക ്
അതിന്െറ ഓേരാ ഭാവവും അവന് വിശകലനം െചയ്തു.
അേ യ് ് എെ ിലും സംഭവി ുകയാെണ ില് എനി ് ഒരി ലും
സ യം മാ െകാടു ാനാവി .
അവെള ാണ് അതുെകാ ുേ ശി ത്? അവള്െ േ ാട് എെ ിലും
തര ിലു അടു മുേ ാ? അേതാ മെ ാരാളിന്െറ നിര്ഭാഗ ിന്
നിമി മാേക ിവ സ ം അവ സഹി ാന് കഴിയാ അഭിജാതയായ
ഒരു സ് തീയാേണാ അവള്? എ ുെകാ ാണ് താന് അധമയാെണ ് അവള്
സ യം വിശ സി ു ത്? വികര്മ എ ആ സ ം പൂര് മായും നി വും
അപഹാസ വുമാണ്!
അവളിനി വരാന് േപാകു ിെ ു മന ിലാ ി ശിവന് എഴുേ . അവന്
ആ ഇരി ിട ില് ആ ുെതാഴി േ ാള് തന്െറ സ്പര്ശനേശഷി
നഷ്ടെ ിരു ഒരു വിരലിന് അത് തിരി കി ിെയ ് അവന് േതാ ി. ഉ ില്
ശാപവാ ുകള രുവി െകാ ് അവന് അതിഥിമ ിര ിേല ് നട ു.
നൃ േവദി കട ുേപാരുേ ാള് അവിെട തറയില് എേ ാ വീണുകിട ു ത്
അവന് ക ു. അവന് കുനി ് അത് െപറു ിെയടു ു. അവള െട മു ു
പതി ക ണമായിരു ു അത്. അവള െട വലതു ൈകയില് അതു കിട ു ത്
അവന് ക ി ്. അതിന്െറ െകാള ് െപാ ിയതായി േതാ ിയി .
അത് അവളവിെട സ മന ാെല ഇേ േപായതാേണാ
അവനത് മണ ു േനാ ി. സ ാേനരെ സൂര ചുംബനേമ പരിശു
തടാക ിനു ഗ മായിരു ു അതിന്. അവനത് വളെര മൃദുവായി ചു ില്
േചര് ് ചുംബി . പു ിരി െകാ ് അവനാ ക ണം അവന്െറ അരയില്
ബ ി ിരു മടി ീലയിലി . മ രപര് ത ില് നി ് മട ുേ ാള് അവന്
അവെള കാണും.
അവന് അവെള കേ തീരൂ. ആവശ െമ ില് േലാക ിന്െറ
ഏത ംവെരയും അവനവെള പി ുടര് ുേപാകും. അവെള ലഭി ു തിനുേവ ി
മാനവരാശിേയാടു െപാരുതാന് േപാലും അവെനാരു ം. അവളി ാെത അവന്െറ
ഇഹജീവിതയാ ത അപൂര് ം. അവന്െറ ഹൃദയ ിന് അതറിയാം. ആ ാവിന്
അതറിയാം.

“ പധാനമ ി മഹതി, ഇനി എ ത ദൂരമു ?് ” ആേവശഭരിതനായ


കു ിെയേ ാെല ന ി േചാദി .
േദവ ാരുെട പാനീയം നിര് ി െ ടു ഐതിഹാസികമായ ആ മ ര
പര് ത ിേല ു യാ ത ഒരു െമലൂഹെന സംബ ി ിടേ ാളം
അപൂര് മായി ലഭി ു ആദരവാണ്. മ രപര് തെ ത ള െട
സാ മാജ ിന്െറ ആ ാവായാണ് ഭൂരിഭാഗം സൂര വംശികള ം കണ ാ ു ത്.
അത് സുര ിതമായിരി ു ിടേ ാളം കാലം േസാമരസവും
സുര ിതമായിരി ും.
“ന ള് േദവഗിരിയില്നി ് പുറെ ി ് ഒരു മണി ൂര് മാ തേമ ആയി
പടനായകന്.” കനകഹാല പു ിരി െകാ ് പറ ു. മ രപര് ത ിേല ്
ഒരു ദിവസെ യാ തയു ്.
“രഥ ിന്െറ ജാലകവാതിലുകള െട മറ കാരണം എനി ് സൂര ന്െറ ദിശ
അറിയാന് കഴിയു ി . അതിനാല് സമയം എ ത കട ുേപാെയ ും അറിയാന്
കഴിയു ി . അതുെകാ ാണ് ഞാന് േചാദി ത്.
“താ ള െട െതാ പി ില് പഹാരദീപമു ്. താ ള െട
സുര ുേവ ിയാണ് ജാലക ള് അട ത്.”
ശിവന് കനകഹാലെയ േനാ ി ചിരി . ജാലക ള് അട ി ത് അവരുെട
സുര ു േവ ിയെ ും മ രപര് ത ിന്െറ
സുര ുേവ ിയാെണ ും ശിവന് മന ിലായിരു ു. അവിേട ു വഴി
രഹസ മാ ി െവ ുവാന്. വളെര കുറ ാള കള് ുമാ തേമ അത്
ിതിെച ലം കൃത മായി അറിയുകയു . അരിഷ്ടേനമി
എ റിയെ ടു പേത ക പരിശീലനം ലഭി സുര ാഭട ാരാണ് അവിേട ു
മാര് ില് കാവല് നില് ു ത്. അവിേട ു വരു വെര ാം അവരുെട
നിരീ ണ ിനു വിേധയമായിരി ും. മ രപര് ത ില് താമസി ു
ശാസ് ത ര്േ ാ അരിഷ്ടേനമി സുര ാഭട ാര്േ ാ ച കവര് ി
അധികാരെ ടു ിയ ചില വ ികള്േ ാ അ ാെത മ ാര് ും അവിേട ്
പേവശനം അനുവദി ി ി എ ു മാ തമ അവിേട ു
മാര് െ ുറി റിയാനും അനുവാദമി . ച വംശി തീ വവാദികെള ാനും
മ രപര് തം ആ കമി ാല് പിെ െമലൂഹ ാെര സംബ ി ിടേ ാളം എ ാം
അവസാനി .
“ന ള് അവിെട ആെരയാണ് ക ുമു ക?” ശിവന് േചാദി .
“ പേഭാ, ബൃഹസ്പതിെയയാണ് ന ള് അവിെട ക ുമു ക. രാജ െ
ഏ വും പധാനെ ശാസ് ത നാണ് അേ ഹം. രാജ ിനുേവ
േസാമരസമു ാ ുവാനു ശാസ് ത രുെട സംഘെ നയി ു ത്
അേ ഹമാണ്. തീര് യായും മ പല േമഖലകളിലും അവര് ഗേവഷണം
നട ു ു ്. താ ള െട ആഗമനമറിയി െകാ ് ഒരു പ ിദൂതെന
അയ കഴി ു. നാെള രാവിെല ന ള് അേ ഹെ കാണും.”
െമെ തലകുലു ി കനകഹാലെയേനാ ി പു ിരി െകാ ് ശിവന്
പതിവചി “ന ി.”
ന ി വീ ും പഹാരദീപ ില് േനാ ിയേ ാള് ശിവന് തന്െറ
വായനയിേല ് മട ി. നിരവധി സഹ സാബ്ദ ള് ു മുന്പ് നട
േദവാസുരയു െ ുറി രസകരമായ ഒരു
ൈകെ ഴു ു പതിയായിരു ു അത്. ന യും തി യും ത ിലു നിതാ മായ
േപാരാ ം. േദവാധിേദവനായ മഹാേദവന്െറ, രു ദഭഗവാന്െറ സഹായേ ാെട
േദവ ാര് അസുര ാെര നശി ി േശഷം േലാക ില് ധര് ം ാപി .

“അ ് ന ായി ഉറ ി ാണുെമ ു കരുതു ു.” ബൃഹസ്പതിയുെട


കാര ാലയ ിനു മു ിലു ഒരു അറയിേല ് ശിവേനയും ന ിേയയും സ ാഗതം
െചയ്തുെകാ ് കനകഹാല പറ ു.
ആദ െ യാമ ിന്െറ അവസാനെ നാഴികയുെട തുട മായിരു ു
അത്. മ രപര് ത ില് ദിവസ ള് േനരേ തുട ിയിരു ു.
“ഉ ,് ഞാന് ന ായി ഉറ ി.”ശിവന് പറ ു. “പേ , രാ തി മുഴുവനും
താള കമ ിലു വിചി തമായ ഒരു ശബ്ദം േകള് ു ു ായിരു ു.”
കനകഹാല പു ിരി െവ ിലും അതിന് വിശദീകരണെമാ ും നല്കിയി .
തലകുനി ് വാതില് തുറ ു പിടി െകാ ് അവര് ശിവെന ബൃഹസ്പതിയുെട
കാര ാലയ ിേല ് കട ിവി . ശിവന്െറ പി ാെല കനകഹാലയും
ന ിയുമു ായിരു ു. ബൃഹസ്പതിയുെട വിശാലമായ കാര ാലയ ിനക ്
വളെര ഭംഗിയായി ചി േയാെട നിര ിയിരു പല പല ഉയര ിലു
േമശകള് ുമുകളിലായി വിചി തമായ ഉപകരണ ള് നിര ിയിരു ു.
വ മായും ചില പരീ ണ ള് അവിെട നട ു ു ായിരു ു. ഓേരാ
ഉപകരണ ിനടു ും താളിേയാല ുറി കള് നിര ിയിരു ു. ആ മുറി
തീര് ും നി ബ്ദമായിരു ു. മൂലയിലു ായിരു വലിെയാരു ജനല്
മലെ രിവിെല നിബിഢമായ കാനന ിന്െറ ദൃശ ം കാണാനു
അവസരെമാരു ി. ആ മുറിയുെട മ ഭാഗ ായി ഉയരം കുറ പീഠ ള്
സമചതുരാകൃതിയില് ാപി ിരു ു. എ ാ അര് ിലും ആര്ഭാടേ ാള്
ലാളിത ിനാണ് മുന്ഗണന നല്കു െത ് വിളിേ ാതു വിധ ിലു വളെര
സാധാരണെ മുറിയായിരു ു അത്.
ൈകകൂ ി നമസ്േത അഭിവാദ േ ാെട ബൃഹസ്പതി മുറിയുെട നടുവില്
നി ായിരു ു. ശരാശരി ഉയരമുെ ിലും ശിവേന ാള് ഉയരം കുറവു
അേ ഹ ിന്െറ ചര് ിന് േഗാത ിന്െറ നിറമായിരു ു. ആഴമു
ക കള ം െവടി ായി മുറി െവ താടിയും ബൃഹസ്പതി ് സവിേശഷമായ
ഭാവം നല്കി. ശാ മായ ഭാവവും മു നം െചയ്ത ശിര ം, കുടുമയും
അേ ഹ ിന്െറ ബാ ണ പാ ിത െ വിളിേ ാതു തായിരു ു.
അേ ഹ ിന് അ ം അമിതഭാരമു ായിരു ു. വീതിേയറിയ ചുമലുകള് ും
വിരി െന ിനും അ ം കൂടി വ ായാമം െചയ്തിരുെ ില് മികവു
ൈകവരി ാമായിരു ു എ ു േതാ ി ി . എ ാല് ബൃഹസ്പതിയുെട ശരീരം
അേ ഹ ിന്െറ ബു ി ് സ രി ാനു വാഹനമായിരു ു. അത ാെത
ഒരു തിയന്െറേയാ േയാ ാവിന്െറേയാ േപാെല ആരാധനാേക മായിരു ി .
സാധാരണയായി െവള ഉടുവസ് തവും ചുമലിലൂെട അലസമായി ചാര് ിയ
അംഗവസ് തവുമായിരു ു ബൃഹസ്പതിയുെട ഉടയാടകള്. ഇടതുചുമലിലൂെട
ഇറ ി വലതുഭാഗെ ജഘന ിെനചു ിേ ാകു ഒരു ഉ രീയവും അേ ഹം
ധരി ിരു ു.
“എ ുപറയു ു കനകഹാല, േ മം തെ യേ ?” ബൃഹസ്പതി േചാദി .
“കുേറ ാലമായേ ാ ക ി ?് ”
“അെത, ബൃഹസ്പതി.” ൈക കൂ ി, തലകു ി ് വണ ി കനകഹാല
അ ഹെ അഭിവാദ ം െചയ്തു.
ബൃഹസ്പതിയുെട ൈകയില് െക ിയിരു ര ാമെ മ രട് അേ ഹം
അരയ വിഭാഗ ില് െപ വനാെണ ് സൂചി ി ു തായിരു ുെവ ് ശിവന്
ശ ി . ബാ ണവംശ ിെല സവിേശഷമായ ഒരു വിഭാഗം.
“ഇത് ഭഗവാന് ശിവന്.” ശിവെന ചൂ ി ാണി െകാ ് കനകഹാല
പറ ു.
“ന ി, ശിവന് എ ുമാ തം പറ ാല് മതി.” ബൃഹസ്പതിെയ ഭവ തേയാെട
അഭിവാദ ം െചയ്തുെകാ ് ശിവന് പു ിരി .
“ശരി. െവറും ശിവന്. താ ളാരാണാേവാ?” ന ിെയ േനാ ിെ ാ ്
ബൃഹസ്പതി േചാദി .
“ഇത് പടനായകന്, ന ി.” കനകഹാല പറ ു. “ശിവഭഗവാന്െറ സഹായി.”
“പടനായകന്, ക തില് സേ ാഷം.” ശിവന്െറ േനര് ് തിരിയു തിനു
മുന്പ് ബൃഹസ്പതി പറ ു. “ശിവന്, താ േളാട് മര ാദേകട്
കാണി ുവാെനാ ും ഞാന് ഉേ ശി ു ി . എ ിലും താ ള െട കഴുെ ാ ്
കാണുവാന് എനി ു സാധി ുേമാ?”
ശിവന് തലയാ ി. കഴു ് െപാതി ിരു ആവരണം എടു ുമാ ിയേ ാള്
കഴു ് പരിേശാധി ുവാനായി ബൃഹസ്പതി മുേ ാ വ ു. ശിവന്െറ കഴു ്
തിള ു നീല നിറം പസരി ി ു തുക േതാെട അേ ഹ ിന്െറ പു ിരി
മാ ു. കുറ േനരേ ് ബൃഹസ്പതി നി ബ്ദനായി.
യു ിേബാധ ിേല ് പതിെയ മട ിവ ുെകാ ് അേ ഹം കനകഹാലെയ
േനാ ി. “ഇത് വ ാജമ . അക ുനി ാണ് ഈ നിറം വരു ത്. ഇെത െന
സാ മാവു ു? അതായത്; ഇതിനര് ം…”
“അെത.” തന്െറ മന ിന്െറ ആഴ ളില് നി ് പുറ ുവരു
സേ ാഷഷേ ാെട കനകഹാല പറ ു. “നീലകണ്ഠന് അവതരി ിരി ു ു
എ ാണ് ഇതിനര് ം. ന ുെട ര കന് എ ി ഴി ു.”
“എനി ് അതിെന ുറിെ ാ ും അറി ുകൂടാ.” അ രേ ാെട കഴു ില്
ആവരണം ചു ിെ ിെ ാ ് ശിവന് പറ ു. “എ ിലും അ യുെട അദ്ഭുതം
ജനി ി ു ഈ രാജ െ സഹായി ുവാന് േവ െത ാം ഞാന് െച ാം. ഈ
കാരണം നിമി മാണ് ഞാന് ഇവിെട വ ി ത്. േസാമരസം എ െനയാണ്
പവര് ി ു ത് എ റിേയ ത് വളെര പധാനമാെണ ് എേ ാ എേ ാടു
പറയു ു.”
ബൃഹസ്പതി അേ ാഴും വിസ്മയ ിലകെ തുേപാെല കാണെ .
ശിവെന നിരീ ി ു ത് തുടരുേ ാഴും അേ ഹ ിന്െറ ശ മെ വിെടേയാ
ആെണ ് േതാ ി. യഥാര് നീലകണ്ഠന്െറ ആഗമനവുമായി ബ െ
കാര െള ബ ി ി കാണു തിേലര്െ ിരി ുകയായിരു ു അേ ഹം.
“ബൃഹസ്പതീ….” മുഖ ശാസ് ത െന വര് മാനകാല ിേല ു
വിളി ണര് ു തുേപാെല കനകഹാല വിളി .
“ഹാ…”
“േസാമരസ ിന്െറ പവര് നെ ുറി ് എനി ് പറ ുതരാേമാ?”
ശിവന് േചാദി .
“തീര് യായും.” തന്െറ ക കള് മു ില് നില് ു ആള കള് ുേമല്
പതി ി െകാ ് അേ ഹം പറ ു. ന ിെയ ശ ി െകാ ് അേ ഹം
േചാദി “ഈ പടനായക ു മു ില്െവ ് അത് പറയാേമാ?
“െമലൂഹയിേല ു യാ തയില് ന ി എന്െറ
സ തസഹചാരിയായിരു ു.” ശിവന് പറ ു. “അവനിവിെട ഉ തുെകാ ് ഒരു
കുഴ വുമിെ ് ഞാന് കരുതു ു.”
സ ാമി തെ ആ ാര് മായി വിശ സി ു ുെവ കാര ം
തുറ ുപറ േ ാള് ന ി വികാരഭരിതനായി. മരണേവദനയു ായാല് േപാലും
സ ാമിേയാട് ക ം പറയുകയിെ ് അയാള് പതി െയടു ു.
“ശിവന്, താ ള് പറയു തുേപാെല.” ഊഷ്മളമായി പു ിരി െകാ ്
ബൃഹസ്പതി പറ ു.
താന് യഥാര് നീലകണ്ഠനാെണ ു മന ിലാ ിയി ം ബൃഹസ്പതി
തേ ാട് ഭവ ത പാലി ുവാേനാ താഴ്മ പകടി ി ുവാേനാ ത ാറാകു ിെ ്
ശിവന് മന ിലാ ി. പര് േതശ രെനേ ാെല െ ബൃഹസ്പതിയും
ആദരസൂചകമായ വിേശഷണ ള് ചാര് ി തെ അഭിസംേബാധന
െച ിെ ് ശിവന് ശ ി . പര് േതശ രന് തെ ുറി ്
അവിശ ാസ ിന്െറ ദുര്മുഖം കാണി ു ുെവ ില് ബൃഹസ്പതി
അനുനയമാണ് പകടി ി ു ത്.
“താ ള് ു ന ി.” ശിവന് പു ിരി . “അേ ാള് എ െനയാണ് ഈ
േസാമരസ ിന്െറ പവര് നം?”

മ രപര് ത ിേല ു പാതയിലൂെട രാജാവിന്െറയും


അനുചരവൃ ിന്െറയും നീ ം സാവധാന ിലായിരു ു. അ ് രാജകീയ
രഥ ള് ു മു ിലായി 160 കുതിര ാള ാര് അട ു ഒരു സുര ാസംഘം 4
വ ഹ ളായി മുേ ാ നീ ി. മുന്പിലു ായിരു തുേപാെല 160
കുതിര ാള ാര് ആ രഥ ള് ു പുറകിലായും സ രി . ഓേരാ
രഥ ിന്െറയും പാര്ശ ഭാഗെ പടികളില് പ ുവീതം ൈസനികരും അ ു
വീതം ദാസിമാരും ഇരി ായിരു ു. ഭാരത ിലേ ാളമിേ ാളം ഭയം
വിത ിരു അരിഷ്ടേനമി എ റിയെ ിരു വരായിരു ു ആ ഭട ാര്.
ന ഉറ തടിെകാ ാണ് ആ രഥ ള് ഉ ാ ിയിരു ത്. വശ ളില്
ജാലക േളാ കിളിവാതിലുകേളാ ഉ ായിരു ി . മുകള് ഭാഗ ് അകേ ്
കാ ് കട ു തിനായി െചറിയ പഴുതുകള് ഇ ിരു ു. മു ില് സാരഥിയുെട
പി ിലായി കാ ം െവളി വും കട ു തിനായി അഴികളി ിരു ു. െപെ ്
ഒരാ കമണമു ായാല് അത് അട ിടുവാന് കഴിയും. രഥ െള ാം ഒരുേപാെല
ഉ വയായിരു ു. ഇതുമൂലം ഏതു രഥ ിലാണ് രാജകുടുംബം യാ തെച ത്
എ റിയുക അസാ മായിരു ു. ദിവ ദൃഷ്ടിയു ഒരാള് ് ആ
വാഹനവ ഹ ിെല ഒ ാമെ യും മൂ ാമെ യും നാലാമെ യും രഥ ള്
ശൂന മാെണ ് മന ിലാ ാന് കഴിയും. ര ാമെ രഥ ിലായിരു ു
രാജകുടുംബം – ദ ന്, പ ി വീരിണി, മകള് സതി എ ിവര്. അവസാനെ
രഥ ില് േസനാപതി പര് േതശ രനും അേ ഹ ിന്െറ ഏ വും പധാനെ
പടയാളികള മായിരു ു.
“അ ാ, പൂജയ് ുേപാകുേ ാള് എ ുെകാ ാണ് ഞാനും
അ യുെടകൂെട വരണെമ ് നിര് ി ാന് കാര െമ ് എനി ിേ ാഴും
മന ിലാകു ി . പധാനചട ുകളില് പെ ടു ുവാന്േപാലും
എനി നുവാദമി .” സതി പറ ു.
“പലതവണ ഞാനിത് നിേ ാടു പറ ി താണ്.” ദ ന്
പു ിരി െകാ ് സതിയുെട ൈകയില് മൃദുവായി അടി . “നിന്െറ മുഖം
കാണാെത എന്െറ പൂജകെളാ ുംതെ പൂര് ിയാവുകയി . ഈ നശി
നിയമ െളാ ും ഞാന് ശ ി ാറി .”
“അ ാ!” പരി ഭമം നിഴലി ു പു ിരിേയാെട പരിഹാസം സ്ഫുരി ു
വിധം തലയാ ിെ ാ ് സതി മ ി . നിയമെ അധിേ പി ു
പിതാവിന്െറ നടപടി െത ാെണ ് സതി റിയാമായിരു ു.
സതിയുെട മാതാവ് വീരിണി വിഷമകരമായ പു ിരിേയാെട ദ െന
േനാ ി. പിെ സതിെയ ഒ ു േനാ ിയേശഷം അവര് ഗ ിേല ു മട ി.
ആ രാജകീയ യാ താസംഘ ില് നി ും അ ം അകെലയായി കന
കാടിന്െറ മറപിടി ് അന്പേതാളം വരു പടയാളികള െട സംഘം
നീ ിെ ാ ിരു ു. തുകല്െകാ ു പട ധരി ിരു അവര് അവരുെട
നീ ള് അനായാസമാ ു തിനായി ഉടുമു ് മുറുെക െക ിയുടു ിരു ു.
ഓേരാരു രുെട പ ലും ര ു വാള കള്, ഒരു നീളന് ക ി,േലാഹം െകാ ു
നിര് ി പരിച എ ിവ ുപുറെമ മുതുകില് തുകല്െകാ ു േപാര്ച
െക ിെവ ിരു ു. മൂ ു െചറിയ ക ികള് സൂ ി ാന് കഴിയു അറകള്
ഉ തായിരു ു അവരുെട പാദര കള്. ആ സംഘ ിന്െറ ഏ വും മു ിലായി
ര ുേപര് നട ായിരു ു. യു ിന്െറ മുറി ാടുകള് മുഖ ു ായിരു
സു രനായ ഒരു നായിരു ു അവരിെലാരാള്. തവി നിറ ിലു
തല ാവാണ് അയാള് ധരി ിരു ത്. അയാള് പടനായകനാെണ ു
സൂചി ി ു തായിരു ു ആ തല ാവ്. അയാള െട തുകല്െകാ ു മാര്
അ ം അയ ാണ് െക ിയിരു ത്. ഒരു സ ര് മാലയും പത വും അ ശ മായി
പുറേ ് ദൃശ മാകുംവിധം അയാള െട കഴു ില് കിട ിരു ു. ഭംഗിയു ഒരു
െവള ച ല ആ പത ിലു ായിരു ു. ച വംശികള െട
അടയാളമായിരു ു അത്.
അയാള െട െതാ ടു ായി ആപാദചൂഢം മറയ് ു വിധ ിലു
വസ് തമണി ഒരു ഭീമാകാരരൂപം നട ായിരു ു. ആ വസ് തേ ാടു
തു ിേ ര് ശിേരാവസ് തം അയാള െട തലവഴി വലി ി ി ായിരു ു.
കറു മുഖംമൂടിെകാ ് അയാള െട മുഖം മറ ിരു ു. ന കരു ു
മാംസളമായ ൈകകള ം ബദാമിന്െറ ആകൃതിയിലു ക കള ം മാ തേമ
പുറ ു കാണാനു ായിരു ു . തുകല് െകാ ു സര് ിന്െറ
ആകൃതിയിലു ഓം രൂപം തു ിേ ര് ഒരു ക ണമായിരു ു അയാള െട
ൈക യില് െക ിയിരു ത്. പടനായകനു േനര് ് േനാ ാെത െ
ആപാദചൂഢം മൂടിയ രൂപം പറ ു “വിശ ദ മ്നന് നിന്െറ അടയാളം പുറ ു
കാണാനു ്. അത് അകേ ി ് പട മുറു ിെ ്.”
പരി ഭമി േപായ വിശ ദ മ്നന് ഉടന്തെ സ ര് മാലയും പത വും
അകേ ി ് മാര് അട ു തിനായി ചുമലിെല ഇരുവശ ുമു ായിരു
ചരടുകള് മുറു ിെ ി.
“ മി ണം പേഭാ.” വിശ ദ മ്നന് പറ ു. “എനി ുേതാ ു ത്
കുറ കൂടി മുേ ാ നീ ി ഇത് മ രപര് ത ിേല ു വഴിയാേണാ
എ കാര ം നമു ് ഉറ ിെ ടു ാം എ ാണ്. അത് അറി ു കഴി ാല്
നമു ു കി ിയ വിവരം ശരിയാേണാ എ കാര ം ഉറ ി ാം. അവെള
ത ിെ ാ ുേപാകുവാന് നമു ് പി ീെടാരി ല് വരാം. എ ായാലും ഇേ ാള്
ന ുെട എ ം അപകടകരമാം വിധം കുറവാണ്. ഇേ ാള് നമു ് ഒ ും
െച ാനാവി .”
ശിേരാവസ് തമി രൂപം ശാ മായി പറ ു “വിശ ദ മ്നന്, ഞാന്
ആ കമി ാന് ഉ രവുനല്കിയി േ ാ? ന ള് എ ില് കുറവാെണ
കാര ം പിെ ഏത് സാഹചര ിലാണ് ഉയര് ുവരു ത്? മ രപര് ത ിന്െറ
ദിശയിേല ാണ് ന ള് നീ ിെ ാ ിരി ു ത്. കുറ േനരം ൈവകിെയ ു
െവ ് സ ര് ം താെഴ വീഴാെനാ ും േപാകു ി . ഇേ ാള് ന ള് അവെര
പി ുടരു ു.”
വിശ ദ മ്നന് ശ ാസം െനടുതായി ഉ ിേല ു വലി . തന്െറ സ ാമിയുെട
കാഴ് ാടിെന എതിര് ു തുേപാെല അയാള് െവറു ു മെ ാരു കാര മി .
തന്െറ സ ാമിയാണ് സൂര വംശികള െട അപൂര് മായ സഹതാപം പിടി പ ി
ല പാപ്തി ു അവസരംകെ ിയിരി ു ത്.
ഈ മുേ ം അവെര െമലൂഹയുെട ഹൃദയ ിേല ് കട ു കയറുവാനും
അതിെന കീറിമുറി ുവാനും സഹായി ും. അയാള് സൗമ മായി പറ ു “ പേഭാ,
കാര ള് ൈവകു ത് രാ ി ിഷ്ടമ . ആള കള് ിടയില് അസ ത
വളര് ുെകാ ിരി ുകയാണ്. ശ ാേക ം നഷ്ടെ െകാ ിരി ുകയാേണാ
എ വര് ് േതാ ു ു ്.”
ശിേരാവസ് തം ധരി രൂപം തത് ണം തിരി ു നി ു. അയാള െട ശരീരം
േരാഷം പകടി ി ു തായി േതാ ിെയ ിലും ശബ്ദം ശാ മായിരു ു. “എന്െറ
ശ നഷ്ടെ ടു ി . നിന ുേവണെമ ില് തിരി േപാകാം. നിന ് നിന്െറ
പണം കി ം. േവ ിവ ാല് ഞാനിെത ാം ഒ യ് ു െച ം.”
തന്െറ േനതാവിന്െറ അപൂര് മായ രീതിയിലു വികാര പകടനം
ക േതാെട വിശ ദ മ്നന് ഉടന് പതികരി . “അ പേഭാ. അത ഞാന്
ഉേ ശി ത്. മി ണം. എെ പറ ു വിടു തുവെര ഞാന്
താ േളാെടാ മു ാകും. താ ള് പറ തു ശരിയാണ്. അ ം മണി ൂറുകള്
ൈവകിെയ ുെവ ് ഒരു പശ്നവുമു ാകാന് േപാകു ി . നൂ ാ ുകളായി
ന ള് അതിന് കാ ിരി ുകയാെണ കാര ം ആേലാചി ുേ ാള് അത്
ഒ ുമ േ ാ.”
ആ പടയണി തുരം രാജകീയ േഘാഷയാ തെയ പി ുടര് ുെകാ ിരു ു.

“ആശയപരമായി േനാ ുേ ാള് േസാമരസ ിന്െറ പവര് ന പ കിയ


എത ലളിതമാെണേ ാ.” ബൃഹസ്പതി പറ ു “ഈ ആശയെ
യാഥാര് മാ ി തീര് ുക എ താണ് മി വാറും അസാധ മായ ല ം.
ബ േദവന്െറ പതിഭാ വിലാസമാണത്. ജയ് ശീ ബ !”
“ജയ് ശീ ബ !” ശിവനും കനകഹാലയും ന ിയും അേത െചാ ി.
“ഈ ഔഷധം നാടകീയമാംവിധം വാര് ക െ
സാവധാന ിലാ ു െത െന എ ു മന ിലാ ു തിനുമുന്പ്, നെ
ജീവേനാെട നിലനിര് ു ത് എ ാെണ ് നമു ് മന ിലാേ തു ്.”
ബൃഹസ്പതി പറ ു. “ആ വസ്തുവി ാെത നമു ാര് ും ജീവി ിരി ാന്
കഴിയി എ താണ് മൗലികമായ ത ം.”
ബൃഹസ്പതിയുെട വിശദീകരണ ിനു കാേതാര് ് ശിവന് അേ ഹെ
ഉ േനാ ി.
“അടി ാനപരമായ ആ വസ്തുവാണ് ഊര് ം.” ബൃഹസ്പതി
വിശദീകരി . “നട ുേ ാഴും സംസാരി ുേ ാഴും ചി ി ുേ ാഴും അെ ില്
ജീവേനാെടയിരി ു ു എ ു സൂചി ി ു ഏത് പവൃ ി െച േ ാഴും നാം
ഊര് ം ഉപേയാഗി ു ു.”
“ഇതുേപാെലാരു ആശയം ഞ ള െട ആള കള് ിടയിലുമു ്.”ശിവന്
പറ ു. “ഞ ളതിെന ശ ി എ ു വിളി ു ു എ താണ് ഒരു വ ത ാസം.”
“ശ ി?” അദ്ഭുതാധീനനായിെ ാ ് ബൃഹസ്പതി േചാദി “കൗതുകകരം.
നിരവധി നൂ ാ ുകളായി ഊര് െ വിേശഷി ി ുവാന് ആ പദം
ഉപേയാഗി ിരു ി . ഭാരത ിെല ജന ള െട പൂര് ിക ാരായ പാ ാര്
പേയാഗി ിരു പദമാണത്. നി ള െട േഗാ ത ിന്െറ ഉദ്ഭവം
എവിെടയാെണ റിയാേമാ? നി ള െട വംശപര ര?”
“എനി ാര ില് ഉറ ി . എ ിലും ഞ ള െട േഗാ ത ില് ഒരു
വൃ യു ്. ഞ ള െട ചരി തം അറിയാെമ ാണ് അവര് അവകാശെ ടു ത്.
ഒരുപേ , അവര് േദവഗിരിയിേല ് വരുേ ാള് നമു ് േചാദി ാം.”
“നമു ത് േചാദി റിയണം.”ബൃഹസ്പതി പു ിരി . “എ ായാലും നമു ്
വിഷയ ിേല ് തിരി വരാം. ഊര് മി ാെത ന ുെട ശരീര ിന് ഒ ും
െച ാനാവിെ ് നമു റിയാം. അേ ാള് ഈ ഊര് ം എവിെടനി ു വരു ു?”
“ന ള് കഴി ു ആഹാര ില്നി ്.” അ ം സേ ഹേ ാെട ന ി
പറ ു. ഇ തയും പധാനെ വ ികള െട മു ില്െവ ് സംസാരി ാനു
ആ വിശ ാസം അവന് ആര് ി െകാ ിരു ു.
“പൂര് മായും ശരിയാണ്. ന ള് കഴി ു ഭ ണ ില് ഊര് ം
അട ിയി ്. അത് നമു ് െചലവഴി ാം. അതുെകാ ാണ് ഭ ണം
കഴി ാ േ ാള് നമു ് ീണമനുഭവെ ടു ത്. എ ിലും ഭ ണം
കഴി ു തുെകാ ുമാ തം നമു ് ഊര് ം ലഭി ണെമ ി .
മനുഷ ശരീര ിനക ു എേ ാ ഒ ് നമു ുപേയാഗി ുവാന് പ
വിധ ിലു ഊര് ംഭ ണ ില് നി ് വലിെ ടു ു ു”
“തീര് യായും.” ശിവന് സ തി .
“ന ള് ശ സി ാനുപേയാഗി ു വായുവാണ് ഭ ണെ
ഊര് മാ ി മാ ത്.” ബൃഹസ്പതി തുടര് ു. “വായുവില് മ പല
വാതക ള മു ്. പാണവായു എ ാണ് അതില് ഒരു ഘടക ിന്െറ േപര്.
ന ള് കഴി ു ഭ ണവുമായി േചര് ് പവര് ി ് അത് ഊര് ം
ഉ ാദി ി ു ു. നമു ് അത് ലഭി ിെ ില് ഊര് ം േചാര് ് ീണിതരായി
ന ള് മരി േപാകും.”
“ഈ പ കിയയാണേ ാ ന ുെട ജീവന് നിലനിര് ു ത്.” ശിവന് പറ ു.
“പേ , ഈ ഔഷധ ിന്െറ പവര് നം എ ാണ്? വാര് ക ിനും
തളര് യ് ും അതിലൂെട മരണ ിനും കാരണമാകു ഘടക ളിലെ ഈ
ഔഷധം പവര് ിേ ത്?”
ബൃഹസ്പതി ചിരി .”ഞാന് പറ കാര ള് ് ന ുെട
വാര് ക വുമായി ചില ബ ള ്. പകൃതി ് നര് േബാധമുെ ാണ്
അത് നമു ു കാണി തരു ത്. നെ ജീവേനാെട നിലനിര് ു ആ
വസ്തുതെ യാണ് നമു ് പായം വര് ി ി ു തും മരണകാരണമാകു തും.
ഊര് ം നിര് ി ുവാനായി പാണവായു പതി പവര് നം നട ുേ ാള്
സത മായ ചില ധാതു െള അത് പുറ ുവിടു ു. ജ ലനകാരികള് എ ാണിവ
അറിയെ ടു ത്. ഈ ജ ലനകാരികള് വിഷമു വയാണ്. എെ ിലും
ഭ ണപദാര് ള് പുറ ുെവ ാല് അത് ചീ ഴുകി പുളി ു തിനു
േഹതു ഇെതാെ യാണ്. ഇേത പ കിയ തെ യാണ് േലാഹ ള്
തുരുെ ടു ു തി ും കാരണമാകു ത്. പേത കി ം ന ളീയിെട ക ുപിടി
ഇരു ിെന, ഇത് സാരമായി ബാധി ു ു ്. പാണവായു ശ സി ു തുമൂലം
ന ുെട ശരീര ിനും ഈ പ കിയ സംഭവി ു ു ്. പാണവായു ന ള്
കഴി ു ഭ ണെ ഊര് മാ ി മാ ു. അേതസമയം
വിഷമൂലക െളയും അത് ഉ ാദി ി ു ു. അവ ന ുെട ശരീര ിനക ്
പതി പവര് നം നട ു ു. അക ുനി ും ന ള് തുരുെ ടു ുകയും
കേമണ വാര് ക ം ബാധി ുകയും അവസാനം മരണ ില്
കലാശി ുകയുംെച ു.”
“വിശു നായ അ ിേദവ?” ന ി ഉ ില് പറ ു. “നമു ് ജീവന് തരു
വസ്തുതെ യാേണാ സാവധാനം നെ െകാ ത്?”
“അെത.”ബൃഹസ്പതി പറ ു”ആേലാചി േനാ ൂ. അതിജീവന ിനായി
ന ുെട ശരീരം പുറംേലാക ു ലഭി ു എ ാവസ്തു ള ം ആര് ി ്
ശരീര ില് സൂ ി ു ു. ഭ ണമിെ ിലും കുറ ദിവസം ജീവന്
നിലനിര് ുവാന് അത് സഹായി ു ു. ജലം േശഖരി െവ ിരി ു തിനാല്
കുറ ദിവസെ ദാഹം െകാെ ാ ും നാം മരി േപാവുകയി . അത്
യു ിഭ ദമാണ്. ശരിയേ ? ന ുെട ശരീര ിന് എെ ിലും
ആവശ മുെ ില്, ദൗര്ലഭ ം േനരിടു തിനായി അ രം സാധന ള് അത്
സൂ ി െവ ും.”
“തീര് യായും.” ശിവന് അതംഗീകരി .
“േനെര മറി ്, ജീവന് നിലനിര് ു തിന് അത ാേപ ിതമായ
പാണവായു അതിനുേശഖരി െവ ുവാന് കഴിയി .
കുറ നിമിഷേ ുമാ തം ആവശ മായ പാണവായു മാ തേമ
േശഖരി െവ ുവാന് ശരീര ിനു സാധി ുകയു . അത് ഒ ം ബു ിപരമായ
ഒ . പാണവായു മൃതസ ീവനി തെ െയ ് അറിയുേ ാഴും അെതാരു
വിഷ ദവ െമ കാര ം ശരീരം തിരി റിയു ു എ താണ് അതിനു
വിശദീകരണം. അതുെകാ ് അത് േശഖരി െവ ു ത് അപായകരമാണ്.”
“അതിന് ബ േദവന് എ ാണ് െചയ്തത്?” ശിവന് േചാദി .
“നിരവധി ഗേവഷണ ള് ുേശഷം ബ േദവന് േസാമരസം ക ുപിടി .
അതു േസവി കഴി ാല് ജ ലനകാരികള മായി പതി പവര് ി ് ശരീരം
അവെയ വിയര് ം മൂ തവും ഒെ യായി പുറംത ം. േസാമരസം മൂലം
ശരീര ില് ജ ലനകാരികള് ഉ ാകി .”
“അതുെകാ ാേണാ ആദ മായി േസാമരസം കഴി മനുഷ ന്െറ
ശരീര ില്നി ും പുറ ുവരു വിയര് ് വിഷമാെണ ു പറയു ത്?”
“അെത. താ ള് ആദ മായി േസാമരസം കഴി യാളാെണ ില് താ ള െട
വിയര് ് അപകടകരമാണ്. വര്ഷ ളായി േസാമരസം
കഴി ു യാളാെണ ില്േപാലും അയാള െട ശരീര ില് നി ും പുറ ുവരു
വിയര് ം മൂ തവും വിഷലിപ്തമായിരി ും. അതുെകാ ് അത് ശരീര ില്
നി ും പുറ ുേപാകു ുെവ ും മ ാെരയും അതു ബാധി ു ിെ ും
ഉറ വരുേ തു ്.”
“അേ ാള് അതുെകാ ാണ് െമലൂഹ ാര് ശുചിത ിന്െറ കാര ില്
ഇ തയധികം ശ ി ു ത്.
“അെത. അതുെകാ ാണ് ൈശശവം മുതേല െമലൂഹ ാെര ര ുകാര ം
പഠി ി ു ത്. ജലം, ശുചിത ം എ ിവെയ ുറി ്. േസാമരസം പതി പവര് ി ്
ശരീരം വഴി പുറ വിഷ മാലിന െള എള ില് അലിയിെ ടു ു
ദാവകമാണ് ജലം. ധാരാളം െവ ം കുടി ണെമ ാണ് െമലൂഹ ാെര ഞ ള്
പഠി ി ു ത്. കഴുകി ളയാന് പ െത ാം കഴുകി ളയണം! െമലൂഹ ാര്
ദിനം പതി ര ുതവണെയ ിലും കുളി ും. പേത കം ത ാറാ ിയ
കുളിമുറിയിലാണ് ശരീരശു ി വരു ു ത്. ഭൂമി ടിയിലൂെടയു
അഴു ുചാലുകള് മാലിന ള് നഗര ിനു പുറേ ് സുര ിതമായി
ഒഴു ിെ ാ ുേപാകു ു.”
“കണിശമായ ശുചിത നിലവാരം!” കാശ്മീരിെല തന്െറ ആദ െ ദിവസവും
ആയുര്വതിയുെട കടു വാ ുകള ം ഓര് ുെകാ ് ശിവന് പു ിരി .”ഈ
േസാമരസം എ െനയാണ് നിര് ി ു ത്?”
“േസാമരസം ഉ ാദി ി ു തിന് വിഷമതകള് ഇ ാെതാ ുമി .
അതിനനുസൃതമായ ബു ിമു കള് ഉ ്. ഒ ം സുലഭമ ാ േചരുവകളാണ്
അതിന് ഉപേയാഗി െ ടു ത്. ഉദാഹരണ ിന് സ ീവനി വൃ ം. രാജ ്
ഈ വൃ ം വളര് ിെയടു ു നിരവധി വലിയ േതാ ള ്. ഇതിന്െറ
നിര് ാണ പ കിയ വന്േതാതിലു ഉഷ്ണം ഉ ാദി ി ു ു. ഈ മി ശിതെ
മിേതാഷ്ണ ില് നിലനിര് ുവാന് ഒ നവധി ജലം ആവശ മു ്. സ ീവനി
വൃ ിന്െറ ശാഖകള് സരസ തി നദിയിെല ജലവുമായി േചര് ്
അരെ ടു ുെകാ ാണ് ഇതിന്െറ നിര് ാണ പ കിയ ആരംഭി ു ത്. മ
േ സാത കളില് നി ുമു ജലം ഇ ാര ില് പേയാജനരഹിതമാണ്.”
“ഇത് കടെ ടു ു യ ള െട ശബ്ദമാേണാ ഞാന് എേ ാഴും
േകള് ു ത്?”
“അതുതെ ! ഈ പര് ത ിന്െറ അടിവാര ് വലിെയാരു നിലവറയു ്.
അവിെട വലിയ കട ില് യ ള് പവര് ി ു ു. സ ീര് മായ േതാടുകള്
വഴിയാണ് സരസ തി നദിയിെല ജലം ഈ നിലവറകളില് എ ി ു ത്. ഈ
നിലവറയില് വലിെയാരു കുളമു ാ ി അവിെടയാണ് ഇത്
േശഖരി െവ ു ത്. ഞ ളീ ജലാശയെ സാഗരം എ ാണ് വാ ല പൂര് ം
വിേശഷി ി ു ത്.”
“സാഗരം? മഹാസമു ദം? ഒരു ജലാശയ ിെന നി ള് വിേശഷി ി ു ത്
അ െനയാേണാ?” ശിവന് അദ്ഭുതേ ാെട േചാദി . അന മായ
ജല ര ിെന ുറി , സാഗരെ ുറി ഐതിഹ ം അവന്
േക ി ായിരു ു.
“അത് അ ം അത ിയാണ്.” ബൃഹസ്പതി മ സ്മിതംതൂകിെ ാ ്
അതംഗീകരി . “പേ , ആ ജലാശയ ിന്െറ വലി ം ക ാല് ഞ ള്
പറ തില് അ ത കാര മി ായ്കയി എ ് താ ള് ് േതാ ും!”
“ആെ , എനി ാ സൗകര ള് മുഴുവനും ക ാല് െകാ ാെമ ു ്.
ഇ െല ഇവിെടെയ ുേ ാള് രാ തിയായി ഴി തിനാല് ഈ പര് തം
ശരി ും കാണാന് എനി ു സാധി ി .”
“ഉ യൂണിനുേശഷം ഞാന് താ െള ഈ പേദശം ചു ിനട ു
കാണി ാം.”ബൃഹസ്പതി പറ ു.
മറുപടിയായി ശിവന് പു ിരി . അവന് എേ ാ പറയാന്
തുട ിയതായിരു ു. എ ിലും കനകഹാലയുെടയും ന ിയുെടയും
മുഖ ുേനാ ിയേ ാള് അവന് െപെ ് അത് േവെ ുെവ .
ബൃഹസ്പതി ആ സേ ഹം ശ ി . ശിവെനേ ാ
േചാദി ാനാ ഗഹമുെ ും എ ാല് കനകഹാലയുെടയും ന ിയുെടയും
മു ില്െവ ് അത് െച ാനിഷ്ടെ ടു ിെ ും അേ ഹ ിനു േതാ ി. ആ
ര ുേപേരാടുമായി ബൃഹസ്പതി ഇ െന പറ ു “ശിവന് എേ ാ
േചാദി ണെമ ുെ ു േതാ ു ു. ദയവായി നി െളാ ് പുറ ിറ ി
നില് ണെമ ു ഞാന് അേപ ി െ േയാ?”
ബൃഹസ്പതി വലിയ േതാതിലു ആദരവ് േനടിയിരു
ആളായിരു ുെവ തിന്െറ ഫലമായിരി ാം കനകഹാല െപാടു െന എഴുേ ്
ഔപചാരികമായ നമസ്േത ുേശഷം പുറേ ിറ ി. ന ിയും അവെര
പി ുടര് ു. ബൃഹസ്പതി ശിവെന േനാ ി പു ിരി . “യഥാര് ില് താ ള്
േചാദി ാനുേ ശി ിരു േചാദ ം എ ാണ് ഇനിയും േചാദി ാ ത്?”
പണയവും പത ാഘാത ളം

ഒന്പത്

“അവരുെട മു ില്െവ ് അ േയാട് േചാദ മു യി ാന്


ഞാനിഷ്ടെ ിരു ി . അ ത ശ മാണ് അവരുെട വിശ ാസം.” ചു ുേകാ ി
മ ഹസി െകാ ് ശിവന് വിശദമാ ി. അവന് ബൃഹസ്പതിെയ ഇഷ്ടെ ടാന്
തുട ിയിരു ു. തെ സമാന നിലവാര ിലു ഒരു നായി കണ ാ ു
ഒരു വ ിേയാട് ഇടെപടു ത് അവന് ഇഷ്ടെ .
ബൃഹസ്പതി തലകുലു ി. “എനി ് മന ിലാകു ു ് സുഹൃേ .
താ ള്െ ാണ് േചാദി ാനു ത്?
“എ ുെകാ ?് ” ശിവന് േചാദി . “എ ുെകാ ാണ് േസാമരസ ിന്
എന്െറ ശരീര ില് പേത കതകള് സൃഷ്ടി ാന് കഴിയു ത്? എനി ്
നീലകണ്ഠമു ായിരി ാം. പേ , അതുെകാ ് ഞാെന െനയാണ്
സൂര വംശികള െട ര കനായി ീരു െത ് എനി റി ുകൂടാ.
ശീരാമേദവന് പൂര് ീകരി ാെത േശഷി േപായ ദൗത ം പൂര് ീകരി ു വന്
ഞാനായിരി ുെമ ും ച വംശികെള ഉ ൂലനം െച യാള്
ഞാനായിരി ുെമ ും ഒെ യാണ് ച കവര് ി എേ ാട് പറ ത്.”
“അേ ഹം അ െന പറ ുേവാ?” അദ്ഭുതം മൂലം ക കള് വിടര് ി
ബൃഹസ്പതി േചാദി . “ചില സമയ ് ച കവര് ി ഇ െനയാണ് പേ , ഒരു
കാര ം പറയാം. അേ ഹം പറ തുമുഴുവന് ശരിയാെണ ് ഞാന് പറയുകയി .
നീലകണ്ഠന് സൂര വംശികെള ര ി ുെമ ് ഐതിഹ ില് കൃത മായി
ഒരിട ും പറയു ി . ഐതിഹ ം പറയു ത് ര ു കാര ളാണ്. നീലകണ്ഠന്
സപ്തസി ുവില് നി ായിരി ുകയി എ താണ് ഒ ാമെ കാര ം.
നീലകണ്ഠന് ‘തി യുെട വിനാശകന്’ ആയിരി ുെമ താണ് ര ാമെ കാര ം.
ച വംശികള് വ മായും തി യായതിനാല് െമലൂഹ ാര് നി യമായും
വിശ സി ു ത് നീലകണ്ഠന് ച വംശികെള നശി ി ുെമ ാണ്. എ ാല്
ച വംശികെള നശി ി തുെകാ ് സൂര വംശികെള ര ി ുെമ ് അര് മി !
ച വംശികള െട പശ്നം കൂടാെത മ ് നിരവധി പശ്ന ള് ഞ ള് ്
പരിഹരിേ തു ്.”
“എ ുതര ിലു പശ്ന ള്? നാഗ ാരുേടതു േപാലു
പശ്ന ളാേണാ?”
ബൃഹസ്പതി ഒരുനിമിഷം സേ ഹി . വളെര ശ ാപൂര് മാണ് അേ ഹം
അതിനു മറുപടി പറ ത്. “ പശ്ന ള് നിരവധിയു ്. അവ പരിഹരി ുവാന്
ഞ ള് കഠിനാ ാനം െചയ്തുെകാ ിരി ുകയാണ്. ഇനി, എ ുെകാ ാണ്
േസാമരസം താ ള െട ശരീര ില് മാ ള ാ ു ത് എ േചാദ ിേല ്
തിരി വരാം.”
“അെത, എ ുെകാ ാണത് മാ ള ാ ു ത്? എ ുെകാ ാണ്
എന്െറ കഴു ് നീല നിറമായി ീര് ത്? എന്െറ ശരീരം ദുഷി ു ത് അത്
എ െന തട ുെവ കാര ം വി കളയാം. എ ാല് ാനം െത ിയ എന്െറ
േതാെള ം തണു െകാ ു മരവി േപായ ഒരു കാല്വിരലും ശരിയാ ിയത്
േസാമരസമാണ്.”
“േസാമരസം പരി ് േഭദമാ ിെയേ ാ?” വിശ ാസം വരാ മ ില്
ബൃഹസ്പതി േചാദി . “അസാധ ം! േരാഗ ള് വരു തും വാര് ക വും അത്
തടയും. പേ , പരി ുകള് േഭദമാ ാറി .”
“എ ിലും എന്െറ കാര ില് അ െന സംഭവി .”
ബൃഹസ്പതി അ േനരം ആേലാചി . “ഇതിന് കൃത മായ ഉ രം കി ാന്
ഞ ള് ് പരീ ണ ള് നടേ തായി വരും. എ ിലും ഇേ ാള് എനി ്
ഒെരാ വിശദീകരണേമ നല്കാനാവൂ. ഹിമാലയസാനു ള് റ ു
പേദശ ുനി ാണ് താ ള െട വരെവ ാണ് എനി ു ലഭി വിവരം. ശരിയേ ?”
ശിവന് തലയാ ി.
“മലമുകളിേല ു േപാകുേ ാറും വായുവിന്െറ ക ി കുറ ുകുറ ു
വരും.” ബൃഹസ്പതി തുടര് ു “േനര് വായുവില് പാണവായുവിന്െറ അളവ്
കുറ ിരി ും. പാണവായു കുറ ് ഉപേയാഗി ് താ ള െട ശരീര ിന്
അതിജീവി ാന് കഴി ു എ ാണ് അതിനര് ം. തത്ഫലമായി ജ ലനകാരികള്
താ ള െട ശരീര ില് വലിയ പശ്ന ള ാ ിയി ി . ആയതുെകാ ാണ്
േസാമരസ ിെല പതിജ ലനാകാരികള് താ ള െട ശരീര ില് കൂടുതല്
ശ മായി പവര് ി ി ാകുക.”
“അത് ഒരു കാരണമായിരി ാന് സാധ തയു ്.” ശിവന് പറ ു. “എ ിലും
അതായിരു ു കാരണെമ ില് എന്െറ േഗാ ത ില്െപ ആള കള െടെയ ാം
കഴു ില് തണു ം നീലനിറവും ഉ ാേക തായിരു ു. എ ിന് എനി ു
മാ തം?”
“അത് ശേ യമായ കാര മാണ്.” ബൃഹസ്പതി അംഗീകരി . “എ ില് ഒരു
കാര ം പറയൂ. നി ള െട േഗാ തവര് ില്െപ വര് ് മുന്പു ായിരു
അവ യില്നി ും െമ മു ായി േ ാ?”
“യഥാര് ില് അതു ായി ്.”
“എ ില് നി ള് ശ സി ആ േനര് വായുവിന് ഇ ാര ില് പധാന
പ ു ്. എ ാല് നി ള െട േഗാ തവര് ിനു മുഴുവനും ‘നീല ഴു ്’
ബാധി ാ തിനാല് ഈ േനര് വായുവിന്െറ സി ാ ം ഭാഗികമായ
വിശദീകരണേമ ആകു ു . ഇ ാര ില് ഞ ള് ് കൂടുതല് ഗേവഷണം
നട ാന് സാധി ും. ഈ നീലകണ്ഠ ിന്െറ കാര ില് ശാസ് തീയമായ
വിശദീകരണം ലഭി ുെമ ് എനി ുറ ്.
ബൃഹസ്പതിയുെട അവസാനെ പസ്താവനയുെട ല ം
വായിെ ടു ുെവ ് ശിവന്െറ ആഴ് ിറ ു ക കളിെല ഭാവം
വ മാ ി. “അേ ാള് നീലകണ്ഠന്െറ ഐതിഹ ില് അ ് വിശ സി ു ി ,
അേ ?”
ബൃഹസ്പതി ശിവെന േനാ ി പതിെയ ചിരി . അേ ഹം ശിവെന
ഇഷ്ടെ ടാന് തുട ിയിരു ു. ശിവെന േനാവി ു കാര െളാ ും പറയുവാന്
അേ ഹം ആ ഗഹി ി . എ ാല് അസത ം പറയാനും അേ ഹം
ആ ഗഹി ിരു ി . “ഞാന് ശാസ് ത ില് വിശ സി ു ു. അത് എ ാ ിനും
പരിഹാരവും യു ിഭ ദതയും നല്കു ു. എെ ിലും കാര ം
അദ്ഭുതമാെണ ുേതാ ു ുെവ ില്, അതിന് അടി ാനമായ ശാസ് തീയ
കാരണം കെ ാന് കഴി ി ി എ താണ് അതിനു വിശദീകരണം.”
“എ ില് എ ുെകാ ാണ് െമലൂഹയിെല ജന ള് പശ്നപരിഹാര ിനായി
ശാസ് തെ ആ ശയി ാ ത്?”
“എനി ാ കാര ില് ഉറ ി .” ബൃഹസ്പതി ആേലാചനാപൂര് ം പറ ു.
“കാരണം, ശാസ് തം കഴിവു അേത സമയം ആര് ദഹൃദയന ാ ഒരു
യജമാനനാണ്. ഒരു നീലകണ്ഠെനേ ാെല ശാസ് തം നി ള െട പശ്ന ള്
പരിഹരി ുകയി . േപാരാ ിനു ഉപകരണ ള് നല്കുക മാ തേമ ശാസ് തം
െച കയു . പശ്ന ള് സ മായി പരിഹരി ു തിനുപകരം ഒരു ര കെന
കാ ിരി ു താണ് കൂടുതല് അനായാസകരമായ േജാലിെയ ാണ് മി വാറും
ആള കള് കരുതു ത്.”
“അ െനെയ ില് െമലൂഹയില് നീലകണ്ഠന്െറ നിേയാഗെമ ാെണ ാണ്
അ ് കരുതു ത്?”
ബൃഹസ്പതി ശിവെന സഹതാപപൂര് ം േനാ ി. “യഥാര് സൂര വംശികള്
മെ ാരാളിന്െറ േമല് ത ള െട പശ്നപരിഹാര ിന്െറ ചുമതല
െക ിെവ ു തിലും അയാളില്നി ് അദ്ഭുത ള് പതീ ി ു തിലും ന ത്
സ മായി അത് പരിഹരി ുവാന് േകാ കൂ താണ്. തന്െറ കഴിവിന്െറയും
കരു ിന്െറയും പരമാവധിയിേല ് സ യം നയി ുക എ താണ് ഒരു
യഥാര് സൂര വംശിയുെട കര് വ ം. നീലകണ്ഠന് എ ിേ രു േതാെട
തി യുെട നാശം അടുെ ി ഴി ുെവ ് മന ിലാ ു
സൂര വംശിയുെട ശ ി ഇര ിേ താണ്.”
ശിവന് തലകുലു ി.
“വിശ ാസ ിന്െറ സ ര് ംമൂലം, ആ ഗഹി ാ ഉ രവാദി ം
ഏെ ടു ു തിന്െറ വിഷമതകള് താ െള ബാധി ുെമ ഉത് ണ്ഠ
താ ള് ു േതാ ു ുേ ാ?” ബൃഹസ്പതി േചാദി .
“എന്െറ ഉത് ണ്ഠ അത ” ശിവന് പതിവചി . “ഇത് ഒരു മഹ ായ
രാജ മാണ്. ഇവിേട ുേവ ി കഴിയാവു സഹായ െള ാം ഞാന്
െച ാെനാരു മാണ്. പേ , ഇവര് സംര ണ ിനായി എെ വ ാെത
ആ ശയി ു ു. എനി തിനു സാധി ാെത വരു ു എ ുെവ ാല്? എ ില്
നി ും പതീ ി ു െത ാം എനി ു െച ാന് കഴിയുെമ ് ഇേ ാള്തെ
പറയാന് എനി ു കഴിയി . അ െനെയ ില് ഇ ാര ില് എനിെ െന
വാ ുെകാടു ാനാവും?”
ബൃഹസ്പതി പു ിരി . അേ ഹ ിന്െറ നിയമ ഗ മനുസരി ് സ ം
വാ ് വളെര ഗൗരവതരമായി പാലി ു വന് ആദരവ് അര്ഹി ു വനാണ്.
“ശിവന്. താ ള് കാഴ്ച ് നെ ാരു മനുഷ നാണ്. വരാന് േപാകു
നാള കളില് താ ള് ് മി വാറും ഒ നവധി സ ര് ള് അനുഭവിേ ിവരും.
അതുെകാ ് ശ േയാെട ഇരി ണം സുഹൃേ . ആ നീലകണ്ഠവും അത്
ഉ ാദി ി ു അ വിശ ാസവും മൂലം താ െളടു ു എ ുതീരുമാനവും ഈ
രാജ ു പടര് ുപിടി ും. ഒരുകാര ം ഓര് ുക ഒരു മനുഷ ന് ഇതിഹാസമാേണാ
അ േയാ എ ു നി യി ു ത് ചരി തമാണ് അ ാെത ഭാവി
പവചി ു വര .”
തന്െറ കഷ്ട ിതിെയ ുറി ് മന ിലാ ിയ ഒരാെള ിലും ഉ േ ാ
എ ു മന ിലാ ിയ സേ ാഷ ില് ശിവന് മ ഹസി . ഏ വും കുറ ത്
അ ം ഉപേദശെമ ിലും നല്കാന് അയാള് ത ാറായിരു ു എ താണ് അതിലും
പധാനം.

സായാ ിന്െറ അവസാനപാദം. അ ു തിരി ്


ബൃഹസ്പതിേയാെടാ ് മ രപര് ത ില് നട ിയ ആസ ാദ കരവും
വിശദവുമായ സ ര്ശന ിനുേശഷം ശിവന് തന്െറ ശ യില് ഒരു ഗ ം
വായി െകാ ു കിട ുകയായിരു ു ഒരു ഒഴി ചി ം െതാ ടു ു
േമശ റ ് കിട ായിരു ു.
ശിവന് വായി ിരു ‘അസുര ാര്െ തിെരയു ധര് യു ം’ എ
ഗ ം അവന്െറ മന ിെന അസ മാ ി. അസുര ാര്
പിശാചു ളായിരു ു. അത ധികം െവറുേ ാെടയാണ് അവര് േദവ ാേരാടു
െപരുമാറിയിരു ത്. അസുര ാര് േദവ ാരുെട നഗര െള ആ കമി ുകയും
േദവ ാര് ിടയില് ആസുരജീവിത ൈശലികള് വ ാപി ി ുവാന് ശമി ുകയും
െചയ്തു. ശിവന് അെതാരു അദ്ഭുതമായിരു ി . എ ാല് ചില ഘ ളില്
യു വിജയം േനടുവാനായി േദവ ാര് സ ീകരി ിരു അധാര് ികമായ
നടപടികള് ശിവെന സംബ ി ിടേ ാളം അ പതീ ിതമായിരു ു. രു ദേദവന്,
മഹാനായ ഒരു വ ിയായിരു ുെവ ിലും ഭൂരിപ ിന്െറ ന ുേവ ി
േദവ ാര് നട ിയ ഈ അധാര് ിക പവൃ ികെള അേ ഹം ക ിെ ു നടി .
അതിഥി മ ിര ിനു പുറ ് േകാലാഹലം േകള് ു തായി ശിവനു
േതാ ി. ഒ ാംനിലയിെല മ ാവില് നി ുെകാ ് പുറേ ു േനാ ിയ ശിവന്
ക ത് രാജകീയ യാ താ സംഘം അവിെട എ ിേ ര് ിരി ു താണ്.
അരിഷ്ടേനമി ൈസനികസംഘം ചി േയാെട വരിയായി നി ുെകാ ്
ആചാര പകാരമു അഭിവാദ മര് ി . ര ാമെ രാജവാഹന ില്നി ും
കുറ ാള കള് പുറ ിറ ി. രാജകുടുംബ ില്െപ ആള കളായിരു ുെവ ിലും
അരിഷ്ടേനമികള് അവേരാട് അതിരുകട ഭയഭ ി ബഹുമാനം കാണി ു ി
എ ത് ശിവന് ശ ി . എ ാവരും തുല രായിരി ണെമ െമലൂഹന്
ചി യുെട പകടനമായിരി ാം അെത ് ശിവന് സംശയി .
എ ാല് പര് േതശ രന് ഇറ ിവ അ ാമെ രഥം ക േ ാള്
ശിവന്െറ തുല താ സി ാ ിനുേനെര െവ വിളി ഉയര് ു. ഇവിെട
അരിഷ്ടേനമി ൈസനികര് ജാ ഗതയും തിടു വും കാ ി. മുതിര് ഭടന്
പര് േതശ രനുമു ില് കുതിെ ി. അതിശ മായി തറയില്
ചവി ിനി ുെകാ ് വലതുൈക ചുരു ി െപാടു െന ഇടതുെന ിലിടി ്
ശബ്ദമു ാ ിയാണ് അയാള് പര് േതശ രെന അഭിവാദ ം െചയ്തത്. െമലൂഹന്
ൈശലിയിലു ൈസനികാഭിവാദ ം. ആ അഭിവാദ ിനു െതാ പി ാെല
അയാള് സര് ൈസന ാധിപെന തലകുനി വണ ി. അയാള െട പുറെക വ
ൈസനികര് ത ള െട പടനായകന് കാണി ത് അനുകരി . പര് േതശ രന്
ഔപചാരികമായി പതിെയ തലെയാ ു കുനി ് പത ഭിവാദ ം െചയ്തു. തുടര് ്
ൈസനികരുെട അടു ുെച ് അവരുെട നില പരിേശാധി െകാ ിരു
സര് ൈസന ാധിപനു ര ടി പുറകിലായി പടനായകന് സാവധാനം
അടിെവ ടിെവ ് നട ു.
പര് േതശ രന് വഹി ിരു പദവിെകാ അേ ഹ ിന് ആ ആദരവ്
ലഭി െത ് ശിവന് േതാ ിയിരു ു. അേ ഹ ിന്െറ വ ിത ിനു
ലഭി തായിരു ു അത്. പരു ന് സ ഭാവമായിരുെ ിലും ധീരനായ
േപാരാളിയായിരു ു പര് േതശ രന്. അതിന്െറ േപരിലാണ് അേ ഹ ിന് ഒരു
സര് ൈസന ാധിപനു ലഭിേ തായ എ ാ ആദരവും ലഭി ിരു ത്. വാ ു
പാലി ിരു ൈസന ാധിപനായിരു ു അേ ഹം. തന്െറ ൈസന ാധിപന്െറ
സവിേശഷ ശ ലഭി ു തില് തലകുനി വണ ു ഓേരാ
അരിഷ്ടേനമിയുെടയും ക കളില് അതിന്െറ അഭിമാനവും കരു ും
കാണാമായിരു ു.
അ സമയ ിനുേശഷം തന്െറ മുറിയുെട വാതിലില് ആേരാ പതിെയ
മു ത് ശിവന് േക . വാതിലിന റ ് ആരായിരി ും എ ് ശിവന് കൂടുതല്
ഊഹിേ ിവ ി . െചറുതാെയാ ് െനടുവീര് ി ് അവന് വാതില് തുറ ു. ഒ ം
പരിചിതമ ാ ക ാവിന്െറ തീ ്ണഗ ം തന്െറ േബാധമ ല ിേല ്
അടി കയറിയേതാെട ദ ന്െറ മുഖെ പു ിരി മാ ു. ‘എ ാണി
ദുര്ഗ ം?’ ഇടതുവശ ു നില് ു ബൃഹസ്പതിേയാട് ദ ന് േചാദി .
‘സ ാമിയുെട മുറി മാ ി െകാടു ണം. അേ ഹ ിന്
അസൗകര മു ാ ു െതാ ും പാടി .”
‘ പേഭാ ശിവന് ഈ ഗ ം സുഖ പദമാെണ ാണ് എനി ് േതാ ു ത്.’
ബൃഹസ്പതി പറ ു.
‘ഈ ഗ ം എന്െറ കൂെടയു താണ് പേഭാ.’ ശിവന് പറ ു. ‘എനി ിത്
ഇഷ്ടമാണ്.’
ദ ന് ഒ ു െഞ ി. തന്െറ മുഖെ നീരസം മറയ് ാന് അേ ഹം
യാെതാ ും െചയ്തി . എ ാല് വളെര െപെ ു തെ അേ ഹം ശാ ത
വീെ ടു ു. എെ ാെ യായാലും സ ാമി ് ഈ ദുര്ഗ ം ഇഷ്ടമാണ്.
“ബു ിമു ി തില് മ േചാദി ു ു, പേഭാ.” പു ിരി െകാ ് ദ ന്
പറ ു. “ഞാന് കുടുംബസേമതം അതിഥിമ ിര ില് എ ിേ ര് ു എ ത്
അ െയ അറിയി ാെമ ു കരുതി.”
‘അത് അറി തില് സേ ാഷമു ്. പേഭാ.’ ഔപചാരികമായ
വ നേ ാടുകൂടി ശിവന് പറ ു.

“ന ായി, ഗംഭീരമായി.” പു ിരി െകാ ് ദ ന് തന്െറ മന ിെന


കീഴട ിയിരു േചാദ ിേല ു കട ു. “ പേഭാ, േസാമരസെ ുറി
അ യുെട അഭി പായെമ ാണ്? അത് ശരി ും േദവപാനീയം തെ യേ ?”
“അെത, മഹാരാജന്. അത് ഒരു അദ്ഭുതകരമായ പാനീയമായി എനി ു
േതാ ു ു.”
“അതാണ് ഞ ള െട സംസ്കാര ിന്െറ അടി ാനം. “ദ ന് തുടര് ു
“ഞ ള െട രാജ ുടനീളം സ രി ാല് ഞ ള െട ജീവിതരീതിയുെട േമ
അ ് മന ിലാ ും. അതിെന സുര ിതമാ ു തിനായി എെ ിലും
െച വാന് അേ ് േതാ ാതിരി ുകയി .”
“മഹാരാജന്, അ യുെട നാടിെന ുറി ് എനി ് വലിയ മതി േതാ ു ു.
ഇത് മഹ ായ രാജ മാണ്. ജന െള ന േപാെല സംര ി ു രാജ മാണിത്.
ഈ ജീവിതരീതി സംര ി നിര്േ ഒ ാണ്. പേ , എനി ് എ ു
െച ാനാകും എ കാര ിലാണ് എനി ് ഉറ ി ാ ത്. താ ള െട
രാജ ിന്െറ സംസ്കാരം ഏ വും ആധുനികമാണ്. ഞാനാെണ ിേലാ
െവറുെമാരു േഗാ തവര് ാരനും.”
“ പേഭാ, വിശ ാസം വളെര ശ മായ ഒരായുധമാണ്.” അേപ ാരൂപ ില്
ൈകകള് കൂ ിെ ാ ് ദ ന് പറ ു “ഞ ള് ്
അ യിലു തുേപാെല െ അേ ് ത ാന്
വിശ ാസമു ാകണെമ താണ് ഏ വും അത ാവശ മായ കാര ം. അ ് കുറ
ദിവസം കൂടി ഈ രാജ ് താമസി ാല് അ യുെട സാ ി ം ഇവിടെ
ജന ളിലു ാ ു പഭാവെ ുറി മന ിലാകും. അേ ാള് ഈ
രാജ ിനു േവ ി എ ്െച ാന് കഴിയുെമ ് അേ ു മന ിലാകും.”
ദ ന്െറ ശിശുസഹജമായ വിശ ാസ േളാട് തര് ി ു ത് ശിവന്
ഉേപ ി .
ശിവന്െറ ര െ ു തിനുമുന്പ് ബൃഹസ്പതി ക ിറു ി ാണി .
“മഹാരാജന്, ശിവന് ീണം ബാധി തുേപാെല േതാ ു ു. പകലിന് ന
ൈദര്ഘ മു ായിരു ു. അേ ഹം വി ശമി െ . ഇനി നാെള സംസാരി ാല്
േപാെര?”
ദ ന് പു ിരി . “ബൃഹസ്പതി ഒരുപേ , നി ള് പറ ത്
ശരിയായിരി ും. പേഭാ, അ െയ ശല െ ടു ിെയ ില് എേ ാടു മി ുക.
നാെള പഭാതഭ ണ സമയ ് കാണാം. ഈ രാ തി സുഖമായിരി െ .”
“ശുഭരാ തി” ശിവന് പതിവചി .

ദ ന് പഹാര്ദീപ ില് േനാ ിയിരി ുേ രം സതി ഭ ണം വിള ു


േമശയ് ടു ് ആകാം േയാെട ഇരു ു. ദ ന്െറ ഇടതുഭാഗ ായി
കനകഹാല, ബൃഹസ്പതി, പര് േതശ രന് എ ിവര് ഇരി ായിരു ു.
ദ ന്െറ വലതുഭാഗ ു ഇരി ിടം ഒഴി ുകിട ു ു ായിരു ു. അത്
‘നീലകണ്ഠ’നു െത ് സതി മന ില് കരുതി. ഒഴി ുകിട
ഇരി ിട ിനടു ു മെ ാരു ഇരി ിട ില് സതിയും അതിനടു ു
വലതുഭാഗെ ഇരി ിട ില് അവള െട അ വീരിണിയും ഇരി ായിരു ു.
ഇരി ിട ള് ശരിയായ കമ ിലാണ് കിട ു െത ് ഉറ വരു ാന് ദ ന്
വ ാെത ബ െ ിരു ു.
സതി ആ ഏര് ാടുകെള ാം നിരീ ി . സാധാരണയായി െമലൂഹ ാര്
ഉപേയാഗി ിരു നില ു നിര ു െചറിയ പതുപതു ഇരി ിട ള ം ഉയരം
കുറ ൈക ഉയര് ാവു ഭ ണം നിര ിെവ ാനു
േമശയുമായിരു ി അവിെട ഉ ായിരു ത്. സാധാരണ ഉയരം കൂടിയ േമശയും
ഭ ണം കഴി ാനിരി ുവാനുപേയാഗി ു ഉയരമു ഇരി ിട ള മാണ്
അവിെട നിര ിയിരു ത്. ആരും ഏെറ ഇഷ്ടെ ിരു വാഴയിലകള് ു പകരം
സ ര് ളികകള് ലം പിടി ിരു ു. രുചിവര് ക ളായ
മണ്േകാ കള് ുപകരം െവ ിെകാ ു േകാ കള് ലം പിടി ിരി ു ു.
തന്െറ പിതാവ് ഈ പാതല് സമാഗമം ഒരു സംഭവമാ ി മാ ിയിരി ു ുെവ ്
സതി ു േതാ ി. മുന്പും പല നീലകണ്ഠ ാരിലും അേ ഹം തന്െറ
പതീ കളര് ി ിരു കാര ം അവേളാര് ു. ആ അദ്ഭുതവിദ ാെര ാം
പി ീട് വ ാജ ാരായി ീര് ു. തന്െറ പിതാവിന് ഒരി ല്കൂടി അ െനെയാരു
അനുഭവം ഉ ാകരുെത ് അവള് ആ ഗഹി .
ശിവനും ന ിയും അേ ാ വരു ുെ ് ഒരു വിളംബര ാരന്
വിളി പറ ു. ആ ഭഗവാെന സ ീകരി ാനായി ഔപചാരികമായ
നമസ്േതയുമായി ദ ന് എഴുേ നി േ ാള് മെ ാരാള് ു കീഴട ു
വിധ ിലു ച കവര് ിയുെട െപരുമാ ം ക ് പര് േതശ രന് ക രു ി.
അേതസമയം തെ അബ വശാല് താേഴ ു ത ിയി ഒരു േകാ
എടു ുവാനായി സതി താേഴ ു കുനി ു.
“ പേഭാ,” ആ േമശ ു ചു ം നി ിരു ആള കള് ു േനെര ചൂ ി ദ ന്
പറ ു “അേ റിയു തുേപാെല ഇത് കനകഹാല, അത് ബൃഹസ്പതി,
അ റ ് പര് േതശ രന് ഇവിെട വലേ അ ് എന്െറ പ ി വീരിണി.”
വീരിണി ുേനെര നമസ്േത എ ് അഭിവാദ ം െചയ്തേശഷം
പു ിരിേയാെട ശിവന് തലകുനി ് വ ി .
“അതിനടു ത്” എ ു പറ ുെകാ ് ദ ന് വിശാലമായി
പു ിരി െകാ ുനി േ ാള് താെഴനി ും െപാ ിെയടു േകാ യുമായി
സതി ഉയര് ുവ ു. “എന്െറ പു തി സതി രാജകുമാരി.”
തന്െറ ജീവന് തനി ുേനെര തുറി േനാ ു തുക േ ാള്
ശിവന്െറയു ില് നി ും ഒരു ദീര്ഘനിശ ാസം പുറ ുവ ു. അവന്െറ ഹൃദയം
ഭാ മായ താള ില് സ്പ ി . ഈ േലാക ില്െവ ് താന് ഏ വും
ഇഷ്ടെ ടു ആ സുഗ ിന്െറ ഒരു സ്പര്ശം തനി ു ലഭി െവ ് അവന്
ആണയിടാന് സാധി . സൂര ാസ്തമയസമയ ് പരിശു തടാകം
പസരി ി ു ആ സുഗ ം. മുന്പ് സംഭവി തുേപാെല ഇേ ാഴും അവനാ
മ ജാല ിന് വശംവദനായി.
അസ തയാര് ഒരു മൗനം ആ മുറിയില് നിറ ുനി ു. സതിയുെട
ൈകയില്നി ് ഒരി ല്കൂടി താെഴവീണ നിര്ഭാഗ വതിയായ െവ ിേ ാ യുെട
ശബ്ദമ ാെത മെ ാ ും അവിെട ഉയര് ുേക ി . നില ുകിട ുരു ആ
േകാ യുെട ശബ്ദം സതിയുെട നിര് ിേമഷമായ േനാ െ െത ്
അേലാസരെ ടു ി. അമാനുഷികമായ പരി ശമ ിലൂെട തന്െറ മുഖെ
നടു ിന്െറ ഭാവം മറ പിടി ുവാന് അവള് ശമി . െതാ മുന്പ്
ശിവേനാെടാ ് നൃ ം െചയ്തതുേപാെല കിത ു ു ായിരു ു അവള്.
അവള െട ആ ാവും അതുതെ യാണ് െചയ്തുെകാ ിരു ത് എ
കാര മാണ് അവള് ു മന ിലാകാതിരു ത്.
അദ്ഭുതസ്തബ്ധരായ ആ ഇണകെള ദ ന് ആ ാദപൂര് ം േനാ ി. താന്
ചി െ ടു ിയ നാടകം ഭംഗിയായി അവതരി ി െ ടു ത് േനാ ിനില് ു
ഒരു സൂ തധാരന്െറ ഭാവമായിരു ു അേ ഹ ിന്. ശിവന്െറ െതാ പുറകില്
നി ിരു ന ി ് സതിയുെട ഭാവം വ മായി കാണാമായിരു ു. െപാടു െന
അയാള്െ ാം വ മായി. നൃ പരിശീലനവും വികര്മസ്പര്ശവും
ശു ീകരണവും സ ാമിയുെട അസ തയും അയാള് ഉള്െ ാ ു. അയാള െട
ഒരുവശം ഭയെ േ ാള് മെ ാരുഭാഗം അെത ാം െപെ ് സമന യിെ ടു ു.
തന്െറ സ ാമി ് ഇതാണ് താ ര െമ ില് തനി ു കഴിയാവു വിധ ിെല ാം
അതിെന പി ുണ ുെമ ് അയാള് നി യി . അ പതീ ിതമായ ഈ
സാഹചര ിന്െറ വ ംഗ െ ുറി ് കടു ആേലാചനയിേലര്െ
ബൃഹസ്പതി ആ ഇണകെള േനാ ിെ ാ ു നി ു. പര് േതശ രന് അവിെട
നട ു കാര െള ാം മറ പിടി ാ െവറുേ ാെട
േനാ ി ാണു ു ായിരു ു. അവിെട നട ു കാര െള ാം
െത ായിരു ു. അസാ ാര് ികവും നിയമവിരു വുമായിരു ു.
“ പേഭാ.” വലതുഭാഗ ് ഒഴി ുകിട ു ഇരി ിട ിേല ു ചൂ ി ദ ന്
പറ ു “അ ് ദയവായി അവിെട ഇരി ണം, എ ി ് നമു ് ആരംഭി ാം.”
ശിവന് പതികരി ി . അവന് ദ ന്െറ വാ ുകള് േക ി ായിരു ു.
സതിയുെട ശ ാേസാ ാസ ിന്െറ താളെമാ ി സ രം മാ തം േകള് ു
േലാക ായിരു ു അവന് അടു ഏഴുജ ളില് ആന നൃ ം ചവി ാന്
ഉതകു ഈണ ളായിരു ു അവ.
“ പേഭാ…” അ ം കൂടി ഉ ില് ദ ന് ആവര് ി .
ശ പതറിേ ായ ശിവന് മെ ാരു േലാക ില് നിെ േപാെല ദ െന
േനാ ി.
“അ ് ഉപവിഷ്ടനാകണം പേഭാ.” ദ ന് പറ ു.
“തീര് യായും മഹാരാജന്.” അ ര മൂലം ക കള് പിന്വലി െകാ ്
ശിവന് പറ ു.
ശിവന് ഇരു ു കഴി േ ാള് ഭ ണം എ ി. െമലൂഹ ാര് വളെരയധികം
ഇഷ്ടെ ിരു പാതല് വിഭവമായിരു ു അത്. അരിയും ഉഴു ും
പുളി ിെ ടു േശഷം കന ഉരലിലി ് ഇടി െപാടിയാ ു ു. േശഷം ഈ
മി ശിതം വാഴയിലയിലാ ി കുഴല്േപാെല ചുരു ിെയടു ്
ആവികയ ിെ ാടു ു ു. അത് ആ വാഴയിലയില്തെ എരിവും പുളിയും
േചര് പയറുവര് ള്െ ാ ം വിള ു ു. ഇ ലി എ ാണ് ഈ
സ ാദിഷ്ടമായ വിഭവം അറിയെ ിരു ത്.
“താ ളാേണാ നീലകണ്ഠന്?” നടു ിേ ായ സതി ശബ്ദം താഴ് ി
ശിവേനാടു മ ി .
“കാഴ്ചയ് ് അ െനയാണ്.” കളിയായി ചിരി െകാ ് ശിവന് പറ ു.
“സം പീതയാേയാ?”
പു േ ാെട പുരികെ ാടി ഉയര് ിെ ാ ാണ് അവളതിനു മറുപടി
പറ ത്. ആ മുഖപടം മട ിെയ ിയിരു ു. “ഞാെന ിന് സം പീതയാകണം?”
“എ ?് ”
“ പേഭാ,”ദ ന് വിളി .
“പറയൂ പേഭാ.” ദ നുേനെര തിരി ുെകാ ് ശിവന് പറ ു.
“ഞാന് ആേലാചി ുകയായിരു ു.” ദ ന് പറ ു. “ഇ ്
ൈവകുേ രേ ാെട ഞ ള െട പൂജ അവസാനി ും. എ ിലും
ബൃഹസ്പതിയുമായി ചില കാര ള് ആേലാചി ു തിനായി ര ുദിവസം കൂടി
എനി ിവിെട താമസിേ ിവരും. ഈ ര ുദിവസം വീരിണിേയയും
സതിേയയും ഇവിെട താമസി ി ് മുഷി ിേ ആവശ മുെ ് േതാ ു ി .”
“ന ിയു ് മഹാരാജന്.” കൗശലപൂര് മായ പു ിരിേയാെട ബൃഹസ്പതി
പറ ു. “മ ര പര് ത ില് രാജകുടുംബ ിനു ഈ വിശ ാസം ഏ വും
ആ വിശ ാസം നല്കു താണ്.”
ആ േമശയ് ു ചു മിരു ഏവരും െപാ ി ിരി . മാന തപാലി െകാ ്
ദ നും ആ ചിരിയില് പ ുേചര് ു.
“ബൃഹസ്പതി, ഞാന് എ ാണുേ ശി െത ് അേ ് മന ിലായേ ാ?”
തലകുലു ിെ ാ ് ദ ന് പറ ു. ശിവന്െറ േനര് ് തിരി ുെകാ ്
അേ ഹം തുടര് ു “നാെള രാവിെല അ ് േദവഗിരിയിേല ് േപാകാന്
പ തിയി ി െ ാണ് എനി ു ലഭി വിവരം. വീരിണിയും സതിയും അ െയ
അനുഗമി ുകയാെണ ില് അത് ന ായിരി ുെമ ാണ് എനി ു േതാ ു ത്.
ര ു ദിവസ ിനുേശഷം ബാ ിയു ആള കള് ് അേ െ ാ ം
എ ിേ രാന് സാധി ും.”
സതി അസ യായി തല ഉയര് ിേനാ ി.
എ ുെകാ ാെണ റി ുകൂടാ, ഈ പ തി അംഗീകരി രുെത ്
തേ ാടാേരാ പറയു തുേപാെല സതി ു േതാ ി. എ ാല് അവള െട
മന ിന്െറ മറുപാതി ഇതില് ഭയ ാെനാ ുമിെ ് അവേളാടു പറ ു. ഒരു
വികര്മയായി ജീവി ആ എണ്പ ിയ ുവര്ഷ ില് ഒരി ല്േപാലും അവള്
നിയമം ലംഘി ി ി . എ ാണ് ശരി അെ ില് ശരിയ ാ െത ാണ് എ ്
തിരി റിയാനു ആ നിയ ണം അവള് ു ായിരു ു.
എ ാല് ശിവന് അ െനയു മന ാ ി ുെ ാ ുമു ായിരു ി .
വളെര പകടമായ സേ ാഷേ ാെട ശിവന് പറ ു “മഹാരാജന്, അത് ന
ആശയമാെണ ് എനി ു േതാ ു ു. എനി ും ന ി ും രാ ിേയാടും
രാജകുമാരിേയാടുെമാ ് േദവഗിരിയിേല ു സ രി ാമേ ാ.”
“അേ ാള് അത് തീരുമാനമായി.” പകടമായും തൃപ്തനായി ഴി ദ ന്
പറ ു.പിെ പര് േതശ രനുേനെര തിരി ുെകാ ് അേ ഹം പറ ു
“പര് േതശ രാ, അരിഷ്ടേനമി ൈസനികസംഘെ ര ാ ി വിഭജി െകാ ്
അവരുെട മട യാ ത ു ഏര് ാടു െച ണം.”
“മഹാരാജന്, അത് ബു ിപരമാെണ ് എനി ു േതാ ു ി .”
പര് േതശ രന് പറ ു. “അരിഷ്ടേനമിയുെട വലിെയാരു ഭാഗം ഇേ ാള്
േദവഗിരിയില് സാധന ള് മാ തിന്െറ ത ാെറടു ിലാണ്. മ രപര് ത ിെല
സുര ാഭട ാെര ഒരു വിധ ിലും കുറയ് ാനാവി . ര ് യാ താ
സംഘ ിനാവശ മായ ൈസനികര് നമു ു ാവി . ഒരുേവള, മ ാള്
നമുെ ാവര് ും ഒരുമി ് േപാകാന് കഴിേ ും.”
“അെതാ ും ഒരു പശ്നമാവിെ ാണ് എനി ു േതാ ു ത്.” ദ ന്
പറ ു. “ഒരു അരിഷ്ടേനമി അന്പതു ശ തു ൈസനികര് ് തുല ം
നില് ു താെണ േ താ ള് പറയാറു ത്? അത് തീരുമാനി കഴി ു.
ഭഗവാന് നീലകണ്ഠനും വീരിണിയും സതിയും നാെള രാവിെല േപാകു ു. ദയവായി
അതിനു ഏര് ാടുകള് െച ണം.”
പര് േതശ രന് അസ ുഷ്ടനായി തന്െറ ചി കളിേല ു മട ിയേ ാള്
ശിവനും സതിയും പരസ്പരം മ ി ുവാന് തുട ി.
“താ ള് ശു ീകരണ ിനു േപായിരു ിേ ?” സതി ഗൗരവേ ാെട
േചാദി .
“ഉ ്.” ശിവന് പറ ു. അവന് ക ം പറ തായിരു ി . േദവഗിരിയിെല
അവസാനെ രാ തിയില് അവന് ശു ീകരണചട ിനു േപാവുകയു ായി.
അത് േവണെമ ് അവന് േതാ ിയിരു ി . എ ിലും വീ ും ക ുമു േ ാള്
സതി അ ാര ം േചാദി ുെമ ് അവനറിയാമായിരു ു. അവേളാട് ക ം
പറയുവാന് അവന് ഇഷ്ടെ ിരു ി .
“ശു ീകരണം എ ആശയംതെ ഒരു അസംബ മാെണ ാണ് എനി ു
േതാ ു ത്.” ശിവന് മ ി . “യഥാര് ില് വികര്മ എ അനുഷ്ഠാനം
തെ അപഹാസ മാെണ ാണ് എന്െറ വിശ ാസം. െമലൂഹയില് ഉ
നീതിയു മ ാ ചില കാര ളില് ഒ ാണിത്. അതിന് മാ ം വേര താണ്.”
സതി െപാടു െന ശിവെന േനാ ി. അവള െട മുഖം ഭാവരഹിതമായിരു ു.
അവള െട മന ിലൂെട അേ ാള് സ രി െകാ ിരു ആേലാചനകെള
അളെ ടു ാെന മ ില് ശിവന് അവള െട ക കളിേല ് ഉ േനാ ി. പേ ,
അയാള െട ചി കള് െച ുെകാ ത് ശൂന മായ ഒരിട ായിരു ു.
പിേ ദിവസം ര ാം യാമമാരംഭി േ ാള് ശിവനും വീരിണിയും സതിയും
ന ിയും േദവഗിരിയിേല ു പുറെ . നൂറ് അരിഷ്ടേനമികള്
അവര്െ ാ മു ായിരു ു. അവെര യാ തയാ ു തിനായി ദ നും
പര് േതശ രനും കനകഹാലയും പുറ ു വ ുനി ു. േനരെ നി യി ിരു
ചില പരീ ണ ളില് വ ാപൃതനായിരു ു ബൃഹസ്പതി.
ച കവര് ിയും കുടുംബവും യാ തെച േ ാള് ആ
രഥ ിനിരുവശ ുമായി നാല് രഥ ള് അക ടിയായി
സ രി ണെമ ു ായിരു തിനാല് ആ സംഘ ിന് ഒെരാ രഥ ില്തെ
സ രിേ തു ായിരു ു. രാജകീയ സംഘം അ ് രഥ ളിലായാണ്
വ ിരു ത് എ തിനാല് ഈ സംഘ ിന് സ രി ുവാന് ഒെരാ രഥേമ
ബാ ിയു ായിരു ു . പകരം വാഹനമി ാെത രാജകുടുംബ ിെല
അംഗ ള് സ രി ു തില് പര് േതശ രന് എതിര് ായിരു ു. എ ാല്
അേ ഹ ിന്െറ എതിര് കെളെയ ാം ദ ന് മറികട ു.
വാഹന ിനകെ സൗകര പദമായ ഇരി ിട ിലിരു േ ാള് സതി
ഒരുകാര ം ശ ി . ശിവന് അേ ാഴും കഴു ് ആവരണംെകാ ്
മൂടിെ ിയിരു ു. “എ ുെകാ ാണ് താ ള് എ ായ്േ ാഴും കഴു ്
മൂടിെ ത്?”
“നീലകണ്ഠം കാണുേ ാള് എ ാവരും അതുതെ ശ ി ും. എനി ത്
വ ാ അസ തയു ാ ു ു. അതുെകാ ാണ് ഞാനത് മൂടിെ ത്.”
ശിവന് പറ ു.
“പേ , നി ളിത് ശീലി േ മതിയാവൂ. ഈ നീലനിറം അ പത മാകാന്
േപാകു ി േ ാ.”
“സത മാണ്.” ശിവന് പു ിരിേയാെട പറ ു. “പേ , അത്
ശീലമാകുംവെര ഈ ആവരണമായിരി ും എന്െറ സുര ാ കവചം.”
യാ താസംഘം പുറെ േപാ ു കഴി േ ാള് പര് േതശ രനും
കനകഹാലയും ദ ന്െറ സമീപെമ ി.
“ആ മനുഷ നില് അേ െ ാണ് ഇ ത വിശ ാസം മഹാരാജന്?”
പര് േതശ രന് ദ േനാടു േചാദി . “ആദരവ് ആര് ി ുവാനു യാെതാരു
കാര വും അയാള് െചയ്തി ി . േവ ത പരിശീലനെമാ ും ലഭി ി ി ാ
ഇയാള്െ െനയാണ് നെ വിജയ ിേല ് നയി ാന് സാധി ുക?
നീലകണ്ഠന് എ ആശയം പൂര് മായും ന ുെട ച ള് ് വിരു മാണ്.
കഴിവ് െതളിയിെ ില് മാ തമാണ് െമലൂഹയില് ഒരു വ ി ് എെ ിലും
ചുമതലകള് നല്കു പതിവു ത്. അതിന്െറ അടി ാന ിലാണ് അയാള് ്
പരിശീലനം നല്കെ ടു ത്.”
“ന ളിേ ാള് ഒരു യു ിന്െറ സാഹചര ം േനരി െകാ ിരി ുകയാണ്
പര് േതശ രന്.” ദ ന് പതിവചി . “അ പഖ ാപിതമായ യു ം. അേതസമയം
ഒരു യു സമാനമായ സാഹചര ം. ആഴ്ചേതാറും ന ള് തീ വവാദികള െട
ആ കമണം േനരിടു ു. ഭീരു ളായ ച വംശികള് േനരി വ ്
ആ കമി ാ തിനാല് നമു വേരാട് േനരി ് യു ം െച ാന് കഴിയു ി .
അവരുെട രാജ ാതിര് ിെയ േനരി ാ കമി ാന് ത വ മു ൈസനികരുെട
എ ം നമു ി . ന ുെട ‘ച ’ ളാകെ േവ വിധം പവര് ി ു ി . നമു ്
ഒരു അദ്ഭുത ിന്െറ ആവശ മു ്. യു ി നിയമ ള് മറ ് ന ള്
വിശ ാസ ില് അര് ിതരാകുേ ാഴാണ് അദ്ഭുത ള് ഉ ാകു െത ാണ്
യാദൃ ികമായ ക ുപിടി ള െട അടി ാന നിയമ ള് പറയു ത്. എനി ്
നീലകണ്ഠനില് വിശ ാസമു ്. എന്െറ ജന ള് ും.”
“പേ , ശിവന് അവനവനില്തെ വിശ ാസമി . അയാള് ് സ യം ഒരു
ര കനാകാന് കഴിയു ിെ ില് പിെ നമുെ െന അയാെള ന ുെട
ര കനാകണെമ ് നിര് ി ാന് കഴിയും.?”
“സതി അത് മാ ിെ ാ ം.”
“ പേഭാ, സ ം മകെള അ ് അതിനു പേലാഭനമായി
ഉപേയാഗി ുകയാേണാ?” ചകിതനായിേ ായ പര് േതശ രന് േചാദി “സ ം
കാമാസ ി പൂര് ീകരി ു തി ു പതിഫലമായി ന െള
സഹായി ാെനാരു ു ഒരു ര കെനയാേണാ അ ് ആ ഗഹി ു ത്?”
“അത് കാമാസ ിയ .”
ദ ന്െറ പതികരണം ക ് നടു ിേ ായ പര് േതശ രനും കനകഹാലയും
നി ബ്ദരായി.
“ഞാന് ഏതുതര ിലു ഒരു പിതാവാെണ ാണ് നി ള് കരുതു ത്?”
ദ ന് േചാദി . “ഞാെനന്െറ മകെള അ െനെയാെ ഉപേയാഗി ുെമ ്
നി ള് വിചാരി ു ുേ ാ? അവള്െ ാരുപേ , ആ േദവന്െറ സാമീപ ില്
സംതൃപ്തിയും സേ ാഷവും അനുഭവെ ടു ു ാകാം. അവള് അനവധി
യാതനകള് അനുഭവി കഴി വളാണ്. അവള് സേ ാഷവതിയായി
ഇരി ണെമ ാണ് എന്െറ ആ ഗഹം. അ െന സംഭവി ുേ ാള് അെതന്െറ
രാജ െ സഹായി ുെമ ില് അതിെല ാണ് കുഴ ം?”
പര് േതശ രന് എേ ാ പറയാനാ തായിരു ു. പേ , അത്
പറയാതിരി ു താണ് ന െത ് അേ ഹ ിനു േതാ ി.
“നമു ് ച വംശികള െട ആശയസംഹിതകെള നശി ിേ മതിയാവൂ.”
ദ ന് തുടര് ു. “അതിനു ഒേര ഒരു മാര് ം ന ുെട ജീവിതരീതി െകാ ു
ലഭി ു സദ്ഫല ള് സ ദീപിെല ജന ള് ു നല്കുകെയ താണ്. സ ദീപിെല
സാധാരണ ാര് ് അത് ഇഷ്ടമായിരി ും. പേ , ച വംശി
ഭരണാധികാരികള് അതില്നി ് നെ തടയും. അവരത് പതിേരാധി ുവാനായി
എ ാവിധ ശമ ളം നട ും. പേ , അവര് ് നീലകണ്ഠന്െറ
േനതൃത ിലു ജനസ യെ േനരിടുക പയാസമായിരി ും. സതി
ഒ മുെ ില് ച വംശികള്െ തിരായി ന െള നയി ു കാര ം ശിവന്
നിരസി ു പശ്നേമ ഉദി ു ി .”
“പേ , മഹാരാജന് അ യുെട മകെള പണയി ു ു എ കാരണ ാല്
ശിവഭഗവാന് ന ുെട ഭാഗ ുനില് ുെമ ു അ ് കരുതു ുേ ാ?”
കനകഹാല േചാദി .
“ഭവതി ് കാര ം മന ിലായി ി . ന ുെട ഭാഗ ് നില് ണെമ ് ആരും
അേ ഹെ േബാധ െ ടുേ തി .” ദ ന് പറ ു. “അേ ഹം ന ുെട
ഭാഗ ു തെ യാണ് നിലയുറ ി ി ത്. ന ുെട സംസ്കാരം മഹ ായ
ഒ ുതെ . അത് കാണാതിരി ു വന് തീര് ും അ നായിരി ണം. ന െള
നയി ുവാനായി നീലകണ്ഠനു േവ ത് ത ിലു വിശ ാസവും
പേചാദനവുമാണ്. സതിേയാട് കൂടുതല് അടു ുേ ാറും അേ ഹ ിന് സ ം
കഴിവിലു വിശ ാസം വര് ി െകാ ം.”
“പേ , മഹാരാജന് അെതാെ എ െന സംഭവി ും?” ചു ു
േകാ ിെ ാ ് പര് േതശ രന് േചാദി .
ഒരു മനുഷ ന്െറ ജീവിത ില് ഏ വും ശ മായ സ ാധീനം െചലു ു
ശ ി എ ാെണ ് അേ റിയാേമാ?” ദ ന് േചാദി .
“കനകഹാലയും പര് േതശ രനും ഒ ും മന ിലാകാ തുേപാെല ദ െന
േനാ ിനി ു.
“അവന് ഏ വും ഇഷ്ടെ ടു വ ിെയ പീതിെ ടു ുവാനു തീ വമായ
ആ ഗഹം.” ദ ന് ഉറ ി പറ ു. “എെ േനാ ൂ. ഞാന് എ ായ്േ ാഴും
എന്െറ പിതാവിെന സ്േനഹി . അേ ഹ ിന്െറ പീതി പിടി പ വാനു
ആ ഗഹമാണ് ഇ ും എെ മുേ ാ നയി ു ത്. അേ ഹ ിന്െറ
മരണേശഷവും എെ േനാ ി അേ ഹം അഭിമാനം െകാ ണം എ ാണ് ഞാന്
ആ ഗഹി ു ത്. ഭാരതം മുഴുവനും സൂര വംശികള െട ജീവിതരീതി
ാപി ണെമ ദൗത മാണ് എെ ഇേ ാഴും മുേ ാ നയി ു ത്.
നീലകണ്ഠന് സതിെയ സം പീതയാ ണെമ േമാഹം കലശലായി ഉണരുേ ാള്
തന്െറ ദൗത ം പൂര് ീകരി ുവാനായി അേ ഹം പവര് ി ും.”
ആ വാദ ിെല യു ിേയാട് േയാജി ാ മ ില് മുഖം േകാ ിെയ ിലും
പര് േതശ രന് നി ബ്ദനായി െ ഇരു ു.
“എ ാല് സതി വ ത സ്തമായ മെ െ ിലും കാര ം ആ ഗഹി ാല്?”
കനകഹാല േചാദി . “തന്െറ ഭര് ാവ് എ ായ്േ ാഴും തേ ാെടാ ം തെ
ഉ ായിരി ണെമ നിര് ം മുേ ാ െവ ാല്?”
“എന്െറ മകെള എനി റിയാം.” ആ വിശ ാസേ ാെട ദ ന് പറ ു.
“അവെള പീതിെ ടു ുവാന് എ ാണ് േവ െത ും എനി റിയാം.”
“അെതാരു രസകരമായ കാഴ്ച ാടാണ് പേഭാ.” കനകഹാല പു ിരി .
അറിയുവാനു താ ര ം െകാ ് േചാദി ുകയാണ്. ഒരു സ് തീയുെട
ജീവിത ിെല ഏ വും വലിയ ശ ിെയ ാണ്?”
ദ ന് ഉറെ െപാ ി ിരി . “എേ അ െന േചാദി ാന്?
ഭവതി റിയിേ ?”
“ശരി, എന്െറ ജീവിത ിെല ഏ വും വലിയ േമാഹം ഭര്തൃമാതാവ്
ഉണര്െ ഴുേ ല് ു തിനു മു ായി വീ ില് നി ിറ ുക എ താണ്!”
ദ നും കനകഹാലയും െപാ ി ിരി .
പര് േതശ രന് അതില് തമാശെയാ ും േതാ ിയി . “ഭവതിയുെട
ഭര്തൃമാതാവിെന ുറി ് ഇ െനെയാ ും പറയാന് പാടി .”
“ശരി. അ െമാ ് ഉ സി ൂ പര് േതശ രന്” കനകഹാല പറ ു “താ ള്
എ ാം വളെര ഗൗരവമായി എടു ു ു.”
“ഒരു സ് തീയുെട ജീവിത ിെല ഏ വും വലിയ ശ ി അവള െട
കഴിവുകെള സ്േനഹി ുകയും ആരാധി ുകയും അംഗീകരി ുകയും ആെണ ്
എനി ു േതാ ു ു.” ദ ന് മ സ്മിതേ ാെട പറ ു.
കനകഹാല പു ിരി െകാ ് തലകുലു ി. അവരുെട ച കവര് ി
മനുഷ വികാര െള ശരിയായി മന ിലാ ു ആളാണ്.
മൂടുപടമി രൂപം മട ിെയ ു ു

പ ്

മ രപര് ത ിന്െറ നിഗൂഢതയില്നി ് പുറേ ് വളെര ശ ാപൂര് ം


െവ ിയു ാ ിയ പാതയില്നി ് ആ യാ താസംഘം പുറ ുവ േ ാള്,
അ നിമിഷേനരേ ് രഥെമാ ് നിര് ുവാന് വീരിണി അേപ ി . വീരിണി,
സതി, ശിവന്, ന ി എ ിവര് മു കു ി പര് തെ നമസ്കരി േശഷം ആ
പര് തം തുടര് ു നല്കിെ ാേ യിരി ു ഔദാര ിനു േവ ി പാര് ി .
അവര് പാര് ന പൂര് ിയാ ു തും കാ ് വലിയ മീശയും താടിയുമു
ഭ ബാവ ന് എ അരിഷ്ടേനമി ജാ ഗതേയാെട അവെര നിരീ ി െകാ ുനി ു.
അ േനരം കഴി േ ാള് കഷ്ടി ് മറ പിടി െ അ മേയാെട
ഭ ബാവ ന് വീരിണിയുെട അടു ുെച ് പറ ു. “മഹാറാണി, രഥ ിേല ്
തിരിെക എഴുെ വാനു സമയമാെയ ു േതാ ു ു.”
ആ പടനായകെന േനാ ിെ ാ ് എഴുേ വീരിണി തലയാ ി. സതിയും
ശിവനും ന ിയും അവെര പി ുടര് ു.

“അത് അവര്തെ .” അകെലയു വസ്തു ള് കാണുവാനു ഉപകരണം


താെഴെവ ് തന്െറ യജമാനേനാടായി വിശ ദ മ്നന് പറ ു. ആ
യാ താസംഘ ിന് കാണാനാവാ വിധം സുര ിതമായ
അകല ിലായിരു ു ആ പടയണി തുരം. െപെ ് കട ുെച ാനാവാ
കന കാട് അവര് ് ഫല പദമായ ഒരു കവചമായി വര് ി .
“അെത.” മൂടുപടമി രൂപം പറ ു. അയാള െട ക കള് ശിവന്െറ
േപശീബലമു ശരീര ില്തെ ത ിനി ു. ആഴ്ചകള് ുമുന്പ്
ബ േ ത ില്െവ ് തേ ാേട മു ിയ ആ രൂപം തെ യാണെത ്
ഉപകരണ ിന്െറ സഹായമി ാെത െ ആ മൂടുപടമി രൂപ ിന്
മന ിലാ ുവാന് സാധി . “അവന് ഏതാ?”
“എനി റി ുകൂടാ പേഭാ.”
“അവന്െറ േമല് ഒരു ക േവണം. കഴി തവണ ന ുെട ആ കമണം
വിഫലമാ ിയത് അവനാണ്.”
മുന്കൂ ി ത ാെറടു ാ തുമൂലമാണ് ആ പ തി പരാജയെ െത ്
പറയുവാന് വിശ ദ മ്നന് ആ ഗഹി ിരു ു. വര് ം സൂചി ി ു മ രട്
െക ിയി ി ാ ആ യുവാവിന് അതില് വലിയ പസ ിെയാ ുമു ായിരു ി .
യജമാനന് മു ാേലാചനയി ാെത െപെ ് തീരുമാനെമടു ു ത്
എ ുെകാ ാെണ ് വിശ ദ മ്നന് മന ിലാവു ി . അത് അേ ഹ ിന്െറ
സ ഭാവ ിന് േയാജി ത . തന്െറ ഏ വും പധാനെ ല ം അടു ുവരു ു
എ ചി അേ ഹ ിന്െറ തീരുമാന െള െപാതിയു ു ായിരി ാം.
എ ിലും വിശ ദ മ്നന് തന്െറ ആേലാചനകള് മന ില്തെ സൂ ി ാന് ത
ബു ിയു വനായിരു ു. “ആ കമി ു തിന് ഏകേദശം ഒരു മണി ൂേറാളം
ന ള് അവെര പി ുടരണം, സ ാമീ. അരിഷ്ടേനമി പടയാളികളില്നി ും
സുര ിതമായ അകലം പാലി ാന് അത് നമു ് സൗകര ം നല്കും. ഇെത ാം
മറികട ് കാര ം നിര് ഹി േശഷം നമു ് രാ ിെയ വിവരമറിയി ാം. നമു ്
വിവരം ത യാള് പറയു ത് ശരിയാെണ ും അറിയി ാം.”
“േവ . മ രപര് ത ില് നി ും അരദിവസെ ദൂരെമ ിലും അവര്
പി ി േശഷം മതി ന ുെട അടു നീ ം. അതുവെര നമു ് കാ ിരി ാം.
സാഹചര ം സൂചി ി ു അടയാളസേ ശം നല്കുവാനു സംവിധാന ള ്.
അവരുെട സഹായികള് എ ു തിനുമുന്പ് നമു ് ന ുെട ദൗത ം
പൂര് ിയാ ണം.”
“ശരി പേഭാ.” യജമാനന്െറ ത പരമായ പതിഭയ് ് വലിയ മ െലാ ും
ഏ ി ിെ ് മന ിലാ ിയതിന്െറ സേ ാഷേ ാെട വിശ ദ മ്നന് പറ ു.
“പിെ ഒരുകാര ം. കാര ള് െപെ ് പൂര് ിയാ ിയിരി ണം.” മൂടുപടം
ധരി രൂപം പറ ു. “ന ള് കൂടുതല് സമയെമടു ുേ ാറും കൂടുതല്
ആള കള് ് പരി ു പ ം.”
“ശരി, പേഭാ.”

മൂ ാമെ യാമം ആയേ ാള് ആ യാ താസംഘം പാതിവഴിയിെലതുറ ായ


ഒരു ല ് ഉ യൂണിനായി യാ ത നിര് ിെവ . ഒരു മി ലാ കമണം
അസാധ മാ ു രീതിയില് കുേറ ദൂരേ ് ആ കാട് െവ ിെ ളി ിരു ു.
രാ ിയുെട േതാഴിമാര് െപെ ് ഭ ണെ ാതികള് തുറ ് ആ തുറ ായ
ല ിന്െറ മധ ഭാഗ ുെവ ് ഭ ണം ചൂടാ ിെയടു ു. രാജകീയ
സംഘവും ശിവനും ആ യാ താസംഘ ിന്െറ ഏ വും അ ായി
േദവഗിരിയിേല ു ദിശയിലായി ഇരി ായിരു ു. ഭ ബാവ ന് അ ം കൂടി
ഉയര് ല ു കയറിനി ുെകാ ് ജാ ഗ ായ കഴുകന് ക കേളാെട
ചു ഭാഗ ും സൂ ്മനിരീ ണം നട ു ു ായിരു ു. രാജകീയ
സംഘ ിനു പുറെമ പകുതിേയാളം അരിഷ്ടേനമി ൈസനികരും ഭ ണം
കഴി ാനിരു േ ാള് മ വര് കാവല് നിരീ ണം നട ി.
ര ാംതവണ േചാെറടു ു േനര ാണ് പാതയിെലാരിട ്
ചു ി ുകെളാടിയു ശബ്ദം ശിവന് േക ത്. ഭ ണെമടു ു ത്
നിര് ിെവ ് അടു ശബ്ദ ിനായി അവന് ശ ാപൂര് ം കാേതാര് ു.
പിെ ശബ്ദെമാ ും േക ി . അത് ഏേതാ ഒളിയാ കമണം
നട ാെന ിയി വനാെണ ് സഹജവാസന ശിവേനാടു മ ി .
െത പ ിെയ ു ക േ ാള് ശബ്ദമു ാ ാെത അന ാതിരി ുകയാണവന്.
സതി ആ ശബ്ദം േക േവാ എ റിയാനായി ശിവന് സതിയുെട മുഖേ ു
േനാ ി. അവള ം ശ ാപൂര് ം പാതയുെട േനര് ് ശ ി ു ു ായിരു ു.
ചു ി ിനു മുകളിെല പാദ ള െട സ ര് ം കുറ േ ാള് എേ ാ ചതയു
െചറിെയാരു ശബ്ദം ഉയര് ു. വളെര ശ േയാെട അതിനുേവ ിമാ തം
കാേതാര് ു വര് ാെത മ ാര് ും അത് േകള് ാനാവി .
െപെ ് ക ിലു ായിരു ഭ ണ ളിക താെഴെവ ് വാള് ഊരി ിടി ്
ശിവന് പരിച പുറകില് േചര് ുെവ . ആ യാ താ സംഘ ിന്െറ മറുവശ ്
നിലയുറ ി ിരു ഭ ബാവ ന് ശിവന് വാള് ഊരു തു ക ിരു ു. തല് ണം
വാള രി ിടി ് ത ാറായി നി അയാള് തന്െറ അനുചര ാര് ് നി ബ്ദമായി
അതിേവഗ സൂചനകള് നല്കി. നിമിഷ ള് ു ില് യു സ രാകാന്
കഴിവു വരായിരു ു അരിഷ്ടേനമികള്. വാള് ഊരി ിടി െകാ ് സതിയും
ന ിയും േപാരാ ിനു സ രായി നിലയുറ ി കഴി ിരു ു.
പിേ ാ തിരി ുേനാ ാെത െ സതി വീരിണിേയാട് ഇ െന
മ ി “അ ഉടന്തെ രഥ ില് കയറിയിരു ് വാതിലുകെള ാം
അക ുനി ് കു ിയിടണം. േതാഴിമാെരയും വാഹന ിനക ്
കട ിയിരു ണം. ആദ ംതെ കുതിരകെള വാഹന ില്നി ് അഴി
മാ ണം. ന ള് തിരിേ ാടു ി . ശ തുവിന് അ െയ
ത ിെ ാ ുേപാകുവാനു അവസരം നല്കുവാനും ന ള് ഉേ ശി ു ി .”
“സതീ നീ എന്െറ കൂെട വരൂ.” വീരിണി യാചി . ആ സമയം വീരിണിയുെട
ദാസിമാര് കുതിരകെള വ ിയുെട നുക ളില്നി ് േമാചി ി .
“ഇ . ഞാനിവിെട െ നില് ും. േവഗമാകെ . നമു ് സമയമി .”
വീരിണി ദാസിമാേരാെടാ ം വ ി ു ിേല ു കട ് അതിന്െറ
വാതിലുകള് അക ുനി ് അട ് തഴുതി .
അ ം അകെല ഭ ബാവ ന് അനുചരേനാടു പറ ു “അവരുെട ത ം
എനി റിയാം. െത ന് അതിര് ിയില് െവ ് ഞാനീ ഭീരു െള
ക ി താണ്. അവരാദ ം ഒരു ചാേവര് സംഘെ അയ ും. അവര്
പി ിരിേ ാടു തുേപാെല ഭാവി ും. എ ി ് ന െള അവരുെട െകണിയില്
െകാ ു ചാടി ും. നഷ്ട െള ുറിെ ാ ും എനി ് േവവലാതിയി . ന ളാ
ജാരസ തികെള പി ുടര് ാ കമി ും. ഒെര െ േ ാലും ബാ ിെവ ാെത
ന ളവെര നശി ി ും. അരിഷ്ടേനമികള െട ഇടയിേല ാണവര്
എ ിെ ടു ത്. ആ െത ിന് അവര് വലിയ വില െകാടുേ ി വരും.”
ഇതിനിടയ് ് ശിവന് സതിേയാട് ശ ാപൂര് ം മ ി “അവെരേ ാ
വലിയ ഉേ ശം െവ ാണ് വരു ത്. രാജകുടുംബേ ാള് പധാനെ ഒരു
സാധ ത ഇവിെട േവെറയി . ഭവതി കൂടി ആ വാഹന ില് കയറി
ഇരി ു താണ് ന െത ് േതാ ു ിേ ?”
സതിയുെട ക കള് അദ്ഭുതേ ാെട ശിവന്െറ േനര് ് പാ ു െച ു.
അതിെന നിേഷധി ു ഒരു േനാ ം ശിവനു േനര് ു പായി ു തിനുമുന്േപ
അവള െട മുഖ ് േവദന നിറ ഒരു ഭാവം മി ിമറ ിരു ു. “ഞാന്
േപാരാടാന് േപാവുകയാണ്….” അവള് പറ ു.
ഇവള്െ ു കുഴ മാണ് സംഭവി ത്? ഞാന് പറ ത് മുഴുവനായും
യു ിസഹമാണ്. ശ തുവിന്െറ ഏ വും പധാനല െ ബു ിമു താ ി
തീര് ുക. അേതാെട േപാരാടുവാനു അവരുെട ആ വിശ ാസം ഇ ാതാകും.
പാതയിേല ് ശ േക ീകരി ു തിനായി ശിവന് ആ ചി കെള ാം
കുട ുകള ു. ശ തുവിന്െറ ഏതു നീ വും ശ ി ുവാനു വ ഗതയില്
യാ താസംഘ ിെല ഓേരാരു രും കാതു കൂര് ി ിരു ു. ആ കമണ ിനു
ത ാറായി ഇരി ുകയായിരു ു അവര്. ആദ നീ ം നട ു തിനു ഊഴം
ശ തുവിന്േറതായിരു ു. േനരേ ക ത് ഒരു വ ാജസൂചനയായിരി ാെമ ്
കരുതിയിരി ു േനര ാണ്, താഴെ പാതയില്നി ് ശംഖനാദം മുഴ ിയത്.
മ രപര് ത ിന്െറ ദിശയില്നി ്. ശിവന് തിരി ുേനാ ിെയ ിലും നി
നി ില്നി ് ഇളകിയി . ആ ശംഖനാദമുയര് ു ത് ആരായാലും അവര്
അതിേവഗം രാജകീയ സംഘ ിനടുേ ് നീ ിെ ാ ിരി ുകയായിരു ു.
ശിവന് ആ ശബ്ദേകാലാഹലം തിരി റിയാനായി . എ ിലും െത ന്
അതിര് ിയില്നി ു അരിഷ്ടേനമികള് ് അത് തിരി റിയാന് കഴി ു.
നാഗധ നി മുഴ ു ശംഖനാദമായിരു ു അത്. ത ള്
ആ കമണ ിെനാരു ു ു എ ് പഖ ാപി ു തിനാണ് നാഗ ാര് ആ
ശംഖനാദം മുഴ ാറു ത്!
േപാരാടാന് അ മരായി നില് ുകയായിരു ുെവ ിലും ഭ ബാവ ന്
കൃത മായ േപാരാ പ കിയകെള ുറി ് മറ ിരു ി . അയാള് ഒരു
സഹായിേയാട് ആംഗ ം കാണി . ആ ഭടന് ഉടന് വാഹന ിനടുെ ി.
അതിന്െറ കീഴ്ഭാഗ ുറ ി ിരു ഒരു െപ ി പുറേ ് വലിെ ടു ു. അത്
ചവി ി ുറ ് അതിന്െറ ഒരു വശ ു ായിരു ഒരാണിയില് പിടി ് അയാള്
അമര് ി. ആ െപ ിയില്നി ും ഒരു പുക ുഴല് ഉയര് ുവ ു. ഏകേദശം
ഇരുപ ിയ ് അടിേയാളം ഉയരമു ായിരു ു അതിന്. ആ പുക ുഴല്
ഉയരമു തായതിനാല് അതില്നി ു പുക ആ വനാ ര ില്
ത ിനില് ാെത മുകളിേല ു െപാ ിയിരു തുെകാ ് മ ര പേദശ ും
േദവഗിരിയിലുമു ൈസനികര് ് അത് കാണാന് കഴിയുമായിരു ു.
അതില്നി ുയരു ചുവ നിറ ിലു പുക ഏ വും വലിയ
അപകടെ യാണ് സൂചി ി ിരു ത്. അവിേട ു സഹായെമ ുവാന്
ആറുമണി ൂര് എടു ുമായിരു ു. അതിേവഗം സ രി ാല് നാലു മണി ൂര്.
േപാരാ ം ദീര്ഘേനരം നീ ുനില് ണെമ ് ഭ ബാവ ന് ഉേ ശി ിരു ി .
അതിെനാെ മുന്പുതെ നാഗ ാെരയും ച വംശികേളയും
െകാ ുകളയണെമ ായിരു ു അയാള് ഉേ ശി ിരു ത്.
മ രപര് ത ിേല ു പാതേയാര ളില്നി ാണ്
ആ കമണമാരംഭി ത്. പ ് ച വംശി ൈസനികരട ു ഒരു െചറിയ സംഘം
അരിഷ്ടേനമികള് ു േനെര പാ ുവ ു. അതില് ഒരു ൈസനികന് നാഗശംഖ്
ഉയര് ി ിടി ് ആ ് ഊതിെ ാ ിരു ു. മെ ാരു ൈസനികന്െറ മുഖവും
ശിര ം തുണിെകാ ു മൂടിയിരു ു. ആ മൂടുപട ിലി ദ ാര ളിലൂെട
അയാള െട ക കള് മാ തേമ പുറേമ ു കാണാനു ായിരു ു . സാ ാല്
നാഗന് തെ യായിരു ു അത്!
ശിവന് അന ിയി . ആ യാ താസംഘ ിന്െറ അേ യ ായി യു ം
ആരംഭി ു ത് അവന് ക ു. പ ് ച വംശികള് മാ തേമ അവിെട
ഉ ായിരു ു . അരിഷ്ടേനമി ് ആരുേടയും സഹായം
ആവശ മു ായിരു ി . സതിേയാടും ന ിേയാടും അവര്
നില് ു ിട ുതെ നില് ുവാന് അവന് നിര്േ ശി . ഈ ആ കമണം ഒരു
കാപട മാെണ ു മന ിലാ ിയ സതി ശിവന്െറ നിര്േ ശം അംഗീകരി .
േപാരാ ം തീ വവും ണികവുമായിരു ു. ച വംശി ൈസനികര്
അതിരൂ മായി േപാരാടിെയ ിലും എതിരാളിയുെട എ ം കൂടുതലായിരു ു.
ഭ ബാവ ന് പതീ ി തുേപാെല അവര് െപാടു െന പി ിരിേ ാടി.
“അവെര വിടരുത്.”ഭ ബാവ ന് അലറി. “എ ാ ിേനയും െകാ ുകളയണം.”
അരിഷ്ടേനമി ൈസനികര് അവരുെട പടനായകന്െറ േനതൃത ില്
പി ിരിേ ാടു ച വംശികെള ആ കമി ുവാനായി പാ ു. ശിവന് വിളി
പറ ത് അവരാരും േക ി . “അരുത്! അവിെട നില് ്. അവരുെട പി ാെല
ഓടരുത്.”
ശിവന് വിളി പറ ത് ചില അരിഷ്ടേനമികള് േകെ ിലും മ വര്
അതിനുമുേ ച വംശികള െട പുറെക പാ ുേപായിരു ു. ശിവന്െറ ഒ ം
സതിയും ന ിയും ഇരുപ ിയേ ാളം ഭട ാരും മാ തമാണ് ആ
െവളി േദശ ു ായിരു ത്. േദവഗിരിയിേല ു പാതയുെട േനര് ് ശിവന്
തിരി ു. അവിെടനി ാണ് േനരെ ചു ി ുകെളാടിയു ശബ്ദം അവര്
േക ിരു ത്.
േശഷി ു അരിഷ്ടേനമികള് ു േനെര അവന് തിരി ുേനാ ി.
പുറേകാ ചൂ ി ാ ിെ ാ ് വളെര ശാ വും പതറാ തുമായ സ ര ില്
അയാള് പറ ു “ഇവിെടനി ായിരി ും യഥാര് ആ കമണം ഉ ാവുക. ആ
ദിശയിേല ു തിരി ുനി ് നി ള് നാലുേപരട ു െചറുസംഘ ളായി
രൂപെ ് ത ാറായി നില് ുക. രാജകുമാരി ഏ വും നടുവില് ആയിരി ണം.
അ ് പ ് നിമിഷ ള്െ ിലും ന ള് അവെര പതിേരാധി ്
പിടി നിര് ണം. ച വംശികള െട പുറെക േപായ അരിഷ്ടേനമികള് അവിെട
ആരുമിെ ു മന ിലാ ി തിരി വരും.”
അരിഷ്ടേനമി ശിവെന േനാ ി തലയാ ി. യു ം െചയ്ത് കാരിരു ായി
തീര് വരായിരു ു അവര്. ബു ിശ ിയു , അേ ാഭ നായ, താന്
െച െത ാെണ ് വ മായ ധാരണയു , ഒരു േമധാവിയിലുമ റം
മെ ാ ും തെ അവര് ആ ഗഹി ു ി ായിരു ു. ശിവന്
ആ ാപി തുേപാെല ൈസനികകവച ിനു രൂപം െകാടു ് അവര്
ത ാറായിനി ു.
പിെ ശരിയായ ആ കമണമു ായി. മൂടുപടമണി ഒരു രൂപ ിന്െറ
േനതൃത ില് നാ ത് ച വംശി ൈസനികര് ആ മര ൂ ിനിടയില്നി ും
സൂര വംശികള െട യാ താസംഘ ിനുേനെര സാവധാനം നട ടു ു.
എ ില് കുറവായിരു അരിഷ്ടേനമികള് ശ തു അടു ുവരു തും കാ ്
അന ാെത നി ു.
“രാജകുമാരിെയ ഞ ള് ു സമര് ി ാല് ഞ ള് െപായ്െ ാ ാം.”
മൂടുപടമി രൂപം പറ ു. “അനാവശ മായ ര െ ാരി ിലിന് ഞ ള്
ആ ഗഹി ു ി .”
ബ േ ത ില് െവ ക അേത േകാമാളിതെ . വിചി തമായ
ഉടയാടകളാണ് ധരി ിരി ു െത ിലും അയാള് ന ായി േപാരാടു വനാണ്.
“ര െ ാരി ിലിന് ഞ ള് ും താ ര മി .” ശിവന് പറ ു. “ശാ രായി
മട ിേ ാവുക. നി െള െകാ കയിെ ്ഞ ള് വാ ുതരു ു.”
“എടാ കിരാതാ നീ മരണ ിന്െറ മുഖ ാണ് േനാ ിെ ാ ു
നില് ു ത്.” മൂടുപടമി രൂപം പറ ു. വാ ുകേള ാള് തന്െറ
ആംഗ ിലൂെടയാണ് അയാള് തന്െറ േരാഷം പകടി ി ത്. അയാള െട
ശബ്ദ ിന് അേ ാഴും ഭയെ ടു ു വിധ ിലു ശാ തയു ായിരു ു.
കാ ി ല ാവണി പടനായകന് അ മേയാെട ആ മൂടുപടമണി
രൂപെ േനാ ിെ ാ ു നില് ു ത് ശിവന് ശ ി . അയാള് ് േനരി ്
ആ കമണം നട ുവാനും തന്െറ ദൗത ം പൂര് ിയാ ുവാനും
ആ ഗഹമു ായിരു ു.
പാളയ ില്തെ പടേയാ?
“ഞാനിേ ാള് േനാ ിെ ാ ിരി ു ത് ഉ വ ള് ് മുഖ ണിയു
മൂഢത മാര് മുഖം മൂടിയിലാണ്. താമസിയാെത അത് നിന്െറ കഷ്ടകാലം
നിറ കഴു ിന് താേഴ ് ഊരിവീഴും! തലയ് ുെവളിവി ാ നി ള െട
േസനാപതിേയാട് യു ത ള് െവളിെ ടു ാന് പാടിെ ് പറ ു
മന ിലാ ്.”
മൂടുപടമി രൂപം ഒ ും മി ാെത അേ ാഭ നായി നി ു. അയാള്
വിശ ദ മ്നെന തിരി ുേനാ ിയി .
നാശം! ഇയാള് മിടു നാണ്.
“എടാ കാ ജാതി, ഇത് അവസാനെ മു റിയി ാണ്.” മൂടുപട ാരന്
ആവര് ി . “അവെള ഇേ ാള്തെ വി തരണം.”
എേ ാ ഓര് വ ിെ േപാെല സതി വാഹന ിനുേനെര തിരി ്
വിളി പറ ു “അേ ! അടിയ ിരാവശ ള് അറിയി ുവാനു ശംഖ്
മുന്ഭാഗെ അഴിയില് െ യു ്. അെതടു ് ഉറെ ഊതിെ ാ ക!”
സഹായം ആവശ െ െകാ ു ഉ ിലു ശംഖനാദം മുഴ ി.
ഭ ബാവ ന്െറയും അനുചര ാരുെടയും ശ അവിേട ു ണി െ
കഴി ിരി ു ു. തന്െറ അനുകൂല സാഹചര ം ത ിെയടു െ െവ ു
മന ിലാ ിയ ആ മൂടുപട ാരന് ത ാന് ശപി െകാ ് ശാപവാ ുകള്
ഉരുവി . തന്െറ പ തി നട ാ ുവാന് അയാള് ് വളെര കുറ സമയേമ
ഉ ായിരു ു . മ സൂര വംശി ൈസനികെര ാം ഉടന് തെ അവിെട
എ ിേ രും. “ആ കമി !് ”
അരിഷ്ടേനമി നി ിട ുതെ നി ു.
“ത ാറായിെ ാള്ക!” ശിവന് പറ ു. “അവര് ആ കമി ു ത്
കാ ിരി ാം. കൂടുതല് സമയെമടു ുക എ തായിരി ണം ന ുെട നിലപാട്.
രാജകുമാരി സുര ിതയായിരി ണം. ന ുെട കൂ ാളികള് ഉടന് തിരിെ ും.”
ച വംശികള് അടു ടു ുവ േ ാള് സതി കാവല്ൈസന െ േഭദി
മുേ ാ കയറിവ ുെകാ ് ആ മൂടുപടമി രൂപെ ആ കമി . സതിയുെട
മി ലാ കമണം ച വംശികള െട മുേ ാ നീ െ പതികൂലമായി
ബാധി . അരിഷ്ടേനമികള് ു മ േപാംവഴികെളാ ുമി ായിരു ു.
കൂര ാരായ കടുവകെളേ ാെല അവര് ച വംശികെള ആ കമി .
വിശ ദ മ്നന് മുേ ാ കയറിവ ു. അയാള് സതിയുെട
അടുെ ുെമ ു ക േ ാള് ശിവന് ഇടതുഭാഗേ ു സതിെയ
സംര ി ു തിനായി നീ ി. വിശ ദ മ്നന് വാള് ചുഴ ി ശിവെന അക ി
നിര് ുവാന് ശമി . എ ാല് ശിവന്െറ ദുതഗതിയിലു ചലന ള്
വിശ ദ മ്നന്െറ ചുവടുെത ി . ശിവന് അനായാസം അയാള െട െവ ്
തടു ുമാ ി പരിചെകാ ് അയാെള പുറേകാ ത ി. ഇതിനിടയില് ന ി
ഇടേ ാ കയറി ച വംശികള് സതിയുെട േനര് ു മുേ റു ത് തട ു.
സതി അതിശ മായ െവ കള തിര് ുെകാ ് ആ മൂടുപടെ
ആ കമി . അയാളാകെ പത ാ കമണ ിനു പകരം പതിേരാധ ിലൂ ി.
യാെതാരു പരി ും പ ാെത ജീവേനാെട അവെള അയാള് ് േവണമായിരു ു.
പുറേകാ തളളിമാ തിനിടയില് അവസരം കി ിയേ ാള് ശിവന്
വിശ ദ മ്നന്െറ ചുമലില് ആ ുെവ ി. മുഖം ചുളി െകാ ് അയാള് തന്െറ
പരിചയുപേയാഗി ് ശിവന്െറ മെ ാരു ആ കമണെ തട ു. അേതാെടാ ം
അയാള െട വാള്പിടി ശിവന്െറ അടിവയ ിനുേനര് ് പാ ുവ ു. തല് ണം
ശിവന് പരിചെകാ ് അത് തടു ാന് ശമി . എ ാല് അതിന് േവഗത
േപാരായിരു ു. ശിവന്െറ െന ില്െവ വാന് വിശ ദ മ്നനു സാധി . പുറേകാ
ഒഴി ുമാറി വലതുമാറി ചാടിയുയര് ് ശിവന് തന്െറ വാള െകാ ്
അതിശ മായി കു ി. വിശ ദ മ്നന് ത മയം അതിനു തടയിടുവാന് പരിച
െകാ ുവ ുെവ ിലും സാധാരണ ചുവടുകളിെലാ ും കാണാ ശിവന്െറ
അടു നീ ം അയാള െട ചലന െള അ ിരെ ടു ി. ശിവന് ഒരു മിക
വാള് യ വിദഗ് നാെണ ു മന ിലാ ി അയാള് പുറകിേല ു മാറി. അത്
ഏെറ നീ ുനില് ാന് സാധ തയു കടു േപാരാ മായിരു ു.
അരെ ിനു താെഴ ആ കമി ാന് പാടിെ യു നിയമം ലംഘി ് തന്െറ
തുടയില്െവ ിയ ഒരു ച വംശിെയ ന ി കീഴട ിയിരു ു. േചാര
കു ിെയാഴുകിെ ാ ിരി ുേ ാള് െ ഇടതുവശ ുനി ും
തനി ുേനെര പാ ുവ ഒരു ശ തു ഭടനുമായി കടു
േപാരാ ിേലര്െ ിരി ുകയായിരു ു ന ി. ച വംശി അയാള െട
പരിചെകാ ് ന ിയുെട മുറിേവ തുടയില് ആ ുകു ി അയാെള
താെഴവീഴ് ി. ഇരെയ കി ിെയ ് നി യി റ ് അവെന
അവസാനി ി ുവാനായി മുേ ാ കുനിയു േനരം െപെ ് ആേരാ പുറകില്
നി ും കു ിയതുേപാെല ആ ച വംശി വള ുപുള ു മുേ ാ വീണു.
അയാള െട പുറകില് ഒരു കഠാര തുള ുകയറിയിരി ു ത് ന ി ക ു.
തലയുയര് ിേനാ ുേ ാള് ശിവന്െറ ഇടതു ൈക ഒരു അര് വൃ ം
തീര് ുെകാ ് ആ ക ി വലിെ ടു ു ത് ന ി ക ു. വലതുൈകെകാ ്
വാള യര് ി ശിവന് വിശ ദ മ്നന്െറ ഒരു കന െവ ് തടു ു. ന ി
കാല്കു ി എഴുേ േ ാള് ശിവന് പരിച വലിെ ടു ് വീ ും മു ില് പിടി .
സമയം പാ ുേപാവുകയാെണ ് ആ മൂടുപട ിന് മന ിലായിരു ു.
മേ അരിഷ്ടേനമി സംഘം ഉടെന ഇെ ും. അയാള് സതിയുെട പുറകില്െച ്
അവള െട തലയ് ടി േബാധം െകടു ി വീഴ് ാന് ഉേ ശി ിരു ു. പേ ,
അവള് ദുതഗതിയിലു ചലന ള െട ഉടമയായിരു ു. ഇടതുവശേ ്
അതിേവഗം നീ ിയ അവള് തന്െറ ശ തുവിെന വീ ും േനരി .
അംഗവസ് ത ിന്െറ മട ുകള് ിടയില്നി ും ഒരു ക ി വലി രിയ അവള്
അതുെകാ ് ആ രൂപ ിന്െറ ഭീമാകാരമായ വയറിനുേനെര മുകളിേല ു
ആ ു െവ ി. വസ് തം കീറിെയ ിലും മാര് മൂലം ആ െവ ് ഫലവ ായി .
അേ ാഴാണ് വലിെയാരു അലര് േയാെട ഭ ബാവ നും മ ് അരിഷ്ടേനമികള ം
കൂ ാളികേളാടു േചര് ് പടെപാരുതാെന ിയത്. എ ില് കുറവാെണ ു
ക േതാെട ആ മൂടുപടമി രൂപ ിന് മ മാര് െമാ ുമി ായിരു ു. തന്െറ
പടയാളികേളാട് തിരിേ ാടുവാന് അയാള് ക ി . ച വംശികെള
പി ുടരു തില്നി ും ശിവന് ഒരി ല്കൂടി ഭ ബാവ െന പി ിരി ി .
“ഭ ബാവ ന്, അവര് െപായ്െ ാ െ .” ശിവന് പറ ു. “അവര് ഇനിയും
ന ുെട മു ില് വ ുെപടുവാനു അവസരമു ാകും. രാജ കുടുംബെ
സംര ി ുക എ താണ് ഇേ ാള് ന ുെട മു ിലു പധാന പശ്നം.”
ആ വിേദശി േപാരാടിയ രീതി ക േ ാള് ഭ ബാവ ന് ആരാധനേയാെട
അയാെള േനാ ി. അയാളതുവെര ആ വിേദശിയുെട നീല ഴു ്
ക ി ി ായിരു ു. അയാള് ഭവ തേയാെട തലകുലു ി “അത് ശരിയാണ്
മറുനാ കാരാ.”
ഭ ബാവ ന് ഉടന്തെ അരിഷ്ടേനമി ൈസനികെരെ ാ ് ഒരു വലയം
തീര് േശഷം മുറിേവ ഭട ാെര അതിനക ് െകാ ുവ ു കിട ി.
മൃതേദഹ ള് െതാ ി . ഏ വും കുറ ത് മൂ ് അരിഷ്ടേനമികള െട ജീവന്
െപാലി േ ാള് ഒ ത് ച വംശിപടയാളികള െട ജഡം ആ െവളി േദശ ്
ചിതറി ിട ിരു ു. അവസാനെ ഒരു ന് ഗുരുതരമായി
മുറിേവ ിരു തിനാല് അവന് സ യം മരണെ പുല്കി. ശ തുവിന്െറ
ൈകയില്െപ ് രഹസ ള് െവളിെ ടു ു തിേന ാള് ന ത് ഈശ രനില്
വിലയം പാപി ു താണ്. തന്െറ ൈസനികേരാട് താെഴയിരു ് അസ് ത െള
പതിേരാധി ാനായി പരിചകള് മു ില് നിര ി ിടി ുവാന് ഭ ബവ ന്
ആ ാപി . സുര ാ ൈസന ം എ ിേ രു തുവെര അവര് ആ നില
തുടര് ു.

“സര് ശ ാ!” സതിെയ മുറുെക പുണര് ുെകാ ് ദ ന് നിലവിളി .


ര ാം യാമ ിന്െറ നാലാം നാഴികയായേ ാഴാണ് അ ൂറ്
ൈസനികരട ു സുര ാ ൈസന ം അവിെട എ ിേ ര് ത്. പര് േതശ രന്
അപകടസാ തെയ ുറി മു റിയി നല്കിയിരു ുെവ ിലും ദ നും
കനകഹാലയും ബൃഹസ്പതിയും ആ യാ താസംഘ ിെനാ ം േചര് ു. സതിെയ
ആലിംഗന ില്നി ു മു യാ ിയേശഷം ഒരു ക ീര് ണം െപാഴി െകാ ്
ദ ന് മ ി .
“നിന ് പരിെ ാ ും പ ിയി േ ാ, കു ീ?”
“എനി ു കുഴ െമാ ുമി അ ാ.” സതി ആ വിശ ാസേ ാെട പറ ു.
“ചില െചറുമുറിവുകള്. ഒ ം ഗൗരവമി ാ വ.”
“കു ി ധീരമായി േപാരാടി.” അഭിമാനപൂര് ം വീരിണി പറ ു.
“അത് ഒര യുെട പ പാതപരമായ അഭി പായമാണ്.” മുഖ ് ഗൗരവം
പുനഃ ാപി െകാ ് സതി പറ ു. പിെ ശിവന്െറ േനെര തിരി ് അവള്
തുടര് ു “ഇ െ ദിവസം ശിവന്േറതായിരു ു അ ാ. ച വംശികള െട
യഥാര് ത ം മന ിലാ ിയ ഇേ ഹം നിര് ായകഘ ില് എ ാവേരയും
ഒരുമി അണിനിര ി. ഇേ ഹം ഉ ായിരു തുെകാ ാണ് ശ തുവിെന
തുര ുവാന് നമു ് കഴി ത്.”
“ഓ, കുമാരി വ ാെത ഔദാര ം കാണി ു ുെവ ാണ് എനി ു
േതാ ു ത്.” ശിവന് പറ ു.
അവസാനം അവള് സം പീതയായിരി ു ു!
“അവള് ഒ ം ഔദാര ം കാണി ു ി പേഭാ.” കൃത ത മുഖ ്
പകടമായിരു ദ ന് പറ ു. അ ് അ യുെട മ വിദ
ആരംഭി ിരി ു ു. ഒരു തീ വവാദി ആ കമണെ യാണ് ന ള് യഥാര് ില്
പരാജയെ ടു ിയിരി ു ത്. ഞ ള് ് അെത തമാ തം
പധാനെ താെണ ് അേ റി ുകൂടാ!”
“പേ , അെതാരു തീ വവാദി ആ കമണമായിരു ി രാജന്” ശിവന്
പറ ു “രാജകുമാരിെയ ത ിെ ാ ുേപാകുവാനു ശമമായിരു ു അത്.”
“ത ിെ ാ ുേപാവുകേയാ?” ദ ന് േചാദി .
“ആ മൂടുപടമി യാള് ് കുമാരിെയ ജീവേനാെട യാെതാരു പരി ുമി ാെത
േവണമായിരു ു.”
“മൂടുപടമി വേനാ?” ദ ന് അസ നായിെ ാ ് ഗര് ി .
“അെതാരു നാഗനായിരു ു, രാജന്.” ദ ന്െറ മാനസികവി ഭാ ി നിറ
പതികരണ ില് അതിശയി െകാ ് ശിവന് പറ ു. “അയാള് യു ം
െച ത് ഞാന് ക ി ്. മികവു േപാരാളിയാണയാള്. നീ ള് ് േവഗത
കുറവാെണ ിലും അയാള െട മികവിെന അത് ബാധി ു ി . എ ാല്
സതിയുമായി േപാരാടു സമയ ് സതി ് പരിേ ല് ാതിരി ാന് അയാള്
പേത കം ശ ി ിരു ു.
ദ ന്െറ മുഖെ പസ ത മുഴുവനും ഒഴുകിേ ായി. ഭയവും േരാഷവും
കലര് ഭാവ ില് വീരിണി ഭര് ാവിെന േനാ ി. അവരുെട മുഖെ
ഭാവേഭദ ള് ശിവെന അസ നാ ി. താന് അവരുെട സ കാര തയില്
ഇടെപടുകയാെണ ുേപാലും ശിവന് േതാ ിേ ായി.
“അ ാ,” വിഷമി േപായ സതി േചാദി “അേ യ് ു
കുഴ െമാ ുമി േ ാ?”
ദ നില്നി ് പതികരണെമാ ും േകള് ാതായേ ാള് സതിേയാടായി
ശിവന് പറ ു “നി ള് കുടുംബാംഗ ള് മാ തം ഒ ി ിരു ്
സംസാരി ു തായിരി ും ന ത്. നി ള് ു വിേരാധമിെ ില് ഞാന് െച ്
ന ി ും ന ുെട മ ് ഭട ാര് ും കുഴ െമാ ും സംഭവി ി ി േ ാ എ ു
േനാ ിയി വരാം.

പരിേ വെര പരിേശാധി ം അവര് ് ആവശ മായ ചികി യും


പരിചരണവും കി ിേയാ എ ു േചാദി റി ും ഭട ാര് ിടയിലൂെട
നട ുകയായിരു ു പര് േതശ രന്. ഭ ബാവ ന് അേ ഹ ിന് ര ടി
പുറകിലായി നട ു. ന ിെയ ര ി ു തിനിടയില് ശിവനാല് െകാ െ
ച വംശി ഭടന്െറ അടു ് ആ സര് ൈസന ാധിപന് എ ിെ . ഭയം െകാ ്
അയാള് അലറി “ഇയാെള പുറകില് നി ാണേ ാ കു ിവീഴ് ിയി ത്!”
“അെത പേഭാ.” തലകുനി െകാ ് ഭ ബാവ ന് പതിവചി .
“ആരാണിത് െചയ്തത്? േപാരാ ിന്െറ പാവനമായ ച ള്
ലംഘി താരാണ്?”
“ആ മറു േദശ ാരനാെണ ു േതാ ു ു, പേഭാ. പേ , ച വംശികളാല്
ആ കമി െ പടനായകന് ന ിെയ ര െ ടു ാന് േവ ിയാണ് ഇത്
െചയ്തെത ാണ് ഞാന് േക ത്. ന ിയുെട അരയ് ുതാെഴ ആ കമി
ച വംശി ഭടന് യു നിയമം ലംഘി ിരു ു.”
പര് േതശ രന് തിരി ുനി ് ഭ ബാവ െന രൂ മായി േനാ ിയേ ാള്
അയാള് േപടി വിറ . “ച ം ച ം തെ യാണ്.” അേ ഹം മുര ു “ശ തു ള്
അത് അവഗണി ുകയാെണ ില്േപാലും ന ള് അത് പി ുടരാന്
ബാധ രാണ്.”
“അെത പേഭാ.”
“െകാ െ വന് േവ വിധമു ശവസംസ്കാര ശു ശൂഷ ലഭി െവ ്
ഉറ വരു ണം. ച വംശികള് അട മു സകലര് ും.”
“പേ , പേഭാ?” അദ്ഭുതേ ാെട ഭ ബാവ ന് േചാദി “അവര്
ഭീകരവാദികളേ .”
“അവര് ഭീകരവാദികളായിരി ാം.” പര് േതശ രന് മുര ു. “പേ , ന ള്
സൂര വംശികളാണ്. ന ള് ശീരാമേദവന്െറ പി ുടര് ാരാണ്.
ശ തു േളാട്േപാലും ന ള് പുലര് ു ചില മര ാദകള ്. ച വംശികള് ും
അര്ഹമായ വിധ ിലു ശവസംസ്കാര ശു ശൂഷ ലഭി ിരി ും.
മന ിലായിേ ?”
“ഉ ് പേഭാ.”
“എ ുെകാ ാണ് നി ള് ആ മറുേദശ ാരെന ‘ പേഭാ’ എ ു
വിളി ു ത്?” പരിേ ് െതാ ടു ് കിട ിരു ഒരു അരിഷ്ടേനമി ന ിേയാടു
േചാദി .
ന ിേയാടും പരിേ ് കിട ിരു മ ് പടയാളികേളാടുെമാ ം
അരമണി ൂര് െചലവി േശഷമാണ് ശിവന് അവിെടനി ് േപാ ത്. ആ
പരിേ വെര ക ാല് മണി ൂറുകള് ു മുന്പാണ് അവര് യു ം
െചയ്തെത ു വിശ സി ാന് ബു ിമു ാണ്. അവര് പരസ്പരം ആ ാദപൂര് ം
സംസാരി െകാ ിരു ു. യു ിന്െറ തുട ില് തെ പ ിയ
അബ െ കുറി ് പറ ത് അവര് കളിയാ ു ു ായിരു ു.
തിയ ാരുെട ൈശലിയില് മരണ ിന്െറ മുഖ ുേനാ ി
ചിരി ുകെയ ാല് ഒരു ധീരപുരുഷന്െറ ല ണമാണ്.
“കാരണം അേ ഹം എന്െറ സ ാമിയാണ്.” ന ി വളെര അനായാസം
പതിവചി .
“പേ , അയാെളാരു വിേദശിയാണ്. വര് ിന്െറ
സൂചനകെളാ ുമി ാ വിേദശി.” അരിഷ്ടേനമി പറ ു. “അയാെളാരു
ധീരനായ േപാരാളി തെ . പേ , െമലൂഹയില് ഇ രം േപാരാളികള്
ധാരാളമു ്. പിെ അയാള്െ ാ ഇ ത പേത കത? രാജകുടുംബേ ാെടാ ം
അയാള് ഇ തയധികംേനരം െചലവഴി ു ത് എ ുെകാ ാണ്?”
“എനി തിനു മറുപടി പറയാനാവി സുഹൃേ . ശരിയായ
സമയമാവുേ ാള് നി ള് െത ാം മന ിലാകും.”
അരിഷ്ടേനമി ന ിെയ േചാദ രൂേപണ േനാ ി. പിെ തല കുലു ി
അയാള് പു ിരി . അയാള് ഒരു ൈസനികനായിരു ു. വ േ ാഴും മാ തമാണ്
അയാള് സ ം കാര ം േനാ ിയിരു ത്.വലിയ േചാദ ള് അയാള െട മന ില്
ദീര്ഘേനരം ത ിനി ിരു ി . “എ ായാലും എന്െറ സുഹൃേ നി െളാരു
ധീരനായ േപാരാളിയാണ് എ കാര ം പറയാനു ശരിയായ സമയം
എ ിയിരി ു ു. പരി ുപ ിയി ം നി ള് ഗംഭീരമായി േപാരാടി. കീഴട ല്
എ വാ ിന്െറ അര് ം നി ള് റിയി . നി െള എന്െറ ഭാതാവായി,
സേഹാദരനായി കാണു തില് എനി ് അഭിമാനമു ്.”
അരിഷ്ടേനമിയില്നി ു വലിെയാരു പസ്താവനയായിരു ു അത്.
െമലൂഹന് ൈസന ിെല ഒരു ചി യായിരു ു ഭാതാ സംവിധാനം. ര ു
ഭാതാ ള് എ ാല് ര ു സേഹാദര ാര് എ ര് ം. അവര് ഒ ി ായിരി ും
യു ംെച ക. അവര് പരസ്പരം കാ ുെകാ ാണ് യു ം െച ക. അവര്
ഒരി ലും ഒേര സ് തീെയ പണയി ുകയി . എ ത പരു നായാലും ഏതു
സത വും അവര് പരസ്പരം തുറ ു പറ ിരി ും.
സാ മാജ ിെല ഏ വും ഉ ത േ ശണിയില്െപ ൈസനികരായിരു ു
അരിഷ്ടേനമികള്. ഒരു അരിഷ്ടേനമി അേത വര് ില്െപ ആള മായി മാ തേമ
ഭാതാബ ം പുലര് ുകയു . തനി ് ഒരി ലും അരിഷ്ടേനമിയുെട
ഭാതാവാകാന് കഴിയിെ ് ന ി റിയാമായിരു ു. അയാള് ്
സ ാമിേയാെടാ ം നിേ മതിയാവൂ. എ ാല് അരിഷ്ടേനമിയുമായി ഭാതാ ബ ം
ാപി ാനു അവസരം ലഭി ു കാര േമാര് േ ാള് ന ിയുെട ക ില്
അ ശുകണ ള് നിറ ു.
“എന്െറ േപരില് ക ീര്െപാഴി രുത്.” കൗതുകപൂര് ം മൂ ു
ചുളി െകാ ് സേ ാഷേ ാെട ആ അരിഷ്ടേനമി പറ ു.
അരിഷ്ടേനമിയുെട ൈക യില് കളിയായി അടി െകാ ് ന ി
െപാ ി ിരി .
“സുഹൃേ നിന്െറ േപെര ാണ്?” ന ി േചാദി .
“കൗസ്തവന്.” അരിഷ്ടേനമി പതിവചി . “ഒരു ദിവസം ച വംശികെള
തുര ു തിനു യു ില് ന ള് ഒരുമി േപാരാടും. പിെ
ശീരാമേദവന്െറ അനു ഗഹമുെ ില് ന ള് ആ ജാരസ തികെള
െകാെ ാടു ും.”
“അ ിേദവനാേണ ന ള് അതു െച ം.”

“താ ള് നാഗന്െറ മന ില് കട ുകൂടിയ കാര ം കൗതുകകരമാണ്.”


ശിവന്െറ വയറിനുമുകളിെല മുറിവ് വൃ ിയാ ി െവ െക തു
േനാ ിെ ാ ു നില്െ ബൃഹസ്പതി പറ ു.
എ ാ ഭട ാരുെടയും മുറിവുകള് െവ െക ിയേശഷം മാ തം മതി തനി ു
പരിചരണെമ ് ശിവന് നിര് ി ിരു ു.
“ങാ, എനി ത് ശരി ് വിശദീകരി ാനാവി .” ശിവന് പറ ു. “നാഗ ാര്
എ െനയാണ് ചി ി ുകെയ ് എന്െറ മന ിേല ് എ െനേയാ
കട ുെവ ് മാ തം.”
“എ ില് എനി ത് വിശദീകരി ാന് കഴിയും!”
“ശരി ും? എ ്?”
“താ ള് സര് ശ നായ േപരുവിളി ാന് സാധി ാ ‘നീ’ ആെണ ാണ്
അതിനു വിശദീകരണം!” ക കള് മലര്െ വിടര് ി പൗരാണികനായ ഒരു
മാ ികെനേ ാെല ൈകകള്െകാ ് ആംഗ ം കാണി ് ബൃഹസ്പതി പറ ു.
അവര് െപാ ി ിരി . ആ െപാ ി ിരിയില് ശിവന് പുറേകാ മലര് ു.
ൈസനിക ൈവദ ര് ശിവെന രൂ മായി േനാ ി. അതുക യുടന് ശിവന്
ശാ നായിരു ് മുറിവ് െക തിന് അനുവദി . ആയുര്േ ദവിധി പകാരമു
കുഴ ് േത പിടി ി ് ആര േവ ിന്െറ ഇലെകാ ് െപാതി േശഷം ഒരു
പരു ിതുണി െകാ ് ൈവദ ന് ആ മുറിവ് ചു ിെ ി.
“ഒ ിടവി ് ഈ െക ് മാ ണം. മറുനാ കാരാ.” ആ മുറിവ് െക ിയത്
ചൂ ി ാ ിെ ാ ് ൈവദ ന് പറ ു. “േദവഗിരിയിെല െകാ ാര ൈവദ ന് അതു
െചയ്തുെകാ ം. ഒരാഴ്ചേ ് ഈ ഭാഗം നനയ് രുത്. കുളി ാന്
പാടി ാ തിനാല് ഒരാഴ്ചേ ് േസാമരസം േസവി ാനും പാടി .”
“ഓ, ഇയാള് ് േസാമരസ ിന്െറ ആവശ മി .” ബൃഹസ്പതി തമാശ
പറ ു. “കഴിയാവു അപകടെമ ാം അത് ഇയാള െട ശരീര ില്
െചയ്തുകഴി ു.”
ശിവനും ബൃഹസ്പതിയും ഒരി ല്കൂടി നി ഹായെര വ ം െപാ ി
െപാ ി ിരി . അത് ക ് ആ ൈവദ ന് ഈര്ഷ േയാെട തല െവ ി ് നട ുേപായി.
“പേ , ഒരു കാര ം ഗൗരവേ ാെട േചാദി െ .” ബൃഹസ്പതി
ശാ നായിെ ാ ് േചാദി “എ ിനാണ് അവര് നി െള ആ കമി ു ത്?
നി ള് ആെരയും ഉപ ദവി ി ി േ ാ.”
“എന്െറ േനെരയായിരു ി ആ ആ കമണം എ ു ഞാന് കരുതു ു.
സതിയായിരു ു അവരുെട ല ം.” ശിവന് പറ ു.
“സതി! എ ിനു സതി? അതാണ് കൂടുതല് നിഗൂഢമായ കാര ം.”
“ഒരുപേ സതിെയ മാ തം ല ം െവ ായിരി ണെമ ി .” ശിവന്
പറ ു. “അവരുെട ല ം രാജകുടുംബമായിരി ാം. പധാന ല ം
ച കവര് ി തെ യായിരി ാം. അേ ഹം അവിെട ഇ ാതിരു തിനാല് അവര്
അടു ല മായ സതിെയ ഉ ം െവ . രാജകുടുംബ ിെല ഏെത ിലും
പധാനെ വ ിെയ ത ിെ ാ ുേപായ േശഷം അത് െവ ്
വിലേപശുവാനായിരി ും അവരുെട പ തിെയ ് എനി ു േതാ ു ു.”
ബൃഹസ്പതി പതിവചി ി . അേ ഹം വ ാകുലനായതുേപാെല കാണെ .
ൈകകള് േചര് ുപിടി ് അവ മുഖ ിനടുേ ് െകാ ുവ േശഷം
കാര മായി ആേലാചി ു മ ില് അേ ഹം അല മായി വിദൂരതയിേല ്
േനാ ിെ ാ ിരു ു. ശിവന് മടി ീലയില് ൈകയി ് പുക ുവാനു ചി ം
ൈകയിെലടു ് അതില് അ ം ക ാവ് ശ ാപൂര് ം നിറ . അയാള്
െച െത ാെണ റിയാന് തിരി ുേനാ ിയ ബൃഹസ്പതി തന്െറ
സുഹൃ ് െച പവൃ ിയില് നീരസം െകാ ു.
“നി െളാരു സ ത നായ മനുഷ നായതിനാല്…. നി േളാട്, ഞാനിത്
പറ ി ി , പറയാനും പാടി .”ബൃഹസ്പതി പറ ു. “പേ ഞാന് താ െള
സുഹൃ ായി കാണു ു. എനി ു താ േളാടു സത ം തുറ ുപറേയ തു ്.
കരാചാപയിെല ഈജിപ്തുകാരായ ചില വ ാപാരികള് ഈ ക ാവ്
ഉപേയാഗി ു ത് ഞാന് ക ി ്. അത് താ ള് ു ന തിന .”
“സുഹൃേ , താ ള് ു െത പ ി.” ചിരി െകാ ് ശിവന് പറ ു.
“യഥാര് ില് ഈ േലാക ിെല ഏ വും മിക ശീല ളിെലാ ാണിത്.”
“ഒരുപേ നി ള് ത് അറിയി ായിരി ാം, ശിവന്. ഇതിന് നിരവധി
േദാഷഫല ള ,് ഈ വസ്തു നി ള െട ഓര് െയ വ ാെത
ബാധി ുെമ താണ് അതില് ഏ വും േമാശമായ കാര ം. പഴയ
കാര േളാര് ുവാനു കഴിവിെന അത് നശി ി ും.”
െപാടു െന ശിവന്െറ മുഖം അവന്െറ സ ഭാവ ിനു വിരു മായി ഗൗരവം
പൂ ു. വിഷ മായ പു ിരിേയാെട അവന് ബൃഹസ്പതിെയ േനാ ി. “അതാണ്
യഥാര് ില് അതിന്െറ േമ സുഹൃേ . ഇത് പുകയ് ാ വെര ാം
മറവിെയ ഭയെ ടു വരാണ്.” ചി ില് തീ െകാള ിയേശഷം പുകെയാ ്
ആ ുവലി ് ശിവന് തുടര് ു. “മറ ാന് പ ാ തിെന ുറി ാണ് അവര് ു
ഭയം.”
എെ ാരു ഭയ രമായ ഭൂതകാലമായിരി ാം തന്െറ ഈ സുഹൃ ിെന ഈ
ലഹരി ഉപേയാഗി ാന് േ പരി ി ി ാവുക എ ാേലാചി െകാ ്
ബൃഹസ്പതി ശിവെന നിര് ിേമഷനായി േനാ ി.
അനാവൃതനാവു നീലകണ്ഠന്

പതിെനാ ്

െവളി േദശ ് താല് ാലികമായി നിര് ി താവള ില് ആ രാ തി


കഴി കൂ ിയ േശഷം പിേ ദിവസം രാവിെല ആ രാജകീയ സംഘം യാ ത തുടര് ു.
ആ സാഹചര ില് രാ തിയാ ത സുര ിതമായിരു ി . ന ിയട ം
പരിേ വെര ാം ആദ െ മൂ ു വാഹന ളിലും അ ാമെ
വാഹന ിലുമാണ് കിട ിരു ത്. രാജകുടുംബവും ശിവനും നാലാമെ
വാഹന ില് യാ തെചയ്തു. തേലദിവസം നട യു ില് പെ ടു
േപാരാളികള്െ ാം പേത കാവകാശെമ നിലയില് അ ് കുതിര റ ് യാ ത
െച ാനു സൗകര ം അനുവദി െ . യു ില് െകാ െ മൂ ്
അരിഷ്ടേനമികെള സ്മരി ു വിലാപയാ തയില് പെ ടു ുെകാ ്
ബൃഹസ്പതിയും കനകഹാലയും മ ൈസനികര്െ ാ ം കാല്നടയായി
സ രി . പര് േതശ രനും ഭ ബാവ നും മ ് ര ് ൈസനികരും േചര് ് ആ
ര സാ ികള െട ചിതാഭസ്മം നിറ മൂ ് കലശ ുട ള് മരംെകാ ു
െചറിെയാരു മ ലിലാ ി ഏ ിനട ു. സരസ തിനദിയില് നിമ നം
െച തിനായി ആ ചിതാഭസ്മ ുട ള് ബ ു ള് ് ൈകമാറും. ശിവനും
സതി ും ന ി ും അവര്െ ാ ം നട ണെമ ു ായിരുെ ിലും ഈ
അവ യില് അതു പാടിെ ് ൈവദ ന് അവെര വില ി.
തന്െറ ൈസനികരുെട ധീരതയില് അഭിമാനം െകാ ് പര് േതശ രന്
മുേ ാ ് നട ു. ‘എന്െറ കു ികള്’ എ ് അേ ഹം സ്േനഹേ ാെട വിളി ിരു
ആ ൈസനികര് ഇ േദവന്െറ ഉലയില് േലാഹ ില് വാര്െ ടു
മനുഷ രാെണ ് സ യം െതളിയി . അവര്െ ാ ം നി ് യു ം െച ാന്
സാധി ാതിരു തില് അേ ഹം സ യം ശപി . തന്െറ വളര് ു പു തിെയ
അവള് അപകട ില്െപ സമയ ് അവെള ര ി ാന് കൂെടയു ാകാന്
കഴിയാ തില് അേ ഹം സ യം കു െ ടു ി. ഭീരു ളായ ച വംശികെള
നശി ി ാനു അവസര ിനു േവ ിയും മരി േപായ ൈസനികര് ു
േവ ിയും അേ ഹം പാര് ി . മരി േപായ ൈസനികര് ുേവ ി തന്െറ
അടു ആറുമാസെ േവതനം നല്കുവാന് അേ ഹം നി യി .
“അയാള് ഈ നിലയിേല ു തരംതാഴുെമ ് ഞാന് കരുതിയി .” ദ ന്
േ ാഭേ ാെട ഒ െവ .
വാഹന ില് സുഖമായി ഉറ ുകയായിരു ശിവനും സതിയും ദ ന്െറ
ഈ േരാഷ പകടനം േക ് െഞ ിയുണര് ു. വായി െകാ ിരു പുസ്തക ില്
നി ് വീരിണി മുഖമുയര് ി. ക കള് ഇറുെക ിടി െകാ ് അവള്
ഭര് ാവിെന േനാ ി.
“ആരാണ് മഹാരാജന്?” ശിവന് ഇടറിയ സ ര ില് േചാദി .
“ദിലീപന്! മനുഷ രാശി ുേമല് പതി കള ം!” തന്െറ മന ിനകെ
േരാഷം ഒ ം മറ െവ ാെത ദ ന് പറ ു.
വീരിണി അേ ാള് തന്െറ ഭര് ാവിെന േനാ ിെ ാ ിരു ു. അവള്
പതുെ ൈകനീ ി സതിയുെട ൈക ടം ൈകയിെലടു ് തന്െറ
ചു ിേനാടടു ി ് പതിെയ ചുംബി . പിെ അവള് തന്െറ മേ ൈക സതിയുെട
ൈകയില് സുര ാസൂചകമായി അമര് ിെവ . സതി ഊഷ്മളത തുള ു
ഭാവ ില് അ െയ ഒ ു േനാ ിയേശഷം ീണി േപായ തന്െറ ശിര ്
വീരിണിയുെട ചുമലില് ചായ് .
“മഹാരാജന്, ആരാണീ ദിലീപന്?” ശിവന് േചാദി .
“സ ദീപിന്െറ ച കവര് ിയാണയാള്” ദ ന് പതിവചി .
“സതി എന്െറ ക ിെല കൃഷ്ണമണിയാെണ ് ഏവര് ുമറിയാം. എന്െറ
ൈകകെള വാേള ുവാന് നിര് ി ു തിനുേവ ി അവര് അവെള
ത ിെ ാ ുേപാകാന് ശമി ുകയാണ്!”
ശിവന് സഹതാപപൂര് ം ദ െനേനാ ി. ച വംശികള െട ഏ വും
അവസാനെ വ നയില് ച കവര് ിയ് ു േരാഷം അയാള് ു
മന ിലായി.
“അധാര് ികമായ ചില പ തികള് നട ാ ു തിനുേവ ി ഒരു നാഗെന
ഉപേയാഗി ു തര ിേല ് തരംതാഴുകെയ ു െവ ാല്” േരാഷാകുലനായ
ദ ന് തുടര് ു “അത് കാണി ു ത് ച വംശികള െട േശഷിെയയാണ്!”
“നാഗെന അതിനുേവ ി ഉപേയാഗി ുകയാേണാ എ ്
എനി റി ുകൂടാ മഹാരാജന്.” ശിവന് സൗമ മായി പറ ു “അയാള്
അതിന്െറ േനതാവാെണ എ േപാെലയാണ് എനി ു േതാ ിയത്.”
ശിവന്െറ ദു ചന പരിേശാധി ുവാന് േപാലും പ ാ വിധം
ധാര് ികമായ േരാഷ ിന്െറ ആഴ ളിേല ് താഴ് ുേപായിരു ു ദ ന്. “ഈ
പടയണിയുെട േനതാവു മാ തമായിരി ാം ആ നാഗന് എ ാണ് എനി ു
േതാ ു ത്. എ ിലും അയാള് ച വംശികള െട ആ ുവിേധയമായി
പവര് ി ു വനായിരി ും. ഒരു നാഗനും േമധാവിയാകാന് കഴിയി .
മുന്ജ ളില് െചയ്ത െകാടിയ പാപ ള് ു ശി യായി ഭീകരമായ
ൈവരൂപ േളാെടയും േരാഗ േളാെടയും ജനി ാന് വിധി െ ശപി െ
ജ ളാണവര്. േനരി ് മ വരുെട മു ില് മുഖം കാണി ുവാന്
ൈവമുഖ മു വരാെണ ിലും അസാധാരണമായ കരു ും
കഴിവുകള മു വരാണവര്. അവരുെട സാ ി ം െമലൂഹ ാരുെടയും
സ ദീപ ാരുെടയും മന ില് ഭീതി വിതയ് ു ു. വിരൂപികളായ ഈ
പിശാചു ള മായി ബ ം ാപി ാന് വിധം തരംതാഴ് ിരി ു ു
ച വംശികള്. നാഗ ാരുമായി േചര് ് ന െള ആ കമി ാന് വിധം പാപവുമായി
സ ിെച വിധ ിലു അ ത അവരുെട മന ിെന ബാധി ിരി ു ു.
അവര് ് നേ ാട് അ തയ് ് െവറു ായിരി ു ു.”
ശിവനും സതിയും ദ ന്െറ നിര് ാെതയു സംസാരം നി ബ്ദമായി
േക െകാ ിരു ു.
ശിവനുേനെര തിരി ുെകാ ് ദ ന് തുടര് ു “ഏതു വിധ ിലു
ഹീനജ ു െളയാണ് ഞ ള് േനരിടു െത ് അേ യ് ു മന ിലായേ ാ,
പേഭാ? എെ ിലും ത ദീ േയാ അ േ ാ അവര് ി . അവര് ്
നേ ാള് പ ിര ി ആള് ബലമു ്. ഞ ള് ് അ യുെട സഹായം
ആവശ മു ് പേഭാ. ഈ രാജ െ ജന ള് ുമാ തമ , എന്െറ
കുടുംബ ിനും അ യുെട സഹായം ഉ ാവണം. ഞ ള് അപകട ിലാണ്.”
“മഹാരാജന്, എനി ു കഴിയാവു സഹായ െള ാം ഞാന് െച ാം.”
ശിവന് പറ ു. “പേ , ഞാെനാരു സര് ൈസന ാധിപെനാ ുമ .
ച വംശികള് ുേനെര ഒരു ൈസന െ നയി ുവാെനാ ും എനി ു
സാധി ുകയി . ഞാെനാരു സാധാരണ ആദിവാസി േനതാവ്. ഒരു സാധാരണ
മനുഷ ന് എ ് വ ത ാസമാണ് ഇതിനിടയ് ് സൃഷ്ടി ാന് കഴിയുക?”
“ഏ വും കുറ ത് അ യുെട സാ ി മു കാര ം എന്െറ
െകാ ാര ിലും ജന േളാടും വിളംബരം െച വാന് അ ് അനുവദി ണം.”
ദ ന് തിടു െ . “കുറ ് ആഴ്ചകള് അ ീ സാ മാജ ില്
അേ ാളമിേ ാളം സ രി ണം. അ യുെട സാ ി ം ആള കള െട
ആ വിശ ാസമുയര് ും. ഇ െല െ അ ു വരു ിയ ആ വ ത ാസം
തെ േനാ ണം. അ യുെട മന ാ ി ം ഒ ുെകാ ു മാ തമാണ് ഞ ളാ
തീ വവാദിആ കമണം വിഫലമാ ിയത്. അ യുെട ആഗമനം വിളംബരം
െച വാന് ദയവായി എെ അനുവദി ുക. അതുമാ തേമ ഞാന്
േചാദി ു ു .”
അ ാളിേ ാെടയാണ് ആ ാര് ത നിറ ദ ന്െറ മുഖേ ്
ശിവന് േനാ ിയത്. സതിയുെടയും വീരിണിയുെടയും ക കള് തന്െറ േമല്
പതി ു ത് അയാള് അറി ു. പേത കി ം സതിയുെട.
ഞാന് എ ിേല ാണ് െച ു ചാടു ത്?
“ശരി.” മെ ാരു മാര് വുമിെ മ ില് ശിവന് പറ ു.
ദ ന് എഴുേ ് ശിവെന കൃത തയുെട നിറേവാെട മുറുെക പുണര് ു.
“ന ി പേഭാ!” ശ ാസം െപെ ് ഉ ിേല ു വലി െകാ ് ആ
ആലിംഗന ില്നി ും ശിവന് സ യം േമാചിതനാകേവ ദ ന് ഉദ്േഘാഷി
“നാെള െ അ യുെട ആഗമനം ഞാന് െകാ ാര ില് വിളംബരം െച ം.
പിെ മൂ ാഴ്ച ാലം അേ യ് ് ഈ രാജ േ ാളമിേ ാളം
സ രി ാം. ഞാന് േനരി ് അതിനുേവ എ ാ ഏര് ാടുകള ം
െചയ്തുെകാ ാം. അ യുെട സുര ായി ഒരു വലിയ
ൈസനികസംഘെ െ അയ ു തായിരി ും. പര്വേതശ രനും സതിയും
അേ െ ാ മു ായിരി ും.”
“ഇ !” വീരിണി കടു സര ില് പതിേഷധി . അ മുന്െപാരി ലും
ഇ ത കടു ി ് സംസാരി ു ത് സതി േക ിരു ി . “സതി എവിേട ും
േപാകു ി . ന ുെട മകള െട ജീവന് അപകട ില് െപടു ാന് അ െയ
ഞാനനുവദി ുകയി . അവള് എേ ാെടാ ം േദവഗിരിയില് താമസി ും.”
“വീരിണി, െവറുെത അതുമിതും പറയാെത.” ദ ന് ശാ നായി പറ ു.
“നീലകണ്ഠസ ാമി ഒ മു േ ാള് സതി ് എെ ിലും ആപ ് പിണയുെമ ്
നിന ു ശരി ും േതാ ു ുേ ാ? അേ ഹേ ാെടാ ം കഴിയുേ ാഴാണ്
അവള് ഏ വും സുര ിതയായിരി ു ത്.”
“അവള് േപാകു ി . അതാണ് അവസാനെ തീരുമാനം!” സതിയുെട ൈക
കവര് ു മുറുെക ിടി െകാ ് ഉറ ശബ്ദ ില് വീരിണി പറ ു.
വീരിണിെയ അവഗണി െകാ ് ദ ന് ശിവനുേനര് ു തിരി ു. “അ ്
മി ണം പേഭാ. ഞാെന ാ ഏര് ാടുകള ം െച തായിരി ും..
പര് േതശ രനും സതിയും അ േയാെടാ മു ാവും. അ ് ഇടയ്െ ാ ്
സതിെയ നിയ ി ാല് മതിയാവും.”
ശിവന് െന ിചുളി . സതിയും.
ദ ന് ഉേ ഷേ ാെട പു ിരി “എന്െറ െപാേ ാമന പു തി ് ചില
സമയ ളില് ധീരത പകടി ി ുവാന് േതാ ും. േനരെ ക തുേപാെല,
അവെളാരു കു ായിരു േ ാള് ഒരുകൂ ം ഭാ ന് നായ് ള് ഒരു സ് തീെയ
ആ കമി ു തു ക ് ഒരു കു ുവാെളടു ് ആ സ് തീെയ ര ി ുവാന്
ചാടിയിറ ിയവളാണിവള്. ആ ശമ ില് ഇവള് െകാ െ േട തായിരു ു.
എന്െറ ജീവിത ിെല ഏ വും േവദനാജനകമായ ദിവസ ളായിരു ു അത്. ഈ
എടു ുചാ മാണ് വീരിണിെയയും ഭയെ ടു ു െത ് എനി ു േതാ ു ു.”
ശിവന് സതിെയ േനാ ി. അവള െട മുഖ ് പേത കി ് ഒരു
ഭാവവുമി ായിരു ു.
“അതുെകാ ാണ് അവെള ഇടയ്െ ാ ു നിയ ി ണെമ ു ഞാന്
പറയു ത്.” ദ ന് തുടര് ു “അ െനെയ ില് ഒരു പശ്നവുമു ാവി .”
ശിവന് സതിെയ ഒളിക ി േനാ ി. അവേളാടു ആരാധനയ്െ ാ ം
സീമാതീതമായ പണയവും തന്െറയു ില് പത ു െപാ ു തായി ശിവനു
േതാ ി.
എനി ു െച ാന് സാധി ാതിരു ത് അവള് െചയ്തു.

പിേ ദിവസം രാവിെല െമലൂഹന് രാജസദ ില് ശിവന് ദ ന്െറ


െതാ ടു ിരു ു. ആ െകാ ാര ിന്െറ മേനാഹാരിത ക ് ശിവന്
െഞ ിേ ായിരു ു. അെതാരു െപാതു സൗധമായിരു തിനാല് െമലൂഹന്
മിതഭാഷിത ം അതിനി ായിരു ു. മഹാസ്നാനഘ ിനടു ായിരു ു ആ
രാജസദ ്. നി ിത നിലവാരമു ചതുര കള്െകാ ാണ് അടി റ
നിര് ി ിരു ത്. തറയ് ുമീെതയു പതലവും െക ിട ിന്െറ മ ഭാഗ ളം
പുഷ്ടിയു േത ുമര ടികള പേയാഗി ാണ് നിര് ി ിരു ത്. കാതലു
േത ിന്കാലുകള് െകാ ാണ് ചാലുകള് നിര് ി ിരി ു ത്.
അവിെടയു ായിരു തൂണുകളില് അപ്സര കള െടയും േദവ ാരുെടയും
ഋഷിവര ാരുെടയും മ ം രൂപ ള് െകാ ിയിരു ു. അതിമേനാഹരമായി
രൂപക ന െചയ്ത േമല് രയില് സ ര് ം െകാ ും െവ ിെകാ ുമു
അല ാര ണികള് െചയ്തിരു ു. പരിപാവനമായ നീലനിറ ിലും രാജകീയമായ
ചുവ നിറ ിലുമു പതാകകള് േമല് രയില് നി ും താേഴാ തൂ ി ിട ു.
ഓേരാ ഭി ിമാട ിലും ശീരാമേദവന്െറ ജീവിതെ ുറി
വര് ചി ത ള് ഉ ായിരു ു. എ ാല് ആ രാജസദ ിന്െറ വിസ്മയകരമായ
വാസ്തുശി ഭംഗി ക ് ആന ി ുവാനു സമയെമാ ും ശിവനു ലഭി ി .
ദ ന്െറ പതീ കള് അേ ഹ ിന്െറ പഭാഷണ ില് വ മായിരു ു. അത്
അവന് വന്േതാതിലു അസ ത സ ാനി ിരു ു.
“നി ളില് പലരും േക തുേപാെല” ദ ന് വിളംബരം െചയ്തു. “ഇ െല
മെ ാരു തീ വവാദിയാ കമണമു ായി. മ ര പര് ത ില്നി ും
െമലൂഹയിേല ു യാ തയ് ിടയില് രാജകുടുംബ ിനു േനെര
ച വംശികള െട ആ കമണമു ായി.”
അ ാളി ിന്െറ മര് ര ള്െകാ ് രാജസദ ് നിറ ു. ച വംശികള്
എ െനയാണ് മ രപര് ത ിേല ു വഴികള് ക ുപിടി ത്എ
േചാദ മാണ് അവെര ഏവേരയും അല ിയത്. അേതസമയം അത് ഒരു
തീ വവാദിയാ കമണമെ ് ശിവന് ഓര് ി െകാ ിരു ു.
ത ിെ ാ ുേപാകലിനു ഒരു ശമം മാ തമായിരു ു അത്.
“െകാടിയ കാപട മുപേയാഗി ാണ് ച വംശികള് അവരുെട ആ കമണ
പ തി നട ാ ിയത്.” ദ ന്െറ മുഴ മു ശബ്ദ ില് ആ മര് ര ള്
മു ിേ ായി.
പതിഭാധനരായ വാസ്തുശി ികള് രൂപക ന െചയ്തു നിര് ി ആ
രാജസദ ിന്െറ രാജകീയ േവദിയില് നി ുയരു ശബ്ദ ള് ആ
സദ മുഴുവനും പതിധ നി ുെമ തായിരു ു ഒരു സവിേശഷത. “പേ ,
ന ള് അവെര തുര ി. ദശാബ്ദ ളായി സാധി ാ , തീ വവാദി
ആ കമണെ പരാജയെ ടു ുക എ ദൗത ില് ന ള് ആദ മായി വിജയം
കെ ിയിരി ു ു.”
ഈ പഖ ാപനം േക തും വിജയാ ാദം സൂചി ി ു ഒരാരവം സദ ില്
മുഴ ി. ച വംശികള െട ൈസനികാ കമണ െള അവര് മുന്പും
പരാജയെ ടു ിയി ്. എ ാല് ഇ ുവെര ഏ വും ഭീതിയുണര് ു
തീ വവാദിയാ കമണ ള് ് ഒരു പതിവിധി ത ാറാ ുവാന് െമലൂഹ ാര് ്
സാധി ിരു ി . ൈസനികസാ ി മി ാ ല ളില് മി ലാ കമണം
നട ിയേശഷം സൂര വംശി ൈസനികര് എ ു തിനുമുന്പ് ര െ ടുക
എ തായിരു ു തീ വവാദികള െട ആ കമണൈശലി എ തുെകാ ാണ്
അവര് തിെനാരു പതിവിധി കെ ാന് കഴിയാതിരു ത്.
ജന ൂ െ ശാ മാ ുവാന് ൈക ഉയര് ി ാണി െകാ ് ദ ന്
തുടര് ു “അവസാനം സത ം വിജയി ു സമയം ആഗതമായതുെകാ ാണ്
നമു വെര േതാ ി ുവാന് കഴി ത്! പിതാ ശീ മനുവിന്െറ ദൂതന് നെ
നയി തുെകാ ാണ് നമു ് വിജയി ാന് സാധി ത്! നീതിയുെട സമയം
ആഗതമായതുെകാ ാണ് നമു ് വിജയി ുവാന് കഴി ത്!”
മര് ര ള് ഉ ിലായി. അവസാനം നീലകണ്ഠന് എ ി ഴിേ ാ?
എ ാവരും അ െനെയാരു കിംവദ ി േക ിരു ു. പേ , ആരും അത്
വിശ സി ിരു ി . മുന്കാല ളില് ഇ ര ിലു നിരവധി
വ ാജ പഖ ാപന ള് ഉ ായി ്.
ദ ന് ൈകയുയര് ി. സദസ രില് പതീ ഉണരുവാന് ത സമയം വെര
അേ ഹം കാ ു. പിെ വിജയാ ാദപൂര്വം അേ ഹം ഉദ്േഘാഷി “അെത
കിംവദ ികള് ശരിയാണ്. ന ുെട ര കന് എ ി ഴി ു! നീലകണ്ഠന്
എ ി ഴി ു!”
കഴു ിെല ആവരണം മാ ി രാജസദ ില് പദര്ശന ിനു
നിര് ിയേതാെട ശിവന് െഞളിപിരി െകാ ു. െമലൂഹന് ഉ തര്
അയാള് ുചു ം തി ി ൂടി. അവരുെട പസ്താവനകള് ശിവന്െറ കാതിലൂെട
മൂളി റ ു.
“ പേഭാ, അേനകം കിംവദ ികള് ഞ ള് േക ിരു ു. പേ , അത്
യാഥാര് മാവുെമ ് ഞ ള് വിശ സി ിരു ി .”
“ പേഭാ, ഇനി നമു ് ആേരയും ഭയേ തി . ദുഷ്ട ാരുെട ദിന ള്
എ െ കഴി ു.!”
“അ ് എവിട ുകാരനാണ് സ ാമീ?”
“ൈകലാസ പര് തേമാ? അെതവിെടയാണ് സ ാമീ? അവിേട ് എനിെ ാരു
തീര് യാ ത നട ിയാല് െകാ ാെമ ു ്. അതിനു സാധി ുേമാ?”
ആവര് ി ാവര് ി ഈ േചാദ ള് ു മറുപടി നല്േക ിവ തും
ആള കള െട അ മായ വിശ ാസെ േനരിേട ിവ തും ശിവെന
അസ നാ ി. അവസരം കി ിയ ഉടന് രാജസദ ില്നി ് തെ
പുറ ുേപാകാനനുവദി ണെമ ് ശിവന് ദ േനാട് അഭ ര് ി .

നാഴികകള് ു േശഷം തന്െറ മുറിയുെട ശാ മായ അ രീ ില്


ശിവന് വി ശമി . രാജസദ ില് നട കാര ള് അയാള് ഓര് ു െകാ ിരു ു.
കഴു ിെന മറ െക ആവരണം ഇേ ാള് അയാള് ധരി ി ായിരു ു.
“പരിശു തടാകമാേണ, എനി ീ ജന െള അവരുെട വിഷമതകളില് നി ്
ര ി ാന് കഴിയുേമാ?”
“ പേഭാ, അെ െ ിലും പറേ ാ?”അ ം അകെലയായി മാപൂര് ം
ഇരു ിരു ന ി ശിവേനാട് േചാദി .
“നിന്െറ ആള കള് എ ിലര് ി ു വിശ ാസം എെ
ഉത് ണ്ഠാകുലനാ ു ു.” ന ി ു േകള് ാന് മതിയായ ഉ ില് ശിവന്
പറ ു. “ഒ യ്െ ാ യ് ു േപാരാ മായിരുെ ില് നി ള െട ആള കെള
ആ ശ തുവില്നി ് ര ി ുവാനായി എനി ു േപാരാടാന് സാധി ും. പേ ,
ഞാെനാരു േനതാവ . തീര് യായും ഞാന് ഒരു ദുഷ്ടസംഹാരകനും അ .”
“ പേഭാ ആര്െ തിെരയും ഞ െള വിജയ ിേല ് നയി ുവാന്
അേ ് സാധി ുെമ ് എനി ുറ ്. േദവഗിരിയിേല ു മാര്ഗമേ
അ ് അവെര േതാ ിേ ാടി ിേ ?”
“അത് ശരിയായ വിജയമായിരു ി .” ന ിയുെട വാദം നിരാകരി ു
മ ില് ശിവന് പറ ു. “ആ െചറിയ ൈസനികസംഘ ിന് ഒരാെള
ത ിെ ാ ുേപാകുവാന ാെത ആേരയും െകാ വാന് ഉേ ശ മു ായിരു ി .
ന െളാരു വലിയ സുസംഘടിതമായ ൈസന െ യാണ് േനരി ിരു െത ില്
ഫലം മെ ാ ാകുമായിരു ു. എനി ു േതാ ു ത് െമലൂഹ ദയാരഹിതരും
ഭയ ര ാരുമായ ശ തു െളയാണ് അഭിമുഖീകരി ു െത ാണ്. ഒെരാ
വ ിയില് മാ തം വിശ ാസമര് ി െകാ ് അതിന് പരിഹാരം കാണാനാവി .
കാലം മാറു തിനനുസരി ് നി ള െട ആള കള ം മാറണം. ദയാരഹിതനായ
ശ തുവിനു മു ില് നി ള െട നിഷ്കള മായ രീതികള് വിലേ ാവുകയി .
പുതിെയാരു സംവിധാനം ആവശ മാണ്. അദ്ഭുത ള് സൃഷ്ടി ുവാന് കഴിവു
ആെളാ ുമ ഞാന്.”
“അ ് പറയു ത് ശരിയാണ് പേഭാ.” വളെര ലളിത മനസ്കനായ,
അനാവശ ചി കെളാ ും അേലാസരെ ടു ാ ഒരു മനുഷ ന്െറ
ഭാവേ ാെട ന ി പറ ു. “ഒരു പുതിയ സംവിധാനം ആവശ മാണ്. പേ ,
എ ായിരി ണം ആ സംവിധാനം എ കാര ില് എനിെ ാരു ധാരണയുമി .
എ ാല് ഒരു കാര ം എനി റിയാം. ആയിരം വര്ഷ ള് ുമുന്പ് ഞ ള്
ഇ െനെയാരു പശ്നം േനരിടുകയു ായി. ശീരാമേദവന് മു ില്നി ്
ഞ ള് ് പുതിെയാരു േശാഭനമായ മാര് ം പകര് ു ത ു. അതുേപാെല
അേ ും ഞ െള നൂതനമാെയാരു പാതയിലൂെട നയി ാന് കഴിയുെമ ്
എനി ുറ ്.”
“ന ി, ഞാന് ശീരാമ ഭഗവാന !”
ഈ വി ിെ െന എെ മര ാദാപുരുേഷാ മനായ,
ആദര്ശപുരുഷനായ ശീരാമേദവേനാട് താരതമ ം െച ാന് കഴിയു ു?
“സ ാമീ,അ ് ശീരാമേദവേന ാള് മികവു വനാണ്.”
“അസംബ ം പുല ു ത് നിര് ് ന ി! ശീരാമേദവേനാട് എെ
താരതമ ം െചയ്വാന് മാ തം ഞാന് എ ാണ് െചയ്തി ത്? എ െന ഞാന്
അേ ഹെ ാള് മഹാനാകും?
“പേ , അേ ഹേ ാള് മികവു െതളിയി ു പവര് ന ള് അ ്
നിര് ഹി ും, സ ാമി.”
“നീ വായട !് ”

ശിവന്െറ േദശാടനം നട ു തിനു ഒരു ള് ദുതഗതിയില്


പുേരാഗമി െകാ ിരു ു. എ ിലും എ ാദിവസവും സതിയുെട നൃ പഠനം
കാണുവാനു സമയം ശിവന് കെ ിയിരു ു. വളെര ശാ മായ ഒരു
സൗഹൃദം അവര് വളര് ിെ ാ ിരു ു. അവള് അവേനാട് ആദരവ്
കാണി ിരു ുെവ ിലും അവള െട ൈവകാരികമായ േചഷ്ടകളിേലാ
പകടന ളിേലാ യാെതാരു സൗമ തയുമിെ ് ശിവന് മന ിലാ ി.
ഇതിനിടയില് ശിവന്െറ േഗാ ത വര് െ േദവഗിരിയില് എ ി ിരു ു.
അവര് ു േവ ി താമസസൗകര ള ം േജാലിയും ഏര് ാടാ ിയിരു ു. ഭ ദന്
പേ ഗുണ ാര്െ ാ ം താമസി ി . അതിനുപകരം നീലകണ്ഠെന
അനുഗമി ുവാനാണ് അവന് നിര്േ ശം ലഭി ത്.
“വീരഭ ദന്! എേ ാളാെടാ തനി ീ േപര് കി ിയത്?” കാശ്മീരില്നി ും
േപാ തിനുേശഷം ആദ മായി ഭ ദെന ക േ ാള് ശിവന് േചാദി .
“യഥാര് ില് തനി മ ന് കാരണം തെ .” ഭ ദന് പു ിരി .
മാ ികസി ിയു േസാമരസേസവ മൂലം ഭ ദന്െറ മുതുകിെല െചറിയ കൂന്
ഇ ാതായി ഴി ിരു ു.
ഇേ ാ വരു വഴി സംഘ ലവെന ഒരു കടുവയില് നി ും ഞാന്
ര ി ുകയു ായി. അേ ഹമാണ് എന്െറ ൈധര ിന് പകരമായി വീരന്
എ േപര് എന്െറ േപരിേനാെടാ ം ചാര് ിത ത്.
“നീ ഒ യ് ് ഒരു കടുവയുമായി യു ം െചയ്തുെവേ ാ? മതിേ ാെട ശിവന്
േചാദി .
അ ം അസ നായ മ ില് ഭ ദന് തലകുലു ി.
“എ ില് നീ ശരി ും വീരഭ ദന് എ േപര് അര്ഹി ു വനാണ്!”
“അെത, ശരിയാണ്!” പു ിരി േശഷം ഭ ദന് െപാടു െന
ഗൗരവ ാരനായി. ‘ദുഷ്ടസംഹാരകന്’ എ ആ വികൃതിേ ര് തനി ിഷ്ടമിേ ?
പഴയകാലം ഓര് ി ു തു െകാ ാേണാ തനി ് ആള കള െട അേപ
െചവിെകാ ാന് താ ര മി ാ ത്?”
“എന്െറ സുഹൃേ , ഞാനിേ ാള് ഒഴു ിെനാ ം
നീ ിെ ാ ിരി ുകയാണ്. നിരവധി ദൂഷ ളെ ിലും അെത ാം
അതിജീവി ് ഈ പാവ െള സഹായി ാന് എനി ു കഴിയുെമ ് എേ ാ ഒ ്
എേ ാടു പറയു ു. ഈ െമലൂഹ ാര്െ ാം കിറു ാെണ കാര ില്
സംശയമി . നി യമായും അവര് പതീ ി ു െത ാം െച ാന് എനി ു
കഴിയുകയി . പേ , എെ ിലും െചറിെയാരു വ ത ാസം വരു ാന് എനി ു
കഴിയുെമ ില് എന്െറ ഭൂതകാലവുമായി െപാരു െ ടാന് എനി ് സാധി ും.”
“തനി ത തീര് യുെ ില് എനി ും അതു ്. തനി ു പി ില് ഞാന്
എേ ാഴുമു ാകും.”
“എന്െറ പി ില . എേ ാെടാ ം നട ണം!”
വീരഭ ദന് െപാ ി ിരി െകാ ് ച ാതിെയ പുണര് ു.
“എ ത കാലമാെയേടാ ഞാന് നിെ ക ി ്.”
“ഞാനും നിെ ക ിെ ത കാലമായി.”
“ഇ ു ൈവകുേ രം ഉദ ാന ില് െവ ് നമു ് കാണാം എന്െറ ൈകയില്
ഉശിരന് ക ാവ് വ ുെപ ി ്.”
“അെതാരു ന ‘ഇടപാടാണ്!”
ശിവേനാെടാ ം േപാകാന് ബൃഹസ്പതിയും സ തം േചാദി . വളെര
നിര് ായകമായ ചില പരീ ണ ള് ാവശ മു അപൂര് മായ ചില
രാസവസ്തു ളം െകാ ് െമെസാെ ാേ മിയയില് നിെ ാരു ക ല്
താമസിയാെത കരാചാപ തുറമുഖെ ുെമ ് അേ ഹം വിശദീകരി .
അേ ഹ ിന്െറ േനതൃത ിലു ഒരു സംഘ ിന് അത് പരിേശാധി ്
ഏെ ടുേ തു ായിരു ു. ശിവേനാെടാ ം േപാവുകയാെണ ില് ആ ദൗത ം
നിറേവ ാന് കഴിയും. ശിവഭഗവാന് വിേരാധമിെ ില് തനി ് വിേരാധമിെ ്
ദ ന് ബൃഹസ്പതിെയ അറിയി . ശിവന് സേ ാഷപൂര് ം ആ നിര്േ ശം
സ ാഗതം െചയ്തു.
നീലകണ്ഠെന ുറി രാജസദ ില് പഖ ാപനമു ായി
മൂ ാഴ്ചകഴി േ ാള് ശിവന്െറ യാ തയാരംഭി ു തിനു ദിവസം പിറ ു.
അ ു രാവിെല ദ ന് ശിവന് താമസി ു മുറിയിേല ു െച ു.
“മഹാരാജന്, ആളയ വിളി ി ാല് ഞാന് അ യുെട അടുേ ു
വരുമായിരു ു.” നമസ്േതയുെട അക ടിേയാെട ശിവന് പറ ു. “അ ്
ഇേ ാ വേര കാര മു ായിരു ി .”
“അ യുെട മുറിയില് വരാനു ഭാഗ ം ലഭി തില് ഞാന് സേ ാഷി ു ു
പേഭാ.” ശിവന്െറ അഭിവാദ ം സ ീകരി ് തലകുനി വണ ിയേശഷം ദ ന്
പറ ു “അേ ് അക ടി േസവി ാന് േപാകു ൈവദ െന ഒ ു
പരിചയെ ടു ാനാണ് ഞാന് വ ത്. കാശ്മീരില്നി ് ഇ െല രാ തിയാണ്
അവര് എ ിയത്.”
ദ ന് ഒരുവശേ ് നീ ിനി ് ൈവദ െന അകേ ു
കട ാനനുവദി .
“ആയുര്വതി!” വിടര് പു ിരിേയാെട ശിവന് അതിശയി .”വീ ും
കാണാനിടയായതില് സേ ാഷം.”
“ഞാനാണ് സേ ാഷിേ ത് പേഭാ.” ആയുര്വതി പു ിരി . ശിവന്െറ
പാദം െതാ വ ി ുവാനായി അവര് കു ി .
ശിവന് െപാടു െന പിേ ാ വലി ് ആയുര്വതിയുെട വ ന ില് നി ു
െത ിമാറി. “ആയുര്വതി, ഞാനിത് മുന്പും പറ ി താണ്.” ശിവന്
പറ ു. “നി ള് ജീവദായകയാണ്. എന്െറ കാലില് െതാ ് എെ ദയവായി
വിഷമി ി ാതിരി ൂ.”
“അ ് നീലകണ്ഠനാണ് പേഭാ. ദുഷ്ടസംഹാരകന്.” ആയുര്വതി
ഭ ിപൂര് ം പറ ു. “അ യുെട അനു ഗഹം േതടു തില്നി ും
അേ െ ിെന എെ വില ാന് കഴിയും?”
നിരാശേയാെട തലയാ ിെ ാ ് ശിവന് ആയുര്വതിെയ തന്െറ
പാദസ്പര്ശ ിന് സ തി . പതിെയ അവള െട ശിര ില് െതാ െകാ ്
അവന് അവെള അനു ഗഹി .
മണി ൂറുകള് ുേശഷം ശിവന്, സതി, പര് േതശ രന്, ബൃഹസ്പതി,
ആയുര്വതി, കൃതിക, ന ി, വീരഭ ദന് എ ിവരട ു സംഘം യാ തയായി.
അവരുെട സുര ും മ ് സൗകര ള് ുമായിആയിര ിയ ൂറ്
ൈസനികരും ഇരുപ ിയ ് പരിചാരികമാരും അന്പത് സഹായികള ം
അക ടിേസവി . ബിയാസ് നദി രയിലു േകാട്ദ ാര നഗരം വെര
കരമാര് മായിരു ു അവരുെട യാ ത. അവിെടനി ് േതാണികളില് അവര്
തുറമുഖനഗരമായ കരാചാപയിേല ് േപാകും. തുടര് ് കിഴ ന് നഗരമായ
േലാതലിേല ായിരി ും അവരുെട യാ ത. അവസാനം വടേ ാ
പാതയിലൂെട സരസ തി നദിയുെട എ ല് പേദശെ ിയേശഷം അവിെടനി ്
ജലമാര് ം അവര് േദവഗിരിയിേല ു തിരി ും.
െമലൂഹന് പര ടനം

പ ്

“ആരാണീ മനു? ശിവന് േചാദി . “പിതാ ശീ എ ് പലരും അേ ഹെ


വിേശഷി ി ു ത് ഞാന് േക ി ്.”
േദവഗിരിയില് നി ും േകാട്ദ ാര വെരയു പാതയിലൂെട ആ സംഘം കുറ
ദിവസം യാ ത െചയ്തു. മ രിേല ു യാ തയില് ഉപേയാഗി തുേപാലു
ഏഴുവാഹന ള െട നിരയാണ് ആ സംഘ ിനു നടുവില് ഉ ായിരു ത്.
അതില് അെ ം ഒഴി ുകിട ു. ശിവന്, സതി, ബൃഹസ്പതി, കൃതിക
എ ിവര് ര ാമെ വാഹന ില് സ രി . അ ാമെ വാഹന ിലാണ്
പര് േതശ രനും അേ ഹ ിന്െറ പധാന ഉപനായക ാരും ആയുര്വതിയും
സ രി ിരു ത്. സര് ൈസന ാധിപന്െറ സാ ി ിന്െറ അര് ം എ ാ
ച ള ം കൃത മായി പാലി െ ടണെമ ായിരു ു. അതുെകാ ് പദവിയില്
അവര്െ ാ െമ ാ ന ി ് കുതിര റ ് മ ഭട ാര്െ ാ ം
സ രിേ തായി വ ു. ന ിയുെട പടയണിയിെല ഒരു അംഗമായി വീരഭ ദെന
നിയമി ിരു ു. ഓേരാ പട ഉപനായക ാരുേടയും കീഴില് സ രി ിരു
ൈസനികസംഘം ചി െയാ ി ് കമമായി ആ വാഹനവ ഹ ിനു ചു മായി
പതിേരാധം തീര് ുെകാ ് മുേ ാ നീ ി.
ബൃഹസ്പതിയും സതിയും ഒേരസമയം ശിവേനാട് മറുപടി പറയാന് തുട ി.
“മനുഭഗവാന്….”
അവര് ര ുേപരും പറയു ത് നിര് ി.
“ബൃഹസ്പതിജീ, അ ു പറയൂ.” സതി പറ ു.
“േവ , േവ ” ഊഷ്മളമായി പു ിരി െകാ ് ബൃഹസ്പതി പറ ു.
“നിന ുതെ ആ കഥ പറ ാെല ാ?”
നീലകണ്ഠന് ആരുെട ശബ്ദമാണ് കൂടുതല് പിയെമ ്
അേ ഹ ിനറിയാമായിരു ു.
“തീര് യായും അതു പ ി ബൃഹസ്പതിജി. അ െയ എനിെ െന
മറികട ാന് കഴിയും? അത് പൂര് മായും അനുചിതമാകും.”
“ഒ ുകില് നി ള് ര ുേപരില് ആെര ിലും ഒരാള് ഉ രം പറയുേ ാ
അെ ില് നി ള് ര ുേപരും െപരുമാ ിെല മൂ ിളമെയ ുറി ്
തര് ി െകാ ിരി ുേമാ?” ശിവന് േചാദി .
“ശരി, ശരി.” ബൃഹസ്പതി ചിരി . “അതിന്െറ േപരില് പൂര് മായും
നീലനിറമാക .”
“അത് രസകരമാണ് ബൃഹസ്പതി.” ശിവന് പു ിരി . “അതി െന
നിലനിര് ുക. ഒരു നൂറുവര്ഷേ െ ിലും ആള കള് ഇേതാര് ്
ചിരി െകാ ം.”
ബൃസ്പതിയും ശിവനും അമര് ി ിരി േ ാള് അനുചിതമായ രീതിയില്
മുേ ാ നീ ിെ ാ ിരു ആ സംഭാഷണെ ുറിേ ാര് ് സതി
അതിശയംെകാ ു. എ ാല് ആദരണീയനായ ആ ശാസ് തകാരന്
ഉചിതമാെണ ു േതാ ു ുെവ ില് അഭി പായം പറയു തില്നി ും അവള്
വി നില് ും. എ ായാലും ശിവെന ശാസി ുവാന് അവള്െ െന
സാധി ും? അവള െട ആദരവാര് െപരുമാ രീതി അതു വില ി. അയാള്
അവള െട ജീവന് ര ി താണ്. ര ് തവണ.
“മനു പഭാവന് പിതാവാെണ ് താ ള് പറ ത് ശരിയാണ്.” ബൃഹസ്പതി
പറ ു. “ന ുെട സംസ്കാര ിന്െറ ജനയിതാവായി ഭാരത ിെല ആള കള്
പരിഗണി ു ത് അേ ഹേ യാണ്.”
“സ ദീപ ാരും?” അവിശ ാസേ ാെട ശിവന് േചാദി .
“അെത. ഞ ള് അ െന വിശ സി ു ു. എ ായാലും മനു ഭഗവാന്
ജീവി ിരു ത് എ ായിര ിയ ൂറ് വര്ഷ ള് ു മുന്പാണ്. യഥാര് ില്
ദ ിണഭാരത ില് നി ു ഒരു രാജകുമാരനായിരു ു അേ ഹം.
നര് ദാനദി റ ു ഭൂഭാഗം അവസാനി ് മഹാസമു ദം ആരംഭി ു
ലം. സംഘംതമിഴ് എ ാണാ ലം അറിയെ ടു ത്.”
“സംഘംതമിഴ്?”
“അെത. സംഘംതമിഴ് ആയിരു ു അ െ ഏ വും ശ വും
സ വുമായ ലം. മനുേദവന്െറ കുടുംബമായ പാ ാരാണ് നിരവധി
തലമുറകേളാളം ആ രാജ ം ഭരി ത്. എ ാല് മനുേദവന് േശഷി ി േപായ
േരഖകള് പകാരം രാജാ ാര് ് അവരുെട െപരുമാ ം നഷ്ടെ െവ ാണ്
മന ിലാവു ത്. മലിനമായ മാര് ളിേല ് തരംതാണുേപായേതാെട കടമകള്
നിര് ഹി ുകയും ആ ാ ിക ജീവിതം കെ ുകയും െചേ തിനുപകരം
ൈകയിലു ായിരു സ ുപേയാഗി ് അവര് ആന ിലാറാടി. അേ ാള്
അതിഭയ രമായ ദുര ം സംഭവി . കടലുകള് േ ാഭി യര് ് അവരുെട
സംസ്കാരെ അ ാെട നശി ി കള ു.”
“ൈദവേമ!” ശിവന് നടു ിേ ായി.
“മനു ച കവര് ി ഈ ദിവസം മുന്കൂ ി ക ിരു ു.സത ില് അേ ഹം
അതിനു ത ാെറടു ം നട ിയിരു ു. പുണ പുരാതനമായ തന്െറ രാജ ം
അഭിമുഖീകരി െകാ ിരി ു അേധാഗതി ു കാരണം
ൈദവേകാപമാെണ ് അേ ഹം വിശ സി . അനിവാര മായ ആ
ദുര ില്നി ് ര െ ടു തിനായി ഒരുകൂ ം അനുയായികെളയുംകൂ ി ഒരു
ക ല്വ ഹവുമായി വട ന് ദി ിലു ഉയര് പേദശേ ് അേ ഹം യാ ത
തിരി . ഇ െ െമലൂഹയുെട പടി ാറന് മലനിരകളിലു െമഹ്റാഗര് എ
ല ാണ് അവര് ആദ ം താവളമുറ ി ത്. നീതിയിലും
ധാര് ികേബാധ ിലുമധിഷ്ഠിതമായ ഒരു സമൂഹേ ാട് ആഴേമറിയ
പതിബ തയു ായിരു അേ ഹം തന്െറ രാജകീയ ഉടയാടകള ം
ചി ള മുേപ ി ് ഒരു പുേരാഹിതനായി ീര് ു. ഭാരതീയ സംസ്കൃതി
പുേരാഹിത വര് ിന് ‘പ ിതര്’ എ േപരാണ് നല്കിയിരു ത്.
മനുച കവര് ിയുെട വംശനാമമായ ‘പാ ’യില്നി ാണ് ഈ പദം ഉദ്ഭവി ത്.”
“േകള് ാന് കൗതുകമു ്. എ െനയാണ് മനുച കവര് ിയുെട
െചറുസംഘം ന ള് ഇ ു കാണു മഹ ായ ഭാരതമായി മാറിയത്?”
“െമഹ്റാഗറില് താവളമടി തിെനതുടര് ു വര്ഷ ള് അവര് ്
കൂരമായ അനുഭവമായിരു ു. ഓേരാ കാലവര്ഷവും അവെര പളയ ില്
മു ി.േവലിേയ ള് പരുഷമായി. വര്ഷ ള് കുെറ പി ി േശഷം മന ാചാര ന്െറ
പാര് നമൂലം ഈശ രേകാപം തണു തുമൂലമായിരി ും പളയവും
കടല്േ ാഭവും നില . എ ിലും കടല് നി ിട ുനി ും അതിന്െറ
മുന്നിലയിേല ് ഇറ ിേ ായി .”
“അതിനര് ം പഴയ സംഘംതമിഴിന്െറ കുേറഭാഗ ള് ഇേ ാഴും
കടലിനടിയിലാെണ ാേണാ?”
‘’ഞ ള് അ െന വിശ സി ു ു.” ബൃഹസ്പതി പറ ു. “കടല്
േ ാഭി കയറു തു നില േ ാള് മനുച കവര് ിയും സംഘവും
മലനിരകളില്നി ് താേഴ ിറ ിവ ു. െചറിെയാരു അരുവി മാ തമായിരു
സി ു ഒരു മഹാനദിയായി മാറിയിരി ു ു എ ുക ് അവര് നടു ിേ ായി.
ഉ രഭാരത ിെല മ പല അരുവികള ം വീര് ് വലുതായി. അവ ആറ്
മഹാനദികളായി രൂപം പാപി . സി ു, സരസ തി, യമുന, ഗംഗ, സരയൂ,
ബ പു ത. ൈദവേകാപം മൂലം ന ുെട ഭൂമിയിെല താപനില വ ാെത
ഉയര് േതാെടയാണ് നദികള് ഒഴുകാന് തുട ിയെത ് മനുച കവര് ി
പറയു ു. താപനില വര് ി േതാെട ഹിമാലയ ിെല ഹിമാനികള ം അരുവികള ം
ഉരുകിെയാഴുകി നദികളായി ീര് ു.”
“ഉം…”
“ ഗാമ ള ം പി ീട് നഗര ള ം ഈ നദീതീര ളിലാണ് വളര് ുവ ത്.
അ െനയാണ് സംഘംതമിഴ് എ രാജ ിന്െറ തകര് യില്നി ും
സപ്തസി ു എ റിയെ ടു ഏഴു നദികള െട നാടായ ന ുെട രാജ ം
രൂപെ ത്.”
“ഏേഴാ? പേ , ഉേ േര യില് ആറു നദികള് രൂപെ െവ ാണേ ാ
താ ള് സൂചി ി ത്.”
“അെത, അതു സത മാണ്. ഏഴാമെ നദി മുന്േപ നിലവിലു ായിരു ു.
അതാണ് നര് ദ. ന ുെട ദ ിണാതിര് ി. നര് ദയ് റേ ്
േപാകു തില്നി ും മനുച കവര് ി അനുയായികെള വില ി. അ െന
േപായവര് ് മട ിവരാന് കഴിയി . ച വംശികള ം ഈ നിയമ ിനു
വിേധയരാെണ ു ഞ ള് വിശ സി ു ു.”
“മനുച കവര് ിയുെട മ ് നിയമ ള് എെ ാെ യാണ്?”
“യഥാര് ില് നിരവധി നിയമ ള ്. മനുസ്മൃതി എ േപരിലാണ്
വളെര വിപുലമായ ആ നിയമസംഹിത അറിയെ ടു ത്. മനുസ്മൃതി
മുഴുവനായും േകള് ുവാന് താ ള് ു താ ര മുേ ാ?”
“ പേലാഭനമു ാ ു തുതെ .” ശിവന് മ ഹസി . “എ ിലും എനി ത്
മന ിലാ ണെമ ു ്.”
“മഹാശയ ാെര, നി ള െട സ തേ ാെട ഉ ഭ ണ ിനുേശഷം
നമു ് മനു ന ുെട സമൂഹ ിനു നല്കിയ നിര്േ ശ ള്
എെ ാെ യാെണ ് വീ ും ചര് െച ാം.” കൃതിക പറ ു.

നീലകണ്ഠനും സംഘവും സ രി ിരു പാതയില്നി ് കുറ ദൂര ായി


നാ േതാളം വരു ഒരു സംഘം ആള കള് ബിയാസ് നദി രയിലൂെട മ ം മ ം
നി ബ്ദരായി നട ു ു ായിരു ു. ആ സംഘ ിെല ര ുേപരില് ഒരാള് എ
കണ ില് തലയില് ഒരു െകാതു ുവ ം ഏ ിയിരു ു. ആ പേദശെ
സവിേശഷതയായിരു ു അത്. ചൂരലും മുളയും കയറുമുപേയാഗി ാണ്
അവിട ുകാര് െചറുവ ള് നിര് ി ിരു ത്. ഒരാള് ്
തലയിേല ിനട ുവാന് പാക ിലു തായിരു ു ആ വ ള്. സാമാന ം
േവഗ ില് സുര ിതരായി ര ുേപര് ് യാ തെച ാന് കഴിയു തായിരു ു
അവ. ആ സംഘ ിന്െറ ഏ വും മു ിലായി യു ില് പെ ടു തിന്െറ
അഭിമാനചി മായി മുഖ ് മുറി ാടുകള ഒരു െചറു ാരന് നട ിരു ു.
തവി നിറ ിലു ഒരു തല ാവ് അയാള് ധരി ിരു ു. അയാള െട കുറ
മു ിലായി മൂടുപടമി ഒരു രൂപം നട ായിരു ു. തലകുനി ,് ചത
ക കള മായി സാവധാന ില് അടി െവ ടിെവ ് മുേ ാ നട അയാള െട
മന ് ആേലാചനകളില് മു ി ാഴ് ു കിട ുകയായിരു ു. അയാള െട
ശ േസാ ാസ ിന് ന കടു മു ായിരു ു. സാവധാനം ൈകയുയര് ി
അയാള് തന്െറ മുഖാവരണമി െന ിയില് അമര് ിയുര . ഓം ആകൃതിയിലു
സര് ള െട രൂപം തു ിേ ര് ഒരു തുകല്ക ണം അയാള െട വലതു
ൈക യില് െക ിയിരു ു.
“വിശ ദ മ്നന്,” മൂടുപടമി രൂപം പറ ു “നമു ് ഇവിെട നി ്
നദിയിലിറ ാം. ജനവാസമു പേദശ ളിെല ുേ ാള് ന െള
ക ുപിടി ാതിരി ുവാന് നമു ് നദീ മധ ിേല ് നീ ാം. ര ു
മാസ ിനു ില് നമു ് കരാചാപയിെല ിേ രണം.”
“കരാചാപയിേലാ, പേഭാ?” അദ്ഭുതാധീനനായിെ ാ ് വിശ ദ മ്നന്
േചാദി . “േലാതലിനു പുറ ുെവ ് രാ ിയുമായി ഒരു രഹസ കൂടി ാഴ്ച
നട ണെമ ായിരു ു ഞാന് വിചാരി ത്.”
“അ ,” മൂടുപടമി യാള് പറ ു “ന ള് രാ ിെയ കരാചാപയ് ു
പുറ ു െവ കാണു ു.”
“ശരി പേഭാ.” േകാ ്ദ ാരിേല ു പാത ുേനെര േനാ ിെ ാ ്
വിശ ദ മ്നന് പറ ു. രാജകുമാരിെയ ത ിെ ാ ുേപാരുവാന് ഒരു ശമം കൂടി
നട ുവാന് തന്െറ യജമാനനു വലിയ േമാഹമുെ ് വിശ ദ മ്നന്
അറിയാമായിരു ു. എ ാല് ആ സംഘ ിന് അക ടി േസവി ു
ൈസന ിന്െറ അംഗബലം െവ േനാ ുേ ാള് അ െനെയാരു ശമം
നട ു ത് മഹാവി ി മായിരി ുെമ ് വിശ ദ മ്നനുേതാ ിയിരു ു.
എ ായാലും പധാനല ം പാപി ു തിന്െറ കാര ില് േപാലും ഉേ ശി
സമയ ിനും പുറകിലായിരു ു അവര്. അടിയ ിരമായി അവര് ് രാ ിെയ
കാേണ തു ായിരു ു.
തന്െറ ൈസനികരില് ഒരു നുേനെര തിരി ുെകാ ് വിശ ദ മ്നന്
പറ ു “ ശീ ന് നിന്െറ െകാതു ുവ ം പുഴയിലിറ ്. നിന്െറ തുഴയും
എനി ുേവണം. യജമാനെന ഞാനാ വ ില് തുഴ ുെകാ ്
െപായ്േ ാളാം.”
ശീ ന് ആ നിര്േ ശമനുസരി . വിശ ദ മ്നനും ആ മൂടുപടമി യാള മാണ്
പുഴയിേല ് ആദ മിറ ിയ ആള കള്. മ ് ൈസനികര് േതാണി
നദിയിലിറ ുേ ാേഴ ും വിശ ദ മ്നന് േതാണി തുഴയാന് തുട ിയിരു ു.
പുഴയിലൂെട കുറ ദൂരം െച േ ാള് ര ു സ് തീകള് അ ശ മായി ഒരു
േതാണിയില് സ രി ു ത് ആ മൂടുപടമി യാള് ക ു. അതിെലാരു സ് തീ ഒരു
ൈകെകാ ് നദിയിെല െവ ം കൂ കാരിയുെട േദഹേ ്
െത ിെയാഴി ാന് ശമി േ ാള് കൂ കാരി ആ െവ ം േദഹ ് വീഴാതിരി ാന്
ശമി . ഈ കു ി ളി അവരിരു ിരു േതാണി ഉലയു തിനു
കാരണമായി ീര് ു. അേ രയില് നി ും നദിയിേല ിറ ി ആ
സ് തീകള െട േനെര വ ുെകാ ിരു മുതലെയ അവര് ക ി ിെ ് മൂടുപടമി
രൂപ ിനു മന ിലായി. ന രുചികരമാെയാരു തീ മണ റി ുെകാ ് ആ
മുതല ആേരാരുമറിയാ വിധം ആ സ് തീകള് ുേനെര േവഗ ില്
നീ ിെ ാ ിരു ു.
“പുറകിേല ു േനാ ്” എ ു വിളി പറ ുെകാ ് ആ മൂടുപടമി രൂപം
വിശ ദ മ്നേനാട് അതിേവഗം ആ സ് തീകള െട അടുേ ് വ ം തുഴയാന്
നിര്േ ശി .
അകെലനി ുെകാ ് അവര് പറയു െതാ ും ആ സ് തീകള് ് േകള് ാന്
കഴി ിരു ി . ര ുേപര് ഒരു േതാണിതുഴ ുെകാ ് ത ള് ുേനെര
വരു തുമാ തമാണ് ആ സ് തീകള് ക ത്. തല മുതല് പാദം വെരയു
വിചി തമായ ഒരു വസ് തം ധരി മുഖംമൂടിയി രാ സീയമായ ഒരു രൂപമാണ്
അവരില് ഒരു െന ് അവര് ക ു. ആ മനുഷ ന് പരി ഭമം നിറ
തര ിലു ആംഗ ള്കാ ി. ആ ര ുേപര് ും പി ിലായി ധാരാളം
പടയാളികള് േതാണിതുഴ ് വരു ു ായിരു ു. ആ മു റിയി മാ തം
മതിയായിരു ു ആ സ് തീകള് ് പരി ഭമി ുവാന്. ത ള് ുേനെര
ദുരുേ ശേ ാെടയാണ് ആ മനുഷ ര് പാ ുവരു െത ു വിചാരി ് ആ
സ് തീകള് കര ല മാ ി േതാണി അതിേവഗം തുഴ ു. അവര് അ െന
തുഴ ു െച ത് ആ മുതലയുെട േനര് ായിരു ു.
“അരുത്!” ആ മൂടുപടമി രൂപം അലറി.
വിശ ദ മ്നന്െറ ക ില്നി ും തുഴ പിടി വാ ിയ അയാള് തന്െറ
കരു ു ൈകകള പേയാഗി ് അതിേവഗം തുഴ ു. അവര് ത ിലു ദൂരം
അയാള് കുറ െകാ ുവരികയായിരു ു. എ ാല് േവഗതേപാരായിരു ു.
സ് തീകളിരു ിരു േതാണി ് അടുെ ിയേ ാള് െവ ിേല ്
മു ാംകുഴിയി ് മുതല ആ േതാണി ുേനെര കുതി െച ു തന്െറ വലിയ
ശരീരം െകാ ് ആ േതാണിയില് പഹരി . ആ െചറിയ േതാണി ആടിയുല ്
മറി ു. ആ സ് തീകള് ബിയാസ് നദിയിേല ് വീണു.
ജേലാപരിതല ില് െപാ ി ിട ുവാന് ശമി ആ സ് തീകള െട നിലവിളി
അ രീ ില് മുഴ ി. മുതല അതിേവഗം മുേ ാ കുതി . ഒ ു തിരി ്
അത് ആ സ് തീകെള ല മാ ി നീ ി. നിമിഷ ള െട താമസംേപാലും ആ
സ് തീകെള സംബ ി ിടേ ാളം വിധിനിര് ായകമായിരു ു. അവെര
ര െ ടു ാനു േതാണി മുതലയ് ും സ് തീകള് ുമിടയിലൂെട നീ ി.
വിശ ദ മ്നന്െറ േനെര േനാ ി മൂടുപടമി യാള് അലറി “ആ സ് തീകെള
ര ി ്.”
വിശ ദ മ്നന് പതികരി ാന് കഴിയു തിനുമുന്പ്, അയാള് തന്െറ വസ് തം
ഒരുവശേ ു വലിെ റി ് പുഴയിേല ു കൂ കു ി. പ കള് ിടയില്
ക ി കടി പിടി െകാ ് അയാള് മുേ ാ നീ ിെ ാ ിരു മുതലയുെട
േനര് ് നീ ി. വിശ ദ മ്നന് സ് തീകളിെലാരു ിെയ തന്െറ േതാണിയിേല ്
വലി ടു ി . അവള് ് േബാധം നഷ്ടെ ിരു ു. അടു സ് തീയുെട േനര് ു
തിരി ് അയാള് പറ ു “ഞാന് ഉടെന മട ിവരാം.”
വിശ ദ മ്നന് തിരി ് കരയ് ുേനെര തുഴ ു. ആ വഴിയില് അയാള്
തന്െറ ചില ൈസനികെര ക ുമു ി. “േവഗം തുഴ ുേപാ, യജമാനന്െറ ജീവന്
അപകട ിലാണ്.”
മൂടുപടമി യാള് കൂ കു ിയ ലേ ് മ ൈസനികര് തുഴ ു.
െവ ിനടിയില് നട ു തീ വയു ിന്െറ അടയാളമായി
ജേലാപരിതല ില് േചാര വ ് പര ിരു ു. ജലാധിേദവനായ വരുണേനാട് ആ
ര ം ത ള െട യജമാനന്േറതായിരി രുേതെയ ് നി ബ്ദമായി അവര്
പാര് ി െകാ ിരു ു.
ൈസനികരിെലാരു ന് വാള രി ിടി ് െവ ിേല ്
ചാടാെനാരു ുേ ാഴാണ് മൂടുപടമി രൂപം ര ില് കുളി ്
ജേലാപരിതല ിേല ് െപാ ിവ ത്. മുതലയുേടതായിരു ു ആ ര ം.
ഏതാ ് േബാധം നഷ്ടെ െകാ ിരു ആ സ് തീ ുേനെര അയാള്
നീ ിയടു ു. അയാള് അവെള െവ ില്നി ് വലി െപാ ി. അതിനിടയില്
ര ു ച വംശി ൈസനികര് അവരുെട െകാതു ുവ ില്നി ് നദിയിേല ു
കൂ ക ി.
“ പേഭാ അ ീ േതാണിയില് കയറിെ ാള്ക, ഞ ള് കരയിേല ്
നീ ിെ ാ ാം.”
“ആദ ം ആ സ് തീെയ സഹായി ്.” മൂടുപടമി രൂപം വിളി പറ ു.
ൈസനികര് ആ േബാധം നഷ്ടെ സ് തീെയ െകാതു ുവ ിേല ു
കയ ി. മൂടുപടമി രൂപം േതാണിയില് യറി കരയിേല ു തുഴ ു. അയാള്
കരയിെല ുേ ാേഴ ും വിശ ദ മ്നന് മേ സ് തീെയ സാധാരണ നിലയിേല ്
എ ി ിരു ു. ദുതഗതിയിലു സംഭവവികാസ ള് അവെള വ ാെത
പരി ഭമി ി ിരു ു.
“നി ള് ് കുഴ െമാ ുമി േ ാ?” വിശ ദ മ്നന് ആ സ് തീേയാടു േചാദി .
അതിനു മറുപടിയായി ആ സ് തീ വിശ ദ മ്നെന േനാ ി ഉറെ
നിലവിളി . വിശ ദ മ്നന് ചു ംേനാ ി. നദി രയില് ആ മൂടുപടമി രൂപം മേ
സ് തീയുെട നി ലശരീരവും േപറി നട ു വരു ു ായിരു ു. നന
വസ് ത ള് അയാള െട ഭീമാകാരമായ ശരീരേ ാട് ഒ ി ിടി ിരു ു. അയാള െട
ശരീര ില് നിറെയ മുതലയുെട ര ംപുര ിരു ു. ആ സ് തീ വിചാരി ത് അത്
തന്െറ കൂ കാരിയുെട ര മാെണ ായിരു ു.
“എടാ മൃഗേമ നീ എ ാ െചയ്തത്?” ആ സ് തീ അലറി ര ു.
ആ നാഗന് െഞ ി തലയുയര് ി. അയാള െട ക കള് േനരിയ അതിശയം
പകടി ി . പേ , അയാള് ഒ ും മി ിയി . അയാള് ആ സ് തീെയ പതിെയ
തറയില് കിട ി. അ െന െച തിനിടയില് അയാള െട മുഖംമൂടി
അഴി ുവീണു. വിശ ദ മ്നന്െറ അടു ു ായിരു സ് തീ അയാെള
ഭയചകിതയായി േനാ ിനി ു.
“നാഗന്!” അവള് നിലവിളി .
വിശ ദ മ്നന് എെ ിലും പറയാന് കഴിയു തിനുമുന്േപ അവള് എഴുേ ്
ഓടി. ഓടു തിനിടയില് അവള് നിലവിളി െകാ ിരു ു. “ര ി േണ!
ര ി േണ! ഒരു നാഗന് എന്െറ കൂ കാരിെയ തി ുേ !”
ഭയ ് ഓടിേ ാകു ആ സ് തീെയ നാഗന് വ ാകുലതയാര് ക കേളാെട
േനാ ി. തന്െറ പീഡി ി െ ആ ാവിേല ു ജാലക ള്
െകാ ിയട െകാ ് അയാള് പതിെയ തലയാ ി. കുേറ വര്ഷ ള് ുേശഷം
ആദ മായാണ് വിശ ദ മ്നന് തന്െറ യജമാനന്െറ മുഖം ശരി ുകാണു ത്.
അയാള് ഉടെന മുഖം താഴ് ിെയ ിലും അതിനു െതാ മുന്പായി തന്െറ
യജമാനന്െറ സ തേവ നിര് ികാരമായ ആ മുഖ ് തീ വേവദനയുെട
അപൂര് മായ വികാരം ക ു. േരാഷം പൂ ് വിശ ദ മ്നന് വാള് വലി രി. താന്
ര ി െകാ ുവ യാെതാരു ന ിയുമി ാ ആ െപ ിെന വധി ുെമ ്
അയാള് ആേ കാശി .
“അരുത് വിശ ദ മ്നാ.” നാഗന് ക ി . മുഖംമൂടി യഥാ ാന ്
െവ െകാ ് മ ൈസനികേരാട് അയാള് ആ ാപി . “അവെള
ശു ശൂഷി ുക.”
“ പേഭാ” വിശ ദ മ്നന് വാദി . “ഇവള െട കൂ കാരി മ വെര ഇവിേട ്
വിളി െകാ ുവരും. ഇവെള ഇവള െട പാ ിന് വി ി ് േപാകാം.”
“പാടി .”
“പേ , പേഭാ ഇതിനകം ആെര ിലും ഇവിെട എ ും. ന ള് ്
ര െ േ മതിയാവൂ.”
“അവെള ര െ ടു ുംവെര േപാകു ി .” നാഗന് തന്െറ പതിവു
ശാ സ ര ില് പറ ു.

ന ിയും വീരഭ ദനുമട മു രാജെകാ ാര ിെല യാ താസംഘം


യാ ത ിടയില് വി ശമി ാന് െതരെ ടു വി ശമേക ിന്െറ മു ്
ഉ ഭ ണം കഴി ാനിരി ുകയായിരു ു. ൈസന ിെല പകുതിേയാളം േപര്
ഭ ണം കഴി ാനിരു ു. െപാരി ു ചൂടിെന അതിജീവി ാന് അവര് ്
അളവ ഊര് ം േവണമായിരു ു. ഭ ണകാര ള് പരിേശാധി ുവാനായി
പര് േതശ രന് േനരിെ ി. സതിയുെട സുഖസൗകര ള െട കാര ില്
അേ ഹ ിന് സവിേശഷമായ താ ര മു ായിരു ു. എ ാല് അവര്െ ാ ം
ഭ ണം കഴി ുവാന് അേ ഹം ത ാറായി . കുറ കഴി ്
ൈസനികര്െ ാ ംഭ ണം കഴി ുവാനായിരു ു അേ ഹ ിന്െറ ഉേ ശ ം.
ആ വി ശമേക ിന്െറ കുറ റ ുനി ും േക ബഹളം ശിവെന
അസ നാ ി. ബൃഹസ്പതിേയാടും ന ിേയാടും വീരഭ ദേനാടും
അവിെട െ ഇരി ാന് പറ ് അതിെന ുറി ് അേന ഷി ുവാനായി
ശിവന് എഴുേ . പര് േതശ രനും ആ ബഹളം േക ിരു ു.
അതിെന ുറി േന ഷി ുവാനായി അേ ഹവും ഇറ ി റെ .
“ദയവായി അവെള ര ി ൂ!” ഒരു സ് തീ കര ുെകാ ് ഓടിവ ു. “ഒരു
നാഗന് അവെള ജീവേനാെട ഭ ി െകാ ിരി ു ു.”
“ മി ണം.” പടനായകന് പറ ു “ഏതു സാഹചര ിലായാലും ഈ
വി ശമേക ിന്െറ പരിധിവി േപാകരുെത ് ഞ ള് ് കര്ശനമായ
ക നയു ്.”
“എ ാ പശ്നം?” പര് േതശ രന് േചാദി .
അദ്ഭുതാധീനനായ പടനായകന് ചാടിെയഴുേ ് േസനാപതിെയ അഭിവാദ ം
െചയ്ത് തലകുനി ് വണ ിയ േശഷം പറ ു “ പേഭാ, ഈ സ് തീ പറയു ത്
ഇവരുെട കൂ കാരിെയ ഒരു നാഗന് ആ കമി െവ ാണ്. അവെര ര ി ുവാന്
സഹായി ണെമ ാണ് ഇവര് അേപ ി ു ത്.”
പര് േതശ രന് ആ സ് തീെയ േനാ ി. നാഗ ാരുെട സംഘെ
തുര ിേയാടി ുവാനും നശി ി ാനുമ ാെത കൂടുതെലാ ും
ആ ഗഹി ു യാള പര് േതശ രന്. പേ , അേ ഹ ിന്െറ ക നകള് വളെര
വ മായിരു ു. നീലകണ്ഠേനയും സതിേയയും വി േപാകാന്
അയാള് നുവാദമി . അവെര സംര ി ുകെയ തായിരു ു ആ
ൈസനികസംഘ ിന്െറ ഒേരെയാരു ല ം. പേ അയാെളാരു
തിയനായിരു ു. അവശരും നിരാലംബരുമായ ആള കള് ുേവ ി
േപാരാടിയിെ ില് പിെ എെ ാരു തിയനാണയാള്? തന്െറ േമല്
അടിേ ല് ി െ നിയ ണ ളില് ുഭിതനായി പര് േതശ രന് എേ ാ
പറയാന് ഒരു ു േനര ാണ് ശിവന് പത െ ത്.
“എ ാ പശ്നം?” ശിവന് േചാദി .
“ പേഭാ,” പടനായകന് അദ്ഭുതേ ാെട പറ ു. താന് നീലകണ്ഠന്െറ
സാ ി ിലാണ് നില് ു െത ് അയാള് ു വിശ സി ുവാന് കഴി ി .
“തന്െറ കൂ കാരിെയ നാഗ ാര് ആ കമി െവ ാണ് ഈ സ് തീ പറയു ത്.”
അയാള് കിത “ഇെതാരു െകണിയാകുേമാ എ ാണ് ന ുെട ആശ .
മ രപര് ത ില് നി ു പാതയില് െവ ് ച വംശികള് നട ിയ
വ നെയ ുറി ് േക ി ്.”
തന്െറ അ രാ ാവിെല ശബ്ദം നിലവിളി ു ത് ശിവന് േക .
മട ിേ ാകൂ! അവെള സഹായി ൂ!
വളെര സൗമ മായി ഉറയില്നി ് വാള് ഊരിെയടു ുെകാ ് ശിവന് ആ
സ് തീേയാടു പറ ു “എെ നി ള െട കൂ കാരിയുെട അടുേ ു
െകാ ുേപാകൂ.”
പര് േതശ രന് ശിവെന ആദരപൂര് ം േനാ ി. േനര് താെണ ിലും,
ആദരവുതെ യായിരു ു ആ േനാ ിലു ായിരു ത്. തല് ണം തന്െറ
വാള് ഊരിെ ാ ് പടനായകേനാട് അേ ഹം ക ി “നി ള െട
പടയണിയുമായി എെ അനുഗമി ുക. ദളപതി വകന്,
മി ലാ കമണ ിെനതിെര ജാഗരൂകരായിരി ുവാന് നി ള െട ൈസനികേരാട്
നിര്േ ശി ുക. രാജകുമാരിയുെട സുര യാണ് നമു ് പരമ പധാനം.”
ശിവനും പര് േതശ രനും ആ സ് തീയുെട പി ാെല ഓടി. വളെര
അനായാസമാണ് അവള് അവെര മുേ ാ നയി ത്. അവള് ആ
നാ കാരിയായിരു ുെവ ് വ ം. മു തുൈസനികരു ഒരു പടയണിയുമായി
പടനായകന് അവെര പി ുടര് ു. ഏകേദശം അരമണി ൂേറാളം
സ രി േ ാള്, നദി രയിെല ിയ അവര് ക ത് പരി ഭമി േപായ ഒരു സ് തീ
ആ മ ിലിരി ു താണ്. ശ മായി ശ സി െകാ ് അ കെലയു ഒരു
സാ ികരൂപെ േനാ ുകയായിരു ു അവള്. അവള െട വസ് ത ളില്
ആകമാനം േചാരപുര ിരു ുെവ ിലും വിചി തെമ ു പറയെ അവള െട
ശരീര ില് ഒരു മുറിവുേപാലുമി ായിരു ു. ആെരാെ േയാ പുഴയില്നി ു
കരയിേല ു വ തിന്െറയും പുഴയിേല ു മട ിേ ായതിന്െറയും നിരവധി
കാല് ാടുകള് ആ മ ില് ദൃശ മായിരു ു.
ത െള അവിേട ു നയി ആ സ് തീെയ പടനായകന് സംശയദൃഷ്ടിേയാെട
േനാ ി. ൈസനികര് ുേനെര േനാ ി അയാള് ക ി “സര് ൈസന ാധിപനും
നീലകണ്ഠനും ചു മായി നി ള് ഒരു പതിേരാധനിര തീര് ുക. ഇെതാരു
െകണിയായിരി ാന് വഴിയു ്.”
“ഇവെള അവന് ജീവേനാെട തി ാെനാരു ുകയായിരു ു.” തന്െറ
കൂ കാരി ് യാെതാരു കുഴ വുമിെ ് ക ് അദ്ഭുതസ്തബ്ധയായി ആ
സ് തീ നിലവിളി .
“ഇ , ഇവെര ആരും തി ി ി .”ശിവന് ശാ മായി പറ ു. നദിയില്
ഒഴുകിനട ിരു മുതലയുെട ശവശരീര ിനുേനര് ് അയാള് ചൂ ി ാണി .
ഒരുകൂ ം കാ കള് ആ ശവ ിനുേമല് ലം പിടി ിരു ു. അവ ത ില്
മുതലയുെട ആ രാവയവ ള് ുേവ ി കടു േപാരാ ിേലര്െ ിരു ു.
“ആേരാ ഇവെള ആ മുതലയില് നി ് ര െ ടു ിയതാണ്.”
“അത് ആരായാലും അയാള് അ രയ് ് തുഴ ുേപായി ് പേഭാ.” ആ
പുഴേയാടടു ഭാഗ ് പതി ുകിട ിരു കാ ാടുകള് ചൂ ി ാ ിെ ാ ്
പടനായകന് പറ ു.
“ഒരു നാഗെന ിന് സ ം ജീവന് പണയംെവ ് ഈ സ് തീെയ
ര ി ണം?”ശിവന് േചാദി .
പര് േതശ രനും അ ാര ില് അതിശയം പൂ ു. ഇതുവെര അവര് േനരി
ര ദാഹികളായ നാഗ ാരില്നി ും തീര് ും വ ത സ്തമായ
അനുഭവമായിരു ു ഇത്.
“ പേഭാ,” ശിവെനയും പര് േതശ രെനയും മാറിമാറിേനാ ിെ ാ ് ആ
പടനായകന് പറ ു “ഈ സ് തീ സുര ിതയാെണ ് കാണു ു. ഒരുപേ ,
ന ള് ഇവിെട ഇ െന നില് ു ത് അ ത സുര ിതമായി എനി ു
േതാ ു ി . നി ള െട സ തേ ാെട ഞാനീ സ് തീകെള അവരുെട
ഗാമ ിെല ി േശഷം േകാ ദ ാര ില്െവ ് യാ താസംഘേ ാെടാ ം
േചരാം.”
“അ െനയാകെ .” പര് േതശ രന് പറ ു. “ആവശ െമ ില് നാല്
ൈസനികെര ഒ ം കൂ ിേ ാള ക.”
ഈ സംഭവ ളില് അദ്ഭുതംെകാ ് ശിവനും പര് േതശ രനും തിരിെക
നട ു.

സ കഴി ിരു ു. ശിവനും ബൃഹസ്പതിയും ന ിയും വീരഭ ദനും ഒരു


തീ ു ിനു ചു ം ഇരി ുകയായിരു ു. സതി ആയുര്വതിേയാടും
കൃതികേയാടുെമാ ് വി ശമേക ിന്െറ ഇടനാഴിയില് ഇരി ു ത് ശിവന്
ക ു. ഗൗരവതരമായ സംഭാഷണ ില് ഏര്െ ിരി ുകയായിരു ു അവര്.
സുര ാ കമീകരണ ള് വിലയിരു ിെ ാ ും ൈസനികരുെട സൗകര ള്
പരിേശാധി െകാ ും പര് േതശ രന് ൈസനികര് ിടയിലൂെട
നട ു ു ായിരു ു.
“ശിവന്, ഇതാ സാധനം ത ാര്.” ചി ം നീലകണ്ഠനു ൈകമാറിെ ാ ്
വീരഭ ദന് പറ ു.
ശിവന് ആ ചി ിന്െറ അ ം ചു ില് തിരുകി ആ ുവലി . അയാള്
പകടമായും ശാ നായി കാണെ . വി ശാ ി ആവശ മാെണ ു
മന ിലാ ിയ അയാള് കുറ കൂടി പുകെയടു േശഷം അത് ച ാതി ്
മട ിെ ാടു ു. വീരഭ ദന് അത് ബൃഹസ്പതി ും ന ി ുംേനെര
നീ ിെയ ിലും അവരത് നിരസി . സതിെയ ഇട ിെട ഒളിക ി േനാ ിയിരു
ശിവന്െറ േമലായിരു ു ബൃഹസ്പതിയുെട േനാ ം. അേ ഹം പു ിരിേയാെട
തലയാ ി.
“എേ ?” ബൃഹസ്പതിയുെട അര് സൂചനേയാെടയു പു ിരി
ക േ ാള് ശിവന് േചാദി .
“ച ാതി, നിന്െറ േമാഹം എനി ു മന ിലായി.” ബൃഹസ്പതി മ ി .
“പേ , അത് വളെര ബു ിമു ഒ ാണ്. ഏതാ ് അസാ ം.”
“വളെര വിലപിടി താകുേ ാള് അത ത അനായാസമാകാന് വഴിയി ,
അ െനയെ ?”
ബൃഹസ്പതി പു ിരി െകാ ് ശിവന്െറ ൈക ട ില് കളിയായി
അടി .
തന്െറ ച ാതി ് േവ െത ാെണ ് വീരഭ ദനറിയാമായിരു ു.
നൃ വും സംഗീതവും. അത് അയാള െട മേനാനിലെയ െമ െ ടു ിയിരു ു.
“ഈ നശി നാ ില് ആള കള് പാ പാടുകയും നൃ ംെച കയും
പതിവിെ ുേ ാ?”
“പതുെ റ വീരഭ ദാ.” ന ി ഒരു കീഴ്ജീവന ാരേനാെട േപാെല
പറ ു. “ഒ ാമതായി, ഇെതാരു നശി നാട . േലാക ിെല ഏ വും
മഹ ായ രാജ മാണിത്.”
കളിയായി െതാഴുതുപിടി െകാ ് വീരഭ ദന് മാ േപ ി ു േപാെല
ആംഗ ംകാ ി.
“ര ാമതായി” ന ി തുടര് ു. “സാഹചര ിനനുസരി മാ തേമ ഞ ള്
നൃ ം െച കയു . േഹാളി േപാലു ഉ വ ള്േ ാ
െപാതുപരിപാടികള്േ ാ മാ തം.”
“യാെതാരു കാരണവുമി ാെത നൃ ം െച േ ാഴാണ് ഏ വുമധികം
സേ ാഷം ലഭി ു ത് േസനാപേത.” വീരഭ ദന് പറ ു.
“അത് ഞാന് സ തി ു ു.” ശിവന് പറ ു.
ന ി തല് ണം നി ബ്ദനായി.
യാെതാരു മു റിയി മി ാെത, വീരഭ ദന് അയാള െട നാ ില്
പചാര ിലു നാടന് പാ കളിെലാ ് പാടാന് തുട ി. ശിവന് ഏ വും
ഇഷ്ടെ പാ കളിെലാ ായിരു ു അത് എ തിനാല് ശിവന്
പു ിരി െകാ ിരു ു. പാ തുടരെവ വീരഭ ദന് െമെ എഴുേ ് നൃ ം
െച ാന് തുട ി. തുടര് ് ശിവനും അയാള്െ ാ ം േചര് ു. ക ാവിന്െറ
ലഹരിയും നൃ വും േചര് ് ശിവന്െറ മേനാനിലെയ മാ ിമറി .
ആദ ം അ ം നടു േ ാെടയും പിെ അ ം ഉ ാസേ ാെടയുമാണ്
ബൃഹസ്പതി ശിവെന േനാ ിയത്. അവരുെട നൃ ിന് ഒരു ചി യു തായി
ബൃഹസ്പതി ശ ി . ആറു ചുവടുകള് െവ െകാ ു ഇടവി വ
ആവര് ി െകാ ു താള കമ ിലു നൃ ം. ശിവന് ന ിേയയും
ബൃഹസ്പതിേയയും ൈക പിടി ് വലി ് എഴുേ ി . ആദ ം ഒ ു മടിെ ിലും
അവരും പതുെ ആ നൃ ില് പ ുേചര് ു. എ ാല് നിമിഷ ള് കം,
നൃ ംെച ാന് അനിഷ്ടം പകടി ി ബൃഹസ്പതിയും നൃ ം െച ാന് തുട ി.
ആ സംഘം തീ ു ിനു ചു ം ഒരു വൃ ം െമന ് െചാടിേയാെട
ഉ ില് പാ പാടി നൃ ം െവ .
ശിവന് െപാടു െന ആ വലയ ില് നി ും സതിയുെട േനര് ് ഓടിെ ു
“വ ് എേ ാെടാ ം നൃ ം െച ്.”
അ ര ുേപായ സതി നിേഷധാര് ില് തലയാ ി.
“വരൂ! ഞാനും നിന്െറ ഗുരുജിയും േനാ ിനില്േ നിന ു നൃ ം
െച ാെമ ില് ഇവിെട എ ുെകാ ത് െചയ്തുകൂടാ?”
“അത് വി ാന ിനുേവ ിയായിരു ു.” സതി പറ ു.
“അതിന്? എ ാവരും അറിവിനുേവ ി മാ തമാേണാ നൃ ം െച ത്?”
“അ െന ഞാന് പറ ി .”
“ശരി. എ ില് നിന്െറ ഇഷ്ടം നിന്െറ വഴി.” വിഹ ലനായ മ ില് ശിവന്
ആംഗ ം കാ ി. “ആയുര്വതി, വാ.”
അ ര ുേപായ ആയുര്വതി ് എ െന
പതികരി ണെമ റിയി ായിരു ു. എ ുെച ണെമ ് തീരുമാനി ാന്
കഴിയു തിനുമുന്േപ ശിവന് അവള െട ൈകപിടി ് ആ വലയ ിേല ് അവെള
വലി ടു ി . വീരഭ ദന് കൃതികെയ വശീകരി . ആ സംഘം േകാലാഹലപൂര് ം
നൃ ം െച കയും ഉറെ പാ പാടുകയും െചയ്തുെകാ ് സ തേവ
ശാ മായിരു ആ രാ തിെയ ശബ്ദമുഖരിതമാ ി. സതി േദഷ േ ാെട
എഴുേ ് ശിവെന ഒ ു േനാ ിെ ാ ് ആ വി ശമവസതിയുെട അകേ ്
ഓടിേ ായി. ഇടനാഴിയില് സതിയുെട അസാ ി ം ശ ി േതാെട ശിവന്െറ
േ ാഭം വര് ി .
നാശം!
അവന് നൃ ിേല ുതെ മട ി. േവദനയുെടയും ആന ിന്െറയും
മി ശിതമായി ഴി ിരു ു അവന്െറ മന ്. അവന് ഒരി ല്കൂടി ആ
വരാ യ് ുേനെര തിരി ുേനാ ി. അവിെട ആരുമി ായിരു ു.
ആരാണാ തിര ീല ു പി ില്?
വീരഭ ദന് ശിവെന അടു ചുവടുെവ ുവാന് പിടി വലി . ഒരി ല് ൂടി
ആ വരാ യിേല ് േനാ ാന് പാക ില് അവസരം കി തിന് ശിവന്
കുറ കൂടി സമയം േവ ിവ ു. ആ തീര ീലയുെട പുറകില്നി ു െകാ ്
അയാെള െ േനാ ു സതിയുെട നിഴല്ചി തം ശിവനു കാണാമായിരു ു.
അവെന മാ തം േനാ ുകയായിരു ു അവള്
െകാ ാം!
അതിശയവും ആ ാദവും ഒരുേപാെല മന നിറ േതാെട ശിവന്
മേനാഹരമായ നൃ വടുകള മായി നര് ന ിേല ് മട ിെയ ി.
അയാള് ് അവളില് മതി ാേ തു ായിരു ു.
അവിശു രുെട
അനു ഗഹാശി കള്

പതി ൂ ്

നീലകണ്ഠെന വരേവല് ു തിനായി േകാ ്ദ ാര്അതിന്െറ എ ാ


മഹത േ ാടും കൂെട അലംകൃതമായിരു ു. േകാ ു ചു മായി
ദീപാവലി ാല ് പതിവു േപാെല പ ള് ക ി ് നിര് ിയിരു ു.
സൂര ന്െറ അടയാളം പതി ചുവ ം നീലയും വര് ിലു സൂര വംശി
െകാടികള് േകാ മതിലുകളില് ഞാ ു കിട ു. ഔേദ ാഗിക പദവി പമാണം
മറികട ുെകാ ് നീലകണ്ഠെന സ ീകരി ുവാനായി പവിശ ാധിപന് (ഗവര്ണര്)
േനരി തെ നഗര ിനു പുറേ ു വ ു. േകാ ്ദ ാറിെല വേരണ വര് െ
ഒരു പാേദശിക സദ ില്െവ ് നീലകണ്ഠന് ക ുമു ി. അതിന്െറ പിേ ദിവസം
ഒരു െപാതുപരിപാടി നീലകണ്ഠനുേവ ി സംഘടി ി െ .
അറുപ ിഅ ായിരം േപര് (േകാ ്ദ ാറിെല മുഴുവന് ജനസംഖ ) ആ
ചട ിെന ി. ഒ നവധി ആള കള് വരുെമ ് മുന്കൂ ി ക ുെകാ ് എ ാ
ആള കള് ും ആവശ മായ സൗകര ള് കി ുെവ ് ഉറ വരു ു തിനായി
നഗര ിനു പുറ ാണ് പരിപാടി സംഘടി ി െ ത്.
ശിവന് നട ിയ പഭാഷണം േക േതാെട െമലൂഹയുെട വിഷമതയാര്
ദിന ള് അവസാനി ാന് േപാവുകയാെണ ് േകാ ്ദ ാറിെല നിവാസികള് ്
േബാധ മായി. ശിവന്െറ സാ ി ം ആള കളിലു ാ ിയ പഭാവം ശിവനുതെ
വലിെയാരു െവളിപാടായിരു ു. െമലൂഹയിെല ജന െള സഹായി ാന്
കഴിയാവു െത ാം െച ാെമ ് പറയുേ ാള് വളെര ശ ാപൂര് മാണ് ശിവന്
വാ ുകള പേയാഗി ത്. എ ാല് ജന ള് അതിന് അവരുേടതായ വ ാഖ ാന ള്
നല്കി.
“ശപി െ ച വംശികള് അവസാനമിതാ നശി ി െ ടാന് േപാകു ു.”
അവരിെലാരാള് പറ ു.
“ഇനി യാെതാ ിെന ുറിേ ാര് ും നമു ് വിഷമിേ തി . എ ാം
നീലകണ്ഠന് േനാ ിെ ാ ം.” ഒരു സ് തീ പറ ു.
പഭാഷണേവദിയില് സതിേയാടും ബൃഹസ്പതിേയാടുെമാ ്
ഇരി ുകകയായിരു പര് േതശ രന് െപാതുജന ള െട പതികരണം
ക േ ാള് അസ ുഷ്ടിയാണ് േതാ ിയത്. മുഖ ശാസ് ത നുേനെര
തിരി ുെകാ ് അേ ഹം പറ ു. “ന ുെട സമൂഹം അടി ാനമാ ു ത്
നിയമവാഴ്ചയാണ്. ഒരാെള അ മായി പി ുടരണെമ ് ന ള്
അനുശാസി ു ി . ന ുെട പശ്ന ള് ന ുേടതായ രീതിയില്
പരിഹരി െ ടണം. ഏെത ിലും ഒരു വ ിയുെട അദ്ഭുത പവൃ ി നെ
ര ി ുെമ ് ആരും േമാഹി ു ി . ഇ െനെയാരു അ വിശ ാസം
അര്ഹി ുവാന് ത വ ം ഇയാള് എ ാണ് െചയ്തി ത്?”
പര് േതശ രെന വലിയ ബഹുമാനമു ായിരു തിനാല് എളിമേയാെടയാണ്
ബൃഹസ്പതി സംസാരി ത്. “പര് േതശ രന്, ശിവെനാരു ന വ ിയാെണ ്
എനി ു േതാ ു ു. എേ ാ െച ാനു സവിേശഷമായ താ ര ം
അയാള് ുെ ് ഞാന് വിചാരി ു ു. ന ഉേ ശ ള് ഒരു ന
പവൃ ിയിേല ു ചവി പടിയെ ുേ ാ?”
പര് േതശ രന് അതിേനാട് പൂര് മായും േയാജി ി . നീലകണ്ഠന്െറ
ഐതിഹ ില് ഒരി ലും വിശ സി ാ ആ സര് ൈസന ാധിപന് ഒരു
സ് തീയായാലും പുരുഷനായാലും പാേയാഗിക പരിശീലന ിലൂെടയും
ത ാെറടു കളിലൂെടയും മാ തേമ നിലവാരമാര് ി ുവാന് കഴിയൂ എ ും
നീലകണ്ഠമു തുെകാ ് അത് െവ ി ളികയില് െവ ് ലഭി ണെമ ിെ ു
വിശ സി ു ഒരാളായിരു ു “അെത, അത് സത മായിരി ാം. പേ ,
ഉേ ശ ള് മാ തം േപാര. അവെയ പി ുണയ് ുവാന് കഴിവുകൂടി േവണം.
ഇവിെട ന ള് പരിശീലനം ലഭി ാ ഒരാെള പീഠ ില് പതിഷ്ഠി ു ു.
അയാള് ന ുെട ര കനാെണ മ ില് പവര് ി ു ു. ചിലേ ാള്, അയാള്
നെ സര് നാശ ിേല ു നയിേ ാം. വിശ ാസ ിന്െറ
അടി ാന ിലാണ് ന ള് പവര് ി ു ത്. യു ിയുെടേയാ
നിയമ ിന്െറേയാ അനുഭവ ിന്െറേയാ അടി ാന ില !
“ബു ിമു ഒരു ഘ ം വരുേ ാള് ചിലര് ് വിശ ാസ ിന്െറ ആവശ ം
വേ ാം. യു ി എ ായ്േ ാഴും പവര് ി െകാ ണെമ ി . നമു ും
ഒരദ്ഭുത ിന്െറ ആവശ ം വേ ാം.”
“താ ള് അദ്ഭുതെ ുറി സംസാരി ു ുേവാ? ഒരു ശാസ് ത ന്?”
“നമു ് ശാസ് തീയമായ അദ്ഭുത ള ം ഉ ാേയ ാം പര് േതശ രന്.”
ബൃഹസ്പതി പു ിരി .
ശിവന് ആ പഭാഷണേവദിയില്നി ് താേഴ ിറ ു തിന്െറ ദൃശ ം
പര് േതശ രന്െറ ശ യാകര്ഷി . അയാള് താേഴ ിറ ിയേ ാള് അയാള െട
ൈകയില് ഒ ുെതാടാനായി ആള കള് തി ി ൂടി. ന ിയുെടയും
വീരഭ ദന്െറയും േനതൃത ില് നിരവധി ൈസനികര് അവെര
പിടി മാ ു ായിരു ു. അവരില് ഒരു അ നുമു ായിരു ു. ആ
ബഹള ില് അയാള് ് പരു ് പ െമ ് േതാ ി.
“ന ി, ആ മനുഷ െന കട ിവിടു” ശിവന് പറ ു.
അേ ാള് മെ ാരാള് ഒ െവ “ഞാന് അയാള െട മകനാണ്. അയാള് ു
വഴികാ വാന് ഞാന് ഒ ം േവണം.”
“അയാെളയും കട ിവിടു.” ശിവന് പറ ു.
മകന് കട ുവ ് പിതാവിന്െറ ൈക പിടി . മകന്െറ ൈക
സഹായമി ാ തുമൂലം അസ നായിരു ആ അ ന് പരിചയമു ഒരു
സ്പര്ശം അറി േ ാള് ഹൃദ മായി പു ിരി . അയാെള ശിവന്െറ
അടുേ ് നയി . അേ ാള് അയാള െട മകന് പറ ു “അ ാ, നീലകണ്ഠന്
ഇേ ാള് അ യുെട േനെര മു ിലു ്. അേ ഹ ിന്െറ സാ ി ം അേ ്
അനുഭവി ാന് കഴിയു ുേ ാ?”
അ ന്െറ ക ില്നി ും സേ ാഷാ ശു ള് ഒഴുകിയിറ ി.
കൂടുതെലാ ുമാേലാചി ാെത ശിവന്െറ പാദ ള് സ്പര്ശി ുവാന് അയാള്
കു ി . െപെ ് നടു ിേ ായ മകന് പിതാവിെന പുറേകാ വലി .
“അ ാ!” മകന് ശകാരി .
മകന്െറ പരുഷമായ െപരുമാ ം ക ് ശിവന് അ ര ുേപായി. അതുവെര
അയാള് സംസാരി ിരു സ്േനഹമസൃണമായ രീതി ു കടകവിരു മായിരു ു
അത്. “എ ു ായി?”
“ മി ണം പേഭാ.” മകന് മായാചനം നട ി. അ ന് അ െന
െച ാന് ഉേ ശി ിരു ി . താ ള െട സവിധ ിെല ിയേ ാള് അ ന് സ യം
മറ ുേപായി.”
“ മി ണം സ ാമീ,” കൂടുതല് ശ മായി ക ീെരാഴു ിെ ാ ്അ ന്
പറ ു.
“എ ിന്?” ശിവന് േചാദി .
“ പേഭാ, ഇേ ഹം ഒരു വികര്മനാണ്.” മകന് പറ ു. “ഇരുപതുവര്ഷം
മു ാണ് േരാഗം മൂലം അ ന്െറ കാഴ്ച നഷ്ടെ ത്. അേ ഹം അ െയ
െതാടാന് പാടി ായിരു ു.”
ശിവന്െറ െതാ ടു ് നി ിരു സതി ഈ സംഭാഷണം മുഴുവന് േക ിരു ു.
ആ അ േനാട് അവള് ് സഹതാപം േതാ ി. സ ം സ്പര്ശംേപാലും
അശു മായി ക ി െ ടു തിന്െറ ദാരുണ േവദന അവള് റിയാം. പേ ,
അയാള് െച ാന് ശമി കാര ം നിയമവിരു മായിരു ു.
“ഞാന് േഖദി ു ു പേഭാ.” അ നായ ആ മനുഷ ന് തുടര് ു “പേ ,
എേ ാടു അ യുെട േ ാഭം മൂലം അ ് ഞ ള െട രാജ െ
ര ി ാതിരി രുത്. പരമാ ാവ് സൃഷ്ടി മഹ ായ രാജ മാണിത്.
ച വംശികള െട ദുഷ്ടതയില് നി ും അ ് ഈ രാജ െ ര ി ണം.
ഞ െള ര ിേ ണേമ പേഭാ.”
പ ാ ാപം മൂലം ൈകകള് കൂ ി നി ുെകാ ് അയാള്
കര ുെകാ ിരു ു. അ നായ ആ മനുഷ ന്െറ അ ക േ ാള്
ശിവന്െറ മന ് ഇളകിേ ായി.
തേ ാട് അനീതി കാ രാജ െ എ ി ം അയാള് സ്േനഹി ു ു.
എ ുെകാ ്? തേ ാട് അനീതിയാണ് കാണി ു െത ് അയാള്
ചി ി ു ി എ താണ് ഏ വും കഷ്ടകരമായ കാര ം.
താന് കാണു ത് വിധി ദയവുകാണി ാ ഒരു മനുഷ െനയാെണ ്
ആേലാചി േ ാള് ശിവന്െറ ക നിറ ു.
ഞാനീ അസംബ ം അവസാനി ി ും.
ശിവന് മുേ ാ നീ ി കു ി . നീലകണ്ഠന് വികര്മനായ തന്െറ
പിതാവിന്െറ കാല്െതാ ് വ ി ു തുക ആ മകന് അ ാളി േപായി. ഒരു
നിമിഷേനരേ ് താന് നടു ടലില് െപ േപാെയ ് അ നു േതാ ി.
നീലകണ്ഠന് എ ാണ് െചയ്തെത ു മന ിലായേതാെട നടു ംമൂലം
അയാള െട ൈകകള് വായ്െപാ ി ിടി ാനായി ഉയര് ു.
ശിവന് എഴുേ ് ആ അ ന്െറ േനെര മു ില് െ നി ു. “എെ
അനു ഗഹി ൂ പേഭാ, അ െയേ ാലുെ ാരു മാതൃരാജ സ്േനഹിയുെട
ൈകയില്നി ു ശ ി എനി ു േവണം.”
ആഅ ന് ഇടിെവേ തുേപാെല നി ു. അ ര മൂലം അയാള െട ക ീര്
വ ിേ ായി. അയാള് താെഴ വീഴാതിരി ാനായി ഒരടികൂടി മുേ ാ െവ ് ശിവന്
അയാെള താ ി ിടി ുവാന് ശമി . “വിജയീ ഭവ” എ ു പറയുവാനു
കരു ് കെ ുവാന് അയാള് ്എ െനേയാ സാധി .
ശിവന് അയാെള മു നാ ിയേ ാള് മകന് പിതാവിന്െറ അന മ
ശരീരം പിടി . നീലകണ്ഠന്െറ പവൃ ിയില് ആള കെള ാം അ ം വി ിരു ു.
ഒരു വികര്മെന െതാടു തിന്െറ ഗുരുതരാവ മറ ാെമ ിലും, നീലകണ്ഠന്
അയാള െട അനു ഗഹം വാ ി താണ് അതിശയകരം. ശിവന്
തിരി ുേനാ ിയേ ാള് ക ത് ുഭിതനായ പര് േതശ രന്െറ മുഖമാണ്.
ശിവന് നിയമം ലംഘി ിരി ു ു. െപാതുജനമ ില്െവ ് നിര്ല ം
ധി രി ിരി ു ു. അയാള െട െതാ ടു ായി സതി നി ായിരു ു.
അവള െട മുഖവും ക കള ം െപരുമാ വും നിര് ികാരമായിരു ു.
എ ായിരി ും അവള് ആേലാചി െകാ ിരി ു ത്?

ശിവന് ഒ യ് ാെണ ു ക േ ാള് ബൃഹസ്പതിയും സതിയും അയാള െട


മുറിയിേല ് കട ുെച ു. തനി ് ഏ വും ഇഷ്ടെ ര ുേപെര ക േ ാള്
ശിവന്െറ മുഖ ുവിടര് പു ിരി സതിയുെട വര് മാനം േക േ ാള്
മാ ുേപായി. “താ ള് ഒരു ശു ീകരണ ിനു വിേധയനാകണം.”
അവള െട മുഖ ുേനാ ി നി ാരമായി അയാള് പറ ു “ഇ .”
“ഇെ േ ാ? ഇ എ തുെകാ ് താ ള് എ ാണുേ ശി ു ത്?”
“ഇ എ ുതെ . നഹിന്, നേ ാ.”
അവസാനെ ര ുവാ ുകള് കാശ്മീരിയിലും േകാ ്ദ ാര ഭാഷയിലും ഇ
എ തിനു സമാനമായ വാ ുകളായിരു ു.
“ശിവന്.” സംയമനം പാലി െകാ ് തെ ബൃഹസ്പതി പറ ു “ഇത്
ചിരി ത വാനു വിഷയമ . ഞാന് സതി പറ തിേനാട് േയാജി ു ു.
താ ള െട സുര ിതത െ ുറി ് പവിശ ാധിപനും ആശ ാകുലനാണ്.
അേ ഹം ഒരു പ ിതെര ഏര് ാട് െചയ്തി ്. ഞ ള് സംസാരി ുേ ാള്
അേ ഹം പുറ ു കാ ുനി ്. ഉടന്തെ ആ ചട ് പൂര് ിയാ ുക.”
“പേ , അതുേവെ ് ഞാന് പറ ിേ ?”
“ശിവന്.” തന്െറ സ തസി മായ ശബ്ദ ിേല ു മട ിെ ാ ് സതി
പറ ു “നി േളാെടനി ് ബഹുമാനമു ്. നി ള െട ധീരതേയാടും നി ള െട
ബു ിശ ിേയാടും നി ള െട സര് േശഷിേയാടും. പേ നി ള് നിയമ ിന്
അതീതന . നി ള് ഒരു വികര്മെന െതാ ിരി ു ു. നി ള് ശു ീകരണ ിനു
വിേധയനാകണം. അതാണ് നിയമം.”
“ആ പാവം അ െന ഞാന് െതാ ത് നിയമവിരു മാെണ ാണ് നിയമം
പറയു െത ില് ആ നിയമം െത ാണ്!”
ശിവന്െറ സമീപനം ക േ ാള് അ ാളി ിന്െറ വ ാപ്തിയില് സതി
നി ബ്ദയായി.
“ശിവന്, ഞാന് പറയു ത് േകള് ൂ.” ബൃഹസ്പതി വാദി . “ശു ീകരണം
െച ാതിരി ു ത് നി ള് ് േദാഷം െച ം. നി ള െട ല ം വലിയ
കാര ളാണ്. ഭാരത ിന്െറ ഭാവി ് താ ള് പധാനെ ഘടകമാണ്.
ദുര് ാശിമൂലം സ യം അപകട ില്െച ു ചാടരുത്.”
“ഇത് ദുര് ാശിയ . സത സ മായി ഒരു കാര ം പറയൂ, രാജ ം വളെരയധികം
പീഡി ി ുകയും പാര്ശ വല് രി ുകയും ഭഷ്ട് ക ി ുകയും െചയ്തി ം ആ
രാജ െ ഇേ ാഴും തീ വമായി സ്േനഹി ു ഒരു അവിശു െന ഞാന്
െതാ െവ ില് അെത െന എെ േമാശമായി ബാധി ും?”
“ശിവന്, അയാെളാരു ന മനുഷ നായിരി ാം. പേ , മുന്ജ ിെല
പാപ ള് നി െള മലിനമാ ിയി ാകാം.”ബൃഹസ്പതി പറ ു.
“എ ിലത് എെ മലിനമാ െ ! ആ മനുഷ ന്െറ ചുമലിെല ഭാരം
കുറയുകയാെണ ില് എനി ് അനു ഗഹി െ തായി േതാ ും.”
“ശിവന്, താ ള് എ ാണീ പറയു ത്?” സതി േചാദി . “മെ ാരാള െട
പാപ ിന്െറ ശി താ െള ിന് േപറു ു?”
“ഒ ാമതായി മുന്ജ ിെല പാപ ള െട േപരിലാണ് അയാള്
ശി ി െ െത ് ഞാന് വിശ സി ു ി . വളെര വ മായ ഒരു സാധാരണ
േരാഗമാണയാെള ബാധി ി ത്. മ വര് അനുഭവി ു ഇ രം
പാപഭാര ള് ചുമ ുവാന് ഞാന് ത ാറാണ്. അതുെകാ ്
മ വര്െ ാണ് കുഴ ം?”
“താ ള െട കാര ില് ഞ ള് ് ഉല് ണ്ഠയു ്. അതുതെ
അതിനു കാരണം.” ബൃഹസ്പതി പറ ു.
“പറയൂ സതി.” ശിവന് പറ ു. “ഇ രം അസംബ ളില്
വിശ ാസമിെ ു പറ.”
“ഇത് അസംബ മ .”
“േനാ ്, നിന ുേവ ി ഞാന് േപാരാടണെമ ് നീ ആ ഗഹി ു ിേ ?
നി ള െട സമൂഹെ ഗസി ി ഈ അനീതി ഇ ാതാ ുക!”
“ഇതാേണാ താ ള േ ശി ു ത്? ഞാന് അതു െച ണെമേ ാ?”
ുഭിതയായിെ ാ ് സതി േചാദി .
“അ ” ശിവന് ഉടന്തെ പതിവചി . “യഥാര് ില് അെത. ഇതും
നിെ ുറി കാര മാണ്. വികര്മെര ുറി ം അവര് േനരിടു
അനീതിെയ ുറി മാണത്. ഭഷ്ട് ക ി െ ഒരു ജീവിത ില്നി ും അവെര
ര ി ുവാന് ഞാനാ ഗഹി ു ു.”
“എനി ് താ ള െട സംര ണം ആവശ മി ! എെ
ര െ ടു ാനാവി ” മുറിയില്നി ും േ ാഭേ ാെട
പുറേ ിറ ു തിനുമുന്പ് സതി അ ഹസി .
േ ാഭേ ാെട മട ു അവെള ശിവന് ഉ ഗമായി േനാ ി. “ഈ
െപ ിെന ് കുഴ മാണ് പ ിയി ത്?”
“അവള് പറയു ത് ശരിയാണ് ശിവന്.” ബൃഹസ്പതി ഉപേദശി .
“അവിേട ു േപാകരുത്.”
“ഈ വികര്മ കാര ില് താ ള് അവേളാട് േയാജി ു ുേവാ?
ഹൃദയ ില്നി ് മറുപടി പറയൂ ബൃഹസ്പതി. ഇത് അനീതിയാെണ ് അേ ്
േതാ ു ിേ ?”
“ഞാന് അതിെന ുറി സംസാരി െകാ ിരു ത്. സതിെയ ുറി ാണ്
ഞാന് സംസാരി െകാ ിരു ത്.”
ബൃഹസ്പതിെയ ധി രി ു മ ില് ശിവന് അേ ഹെ രൂ മായി
േനാ ി. അവന്െറ മന ിലും ശരീര ിലും ആ ാവിലും ഉ സകലതും അവന്
സതിെയ അനുഗമി ണെമ ് നിര്േ ശി . അവളി ാ അവന്െറ ജീവിതം
അര് ശൂന മാണ്. അവളി ാെത അവന്െറ ആ ാവിന്െറ നിലനി ്
അപൂര് മാണ്.
“അേ ാ േപാകരുത് സുഹൃേ .” ബൃഹസ്പതി ആവര് ി .
േകാ ്ദ ാര് എ നദീതീരനഗര ില്നി ് ഒരു രാജകീയ
അല ാരനൗകയിലാണ് ആ സംഘം പുറെ ത്. ഒരു രാജകീയ യാന ിനുേവ
േമാടിേയാെട മു ിലും പി ിലുമായി ര ുവലിയ േതാണികള് അക ടി
േസവി ിരു ു. െമലൂഹന് സുര ാസംവിധാന ിന്െറ മാതൃകയായിരു ു അത്.
ഏത് അ കമികേളയും ആശയ ുഴ ിലാ ുവാനായിരു ു അത്.
രാജകുടുംബം ഏതു േതാണിയിലാണ് യാ ത െച െത ്
പുറ ുനി ു വര് ് മന ിലാ ുവാന് സാധി ുകയി ായിരു ു.
രാജകുടുംബം യാ തെചയ്തിരു ത് ര ാമെ േതാണിയിലായിരു ു.
വലിയേതാണികള് മൂ ിലും പടയാളികളായിരു ു. രാജകീയ യാന ിന്െറ
ഇരുവശ ുമായി െചറിയ, ദുതഗതിയില് പായു അ ് േതാണികള്
ആ കമണമു ായാല് േനരിടു തിനായി അക ടി േസവി ിരു ു.
“വര്ഷകാലം അ ത സജീവമെ ില് യാ ത െച വാന് ഏ വും ന ത്
നദീമാര് മാണ്, പേഭാ.” ആയുര്വതി പറ ു. “ പധാന നഗര െള
ബ െ ടു ു ന പാതകള െ ിലും േവഗതയുെടയും
സുര ിതത ിന്െറയും കാര ില് ജലഗതാഗത ിെനാ ം എ ാന്
അവയ് ു സാധി ി .”
വളെര സൗമ തേയാെട ശിവന് ആയുര്വതിെയ േനാ ി പു ിരി .
കൂടുതല് സംസാരി ുവാനു മേനാനിലയിലായിരു ി അവന്. േകാ ്ദ ാരില്
െവ ് ശു ീകരണ ിനു ത ാറിെ ു പറ ആ ദിവസം മുതല് സതി
ശിവനുമായി സംസാരി ി ി ായിരു ു.
പുഴേയാര ു പല നഗര ളിലും ആ രാജകീയ നൗക
അടു ുകയു ായി. കാര െള ാം ആവര് ന വിരസ ളായിരു ു.
നീലകണ്ഠന് എ ിേ രു ഓേരാ നഗരവും അതിന്െറ സമൃ ി പകടമാ ി.
െമലൂഹാെയ സംബ ി ിടേ ാളം അ രം പതികരണം തീര് ും
അസ ാഭാവികമായിരു ു. പേ , ഇ െനെയാരു നീലകണ്ഠന് എ ാദിവസവും
അവിെട േമ ുനട ിരു ി േ ാ.
“എ ുെകാ ്?” തന്െറ അസ മായ ഹൃദയ ിന്െറ അശാ ിയുെട
ഭാഗമായി നിരവധി ദിവസം സംസാരി ാതിരു േശഷം ഒരു ദിവസം ശിവന്
ബൃഹസ്പതിേയാടു േചാദി .
“എ ,് ഏത്?”
“ഞാന് എ ാണ് സംസാരി ു െത ് നി ള് റിയാമേ ാ.”
പേകാപിതനായി ക കള് ഇറു ിെ ാ ് ശിവന് േചാദി .
“ഒരു വികര്മയാകാനു അര്ഹതയു വളാണ് താെന ് അവള് ശരി ും
വിശ സി ു ു.” ബൃഹസ്പതി പു ിരിേയാെട പറ ു.
“എ ുെകാ ്?”
“ഒരുപേ അവള് വികര്മയായി തീര് തിന്െറ രീതി കാരണമായിരി ാം.”
“അെത െനയാണ് സംഭവി ത്?”
“അവള െട മുന്പെ വിവാഹം നട ു സമയ ്.”
“എ ?് സതിയുെട വിവാഹം കഴി ി െ േ ാ?”
“ഉ ്. ഏകേദശം െതാ റ് വര്ഷ ള് ുമുന്പ്. രാജ െ ഏ വും
കുലീനകുടുംബ ിേല ാണ് അവെള വിവാഹം െചയ്തു െകാടു ിരു ത്. ഒരു
രാഷ് ടീയ വിവാഹം. ച ന് ധ ജ് എ ായിരു ു അവള െട ഭര് ാവിന്െറ േപര്.
ഗര്ഭിണിയായേ ാള് പസവി ുവാനായി അവള് മയ്കയിേല ുേപായി.
വര്ഷകാലമായിരു ു അത്. നിര്ഭാഗ വശാല് ആ കു ് ചാപി യായിേ ായി.”
“ൈദവേമ!” സതി അനുഭവി ി ാവാന് സാധ തയു
േവദനെയ ുറിേ ാര് ് ശിവന് പറ ു.
“പേ , കാര ള് അതിലും േമാശമായിരു ു. അേ ദിവസം തെ
അവള െട സുഖ പസവ ിനുേവ ി നര് ദാനദിയില് പാര് ി ുവാന് േപായ
ഭര് ാവ് അപകടവശാല് മു ിമരി . ആ ശപി െ ദിവസം അവള െട
ജീവിതം തകര് ുേപായി.”
ശിവന് ബൃഹസ്പതിെയ തുറി േനാ ി. പതികരി ാന് കഴിയാ വിധം
സ്തബ്ധനായിേ ായിരു ു അയാള്.
“അവെളാരു വിധവയായി ീര് ു. അ ുമുതല് അവെളാരു
വികര്മയായി ീര് ു.”
“പേ , ഭര് ാവിന്െറ മരണം എ െന അവള െട കുഴ മാകും?” ശിവന്
തര് ി . “അത് വളെര അപഹാസ മായ വാദമാണ്.”
“ഭര് ാവ് മരി േപായതുെകാ അവെള വികര്മയായി പഖ ാപി ത്.
ചാപി ു ജ ം നല്കിയതുെകാ ാണ്.”
“പേ അതിനു കാരണം എ ുമാകാം. ചിലേ ാള്
പാേദശികൈവദ ാര് ു െത പ ിയതാകാം.”
“െമലൂഹയില് അ െന സംഭവി ാറി ശിവന്.” ബൃഹസ്പതി ശാ നായി
പറ ു. “ഒരു ചാപി ു ജ ം നല്കു താണ് ഒരു സ് തീ
വികര്മയായി ീരു ഏ വും നികൃഷ്ടമായ രീതി. ഒരു നാഗന്കു ിന് ജ ം
നല്കു ത് അതിലും നികൃഷ്ടമായ ഒ ാെണ ിലും ഭാഗ വശാല് അതു ായി .
അതാണ് സംഭവി ിരു െത ില് അവെള സമൂഹ ില്നി ് ഭഷ്ട് ക ി ്
പുറ ാ ുമായിരു ു.”
“ഇതിനു മാ ം വരണം. വികര്മ എ ആശയം തെ നീതിയു മ .”
ബൃഹസ്പതി തന്െറ സുഹൃ ിെന ഉല് ടമായി േനാ ി. “താ ള് ്
വികര്മെയ ര ി ാന് സാധിേ ാം. പേ , ര ി െ ടുവാന്
ആ ഗഹി ാ ഒരു സ് തീെയ താ ള് എ െന ര ി ും? താനീ ശി
അര്ഹി ു ുെ ് അവള് ശരി ും വിശ സി ു ു.”
“എ ുെകാ ്? ചാപി യ് ് ജ ംെകാടു ു ആദ െ െമലൂഹന്
മാതാവ അവെള ് എനി ു തീര് യു ്. അവള് ുമുന്പും ഇ രം
സംഭവ ള് ഉ ായിരി ും. അവള് ് േശഷം ഇനി എ തേയാ തവണ ഇത്
സംഭവി ും.”
“പേ , ഒരു ചാപി യ് ് ജ ം നല്കു ആദ െ രാജമാതാവാണവള്.
അവള െട ഈ വിധി ച കവര് ിെയ സംബ ി ിടേ ാളം അ ര ിനു ഒരു
േ സാത ാണ്. അത് അേ ഹ ിന്െറ ൈപതൃക ിനു േനര് ്
േചാദ ള യര് ു ു.”
“അെത െന അേ ഹ ിന്െറ പാര ര െ െവ വിളി ും? സതി
അേ ഹ ിന് ജനി പു തിയ േ ാ. അവള ം മയ്കയില്നി ുവ വളായിരി ും.
ശരിയേ ?”
“അ , സുഹൃേ . ഇരുനൂ ിയ ത് വര്ഷം മുന്പ് അഭിജാതകുടുംബ ള െട
കാര ില് ആ നിയമ ിന് അയവു വരു ിയിരു ു. പത മായും ‘േദശീയ
താ ര ം’ മുന്നിര് ി ‘കുലീനകുടുംബ ള്’ ് സ ം കു ു െള
േപാ വാനു അനുമതി നല്കെ . െതാ റ് ശതമാന ിലധികം വരു
ബാ ണരുെടയും തിയരുെടയും ൈവശ രുെടയും വിഭാഗ ിെല
തിരെ ടു െ വിഭാഗ ില്െപ വരും സവിേശഷമായ
പവൃ ികളിേലര്െ ിരി ു വരും അ രം മാ ിന് അനുകൂലമായി ഹിതം
േരഖെ ടു ണം. വളെര അപൂര് മായി മാ തേമ അ രം ഏകപ ീയ
സ ര്ഭ ള് ഉ ാകാറു . ഇത് അ െനയു ഒ ായിരു ു.
ഒെരാ വ ിമാ തമാണ് ഇതിെന എതിര് ത്.”
“ആര്?”
“പര് േതശ രന്െറ മു നായ സത ധ ജന്. ഈ നിയമം
അംഗീകരി െ തുമുതല് ത ള െടകുടുംബ ില് കു ികള്
ജനിേ തിെ ് ആ അഭിജാത കുടുംബം നി യി . ഈ ദിവസം വെര
പര് േതശ രന് ആ പതി െയ ആദരി േപാ ി ്.”
“ജ നിയമ ളില് മാ ം വരു ാെമ ില്” ശിവന് േചാദി “വികര്മ
നിയമ ില് എ ുെകാ ് മാ ം വരു ി ൂടാ?”
“ഈ നിയമം അഭിജാത കുടുംബ െള വ ാെത ബാധി ി ി എ ുതെ
കാരണം. അതാണ് ആ പരു ന് യാഥാര് ം.”
“പേ , ഇെത ാം ശീരാമേദവന്െറ നിര്േ ശ ള് ് പൂര് മായും
എതിരേ ?”
“ ശീരാമേദവന്െറ സി ാ ള് വികര്മ എ ആശയം ശരിയാെണ ു
പറയു ു. അതിെന േചാദ ം െച ാന് താ ള് ആ ഗഹി ു ിേ ?”
ശിവന് ബൃഹസ്പതിെയ നി ബ്ദമായി േനാ ിയേശഷം നദിയിേല ു
േനാ ി.
“ ശീരാമേദവന്െറ നിയമ െള േചാദ ം െച തില് യാെതാരു െത മി
സുഹൃേ .” ബൃഹസ്പതി പറ ു. “കൂടുതല് യു ിയു മായ കാര ള്
അേ ഹം അംഗീകരി ിരു ു. ഈ നിയമം മാ വാന് താ ള്
കാരണമായി ാണു ഒരു വിഷയമാണിത്. ഈ നിയമം തിക ം
അനീതിയാെണ ് താ ള് കരുതു തുെകാ ാണേ ാ അത്? അേതാ സതിേയാട്
താ ള് ആകര്ഷിതനായിേ ാവുകയും ഈ നിയമം അതിന് തടസമായി
നില് ുകയും െച ുഎ കാരണ ാലാേണാ?”
“ഈ വികര്മനിയമം തിക ം അനീതിയാെണ ് ഞാന് ശരി ും
വിശ സി ു ു. ഇതിെന ുറി ് മന ിലാ ിയതുമുതേല എനി തു
േതാ ിയി ്. സതി വികര് യാെണ ് അറിയു തിനു മുന്പുതെ .”
“പേ ഈ നിയമം അനീതിയാെണ ് സതി കരുതു ി .”
“അവള് നെ ാരു സ് തീയാണ്. അവള് ഇ ിധം പരിഗണി െ േട ഒരു
സ് തീയ .”
“അവള് നെ ാരു സ് തീ മാ തമ . ഞാന് ക ഏ വും മിക സ് തീ
ആണവള്. സു രി, സത സ , വള െക ി ാ വള്, ധീര, ബു ിമതി – ഒരു
സ് തീയില് പുരുഷന് ആ ഗഹി ു സര്വഗുണ ള്. പേ , താ ള ം
െവറുെമാരു പുരുഷന േ ാ. നീലകണ്ഠനാണ് താ ള്.”
ശിവന് പുറേകാ തിരി ് നൗകയുെട ൈകവരിയില് പിടി . നൗക
നദിയിലൂെട ഒഴുകിനീ ിെ ാ ിരിെ നദീതീരെ നിബിഢവന ള് ു
േനെര അവന് േനാ ിെ ാ ിരു ു. സാ നി ി ു സായാ മാരുതന്
ശിവന്െറ നീ മുടിയിഴകെള ഇള ി.
“സുഹൃേ , ഞാന് മുന്േപ താ േളാട് പറ ി ിേ .” ബൃഹസ്പതി പറ ു
“നിര്ഭാഗ കരമായ ആ നീല കണ്ഠമു തിനാല് താ െളടു ു ഒേരാ
തീരുമാന ിനും നിരവധി ശാേഖാപശാഖകള ്. ഒരു കാര ം െച തിനുമുന്പ്
താ ള് ് നിരവധി തവണ ചി ിേ തായി വരു ു.”
രാ തി ഏെറ ൈവകിയിരു ു. രാജനൗക സി ുനദീതീരെ സത്െഗന്ഗഡ്
നഗര ില് നി ും പുറെ േതയു . നീലകണ്ഠെന കാണുേ ാഴു
സത്െഗന്ഗഡിെല ജനതയുെട വികാരം പതീ ി തുേപാെല
അനര് ളമായിരു ു. അവരുെട സംസ്കാര ിന്െറ ര കന് അവസാനം
അവിെട എ ിയിരി ു ു.
എ ാല്, ആ ര കന് തന്െറ സ കാര നരക ിലായിരു ു. ആഴ്ചകളായി
സതി ശിവനില് നി ് അകലം പാലി കഴിയുകയായിരു ു. കടു തായിരു ു
അവന്െറ േവദന. നിതാ മായിരു ു അവന്െറ ഏകാ ത.
ആ രാജ നൗകാ സ യ ിന്െറ അടു നൗകാശയം പശസ്തമായ
േമാഹന് േജാ ദാേരാ ആയിരു ു. സഹ സാബ്ദ ള് ു മുന്പ് ആ പേദശ ്
ജീവി ിരു ദാര്ശനികനും പുേരാഹിതനുമായിരു േമാഹന് എ
മഹാ ാവിന്െറ സ്മരണ ായി ാണ് സി ുനദീതീരെ ആ മഹാനഗര ിന്
േമാഹന് േജാ ദാേരാ (േമാഹന പഭുവിന്െറ പേദശം) എ േപര് ചാര് െ ത്.
േമാഹന് േജാ ദാേരായിെല ജന െള ക തിനുേശഷം േമാഹന പഭുവിന്െറ
േ തെമാ ് സ ര്ശി ാല് െകാ ാെമ ആ ഗഹം ശിവന് പകടി ി .
നഗര ിന്െറ പധാന പേദശ ുനി ് അ ം മാറിയാണ് ആ േ തം ിതി
െചയ്തിരു ത്. േമാഹന് േജാ ദാേരായുെട പവിശ ാധിപന് (ഗവര്ണര്) േനരി ്
ശിവെന കാണാെന ി. തന്െറ േനതൃത ില് വലിെയാരു േഘാഷയാ തയുെട
അക ടിേയാെട ശിവെന അവിേട ് ആനയി ാെമ ് അേ ഹം
അഭി പായെ . എ ാല് താന് ഒ യ് ് െപായ്െ ാ ാെമ ് ശിവന് നിര് ം
പിടി . ആ േ തം തെ വ ാെത ആകര്ഷി ു തായി ശിവനു േതാ ി.
തന്െറ അസ മായ മന ിന് എെ ിലും പരിഹാരം അത് നല്കുെമ ്
അയാള് ു േതാ ി.
വളെര ലളിതമായൈശലിയിലു തായിരു ു ആ േ തം. ഏതാ ്
േമാഹന പഭുവിെനേ ാെല. ആ െചറിയ െക ിടം ആ സന ാസിയുെട
ജ ലമാെണ ് വിളംബരം െചയ്തു. േ ത റ ിന്െറ നാലു ദി ിലുമു
വലിയ കവാട ളായിരു ു ആ േ ത ിന്െറ ഏ വും വലിയ സവിേശഷത.
ശിവന്െറ നിര്േ ശ പകാരം ന ിയും വീരഭ ദനും ൈസനികരും പുറ ്
കാ ുനി ു.
കഴു ിന് ആശ ാസേമകു ആവരണം െക ിയ േശഷം, ശിവന് ആ
േ ത ിന്െറ പടികള് കയറിയേ ാള് തനി ് കുേറ ാലമായി
അനുഭവെ ടാ മന ാ ി അവനനുഭവെ . പേവശനദ ാര ിലു തൂണില്
ചാരി ധ ാനനിമ നായി അവനിരു ു. െപെ ് വിചി തെമ ു പറയെ
പരിചിതമായ ഒരു ശബ്ദം ഇ െന േചാദി “സുഖം തെ യേ സുഹൃേ ?”
േമാഹന് േജാ ദാേരായിെല
സ ാസി

പതി ാല്

ശിവന് ക തുറ േ ാള് മു ില് ക ത്, മുന്പ് ബ േ ത ില് െവ


ക ുമു ിയ ബാ ണന്െറ അേത രൂപ ിലു ബാ ണെനയാണ്.
അതുേപാെലയു നീ െവ ാടിയും നീ ുെവള തലമുടിയുമാണ്
അയാള് ു ായിരു ത്. കാവി നിറ ിലു മു ും അംഗവസ് തവുമാണ്
അയാള് ധരി ിരു ത്. േശാഷി ആ മുഖ ് ശാ ിയും സ ാഗതേമാതു
പു ിരിയും കളിയാടിയിരു ു. ഈ ബാ ണന് കൂടുതല് ഉയരമു ായിരു ു;
അ ായിരു ുെവ ില് ശിവന് അേ ഹെ ബ േ ത ില്െവ ക
ബാ ണനാെണ ു െത ി രിേ െന.
“സുഖം തെ യേ മി തേമ?” താെഴ ഇരി ു തിനിടയില്
ബാ ണപ ിതന് േചാദി .
“സുഖം തെ , പ ി ്ജി.” ഭാരതൈശലിയിലു ആദരവിന്െറ പദം
ഉപേയാഗി െകാ ുതെ ശിവന് പറ ു. എ ിനാണ് അയാള്
ഇടെപടു െത ് ശിവന് മന ിലായിരു ിെ ിലും അത്
സ ാഗതാര്ഹമായിരു ു. താനീ േ ത ില് എ ിെ ത് ഈ ബാ ണെന
കാണാന് േവ ിമാ തമാെണ ുേപാലും ശിവന് േതാ ിേ ായി. “െമലൂഹയിെല
എ ാപ ിത ാരും കാഴ്ചയ് ് ഒരുേപാെലയു വരാേണാ?”
“എ ാ പ ിത ാരുമ . ഞ ള് മാ തം.”
“ഈ ‘ഞ ള്’ എ ു പറ ാല് ആെരാെ യാണ് പ ി ്ജീ”
“അടു തവണ നി ള് ഞ ളിലാെരെയ ിലും ക ുമു േ ാള് ഞ ള്
അതു പറയാം.” പ ിതര് ഗൂഢാര് േ ാെട പറ ു. അെതാരു
വാഗ്ദാനമാണ്.”
“എ ുെകാ ് ഇേ ാഴി ?”
“ഈ ഘ ില് ഞ ള െട തിരി റിയല് പധാനെ കാര മ .” പ ിതര്
പു ിരി . “എേ ാ വിഷയവുമായി ബ െ ് താ ള് അസ നാണ്
എ താണ് പധാനെ കാര ം. അതിെന ുറി സംസാരി ുവാന് താ ള് ്
ആ ഗഹമുേ ാ?”
ശിവന് െനടുതാെയാ ് നിശ സി . ഈ മനുഷ െന വിശ സി ാം. ശിവന്െറ
അ രാ ാവിെല ജ വാസന പറ ു.
“െമലൂഹ ു േവ ി ഞാന് െചേ ായ ഉദ മെ കുറി ാെണന്െറ ചി .”
“എനി റിയാം. ഉദ മം നട ാ ു തില് നീലകണ്ഠന്െറ ചുമതല ഞാന്
ത ി ളയു ി . അതിലുേമെറ അേ ഹം െച ു ്. ശിവന്െറ
കഴു ിേല ് ചൂ ി ാണി െകാ ് പ ി ്ജി തുടര് ു. “ഒരു കഷണം
പരു ിതുണി ് ഈശ രീയമായ പകാശെ മറയ് ാനാവി .”
േകാടിേ ായ പു ിരിേയാെട ശിവന് തലയുയര് ിേനാ ി. “െമലൂഹ
എനി ് അദ്ഭുതകരമായ സമൂഹമായി ാണ് അനുഭവെ ടു ത്. അതിെന
ദുഷ്ടശ ികളില്നി ് ര ി ുവാന് എനി ു കഴിയു െത ാം െച ണെമ ്
ഞാന് ആ ഗഹി ു ു.”
“പിെ ാണ് പശ്നം?”
“പൂര് തേയാടടു ു നില് ു ഈ സമൂഹ ില് ഒ ം ആശാസ മ ാ
ചില പവൃ ികള് ഞാന് കാണു ു. െമലൂഹ അഭിലഷി ു ആശയ ള് ്
കടകവിരു മാണത്.”
“ പവൃ ികള് എ ് ഉേ ശി െത ാണ്?” പ ിതര് േചാദി .
“ഉദാഹരണ ിന്, വികര്മേരാട് െപരുമാറു രീതി.”
“എ ുെകാ ാണത് അനീതിയാകു ത്?”
“വികര്മെര ് മു ദകു െ ടു ഈ മനുഷ ര് മുന്ജ ളില് പാപം
െചയ്തുെവ ് എ െന അറിയാന് സാധി ും? അതിന്െറ ഫലമാണ്
അവരിേ ാള് അനുഭവി ു യാതനകള് ു കാരണെമ ് എ െന പറയാന്
സാധി ും? അത് െവറും നിര്ഭാഗ മായിരി ാം. അെ ില് പകൃതിയുെട
ആകസ്മികമായ പവൃ ി.”
“താ ള് പറ ത് ശരിയാണ്. അ െനയാകാം. പേ , വികര്മരുെട വിധി
അവരുെട വ ിപരമായ കാര മാെണ ് താ ള് കരുതു ുേ ാ?”
“അ െനയേ ?”
“അ , അ െനയ .” പ ിതര് വിശദീകരി .
“സമൂഹെ ുറി താണ് അത്. െമലൂഹയുെട ിരതയ് ്
വികര്മവിധിയുെട സ ീകാര ത അനിവാര മാണ്.”
ശിവന് മുഖം ചുളി .
“നീലകണ്ഠാ, വിജയകരമായ ഏെതാരു സമൂഹ ിനും ആവശ മായ കാര ം
ിരതയാര് വഴ മാണ്. നമുെ ിനാണ് വഴ ം? കാരണം ഓേരാ
വ ി ും വ ത സ്തമായ സ പ്ന ള ം േശഷികള മു ്. നെ ാരു േപാരാളി ു
ജനി ു മകന് നെ ാരു ക വട ാരനാകാന് കഴിേ ും. പിതാവിന്െറ
െതാഴിലില്നി ് മാറി ി ി ുവാനും സ ം താ ര പകാരമു െതാഴില്
െതരെ ടു ുവാനും ആവശ മായ വഴ ം സമൂഹ ിനു ായിരി ണം. ഒരു
സമൂഹ ിെല വഴ ം മാ ള് അനുവദി ു ു. അതുെകാ ് ആ
സമൂഹ ിെല അംഗ ള്െ ാം സ ം ആ ാവിെന കെ ുവാനും
യഥാര് ില് ഉ േശഷിെയ വളര് ുവാനും സാധി ും. ഓേരാ വ ിയും
സ ം േശഷി േനടിെയടു ുേ ാള് സമൂഹവും അതിന്െറ യഥാര് േശഷി
തിരി റിയും.”
“ഞാന് സ തി ു ു.”
പേ , വികര്മരുെട കാര ില് ഇതിന് എ ാണ് െച ാനു ത്.
“യഥാര് േചാദ ിേല ് ഞാന് അ സമയ ിനകം വരാം. എേ ാടു
മി ണം.” പ ിതര് പറ ു. “മാ ിനു വഴ ം വിജയകരമായ
സമൂഹ ിന്െറ പധാനെ താേ ാല് ആെണ ില്, മയ്ക എ സംവിധാനം
പാേയാഗികമായി ആ വഴ ം േനടിെയടു ു തിനുേവ ി രൂപക ന
െചയ്തി താണ്. തനി ു ജ ം ത മാതാപിതാ ള െട െതാഴിെല ാെണ ്
ഒരു കു ി ും അറി ുകൂടാ. ൈനസര് ികമായ വാസന ആ കു ിെയ
ഏതുെതാഴില് െതരെ ടു ുവാന് േ പരി ി ു ുേവാ അത്
െതരെ ടു ുവാനു സ ാത ം അവനു ്.”
“ഞാന് സ തി ു ു. മയ്ക സംവിധാനം മി വാറും അദ്ഭുതകരമാംവിധം
നീതിയു മാണ്. തന്െറ ജീവിതംെകാ ് താന് െച കാര ള െട
ഗുണ ള് ും േദാഷ ള് ും അവനവെന മാ തേമ കു െ ടു ാനാകൂ.
മ ാെരയും കു െ ടു ാനാകി . പേ , ഇത് വഴ െ ുറി
കാര മാണ്. എ ാല് ിരതെയ ുറി ് എ ാണ് പറയാനു ത്?”
“ ിരത ഒരാള് ് എ ും െതരെ ടു ുവാനു സ ാത ം നല്കു ു,
സുഹൃേ . അതിജീവനം ദിനം പതി ഒരു ഭീഷണിയ ാ സമൂഹ ില്മാ തേമ
ആള കള് ് അവരുെട സ പ്ന െള പി ുടരുവാന് സാധി ൂ. സുര ിതത വും
ിരതയുമി ാ ഒരു സമൂഹ ില് ബു ിജീവികേളാ പതിഭകേളാ
വ ാപാരികേളാ കലാകാര ാേരാ ഉ ാവുകയി . മനുഷ ന് എ ായ്േ ാഴും
േപാരാ ിലും പലായനചി യിലുമായിരി ും. മൃഗ ിേന ാള് െമ മ ാ
അവ . ആശയ ള് രൂപെ ടുവാനും സ പ്ന െള പി ുടരുവാനുമു
സൗകര ം എവിെട? സമൂഹ ള് രൂപെ ടു തിനുമുന്പ് അതായിരു ു
മനുഷ ന്െറ അവ . സംസ്കാരം വളെര ബലഹീനമാണ്. ഒ ുര ്
ദശാബ്ദകാലെ കലാപം മതി മനുഷ വംശെ ുറി മറ ുവാനും
മൃഗ ളായി മാറുവാനും. ന ുെട അടി ാന പകൃതി ് അതിേവഗം മാ ം
വരാം. നിയമ ള ം സംഹിതകള ം മര ാദകള ം സത സ തയുമു സേചതന
ജീവികളാണ് ന ള് എ കാര ം നമു ് എള ില് മറ ാന് കഴിയും.”
“എനി ു മന ിലാവു ു ്. എന്െറ രാജ െ േഗാ തവര് ള്
മൃഗ േള ാള് െമ െമാ ുമ . അവര് ു കൂടുതല് െമ െ രീതിയില്
ജീവി ുവാന് േപാലും താ ര മി .”
“കൂടുതല് ന ായി ജീവി ുവാന് സാധി ുെമ ്
അവര് റി ുകൂടായിരു ു, നീലകണ്ഠന്. അതാണ് തുടര് യായ ഈ
മ ര ിന്െറ ശാപം. ഒരു മനുഷ ജീവിയായി ീരു തിന്െറ മേനാഹരമായ
വിേശഷ െള വിസ്മരി ുവാന് ഇത് ന െള േ പരി ി ു ു. അതുെകാ ാണ്
സമൂഹം ിരതയു തായിരി ണം എ ു പറയു ത്. അ െനയാെണ ില്
അതിജീവന ിനു േവ ിയു യു ള് ഒഴിവാ ുവാന് കഴിേ ും.”
“ശരി. പേ , എ ുെകാ ാണ് ആള കള് അവരുെട േശഷി
ആര് ി ുവാന് അനുവദി ുേ ാള് അ ിരത ഉ ാവു ത്? യഥാര് ില്
അത് ആള കെള സ ുഷ്ടരാേ താണ്. അേതാെട സമൂഹ ിന് കൂടുതല്
ിരത നല്കുകയും െച ം.”
“സത ം. പേ , അത് ഭാഗികമായി മാ തം. ജീവിതം ന നിലയിേല ്
മാറുേ ാള് ആള കള് കൂടുതല് സ ുഷ്ടരാകും. എ ാല് മാ ള്
അലേ ാലമായി ീരു ര ് സാഹചര ള ്. ഒ ാമേ ത് മ വര്
അടിേ ്പി ു മാ ള് ആള കള് ് മന ിലാ ാന് കഴിയാ സാഹചര ം.
മരണഭയം േപാെല ഇത് ആള കെള വ ാെത ഭയെ ടു ു ു. മാ ള്
അതിേവഗം സംഭവി ുേ ാള് അവരതിെന െചറു ു ു.”
“അെത മ വര് അടിേ ്പി ു മാ ള് സ ീകരി ുക
ബു ിമു ാണ്.”
“ ദുതഗതിയിലു മാ ം അ ിരതയു ാ ും. ശീരാമേദവന്െറ
ജീവിതരീതിയുെട അടി ാനമായിരു ു അത്. ഒരു സമൂഹ ില് സാവധാനം
മാ ള് വരു ു തിന് സഹായി ു നിയമ ള ്. സമൂഹെ ിരമായി
നില് ുവാനും അതനുവദി ു ു. അേതസമയം അ ാ ിെല പൗര ാെര
അവരുെട സ പ്ന ള് പി ുടരുവാനും അതനുവദി ു ു. ശീരാമേദവന്
ിരതയ് ും വഴ ിനുമിടയില് അനുേയാജ മായ സമതുലിതാവ
സൃഷ്ടി .”
“താ ള് സൂചി ി ര ാമെ സാഹചര ം…?”
“ജീവിതം െമ െ ടു ു തിനായി ആള കള് ് സമൂഹ ില് മാ ം
വരു ാന് കഴിയാ ഒരവ യു ാകും. അവരുെട നിയ ണ ിനതീതമായ
കാരണ ള് െകാ ാകാം അത് സംഭവി ു ത്. അതാണ് ഞാന് പറ
ര ാമെ അവ . ഒരു സമര് നായ േപാരാളി ് േരാഗംമൂലം ൈകയും
ക ം ത ിലു പാരസ്പര േശഷി നഷ്ടെ ടു ു എ ു കരുതുക.
അയാളിേ ാഴും ഒരു േപാരാളിയാെണ ിലും അയാള െട സാമര് ം
നഷ്ടെ ിരി ു ു. തനി ു േനെര അനീതിയുെട ൈകകള്
നീ ുവരികയാെണ ് അയാള് ് േതാ ാം. അയാള് അതിന്െറ േപരില്
അസ നാകും. തന്െറ ചികി കേനയും ഈ സമൂഹെ െ യും അയാള്
കു െ ടു ാനിടയു ്. ഇ െന അസംതൃപ്തരായ നിരവധിയാള കള് ഈ
സമൂഹ ിന് ഭീഷണിയാേയ ാം.”
ശിവന് മുഖം േകാ ി. അവനാ യു ി അത ഇഷ്ടമായി .
വര്ഷ ള് ുമുന്പ് തന്െറ അ ാവന് മുേ ാ െവ സമാധാന നിര്േ ശം
എ ുെകാ ാണ് പ കതികള് ത ിയെത ് ശിവന് ഓര് വ ു. പ കതികള െട
പഴയ േരാഗാതുരനായ നായകന് തന്െറ കഴിവും പശസ്തിയും
നിലനിര് ാനായി . ഗുണ ാെര അനായാസം േതാ ി ുവാന്
േശഷിയു ായിരു അയാളായിരു ു ആ സമാധാന നിര്േ ശ ള് ്
വിഘാതമായത്.
“അവരുെട സംേയാജിതമായ േരാഷം നെ അസ തയിേല ും
അ കമ ിേല ും നയിേ ാം.” പ ി ് പറ ു. “ ശീരാമേദവന് അത്
മന ിലാ ിയിരു ു. അ െനയാണ് വികര്മ എ സി ാ ം തെ
ഉടെലടു ത്. ഒരാള് ് ജ നായു ദുേര ാഗ ള് മുന്ജ ിെല പാപ ള്
മൂലമാണ് സംഭവി ു െത ് േബാധ െ ടു ിയാല് അത് സ ം
വിധിയാെണ ു കരുതി അയാളതിന് വിേധയനായിെ ാ ം. അേതാെട
സമൂഹേ ാടു അയാള െട േരാഷം ശമി ുകയും െച ം.”
“പേ , വികര്മ ിന്െറ േപരില് ഒരാെള ഭഷ്ടനാ ു കാര ില് ഞാന്
വിേയാജി ു ു. അത് െക ിനിര് ിയ േരാഷം വര് ി ി ുവാേന
ഉതകുകയു .”
“പേ , അവര് ഭഷ്ടരാ െ ടു ി . അവരുെട ജീവിതെ ലവ് ഭരണകൂടം
സൗജന മായി നല്കുകയാണ്. കുടുംബാംഗ ള മായി അവര് ് ബ ം
നിലനിര് ാം. അവരുേടതായ േമഖലകളില് മികവു െതളിയി ുവാനു
അവസരവും അവര് ു ലഭി ും. ആ ര ുേവ ി പടെപാരുതാനു
അവകാശവും അവര് ു ്. എ ാല് മ വെര സ ാധീനി ുവാനു
അവസരം അവര് ു ലഭി ുകയി . ആയിരം വര്ഷമായി ഈ സംവിധാനം
പവര് ി െകാ ിരി ു ു. ശീരാമേദവന് അേ ഹ ിന്െറ സാ മാജ ം
സൃഷ്ടി ു തിനുമുന്പ് ഭാരത ില് കലാപ ളം ലഹളകള ം എത
സാര് തികമായിരു ുെവ ് താ ള് റിയാേമാ? ഈ കലാപ േളാ
വി വ േളാ കൂടുതല് െമ െ ജീവിതൈശലി ഉ ാ ാന് േവ
ദീര്ഘദര്ശിത മു ായിരു ആള കള് നട ിയിരു ത . ജീവിത ിലു ായ
നിര്ഭാഗ ള് മൂലം നിരാശ ബാധി ആള കളാണ് അതിന് േനതൃത ം നല്കിയത്.
വികര്മരുേടതുേപാലു അവ േനരി ിരു ആള കള്.
അലേ ാലമു ാ ാന ാെത ഈ കലാപ ള്െകാ ് സമൂഹ ിന് യാെതാരു
ഗുണവുമു ായി . തുടര് ് ഒരു ചി ൈകവരുേ ാേഴ ും ദശാബ്ദ ള്
പാഴായി ഴി ിരു ു.
“ജീവിത ില് നിരാശപൂ ഏവരും സ ം വിധി ു വിേധയമായി
വികര്മരായിരി ണെമ ാേണാ താ ള് പറയു ത്?” ശിവന് േചാദി .
“സമൂഹ ിന്െറ വിശാലതാ ര ിനുേവ ി.”
ശിവന് അ ാളി േപായി. താന് േകള് ു െത ാെണ ് അവന്
വിശ സി ുവാന് കഴി ി . ആ വാദ േളാട് അവന് കടു അനിഷ്ടം
േതാ ി. “എനി ് ദുഃഖമു ്. പേ , ഈ സംവിധാനം പൂര് മായും
നീതിരഹിതമാണ്. െമലൂഹയിെല ഇരുപതിെലാരു ഭാഗം വരു ആള കള്
വികര്മരാണ ാണ് ഞാന് േക ി ത്. ഇ തയധികം ആള കെള ഭഷ്ടരായി
നിലനിര് ുവാനാേണാ നി ള് ഉേ ശി ു ത്? ഈ സംവിധാനം മാേറ തു ്.”
“താ ള് തിനു മാ ം വരു ാന് സാധി ും. താ ള് നീലകണ്ഠനാണ്.
പേ , ഒരു കാര ം ഓര് ുക ഒരു സംവിധാനവും പൂര് മ . രാമന്െറ കാല ്
മ ര എെ ാരു സ് തീയുെട പവൃ ിമൂലം ദശല ണ ിന് ആള കള െട
ജീവനാശം സംഭവി . ശാരീരികമായ ൈവകൃത ള് ആ സ് തീെയ പീഡി ി .
വിധി അവെര രാജ ം ഭരി ിരു ശ യായ രാ ിേയയും രാജ െ
ജന േളയും സ ാധീനി ു വിധ ിലു ഒരു പദവിയിെല ി . അ െന
വിധിയാല് മലിനമാ െ ആ സ് തീയുെട പവൃ ികള് അത്
പി ുടര് വെരെയ ാം നശി ി . ഈ സ് തീെയ ഒരു വികര്മയായി പഖ ാപി ്
മാ ിനിര് ിയിരു ുെവ ില് അത് ജന ള്െ ാവര് ും ഗുണം
െച മായിരു ിേ ? അതിെനാ ും എള ില് ഉ രം കി കയി . അ െന
പറ ാല് അത് ശരിയാെയ ും വരാം. നിരവധി വികര്മര് ഉെ ില് അത്
സമൂഹെ പാര്ശ വല് രണ ിേല ു നയി ുകയും അലേ ാല ിേല ്
ത ിയിടുകയും െച ം. ഈ പശ്ന ിന് എന്െറ പ ല് പരിഹാരമുേ ാ? ഇ .
ഒരുപേ താ ള് തിെനാരു പരിഹാരം കെ ാന് കഴിേ ും.”
ശിവന് മുഖം തിരി . വികര്മസംവിധാനം അനീതിയാെണ ുതെ ശിവന്
ഉ ിന്െറയു ില് വിശ സി .
“േഹ, നീലകണ്ഠന്, എ ാ വികര്മരുെട കാര ിലും അേ ് ഉല് ണ്ഠ
േതാ ു ുേവാ? അേതാ ഒെരാ ആളിന്െറ കാര ില് മാ തമാേണാ ഉല് ണ്ഠ?”

ഈ സ ാമി അവിെട എെ ടു ുകയാ?” ന ി േചാദി . “അേ ഹം ഒരുപാട്


സമയം എടു ു ു.”
“എനി റി ുകൂടാ.” വീരഭ ദന് പറ ു. “എെ ിലും ഒരു കാര ം
െച ണെമ ് ശിവന് പറയുകയാെണ ില് അത് അനുസരി ുക മാ തേമ
എനി ു െച ാനു .”
“എ ുെകാ ാണ് സ ാമിെയ താന് േപരു വിളി ു ത്?”
“അത് അേ ഹ ിന്െറ േപര് ആയതുെകാ ്!”
ആ ലളിതമായ ഉ രം േക േ ാള് ന ി പു ിരി . പിെ അയാള് ആ
േ ത ിനു േനെര േനാ ി.
“പറയൂ പടനായകാ,” വീരഭ ദന് ന ിയുെട അടുേ ു െച ുെകാ ്
േചാദി “കൃതികെയ ആര്െ ിലും പറ ് െവ ിരി ുകയാേണാ?”
“പറ ുവ ിരി ുകയാേണാ എേ ാ?”
“ഞാന് ഉേ ശി ത്” വീരഭ ദന് തുടര് ു “അവള് പരിധി റ ാേണാ?”
“പരിധി റേമാ?”
“ഞാന് ഉേ ശി െത ാെണ ് താ ള് ് മന ിലായി ാണും.”
ചുവ ുതുടു ുെകാ ് വീരഭ ദന് പറ ു.
“അവള് വിധവയാണ്.” ന ി പറ ു “പതിന ു വര്ഷം മുന്പ് അവള െട
ഭര് ാവ് മരി േപായി.”
“ഓ! അത് കഷ്ടമായിേ ായി!”
“അെത കഷ്ടമായിേ ായി.” വീരഭ ദെന േനാ ി പു ിരി െകാ ് ന ി
പറ ു. “പേ , താ ള െട േചാദ ിനു ഉ രം പറയുകയാെണ ില്
അവെള അ െന ആര് ും പറ ുവ ിെ ാ ുമി .

“േദവീ ഞാെനാരു കാര ം പറേ ാെ ?” കൃതിക േചാദി .


അതിഥിമുറിയുെട ജനലിനടു ുനി ും സതി കൃതികെയ തിരി ുേനാ ി.
അദ്ഭുതം െകാ ് അവള െട െന ിചുളി ിരു ു. “മന ിലു ത്
തുറ ുപറയു തില് നി ും ഞാന് നിെ എേ ാെഴ ിലും വില ിയി േ ാ?
ഒരു യഥാര് സൂര വംശി എേ ാഴും അവള െട മന ിലു ത് തുറ ുപറയും.”
“ശരി” കൃതിക പറ ു “ചിലേ ാെഴ ിലും ആ നിയ ണം
നഷ്ടെ ടു ത് അ ത േമാശം കാര െമാ ുമ .”
സതി കൂടുതല് ശ മായി െന ിചുളി .
ൈധര ം േചാര് ുേപാവു തിനുമുന്പ് കൃതിക തനി ു പറയാനു െത ാം
പറ ു തീര് ു.
“അേ ഹം നീലകണ്ഠനാെണ കാര ം മറ ുകളയൂ, േദവീ. ഒരു പുരുഷെന
നിലയില് ഞാന് ക ഏ വും മിക സൃഷ്ടിയാണ് അേ ഹെമ ് എനി ു
േതാ ു ു. ബു ിശാലിയും ധീരനും രസികനും ദയാലുവും ആയ അേ ഹം ഭവതി
നട ുേപാകു ഭൂമിെയ ആരാധി ു ു. അത ത േമാശെ കാര മാേണാ?”
സതി കൃതികെയ രൂ മായി േനാ ി. കൃതികപറ കാര ള് അവെള
വിഷമി ി ിരു ു.
കൃതിക തുടര് ു “ഒരുേവള, ഒരുേവളെയേ പറയാനാവൂ, ച ള്
ലംഘി ു ത് നെ ആ ാദ ിേല ു നയിേ ാം.”
“ഞാെനാരു സൂര വംശിയാണ്.” ശബ്ദം താഴ് ിെ ാ ് സതിപറ ു.
“ച ള് അനുസരി മാ തമാണ് ഞാന് ജീവി ു ത്. പിെ എനിെ വിെട
നി ് ആ ാദം ലഭി ും? ഇതിെന ുറി ് ഇനിെയാരി ലും നീ എേ ാടു
പറയാന് പാടി .”

“ഉ ്. ഒരു പേത ക വികര് ി ഉ ്.” ശിവന് സ തി . “പേ , വികര്മം


നീതി രഹിതമാെണ ് അതുെകാെ ാ ുമ ഞാന് കരുതു ത്.”
“എനി തറിയാം.” പ ി ്ജി പറ ു. “പേ , ഒരു വ ിയുമായി
താ ള് ു ബ മാണ് താ െള വിഷമി ി ു കാര െമ ും എനി റിയാം.
അവെള ലഭി ു തിനായി ആ നിയമം മാ തിെന ന ായീകരി ുവാന്
താ ള് ു കഴിയുെമ ിലും, താ ള് ആ നിയമം മാ കാര ം അവളറിയാന്
പാടിെ ും കരുതു ു. കാരണം, അത് അറിയാനിടയായാല് സതി ഒരി ലും
താ ള െട അടു ് വരികയി .”
“താ ള്െ െന അവള െട േപരറിയാം?” ശിവന് സ്തബ്ധനായിെ ാ ്
േചാദി .
“സുഹൃേ ഇ െന നിരവധി കാര ള് ഞ ള് റിയാം.”
“അവളിെ ില് എന്െറ ജീവിതം പൂര് മായും അര് രഹിതമായി ീരും.”
“എനി റിയാം.” പ ിതര് മ ഹസി . “ഒരുപേ , എനി ് താ െള
സഹായി ാന് കഴിേ ാം.”
ശിവന് െന ിചുളി . അ പതീ ിതമായിരു ു അത്.
“അവള് പണയം തിരി നല്കണെമ ് താ ള് ആ ഗഹി ു ു. താ ള് ്
അവെള മന ിലാ ുവാന്േപാലും കഴിയു ിെ ില് അവള്െ െന അതിനു
സാധി ും?”
“എനി ് അവെള മന ിലാ ുവാന് കഴിയുെമ ് തെ യാണ് ഞാന്
കരുതു ത്. ഞാനവെള പണയി ു ു.”
“അെത താ ള് അവെള പണയി ു ു. പേ , താ ള് അവെള
മന ിലാ ു ി . അവള് എ ാണ് ആ ഗഹി ു െത ് താ ള് ്
മന ിലാവു ി .”
ശിവന് ഒ ും മി ാതിരു ു. പ ിതര് പറ ത് ശരിയാെണ ്
അവനറിയാം. സതിെയ പതി അവന് വലിയ ആശയ ുഴ ം അനു ഭവെ .
“മേനാവ ാപാരവിനിമയ ിന്െറ സി ാ ള െട സഹായേ ാെട
പ ിതര് തുടര് ു. “അവള് എ ാണാ ഗഹി ു െത ് താ ള് ്
ഊഹി റിയാന് കഴിേ ും.”
“എ ?് ” അ ാളി േപായ ശിവന് േചാദി .
“അതാണ് സമൂഹ ിന്െറ ഇഴകള് നിര് ി ു ത്.”
“ മി ണം, സതിയുമായി ഇതിന് എ ാണ് ബ ം?”
“കുറ േനരം എെ സംസാരി ാന് അനുവദി ുക.” പ ിതര് പറ ു.
“താ ള് ധരി ിരി ു ഈ വസ് തം നിര് ി ിരി ു ത് ഇഴകള് േചര് ്
െനയ്തി ാണ് എ റിയാമേ ാ.”
“അെത.” ശിവന് പതിവചി .
“അതുേപാെല മനുഷ ര് ത ിലു ഇടപാടുകള ം സ ഭാവവ ാപാരവും
ഇഴേചരുേ ാഴാണ് സമൂഹവും അതിന്െറ സംസ്കാരവും രൂപെ ടു ത്. ഒരു
വ ിയുെട കാര ിലാവുേ ാള് ഈ ഘടക ള് േചര് ാണ് അയാള െട
സ ഭാവം രൂപെ ടു ു ത്.”
ശിവന് തലകുലു ി.
“തുണിയുെട കരു റിയണെമ ില്, നമു ാ തുണി െനയ്െതടു
നൂലിന്െറ ഗുണം പരിേശാധിേ തായി വരും. ഒരു വ ിയുെട സ ഭാവം
മന ിലാ ണെമ ില് വ ികള മായു അയാള െട െപരുമാ ം
വിലയിരുേ ിവരും.”
“ശരിയാണ്.” പ ിതരുെട വാ ുകള് സാവധാനം
മന ിേല ാവാഹി െകാ ് ശിവന് പറ ു. “പേ , ഈ
മേനാവ ാപാര ള്…”
“ഞാന് വിശദീകരി ാം.” പ ിതര് ഇടെപ “ര ു വ ികള് ത ിലു
െപരുമാ വിനിമയമാണ് മേനാവ ാപാരം. ശൂ ദനായ കര്ഷകന് ൈവശ ന് തന്െറ
ധാന ള് പണ ിനുേവ ി വില് ു വ ാപാരമാകാം, അത്. തനി ു നല്കു
അധികാര ിനു പകരമായി തിയന് സമൂഹ ിനു നല്കു സംര ണവും
ആകാം അത്.”
അത് അംഗീകരി ു മ ില് ശിവന് തലകുലു ി. “െകാടു ല്
വാ ലുകളാണ് ഈ ഇടപാടുകള്.”
“വളെര ശരി. ഈ യു ിയുെട അടി ാന ില് ഒരു വ ിയുെട
പ ല്നി ും താ ള് ് എെ ിലും ലഭി ണെമ ് ആ ഗഹമുെ ില്
അയാള് ആ ഗഹി ു എെ ിലും താ ള് അയാള് ു നല്േക തായി വരും.”
“അ െനയാെണ ില്, സതി എ ാ ഗഹി ു ുെവ ാണ് താ ള്
കരുതു ത്?” ശിവന് േചാദി .
“സതി ു േവ െത ാെണ ് കെ ാന് ശമി ുക. അവള് ്
എ ുേവണെമ ാണ് താ ള് കരുതു ത്?”
“എനി റിയി . അവള് വലിയ ആശയ ുഴ മാണു ാ ു ത്.”
“ഇ . അവള് ആശയ ുഴ െമാ ുമു ാ ു ി . അതിെനാരു രീതിയു ്.
ആേലാചി േനാ ൂ. ചരി ത ിെല ഏ വും മികവു വികര്മയായിരി ും
അവള്. പതികരി ാനു കരു ് അവള് ു ്. ഒരു േപാരാ ില്നി ും
പിേ ാ േപാവാ വളാണവള്. എ ാല് അവള് വികര്മനിയമ േളാട്
പതികരി ുകേയാ േപാരാടുകേയാ െച ി . അേതസമയം മ
വികര്മെരേ ാെല ജീവിത ിന്െറ അ ാതമായ പി ാ ുറ ളിേല ്
ഒതു ിേ ാവു ുമി , അവള്. നിയമ ളം ആ കള െമ ാം
അനുസരി ു േതാെടാ ം തെ അതിെന ുറി പരാതി പറയാേനാ
ആവലാതിെകാ ാേനാ നിലവിളി ുവാേനാ അവള് ഒരുെ ടു ി . ജീവിതം
അനീതിപൂര് മാണ് അവേളാടു െപരുമാറു െത ിലും അ േ ാെടയാണ്
അവള് ജീവി ു ത്. എ ുെകാ ാണത്?”
“കാരണം, അവള് അഭിമാനമു സ് തീയാണ്.”
“അവള് അ െനയാെണ കാര ില് യാെതാരു സംശയവുമി . പേ
അത അതിനു കാരണം. ഒരു കാര ം ഓര് ുക, ഒരു വിനിമയ ഇടപാടില്
ന ള് ഒരു സാധനം അേ ാ െകാടു ു ത് ഇേ ാ ് എെ ിലും തിരിെക
കി ണെമ വിശ ാസ ിലാണ്. നീതി രഹിതമായ ഒരു നിയമം അവള്
സ ീകരി ു ത് മ ാര് ും അതിെന ുറി ് കു േബാധം േതാ ാ
വിധ ിലാണ്. അതിലുമ റം അവസരം ലഭി ുേ ാെഴ ാം തനി ു
കഴിയുംവിധം സമൂഹ ിന് ന െച വാനാണ് അവള് ശമി ു ത്.
തനി ു െത ാം ഒരു സമൂഹ ിന് നല്കു വള് തിരി ് എ ാണ്
പതീ ി ു ു ാവുകെയ ് താ ള് ് ധാരണയുേ ാ?”
“ആദരവ്.” ശിവന് പതിവചി .
“അതുതെ .” പ ിതന്െറ മുഖം മ ഹാസംെകാ ു പകാശി .
“അ െനയു ഒരു വ ിെയ സംര ി ുവാന് ശമി ുേ ാള് താ ള്
െച െത ാെണ ് മന ിലാവു ുേ ാ?”
“അവെള അനാദരി ു ു.”
“അതുതെ ! സംര ണം ആവശ മു ഒരാള് ് സംര ണം
നല്കുകെയ കാര ം താ ളിേല ് അസ ാഭാവികമായും കട ു വരു ഒ ാണ്.
പേ , സതിയുെട കാര ില് താ ള് അതില് നിയ ണം പാലി ണം. അവെള
ആദരി ുക. അേ ാള് അവള് ് പതിേരാധി ാനാകാ വിധം താ േളാട്
ആകര്ഷണം േതാ ും. അവെള സ്േനഹി ു വരില് നി ് അവള് ് പലതും
ലഭി ും. എ ാല് അവള് ഏെറ ആ ഗഹി ു ഒരു വസ്തു അവള് ്
ലഭി ുകയി – ആദരവ്!”
കൃത താപൂര് ം ശിവന് പ ിതെന േനാ ി മ ഹസി . അവന്
തനി ുേവ ഉ രം കെ ി ഴി ിരു ു.
ആദരവ്

ര ാഴ്ച കഴി േ ാള് നീലകണ്ഠന്െറ യാ താസംഘം സി ുനദിയും


പ ിമസമു ദവും സംഗമി ു കരാചാപ എ നഗര ില് എ ിേ ര് ു.
െവ ി ിള ു ആ നഗരം അതിന്െറ അടി റയുെട അതിരുകള് േഭദി ്
വളര് ു തുട ിയിരു ു. ദ ിതിയ എ റിയെ ിരു ര ാമെ ത ്
അന്പതുവര്ഷ ള് ു മുന്പ് ഒ ാമെ ത ിേന ാള് മേനാഹരമായി
നിര് ി തായിരു ു. ഈ ദ ിതിയ എ ല ാണ് കരാചാപയിെല ഉ ത
വര് ം താമസി ിരു ത്. അവിടെ പവിശ ാധികാരി ജൂേലശ ര്
ഹസ കായനായ ഒരു ൈവശ നായിരു ു. നീലകണ്ഠെന ുറി ് േക ിരു
അയാള് നഗര ിന് പുറ ുവ ് നീലകണ്ഠെന സ ീകരി ു പുതിയ രീതി
അനുവര് ി .
ഒരുല ം ജന ള് പാര് ിരു കരാചാപ വ ാപാരേക മായ ഒരു
അതിര് ിനഗരമായിരു ു. അതുെകാ ് ദ ന്െറ പിതാവായിരു
ബ നായക മഹാരാജാവ് ഏകേദശം നൂറുവര്ഷം മുന്േപ ഒരു ൈവശ െന
അവിടെ പവിശ ാധികാരിയായി നിയമി ുവാനു ദീര്ഘദര്ശിത ം
പകടമാ ി. ജൂേലശ ര് തന്െറ അസാധാരണമായ ഭരണൈനപുണ ിലൂെട
നഗരെ അതിന്െറ സുവര് തയിെല ി . നഗരചരി ത ിെല ഏ വും
ബു ിശാലിയും കര് േശഷിയു വനുമായ പവിശ ാധികാരിയായാണ് ജൂേലശ ര്
അറിയെ ിരു ത്. സാ മാജ ിന്െറ കിഴ ു ഭാഗ ു േലാതല് നഗരെ
നിഷ് പഭമാ ിെ ാ ് കരാചാപ െമലൂഹയിെല ഏ വും പമുഖ
വാണിജ നഗരമായി മാറി. െമെസാെപാേ മിയ ാരും ഈജിപ്തുകാരും
അട മു വിേദശികള് ് ഈ നഗര ില് പേവശി ാനു
സ ാത മു ായിരു ുെവ ിലും അതിന റേ ് കട ുവാന്
ച കവര് ിയുെട േരഖാമൂലമു അനുമതിയി ാെത സാധി ുകയി ായിരു ു.
നീലകണ്ഠന് കരാചാപയിെല ിയ ആദ ദിവസം തെ ജൂേലശ ര്
അേ ഹെ കടല്തീരേ ു വിേനാദയാ തയില് അക ടി േസവി . ശിവന്
മുന്െപാരി ലും കടല് ക ി ി ായിരു ു. അന മായ ആ ജല ര ് ക േ ാള്
ശിവന് അദ്ഭുതെ േപായി. അയാള് മണി ൂറുകേളാളം ആ കടല്തീര ു
െചലവി . ജൂേലശ ര് അഭിമാനപൂര് ം ആ തുറമുഖേ ാടനുബ ി ക ല്
നിര് ാണ ശാലയില് നിര് ി ിരു വിവിധ തര ിലു
യാനപാ ത െള ുറി ് വിശദീകരി െകാ ിരു ു. െമേസാെ ാേ മിയന്
വ ാപാരികള് ആ തുറമുഖെ ി ുെമ ് പതീ ി ിരു ചില സാധന ള്
പരിേശാധി േനാ ു തിനായി ബൃഹസ്പതിയും അവിെട എ ിയിരു ു.
ശിവനുേവ ി ഒരു ിയ വിരു ില് ജൂേലശ ര് ഒരു പഖ ാപനം നട ി.
നീലകണ്ഠെന ആദരി ുവാനായി താന് വലിെയാരു യ ം
സംഘടി ി ു ുെ ും വരുണേദവന്െറയും അശ ിനികുമാര ാരുെടയും
ആഭിമുഖ ിലായിരി ും അത് നട ുകെയ ും ആയിരു ു ആ പഖ ാപനം.
െമലൂഹയില്നി ് െമെസാെ ാേ മിയയിേല ും അതിന റേ ുമു
ജലഗതാഗതമാര് ം കെ ിയ ഇതിഹാസതുല രായ ഇര
സേഹാദര ാരായിരു ു അശ ിനി കുമാര ാര്. അവര് രൂപക ന െചയ്ത സമു ദ
ഭൂപട ള ം നിര്േ ശ ള ം അവര് പറ കഥകള ം ആ സമു ദനഗര ിെല
ജന ള് ു പേചാദനവും അറിവിന്െറ േ സാത മായിരു ു.
വിരു ിനുേശഷം ശിവന് സതിയും കൃതികയും താമസി ിരു
അറയിെല ി.
സതി തേ ാട് വളെര ഔപചാരികമായാണ് െപരുമാറു െത ്
മന ിലാ ി ഴി ശിവന് വളെര ശ ാപൂര് മാണ് അവേളാട്
ഇടെപ ിരു ത്. “നീ നാളെ യ ം കാണാന് വരു ു ാകുേമാ എ ാണ്
ഞാന് ആേലാചി െകാ ിരു ത്?” ശിവന് േചാദി .
“നീലകണ്ഠന് ഞാന് േഖദി ു ു.” സതി ഉപചാരപൂര് ം പറ ു. “എനി ാ
ചട ില് സ ിഹിതയാകുവാന് സാധിെ ു വരി . അ രം യ ളില്
പെ ടു ുവാന് എനി ് അനുവാദമി .”
തേ ാെടാ ം അവിെട സ ിഹിതയായാല് അവെള ആരും േചാദ ം
െച കയിെ ് പറയാന് ഒരു ിയതായിരു ു നീലകണ്ഠന്. പേ , അതു
േവെ ് അവനു േതാ ി. “അെ ില് നമു ് നാെള അ ം നൃ ം
പരിശീലി ാേലാ? ഏ വും അവസാനം ന െളാ ി ് നട ിയ നൃ
പരിശീലനെ ുറി ് എനി ് ഓര് േപാലുമി .”
“അത് െകാ ാം. കുേറ ാലമായി നി ള െട നൃ പാഠ ള് എനി ്
ലഭി ി ്.” സതി പറ ു.
അസ ുഷ്ടിേയാെട ശിവന് സതിെയ േനാ ി തലയാ ി. അവരുെട
ബ ിലു ായ മരവി ് അവെന അസ നാ ി. യാ ത പറ ് അവന്
പുറെ ടാെനാരു ി.
കൃതിക സതിെയ േനാ ി. അറിയാെത അവള് തല കുലു ി.
അ ിപരീ

പതിന ്

േരാമ ു ായ ിനക ് ചുരു ുകൂടി, മൂര് യു പാറ കളില്


ചവി ാെത, െപാടി പിടി , ആടുകള് േപാകാറു വഴിയിലൂെട, ആ ബാലന് കുതി
പാ ു. ഈര് ം നിറ കന കാട് ആ പാതയിേല ് ഭീഷണമാംവിധം
അതി കമി കയറിയിരു ു. ആ ഇടു ിയ പാതയുെട ഇരുവശ ുമായി നിര ു
നി ിരു മര ള് റം കാണുക ദുഷ്കരമായിരു ു. ഓ ം പതുെ യായാല്
തന്െറ േമല് ചാടി വീഴുവാനായി നിരവധി വികൃതസത ള് ആ കന
കാടിനു ില് പതു ിയിരു െ ് അവന് ഉറ ായിരു ു. അവന്െറ
ഗാമ ിെല ിേ രുവാന് ഇനിയും മണി ൂറുകള് േവ ിവരും. സൂര ന്
ദുതഗതിയില് മലനിരകള് ു പുറകില് അസ്തമി ുവാന് േപാവുകയായിരു ു.
ആ സത ള് ിഷ്ടം ഇരു ാണ്. അ യും മു ിയുെമ ാം പറയു ത് അവന്
േക ി ായിരു ു. മുതിര് വെര സത ള് ശല െ ടു ാ തിനാല്
അവരാെര ിലും തേ ാെടാ മു ായിരുെ ിെല ് അവന് ആ ഗഹി േപായി.
വിചി തമായ തര ിലു ശ ാേസാ ാസശബ്ദം േക േ ാള് അവന്െറ
ഹൃദയം ഒരു മിടി വി കള ു. പുറകില്നി ് ഒരാ കമണം പതീ ി െകാ ്
തല് ണം അവന് വാള രി ിടി . കാ ിനകെ ഭയ ര ാെര ുറി ് അവന്െറ
കൂ കാര് പല കഥകള ം േക ിരു ു. ഭീരു ള് ഒരി ലും മു ില് നി ്
ആ കമി ാറി .
ആ ശബ്ദം എവിെടനി ാെണ റിയാന് അവന് ഒരുനിമിഷം അന ാെത
നി ് െചവി വ ം പിടി . അതിന് സവിേശഷമായ ആവര് ന ിന്െറ
താളമു ായിരു ു. അവനാ ശബ്ദം േനര് പരിചയമു തുേപാെല േതാ ി.
ഇേ ാള് ആ കന ശ സന ിെനാ ം ഒരു പുരുഷന്െറ മുരള് യുെട ശബ്ദവും
അവനു േകള് ാന് കഴി ു. മുന്െപാരി ല് ആ ശബ്ദം േക ി തുേപാെല
അവനുേതാ ി. അെതാരു സത മായിരു ി ! തന്െറ ശരീര ിലൂെട ആേവശം
അലത ിെയാഴുകുേ ാെല അവനു േതാ ി. അതിെന ുറി ് തന്െറ കൂ കാര്
അട ം പറയു തും ഇ ിളിപൂ ് ചിരി ു തും അവേനാര് ു. പേ ,
അവനത് ഒരി ലും േനരില് ക ി ി ായിരു ു. ഇത് അവനു
അവസരമായിരു ു!
അവന് സാവധാനം ആ കാടിനകേ ് പതു ിപതു ിെച ു. അവന്െറ
അരയില് വാള് തൂ ി ിട ായിരു ു. ആ ശബ്ദ ിന്െറ ഉറവിടം േതടി
അവന് ഏെറ മുേ ാ േപാേക തായി വ ി . െചറിെയാരു
െവളി േദശ ുനി ാണ് ആ ശബ്ദം പുറ ുവ ത്. ഒരു മര ിനു പി ില്
മറ ിരു ് അവന് ആ ലേ ് ഒളി ുേനാ ി.
ഒരു പുരുഷനും സ് തീയുമായിരു ു അത്. അവര് തിടു ിലാെണ ്
അവനു േതാ ി. പൂര് മായും വിവസ് തരായിരു ി അവര്. ആ പുരുഷന്െറ
ശരീരം അസാമാന മായ വിധം േരാമാവൃതമായിരു ു – ഏതാ ് ഒരു
കരടിെയേ ാെല. അവിെട നി ് േനാ ുേ ാള് അവന് അയാള െട പുറം ഭാഗേമ
കാണാന് കഴി ിരു ു . എ ാല് ആ സ് തീയുെട മുന് വശം അവനു കാണാന്
കഴി ു. അതിസു രിയായിരു ു അവള്! നീ ് ഇടതൂര് അവള െട േകശഭാരം
േമാഹവികാരമുണര് ാന് േപാ തായിരു ു. ഭാഗികമായി കീറിയ
മാര്കു ായ ിനക ുനി ും ഉറ മുലകള് പുറേ ു ദൃശ മായിരു ു.
അതി കൂരമായ സംേഭാഗം മൂലം ആ മുലയുെട മുകളിെല അരികുകള്
ചുവ ിരു ു. പാവാട വലി കീറിയിരു തിനാല് നീ മേനാഹരമായ കാലുകള്
അനാവൃതമായിരു ു. ആ ബാലന് സ ിനതീതമായി ആേവശം െകാ ു.
അവന്െറ ഏ വും അടു സുഹൃ ായ ഭ ദെന ഇ ാര മറിയി ുവാന് അവനു
തിടു മായി!
ആ കാഴ്ച ക ുെകാ ിരിെ അവനില് അസ ത വളര് ു. അതില്
എേ ാ കുറവു തുേപാെല അവനുേതാ ി. ആ പുരുഷന് വികാര ിന്െറ
െകാടുമുടിയിെല ിയേ ാള് സ് തീ നിര് ികാരയായി കിട ു – ഏതാ ്
മൃത പായയായി. അവള െട ൈകകള് ജീവന തുേപാെല ഇരുവശ ുമായി
കിട ു. അവള െട ചു ുകള് ഇറുെ അട ു കിട ു. തന്െറ കമിതാവിെന
േ പാ ാഹി ി ു മ ണ ള് അവളില്നി ും ഉയര് ുേക ി . അവള െട
കവിളിലൂെടാഴുകിയത് ആന ീരായിരുേ ാ? അേതാ
ബലാല് ാര ിനടിമെ തിന്െറ ക ീരായിരുേ ാ? പേ , അെത െന
സംഭവി ? ആ പുരുഷന്െറ കഠാര സ് തീയുെട ൈകെയ ും ദൂര ാണ്
കിട ിരു ത്. അവള് ുേവണെമ ില് ആ ക ിെയടു ് അയാെള
കു ിമലര് ാമായിരു ു.
ആ ബാലന് തലകുലു ി. അവന് തന്െറ മന ാ ിെയ
നി ബ്ദമാ ുവാന് ശമി . “മി ാതിരി ്. ഞാനിെതാ ു കാണെ .”
അടു തായി ജീവിതകാലം മുഴുവനും അവെന േവ യാടിയ
നിമിഷമായിരു ു കട ുവ ത്. െപെ ് ആ സ് തീയുെട ക കള് അവന്െറ
േമല് പതി ു.
“സഹായി േണ!” അവള് ഉറെ നിലവിളി . “ദയവായി
സഹായി േണ!”
പരി ഭമി േപായ ആ ബാലന് പുറേകാ മല , അവന്െറ വാള് തറയില്
വീണു. േരാമാവൃതനായ ആ സത ം, ആെരയാണ് അവള് സഹായ ിനു
വിളി ു െത ് ശ ി . ആ െചറു ന് തന്െറ വാള് എടു ുെകാ ,്
തണു ് മരവി കാലിന്െറ േവദന വകെവയ് ാെത പാ ു. തെ
പി ുടര് ിരു ആ സത െ ുറിേ ാര് ു അവന് ഭയഭീതനായി. ആ
സത ിന്െറ കന ശ ാേസാ ാസ ിന്െറ ശബ്ദം അവന് അേ ാഴും
േകള് ാന് കഴി ു.
െചറു ന് ആ ഊടുവഴിയിലൂെട തന്െറ ഗാമം ല മാ ി കുതി പാ ു.
അവനേ ാഴും ആ കന ശ ാേസാ ാസ ിന്െറ ശബ്ദം േകള് ാമായിരു ു.
ഓേരാ നിമിഷം കഴിയുേ ാറും അത് അടു ു വരികയായിരു ു. െപെ ്
അവന് ഇടേ ാ ് തിരി ുനി ് വാള്െകാ ് ആ ുെവ ി.
അവിെടെയ ും ആരുമു ായിരു ി . കന ശ ാേസാ ാസ ിന്െറ
ശബ്ദം അവിെടെയ ുമു ായിരു ി . നി ഹായയായ ഒരു സ് തീയുെട
സഹായ ിനേപ ി െകാ ു േരാദനം മാ തമാണ് അവിെട ഉ ായിരു ത്.
സഹായി േണ! ദയവുെചയ്ത് സഹായി േണ!
ആ ബാലന് തിരി ുേനാ ി. പാവം സ് തീ.
തിരി േപാ! അവെള സഹായി !് അവന്െറ അ രാ ാവ് േകണു.
ഒരുനിമിഷം അവന് ശ ി നി ു. പിെ തിരി ് ഗാമം ല ംെവ ്
പാ ു.
അരുത്! തിരി േപാ! അവെള ര ി ്!
വിയര് ുകുളി െകാ ാണ് ശിവന് ഉണര് ത്. അവന്െറ ഹൃദയം
ഭാ മായി സ്പ ി . ആ ഭയാനകദിവസ ിേല ്
തിരി േപാകാനാ ഗഹി ു തുേപാെല അവന് തിരി ുനി ു. സ യം േമാചനം
േനടു തിനുേവ ി. പേ , യാെതാരു േമാചനവും സാധ മാവുകയി . ആ
സ് തീയുെട ഭീതി പൂ മുഖം അവന്െറ മന ിേല ് മട ിെയ ി. അവന്
ക കളട . മന ില് പതി ു കഴി ഒരു രൂപ ിനുേനര് ് എ െന
ക ട ുവാന് കഴിയും?
കാല്മു കള് മുകളിേല ് വലി െവ ് അവന് തല അതില് േചര് ് െവ .
തുടര് ് തനി ് സാ നേമകു ഒേര ഒരു കാര ം അവന് െചയ്തു. അവന്
കര ു.

ദ ിതീയ മ പ ിെല മധ ഭാഗ ു വിശാലമായ ഒരു ല ാണ്


യ ശാല ാപി ിരു ത്. കരാചാപ െമലൂഹഹെയേ ാെല ലാളിത ം
ശീലമാ ിയ ലമ ായിരു ു. ജന ശ യാകര്ഷി ു തിനുേവ ി ആ
അതിര് ിനഗരം െതളിമയു വര് ൂടകള് െകാ ് അലംകൃതമായിരു ു.
ആ പതലമ ാെട തിള ു സ ര് നിറം പൂശിയിരു ു. വര് െ ാലിമേയാെട
അല രി െ തൂണുകളില് പൂ ള്െകാ ് േതാരണം ചാര് ിയിരു ു. ഒരു
തുണി ല് െക ിയുയര് ിയിരു ു. സൂര വംശികള െട െകാടിഅടയാളം
ആേലഖനം െചയ്ത ചുവ ം നീലയും നിറ ളിലു െകാടി ൂറകള് തൂണുകളില്
അ േ ാെട തൂ ിയാടിെ ാ ിരു ു. േമാടിയും ധാടിയും നിറ തായിരു ു
ആ അ രീ ം.
നഗരമ പ ിന്െറ ഏ വും അ േ ു വ ുെകാ ് ജൂേലശ ര്
ശിവെന യ ശാലയിെല വിശിഷ്ടാതിഥി ു ഇരി ിട ിേല ു നയി .
പവിശ ാധിപന്െറ ആവര് ി അഭ ര് ന പകാരം ശിവന് തന്െറ
കഴു ില് െക ിയിരു പരു ിതുണിെകാ ു ആവരണം യ സമയ ്
അഴി മാ ി. പര് േതശ രനും ബൃഹസ്പതിയും നീലകണ്ഠന്െറ വലതുഭാഗ ്
ഉപവിഷ്ടരായേ ാള് ജൂേലശ രനും ആയുര്വതിയും ഇടതുഭാഗ ് ഇരി റ ി .
ന ിയും വീരഭ ദനും ശിവന്െറ െതാ പി ില് ഇരി ുവാനായി ണി െ .
ഇത് കീഴ ഴ ിന് വിരു മായിരു ുെവ ിലും നീലകണ്ഠന്െറ അേപ മാനി ്
ജൂേലശ ര് അതിനു സ തി ുകയായിരു ു. അ ാരാഷ് ട നിലവാരമു ഒരു
അതിര് ി നഗര ിന്െറ ഭരണാധികാരിയായ ജൂേലശ ര് കരുതിയത് വളെര
കര് ശമായ െമലൂഹന് നിയമ ള് ് ആ നഗര ില് പാേയാഗിക
സൗകര ിനുേവ ി െചറിയ േതാതിലു വി വീഴ്ചകള് ആവാെമ ായിരു ു.
അേ ഹ ിന്െറ ഈ സമീപനം വിവിധ വംശ ിലും വിഭാഗ ിലും െപ
ആള കെള ആ നഗര ിേല ് ആകര്ഷി ുകയും വസ്തു ള െടയും
േസവന ള െടയും ആശയ ള െടയും ഒരു വിനിമയ േക മായി ആ നഗരെ
മാ കയും െചയ്തു.
ശിവന് സതിയുെട മ ാവിനുേനെര േനാ ി. അവിെട നി ാല് ആ
യാഗശാല കാണാം. യ ം നട ുേ ാള് സതി ് ആ മ പ ില്
പേവശി ാന് അനുമതിയിെ ിലും,സുര ിതമായ അകല ില്
നിലെകാ ആ അറയില് നി ുെകാ ് അവള് ിെത ാം കാണാം. അവിെട
നട ു കാര ള് നിരീ ി െകാ ് ആ അറയിെല തിര ീല ുപി ിലായി
കൃതികെ ാ ം അവള് നില് ു ത് ശിവന് ക ു.
ഒരു യാഗ ിനു മുേ ാടിയായി പതിവു ചടെ നിലയില്
യ ാചാര ന് ഔപചാരികമായി ഇ െന േചാദി . “ഈ യ ം
നട ു തിേനാട് ആര്െ ിലും എതിര് െ ില് ഇേ ാള് പറയണം.
പി ീെടാരി ലും ഇ ാര ം ഉ യി ാന് പാടി !”
ഇത് പര രാഗതമായി പതിവു േചാദ മായിരു ു. ഇതിന് ആരും മറുപടി
പതീ ി ാറി . അതുെകാ ായിരി ാം “എനി ് എതിര് ്” എെ ാരു
ശബ്ദം ഉയര് േ ാള് പല ശബ്ദ ള് േചര്െ ാരു ആരവം അവിെട രൂപെ ത്.
എവിെടനി ാണാ ശബ്ദം ഉയര് െത ു മന ിലാ ുവാനായി ആര് ും
തിരി ുേനാേ തായി വ ി . സാ മാജ ിന്െറ വട ു പടി ാറന്
പേദശ ു വളെര പാകൃതമായ പേദശ ുനി ു തരക് എ
കുടിേയ ാരനായിരു ു അത്. കരാചാപയില് താമസമാ ിയതുമുതല് അയാള്,
‘പാപംമൂലം ജീര് ി ’േപായ ഈ നഗര ിന്െറ ‘സദാചാര നിയമപാലകനാ’യി
സ യം അവേരാധി .
ആര് ാണ് എതിര്െ ് അറിയുവാനായി ശിവന് കഴുെ ാ ് ഉയര് ി.
ഏ വും പുറകിലായി പൂജ നട ു ല ിന്െറ ഏ വും അ ് സതിയുെട
മ ാവിന്െറ െതാ താെഴയായി തരക് നില് ു ത് ശിവന് ക ു. രാ സീയ
രൂപമു ഭീമാകാരമായ വയറും, േപശികള് മുഴ നില് ു ൈകകള ം,
കാല ളായി നട ു േപാരാ ള് മൂലം ലഭി പരു ന് മുറി ാടുകള് നിറ
മുഖവുമാണ് അയാള് ു ായിരു ത്. അയാെളാരു വികൃതരൂപമായിരു ു.
ൈക യില് െക ിയിരു ഉറു ുകളില് േനാ ാെതതെ ൈസന ിന്െറ
ഏ വും അടി ാനവിഭാഗ ില്െപ പദവികളില് േജാലി െചയ്തിരു ഒരു
തിയനാണ് തരക് എ ് മന ിലാ ാവു േതയു .
കടു ഈര്ഷ േയാെട ജൂേലശ ര് തരകിെന തുറി േനാ ി.
“എ ാണിെതാെ ? ന ുെട അല ാര ണികളില് ച വംശി നിറ ള്
ഉപേയാഗി ി ിെ ് നാം ഉറ വരു ിയി ്. അേതാ
യ ിനുപേയാഗി ു ജല ിന്െറ ഊഷ്മാവ് േവദ ളില്പറ
പകാരമെ ് നി ള് ് േതാ ു ുേ ാ?”
അവിെടകൂടിയിരു വര് അട ി ിരി . പര് േതശ രന് ജൂേലശ റിെന
രൂ മായി േനാ ി. മര ാദയി ാ രീതിയില് േവദെ ുറി ്
പരാമര്ശി തിന്െറ േപരില് അേ ഹെ വിമര്ശി ാന് അവസരം കി ംമുന്േപ
തരക് തുട ി “ഒരു വികര്മരും യ ശാല നട ു പതല ില് ഉ ാകാന്
പാടിെ ാണ് നിയമം പറയു ത്.”
“അെത.” ജൂേലശ ര് പറ ു. “നി െള ഒരു വികര്മനായി
പഖ ാപി ാ ിടേ ാളം കാലം, നിയമം ലംഘി െ തായി ഞാന്
കരുതു ി .”
“അെത, നിയമം ലംഘി െ ി ്.”
അവിെട കൂടിയിരു വരില്നി ും നടു ം സൂചി ി ു മര് രമുയര് ു.
ജൂേലശ ര് ൈക ഉയര് ി.
“തരക്, ഇവിെട വികര്മര് ആരും തെ യി .” ജൂേലശ ര് പറ ു. “ഇനി
ദയവായി ഇരി ്.”
“രാജകുമാരി സതി തന്െറ സാ ി ംവഴി ഈ യ െ
മലിനെ ടു ിയിരി ു ു.”
ശിവനും പര് േതശ രനും തരകിെന രൂ മായി േനാ ി. അവിെട
കൂടിയിരു വെരേ ാെല ജൂേലശ റും തരക് പറ തുേക ്
അ ര ുേപായിരു ു. “തരക്!” ജൂേലശ ര് പറ ു “നീ വ ാെത കാടുകയറു ു.
സതി രാജകുമാരി ഇേ ാള് അതിഥി മ ിര ിനക ാണ്. അത്
യ നിയമ ള് നുസൃതമായ കാര മാണ്. അവര് യ ശാല നില് ു
പതല ില് സ ിഹിതയ . ഇനി ഞാന് നിെ ചാ വാറുെകാ ടി ും മുന്േപ
ഒരിട ിരി ്.”
“എ ിന്െറ േപരില് താ ള്െ െ ചാ യ് ടി ുവാന് കഴിയും?” തരക്
ഉറെ േചാദി “നിയമ ിന് േവ ി വാദി ു ത് െമലൂഹയില് ഒരു
കു കൃത മ .”
“പേ , ഇവിെട നിയമം ലംഘി െ ി ി !”
“ഉ ്. അ െനയു ായി ്. യ ം നട ു േവളയില് യ ശാല
നില് ു പതല ില് ഒരു വികര് രും സ ിഹിതരാകാന് പാടിെ ാണ്
നിയമം അനുശാസി ു ത്. ഇേ ാള് ഈ യ ം നട ു ത് നഗര ിന്െറ
ദ ിതീയ പതല ിലാണ്. എ ാല് ഈ പതല ില് താമസി ു തിലൂെട കുമാരി
യ െ മലിനെ ടു ുകയാണ്.”
സാേ തികമായി തരക് പറ ത് ശരിയായിരു ു. യ ിന്െറ
പാര് നാ ചട ു നട ു പതല ില് വികര്മര് ഉ ാവാന് പാടി എ ാണ്
ഭൂരിഭാഗം ആള കള ം വ ാഖ ാനി ത്. െമലൂഹയിെല മ നഗര െളേ ാെല
കരാചാപയും ഒരു പതല ില്, ദ ിതിയ എ പതല ിലാണ് ിതി
െചയ്തിരു ത് എ തിനാല്, നിയമ ിന്െറ കണിശമായ വ ാഖ ാനം പറയു ത്
സതി ് ദ ിതിയ പതല ില് ഒരിട ും സ ിഹിതയാകാന് പ ിെ ു
തെ യാണ്. യ ിന്െറ നിയമസാധുത ഉറ ി ുവാനായി
നഗരമതിലുകള് ് പുറ ു മെ ാരു ലേ ് സതി മാറി ാമസിേ ി
വരും.
താ ികമായി വളെര ശരിയായിരു തരകിന്െറ തടസവാദം േക േതാെട
ജൂേലശ ര് ഒരു െഞാടിയിട അ ര ുേപായി. തളര് ുേപായ വാദമുഖ ളാണ്
ജൂേലശ ര് ഉ യി ത്. “പറയൂ തരക്, നീ വ ാെത അ ഃകരണവിശു ി
പകടമാ ു ു. അത് വളെര കര് ശമായ വ ാഖ ാനമാെണ ് എനി ു
േതാ ു ു.”
“അ , ശീമന് ജൂേലശ ര്ജി” ആ ജനസ യ ിലൂെട ഉ ിലു ഒരു
ശബ്ദം പക നം െകാ ു.
ആ ശബ്ദം എവിെടനി ാണ് വരു െത റിയുവാന് എ ാവരും
തിരി ുേനാ ി. മ ാവില് നില് ുകയായിരു സതി തുടര് ു
“ പവിശ ാപേത, അ െയ ശല െ ടു ിയതില് എേ ാടു മി ുക.”
ഉപചാരപൂര് ം നമസ്േത അര് ി െകാ ് സതി പറ ു “പേ , തരക്
നട ിയ നിയമവ ാഖ ാനം ശരിയാണ്. ഈ യ ിെന
ശല െ ടു ാനിടവ തില് ഞാന് േഖദി ു ു. ഞാനും എന്െറ അക ടി ാരും
ഉടനടി ഈ നഗരം വി േപാകു തായിരി ും. മൂ ാമെ യാമം
ആരംഭി ുേ ാേഴ ും ഈ യ ട ുകള് പൂര് ിയായിരി ും, ഞ ള്
മട ിവരും.”
ശിവന് മുഷ്ടി ചുരു ി ിടി . അയാള് ് തരകന്െറ കഴു ് പിടി ്
െഞരി ണെമ ു ായിരു ു. അമാനുഷശ ിേയാെട വളെര പാടുെപ ്
അയാള് സ യം നിയ ി . നിമിഷ ള് കം സതി അതിഥി മ ിര ില്നി ും
കൃതികേയാെടാ ം പുറ ു കട ു. അവര്െ ാ ം അ ്
സുര ാഭട ാരുമു ായിരു ു. ശിവന് തിരി ് ന ിേയയും വീരഭ ദേനയും
േനാ ി. അവര് ര ുേപരും എഴുേ ് സതിയുെട അടുേ ു നട ു.
നഗര ിനു പുറ ് സതിയുെട സുര ിതത ം ഉറ വരു ണെമ ് ശിവന്
ആ ഗഹി ു ുെ ് അവര് ു മന ിലായി.
“നിന ിത് സ യം മന ിലാ ാന് കഴി ിെ ത് ല ാവഹം.”തരക്
പരിഹാസേ ാെട സതിെയ േനാ ി പറ ു. “നീ എ ് രാജകുമാരിയാണ്?
നിയമെ നിന ് ബഹുമാനമിേ ?”
സതി തരകിെന േനാ ി. അവള െട മുഖം ശാ മായിരു ു. ഒരു
തര് ിേലാ ചര് യിേലാ ഏര്െ ടുവാന് അവള് ത ാറായി . തന്െറ
സുര ാഭട ാര് കുതിരെയ ഒരു ു തിനായി മേയാെട അവള് കാ ിരു ു.
“നീലകണ്ഠന്െറ യാ താസംഘേ ാെടാ ം യാ തെചയ്തുെകാ ്
വികര്മയായ ഒരു സ് തീ എ ാണ്െച െത ് എനി ു മന ിലാകു ി . ആ
യാ തമുഴുവനും മലിനമാ ുകയാണ് അവള് െച ത്.” തരക് േരാഷം െകാ ു.
“മതി!” ശിവന് ഇടെപ . “രാജകുമാരി സതി അ േ ാെട ഇവിടം
വിടുകയാണ്. നിന്െറ ഈ ജ ന ള് ഉടനടി നിര് ിയിരി ണം.”
“ഞാന് നിര് ുകയി !” തരക് ചീറി. “നി ള് എ ു േനതാവാണ്? നി ള്
ശീരാമേദവന്െറ നിയമ െളയാണ് െവ വിളി ു ത്.”
“തരക്” ജൂേലശ ര് ശബ്ദമുയര് ി. “നീലകണ്ഠ ഭഗവാന് നിയമെ
െവ വിളി ുവാനു അവകാശമു ്. നിന ് സ ം ജീവന് വിലയുെ ില്
അേ ഹ ിന്െറ അധികാരെ നീ െവ വിളി ുകയി .”
“ഞാന് ഒരു െമലൂഹനാണ്.” ചീറി തരക്. “നിയമം ലംഘി ു ആെരയും
െവ വിളി ുവാനു അവകാശം എനി ു ്. ഒരു രജകന്, ഒരു സാധാരണ
അല ുകാരന് രാമേദവെന േചാദ ം െചയ്തു. അേ ഹ ിന്െറ മഹത ം മൂലമാണ്
ആ രജകന്െറ തടസവാദം മുഖവിലെ ടു ് സപ ിെയ അേ ഹം ഉേപ ി ത്.
രാമഭഗവാന്െറ ഉദാഹരണം മു ില്ക ു േവണം നീലകണ്ഠന്
തീരുമാന െളടു ു തിനായി തന്െറ മസ്തിഷ്കമുപേയാഗിേ െത ാണ്
എനി ു പറയാനു ത്.”
“മതി തരക്!”സതി മുര ു.
തരകിന്െറ പരാമര്ശ ള് േക േതാെട അവിെട ഉ ായിരു വെര ാം
അ ംവി ് നി ബ്ദരായി ീര് ു. സതിെ ാ ും സംഭവി ിെ ിലും അവള െട
മന ിനക ് എേ ാ ഒ ് മി ി. കുേറ ാലമായി അവള് പലവിധ ിലു
അപമാന ള് സഹി ുകയാണ്. അവെയ ാം അവള് അ േ ാെട സഹി .
പേ , ഇേ ാള് അയാള് ശിവെനയാണ് ആേ പി ിരി ു ത്. അവള െട
ശിവെന, എ ് അവള് സ യം മന ില് പറ ് അംഗീകരി .
“ഞാ ന് അ ിപരീ േനരിടാന് ത ാറാണ്.” നിയ ണം
വീെ ടു ുെകാ ് സതി പറ ു.
അ ര ുേപായ ആള കള് ് അവരുെട കാതുകെള വിശ സി ാന്
കഴി ി . അ ിെകാ ു ഒരു പരീ ണം.
ഓേരാ വിനാഴിക കട ുേപാകുേ ാറും കാര ള്
േമാശമായിെ ാ ിരി ുകയായിരു ു. അ ിപരീ െയ ാല്
ആെര ിലുെമാരാള് മരി ുംവെരയു ദ യു ം. അനീതി പുലര് ു
പീഡകെന െവ വിളി ു േപാരാ ം. അ ിയുെട വലയം സൃഷ്ടി േഗാദായില്
നട ു ദ യു ം. ആ വലയ ില് നി ് ര െ ടാന് ഒരു മാര് വുമി .
ര ിെലാരാള് കീഴട ുകേയാ മരി ുകേയാ െച ംവെര േപാരാ ം തുടരും.
ആയിെടയായി അ ിപരീ അപൂര് മായിരു ു. ഒരു സ് തീ േപാരാ ിന്
മുന്ൈകെയടു ു ത് േക േകള്വിയി ാ കാര മായിരു ു.
“ഇതിന്െറ യാെതാരു കാര വുമി , കുമാരീ.” ജൂേലശ ര് അേപ ി . സതി
തന്െറ രാജ ുെവ ് െകാ െ ടുേമാ എ ായിരു ു അവിടെ
ജന െളേ ാെല ജൂേലശ റും ഭയെ ിരു ത്. ഭീമാകാരനായ തരക്
നി യമായും അവെള കശാ െച ം. ച കവര് ിയുെട േ കാധം
ഭയ രമായിരി ും. തരകിന്െറ േനര് ു തിരി ുെകാ ് ജൂേലശ ര് ഉ രവി
“നീ െവ വിളി സ ീകരി ാന് പാടി .”
“എ ി േവണം എെ ഭീരുെവ ുവിളി ാന്?”
“നിന്െറ ധീരത െതളിയി ുവാന് നിന ാ ഗഹമുേ ാ?” പര് േതശ രന്
അേ ാള് ആദ മായി സംസാരി . “എ ില് എേ ാടു േപാരാ ിനുവാ.
സതിയുെട സഹായിയായി ഞാന് വരാം.”
“േഹയ് പിതൃതുല , എനി ുമാ തേമ ഒരു സഹായിെയ, ര ാമെന
നിയമി ുവാനു അധികാരമു .” പിതാവിെന േപാെലയാണ് അേ ഹം എ ു
സൂചി ി ുംവിധം ആദരസൂചകമായിപര് േതശ രെന
അഭിസംേബാധനെചയ്തുെകാ ് സതി പറ ു. തരകിനു േനര് ു
തിരി ുെകാ ് അവള് പറ ു “ഞാന് ഒരു ര ാമേനയും നി യി ു ി .
നീ എേ ാട് േനരി ് േപാരാടണം.”
“നീ അ െനെയാ ും െച രുത്, തരക്.” ബൃഹസ്പതി തടസവുമായി
രംഗെ ി.
“തരക്, മരി ാന് േമാഹമിെ ില് മാ തം, നീ ഈ േപാരാ ില്നി ്
പി ാറിയാല് മതി.” ശിവന് പറ ു.
നീലകണ്ഠന്െറ വാ ുകള് േക ് എ ാവരും െഞ ി ിരി ുേനാ ി.
സതിെയ േനാ ിെ ാ ് ശിവന് തുടര് ു “കരാചാപയിെല പൗര ാെര,
രാജകുമാരി േപാരാടു ത് ഞാന് ക ി ്. അവള് ് ആെരയും
പരാജയെ ടു ാന് കഴിയും. േദവ ാെര േപാലും.”
നടു േ ാെട സതി ശിവെന േനാ ി.
“ഞാനീ െവ വിളി സ ീകരി ു ു.” തരക് മുര ു.
തരകിെന േനാ ി തലയാ ിയേശഷം സതി തന്െറ െവള കുതിരയുെട
പുറ ് ചാടി യറി േപാകാെനാരു ി. ആ ചത ര ിന്െറ അ െ ിയേ ാള്
കുതിരയുെട കടി ാണിെലാ ു വലി ് നിര് ി, ഒരി ല്കൂടി ശിവെന
തിരി ുേനാ ി. അയാെള േനാ ി മ ഹസി േശഷം അവള് കുതിരെയ
ഓടി േപായി.

മൂ ാം യാമ ിന്െറ തുട ിലാണ് ശിവനും ബൃഹസ്പതിയും ആരും


കാണാെത വ ായാമ മുറിയായ വാര്ജീശഗൃഹ ിെല ിയത്. തന്െറ ര ു
കൂ കാരുമായി തരക് ആേയാധന പരിശീലനം നട ു ത് രഹസ മായി
കാണുവാനാണ് അവര് അവിെട എ ിയത്. അ െ യ ം ഒരു
പരാജയമായിരു ു. അടു ദിവസം രാജകുമാരി െകാ െ ടും എ
ആശ മൂലം ജന ളിലാര് ും ആ ചട ില് പെ ടു ുവാന്
ഉ ാഹമു ായിരു ി . എ ാല് ഒരി ല് തീരുമാനി കഴി ാല് യ ം
നടേ മതിയാവൂ, അ ാ പ ം േദവകള് േകാപിഷ്ടരാകും. യ
സേ ളന ിലു ായിരു വര് മുറേപാെല ചട ുകള് നട ി. യ ം
അവസാനി ി .
തരകിന്െറ ഭീതിയുണര് ു പശസ്തമായ െവ കള് നി ഹായരായ
അയാള െട കൂ ാളികെള നിഷ് പഭരാ ു തുക േ ാള് ബൃഹസ്പതിയുെട മന ്
ഭയം െകാ ് നിറ ു. അേ ഹം ഉടെന ഒരു തീരുമാന ിെല ിേ ര് ു.
“ഇ ുരാ തി തെ ഞാനവെന വധി ും. സതി നാെള െകാ െ ടുകയി .”
അവിശ ാസ ിന്െറ നടു േ ാെട ശിവന് ആ മുഖ ശാസ് തകാരെന
തിരി ുേനാ ി. “ബൃഹസ്പതീ, താ ള് എ ാണീ പറയു ത്?”
“ഇതുേപാെലെയാരു വിധി അനുഭവിേ വള , കുലീനയായ സതി.
അവള് ുേവ ി ഞാെനന്െറ ജീവനും സല്േ രും ത ജി ാന് ഒരു മാണ്.”
“പേ , താ െളാരു ബാ ണനാണ്. താ ള് ആെരയും വധി ാന്
പാടു ത .”
“താ ള് ുേവ ി ഞാനതു െച ം.”ബൃഹസ്പതി മ ി .
അേ ഹ ിന്െറ വിധിവാക ില് വികാര ിന്െറ േമഘ ൂ ം നിറ ുനി ു.
“താ ള് ് അവള് നഷ്ടെ ടാന് പാടി , സുഹൃേ .”
ശിവന് ബൃഹസ്പതിയുെട അടുേ ് നീ ി അേ ഹെ ആലിംഗനം
െചയ്തു. “മന ിെന മലിനമാ രുത്, സുഹൃേ . ഇ തയും വലിെയാരു
ത ാഗ ിനുേവ മഹത െമാ ും എനി ി .”
ബൃഹസ്പതി ശിവേനാട് ഇഴുകിേ ര് ു നി ു.
പുറേകാ മാറു തിനിടയില് ശിവന് പറ ു “എ ായാലും താ ള െട
ത ാഗ ിന്െറ ആവശ ം വരി . സൂര ന് കിഴ ുദി ു തുേപാെല, നാെള സതി
തരകിെന േതാ ി ുെമ കാര ം ഉറ ാണ്.”

മൂ ാം യാമ ിെല കുറ നാഴികകള് പി ി േ ാള് സതി അതിഥി


മ ിര ില് മട ിെയ ി. അവള് തന്െറ അറയിേല ു േപായി . പകരം,
വീരഭ ദേനയും ന ിേയയും നടുമു േ ു വിളി വരു ി, അവരുമായി സതി
ആേയാധന പരിശീലനം ആരംഭി .
അ േനരം കഴി േ ാള് പര് േതശ രന് അവശനായതുേപാെല
അവിേട ു നട ുവ ു. സതിയുമായു തന്െറ അവസാനെ സംഭാഷണ
മായിരി ും ഇത് എ ് അേ ഹ ിന്െറ മുഖെ ഭാവം വ മായി വിളംബരം
െചയ്തു. പരിശീലനം മതിയാ ി വാള് ഉറയിലി േശഷം അേ ഹേ ാട്
ആദരപൂര് ം നമസ്േത പറ ് ൈക കൂ ി. “പിതൃതുല ന്” അവള് മ ി .
പര് േതശ രന് സതിയുെട അടുേ ുവ ു, അേ ഹ ിന്െറ മുഖം
വിളറിയിരു ു. അവള് ് തീര് യു ായിരു ിെ ിലും അേ ഹം
കരയുകയായിരു ിരി ണം എ ് അവള് ു േതാ ി. മുന്െപാരി ലും
ക ീരിന്െറ ലാ നേപാലും അേ ഹ ിന്െറ ആ വിശ ാസംമു ിയ
ക കളില് അവള് ക ി ി . “എന്െറ കു ീ” പര് േതശ രന് േത ി.
“എനി ു ശരിെയ ു േതാ ു ത് ഞാന് െച ു.” സതി പറ ു.
“എനി തില് സേ ാഷം േതാ ു ു.”
അേ ാള് എെ ിലും പറയുവാനു ശ ി കെ ുവാന്
പര്വേതശ രനു സാധി ി . അ ു രാ തി തരകെന നി ഗഹി ാേലാ എ ്
പര് േതശ രന് ഒരുനിമിഷം ആേലാചി . പേ അത് നിയമവിരു മായിരി ും.
െതാ ടു നിമിഷം ശിവനും ബൃഹസ്പതിയും അേ ാ കട ുവ ു.
ശിവന് പര് േതശ രന്െറ മുഖം ശ ി . ആ സര് ൈസന ാധിപന്െറ മുഖ ്
ആദ മായി ാണ് അവന് തളര് യുെട ല ണ ള് കാണു ത്. പര് േതശ രന്െറ
മുഖെ വിഷമം അവന് മന ിലാ ുവാന് കഴിെ ിലും സതിയുെട േമല്
അതു െചലു ാന് േപാകു സ ാധീനം അവന് അംഗീകരി ാന്
കഴിയു തായിരു ി .
“ഞാന് ൈവകിേ ായതില് േഖദി ു ു.” ശിവന് ഉ ാഹേ ാെട പറ ു.
അവിെടയു ായിരു എ ാവരും അവെന േനാ ി.
“യഥാര് ില് ഞാനും ബൃഹസ്പതിയും തരകിനുേവ ി വരുണ
ഭഗവാന്െറ േ ത ില് പാര് ി ുവാന് േപായതായിരു ു.” ശിവന് പറ ു.
“ഇഹേലാക ുനി ും പരേലാകേ ു അവന്െറ ആ ാവിന്െറ യാ ത
സുഖകരമായിരിേ ണേമ എ ാണ് ഞ ള് പാര് ി ത്.”
സതി െപാ ി ിരി . തുടര് ് അവിെട കൂടിയിരു വെര ാം െപാ ി ിരി .
“ഭ ദന്, സതി ് പരിശീലന ിന് പ ിയ ആള് നീയ .” ശിവന് പറ ു. “നീ
അതിേവഗം ചലി ു ു. ന ി നീ രാജകുമാരിേയാട് േപാരാടൂ. നിന്െറ അനായാസ
േവഗത നിയ ി ണം.”
പിെ സതിെയേനാ ിെ ാ ് ശിവന് തുടര് ു “തരക് പരിശീലി ു ത്
ഞാന് ക ു. അവന്െറ െവ ിന് ന കരു ു ്. പേ , അവന്െറ െവ ിന്െറ
ശ ിമൂലം അവന്െറ േവഗത കുറയു ു ്. അവന്െറ കരു ് അവന്െറ
ബലഹീനതയാ ി മാ ണം. നിന്െറ ദുതഗതിയിലു ചലന ള് ശരി ും
ഉപേയാഗി ുക.”
ഓേരാവാ ും മന ിേല ാവാഹി െകാ ് സതി തലകുലു ി.
ന ിയുമായി േചര് ് അവള് പരിശീലനം പുനരാരംഭി . ന ിയുെട
സാവധാന ിലു നീ െള അേപ ി ് വളെര ദുതഗതിയിലു സതിയുെട
നീ ള്െ ാടുവില് വധി ാന് േശഷിയു ഒരു െവ ് അവള് അതിജീവി .
െപെ ് ശിവന് ഒരാശയം േതാ ി. ന ിേയാട് നിര് ാന് നിര്േ ശം
നല്കിയേശഷം ശിവന് സതിേയാട് േചാദി . “അ ിന് സ ം
ഇഷ്ട പകാരമു ആയുധം െതരെ ടു ാനു അവകാശം നിന ുേ ാ?”
“ഉ ്. െവ വിളിയുയര് ിയത് ഞാനായതിനാല് എനി തിനു
അവകാശമു ്.”
“എ ില് ക ി ആയുധമായി െതരെ ടു ുക. അ െന വ ാല് അവന്
നിെ ആ കമി ുവാനു അകലം കൂടും. അേതസമയം നിന ് അതി ദുതം
അകേ ും പുറേ ും നീ ാന് സാധി ും.”
“അത് ഗംഭീരമായ ആശയമാണ്!” പര് േതശ രന് പതികരി േ ാള്
ബൃഹസ്പതി തലകുലു ി.
സതി ഉടന്തെ തന്െറ സ തം അറിയി . ഏതാ ് അേതനിമിഷം തെ
വീരഭ ദന് ര ് ക ികള മായി പത െ . ഒെര ം ന ി ും മെ ാെര ം
സതി ും അയാള് നല്കി.
“ഇനി പരിശീലനം തുടര് ാലും മഹതി!”

വൃ ാകൃതിയിലു അ ിന്െറ ഒ നടുവിലായി സതിയും തരകും


നിലയുറ ി . കരാചാപയിെല ഏ വും വിശാലമായ രംഗഭൂമിയായിരു ി അത്.
വലിയ അനുപാത ിലു തായിരു ു അവിടെ ഏ വും വലിയ രംഗഭൂമി.
പധാന കീഡാേക ിന്െറ െതാ ടു ായി നിര് ി ഈ കളി ിലായിരു ു
െമെസാെ ാേ മിയ ാരും മ ം ഇഷ്ടെ ിരു സംഗീതസഭകള് നട ിരു ത്.
അ ിപരീ യ് ു േവ അളവിലും ചി യിലുമാണ് ആ അ ്
ത ാറാ ിയിരു ത്. അ ത അനായാസം പടെവ ാന് ഉതകും വിധം വലുേതാ,
എതിരാളിെയ എള ം കീഴ്െ ടു ി േപാരാ ം അവസാനി ി ാന് കഴിയുംവിധം
െചറുേതാ ആയിരു ി ആ അ ്. ആ കീഡാേക ിനുചു ം
കാണികള് ് കാണാന് പാക ില് ഇരി ിട ള് ഉ ാ ിയിരു ു. കരാചാപയില്
കഴി അ ൂറു വര്ഷമായി ഉ ായി ഏ വും സവിേശഷമായ ഈ
ദ യു ം കാണുവാനായി ഇരുപതിനായിര ിലധികം കാണികള് തടി
കൂടിയിരു ു.
നി ബ്ദമായ പാര് ന എ ാ ചു ുകളിലും ഉയര് ു. മനുപിതാേവ,
അദ്ഭുതം പവര് ി ൂ. സതിെയ വിജയി ി ൂ. അെ ില് ഏ വും കുറ ത്
അവെള ജീവി ുവാന് അനുവദി ൂ. സതിയും തരകും പരസ്പരം നമസ്േത എ ്
അഭിവാദ ം െചയ്തു. അഭിമാനപൂര് ം േപാരാടും എ പൗരാണികമായ
പതി യുെട ആവര് നമായിരു ു ആ അഭിവാദ ം. കീഡാേക ിന്െറ
പധാനേവദിയുെട ഏ വും മുകളിലായി ാപി ിരു വരുണേദവന്െറ പതിമെയ
േനാ ി അവര് ര ുേപരും ആ ജല ിന്െറയും സമു ദ ള െടയും േദവന്െറ
അനു ഗഹാശി കള് ായി അേ ഹെ വ ി . വരുണ േദവന്െറ പതിമയുെട
െതാ താെഴയു പധാന ഇരി ിടം ജൂേലശ ര് ശിവനുേവ ി ഒഴി ി .
പവശ ാധിപന് ശിവന്െറ ഇടതുഭാഗ ും അതിന്െറ െതാ ടു ായി
ആയുര്വതിയും കൃതികയും ഇരു േ ാള് ശിവന്െറ വലതുഭാഗ ായി
ബൃഹസ്പതിയും പര് േതശ രനും ഇരി റ ി . ന ിയും വീരഭ ദനും
പതിവുേപാെല ശിവന്െറ പുറകിലായി ഇരു ു. തേലദിവസം ഒരു പ ിദൂതെന
ദ ന്െറ അടുേ ് ഈ ദ യു െ ുറി സേ ശവുമായി
അയ ിരു ു. എ ാല് അതിനു മറുപടി ലഭി ു തിനു സമയം
േശഷി ായിരു ി .
അവസാനം ജൂേലശ ര് എഴുേ നി ു.
അ ിപരീ െയ ുറിേ ാര് േ ാള് അേ ഹ ിന് ഉ ില്
പരി ഭമമു ായിരു ുെവ ിലും, പുറേമ ് അേ ഹം ശാ നായിരു ു.
ആചാരമനുസരി ് മുഷ്ടിചുരു ി െന ില് േചര് ുപിടി െകാ ് അേ ഹം
ഉറെ പഖ ാപി “സത ം! ധര് ം! മാനം!”
കീഡാേക ില് കൂടിയിരു വര് അതംഗീകരി ും വിധം ഉ ില്
പതികരി “സത ം! ധര് ം! മാനം!” തരകും സതിയും അത് ഏ െചാ ി “സത ം!
ധര് ം! മാനം!”
ജൂേലശ ര് തലകുലു ി അനുവാദം െകാടു േ ാള് കീഡാേക ിന്െറ
ചുമതല ാരന് വിശു ാ ിയുപേയാഗി ് ചട ുതുട ു തിന്െറ ഭാഗമായി
വിള ു െതളിയി . ആ വിള ില്നി ും എ ഒഴി ി ിരു ചാലിേല ു തീ
പടര് ു; അ ിനു ചു ം അ ിയുെട ഒരു വലയം പൂര് ിയായി.
അ ിപരീ യ് ു വലയം ത ാറായി.
ജൂേലശ ര് ശിവെന േനാ ി “ പേഭാ, മ രം തുട ു തിനു അനുവാദം
നല്കിയാലും.”
ആ വിശ ാസ ിന്െറ പു ിരിേയാെട ശിവന് സതിെയ േനാ ി. പിെ
കീഡാേക ിെല ജനതെയ േനാ ി അേ ഹം ഉറെ പഖ ാപി
“അ ിേദവന്െറ വിശു ാ ിയില് സത ം എേ ാഴും വിജയി െ !”
തരകും സതിയും ഉടന് ക ി ഉറയില് നി ും ഊരി ിടി . പര രാഗത
േപാരാളികെളേ ാെല തരക് ക ി മു ില് ഉയര് ി ിടി . തന്െറ കരു ിന്
അനുേയാജ മായ ൈശലിയാണ് തരക് െതരെ ടു ിരു ത്. ക ി മു ില്
ഉയര് ി ിടി ിരു തിനാല് സതി അടു ുവ ാല് എേ ാള് േവണെമ ിലും
അയാള് വെള െവ ാം. അയാള് അ തയ് ് ഇളകി ളി ിരു ി . അതുെകാ ്
സതി ് തന്േറതായ രീതിയില് സ ത മായ നീ ള് നട ാം.
േപാരാ ിന്െറ ച െള ാം ലംഘി െകാ ് സതി ക ി പുറകിലാണ്
പിടി ിരു ത്. ശ തുവില്നി ് സുര ിതമായ അകലം പാലി ിരു അവള് ക ി
എേ ാഴും വലതുൈകയില്നി ് ഇടതുൈകയിേല ് തിരി ം മറി ം
മാ ിമാ ി ിടി െകാ ിരു ു. ആ കമണം ഏതുദിശയില് നി ായിരി ും
എ കാര ില് തരകിന് ആശയ ുഴ മു ാ ുക എ തായിരു ു സതിയുെട
ഉേ ശ ം. അേതസമയം തരക് കഴുകെനേ ാെല സതിയുെട ചലന ള്
ശ ി െകാ ിരു ു. അവള െട വലതു ൈക ചലി ു ത് അയാള് ക ു.
ക ി ഇേ ാള് അവള െട വലതുൈകയിലായിരു ു.
െപാടു െന സതി ഇടേ ാ ് കുതി . തരക് അന ാെത നി ു. അവള െട
വലതു ൈകയിലാണ് ക ിെയ ും ഇടേ ാ അവള െട നീ ം ഒരു
സൂ തമാെണ ും അയാള് ു മന ിലായിരു ു. ക ി പേയാഗി ണെമ ില്
അവള് ് വലേ ാ നീേ തായി വരും. അതുേപാെല െ സതി
ചടുലമായി വല ുമാറിെ ാ ് തരകിന്െറ വയറ് ല മി ് ക ി
ആ ുവീശി. എ ാല് തരക് അത് മുന്കൂ ി മന ിലാ ിയിരു ു. ക ി
ഇടതുൈകയിേല ു മാ ി ിടി ് അയാള് സതിയുെട െന ് ല മാ ി
ആ ുെവ ി. വലിെയാരു മുറിവു ാ ിയിെ ിലും അത് സതിയുെട
ശരീര ില് െകാ ു. കാഴ്ച ാരില് നി ് ഒ ി െ ാരു നിശ ാസമുയര് ു.
സതി പുറേകാ നീ ി വീ ും േപാരിെനാരു ി. ക ി വീ ും പുറകില്
പിടി ് അവളത് ഒരു ൈകയില്നി ും മറു ൈകയിേല ് മാ ിമാ ി ിടി . തരക്
അവള െട ൈകകെള സശ ം നിരീ ി ു ു ായിരു ു. അവള െട
ഇടതുൈകയിലായിരു ു ക ി. അവള് വലതുഭാഗേ ് നീ ുെമ ് അയാള്
പതീ ി . അവള് വലേ ാ തെ നീ ി. അവള് െപാടു െന ഇടേ ാ
െവ ിമാറു തിനായി അവന് കാ ുനി ു. അതുേപാെല ഇടതു ൈക
ആ ുവീശി അവള് ഇടേ ാ മാറി. സതിയുെട ൈക
അന ു തിനുമുന്പുതെ തരക് പവര് ി . അതുമൂലം ആ നീ ം
തരകിെന ബാധി ി . അയാള് തന്െറ വലതുൈക െകാ ് ആ ുെവ ിയേ ാള്
അതവള െട ഇടതുചുമലില് ആഴ ിെലാരു മുറിവു ാ ി. കാണികള്
ഭയാ കാ രായി നിലവിളി . സതി െപാടു െന പുറേകാ ് നീ ി ചിലര് ഭയം
മൂലം ക കളട പിടി . ഭൂരിഭാഗം ആള കള ം കടു പാര് നയിേലര്െ .
മരണം സംഭവി ുെ ില് തല് ണം സംഭവി െ , സാവധാനം േവദന
അനുഭവി െകാ ാവാതിരി െ അത്.
“കുമാരി എ ാണീ കാണി ു ത്?” ബൃഹസ്പതി പരി ഭാ ിേയാെട
ശിവേനാടു േചാദി . “അവള് എ ിനാണ് ല ും ലഗാനുമി ാെത അയാള െട
േനര് ു പായു ത്?”
ബൃഹസ്പതിെയ നിരീ ി ു തിെനാ ം ശിവന് പര് േതശ രന്െറ മുഖവും
ശ ി . പര് േതശ രന്െറ മുഖ ് അദ്ഭുതവും അേതസമയം കുമാരിേയാടു
ആരാധനയും നിറ ഭാവമായിരു ു. ബൃഹസ്പതിെയേ ാെല
പരി ഭമമു ായിരു ി അേ ഹ ിന്. എ ാണ് സംഭവി ു െത ്
അേ ഹ ിനു മന ിലായിരു ു. ആ േപാരാ ം നട ു ിടേ ്
തിരി ുെകാ ് ശിവന് പറ ു “അവള് ഒരു
െകണിെയാരു ിെ ാ ിരി ുകയാണ്.”
അ ിനു നടുവില് സതി ക ി പുറകില് പിടി ് ഇരുൈകകളിേല ും
അതിേവഗം മാ ിെ ാ ിരു ു. വലതുഭാഗ ുനി ും ഇടേ ാ ്
നീ ുകയാെണ വ ാേജന നീ ിെയ ിലും ക ി ൈകമാ ി ിടി ി . ഇടതു
ൈക അയ പിടി ് വലതുൈകയില് ക ി മുറുെകപിടി െകാ ് അവള് ഒ ു
വി ശമി .
തരക് സതിെയ വളെര സ ശ ം വീ ി ു ു ായിരു ു. സാവധാനം
ര െമാഴു ി അവെള ഇ ി ായി വധി ാെമ ് അയാള് ് ന
വിശ ാസമു ായിരു ു. ക ി അവള െട ഇടതുൈകയിലാെണ ായിരു ു
തരകിന്െറ ധാരണ. അവള് ആദ ം വലേ ാ ം പിെ ഇടേ ാ ം നീ ുെമ ു
തെ അയാള് നി യി . അവള് വീേറാെട അ െന െചയ്തു.
ഇടതുൈകെകാ ് അവള് െവ െമ ു കരുതി തന്െറ വലതുൈകെകാ ്
അയാള് ആ ുവീശി. സതി സുഖമായി പുറേകാ െത ിമാറി.
സ്തബ്ധനായിേ ായ തരകിന് എെ ിലും െച ാന് കഴിയു തിനുമുന്േപ,
വലതുഭാഗ ുകൂെട കുതി കയറിയ സതി തന്െറ വലതുൈകയിലു ായിരു
ക ി തരകിന്െറ െന ു ല മാ ി ആഴ് ി. ക ി തരകിന്െറ
ശ ാസേകാശ ിലൂെട തുള കയറി. ആ െവ ിന്െറ നടു ം അയാെള
നി ലനാ ി. വായില്നി ും ര ം കുതി ചാടി. ക ി താെഴയി ് അയാള്
ആടിയാടി പുറേകാ നീ ി. സതി യാെതാരു ദയയുമി ാെത ക ിയിെല
പിടി ിന്െറ മുറു ം കൂ ിെ ാ ് അതിന്െറ പിടിവെര െന ില് ആഴ് ി.
തരക് അന മ ് പുറേകാ ് തറയിേല ് മല . ആ കീഡാേക മ ാെട
സ്തംഭി േപായി. ജഗ ാതാവിന്െറ രൗ ദമായ മുഖഭാവമായിരു ു സതി േ ാള്.
എണ്പ ിയ ു വര്ഷമായി അട ിെവ ിരു േ കാധം ആ നിമിഷം
അണെപാ ിെയാഴുകി. അയാള െട ശരീര ില് കഴിയാവു ിടേ ാളം നാശം
വരു ു തിനായി സാവധാനം ചുഴ ിെ ാ ാണ് അവളാ ക ി
ഊരിെയടു ത്. തരകിന്െറ വായില്നി ും ര ം പുറേ ് കുതിെ ാഴുകി.
ര ു ൈകെകാ ും ആ ക ി മുറുെക പിടി ് ഒെരാ െവ ിന് അയാള െട
ഹൃദയെ നുറു ി ദുതഗതിയില് അയാെള വധി ുവാനായിരു ു അവള െട
ഉേ ശ ം. അ പതീ ിതമായി െപെ ് അവള െട രൗ ദഭാവം ശാ തയ് ു
വഴിമാറി. അവള െട ഉ ില് നി ും ആ രൗേ ദാര് ം ആേരാ
വലി ിെയടു തുേപാെലയായിരു ു അത്. അവള് ചു ം േനാ ി.
ദുഷ്ടസംഹാരകനായ ശിവന്, തന്െറ സിംഹാസന ിലിരു ുെകാ ്
െചറിെയാരു മ ഹാസേ ാെട അവെള േനാ ിെ ാ ിരു ു. പിെ അവള്
തരകിെന േനാ ിമ ി “ഞാന് നിന ് മാ തരു ു.”
കീഡാേക ം ആ ാദമുഖരിതമായി. ആ േപാരാ ിന് വരുണേദവന്
തിരനാടകെമഴുതിയാല്േപാലും അത് ഇ തേ ാളം പൂര് മാവുകയി .
സൂര വംശികള് ഏെറ പിയെ തായി കരുതിയിരു െത ാം അതിലു ായിരു ു.
സ ര് േമറുേ ാള് തീ വമായി എതിര് ുെമ ിലും വിജയി കഴി ാല്
ഉദാരമതിയാകു ൈശലി.
ക ി ഉയര് ി ിടി െകാ ് സതി അ ഹസി . “ജയ് ശീരാം!”
ആ കീഡാേക ിലു ായിരു വെര ാം അത് ഏ െചാ ി “ജയ് ശീറാം!”
ശിവനുേനെര തിരി ് സതി ഒരി ല് ൂടി ഗര് ി “ജയ് ശീറാം!”
“ജയ്….. “വികാരഭരിതനായ ശിവന്െറ ചു ില്നി ും ബാ ിയു
വാ ുകള് പുറ ുവ ി .
ഞാനീ ഗര് നം പൂര് ിയാ ിയിെ ിലും ശീരാമേദവന് അെതാ ും
ഗൗരവമായി ാണി .
താന് പണയി ു സ് തീയുെട മു ില് തന്െറ ക ീര്
കാണി ാതിരി ുവാനായി ശിവന് മെ ാരിടേ ു മുഖം തിരി .
ആ നിയ ണം വീെ ടു ുെകാ ് േതജ ാര് മ സ്മിതേ ാെട ശിവന്
സതിെയ േനാ ി. അവള് ശിവെന െ േനാ ിെ ാ ിരു ു. ശിവന്െറ
ആരാധന ക േ ാള് അവള െട ഉ ില് ഉറ ി ിട ിരു വികാര ള്
അലയടി ണര് ു. അത് സഹി ാന് കഴിയാതായേ ാള് സതി ക കളട .
സൂര നും ഭൂമിയും

പതിനാറ്

അ ുരാ തി കരാചാപയില് മുന്കൂ ിയു ത ാെറടുെ ാ ുമി ാെത തെ


ആേഘാഷമു ായി. രാജകുമാരി സുര ിതയായിരു ു. ആര് ും
സഹി ാനാവാ തരക് പരാജയെ ിരി ു ു. ദുര്മുഖം കാ ആ
വായാടിെയ അവന്െറ അ േപാലും ത ി റയാനാണ് സാധ തെയ ് ഭൂരിഭാഗം
ആള കള ം കരുതു ു. അഭി പായസ ാത മു ആ നഗര ില് അയാള് ്
അനുകൂലികള് ആരുമു ായിരു ി . പേ , ദ യു ിന് അതിന്േറതായ
ച ള ്. അതുെകാ ാണ് സതി തരകിനു മാ നല്കിയ നിമിഷം
ശു ശൂഷകരും ൈവദ ാരും േചര് ് അയാെള ആശുപ തിയിെല ി ത്.
അയാള െട ജീവന് ര ി ുവാനായ് ശസ് ത കിയാവിദഗ് ര് ആറുമണി ൂര്
പാടുെപ . ആള കെള അസ ുഷ്ടരാ ിെ ാ ് അവര് അതില്
വിജയി ുകയും െചയ്തു.
“സൂര േനയും ഭൂമിേയയും കുറി ഒരു കവിത േക ി േ ാ?” സതി
ശിവേനാട് േചാദി .
പവിശ ാധിപന്െറ െകാ ാര ിന്െറ മ ാവില് നില് ുകയായിരു ു
അവര്. െകാ ാര ിനു ില് അേ ാള് േകാലാഹലനിര്ഭരമായ വിരു ്
നട ുകയായിരു ു.
“ഇ .” പേലാഭി ി ു വിധ ിലു ചിരിേയാെട സതിയുെട അടുേ ്
കുറ കൂടി നീ ിനി ുെകാ ് ശിവന് പറ ു “പേ , അത് േകള് ാന്
എനി ് താ ര മു ്.”
“സ ാഭാവികമായും ഭൂമി പലേ ാഴും സൂര ന്െറ അടു ുെച
കാര െ ുറി ് ആേലാചി ാറു ്.” സതി പറ ു. “പേ , അവള് ത്
െച ാന് സാധി ി . അവളാെണ ില് നികൃഷ്ട. ആദിത ന്െറ
േതജ ാെണ ിേലാ എ ും ദഹി ി ാന് േശഷിയു ത്. അവെള ാനും
സൂര ന്െറ അടു ുെച ാല് ദഹി േപാകും.
അതിന് ഇവിെടെയ ുകാര ം?
“ഞാന് വിേയാജി ു ു.” ശിവന് പറ ു. “ഭൂമി കൂടുതല്
അടു ുവരികയാെണ ില് മാ തേമ സൂര ന് ജ ലി ുകയു . ഭൂമി
ഉ ായിരു ിെ ില് സൂര ന്െറ നിലനി ിന് യാെതാരു കാരണവുമി ാതാകും.”
“സൂര ന് ഭൂമി ു േവ ി മാ തമ നിലെകാ ത്. സൗരയൂഥ ിെല എ ാ
ഗഹ ള് ും േവ ിയാണ്.”
“യഥാര് ില് ആര് ുേവ ിയാണ് താന് നിലെകാേ ത് എ ു
തീരുമാനിേ ത് സൂര നേ ?”
“അ .” വിഷമേ ാെട ശിവെന േനാ ി സതി പറ ു.
“സൂര നായി ീരു ആ നിമിഷം മുതല് അേ ഹം വലിെയാരു േചാദ ിനു
മറുപടി പറയു ു. തനി ുേവ ിയ അേ ഹം നിലനില് ു ത്. മഹ ായ ഒരു
ന യ് ുേവ ിയാണ് അേ ഹം നിലെകാ ത്. അേ ഹ ിന്െറ
ൈചതന മാണ് സൗരയൂഥ ിന്െറ ജീവര ം. ഭൂമി ് എെ ിലും
വിധ ിലു ചുമതലാ േബാധമുെ ില് ഈ സമതുലിതാവ െയ
നശി ി ു തായ ഒരു കാര വും അവള് െച കയി .”
“അ െനെയ ില് സൂര ന് എ ു െച ണം?” ശിവന് േചാദി . അവന്െറ
മുഖ ് േരാഷവും േവദനയും പകടമായിരു ു. “ജീവിതം െവറുെത എരിയി
തീര് ുകേയാ? അ കെല നി ും ഭൂമിെയ േനാ ിനില് ുകേയാ?”
“ഭൂമി എവിേട ും േപാകു ി . സൂര നും ഭൂമി ും ഊഷ്മളമായ സൗഹൃദം
പ ുെവ ുവാന് ഇനിയും സാധി ും. എ ാല്
അതില്കൂടുതെലെ ിലുമുെ ില് അത് നിയമവിരു മാണ്. മ വരുെട
താ ര ിനു വിരു മാണ്.”
േദഷ ംമൂലം ശിവന് സതിയില്നി ും മുഖം തിരി പിടി . പാവനമായ ആ
തടാക ില്നി ും ശാ ി ലഭി ു തിനായി അവന് വട ുഭാഗേ ്
േനാ ി. അെതാ ും േതാ ാെത വ േ ാള് അവന് ആകാശേ ് താന്
വിശ ാസമര് ി ാ ൈദവ ള െട േനര് ുേനാ ി.
നാശം!
അവിെടനി ും േ കാധേ ാെട ചവി ി ുതി േപാകു തിനു മുന്പായി
ശിവന് മുഷ്ടിചുരു ി മ ാവിെല ൈകവരികളില് ശ ിേയാെട ഇടി . ആ
ഇടിയുെട ആഘാത ില് ചില ചുടുക കള് ഇളകി മാറി.

നഗര ിന്െറ ചു മതിലിനുപുറ ,് വന പേദശ ്, കുറ ൈസനികര്


കാ ുകിട ായിരു ു. അ ം അകെലയായി മൂടുപടമി ര ുരൂപ ള് വലിയ
പാറകളില് ഇരി ായിരു ു. ഒരു പടനായകന് അന ാെത കാര് ശേ ാെട
ആ ര ുരൂപ ള െടയും അടു ായി നി ായിരു ു. താന് രാ ിയുെട
െതാ ടു ാണ് നില് ു െത ് അയാള് ് വിശ സി ാേന കഴി ി . ആ
സവിേശഷമായ അവകാശം അയാെള ആന പുളകിതനാ ി ീര് ു.
മൂടുപടം ധരി ിരു രൂപ ളിെലാ ് പടനായകേനാട് കുറ കൂടി
അടുേ ് െച വാന് നിര്േ ശി . ആ മൂടുപടമി രൂപ ിന്െറ ൈകയില്
സര് ാകൃതിയില് ഓം എ രൂപ ിലു ഒരു തുകല്ക ണം ഉ ായിരു ു.
“വിശ ദ മ്നാ, ഇവിെട െവ ാണ് അയാള് കാണാെമ ് പറ ി െത ്
നിന ് തീര് യുേ ാ? അയാള് പറ സമയം കഴി ി ിേ ാള് ഒരു
മണി ൂറിനടു ായി.”
“അെത പേഭാ” വിശ ദ മ്നന് പരി ഭമേ ാെട പറ ു. “ഇവിെട വരാെമ ു
തെ യാണ് അയാള് പറ ിരു ത്.”
മേ മൂടുപടധാരി അ ംകൂടി ആ ാസ ര ിലാണ് സംസാരി ത്. ഒരു
സ് തീസ രമായിരു ു അത്. േചാദ ം െച െ ടാെത അനുസരി ി മാ തം
ശീലമു ശബ്ദം. “അയാള് നാഗ ാരുെട രാ ിെയ കാ ിരി ാന്
നിര് ിതയാ ുകയാണ്!” മൂടുപടമി ആദ െ രൂപെ േനാ ി അവള്
പറ ു. “നി ളത് േവ വിധം വിശദമായി പ തിയി ി ാണ്
െചയ്തി ാവുകെയ ് ഞാന് വിശ സി ു ു. ഈ അതിര് ി കേ ്
ഞാന് കട ി ത് െവറുെതയാവിെ ് പതീ ി ു ു.”
മൂടുപടമി പുരുഷന് തന്െറ മാംസം മു ിയ ൈകെകാ ് രാ ിേയാട്
മേയാെടയിരി ുവാന് ആംഗ ം കാ ി. “വിശ സി ൂ മഹാറാണീ.
സൂര വംശികള് ് ഒരി ലും േമാചിതരാകുവാന് കഴിയാ വിധ ിലു
ആഘാതേമ ്പി ുവാന് നമു ് ഏ വും ആവശ മു ആളാണിയാള്.”
“യഥാര് ില് ഇ െല നഗര ില്െവ ് രാജകുമാരിയും ഒരു പുരുഷനും
ത ില് അ ിപരീ ഉ ായി.” പാേദശിക കാര െള ുറി ് തനി ് ന
വിവരമുെ ു കാണി ് രാ ിെയ പീണി ി ുവാന് ശമി െകാ ്
വിശ ദ മ്നന് പറ ു. “എനി ് ഏ വും കൃത മായ വിശദാംശ െളാ ും
കി ിയി ി . ന ുെട ആള് അതിെലാ ും െച ുെപ ി ിെ ു ഞാന്
വിചാരി ു ു.”
രാ ി െപാടു െന മേ മൂടുപടധാരിയുെട േനെര തിരി ു. പിെ അവള്
വിശ ദ മ്നെന േനാ ി ക ി “മ ൈസനികരുമായി ഇവിെട
കാ ുനില് ണം.”
താന് പറയാന് പാടി ാ െതേ ാ പറ തുേപാെല വിശ ദ മ്നനു
േതാ ി. ൈസന ാധിപന്െറ രൂ മായ േനാ ം അയാെള ശാസി ു തിനു
മുന്പായി വിശ ദ മ്നന് തിടു ില് അവിെടനി ു മാറി. േചാദി ാ
കാര ള് ് നെ ാരു പടയാളി മറുപടി പറയാന് പാടി എ ് പരിശീലനശാലയില്
െവ ് അയാള് ് നിര്േ ശം കി ിയത് ഈ കാരണം െകാ ു തെ യായിരു ു.
“അവള് ഇവിെടയുേ ാ?” േദഷ ം കഷ്ടി ് മറ പിടി ാന് പാടുെപ െകാ ്
രാ ി േചാദി .
മേ മൂടുപടധാരി തലയാ ി.
“ഇെത ാം മറ ുകളയണെമ ് ഞാന് പറ തായി ാണ് എന്െറ ഓര് .”
രാ ി കര് ശമായി പറ ു. “ഈ അേന ഷണം െകാ ് യാെതാരു
പേയാജനവുമി . മ രപര് ത ിനുേനര് ് ന ള് നട ിയ ആ കമണം
നമു ് അതിെലേ ാ ഗൂഢല മുെ ് അവര് ് സംശയി ുവാനു
കാരണമായി ീര് ിേ ?”
പുരുഷരൂപം മായാചനം നട ും വിധം രാ ിെയ േനാ ി.
“അവള് ു േവ ിയാേണാ നി ളിവിെട വ ത്?”
“അ , മഹാറാണീ,” ആദരവ് വഴിെ ാഴുകും വിധമു സര ില്
മൂടുപടധാരി പറ ു. “ഇവിെടെവ ് കാണാെമ ാണ് അയാള് ഞ േളാട്
പറ ിരു ത്.”
രാ ി പതുെ ൈകനീ ി ആ മനുഷ ന്െറ ചുമലില് പതുെ ത ി.
“ല ില് മന റ ി ് നില് ് കുേ .” രാ ി സൗമ മായി പറ ു.” ഇത്
േനടിെയടു ാനായാല്, ന ള് ഇ ുവെര േനടിെയടു ി തില്െവ ് ഏ വും
വലിയ വിജയമായിരി ും അത്. നീ മുന്പ് പറ തുേപാെല, അവര് ് േമാചനം
േനടാന് കഴിയാ വിധ ിലു ആഘാതമായിരി ും ന ള് അവരില്
ഏ ി ുവാന് േപാകു ത്.”
അയാള് തലകുലു ി.
“പിെ ,” തന്െറ കറു വസ് ത ള് ിടയിേല ് ൈക തിരിെക
കയ ിെ ാ ് രാ ി പറ ു” അവെള ുറേ ാര് ുേ ാഴു ാകു
അസ ത അസ ാഭാവികമായ തീരുമാന െളടു ുവാന് നിെ
പേകാപി ി ു ു. അവള് െതാ കൂടാ വളാെണ അയാള െട
സേ ശെ ുറി ് നിന ് അറിയാേമാ? അെ ില് ആ കാര ം
അവസാനി ും.”
മൂടുപടമി യാള് രാ ിെയ അദ്ഭുതേ ാെട േനാ ി “ഭവതിെ െന…”
“ഞാന് നാഗ ാരുെട റാണിയാണ് കുേ .” അവള് ഇട ുകയറി പറ ു.
“ഈ ചതുരംഗ ള ില് എനി ് ഒ ിലധികം കരു ള ്.”
മ രപര് ത ില് താന് നട ിയ ബലഹീനമായ
ആ കമണെ ുറിേ ാര് ് ല ിതനായി ആ മൂടുപടമി യാള് രാ ിെയ
േനാ ി. രാ ിയുെട തുടര് ു വാ ുകള് അയാള െട നാണേ ടിന് ആ ം
കൂ ി. “നീ അതിശയകരമായ െത കള് വരു ു ു കുേ . നിന ്
ചരി ത ിെല ഏ വും മികവു നാഗനാകുവാനു കഴിവു ്. അത്
പാഴാ രുത്.”
“ശരി, മഹാറാണീ.”
റാണി അതില് ആശ ാസം െകാ തുേപാെല േതാ ി.
“ന ള് ഒ യ് ാവുേ ാള്,” മഹാറാണി പറ ു “നിനെ െ െചറിയേ
എ ുവിളി ാം. എെ ാെ യായാലും ഞാന് നിന്െറ അ യുെട
അനിയ ിയേ .”
“തീര് യായും അേത.” ക കളില് െചറിെയാരു പു ിരിയുെട
ലാ നേയാെട ആ മൂടുപടമി യാള് പറ ു. “െചറിയ പറയു തുേപാെല
ആകാം.”

അ ിപരീ കഴി ് ര ാഴ്ച പി ി ിരു ു. ആ യാ താസംഘ ിന്


അടു ല ിേല ് യാ ത തുടരുവാന് ത വ ം സതി ആേരാഗ ം
വീെ ടു ുകഴി ിരു ു. അതിഥിമ ിര ിലു ശിവന്െറ മുറിയില് ശിവനും
ബൃഹസ്പതിയും പര് േതശ രനും ഒ ി കൂടി.
“ഒരുകാര ം തീരുമാനമായി.” പര് േതശ രന് പറ ു. “ഇേ ്
ഒരാഴ്ചയ് കം യാ ത തുട ു തിനു േവ ഏര് ാടുകള് ഞാന് െച ാം.
അതിനകം സതി ് ആേരാഗ ം വീെ ടു ാന് കഴിയുെമ ് ഞാന്
പതീ ി ു ു.”
“അെത. അത് അനുേയാജ മായ നിര്േ ശമാെണ ് ഞാന് വിചാരി ു ു.”
ശിവന് അനുകൂലി .
“പര് േതശ രന്, ഇനിയേ ാ ് ഞാന് താ െള അനുഗമി ു ു ാവി .”
ബൃഹസ്പതി പറ ു.
“അെത ാ?” പര് േതശ രന് േചാദി .
“ഞാന് ആവശ െ ിരു ആ പുതിയ രാസവസ്തു ള് എ ിയി ്. ആ
സാധന ള മായി എ തയുംേവഗം മ രപര് ത ില് എ ിേ ര് ു കഴി ാല്
അതുമായി ബ െ പരീ ണ ള് േവഗ ില് നട ാെമ ാണ് ഞാന്
വിചാരി ു ത്. ഈ പരീ ണം ശരിയായ ദിശയില് മുേ ാ േപായാല്
േസാമരസമു ാ ു തിനുേവ സരസ തിനദിയിെല െവ ിന്െറ അളവ്
ഗണ മായി കുറയ് ുവാന് കഴിയും.”
“എന്െറ സുഹൃേ , അേ ാള് താ ള ം എനി ു നഷ്ടെ ടുകയാണ്.”
ശിവന് സേ ാചഭാവ ില് പു ിരി .
“എനി ും അെത.” ബൃഹസ്പതി പറ ു. “പേ , ഞാന് രാജ ം വിടുകയ .
പര ടനം പൂര് ിയാ ി കഴി ാല് താ ള് മ രപര് ത ിേല ് വരിക. ഞാന്
താ െള ഞ ള െട പരീ ണശാലയ് ടു ു കാടുകളിേല ്
െകാ ുേപാകാം.”
“ശരി.” ശിവന് െചറുചിരിേയാെട പറ ു “ഒരുപേ , ഈ
നീലകണ്ഠ ിെന ുറി ് ശരിെയ ു േതാ ു ചില വിശദീകരണ ള് നല്കാന്
താ ള് ു കഴിേ ും. അേതാെടാ ം താ ള െട ചില ശാസ് തീയ
ൈവദഗ് ള് കാണി തരുവാനും സാധി ും.”
ശിവനും ബൃഹസ്പതിയും ഉറെ െപാ ി ിരി . ആ സ കാര തമാശ
മന ിലാ ാന് കഴിയാെത പര് േതശ രന് അവെര ഭവ തേയാെട േനാ ി.
“ഒരു കാര ംകൂടി, ബൃഹസ്പതി.” പര് േതശ രന് പറ ു. “ഈ രാജകീയ
യാ താസംഘ ില് നി ് ൈസനികെര വി തരുവാന് എനി ു കഴിയി .
അതുെകാ ് ജൂേലശ റിേനാട് താ ള്െ ാ ം കുറ ൈസനികെര അയ ു
കാര െ ുറി ് ഞാന് സംസാരി ാം.”
“ന ി പര് േതശ രന്. എനിെ ാരു കുഴ വും സംഭവി ിെ ്
എനി ുറ ്. തീ വവാദികള് എ ുെകാ ് എന്െറ കാര ില്
താ ര െമടു ണം.”
“േമാഹന്േജാദാേരായില്നി ് അന്പതുനാഴിക അകെലയു ഒരു
ഗാമ ില് ഇ െല തീ വവാദി ആ കമണമു ായി.” പര് േതശ രന് പറ ു.
“അവിെട ഉ ായിരു േ തം തകര് ് അവര് ബാ ണെര െകാ ുകള ു.”
“മെ ാരാ കമണം കൂടി” ശിവന് കു നായി. “ഈ മാസെ മൂ ാമെ
ആ കമണമാണിത്.”
“അെത.” പര് േതശ രന് പറ ു “അവര് ് കൂടുതല് ൈധര ം
കി ിെ ാ ിരി ു ു. പതിവുേപാെല ന ുെട ൈസന ം തിരിെ ുേ ാേഴ ും
അവര് ര െ ിരു ു.”
ശിവന് മുഷ്ടി ചുരു ി. എ െനയാണീ തീ വവാദി ആ കമണ െള
േനരിേട െത ് അവനറി ുകൂടായിരു ു. അടു തായി അവര്
എവിെടയാണ് ആ കമണം നട ുകെയ ് മന ിലാ ാന് കഴിയാ തിനാല്
അതിനുേവ ത ാെറടു കള് നട ാന് കഴിയി ായിരു ു. ച വംശികള െട
രാജ മായ സ ദീപിെന ആ കമി ുക മാ തമാേണാ ഇതിനു ഒേരെയാരു
േപാംവഴി? ശിവന്െറ പ ുബ്ധമായ അ രംഗം മന ിലായതുേപാെല
ബൃഹസ്പതി ഒ ും മി ാതിരു ു. അതിന് എള വഴിയിലു മറുപടികളിെ ്
അേ ഹ ിനറിയാമായിരു ു.
ശിവെന േനാ ി പര് േതശ രന് തുടര് ു “താ ള െട യാ തയ് ുേവ
ത ാെറടു കള് നട ാന് ഞാെനന്െറ ആള കള് ് നിര്േ ശം െകാടു ാം.
ൈവകുേ രെ അ ാഴ ിന് നമു ് വീ ും കാണാം. അവസാനം സതി ്
നേ ാെടാ ം േചരാന് കഴിയുെമ ാണ് ഞാന് കരുതു ത്. ന ിേയാടും
വീരഭ ദേനാടും നേ ാെടാ ം േചരണെമ ് ഞാന് നിര്േ ശം നല്കാം. അവരുെട
കൂ ് താ ള് ിഷ്ടമാെണ ് എനി റിയാം.”
പര് േതശ രന്െറ സ ഭാവ ിന് േയാജി ാ തായ ആേലാചനാരീതി
ക േ ാള് ശിവന് അ ം പരി ഭമി . “ന ി, പര് േതശ രന്. താ ള െട
ദയവിേനാട് എനി ് ന ിയു ്. പേ , ന ിയും വീരഭ ദനും കൃതികയും ഇ ്
രാ തി പു ാ ുഴല് വാദനം േകള് ാന് േപാവുകയാെണ ാണ് ഞാന് േക ത്. ആ
വികൃതിയായ വീരഭ ദന് കുറ ് ആഭരണ ള് െകാ ുവ ി േ ത.
ന ിേയാെടാ ം നില് ുേ ാള് െവറും ഒരപരിഷ്കൃതെനേപാെല
േതാ ാതിരി ാന്!”
പര് േതശ രന് ഭവ തേയാെട ചിരി .
“പേ , താ ള െമാ ് ആഹാരം കഴി ുകെയ ത് ആന കരമായ
കാര മാണ്.” ശിവന് പറ ു.
“താ ള് ു ന ി.” എഴുേ ല് ു തിനിടയില് പര് േതശ രന് പറ ു.
അ ം നട േശഷം അേ ഹം തിരി ുനി ു. പിെ തന്െറ സേ ഹെ
മറികട ുെകാ ് അേ ഹം മ ി “ശിവന്!”
“എ ാ?” ശിവന് എഴുേ .
“ന ള് ഈ കാര ം സംസാരി ി ിെ ാണ് ഞാന് വിചാരി ു ത്.”
പര് േതശ രന് അസ തേയാെട പറ ു. “എ ാലും അ ിപരീ യില്
സതിെയ സഹായി തിന് ഞാന് താ േളാട് കൃത ത പറയുകയാണ്. താ ള െട
വ മായ ചി ാപ തിയാണ് അവെള വിജയ ിേല ു നയി ത്.”
“അ , അ .” ശിവന് പറ ു. “അവള െട ബു ിശ ിയായിരു ു
അതിനു കാരണം.”
“തീര് യായും അതുതെ യായിരു ു.” പര് േതശ രന് പറ ു. “പേ ,
താ ളാണ് അവള് ് ആ വിശ ാസവും ബു ിശ ി പേയാഗി ുവാനു
ത വും പറ ുെകാടു ത്. കര് ിനുപരി ആേരാെട ിലും ഈ േലാക ്
എനി ് അടു മുെ ില് അത് സതിേയാടാണ്. അവെള സഹായി തിന്
താ േളാെടനി ു ന ിയു ്.”
“ന ി.” ആ സംഭാഷണം നീ ിെ ാ ുേപായി പര് േതശ രെന
ബു ിമു ി ാതിരി ുവാനു വിേവകം പകടി ി െകാ ് ശിവന് മ ഹസി .
പര് േതശ രന് പു ിരിതൂകി. ൈകകൂ ി നമസ്േത എ ു കാണി .
രാജ ാകമാനം പടര് ുപിടി ിരു നീലകണ്ഠജ ര ിന്
വിേധയനായിരു ിെ ിലും അേ ഹം ശിവെന ബഹുമാനി ുവാന്
തുട ിയിരു ു. പര് േതശ രന്െറ ആദരവ് പിടി പ കെയ ത് ശിവന്
ആരംഭി ുവാന് േപാകു ഒരു ദീര്ഘയാ തയുെട തുട മായിരു ു. ആ
സര് ൈസന ാധിപന് പുറേകാ തിരി ് മുറിയില് നി ും ഇറ ിേ ായി.
“അേ ഹം േമാശെ ആെളാ ുമ .” മട ിേ ാകു പര് േതശ രെന
നിരീ ി െകാ ് ബൃഹസ്പതി പറ ു. “അേ ഹം അ ം പാരുഷ ം
കാണി ി ാകാം. എ ാല് ഞാന് ക ി വരില്െവ ് ഏ വും
സത സ നായ സൂര വംശിയാണേ ഹം. രാമേദവന്െറ ശരിയായ പിന്ഗാമി.
അേ ഹം േ ാഭംെകാ ് പറയു കാര ള് േക ് താ ള് അസ നായി ി
എ ു ഞാന് വിചാരി ു ു.”
“ഇ .” ശിവന് പറ ു “യഥാര് ില് പര് േതശ രെന ുറി ് എനി ്
വലിയ മതി ാണ്. ഞാന് ആരുെടെയ ിലും ആദരവിെന
മൂല വ ായി ാണു ുെ ില് അത് അേ ഹ ിന്െറ ആദരവിെനയാണ്.”
ശിവന്െറ ഹൃദയവിശാലതയുെട മെ ാരു ഉദാഹരണംകൂടി കാണ്െക
ബൃഹസ്പതി മ ഹസി . ശിവന്െറ അടുേ ് കുറ കൂടി കുനി ുെകാ ്
അേ ഹം പറ ു “നി ള് നെ ാരു മനുഷ നാണ്.”
ശിവന് പു ിരി .
“കഴി തവണ താ ള് ഒരുകാര ം േചാദി േ ാള് ഞാന് മറുപടി പറ ി
ശിവന്.” ബൃഹസ്പതി തുടര് ു “സത ം പറ ാല് ഞാന് നീലകണ്ഠന്െറ
ഐതിഹ ില് ഒരി ലും വിശ സി ിരു ി . ഇേ ാഴുമി .”
ശിവന്െറ പു ിരി അ ംകൂടി വികസി .
“പേ , ഞാന് താ ളില് വിശ സി ു ു. ഈ രാജ െ
േദാൈഷകഊര് െ വലി കുടി ുവാന് േശഷിയു ഒേരഒരാള് താ ള്
മാ തമാണ്. താ െള സഹായി ുവാന് കഴിയു െത ാം ഞാന്
െച തായിരി ും. ഏതുവിധ ിലായാലും അതു െച ം.”
“എനി ് ഒരി ലും ലഭി ാെത േപായ സേഹാദരനാണു താ ള്. എനി ു
സഹായമായി താ ള െട സാ ി ം മാ തം മതി.”
അ െന പറ ുെകാ ് ശിവന് തന്െറ സുഹൃ ിെന പുല്കി.
ബൃഹസ്പതി ശിവന് ഊഷ്മളമായ ആലിംഗനം തിരി നല്കി. തന്െറ
ശരീര ിലൂെട പുതിെയാരു ഊര് ം പവഹി ു േപാെല അേ ഹ ിനു
േതാ ി. താന് ഒരി ലും സ ം ദൗത ില്നി ു പിന്മാറുകയിെ ് അേ ഹം
പതി െചയ്തു. എ ുവ ാലും ശരി െമലൂഹ ുേവ ി മാ തമായിരു ി
അത്. ശിവനുകൂടി േവ ിയായിരു ു. അേ ഹ ിന്െറ സുഹൃ ായ ശിവന്.

സതിയുെട അ ിപരീ യ് ുേശഷം മൂ ാഴ്ച കഴി േ ാള്


ഏഴുവാഹന ളട ു യാ താസംഘം കരാചാപയില്നി ് പുറെ . ഒരു
വ ഹമായി മുേ ാ നീ ിയ ആ സംഘ ില് പതിവു അ ്
വാഹന ള് ുപകരം ആറു വാഹന ള് വ ാജമായിരു ു. മൂ ാമെ
വാഹന ില് ശിവനും സതിയും പര് േതശ രനും ആയുര്വതിയും സ രി .
പര് േതശ രന് ആദ മായി ായിരു ു ശിവേനാെടാ ം ഒരു വാഹന ില്
സ രി ു ത്. പകൃതി ദൃശ ള് കാണാന് കഴിയിെ കാരണം പറ ്
കൃതിക കുതിര റ ് സ രി . വീരഭ ദനാകെ ന ിയുെട
ൈസനികവ ഹേ ാെടാ ം കൃതികേയാെടാ ് സ രി ു തില് ആ ാദം
െകാ ു.
കരാചാപയില്നി ് കുറ ദിവസം യാ തെചയ്തുകഴി േ ാള് അവരുെട
വ ഹ ിനുേനെര എതിര്വശ ുനി ും വലിെയാരു സംഘം തിടു െ
വരു തുക ് രാജകീയസംഘം യാ ത നിര് ിെവ .
അതിേന ുറി േന ഷി ുവാനായി പര് േതശ രന് വാഹന ില്നി ും
പുറേ ിറ ിെ ു. വകന് എ ുേപരു ദളപതി പര് േതശ രനു
മു ിെല ി. ൈസനികചി യനുസരി ് അയാള് അഭിവാദ ംെചയ്തു.
“എ ാ കാര ം?”
“ പേഭാ, അവര് കൂ ് എ ഗാമ ില്നി ു അഭയാര് ികളാണ്.”
വകന് പറ ു. “ഒരു തീ വവാദി ആ കമണ ില്നി ്
ര െ േ ാടുകയാണവര്.”
“ര െ ടുകേയാ!” അതിശയേ ാെട പര് േതശ രന് േചാദി .
“ആ കമണം ഇേ ാഴും തുടരു ുെ ാേണാ താ ള് കരുതു ത്?”
“അ െനയാണ് ഞാന് വിചാരി ു ത്.” വകന് പറ ു. അയാള െട മുഖം
പ ുബ്ധമായിരു ു.
“നാശം!” പര് േതശ രന് ശപി . െമലൂഹ ാര്േ ാ പര് േതശ രേനാ
ഇതുേപാെലാരു അവസരം ലഭി ി ി . ആയിര ി അ ൂേറാളം ഭട ാരുമായി
തീ വവാദികള് ആ കമണം നട ു സമയ ് കൃത മായി ആ ല ്
എ ിേ രുക. എ ിലും പര് േതശ രന്െറ ൈകകള് ബ ിതമായിരു ു.
നീലകണ്ഠേനയും രാജകുമാരിേയയും സംര ി ുകയ ാെത മെ ാരു ദൗത വും
ഏെ ടു ുവാന് അേ ഹ ിന് അനുവാദമി ായിരു ു.
“എെ ാരു അസംബ ം” അേ ഹം സ യം ആേലാചി . “ തിയധര് ം
പുലര് ു തില്നി ും എന്െറ ഉ രവുകള് തെ എെ തടയു ു.!”
“പര് േതശ രന്, എ ാണു പശ്നം?”
പര് േതശ രന് തിരി ുേനാ ിയേ ാള് ശിവന് േനെര പി ില്
നില് ു തുക ു. ന ിയും ആയുര്വതിയും വാഹന ില്നി ്
ഇറ ുകയായിരു ു. പര് േതശ രന് മറുപടി പറയു തിനുമുന്പ് ഭയാനകമായ
ഒരു ശബ്ദം ആ ശാ മായ കാനനപാതെയ േഭദി . ശിവന് മുന്െപാരി ല് േക
ഒരു ശബ്ദമായിരു ു അത്. ദുഷ്ടലാ ് വിളംബരം െച തായിരു ു ആ
ശംഖനാദം. ഉ ിലു വ മായ ശബ്ദം. അ കമം തുട ാന്
േപാവുകയാെണ ് പഖ ാപി ു തായിരു ു ആ ശബ്ദം. നാഗ ാരുെട
ആ കമണം ആരംഭി കഴി ിരു ു!
കൂ ് യു ം

പതിേനഴ്

“അവെരവിെടയാണ്?” പര് േതശ രന് േചാദി .


“എന്െറ ഗാമ ിലാണ് അവരു ത് പേഭാ.” പരി ഭാ നായ ആ
ഗാമമുഖ ന് പറ ു. “ഇവിെട നി ും കുറ ദൂരേമയു . അ ുനാഗ ാര്
നയി ു അ ൂേറാളം വരു ച വംശി ൈസനികര്. ഗാമം
വി േപാകു തിനായി അവര് ഞ ള് ് അരമണി ൂര് ത ു. പേ ,
േ ത ിനകെ ബാ ണ ാെര അവര് തട ുെവ .
തന്െറ രൂ മായ േ കാധം നിയ ി ു തിനായി പര് േതശ രന് മുഷ്ടി
ചുരു ി ിടി .
“ഞ ള െട പ ി ്ജി ന മനുഷ നാണ് പേഭാ.” ഗാമമുഖ ന് പറ ു.
അയാള െട ക ് നിറെ ാഴുകി. വകന് ആശ സി ി ു മ ില് ആ
ഗാമമുഖ ന്െറ ചുമലില് ൈകെവ . എ ാല് ആ പവൃ ി ഗാമമുഖ െന കൂടുതല്
സ ടെ ടു ി. ഗാമ ിെല പൂജാരിയുെട ിതി എ ാെണ റിയാന്
കഴിയാതിരു ത് അയാള െട കു േബാധം വര് ി ി .
“പ ി ്ജി ും മ ബാ ണര് ുെമാ ം നി ുെകാ ് യു ം െച വാന്
ഞ ളാ ഗഹി .” ഗാമമുഖ ന് േത ി. “അവര് ൈദവ ിന്െറ ആള കളാണ്.
ഒരു ആയുധം എ െന പിടി ണെമ ുേപാലും അവര് റിയി . ഈ
കവര് ാര്െ തിെര അവര്െ െന യു ം െച ാന് സാധി ും?”
േരാഷാകുലനായ വകന് ഗാമമുഖ ന്െറ ചുമലില് നി ് ൈക മാ ി.
“പേ , പ ി ്ജി ഞ േളാട് േപാകാന് ക ി . സ് തീകേളയും
കു ികേളയും െകാ ് ഓടിേ ായ്െ ാ ാന് പറ ു. ബ േദവന് എഴുതിെവ
വിധിെയ ാേണാ അത് താന് അനുഭവി െകാ ാെമ ് അേ ഹം പറ ു.
പേ , അവിെടനി ് ശരി ും ര െ ടു െ േട വര് അവരാണ്.”
പര് േതശ രന്െറ നഖം െതാലിയില് ആഴ് ിറ ി. ഭീരു ളായ
ച വംശികള് തിരിെക േപാരാടാന് േശഷിയു തിയ ാെര
ആ കമി ു തിനു പകരം നിരായുധരായ പതിേരാധം തീര് ാനറിയാ
ബാ ണെര ആ കമി െവ ു േക േ ാള് പര് േതശ രന്െറ മുഖം വിവര് മായി.
തനി ് യാെതാ ും െച ാന് പ ാ ഒരു അവ യില് എ ിെ തില്
അേ ഹം അസ നായി. തന്െറതെ ഉ രവുകെള അവഗണി ുവാന്
അേ ഹ ിന്െറ േദഹിയുെട ഒരു ഭാഗം ആ ഗഹി . പേ , നിയമം
ലംഘി ുവാന് അേ ഹ ിന് ആ ഗഹമി ായിരു ു.
ഈ അസംബ ം അവസാനി ിേ മതിയാവൂ!
ഏത് ശബ്ദമാണ് തന്െറ ചി കളില്ത ി പതി നി ു െത റിയാനായി
അേ ഹം മുഖമുയര് ി. ശിവന്െറ മുഖഭാവം ഒരുനിമിഷേനരേ െ ിലും
അേ ഹ ിന്െറ കാലുകെള വിറ ി . നീലകണ്ഠന്െറ മുഖെ േ ാഭം
ക ാല് േദവ ാര്േപാലും ഒരു നിമിഷേനരേ ് നടു ി നി ലരായിേ ാകും.
“ഞ ള് ന ആള കളാണ്.” ശിവന് കു നായി. “ഞ ള് േപടി ര
േകാഴികെളാ ുമ , തിരിേ ാടാന്! ആ തീ വവാദികളായിരി ും ഇനി
തിരിേ ാടു ത്. അവരായിരി ും ഇനി സൂര വംശികള െട േ കാധം
അനുഭവി റിയാന് േപാകു ത്!”
ഗാമമുഖ ന്െറ പുറകില്നി ിരു ഒരു ഗാമീണന് പറ ു “പേ അവര്
തീ വവാദികളാണ്! നമു വെര േതാ ി ാനാവി . പ ി ്ജി ് അതറിയാം.
അതുെകാ ാണ് അേ ഹം ഞ േളാട് ര െ െകാ ാന് പറ ത്.”
“പേ , ഞ ള െട ഭാഗ ് ആയിര ി അ ൂറ് പടയാളികള ്.”
ഭീരുത മാര് ആ പകടനം ക ് േദഷ ംപൂ ് ശിവന് പറ ു. “പിെ നി ള്
അ ൂറ്േപരു ്. അവരുെട നാലിര ി എ ം. നമു വെര തകര് ാന് കഴിയും.
അവെര എ ും ഓര് ി ാവു വിധ ിലു ഒരു പാഠം പഠി ി ണം.”
ഗാമമുഖ ന് തന്െറ ന ായവാദ ള് നിര ി. “പേ , അവരുെട ഭാഗ ്
നാഗ ാരു ്. അമാനുഷശ ിയു അവര് ര ദാഹികളായ
െകാലയാളികളാണ്! അ രം ദുഷ്ട ാര്െ തിെര നമുെ ു
സാധ തയാണു ത്?”
അ വിശ ാസെ മറികട ുവാന് അതിലുേമെറ ശ ിയു മെ ാരു
വിശ ാസ ിേന സാധി ൂ എ ് തിരി റിയുവാനു മന ാ ി ം
ശിവനു ായിരു ു. അവന് വ ിയുെട ചവി പടിയില് കയറിനി ു. ഗാമീണര്
അവെന െ േനാ ി. തന്െറ കഴു ് മൂടിെ ിയിരു തുണി അവന്
അഴി കള ു. ഇനി അവനതിന്െറ ആവശ മി .
“ഞാന് നീലകണ്ഠനാണ്!”
ദുഷ്ടസംഹാരകെനക ൈസനികെര ാവരും വിസ്മയി ് എഴുേ
നി ു. അവന് തന്െറ യഥാര് നിേയാഗം സ ീകരി ത് ക േ ാള് അവര്
ആ ാദഭരിതരായി. നീലകണ്ഠന്െറ ആഗമനെ ുറി ് അറി ി ി ാ വര്
ആ ജീവി ു ഇതിഹാസെ േനരില്ക േ ാള് വിസ്മയി േപായി.
“ഞാനീ തീ വവാദികള മായി േപാരാടാന് േപാവുകയാണ്.” ശിവന് ഗര് ി .
“േപടിേ ാടാന് ത ാറെ ് അവെര കാണി െകാടു ാന് േപാവുകയാണ്
ഞ ള്. നമു ് അനുഭവെ ടു േവദന അവെര അനുഭവി ി ുവാന്
േപാവുകയാണ് ഞാന്. െമലൂഹ എ രാജ ം അവരുെട ആ കമണ ിനുമു ില്
ചുരു ുകൂടി ഒതു ുകയിെ ് അവെര കാണി െകാടു ാന് േപാവുകയാണ്
ഞാന്. അവര് ിഷ്ടമു േപാെല അവര് െച െ .”
ശിവന്െറ മു ില് കുഴ ുമറി തുേപാെല നി ിരു ആ മനുഷ രിലൂെട
ശു മായ ഊര് ം ഒഴുകി. അതവരുെട നെ ് നിവര് ി. ആ ാവിന്
പേചാദനേമകി.
“ആെരാെ യാണ് എന്െറ കൂെട വരു ത്?”
“ഞാന്.” പര് േതശ രന് പറ ു. തെ ശ ാസംമു ി ിരു െക പാടുകള്
ശിവന്െറ പഖ ാപനം േക േ ാള് അഴി ുവീഴു തായി അേ ഹ ിനു േതാ ി.
“ഞാന്.” സതിയും ന ിയും വീരഭ ദനും വകനും അേത പറ ു.
“ഞാനും.” അവിെട ഉ ായിരു ഓേരാ മനുഷ ജീവിയും അേത പിടി .
ഭയചകിതരായി അവിെട നി ിരു ഗാമീണരും ൈസനികരും
അഭിമാനികളായ ൈസന മായി മാറി. ൈസനികര് വാള് ഊരി ിടി .
സ രി ിരു ആയുധശാലയില്നി ് ആ ഗാമീണര് ത ള് ് കി ാവു
ആയുധ ള് ൈകയിെലടു ു.
“ഇനി കൂ ിേല ്.” ഒരു കുതിര റ ് ചാടി യറി മുേ ാ കുതി േവ
ശിവന് അ ഹസി .
പര് േതശ രനും സതിയും രഥ ളില്നി ് കുതിരകെള അഴി ്
അവയ് ുമുകളില് ചാടി യറി ശിവന്െറ പി ാെല പാ ു. നാഗ ാരുെട
ശംഖനാദേ ാള് ഉ ിലു ശബ്ദം പുറെ ടുവി െകാ ് സൂര വംശികള്
അവര് ുപി ാെല കുതി . കൂ ിെല ിയേ ാള് അവിെട ക ഭീകരമായ
കാഴ്ച അവെര വ ാെത സ്പര്ശി . മ ് ഭാഗ െളാെ വി ് ച വംശികള്
െമലൂഹന് ജനതെയ ഏ വുമധികം ദുഃഖി ി ു ഒരു പേദശമാണ് ആ കമി ത് –
അഭിവ മായ ആ േ തെ . ആ ശീേകാവിലിനുചു ം ബാ ണരുെട ശിര
ശരീര ള് ചിതറി ിട ായിരു ു. അവെര കൂ െ ാല െച കയായിരു ു.
ആ േ തം തകര് ് തീെവ ിരു ു. ഭയാനകമായ ആ ദൃശ ം സൂര വംശികെള
പേകാപിതരാ ി. വിറളിപിടി കാള ൂ ാെരേ ാെല അവര് മുേ ാ പാ ു.
ച വംശികള് ് യാെതാരു അവസരവും ലഭി ി . അവര് എ ില്
കുറവായിരു ു. അവന് നിഷ് പഭരാ െ . െപെ ുതെ അവര് ു
നിലെത ി. ച വംശികള് തിരിേ ാടിയേ ാഴും അ ് നാഗ ാര് െപാരുതിനി ു.
പതികൂലമായ ആ സാഹചര ിലും അസാധാരണമായ നി യദാര്ഢ േ ാെട
ആ നാഗ ാര് അഭിമാനികളായി സൂര വംശികെള രൂ മായി െചറു ുനി ു.
ഏേതാ ബാധേയ തുേപാെലയാണ് പര് േതശ രന് െപാരുതിയത്. ആ
സര് ൈസന ാധിപന്െറ േപാരാ വീര ം മുെ ാരി ലും ക ി ി ാ ശിവന്
ഇേ ാള് അേ ഹം പകടി ി ു ൈധര വും ൈവദഗ് വും ക ്
വിസ്മയി േപായി. നാഗ ാരാണ് വിജയ ിനു താേ ാല് ഘടകെമ ്
ശിവെനേ ാെല പര് േതശ രനും അറിയാമായിരു ു. നാഗ ാര്
ജീവി ിരി ുേ ാള് സൂര വംശികള്െ ാരു ഭീഷണിയും ച വംശികള് ്
പേചാദനവുമാണ്. ചി േ ാഭം പൂ ആ കമേണാ ുകതേയാെട അേ ഹം
നാഗ ാരിെലാരു െന ആ കമി .
പര് േതശ രന്െറ ആ കമണെ നാഗന് പരിചയുപേയാഗി ്
ത ിെ റി ി . വƆള െകാ ് പര് േതശ രന്െറ േതാളില് െവ വാന് അയാള്
ശമി . എ ാല് പര് േതശ രന് തന്െറ ഇടതുഭാഗം ഗൂഢല ം െവ ്
തുറ ി തായിരു ു എ കാര ം ആ നാഗന് അറിയി ായിരു ു. ആ െവ ില്നി ും
ഒഴി ുമാറുവാനായി പര് േതശ രന് മറുവശേ ് െചരി ുമാറിെ ാ ്
പരിച ഉയര് ി ിടി . അേ രംതെ അേ ഹം തന്െറ പുറകിലു ായിരു
ഉറയില്നി ും ഒരു ക ി വലി രി നാഗന്െറ വലതു ചുമലിനു േനെര അത്
ചുഴ ി. ക ി വ ാെത ആഴ് ിരി ു ുെവ ് നാഗന്െറ നിലവിളി േക േ ാള്
പര് േതശ രനു മന ിലായി.
പരിേ നാഗന് ഉറെ നിലവിളി . പര് േതശ രെന
വിസ്മയി ി െകാ ് അയാള് തന്െറ വാള് ചുഴ ി വീശി- അേ ാഴും ക ി
ചുമലില് ആഴ് ിരി ുകയായിരു ു – അേതാെട േവദന സഹി ാനാവാെത
അയാള് അമറി. നാഗന്െറ ബലഹീനമായ െവ ് പര് േതശ രന് പരിചെകാ ്
തടു ു. വാള് െകാ ് വീശി െവ ിെയ ിലും നാഗന് തല് ണം അത് ത ിയക ി.
ഇടേ ാ ് െവ ിമാറി പര് േതശ രന് പരിച നാഗന്െറ ചുമലില് തറ ിരു
ക ിയില് ആ ് അമര് ി. ക ി േതാെള ം തകര് ് ആഴ് ിറ ി.
േവദനെകാ ് പ ിളി ് നാഗന് മലര് ടി വീണു. ഇ െനെയാരു
അവസര ിനാണ് പര് േതശ രന് കാ ിരു ത്. നാഗന്െറ ഹൃദയ ിലൂെട
യാെതാരു അറ മി ാെത പര് േതശ രന് വാള് ചുഴ ിയിറ ി. വധം
പൂര് ിയാ ു തിനായി പര് േതശ രന് വാള് കൂടുതല് ആഴ ിേല ്
ത ിയിറ ി. നാഗന് അന മ ് വീണു.
നാഗ ാരുെട മുഖം കാണാനു െമലൂഹന് കൗതുക ില്നി ്
പര് േതശ രനും വിമു ന ായിരു ു. മു കു ിയിരു ുെകാ ് അേ ഹം
നാഗന്െറ മുഖപടം വലി കീറിയേ ാള് ഭയചകിതമാ ും വിധമു ഒരു
മുഖമാണ് പത മായത്. നാഗന്െറ മൂ ് ശരി ും എ തെ യായിരു ു. ഒരു
പ ിയുെട െകാ ് േപാെല അത് വളര് ിരു ു. െചവികള് അവ യു ാ ും
വിധം വലുതായിരു ു. ചു ് വികൃതമായിരു ു. മനുഷ രൂപമു ഒരു
കഴുകെനേ ാെലയായിരു ു ആ നാഗന്. കഴിവു എതിരാളിെയ വധി
കഴിയുേ ാള് ഏത് െമലൂഹന് ൈസനികനും െച ാറു തുേപാെല
പര് േതശ രനും പറ ു “വീരേയാ ാേവ, പരേലാകേ ു യാ ത
സുഖമായിരി െ .”
നാഗ ാരില് ഒരു ന് അവസാനിെ ിലും ഇനിയും നാെല ം
ബാ ിയുെ ് അവിെടനി ് എഴുേ ല് ുേ ാള് പര് േതശ രന് ചി ി .
കുറ റ ായി ശിവന് ഭീമാകാരനായ ഒരു നാഗെന കീഴ്െ ടു ു ത്
പര് േതശ രന് ക ു. ശിവനും പര് േതശ രനും പരസ്പരം േനാ ി തല
കുലു ി. ശിവന് പര് േതശ രന്െറ പിന്ഭാഗേ ് ൈക ചൂ ി. അ ്
സൂര വംശികള മായി ഭയ രനായ ഒരു നാഗന് ഒ യ് ് േപാരാടു ത്
പര് േതശ രന് പുറകിേല ു തിരി ു േനാ ിയേ ാള് ക ു. അേ ഹം ശിവെന
േനാ ി തലയാ ി. ശിവന് മെ ാരു നാഗന്െറ േനെര പാ ടു േ ാള്
പര് േതശ രന് തനി ായി നീ ിെവ നാഗന്െറ േനര് ് നീ ി.
ഒരു സൂര വംശി േപാരാളിെയ വധി നാഗനു േനര് ് ശിവന് കുതി
പാ ു. ഉ ിേല ു കുതി െപാ ിയ ശിവന് എതിരാളിയുെട െവ ്
തടയു തിനായി പരിച ഉയര് ി ിടി ിരു ു. ശിവനില് നി ു പതീ ി ിരു
ആ കമണം – പഴ ന് ൈശലിയില് മുകളില്നി ് താേഴ ു വീശിെവ ് –
തടു ുവാനായി നാഗന് പരിച ഉയര് ി ിടി ിരു ു. എ ാല് ശിവന്
സമര് മായി പരിച ഒഴി ് ഒരു വശ ുകൂെട തന്െറ വാള് െകാ ് നാഗന്െറ
ൈകയില്െവ ി. നാഗന് അലറിെ ാ ് മലര് ു വീണു. ശിവന് ഭയ രനായ
ഒെരതിരാളിയാെണ ു മന ിലാ ിയിരു നാഗന് പരിച ഉയര് ി ിടി ിരു ു.
ഭയരഹിതനായ നാഗന്െറ േനെര ശിവന് കടു ആ കമണമഴി വി .
മെ ാരു നാഗന് അ റ ് നില് ു കാര ം ശിവന് ക ി ി ായിരു ു.
ത ള െട ആ കമണം പുറേകാ വലി ുെകാ ിരി ുകയാെണ ് അയാള് ്
മന ിലായിരു ു. അ സമയ ിനകം നാഗ ാര് ും ച വംശികള് ും
പി ിരിേ ാേട ിവരും. ആദ െ പരാജിതമായ ആ കമണ ിന്െറ പഴിയും
അപമാനവും താന് േനരിേട ിവരുെമ ് ആ നാഗന് മന ിലായി. ശിവനാണ് ആ
പത ാ കമണം നയി ു െത ് ആ നാഗന് മന ിലായി. ഭാവിദൗത ള്
വിജയി ി ണെമ ില് ശിവെന നശി ി ണം. നാഗന് തന്െറ വി കുല .
ശിവനെതാ ും അറിയു ി ായിരു ു. അവന് വാള് നാഗന്െറ വയ ിേല ്
അ ം ത ി യ ി. നാഗന് രൂ മായി േപാരാടിെ ാ ് പരിച മലര് ി ിടി .
ശിവെന െവ ിമുറി ുവാനായി നാഗന് വാള്വീശിേനാ ിെയ ിലും ശിവന് പരിച
കൃത മായി പിടി ിരു ു. നാഗന്െറ െവ കള് തടു േതാെടാ ം ശിവന്
ആ കമണം തുടര് ുെകാ ് വാള് കൂടുതല് കൂടുതല് കു ി യ ി.
അ നിമിഷ ള് കം നാഗന്െറ ആ ന് അവന്െറ ശരീരെ ഉേപ ി .
അവന്െറ ശരീരം േചാരയില് മു ിയിരു ു. മലര് ു കിട ു നാഗെന ശിവന്
അ ം ഭയേ ാെട നിരീ ി .
ഇവര് ദുഷ്ട ാരായിരി ാം. പേ , ഭയെമെ റിയാ
േപാരാളികളാണ്.
ശിവന് ഇടതുഭാഗേ ു േനാ ിയേ ാള് തനി ു കി ിയ നാഗെന
പര് േതശ രനും അവസാനി ി തായി കെ ി. അവസാനെ നാഗെന
ക ുപിടി ാനായി ശിവന് ചു ഭാഗേ ും സാവധാനം തിരി ുേനാ ി.
അേ ാള് യു ി ുമ റം താന് സ്േനഹി ിരു ഒരാള െട ഉ ിലു ശബ്ദം
അവന് േക .
“ശി – വാ”
വലേ ാ തിരി േ ാള് സതി തനി ുേനെര പാ ടു ു ത് ശിവന്
ക ു. അവെള ആെര ിലും പി ുടരു ുേ ാ എ റിയാന് ശിവന് അവള െട
പി ിേല ു േനാ ി. ആരുമി ായിരു ു. അവന് െന ിചുളി . അവന്
പതികരി ാന് കഴിയു തിനു മുന്പ് സതി അവന്െറ േനര് ു കുതി ചാടി.
കൃത മായും സമയബ ിതമായ, സമേയാചിതമായ ഒരു ചാ ം.
കുറ റ ് മാറിനി ിരു നാഗന് അ ിബാണം എയ്തിരു ു. അവരുെട
വര് ാര് ഉപേയാഗി ിരു ഐതിഹാസികമായ ആയുധമായിരു ു അത്.
അതിലു വിഷം അേതല് ു യാളിന്െറ ശരീര ിനു ില് കയറി സാവധാനം
ശരീരെ എരിെ രി നശി ി ു ു. നിരവധി ജ േളാളം അതിന്െറ മുറിവ്
ഉ ാകുെമ താണ് അതിന്െറ സവിേശഷത. ആ അസ് തം അയ ിരു ത്
ശിവന്െറ കഴു ിെന ല ംെവ ായിരു ു. ഒരു തട വുമി ാെത കൃത മായി
അത് ആ മാരകമായ ദൗത ം നിര് ഹി െകാ ം. എ ിലും ആ അസ് തെ
തടയുവാനായി ആെര ിലും അതിനിടയിേല ു കയറിവരുെമ ് ആ നാഗന്
പതീ ി ു ി ായിരു ു.
ശിവന്െറ മു ിേല ു കുതി ു തിനിടയില് വായുവില്െവ ് സതി
ശരീരെമാ ു വള . അസ് തം അവള െട െന ിേല ് വന മായ ശ ിേയാെട
ആഴ് ിറ ി. അേതാെട വായുവില് ഉയര് ുെപാ ിയ ശരീരം പുറകിേല ു
മല . ശിവന്െറ ഇടതുഭാഗ ായി സതി അന മ ് വീണു. കമഴ് ് വീണ
സതിയുെട ശരീര ിനു േനര് ് ശിവന് തുറി േനാ ി. അവന്െറ ഹൃദയം
തകര് ുേപായിരു ു.
ദുഷ്ടസംഹാരകന് േ കാധം മൂലം ഗര് ി . ഭാ ുപിടി ഒരു
കാ ാനെയേ ാെല അവനാ നാഗനുേനെര വാള യര് ി ിടി െകാ ് പാ ു.
കുതി പാ ുവരു കു നായ നീലകണ്ഠെന ് നാഗന്െറ കാല് വിറ .
എ ാല് തന്െറ കഴിവുകാണി ുവാനായി അവന് േപാരാടി. തല് ണം അവന്
ആവനാഴിയില്നി ു മെ ാരു അസ് തെമടു ു െതാടു ു. അതിെന
ത ിെ റി ി ുവാനായി വാള് വീശു തിനിടയില് ശിവന്െറ കുതി ിന്െറ േവഗം
കുറ ു. വ ാെത ഭയ ുേപായ നാഗന് മെ ാരു അസ് തം െതാടു ു.
ഒരി ല് ൂടി വാള് വീശി ശിവന് അത് ത ിെ റി ി . അേതാെട ശിവന്െറ
കുതി ിന്െറ േവഗത കൂടി. മെ ാരു അസ് തം എടു ാനായി നാഗന് പുറകിേല ു
തിരി ു. പേ , അേ ാേഴ ും ൈവകിേ ായിരു ു. ഭയ രമായ
ഒര ഹാസേ ാെട ശിവന് നാഗന്െറ മുകളിേല ു കുതി . ഒെരാ െവ ിന്
ശിവന് നാഗന്െറ തലയറു ു. തലെതറി േപായേതാെട നാഗന്െറ ശരീരം ഒരു
കൂ ാരമായി താേഴ ു കുതി . അേ ാഴും ഹൃദയം
സ്പ ി ു ു ായിരു തിനാല് മുറി കഴു ില്നി ും ര ം പുറേ ു
ചീ ിെ ാ ിരു ു.
നീലകണ്ഠന്െറ പതികാരം ശമി ി ി ായിരു ു. അലറിെ ാ ് ശിവന് ആ
നാഗന്െറ നി ലശരീരെ െവ ിനുറു ി കഷണ ളാ ി. േ കാധഭരിതമായ
ശിവന്െറ മന ിനകേ ് യു ിേയാ േബാധേമാ കട ുെച ി ായിരു ു.
േനര് , പരിേ തുമൂലം അമര് ി ിടി ശബ്ദം ആ യു ിന്െറ
േകാലാഹല ിനിട ് േകള് ുക ബു ിമു ായിരു ു. പേ അവന് അവള െട
വിളിേക .
“ശിവാ….”
തല അ ം ഉയര് ി ിടി െകാ ് അ ം അകെലയായി സതി കിട ു ത്
അവന് തിരി ുേനാ ിയേ ാള് ക ു.
“സതീ…!”
അവള െട അടുേ ു കുതി ു തിനിടയില് അവന് അലറി.
“പര് േതശ രന്, ആയുര്വതിെയ വിളി ൂ! സതി വീണിരി ു ു.”
സതിയുെട മുറിേവ ശരീരം ആയുര്വതി ക ുകഴി ിരു ു. ച വംശികള്
അതിേവഗം തിരിേ ാടി. ആയുര്വതി സതിയുെട സമീപേ േ ാടി. ശിവന്െറ
വിളി േക േതാെട പര് േതശ രനും അേ ാ പാ ു. ശിവനാണ് ആദ ം
അവള െട അടുെ ിയത്. അന മി ായിരു ുെവ ിലും അവള് ്
ജീവനു ായിരു ു. അസ് തം അവള െട ഇടേ ശ ാസേകാശ ില്
തറ ിരു തിനാല് അതാെക ര ം െകാ ് നിറ ിരു ു. അതു മൂലം അവള്
വ ാെത കിത െകാ ിരു ു. വായില്നി ും ര ം ചാടിയിരു തുമൂലം
അവള് ് സംസാരി ാന് കഴി ി . പേ അവള് ശിവെന േനാ ി. അവള െട
മുഖ േ ാള് അപരിചിതമായ വി ശാ ിയുെട പു ിരി കളിയാടി. എേ ാ
പറയാെന േപാെല അവള് വായ് ഇട ിെട തുറ ു. ശിവന് അവെള
എടു ണെമ ് വ ാ ആ ഗഹമു ായിരു ുെവ ിലും അവന് തന്െറ
ക ീരട ുവാനായി കടു ശമ ിേലര്െ ിരി ുകയായിരു ു.
“ ബ േദവാ!” സതിയുെട അടുെ ിേ ര് ആയുര്വതി ആ അസ് തം
തിരി റി േ ാള് നിലവിളി . “മസ് തക്! ധുവിണി! േവഗം ഒരു മ ല്
െകാ ുവരൂ!”
പര് േതശ രനും ആയുര്വതിയും മസ് തകും ധുവിണിയും േചര് ് സതിെയ
ആ ഗാമ ിലു ായിരു ഒരു വീടിനകേ ു െകാ ുേപായി. ശിവന്
അവരുെട െതാ പുറെക ഉ ായിരു ു. ആയുര്വതിയുെട മ സഹായികള്
ആ കുടില് വൃ ിയാ ിെ ാ ിരി ുകയും ശസ് ത കിയ ുേവ
ഉപകരണ ള് ാപി െകാ ിരി ുകയുമായിരു ു.
“ പേഭാ അ ് പുറ ് കാ ിരു ാല് മതി.” ൈക ഉയര് ിെ ാ ്
ആയുര്വതി പറ ു.
ശിവന് ആയുര്വതിേയാെടാ ം ആ കുടിലിേല ു
കട ണെമ ു ായിരു ു. എ ാല് പര് േതശ രന് അവന്െറ ചുമലില്
െതാ െകാ ് അതില്നി ് പി ിരി ി . “ആയുര്വതി േലാക ിേല ും മിക
ചികി കയാണ് ശിവന്. അവെള അവള െട േജാലി െച ാന് അനുവദി ്.”
ശിവന് പര് േതശ രെന േനാ ി. തന്െറ വികാര െള നിയ ി ുകെയ
േജാലി അഭിന നാര്ഹമായി െചയ്തുെകാ ിരി ുകയായിരു ു അേ ഹം.
എ ാല് പര് േതശ രന്െറ ക കളിേല ് ഒരുവ ം േനാ ിയേ ാള്തെ
തെ േ ാെല അേ ഹവും സതിെയ ുറിേ ാര് ു ദുഃഖി ു ുെ ് ശിവനു
മന ിലായി. ഒരുപേ , സതിയുെട അ ിപരീ ു മുന്പു ായിരു
ഉല് ണ്ഠേയ ാള് വളെരയധികം. െപെ ് ഒരു ചി ശിവന്െറ മന ിേല ്
കട ുവ ു. അവന് തിരി ് അതിേവഗം ഏ വും അടു ു നാഗന്െറ
മൃതശരീര ിനു േനര് ് കുതി . കുനി ുനി ുെകാ ് അവന് ആ
ശരീര ിന്െറ വലതുൈക പരിേശാധി . അവിെട യാെതാ ും കാണാന്
കഴിയാ തിനാല് അവന് മെ ാരു നാഗന്െറ ശവ ിനടുേ ു നട ു.
അേതസമയം പര് േതശ രന് തന്െറ അസ മായ മന ിെന
നിയ ണ ിെലാതു ിെയടു േശഷം അടു കര് വ െള ുറി ്
ആേലാചി ാന് തുട ി. അേ ഹം വകെന അടു ുവിളി െകാ ് നിര്േ ശി .
“യു ടവുകാര് ് കാവേലര്െ ടു ുക. ച വംശികളട ം പരിേ
ൈസനികര് ് ചികി നല്കുവാന് ൈവദ സഹായം ഏര് ാടു െച ക.”
“പരിേ ച വംശികള് വിഷം കഴി , പേഭാ.” വകന് പറ ു.
“ജീവേനാെട പിടി െ ടാന് അവര് ഒരി ലും ആ ഗഹി ു ിെ ്
അേ റിയാമേ ാ.”
അയാള െട വിശദീകരണം േകള് ാന് താ ര മിെ ് മു റിയി ്
നല്കുംവിധം പര് േതശ രന് വകെന രൂ മായി േനാ ി. വകന് താന് പറ
േജാലി െചയ്താല്മാ തം മതി എ ായിരു ു അതിന്െറ അര് ം
“ശരി പേഭാ.” പര് േതശ രന്െറ നി ബ്ദമായ ഉ രവ്
മന ിലാ ിെ ാ ് വകന് പറ ു.
“ പത ാ കമണ ിന്െറ ഒരു വ ഹം ചമയ് ണം.” പര് േതശ രന് തുടര് ു.
അേ ാേഴ ും അേ ഹ ിന്െറ മന ് സതിയുെട
അവ െയ ാെയ റിയാനു ഉല് ണ്ഠയിേല ് മട ിേ ായിരു ു.
“പിെ …”
തന്െറ േമധാവിയുെട സേ ഹംക ് അതിശയി േപായ വകന്
പര് േതശ രെന േനാ ി. മുന്െപാരി ലും അേ ഹം സേ ഹി ു ത് വകന്
ക ി ി . പേ ഒ ും പറയാതിരി ുവാനു വകതിരിവ് വകന് പുലര് ി.
യജമാനന് അേ ഹ ിന്െറ പസ്താവന പൂര് ിയാ ു തിനായി വകന്
കാ ുനി ു.
“പിെ ….” പര് േതശ രന് തുടര് ു. “േ ത ിനക ് ഇേ ാഴും
ദൂതയ ാന് പ ിയ പാവുകള് ജീവേനാെട േശഷി ാകും. േദവഗിരിയിേല ്
ചുവ നിറ ിലു ഒരു ലിഖിതം െകാടു ുവിടുക. ച കവര് ി ്. സതി
രാജകുമാരി ് ഗുരുതരമായി മുറിേവ ിരി ു ു എ ് അറിയി ുക.
വകന് വിശ സി ാനാകാെത മുഖമുയര് ി േനാ ി. സതിെയ ുറി ്
അയാള് േക ി ായിരു ി . എ ാല് അയാള് ഒ ും മി ാതിരു ത്
ബു ിയായി.
“രാജകുമാരി ് അ ിബാണേമ െവ ് ച കവര് ിെയ അറിയി ുക.”
പര് േതശ രന് തുടര് ു.
“ഓ, േദേവ ാ!” തന്െറ നടു ം നിയ ി ാനാവാെത വകന്
പറ ുേപായി.
“ഉടന് ഇതു െച ണം, ദളപേത!” പര് േതശ രന് മുര ു.
“ശരി പേഭാ” തളര് മ ിലു സലാം നല്കിെ ാ ് വകന് പറ ു.
അതിനിടയില് ശിവന് നാലുനാഗ ാരുെട ൈക പരിേശാധി ിരു ു.
ശിവന് േനരെ മന ിലാ ിയിരു സര് ാകൃതിയില് ഓം എ ് രൂപക ന
െചയ്ത തുകല്െകാ ു ക ണം അവരുെടയാരുേടയും
ൈക യിലി ായിരു ു. അവന് അവസാനെ നാഗന്െറ അടുെ ി.
സതിെയ അസ് തമയ ് മുറിേവ ി വന്. ശിവന് െവ ിമുറി ആ നികൃഷ്ടന്.
കടു െവറുേ ാെട ശിവന് ആ ശരീര ില് ആ ് ചവി ിെ ാ ് അയാള െട
ൈക പരിേശാധി . അ േപായ അവയവ ള് കെ ുവാന് ശിവന്
അ സമയം േവ ിവ ു. അതുകെ ിയ ശിവന് അയാള െട ൈക
ഉയര് ിെയടു ു. അതില് തുകലിന്െറ ക ണമി ായിരു ു. ശിവന് ഉേ ശി
ആളായിരു ി അത്.
ശിവന് മട ിെയ ിയേ ാള് പര് േതശ രന് കുടിലിനു പുറ ി ിരു ഒരു
പീഠ ില് ഇരി ായിരു ു. സ ടം നിയ ി ാനാവാെത കര ുെകാ ്
കൃതിക കുടിലിന്െറ വാതില് ല് നി ായിരു ു. വീരഭ ദന് അവെള
സാ നി ി ുവാന് ശമി . പ ുബ്ധമായ മനേ ാെട ന ി
വീരഭ ദനടു ്നി ു. അയാള െട മുഖം െഞ ി രി ് ശൂന മായിരു ു.
പര് േതശ രന് ശിവെന േനാ ി െതാ റ ് ഒഴി ുകിട ിരു
പീഠ ിലിരി ുവാന് വിളറിയ പു ിരിേയാെട ആംഗ ംകാ ി. തന്െറ മന ്
നിയ ണവിേധയമാെണ ു കാണി ുവാനായി അേ ഹം വീറു പരി ശമം
നട ിെ ാ ിരു ു. സാവധാനം ആ പീഠ ില് ഇരി റ ി ശിവന്
ആയുര്വതി പുറ ുവരു തും കാ ് അകെലെയവിേടേ ാ
േനാ ിെ ാ ിരു ു.

“അസ് തം ഞ ള് നീ ം െചയ്തുകഴി ു പേഭാ.” ആയുര്വതി പറ ു.


ശിവനും പര് േതശ രനും കുടിലിനക ,് അേബാധാവ യില്കിട ു
സതിെയ േനാ ിനില് ുകയായിരു ു. മ ാേരയും അകേ ു
പേവശി ി ിരു ി . സതി ് ഒരുതര ിലും അണുബാധയു ാകാന് പാടിെ ്
ആയുര്വതി നിഷ്കര്ഷി ിരു ു. ൈവദ ശാസ് ത ില് അതിനിപുണയായിരു
ആയുര്വതിേയാട് ഈ കാര ില് തര് ി ുവാന് ആര് ും
ൈധര മു ായിരു ി . പരിേ മ ് സൂര വംശി ൈസനികെര
ശു ശൂഷി ുവാനായി മസ് തകും ധുവിണിയും മ ൈവദ ാര്െ ാ ം
സഹായികളായി േചര് ു.
സതിെയ കിട ിയിരു ക ിലിന്െറ വലതുഭാഗേ ് ശിവന് തിരി ു.
അസ് തം പുറെ ടു ുവാനായി സതിയുെട ആ രാവയവ ള്
നിവര് ുവാനുപേയാഗി േചാരപുര െകാടില് ശിവന് ക ു. ഇനി ആ െകാടില്
ഒരി ലും ഉപേയാഗി ുകയി . ആ െകാടിലില് അ ിബാണ ില് നി ു
വിഷം ബാധി ി ാകും. എത ചൂടാ ിയാലും രാസവസ്തു ള്
ഉപേയാഗി ാലും ആ ഉപകരണം സുര ിതേമാ വിഷവിമു േമാ
ആയി ീരുകയി . ആ െകാടിലിനടു ായി ആര േവ ിലയില് െപാതി ്
അ ിബാണം കിട ായിരു ു. ഒരു ദിവസം മുഴുവന് അത് അ െന
സൂ ി ും. അതിനുേശഷം അതുെകാ ് കുഴ െമാ ുമു ാകിെ ്
ഉറ വരു ുവാനായി ആഴ ില് കുഴിെയടു ് അതിലി ് മൂടും.
ഈറനാര് ക കേളാെട ശിവന് ആയുര്വതിെയ േനാ ി. തന്െറ
മന ില് ജ ലി കഴി േചാദ ം േചാദി ുവാനു കരു ് അവനു
കെ ാനായി .
“ഞാന് അ േയാട് അസത ം പറയുകയി പേഭാ.” ൈവദ ാര് പതിവായി
െച ാറു തുേപാെല ഇ രം സാഹചര ളില് കരു ാര് ി ുവാനു
മാര് െമ നിലയില് നി ംഗത പുലര് ിെ ാ ് ആയുര്വതി പറ ു
“ഇേ ാഴെ അവ ന ായി േതാ ു ി . ഏ വും പധാനെ
അവയവ ളില് അ ിബാണേമ വരാരുംതെ ജീവി ിരു തായി ചരി തമി .
പനിേയാെടയാണ് ഈ വിഷ ിന്െറ ബാധ ആരംഭി ു ത്. അേതാെട
അവയവ ള് ഒ ിനുപിറെക ഒ ായി പവര് നരഹിതമായി ീരും.”
നി ഹായതേയാെട ശിവന് സതിെയ േനാ ി. പിെ യാചി ു മ ില്
അവന് ആയുര്വതിെയ േനാ ി. ക ീരട ാനും വികാരം നിയ ി ുവാനും
ആയുര്വതി പാടുെപടു ു ായിരു ു. അവള് നിയ ണം വി ് െപരുമാറാന്
പാടി ായിരു ു. അടു കുറ മണി ൂറുകള് ു ില് അവള് ് നിരവധി
ജീവന് ര ിേ തു ്.
“ഞാന് േഖദി ു ു, സ ാമി” ആയുര്വതി പറ ു. “പേ , ഇതിന്
യഥാര് ില് ചികി യി . അവള െട അ ം കൂടുതല്
അനായാസമാ ുവാന് നമു ് ചില ഔഷധ ള് െകാടു ാെമ ു മാ തം.”
ശിവന് ആയുര്വതിെയ രൂ മായി േനാ ി. “ന ള് വി െകാടു ു ി !
ഞാന് പറ ത് വ മാേയാ?”
ശിവന്െറ ക കെള േനരിടാനാവാെത ആയുര്വതി തറയിേല ു
േനാ ിനി ു.
“പനി നിയ ണാധീനമാെയ ില് അവള െട അവയവ ള് ്
തകരാെറാ ും സംഭവി ുകയി , അേ ?” ആശയുെട െചറുകിരണം
മന ിലുദി തുേപാെല ശിവന് േചാദി .
ആയുര്വതി ക കള യര് ി “അെത, പേഭാ.” അവള് പറ ു “പേ ,
അെതാരു അവസാന പരിഹാരമ . അ ിബാണേമ തിന്െറ ഫലമായു ാവു
പനിെയ താമസി ി ാനാവും. പേ , ഇ ാതാ ാനാവി . പനി
നിയ ി ാനായി ന ള് ശമി ാലും ഔഷധേസവ നിര് ി ഴി ാല് കൂടുതല്
ശ ിേയാെട അത് മട ിവരും.”
“എ ില് നമു ാ പനി എ േ ുമായി ഇ ാതാ ാം!” ശിവന് അലറി.
“േവണെമ ില് ജീവിതകാലം മുഴുവനും ഞാന് അവള െട അടു ിരി ാം. പനി
ഉയരുകയി !”
ആയുര്വതി ് ശിവേനാെടേ ാ പറയണെമ ു ായിരു ു. എ ാല് അത്
പറയാതിരി ു താണ് ന െത ് അവള് ു േതാ ി. മണി ൂറുകള് കം
അവള് ശിവന്െറ അടുേ ് മട ിവരും. സതിെയ ര ി ാനാവിെ ്
അവള് റിയാം. അത് അസാധ മായിരു ു. നിഷ്ഫലമായ ഈ ചര് ുേവ ി
സമയം പാഴാ ുകയാണ്. ഈ സമയം മ വരുെട ജീവന് ര ി ാനായി
ഉപേയാഗെ ടു ാം.
“ശരി അ െനയാവെ സ ാമീ.” ആയുര്വതി പതിവചി . സതി ് പനി
താഴുവാനു മരു ് അവര് െപെ ുതെ നല്കി. കുറ സമയേ ് ഇത്
പനിെയ നിയ ി െകാ ം.
പുറകില്നി ിരു പര് േതശ രെന അവള് െഞാടിയിടേനരം േനാ ി. പനി
നിയ ി നിര് ിയാല് സതിയുെട േവദനയുെട ൈദര്ഘ ം കൂടുകേയ ഉ എ ്
അേ ഹ ിനറിയാം. എ ാല് ശിവന് അനുഭവെ പത ാശയുെട കിരണം
പ ിടാന് പര് േതശ രന് ത ാറായി.
“ പേഭാ അേ ും മുറിേവ ി ്.” ശിവെന േനാ ിെ ാ ് ആയുര് വതി
പറ ു. “അ യുെട മുറിവ് െക ിയേശഷം ഞാന് േപായ്െ ാ ാം.”
“എനി ു കുഴ െമാ ുമി .” അണുവിടേപാലും സതിയില്നി ്
കെ ടു ാെത ശിവന് പറ ു.
“അ സ ാമീ, അ െനയ .” ആയുര്വതി തീര് ുപറ ു “അ യുെട
മുറിവുകള് ആഴമു വയാണ്. അവയ് ് അണുബാധേയ ാല് അത് വലിയ
അപകടമു ാ ും.”
ശിവനതിന് മറുപടി പറ ി . സതിെയ േനാ ിെ ാ ് ആയുര്വതി
പറ െത ാം ത ി ളയു മ ില് ശിവന് ൈക വീശി.
“ശിവന്” ആയുര്വതി ഒ െവ . ശിവന് അവെള േനാ ി. “അേ ്
സുഖമി ാതായാല് പിെ സതിെയ പരിചരി ാന് അേ ു കഴിയി .”
ആ കടു സര ിന് ഉേ ശി ഫലമു ായി. ശിവന് അവിെട
അന ാതിരു േ ാള് ആയുര്വതി അവന്െറ മുറിവുകളില് മരു ുെവ െക ി.
പിെ പര് േതശ രന്െറ മുറിവുകളില്കൂടി മരു ുെവ െക ിയ േശഷം
ആയുര്വതി പുറേ ിറ ി.

കുടിലില് ക ി െവ ിരു പഹാരദീപ ിനു േനെര ശിവന്


ക കളയ . ആയുര്വതി അസ് തം നീ ംെചയ്തി ിേ ാള് മൂ ു നാഴിക
പി ി ിരി ു ു. മുറിേവ ൈസനികരുെട കാര ള് അേന ഷി ുവാനും ഒരു
താവളം ാപി ു തിനു ഏര് ാടുകള് െച വാനുമായി പര് േതശ രന്
പുറേ ിറ ി. ആ ൈസനികസംഘം കൂ ില് കുറ കാലം ത ടി ുവാന്
തീരുമാനി ിരു തിനാലാണ് ഒരു ൈസനിക താവളം ാപി ു തിനു
തീരുമാനമു ായത്. അതായിരു ു പര് േതശ രന്െറ രീതി. േമാശെ ഒരു
സാഹചര ം േനരിേട ിവ ാല് പര് േതശ രന് അതിെന ുറിേ ാര് ് തല
പു ാ ുവാന് മിനെ ടാറി . പകരം തിര ുപിടി േജാലിയില്
ഏര്െ ടു േതാെട അതിെന ുറി ചി ി ുവാന് അേ ഹ ിന് സമയം
കി ാെത വരും.
ശിവന് വ ത സ്തനായിരു ു. നിരവധി വര്ഷ ള് ുമുന്പ് ദുഷ്കരമായ
സാഹചര ളില്നി ് താന് ഒളിേ ാടുകയിെ ് അവന് പതി
െചയ്തിരു ു. അവന് യാെതാ ും െച ാന് സാധി ു ിെ ില്േപാലും.
സതിയുെട സമീപ ുനി ും അവന് ഒരുനിമിഷം േപാലും മാറിനി ി . േരാഗം
േഭദമാകു തും കാ ് അവന് അവള െട സമീപംതെ ഇരു ു. അവള െട
േരാഗം േഭദമാകുെമ ുതെ അവന് പതീ ി . അവള െട േരാഗം
േഭദമാകേണെയ ് അവന് പാര് ി .
“ശിവന്….” കഷ്ടി ് േകള് ാന് മാ തം േപാ ഒരു മ ണം ആ
നി ബ്ദതെയ ഭ ി .
ശിവന് സതിയുെട മുഖേ ു േനാ ി. അവള െട ക കള് കഷ്ടി
മാ തം തുറ ിരു ു. േവര്തിരി റിയാന് മാ തം വിധ ില് അവള െട ൈകകള്
അന ി. അവന് ഇരി ിടം കുറ കൂടി അവള െട ശ യ് ടുേ ് നീ ിയി .
അവെള െതാടാതിരി ാന് അവന് പേത കം ശ ി .
“ഞാന് േഖദി ു ു.” ശിവന് നിലവിളി . “ഞാെനാരി ലും നിെ യീ
യു ിേല ് വലി ിഴ രുതായിരു ു.”
“അരുത്, അരുത്.” സതി പിറുപിറു ു. “അ ് െചയ്തത് ശരിയാണ്.
ഞ െള വിജയ ിേല ് നയി ുവാനും ദുഷ്ടശ ികെള സംഹരി ാനുമാണ്
അ ് െമലൂഹയിെല ിയി ത്. അ ് ആ കടമ നിര് ഹി .”
ദുഃഖ ിനടിെ ് ശിവന് സതിെയ െ േനാ ിെ ാ ുനി ു. തന്െറ
അവസാനനിമിഷ ള് അടു ുെകാ ിരി ുകയാെണ ു മന ിലാ ിയ സതി
തനി ു കഴിയാവു വിധം ശിവെന തന്െറ ഉ ിേല ാവാഹി ുവാന്
ശമി െകാ ിരു ു. അതിനായി അവള് ക കള് കഴിയാവു ിടേ ാളം
വിടര് ി ിടി . ഒരാ ാവിന്െറ േമാഹ ള് ് മരണം അ ംകുറി ു ു.
വിേരാധാഭാസെമ ു പറയെ ചില സ ര്ഭ ളില് ആ അ ം തെ ഏെതാരു
വിരു ശ ിേയയും െവ വിളികേളയും േനരിടാനു ശ ിപകരു ു.
ഏെറ ാലമായി നിേഷധി െ സ പ്നം പകടി ി ുവാനും അത്
അവസരെമാരു ു ു.
“എനി ു േപാകാനു സമയമായി, ശിവന്.” സതി പിറുപിറു ു. “പേ
േപാകു തിനുമുന്പ്, ഞാന് അനുഭവി ഏ വും ആ ാദകരമായ
കാലമായിരു ു എന്െറ ജീവിത ിന്െറ ഏ വും അവസാനെ മാസ ള്
എ കാര ം അ േയാട് തുറ ുപറയാന് ഞാനാ ഗഹി ു ു.”
നനവാര് ക കേളാെട ശിവന് സതിെയ േനാ ിെ ാ ിരു ു.
അവന്െറ ൈകകള് സ യം ചലനേശഷി വീെ ടു തുേപാെല സതിയുെട േനെര
നീ ി. കൃത സമയ ് അവനതിന് തടയി .
“അ ് വളെര മുന്േപ എന്െറ ജീവിത ിേല ു വേര തായിരു ുെവ ്
ഞാന് ആ ഗഹി ു ു.” സ യം അംഗീകരി ാ ഒരു രഹസ ം സതി
പുറ ുവി . “എ ില് എന്െറ ജീവിതം ഏെറ വ ത സ്തമായി ീരുമായിരു ു.”
സ ട ിനു പുറ ുേപാകാനു ഒരു മാര് ം േതടി നട ിരു ശിവന്െറ
ക കള് സ യം നിയ ി ാന് പാടുെപ .
“ഞാനിത് മുന്േപ പറേയ തായിരു ു.” സതി മ ി . “കാരണം
ആദ മായാണ് ഞാനിത് പറയു െത ിലും ഒരുപേ , ഇെതന്െറ അവസാനെ
വാ ുകളായിരി ും.”
ശിവന് സതിെയ െ േനാ ിെ ാ ിരു ു. അവന്െറ ശബ്ദം
െതാ യില് തട ു.
സതി ശിവന്െറ ക കളില് ആര് ദമായി േനാ ി പതിെയ മ ി “ഞാന്
നിെ പണയി ു ു.”
അണെപാ ിെയാഴുകിയ ക ീര് ശിവന്െറ ദുഃഖാര് മായ കവിളിലൂെട
െപയ്തിറ ി.
“ഏ വും കുറ ത് ഒരു നൂ ാ ുകാലേ െ ിലും നീയീ വാ ുകള്
ആവര് ി െകാ ിരി ും.” ശിവന് േത ി. “നീ ഇനി എേ ാ ം േപാകു ി .
േവ ിവ ാല് ഞാന് മൃത േദവനുമായി േപാരാടും. നീ എവിേട ും േപാകു ി .”
സ ടേ ാെട പു ിരി െകാ ് സതി തന്െറ ൈക ടം ശിവന്െറ
ൈകയില്െവ . അവള െട ൈക െപാ ു ായിരു ു. പനി അതിന്െറ
ആ കമണമാരംഭി കഴി ിരു ു.
സതിയും അ ിബാണവും

പതിെന ്

“ഇനിെയാ ും െച ാനി പേഭാ” പകടമായ അസ തേയാെട


ആയുര്വതി പറ ു.
സതി േകള് രുെത ു കരുതി സുര ിതമായ അകലം പാലി ് ആ
കുടിലിന്െറ മൂലയിെലാരിട ് നി ുെകാ ാണ് ശിവനും ആയുര്വതിയും
സംസാരി െകാ ിരു ത്. ക ീരട ാന് പാടുെപ െകാ ് പര് േതശ രന്
അവര് ടു ് നി ായിരു ു.
“പറയൂ ആയുര്വതി.” ശിവന് തിടു െ . “നീയാണ് ഈ രാജ െ ഏ വും
മിക ചികി ക. പനി വി േപാകു തിന് കാ ുനില് ുകയേ ഇനി ന ള്
െചേ ത്.”
“ഈ പനി വി േപാവുകയി ” ആയുര്വതി യു ിസഹമായി പറ ു.
“അ ിബാണ ില് നി ുളവാകു വിഷ ിന് ചികി യി . പനി
കുറ െകാ ് ന ള് സതിയുെട േവദനയുെട ൈദര്ഘ ം കൂ കയാണ്
െച ത്. ഈ ഔഷധേസവ നിര് ു നിമിഷം പൂര് ാധികം ശ ിേയാെട
ജ രം മട ിെയ ും.”
“അത് വി കള ശിവന്.” ശ യില്നി ് അട ി ിടി േനര് ശബ്ദം േക .
എ ാവരും സതിെയ േനാ ി. അനിവാര മായത് സ ീകരി ുേ ാള് മാ തം
പത െ ടാറു പു ിരി അവള െട മുഖ ു െതളി ു. “എനി ്
ദുഃഖെമാ ുമി . എനിെ ാണ് േവ െത ് ഞാന് അ േയാട് പറ ു
കഴി ു. ഞാന് തൃപ്തയാണ്. എന്െറ സമയം ആഗതമായി ഴി ു.”
“നീ എെ ഉേപ ി േപാവേ സതീ” ശിവന് നിലവിളി . “നിന്െറ ജീവിതം
അവസാനി ി ി . ന ള് ഒരു വഴി ക ുപിടി ും. ഞാെനാരു മാര് ം കെ ും.
ഞാന് പറയു െതാ ് േകള് ്.”
സതി കീഴട ി. സതി ് അതിനു േശഷിയി ായിരു ു. തന്െറ
മരണേ ാെട ശിവന് സ ം ശാ ി കെ േ ിയിരി ു ുെവ ും
സതി റിയാമായിരു ു. അവെള ര ി ാന് കഴിയാവു െത ാം
െചയ്തിെ ില് അവന് ശാ ി കെ ാന് കഴിയുകയി ായിരു ു.
“എന്െറ ജ രബാധ വര് ി ു ത് എനി റിയാന് സാധി ു ു ്.” സതി
പറ ു. “ദയവായി എനി ് മരു ുകള് തരൂ.”
ആയുര്വതി സതിെയ അസ തേയാെട േനാ ി. അ ുവെരയു
ൈവദ ശാസ് ത പരിശീലനം അവേളാട് നിര്േ ശി ത് അതു െച രുെത ാണ്.
ഔഷധ ള് നല്കിയാല് സതിയുെട യാതനയുെട ൈദര്ഘ ം വര് ി ുകേയ
ഉ െവ ് അവള് റിയാം. സതി ആയുര്വതിെയ കഠിനമായി േനാ ി.
അവള് ത് ഒഴിവാ ാനായി . അവെള ജീവേനാെട താ ിനിര് ണെമ ്
ശിവന് ആവശ െ തുെകാ ് പേത കി ം.
“ആയുര്വതിജി എനി ് മരു ു തരൂ.” സതി ആവര് ി . “ഞാന്
എ ാണ് െച െത ് എനി റിയാം.”
ആയുര്വതി സതി ് മരു ുകള് നല്കി. അവള് സതിയുെട ക കളിേല ു
േനാ ിയത് അവിെട ഭയ ിന്െറേയാ സ ട ിന്െറേയാ ലാ നകള് ഉേ ാ
എ റിയാനാണ്. അവിെട അെതാ ുമു ായിരു ി . ആയുര്വതി സൗമ മായി
പു ിരി െകാ ് ശിവനും പര് േതശ രനും ഇരി ു ലേ ു നട ു.
“എനി റിയാം” ശിവന് അതിശയേ ാെട പറ ു. “ന െള ാ ഇവള് ്
േസാമരസം നല്കാ ത്?”
“അതുെകാ ് എ ് ഫലമു ാകാനാണ് പേഭാ?”
അദ്ഭുതാധീനയായിെ ാ ് ആയുര്വതി േചാദി . “േസാമരസം
പവര് ി ു ത് ജ ലനാകാരിയുമായാണ്. അത് മനുഷ ന്െറ ആയു ്
വര് ി ി ു ു. അത് പരി ുകള െട കാര ില് ഗുണകരമായി
പവര് ി ുകയി .”
“േനാ ൂ ആയുര്വതി. േസാമരസെ ുറി എ ാ കാര ളം
ആര്െ ിലും ശരിയായി അറിയുെമ ് എനി ു േതാ ു ി . അത്
നിന റിയാെമ ് എനി റിയാം. മ ില് പുത തുമൂലം പരിേ
കാല്വിരലുമായി ജീവിതകാലം മുഴുവനും ഞാന് നട ു. േസാമരസം കഴി േ ാള്
അതു േഭദമായി. അ ാര ം നിന റിയി . എന്െറ ാനം െത ിയ േതാെള ്
ശരിയാ ാനും േസാമരസ ിനു കഴി ു.”
“എ !് ” ശരി ും അദ്ഭുതാധീനനായ പര് േതശ രന് പറ ു “അത്
അസാധ ം. േസാമരസം ഒരി ലും ശാരീരിക അസ തകള്
േഭദെ ടു ുകയി .”
“എന്െറ കാര ില് അ െന സംഭവി .”
“പേ , താ ള്െ ാരു പേത കതയു േ ാ, അതുെകാ ായിരി ും
അ െന സംഭവി ത്, സ ാമീ” ആയുര്വതി പറ ു “അ ് നീലകണ്ഠനാണ്.”
“ഞാന് ആകാശ ുനി ് െപാ ിവീണെതാ ുമ , ആയുര്വതീ.
സതിയുേടതുേപാലു മനുഷ ശരീരം തെ യാണ് എനി ുമു ത്.
നിന്േറതുേപാെലയു ശരീരം. നമു െതാ ു പരീ ി േനാ ി ൂെട?”
പര് േതശ രന് കൂടുതല് േബാധ െ ടു ലിന്െറ ആവശ മു ായിരു ി .
അേ ഹം പുറേ ു െച േ ാള് വകന് ഒരു പീഠ ില് ഇരി ായിരു ു.
വകന് ചാടിെയഴുേ ് േസനാപതിെയ സലാം െചയ്തു.
“ വകന്” പര് േതശ രന് പറ ു “േ ത ിനക ് ഇേ ാഴും അ ം
േസാമരസചൂര് ം കാണും. ഈ പേദശെ പധാനെ േസാമരസ
നിര് ാണശാലയാണിത്. എനി ാ ചൂര് ം അ ം േവണം. ഉടന്.”
“അരനാഴികയ് കം അേ യ് ത് കി ിയിരി ും, യജമാന്.” എ ്
ഉ ാഹേ ാെട പറ ുെകാ ് ൈസനികര്െ ാ ം വകന് പാ ു.

“ഇനി കാ ിരി ുകയ ാെത മെ ാ ും െച ാനി .” സതി ഉറ ാന്


തുട ിയേ ാള് ആയുര്വതി പറ ു. േസാമരസം അവള് ു
നല്കി ഴി ിരു ു. സാധാരണ നല്കു തിേന ാള് വലിയ അളവില്.
“പര് േതശ രന് അ ് ീണി ിരി ു ു. മുറിവുകളില്നി ് അ ് സുഖം
പാപിേ ിയിരി ു ു. ദയവായി േപായി ിട ് ഉറ ുക.”
“എനി ് ഉറ ുകെയാ ും േവ .” പര് േതശ രന്
നി യി റ ി തുേപാെല പറ ു. “ഞാെനന്െറ ൈസനികരുമായി ഇവിെട ഒരു
സുര ാകവചം തീര് ിരി ുകയാണ്. ച വംശികെള നമു ്
വിശ സി ാനാവി . രാ തിയില് അവര് പത ാ കമണം നട ിേയ ാം.”
പരാജിതയായ ആയുര്വതി പര്വേതശ രെന േനാ ി. തിയ ാരിെല
ഉ മപുരുഷ ാര് തനി ് ബു ിമു ാ ു േരാഗികളാെണ അവള െട
വിശ ാസ ിന് ബലം െവ .
“അ ് ഉറ ുവാന് േപാവുകയാേണാ സ ാമീ?” താന് പറയു ത്
ശിവെന ിലും അനുസരി ുെമ ു കരുതി ആയുര്വതി ശിവേനാട് േചാദി .
“അേ ിനി ഇവിെട ഒ ും െച ാനി . കാ ിരി ുക മാ തേമ നമു ്
െച ാനു . അേ ് വി ശമം ആവശ മാണ്.”
ശിവന് തലയാ ക മാ തേമ െചയ്തു . നാല ു കുതിരകള് ുേപാലും
അവെന സതിയുെട സമീപ ുനി ് വലി െകാ ുേപാകാന് കഴിയി .
“നമു ീ കുടിലിനക ുതെ ഒരു ശ ത ാറാ ാം.” ആയുര്വതി
തുടര് ു. “അേ ് േവണെമ ില് ഇവിെട ഉറ ാം. അ െന സതിയുെട
കാര ള് ശ ി ാനും സാധി ും.”
“ന ി, പേ , ഞാന് ഉറ ാന് േപാകു ി .” സതിയുെട ശരീര ില്നി ും
ക കള് വലി ് ഒരുനിമിഷം ആയുര്വതിെയ േനാ ിയേശഷം സതിയുെട േനെര
തിരിയു തിനുമുന്പ് ശിവന് പറ ു. “ഞാന് ഇവിെട ഇരി ും. നീ േപായി
ഉറ ിേ ാള . എെ ിലും മാ മുെ ില് ഞാന് നിെ വിളി ാം.”
“അ യുെട ഇഷ്ടംേപാെല.” ശിവെനേനാ ി ആയുര്വതി മ ി .
ീണി േപായിരു ആയുര്വതി സ ം കുടിലിനുേനെര നട ു.
പിേ ദിവസം ന തിര ായിരി ുെമ തിനാല് ആയുര്വതി ് ഇ ് വി ശമിേ
മതിയാവൂ. മുറിേവ വെരെയ ാം പരിേശാധി ് അവരുെട ചികി
ശരിയായവിധ ില് മുേ ാ േപാകു ുെവ ് ഉറ വരുേ തു ്.
ആദ െ ഇരുപ ിനാലു മണി ൂര് നിര് ായകമാണ്. അവരുെട
ചികി ാവ ഹെ െചറുസംഘ ളായി തിരി ് രാ തിയും പകലും മുറിേവ വെര
നിരീ ി ാനും പരിചരി ാനുമു ഏര് ാടുകള് െചയ്തിരു ു.
“ഞാന് ൈസനികരുെട അടു ു ാവും, ശിവന്.” പര് േതശ രന് പറ ു.
“ന ിയും വീരഭ ദനും എന്െറ സുര ാ ൈസനികര്െ ാ ം പുറ ് കാവലു ്.”
പര് േതശ രന് യഥാര് ില് പറയാനാ ഗഹി ത് എ ാെണ ് ശിവന്
അറിയാമായിരു ു.
“എെ ിലും മാ മുെ ില് ഞാന് ഉടനടി അ െയ അറിയി ാം.”
സര് ൈസന ാധിപെന േനാ ി ശിവന് പറ ു.
തളര് പു ിരിേയാെട പര് േതശ രന് തലയാ ി. മന ിനകെ
വികാര ള് പുറേ ു പകടമാകു തിനു മുന്പുതെ പര് േതശ രന്
േവഗ ില് പുറേ ിറ ി.

പര് േതശ രന് നി ബ്ദനായി ഒ യ് ിരു േ ാള്, അേ ഹ ിന്െറ


ൈസനികര് ആദരപൂര് ം അേ ഹ ില്നി ് അ ം അകലം പാലി . യജമാനന്
എേ ാെഴാെ യാണ് ഒ യ് ിരി ാന് ഇഷ്ടെ ടു െത ്
അവര് റിയാമായിരു ു. പര് േതശ രന് സതിെയ ുറി ആേലാചനകളില്
മുഴുകിയിരി ുകയായിരു ു. അവെളേ ാെലാരുവെള എ ിനാണ് ഈശ രന്
ഇ െന കഷ്ടെ ടു ു ത്? അേ ഹം അവള െട
കു ി ാലെ ുറിേ ാര് ു. തനി ് അഭിമാനി ാന് േപാ
െപണ്കു ിെയയാണ് താന് ൈദവപു തിയാ ിയിരി ു െത ് കെ ിയ ആ
ദിവസം അേ ഹം ഓര് ു.
സ മായി തനിെ ാരു കു ു േവെ തീരുമാനെമടു ആ
ദിവസെ ുറിേ ാര് േ ാള് അേ ഹ ിന് വിഷമം േതാ ി. ഏതു
പിതാവാണ് സതിെയേ ാെലാരു മകെള േവെ ു പറയുക.
ഒരു നൂറുവര്ഷം മുന്പു ആലസ മാര് സായാ ം. പതിനാറാമെ
വയ ില് സതി ഗുരുകുല ില്നി ് അേ ാള് മട ിെയ ിയേത
ഉ ായിരു ു . രാമേദവന്െറ ആദര്ശ േളാട് കടു ആരാധനയും
വിശ ാസമു വള മായിരു ു അവള്. ബ നായക മഹാരാജാവായിരു ു
െമലൂഹയുെട ഭരണാധികാരി. അേ ഹ ിന്െറ മകന് ദ ന് ഭാര യും
മകള െമാ ു കുടുംബജീവിതേ ാടായിരു ു താ ര ം. തിയന്െറ
യു ത ള് പഠി ുവാേനാ പരിശീലി ുവാേനാ ഉ താ ര െളാ ും
തെ കുമാരനു ായിരു ി . പിതാവിെന തുടര് ് രാജ ം ഭരി ുവാനു
താ ര വും അേ ഹ ിന് ഉ ായിരു ി .
ആ ദിവസം േദവഗിരിയില്നി ും അ ം ദൂര ായു
സരസ തിനദി രയില് ഉ ാസയാ ത ു േപായതായിരു ു ദ നും കുടുംബവും.
പര് േതശ രനായിരു ു ദ ന്െറ സുര ാഭടന്. തന്െറ കര് വെ ുറി ്
ന ചുമതലാേബാധമു യാളായിരു ു അേ ഹം. കുമാരന്െറ സുര െയ
കരുതി അേ ഹ ിന്െറ െതാ ടു ാണ് പര് േതശ രന് ഇരു ിരു െത ിലും
രാജപ ിയുെടയും മകള െടയും സ കാര തയിേല ് കട ുെച ാതിരി ുവാന്
ത വ മു അകലം പാലി ിരു ു. സതി അ ം അകെലയായി, എ ാവര് ും
കാണാന് ത വ ം പുഴയുെട തീര ു വന പേദശേ ു നട ു.
െപെ ് നി ബ്ദതെയ േഭദി െകാ ് സതിയുെട നിലവിളി ഉയര് ു.
ദ നും വീരിണിയും പര് േതശ രനും പരി ഭമി . അവര് പുഴ രയിേല ്
പാ ുെച േ ാള് ക ത് പുഴയുെട വളവില് സതി ഒരുകൂ ം
കാ നായയ് ള മായി കടു േപാരാ ിേലര്െ ിരി ു താണ്.
ഗുരുതരമായി മുറിേവ ഒരു സ് തീെയ ര ി ുവാനായി ാണ് അവളാ
നായ് ള മായി േപാരാടിയിരു ത്. അകെലനി ുേപാലും ആ സ് തീ ്
വര് ാ ശമ ിന്െറ അടയാള ളിെ ും കുടിേയ ാരിയാെണ ും ആര് ും
മന ിലാ ുവാന് കഴിയുമായിരു ു. വാളി ാെത ആ പുഴ രയില് േപാകു ത്
അപകടകരമായിരി ുെമ ് ആ സ് തീ ് അറിയുകയി ായിരു ു. ഒരു
സിംഹെ േ ാലും ആ കമി കീഴട ുവാന് േശഷിയു ആ ശ ാനസംഘ ാല്
ആ കമി െ തായിരി ാം ആ സ് തീ.
“സതീ!” അപായമു റിയി േപാെല ദ ന് ഉ ില് വിളി കൂവി.
ഉറയില്നി ും വാള രി മകള െട ര ായി അേ ഹം പുഴയിേല ിറ ി.
പര് േതശ രനും വാള രിപിടി ് ദ െന അനുഗമി . നിമിഷ ള് കം അവര്
ആ യു ം നട ു ിടെ ിേ ര് ു. പര് േതശ രന് ആ കമേണാ ുകനായി
ആ നായ ൂ ിനുേനെര പാ ു. അതിേവഗം അനായാസം അേ ഹം കുേറ
നായ് െള കശാ െചയ്തു. െപെ ു ലഭി പി ുണയാല് കൂടുതല്
വീര മാര് ി ് തനി ു േനെര പാ ുവ നാല് നായ് ള മായി സതി േപാരാടി.
സ ാഭാവികമായ േപാരാ ൈവദഗ് മിെ ിലും ദ ന് കഠിനമായി േപാരാടി.
മകെള എ െനെയ ിലും ര ി ണെമ വികാരമായിരു ു ആ
േപാരാ ിനു പി ില്. എ ാല് എതിരാളികളില് ഏ വും ബലഹീനന്
ദ നാെണ ് ആ നായ് ള് തിരി റി ിരു ു. ഒേര സമയം ആറ് നായ് ള്
ദ നുേനെര പാ ടു ു.
തന്െറ മു ിെല ിയ ആദ െ നായയുെട േമല് ദ ന് വാള്
കു ിയിറ ി. അബ ം. ദ ന് നായയുെട ശരീര ില് വാള് െകാ ്
കു ിമുറിെ ിലും വാള് ആ നായയുെട ശരീര ില് തറ ുനി ു. ഈ
അവസര ിനായിരു ു ബാ ിയു നായ് ള് കാ ുനി ിരു ത്.
ഒരുവശ ുനി ും ഒരു നായ് ദ ന്െറ േനര് ു പാ ടു ു. അത് ദ ന്െറ
വലതു ൈകയില് കടി . േവദനെകാ ് ദ ന് അലറി ര ു. നായയുെട
വായില്നി ും തന്െറ ൈക വിടുവി ാന് മ ടി ു േതാെടാ ം ദ ന് ൈക
െകാ ് വാള് ിടിയില് മുറുെകപിടി . മെ ാരു നായ് ദ ന്െറ ഇടതുകാലില്
കടി ് അവിടെ മാംസം പറിെ ടു ു. തന്െറ സ ാമി അപകട ില്
െപ ിരി ുകയാെണ ു ക പര് േതശ രന് േ കാധേ ാെട അലറിെ ാ ്
ദ ന്െറ ൈകയില് കടി പിടി ിരു ജ ുവിെന െവ ി ര ു തു മാ ി.
പര് േതശ രന് ഒ ു െവ ി ിരി ്ദ ന്െറ േനെര പാ ടു ുെകാ ിരു
മെ ാരു നായെയ െവ ി. തന്െറ കാലില് കടി തൂ ിയിരു നായെയ
േരാഷാകുലനായി െവ വാന് ശമി െകാ ിരു പിതാവിെന
സംര ി ുവാനായി സതി പാെ ി. ത ള െട എ ം
കുറ ിരി ു ുെവ ുക നായ് ള് നിലവിളി െകാ ് തിരിേ ാടി.
“ദ ാ” തളര് ുവീണ ഭര് ാവിെന താ ുവാനായി
ഓടിെയ ു തിനിടയില് വീരിണി േത ി ര ു. ശരീര ിേല ിരു
മുറിവുകളിലൂെട ര ം കു ിെയാഴുകി. നായയുെട മൂര് േയറിയ
ഉളി െകാ ് ഏേതാ വലിയ ര ുഴല് മുറി ിരി ണം. പര് േതശ രന്
തന്െറ പ ലു ായിരു ശംെഖടു ്ഉ ില് വിളി . സഹായ ിനു ആ
അഭ ര് ന ഏ വും അടു കട ുവ രയിെല ി. ൈസനികരും
ശു ശൂഷകരും ഔഷധ ള ം ഉടനടി അവിെടെയ ും. ര ം വാര് ുേപാകു ത്
തടയുവാനായി പര് േതശ രന് തന്െറ അംഗവസ് തെമടു ് ദ ന്െറ മുറിവില്
മുറു ിെ ി. പിെ മുറിേവ കിട ആ വിേദശ വനിതെയ അേ ഹം രാജകീയ
സംഘ ിനടുെ ി .
“അ ാ കുഴ െമാ ുമി േ ാ?” പിതാവിന്െറ ൈകപിടി െകാ ് സതി
േചാദി .
“ഗുരുത ംെക വേള” ദ ന് അലറി. “നീ എ ാ െചയ്തെത ് നിന ു
മന ിലാേയാ?”
പിതാവിന്െറ കടു നി േയാെടയു പതികരണം േക േ ാള് അവള്
പിെ ഒ ും മി ിയി .
“ആരാണ് നിേ ാടി െന ധീരത കാണി ാന് പറ ത്?” മകെള േനാ ി
ുഭിതനായി ദ ന് േചാദി . “നിനെ െ ിലും സംഭവി ിരുെ ിേലാ?
ഞാന് എ ുെച ം? എവിെടേ ാകും? ആര് ുേവ ിയാണ് നീ സ ം ജീവന്
പണയെ ടു ാന് ശമി ത്? ആ സ് തീയുെട ജീവന് എ ാണി ത പേത കത?”
ശകാരം േക ് ഖി യായ സതി തല താഴ് ി ിടി െകാ ുനി ു. പിതാവ്
തെ പുകഴ് ുെമ ാണ് അവള് പതീ ി ിരു ത്. വ രയിലു ായിരു
ൈസനികരും ശു ശൂഷകരും അവിെട എ ിേ ര് ു. വിദഗ് മായ ഇടെപടേലാെട
അവര് ദ ന്െറ മുറിവിെല ര െമാഴു ിന് ശമനമു ാ ി.
പര് േതശ രന്േറയും സതിയുെടയും ശരീര ിലു ായിരു മുറിവുകള് മരു ു
െവ െക ിയേശഷം അവര് ദ െന ഒരു മ ലില് കിട ി
എടു ുെകാ ുേപായി. അേ ഹ ിന്െറ മുറിവുകള് ് െകാ ാരം ൈവദ ന്െറ
പരിചരണം ആവശ മായിരു ു.
പിതാവിെന മ ലിേല ിെ ാ ുേപാവു തു ക സതി, തന്െറ
പവൃ ിയു ാ ിയ പശ്ന െള ുറിേ ാര് ് തറയില് േവരുറ തുേപാെല
നി ു. അപകട ില്െപ ഒരു സ് തീെയ ര ി ുവാനാണ് അവള് ശമി ത്.
ബലഹീനെന ര ിേ ത് ബലവാന്െറ കടമയാെണ േ രാമന് തന്െറ
സൂ ളില് പറയു ത്? തന്െറ ചുമലില് ഒരു മൃദുസ്പര്ശം
അവള് നുഭവെ . അവള് തിരി ുേനാ ി. കരു നായ അംഗര കന്
പര് േതശ രന്. വളെര വിചി തെമ ു പറയെ അവള് അേ ഹ ിന്െറ മുഖ ്
പു ിരി കളിയാടു ത് ക ു.
“മകേള, നിെ പതി ഞാന് അഭിമാനം െകാ ു.” പര് േതശ രന് മ ി .
“ ശീരാമേദവന്െറ യഥാര് അനുയായിയാണ് നീ.”
സതിയുെട ക കള് നിറെ ാഴുകി. അവള് െപെ ് തല തിരി ്
മെ ാരിടേ ു േനാ ി. സാവകാശം സ യം നിയ ി േശഷം ഭാവിയില് താന്
പിതൃതുല ന് എ ് അഭിസംേബാധന െച ാനിരു ആ മനുഷ െന േനാ ി
േനരിയ മ ഹാസമുതിര് ു. അവള് പതിെയ തലയാ ി.
ഒരു പ ിയുെട കൂജനമാണ് പര് േതശ രെന ആ ഓര് കളില് നി ്
വര് മാനകാല ിേല ് മട ിെ ാ ുവ ത്. ഈറനണി ക കള്
െകാ ് പര് േതശ രന് തന്െറ ൈസനികവ ഹെ നിരീ ി .
പാര് നാപൂര് ം ൈകകള് കൂ ിെ ാ ് അേ ഹം മ ി “ ശീരാമേദവാ,
ഇവള് അ യുെട യഥാര് അനുയായിയാണ്. ഇവെള കാ ുെകാ േണ.”

ശിവന് സമയധാരണ നഷ്ടെ ിരു ു. നിരവധി ജീവനുകള്


അപകട ില്െപ ിരു തിനാല് പഹാരദീപം കമെ ടു ിെവ ുവാന് ആര് ും
ചുമതല നല്കിയി ി ായിരു ു. ജനലിലൂെട േനാ ിയേ ാള് പഭാത ിന്െറ ആദ
ല ണ ള് അവന് കാണാന് കഴി ു. ശിവന്െറ മുറിവുകള്
പരിചരണ ിനുേവ ി േമാഹി . പേ , അവനതിെനാ ും കീഴട ുവാന്
ത ാറി ായിരു ു. സതിയുെട ശ യുെട െതാ ടു ു ായിരു ഇരി ിട ില്
െചറിെയാരു അന ംേപാലും ഉ ാ ാെത ഇരു ിരു അവന് അവെള
ശല െ ടു ു െചറിെയാരു ശബ്ദംേപാലും ഉ ാവാതിരി ുവാന് പേത കം
ശ ി . സതി അവന്െറ ൈകയില് മുറുെക പിടി ിരു ു.സതിയുെട ശരീര ിന്
ജ രബാധയുെട െപാ ചൂടു ായിരുെ ിലും ശിവന് തന്െറ ൈകകള്
അന ിയി . ആ കടു ചൂടുമൂലം അവന്െറ ൈക ട ില് വിയര്
െപാടി ിരു ു.
സാഭിലാഷം സതിെയ േനാ ി അവന് മ ി “ഒ ുകില് നീ ഇവിെട
ജീവേനാെടയിരി ണം. അെ ില് ഞാനും നിേ ാെടാ ം ഇഹേലാകം വി
േപാരും. എ ുേവണെമ ് നിന ് തീരുമാനെമടു ാം.”
എേ ാ െചറുതായി അന ു തുേപാെല അവന് േതാ ി. പരസ്പരം
കൂടി ിണ ആ ൈകകളിലൂെട വിയര് മണികള് ഒഴുകിയിറ ു തും
സതിയുെട ൈക പതിെയ അന ു തും അവന് ക ു. അത് പേ ആരുെട
വിയര് ാെണ ് അവന് പറയാന് കഴിയി .
അത് സതിയുെട വിയര് ാേണാ അേതാ എന്േറേയാ?
ഉടന്തെ ശിവന് തന്െറ മേ ൈകെകാ ് സതിയുെട െന ിയില് െതാ .
െന ിയില് താപം വര് ി ിരു ു. എ ാല് അവിെട േനരിയ
വിയര് മണികള ായിരു ു. ശിവന്െറ ആ ാവിലൂെട ആ ാദ ിന്െറ ഒരു
അല കട ുേപായി.

“ ബ േദവനാേണ സത ം.” ആയുര്വതി വിസ്മയപൂര് ം മ ി


“ഇതുേപാെലാരു സംഭവം ഞാെനന്െറ ജീവിത ില് ക ി ി .”
ശിവന് സതിയുെട ക ിലിനടു ് നില് ുകയായിരു ു. അേ ാഴും
ഉറ ിലായിരു സതിയുെട ശരീരം വിയര്െ ാഴുകിെ ാ ിരു ു.
പത ാശയുെട പകാശം െതളി മുഖവുമായി പര് േതശ രന് അവള് ടു ്
നി ായിരു ു.
“അ ിബാണമു ാ ു ജ രബാധ ഒരി ലും ശമി ാറി .”
അദ്ഭുതസ്തബ്ധയായിേ ായ ആയുര്വതി തുടര് ു “ഇത് ഒരദ്ഭുതമാണ്.”
ശിവന് മുഖമുയര് ി. അസ്തിത ിനുേവ ി പടെപാരുതി വിജയി
ഒരാ ാവിന്െറ വിജേയാ ാദം ആ മുഖ ് ദൃശ മായിരു ു. “പരിശു
സേരാവരം േസാമരസെ അനു ഗഹി ുമാറാകെ .”
സതിയുെട ൈക ടം ശിവന്െറ ൈകയില് മുറുെക പിടി ിരി ു ത്
പര് േതശ രന് ക ു. പേ , അേ ഹം അതിെന ുറിെ ാ ും പറ ി .
രാജ െ നിയമവ വ ലംഘി ു എെ ിലും പവൃ ി ക ാല് അതു
തടയുവാനു അേ ഹ ിന്െറ സഹജവാസനെയ ആ നിമിഷ ിന്െറ
ഹര്േഷാ ാദം അവസാനം തട ുെവ ിരി ു ു.
“ പേഭാ” ആയുര്വതി പതിെയ പറ ു “ഉടന്തെ നമു ് സതിെയ
കുളി ി ണം. വിയര് ് കഴുകി ളയണം. എ ാല് ശരീര ിെല മുറിവുകള്
നനയാന് പാടു ത എ തിനാല് നമു ് അവള െട ശരീരം തുട ി ാല്
മതിയാകും.”
ശിവന് ആയുര്വതിെയ േനാ ി തലയാ ി. പേ , അവര് എ ാണ്
ഉേ ശി െത ് ശിവന് മന ിലായി .
“ഉം…” ആയുര്വതി പറ ു “അതായത് അ ് ഈ മുറിയില്നി ്
പുറ ുേപാകണം.”
“തീര് യായും.” ശിവന് പറ ു.
ശിവന് േപാകാെനഴുേ േ ാള് ആയുര്വതി പറ ു “താ ള െട ൈകകള ം
കഴുകി വൃ ിയാ ണം.”
ശിവന് ൈകകളിേല ു േനാ ിയേ ാള് അതില് സതിയുെട
വിയര് കണ ള് ക ു. “ഞാന് ഉടന്തെ അ െന െചയ്േത ാം”
ആയുര്വതിെയ േനാ ി ശിവന് പറ ു.
“ഇത് വ ാ അതിശയമാണ്, സതി. ഇ ുവെര ആരുംതെ
അ ിബാണ ില് നി ും ര െ ി ി .” മലര്െ ചിരി െകാ ് ആയുര്വതി
പറ ു. “സത ം പറയെ എ ാ പതീ കള ം ഞാന് ഉേപ ി ിരു ു.
ശിവഭഗവാന്െറ വിശ ാസമാണ് നിന്െറ ജീവന് ര ി ത്.”
അല ിയ വസ് ത ള് ധരി ് കിട യില് കിട ുെകാ ് സതി പു ിരി .
അല ി അണുവിമു മാ ിയ വിരികള് െകാ ് ത ാറാ ിയ കിട യിലാണ്
സതി കിട ിരു ത്. േസാമരസപാനം മൂലമു ായ വിഷാംശമു വിയര് ് നീ ം
െച െ ിരു ു.
“ഓ, അ ” ആ ാഭിമാനിയായ ശിവന് പറ ു. “ഞാെനാ ും െചയ്തി ,
സതിയുെട േപാരാ വീര മാണ് അവെള ര ി ത്.”
“അ , ശിവാ, അ ് തെ യാണത് െചയ്തത്. ഞാന .” യാെതാരു
സേ ഹവുമി ാെത ശിവന്െറ ൈക പിടി െകാ ് സതി പറ ു. “നിരവധി
ഘ ളില് അെ െ ര െ ടു ിയി ്. ഇതിെനാെ എ െന
പത പകാരം െച ണെമ ് എനി റി ുകൂടാ.”
“ പത പകാരെമ പദം പറയാതിരു ാല് അതായിരി ും വലിയ
പത പകാരം.”
ശിവന്െറ ൈക അ ംകൂടി മുറുെക പിടി െകാ ് സതി കുറ കൂടി
വിശാലമായി പു ിരി . പര് േതശ രന് അവരുെട മറയി ാ േ പമ പകടനം
ക ് ദുഃഖിതനായി നി ു.
“അെതാെ അവിെട നില് െ .” ആയുര്വതി ആ അ ായ ിന്
വിരാമമിടാെന മ ില് പറ ു “ഇവിെടയിരു ുെകാ ് നി േളാട് ധാരാളം
വര് മാനം പറയണെമ ു ്. പേ , എനി ് ഒരുപാട് േജാലിയു ്.”
“എ ് േജാലി?” ശിവന് കളിയായി േചാദി “നീെയാരു പതിഭാശാലിയായ
ചികി ാ വിദഗ് യാണ്. നിന ് അസാധാരണമായ ഒരു ൈവദ സംഘമു ്.
പരിേ എ ാവേരയും നീ ര െ ടു ിയി െ ് എനി ു തീര് യു ്.
ഇതില്കൂടുതെലാ ും നിന ് െച ാനി .”
“എനി ് േജാലിയു ് പേഭാ.” ആയുര്വതി പു ിരിേയാെട പറ ു.
“േസാമരസം എ െനയാണ് അ ിബാണവിഷെ നിര്വീര മാ ു െത ്
എനി ് േരഖെ ടു ിെവ ണം. േദവഗിരിയില് എ ി ഴി ഉടന്
എനി ിത് ൈവദ ശാസ് ത സമിതിയുെട മുന്പില് അവതരി ി ണം. ഇത്
വലിെയാരു വാര് യാണ്. േരാഗം േഭദമാ ുവാനു േസാമരസ ിന്െറ
ശ ിെയ ുറി ് ഞ ള് ് ഗേവഷണം നടേ തു ്. അ െന ഒരുപാട്
േജാലി കിട !് ”
ശിവന് വാ ല പൂര് ം ആയുര്വതിെയ േനാ ി പു ിരി .
“ന ിയു ് ആയുര്വതിജി” സതി മ ി “മ ആയിര ണ ിന്
മനുഷ െരേ ാെല എന്െറ ജീവന് ഞാന് ഭവതിേയാട് കടെ ിരി ു ു.”
“സതി, നീ ഒ ിനും എേ ാടു കടെ ി ി . ഞാെനന്െറ കടമ െചയ്തു
അ തതെ .”
ഔപചാരികമായ നമസ്േത അഭിവാദ േ ാെട താണുവണ ി ആയുര്വതി
ആ മുറിയില്നി ് പുറ ിറ ി.
“ആെ , അേ ാള് ഞാനും…..” എ ു പിറുപിറു ുെകാ ് പര് േതശ രനും
യാ തയായി.
ആയുര്വതി തെ കാ ് പുറ ുനില് ു തുക േ ാള് പര് േതശ രന്
അദ്ഭുതെ . കാവല് ാരില്നി ് സുര ിതമായ അകലം പാലി െകാ ാണ്
അവള് നി ിരു ത്. തനി ു പറയാനു കാര ള് മ വര് േകള് ാന്
പാടിെ ് അവള് ് നിര് മായിരു ു.
“എ ാ, ആയുര്വതീ?” പര് േതശ രന് േചാദി .
“പര് േതശ രന് അ െയ അല കാര െമ ാെണ ് എനി റിയാം.”
ആയുര്വതി പറ ു.
“പിെ ാ നീ അതുേനാ ി െവറുെത നി ത്? അത് ശരിയാെണ ്
എനി ുേതാ ു ി . എെ ിലും പറയാനു ശരിയായ സമയം ഇതെ ്
എനി റിയാം. പേ , ശരിയായ സമയെമ ുേ ാള് ഞാനീ വിഷയം
ഉ യി ും.”
“ഇ , അത് പാടി .”
“നിനെ െന അതു പറയാന് കഴിയും?” നടു ിേ ായ പര് േതശ രന്
േചാദി . “വി വ ിന്െറ സമയ ് കുലംകു ിയായ ഒരു ബാ ണന്
േപാലുമി ാ അപൂര് മായ കുടുംബ ിലാണ് നീ ജനി ത്. നിയമ ള്
കൃത മായി പാലി ണെമ ാണ് ശീരാമേദവന് അനുശാസി ി ത്.
താന്േപാലും നിയമ ിനതീതനെ ് പലതവണ അേ ഹം പഖ ാപി ി ്.
ശിവന് ഒരു ന വ ിയാണ്. പേ , അേ ഹ ിന് നിയമ ിന്
അതീതനായിരി ുവാന് സാധി ുകയി . അ െനയെ ില് ന ുെട സമൂഹം
തകര് ുവീഴും. എ ാവേര ാള ം ഇെത ാം അറി ിരിേ വളാണ് ഭവതി.”
“ഒരുകാര ം മാ തേമ എനി റിയുകയു .” ആയുര്വതി നി യ
ദാര്ഢ േ ാെട പറ ു. “നീലകണ്ഠന് ഏെത ിലും കാര ം ശരിയാെണ ു
േതാ ു ുെവ ില് അത് ശരിയായിരി ും.”
പര് േതശ രന് തനി ് ഒ ം പരിചയമി ാ ഒരാെളേ ാെല
ആയുര്വതിെയ േനാ ി. താന് ആദരി ിരു , തനി റിയാവു ,
യാെതാരുവില ുകള മി ാെത നിയമം അനുസരി ിരു ആ സ് തീ ഇതെ ്
പര് േതശ രനു േതാ ി. പര് േതശ രന് ശിവെന ബഹുമാനി ുവാന്
തുട ിയിരു ു. എ ാല് ആ ബഹുമാനം ഒരി ലും േചാദ ം െച െ ടാ
വിധ ിലു വിശ ാസമായിരു ി . ശീരാമേദവന് േശഷി െവ േജാലികള്
ശിവന് പൂര് ിയാ ുെമ ് അേ ഹം വിശ സി ിരു ി . പര് േതശ രന്െറ
ദൃഷ്ടിയില് ശീരാമേദവന് മാ തമാണ് പരിപൂര് അനുസരണ അര്ഹി ു യാള്.
മ ാരുമ .
“എ ായാലും” ആയുര്വതി പറ ു “എനി ് േപാേയ മതിയാവൂ. എനി ്
ഒരു സി ാ െ ുറി ് ആേലാചി ാനു ്.”

“സത മായും?” ശിവന് േചാദി . “െമലൂഹയിെല ച കവര് ി ു പിറ ു


ആദ െ മകന് അേ ഹ ിന്െറ അന രാവകാശിയാകണെമ ിേ ?”
“അെത.” സതി പു ിരിേയാെട പറ ു.
ശിവനും സതിയും വളെര പധാനെ തും ലൗകികവുമായ പലകാര ളം
സംസാരി െകാ ് മണി ൂറുകള് െചലവി . സതി വളെര േവഗം
േരാഗവിമു യായിെ ാ ിരു ുെവ ിലും ശ യില്തെ യായിരു ു.
പരിേ വര് ് യാ തെച വാനു േശഷി തിരി കി തുവെര ആ സംഘം
കൂ ില് ഒരു താവളം ാപി ിരു ു. േലാതലിേല ു യാ ത ഉേപ ി .
പരിേ വേരയും െകാ ് എ തയും േവഗം േദവഗിരിയിേല ു മട ുകയാണ്
ന െത ് പര് േതശ രനും ശിവനും തീരുമാനി .
പുറകിലു ായിരു െചറിയ േതാതിലു പു ില്നി ് ആശ ാസം
ലഭി ുവാനായി സതി െചറുതാെയാ ു മാറി ിട ു. എ ിലും ശിവന്െറ
ൈകവിടാന് അവള് ത ാറായി . സതിയുെട മുഖ ് പാറി ിട ിരു മുടി രുള്
മാടിെയാതു ുവാനായി ശിവന് മുേ ാ കുനി ു. അവെന േനാ ി
േ പമപൂര് ം ചിരി െകാ ് അവള് പറ ു “അേ റിയുേമാ,
ഇരു ു ിയന്പത് വര്ഷ ള് ുമുന്പ് രാജാ ാരുെട കു ികളാരും അവര് ു
പിറ ു വര ായിരു ു. മയ്ക സംവിധാന ില്നി ് എടു െ
കു ികളായിരു ു അവര്. അതുെകാ ് ആദ ം ജനി ത് ആരാെണ േചാദ ം
ഉദി ു ി ായിരു ു. ആദ ം ദെ ടു െ ത് ആെര ു മാ തമായിരു ു
ഞ ള് റിയാന് കഴി ത്.”
“ശരിയായ കാര ം.”
“എ ാല് ആദ ം ദെ ടു െ കു ് അന രാവകാശിയായി
തുടരണെമ ി . ിരതയ് ും സമാധാന ിനുമായി ശീരാമേദവന്
കെ ിയ മെ ാരു നിയമമായിരു ു അത്. മുന്കാല ളില് സ മായി
െചറുരാജ ള നിരവധി കുലീന കുടുംബ ള ായിരു ു.”
“ശരി.” അവള െട വാ ുകള് ശ ി ു േതാെടാ ം അവള െട
മേനാഹരമായ മുഖ ് െതളി ആെരയും മയ ു നുണ ുഴികള്
നിരീ ി െകാ ു ശിവന് പറ ു: “ഈ രാജാ ാര് മി േ ാഴും
യു ിലായിരി ും. അതുെകാ ് കുറ സമയേ ് അവെര ാവരും
സാ മാ കളായിരി ും.”
“തീര് യായും.” ശീരാമേദവനുമുന്പ് ഭരി ിരു രാജാ ാരുെട
വി ി െ ുറിേ ാര് ് സതി പു ിരി .
“അെത, എ ായിട ും ഇ െനെയാെ യാണ്.” തന്െറ രാജ ു
നട ിരു നിര രമായ യു െ ുറി ് ഓര് ുെകാ ് ശിവന് പറ ു.
“േമധാവിത ിനുേവ ിയു മ രം രാജാ ാര് ത ില്
അനാവശ മായ നിഷ്ഫലമായ യു ള് ് വഴിെവ . ഇതിന്െറ തി ഫലം
അനുഭവി ത് ജന ളായിരു ു.” സതി തുടര് ു. “രാജാ ാരുെട അഹ യും
സ ാര് താ ര ളം സംര ി ു തിനുേവ ി സാധാരണ ജന െള
യാതനയിലാഴ് ു ത് ആേ പകരമാെണ ് ശീരാമേദവന് േതാ ി. അേ ഹം
രാജ സഭ എെ ാരു സമിതിയു ാ ി, പേത ക പദവിയില്െപ തിയ ാരും
ബാ ണരും അട ു തായിരു ു ആ സഭ. ച കവര് ി നാടു നീ ുകേയാ
സന സി ാന് തീരുമാനി ുകേയാ െചയ്താല് തിയ ാരില് ദളപതിയുെടേയാ
ദളപതിയുെട പദവി ു മുകളിേലാ ഉ വരില് നി ് ഈ സമിതി അടു
ഭരണാധിപെന കെ ും. ഈ തീരുമാനം േചാദ ം െച െ ടാനാവാ തും
അലംഘനീയവുമായിരു ു.”
“ഞാന് മുന്പും ഇത് പറ ി ,് ഇനി പറയുകയും െച ം.” വിശാലമായ
പു ിരിേയാെട ശിവന് പറ ു. “ ശീരാമേദവന് ഒരു ബു ിജീവിയായിരു ു.”
“അെത, അേ ഹം ആയിരു ു.” സതി ആേവശപൂര് ം പറ ു “ജയ്
ശീറാം.”
“ജയ് ശീറാം.”ശിവന് ആവര് ി . “പേ , ഒരുകാര ം പറയൂ, നിന്െറ
പിതാവ് എ െനയാണ് ബ നായക മഹാരാജാവിനുേശഷം
ച കവര് ിയായത്? യഥാര് ില് ദ മഹാരാജാവ് മുന് ച കവര് ിയുെട
ആദ െ മകനാണ്. ശരിയേ ?”
“െമലൂഹയിെല മ ച കവര് ിമാെരേ ാെല
െതരെ ടു െ തായിരു ു ഇേ ഹം. െമലൂഹന് ചരി ത ിലാദ മായാണ്
ഭരണ ിലിരി ു ച കവര് ിയുെട മകന് തെ അടു ച കവര് ി
ആയി ീരു ത്.” സതി അഭിമാനപൂര് ം പറ ു.
“ഉം. പേ , നിന്െറ അ ന് ച കവര് ിയായി െതരെ ടു െ ത്
മു ന് ച കവര് ി സഹായി തുെകാ േ ?”
“എനി ് അതിെന ുറി ് യാെതാരു തീര് യുമി . എന്െറ അ ന്
ച കവര് ിയാവു ത് മു ന് ഇഷ്ടമായിരു ു. പേ മു ന്
െമലൂഹയിെല നിയമ ള് കൃത മായി പാലി ിരു ആളായിരു ു. അേ ഹം
ഒരി ലും മകെന ച കവര് ിയാ ുവാന് തുറ ് രംഗ ു വരികയി ായിരു ു.
ഭൃഗു മഹര്ഷി എ സന ാസവര ന് എന്െറ അ ന് ഇ ാര ില് വലിയ
സഹായം നല്കി.”
ശിവന് അവള െട മുഖം മൃദുവായി തഴുകിെ ാ ് പു ിരി . ആ
അനുഭവ ില് ആന ഭരിതയായി സതി ക കളട . അവന്െറ ൈകകള്
അവള െട ശരീര ിലൂെട െത ിനീ ി അവള െട ൈകയില്െച ു
വി ശമി .അവനാ ൈക മൃദുവായി അമര് ി.
ദ നും ഭൃഗുമഹര്ഷിയും ത ിലു ബ െ ുറി ് ശിവന്
േചാദി ാെനാരു ുേ ാഴാണ് ആ മുറിയുെട വാതില് െപാടു െന വലി
തുറ െ ത്. വളെര ീണിതനായതുേപാെല ദ ന് ആ മുറിയിേല ു
പാ ുകയറി. അേ ഹ ിന്െറ പുറകിലായി വീരിണിയും
കനകഹാലയുമു ായിരു ു. ദ ന് കാണു തിനുമുന്പ് ശിവന് തന്െറ ൈക
പിന്വലി . പേ ,ദ ന് ആ നീ ം മന ിലാ ിയിരു ു.
“അ ാ!” അദ്ഭുതെ േപായ സതി നിലവിളി .
“മകേള സതീ” ദ ന് െനടുവീര് ി െകാ ് സതിയുെട ശ ടു ്
മു കു ി നി ു. വീരിണി ദ നടു ായി മു കു ിനി ുെകാ ് മകള െട
മുഖ ുകൂെട വാ ല പൂര് ം ൈക ഓടി . അവര് കരയുകയായിരു ു.
കനകഹാല കുറ റ ് മാറിനി ു. ഔപചാരികമായി അവര് ശിവന് നമസ്േത
പറ ു. തിള ു പു ിരിേയാെട ശിവന് കനകഹാലെയ പത ഭിവാദ ം
െചയ്തു. രാജകുടുംബെ അവരുെട സ കാര തയിേല ് വി െകാ ്
പര് േതശ രനും ആയുര്വതിയും കനകഹാലയുെട അടു ുതെ നി ു.
അവരുെട പി ിലായി ന ിയും വീരഭ ദനും കൃതികയും നിലയുറ ി .
പുറ ുനിെ ാരാള് രാജദ തികള് ിരി ുവാനായി ര ് ഇരി ിട ള്
െകാ ുവ ് അവരുെട അടു ായി ഇ േശഷം വ തുേപാെല നി ബ്ദനായി
പുറേ ിറ ി.
സതി ് മുറിേവ വിവരം അറി യുടന് ദ നും വീരിണിയും
കനകഹാലയും ര ായിരം ൈസനികര്െ ാ ം തല് ണം േദവഗിരിയില്നി ്
പുറെ . സരസ തി നദിയിലൂെട അതിന്െറ എ ല് പേദശെ ിയ അവര്
രാ തിയും പകലും നിര രം യാ തെചയ്തുെകാ ാണ് കൂ ില് എ ിയത്.
“എനി ് കുഴ െമാ ുമി അ ാ” അ യുെട ൈകയില് മൃദുവായി
പിടി െകാ ് സതി പറ ു. “എനി ് മുന്പേ ാള ം സുഖം േതാ ു ു.
ഒരാഴ്ചകൂടി തരൂ. അതുകഴി ാല് ഞാന് നൃ ം െചയ്തു കാ ി രും.”
ദ നും വീരിണിയും സതിയുെട വര് മാനംേക ് അെത ാം
സ തി െകാടു ു തുേപാെല പു ിരി േ ാള് ശിവന് ചിരി അട ാനായി .
അ െനേനാ ി സതി തുടര് ു: “നി െളെയ ാം ബു ിമു ി തില്
വിഷമമു ്. അവിെട നി ള് ് ഒരുപാട് ചുമതലകള ം േജാലിയുമുെ റിയാം.
അതിനിടയില് നി ള് ് ഇേ ാ ് ഓടിേ ാേര തായിവ ു.”
“ബു ിമുേ ാ?” ദ ന് േചാദി . “എന്െറ കുേ നീയാെണന്െറ ജീവന്.
എന്െറ ആന ിന്െറ ഏക േ സാത ാണ്. ഈ ഘ ില് നിെ ുറി ്
എനി ് എ തേ ാളം അഭിമാനമുെ ് നിന ്സ ല ി ാന് േപാലുമാവി .”
വീരിണി കുനി ് സതിയുെട െന ിയില് മൃദുവായി ചുംബി .
“നി െള ുറിെ ാം എനി ് വലിയ അഭിമാനം േതാ ു ു.” പുറകില്
നി ിരു പര് േതശ രേനയും ആയുര്വതിേയയും േനാ ി ദ ന് പറ ു.
“നീലകണ്ഠന്െറ പവൃ ികള് ് േവ പി ുണ നല്കിയതില് ഞാന്
അഭിമാനി ു ു. യഥാര് ില് ന െളാരു തീ വവാദിയാ കമണെ
െചറു ു േതാ ി . ഈ സംഭവം രാജ െ എ തക ്
ഊര് സ ലമാ ിയിരി ു ുെവ ് നി ള് ്സ ി ാനാവി !”
സതിയുെട ൈകയില് െമെ തേലാടിെ ാ ് ദ ന് ശിവെന േനാ ി
“ന ിയു ് പേഭാ. ഞ ള് ുേവ ി േപാരാടിയതിന് ന ി. ശരിയായ
മനുഷ നിലാണ് വിശ ാസമര് ി ിരി ു െത ് ഞ ള് ിേ ാള് മന ിലായി.”
എ ുപറയണെമ റിയാെത ശിവന് നി ു. വ ി . അവന് വില ണ മായി
ചിരി ം തലയാ ിയും ദ ന്െറ അംഗീകാരെ സ ീകരി .
“അവള് ിേ ാള് എ െനയു ?് ” ദ ന് ആയുര്വതിേയാട് േചാദി .
“അവള് പൂര് മായ േരാഗവിമു ിയുെട പാതയിലാെണ ു േക .”
“അെത മഹാരാജന്.” ആയുര്വതി പറ ു “ഒരാഴ്ചയ് കം കുമാരി ്
നട ാന് കഴിയും. മൂ ാഴ്ചയ് കം ആ മുറിവിന്െറ ഓര് യായി മുറി ാട്
മാ തേമ േശഷി ുകയു .”
“ആയുര്വതീ, ഭവതി ഈ തലമുറയിെല ഏ വും മികവു ഭിഷഗ ര മാ തമ ”
ദ ന് അഭിമാനപൂര് ം പറ ു “യഥാര് ില് ഏ ാലേ യും മിക
ൈവദ േ ശഷ്ഠയാണ് ഭവതി.”
“അ െനെയാ ുമി മഹാരാജന്.” അ ര ുേപായ ആയുര്വതി
അനര്ഹമായ ആ സ്തുതിമൂലം തന്െറ ശരീര ിന് കരി പ രുെത ു
കരുതി സ ം െചവിയില് പിടി നു ി.”എേ ാള് എ തേയാ മിക
ൈവദ ന്മാരു ്. പേ , സതിയുെട കാര ില് അദ്ഭുതെമാരു ിയത്
നീലകണ്ഠനാണ്, ഞാന .”
പത മായും അ ര ുേപായ ശിവെന ഒ ുേനാ ിയേശഷം ദ നു
േനെര തിരി ു െകാ ് ആയുര്വതി തുടര് ു “ഞാന് വിചാരി ത് സതിെയ
നമു ് നഷ്ടെ ടുെമ ാണ്. അ ിബാണം പുറെ ടു േതാെട അവള് ്
കടു ജ രബാധയു ായി. അ ിബാണേമ ാകു ജ രം ശമി ി ുവാന്
മരു ിെ കാര ം തിരുമന ിനറിയാമേ ാ. പേ , ഭഗവാന് ആശെവടി ി .
സതി ് േസാമരസം നല്കുവാന് നിര്േ ശി ത് ഭഗവാനാണ്.”
കൃത ത നിറ പു ിരിേയാെട ശിവെന േനാ ി ദ ന് പറ ു
“ പേഭാ, ഒരു കാര ിനുകൂടി അ േയാെടനി ് ന ി പറയാനു ്. എന്െറ മകള്
എന്െറ ആ ാവിന്െറ ഭാഗമാണ്. അവളി ാെത എനി ു ജീവിതം
തുടരാനാവി .”
“ഓ, ഇ , ഞാന് ഒ ും െചയ്തി .” ആ േബാധ േ ാെട ശിവന് പറ ു.
“ആയുര്വതിയാണ് അവെള ചികി ി ത്.”
“അത് തെ അ യുെട എളിമ വിളിേ ാതു ു.” ദ ന് പറ ു. “അ ്
ശരി ും അമൂല വാനായ നീലകണ്ഠന് തെ . യഥാര് ില് അ ്
വിലമതി ാനാവാ മഹാേദവന് തെ !”
അദ്ഭുതസ്തബ്ധനായ ശിവന് ദ െന േനാ ി. അവന്െറ മുഖം ഗൗരവം
പൂ ു. ആരായിരു ു മുന്പെ േദവാധിേദവനായ മഹാേദവെന ്
അവനറിയാമായിരു ു. രു ദഭഗവാേനാട് താരതമ ം െച െ ടുവാനു അര്ഹത
തനി ുെ ് അവന് വിശ സി ിരു ി . അവന്െറ പവൃ ികള്
അ െനെയാരു ബഹുമതി േനടാന് േയാഗ മായവയായിരു ി .
“അ , മഹാരാജന്. അ ് എെ ുറി ് പകീര് ി സംസാരി ു ു.
ഞാന് മഹാേദവന .”
“അെത പേഭാ.” ആയുര്വതിയും കനകഹാലയും ഒേരസ ര ില് പറ ു.
പര് േതശ രന് നി ബ്ദനായി അത് േനാ ി നി ു.
മഹാേദവെന ു വിളി ത് ശിവന് ഇഷ്ടമി ാ തിനാല് അത്
ആവര് ി ാെത ദ ന് സതിെയ േനാ ി പറ ു “അസ് തം തടയാനായി നീ
എ ിനാണ് നീലകണ്ഠന്െറ മു ില്കയറിനി ത് എ ാണ് എനി ു
മന ിലാകാ ത്. നീ ഒരി ലും ആ ഐതിഹ ില് വിശ സി ിരു ി .
എനി ു ായിരു തുേപാെല നിന ് നീലകണ്ഠനില് വിശ ാസമി ായിരു ു.
പിെ ിനാണ് ഭഗവാനു േവ ി നീ സ ം ജീവിതം അപകടെ ടു ിയത്?”
സതി ഒ ും പറ ി . അസ തയാര് പു ിരിയുമായി
എ ുപറയണെമ റിയാെത അവള് താേഴ ു േനാ ിനി ു. സതിെയേ ാെല
നാണം കുണു ി െ യായിരു ു ശിവന്േറയും നി ്. വീരിണി ഭര് ാവിെന
ഏകാ ഗമായി േനാ ിനി ു. അേ ഹം എഴുേ ് ശിവനുമായി സംസാരി ു തും
കാ ് രാജപ ി നി ു. െപെ ് ദ ന് എഴുേ ് ശ യുെട അ റേ ്
നട ് ശിവന്െറ അടുെ ി പണമി . അദ്ഭുതാധീനനായ ശിവന് എഴുേ ്
ദ ന് പത ഭിവാദ ം േനര് ുെകാ ് തലകുനി .
“ പേഭാ, ഒരുപേ ആദ മായി ായിരി ും എന്െറ പു തി എന്െറ
സാ ി ില് വര് മാനം പറയാനാവാെത വിഷമി ു ത്.” ദ ന് പറ ു
“അ ് സ ം സാധന ള് മ വര് ് ദാനം നല്കുെമ ും മ വരില് നി ്
ഒ ും ആവശ െ ടാറിെ ും എനി റിയാം. അതുെകാ ് ഞാന് തെ
ആദ നീ ം നട ാം.”
െന ിചുളി െകാ ് ശിവന് ദ െന േനാ ി നി ു.
“ പേഭാ അ േയാടു ഞാന് ക ം പറയി .” ദ ന് തുടര് ു. “നിയമം
എന്െറ മകെള ഒരു വികര്മയായി തരംതിരി ിരി ു ു. ദശക ള് ുമുന്പ്
എന്െറ മകള് ചാപി െയ പസവി െവ താണ് അതിനു കാരണം. അത ത
വലിയ കു െമാ ുമ . ഒരുപേ , കു ിന്െറ പിതാവിന്െറ
മുന്ജ ഫലമായിരി ാം അതിനു കാരണം. എ ാല് രാജ െ നിയമം
മാതാവിെനയും പിതാവിെനയും ഒരുേപാെല ഈ ദുര ിന്െറ േപരില്
കു െ ടു ു ു. എന്െറ ഓമനമകള ം ഈ സംഭവം മൂലം വികര്മയായി
മു ദകു െ .”
വികര്മനിയമം അനീതിയാെണ ് വ മാ ു തായിരു ു ശിവന്െറ
മുഖഭാവം.
“വികര്മര് ദുര്വിധി േപറു വരാണ് എ ാണ് വിശ സി െ ടു ത്.” ദ ന്
തുടര് ു. “അതുെകാ ് അവര് വിവാഹം കഴി ാല് ആ ദുര്വിധി ഭര് ാവിെന
ബാധി ും. ഭാവിയില് അവര് ു ാവു കു ികേളയും അത് ബാധി ും.”
വീരിണി ഒ ും മന ിലാവാ തുേപാെല ഭര് ാവിെന േനാ ിെ ാ ു
നി ു.
“എന്െറ മകെള എനി റിയാം, പേഭാ.” ദ ന് തുടര് ു. “അവള് െത ിന്െറ
വിദൂരമായ സൂചനകള കാര ള് േപാലും െച ത് ഞാന് ക ി ി . അവള്
നെ ാരു സ് തീയാണ്. എന്െറ അഭി പായ ില് അവെള നി ി ു നിയമം
ഏതായാലും അത് നീതിരഹിതമാണ്. പേ , ഞാന് ച കവര് ി മാ തമാണ്.
എനി ീ നിയമം മാ ാന് കഴിയി .”
ച കവര് ിയായിരി ു ദ ന് രാജ െ നിയമവ വ െയ
താഴ് ിെ തുക പര് േതശ രന് ദ െന രൂ മായി േനാ ി.
“എന്െറ മകള് ് അവളര്ഹി ു സേ ാഷകരമായ ജീവിതം നല്കാന്
സാധി ു ിെ ് ആേലാചി ുേ ാള് എന്െറ ഹൃദയം തകരു ു.” ദ ന്
േത ി. “അവെളേ ാെലാരു ന നിറ െപണ്കു ിെയ ദിവേസന
അപമാനമനുഭവി ു തില് നി ും ര െ ടു ുവാന് എനി ു സാധി ു ി .
എ ിലും എനി ു െച ാന് സാധി ു ത് താ ള െട
സഹായമഭ ര് ി ുകയാണ്.”
സതി പിതാവിെന സ്േനഹാര് ദമായ ക കള് െകാ ു േനാ ി.
“താ ളാണ് നീലകണ്ഠന്” ദ ന് തുടര് ു. “യഥാര് ില് താ ള്
അതിനുെമാെ അ റ ാണ്. മഹാേദവന് എ ു വിളി െ ടു ത് താ ള് ്
ഇഷ്ടമി ാ കാര മാെണ ിലും, ഞാന് സത മായും വിചാരി ു ത് താ ള് ഒരു
മഹാേദവന് തെ ആെണ ാണ്. താ ള് നിയമ ിന് അതീതനാണ്.
ആവശ മാെണ ് േതാ ിയാല് താ ള് ീ നിയമം മാ ാം. താ ള് ്
േവണെമ ില് ഇതിെന നിസ്േതജമാ ാം.”
അ ര ുേപായ പര് േതശ രന് ദ െന തുറി േനാ ി. ഈ
ച കവര് ിെ െന നിയമെ നിേഷധി ാന് സാധി ു ു? പിെ
അേ ഹ ിന്െറ ക കള് ശിവനില് െച ു പതി . അേ ഹ ിന്െറ ഹൃദയം
കൂടുതല് ആഴ ിേല ് താഴ് ു.
ശിവന് ദ െന മറയി ാ ആ ാദേ ാെട േനാ ിെ ാ ിരു ു.
സതിെയ ുറി ് തനി ് ച കവര് ിെയ േബാധ െ ടുേ തുെ ് ശിവന്
വിചാരി ിരു ു. പേ , ഇേ ാള് ഇവിെടയിതാ ച കവര് ി തന്െറ മകെള ശിവനു
പാണി ഗഹണം െചയ്തുെകാടു ുവാന് സ നായിെ ാ ിരി ു ു.
“താ ള് എന്െറ മകെള പാണി ഗഹണം െച കയാെണ ില് അത് തടയാന്
ഒരു ശ ി ും സാധി ുകയി .” ദ ന് അഭി പായെ . “േചാദ ം ഇതാണ്:
താ ളത് ആ ഗഹി ു ുേവാ?”
ഈ പപ ിെല സര് വിധ വികാര ള ം ശിവന്െറ ആ ാവിലൂെട
കു ിെയാഴുകി. അവന്െറ മുഖ ് അമിതാ ാദം െകാ ു പു ിരി
െതളി ു. സംസാരി ുവാന് ശമി െവ ിലും ശിവനു ശ ാസം മു ി. അവന്
കുനി ,് സതിയുെട ൈക ടം ൈകയിെലടു ് സ ം ചു ിേല ു
െകാ ുെച ് പണയപൂര് ം അതില് ചുംബി . ദ െന േനാ ി അവന്
മ ി “ഞാനിവെള ഉേപ ി ി , ഒരി ലും.”
സ്തബ്ധയായിേ ായ സതി ശിവെന തുറി േനാ ി. മുന്പ് അവള് അവെന
പണയി ുവാനു ൈധര ം കാണി െവ ിലും അത് ആശി ുവാനു
ൈധര ം അവള് ു ായിരു ി . അവള െട വന മായ സ പ്നം ഇേ ാള്
യാഥാര് മായിെ ാ ിരി ു ു. അവള് അവന്െറ ഭാര യാകാന് േപാകു ു.
അത ാ ാദവാനായി ീര് ദ ന് ശിവെന മുറുെക പുണര് ുെകാ ്
പതിെയ വിളി “മഹാ പേഭാ”
വീരിണി നിയ ി ാനാവാ വിധം േത ി. ഒരു ജീവിതകാലം മുഴുവനും
അവളില് അടിേ ല് ി അനീതിയുെട ഭൂതം അവളില് നി ും നീ ം
െച െ ടുകയാണ്. മാ െകാടു ാനാ ഗഹി ു മ ില് അവള് ദ െന
േനാ ി. ആയുര്വതിയും കനകഹാലയും മുേ ാ വ ് ച കവര് ിേയയും
രാ ിേയയും ശിവേനയും സതിേയയും അഭിന ി . ആ സംഭാഷണം മുഴുവനും
േക നി ന ിയും വീരഭ ദനും ആ ാദം പകടി ി . ശീരാമേദവന്െറ
നിയമേ ാടു അനാദരവില് പതിേഷധി ്, വാതിലിനടു ുനി ിരു
പര് േതശ രന്െറ മുഖം േകാപാകുലമായി ീര് ിരു ു.
അവസാനം ശിവന് ആ നിയ ണം വീെ ടു ു. സതിയുെട ൈകയില്
മുറുെക പിടി െകാ ് അവന് ദ െന േനാ ി. “പേ , മഹാരാജന്
എനിെ ാരു ഉപാധി മുേ ാ െവ ാനു ്.”
“ശരി പേഭാ.”
“ഈ വികര്മനിയമം….”
“അത് മാേ തി പേഭാ.” ദ ന് പറ ു. “അ ് എന്െറ മകെള
വിവാഹം കഴി ാന് നി യി ുകയാെണ ില്, നിയമ ിന് അ െയ
തടയാനാകി .”
“അെത ാം ഒ ുതെ .” ശിവന് പറ ു. “ആ നിയമം മാ ണം.”
“തീര് യായും, അത് നട ിരി ും പേഭാ.” ദ ന് ആ ാദേ ാെട
പറ ു. കനകഹാലെയേനാ ി അേ ഹം നിര്േ ശി “ഇനിമുതല് ചാപി കെള
പസവി ു കുലീന സ് തീകള് വികര്മ വിഭാഗ ില് െപടുകയി എ
വിളംബരം നീലകണ്ഠന്െറ ഒ ് െവ ് പുറെ ടുവി ുക.”
“അരുത് മഹാരാജന്” ശിവന് ഇടെപ .”ഞാന് അത ഉേ ശി ു ത്. ഈ
വികര്മ നിയമം പൂര്ണമായും ഇ ാതാ ണം എ ാണ് എന്െറ ആ ഗഹം.
ഇനിമുതല് ആരും വികര്മരാകാന് പാടി . ദുര്വിധി ് ആെരയും ആ കമി ാന്
സാധി ും. അതിന്െറ േപരില് അവരുെട പൂര് ജ െ ആേ പി ു ത്
അപഹാസ മാണ്.”
പര് േതശ രന് ശിവെന അദ്ഭുതേ ാെട േനാ ി. രാമേദവന്െറ
നിയമസംഹിതകളില് നി ് ഒരു അര് വിരാമചി ംേപാലും
എടു ുമാ തിേനാട് േയാജി ിരു ിെ ിലും രാമേദവന്െറ
നിയമസംഹിതകേളാടും ആദര്ശ േളാടും ശിവന് സത സ ത പുലര് ു തു
ക േ ാള് – എ ാവര് ും ഒരുേപാെല നീതിപൂര് ം ഈ നിയമം
നട ാ ണെമ നിര്േ ശം േക േ ാള് – പര് േതശ രന് അദ്ഭുതെ േപായി.
എ ിലും ദ ന് ശിവെന നടു േ ാെട േനാ ി. അത്
അ പതീ ിതമായിരു ു. എ ാ െമലൂഹ ാെരയും േപാെല ദ നും ഈ
നിയമ ില് അ വിശ ാസമായിരു ു. വികര്മ നിയമേ ാടായിരു ി തന്െറ
മകള് അ െന മു ദയടി െ ടു തിലായിരു ു അേ ഹ ിന്െറ വിഷമം.
െപെ ് മന ാ ി ം വീെ ടു ് അേ ഹം പറ ു “തീര് യായും പേഭാ,
വികര്മനിയമം പൂര് മായും ഇ ാതാ ു തിനായി വിളംബരം നട ാം.ഒരി ല്
അ തില് ഒ െവ ാല് അതായിരി ും നിയമം.”
“ന ി, മഹാരാജന്.” ശിവന് പു ിരി .
“എന്െറ മകള െട ജീവിത ിേല ് ആ ാദം മട ിവരികയാണ്.”
കനകഹാലെയ േനാ ിദ ന് പറ ു “ന ള് മട ിെ േ ാള് േദവഗിരിയില്
ഗംഭീരമായ ആേഘാഷ ിനു ഏര് ാടുകള് െച ണം. േലാകം
മുന്െപാരി ലും ക ി ി ാ വിധ ിലു ഒ ്. ഇതുവെര
ക ി തില്െവ ് ഏ വും മിക ത്. ഈ നാ ിെല ഏ വും മിക സംഘാടകെര
ഇതിന്െറ ചുമതലേയ ്പി ുക. െചലവുകള് ഒ ം കുറ ാന്
ഞാനാ ഗഹി ു ി .”
ിരീകരണ ിനായി ദ ന് ശിവെന േനാ ി. സതിയുെട മേനാഹരമായ
നുണ ുഴികേളയും ആ ാദകരമായ ചിരിേയയും ശിവന് ആരാധനാപൂര് ം
േനാ ി. ദ നു േനെര തിരി ുെകാ ് ശിവന് പറ ു “മഹാരാജന് ഞാന്
ആ ഗഹി ു ഒേര ഒരു കാര ം സതിെയ എനി ു വിവാഹം
കഴി തരണെമ ാണ്. അതിന്െറ ചട ് ഈ േലാക ിേല ് െവ ് ഏ വും
മിക താേണാ അേതാ ഏ വും ലളിതമാേണാ എ െതാ ും എനി ു വിഷയമ .
ബൃഹസ്പതിയും ഗുണ ാരും നി െള ാവരും ആ ചട ിന്
സ ിഹിതരാെണ ില് ഞാന് സേ ാഷവാനായിരി ും.”
“ഗംഭീരം!” ദ ന് ആ ാദപൂര് ം ഉദ്േഘാഷി .
പണയ സാഫല ം

പെ ാന്പത്

മൂ ാഴ്ച ുേശഷം രാജകീയ യാ താ സംഘം േദവഗിരിയിെല ിയേ ാള്


ആേഘാഷ ിന്െറ അ രീ മായിരു ു അവിെട. േനരെ തെ
േദവഗിരിയിെല ിയിരു കനകഹാല ര ു സഹ സാബ്ദമായി ജന ള്
ഉല് ണ്ഠേയാെട കാ ിരു ആ വിവാഹ ിനുേവ ത ാെറടു കള്
കൃത മായി നട ു ുെ ് ഉറ വരു ിയിരു ു. അവര് നട ിയിരു
ത ാെറടു കള് എ ും മികവു തായിരു ു.
വിവാഹ ിന്െറ ൈവവിധ മാര് ചട ുകള് ഏഴുദിവസേ ാളം
നീ ുനി ു. ഓേരാ ദിവസവും വ ത സ്തമായ പരിപാടികള് നിറ തായിരു ു.
സൂര വംശി നിലവാരമനുസരി ലാളിത ിനു പകരം നഗരം മുഴുവനും
അതിമേനാഹരമായി അല രി ിരു ു. വര് ശബളമായ െകാടി ൂറകള്
നഗരമതിലുകള് ുമീെത അഭിമാനേ ാെട പാറി ളി . െപാതുേവ
ലാളിത മാര് െകാ ാര ിന്െറ പുറംഭാഗ ് ഉ വ ിന്െറ ഭംഗി അലയടി .
ഏഴുദിവസേ ് നഗര ിെല എ ാ േഭാജനശാലകള ം ഭ ണവും
പാനീയ ള ം വിള ിയത് സൗജന മായാണ്. അത് മുഴുവന് ഭരണകൂടം
വകെവ െകാടു ു. നഗര ിെല െക ിട ള് മുഴുവനും െകാ ാരം വക
െചലവില് ചായം പൂശി ഭംഗിയാ ി. േദവഗിരിയിെല െക ിട െള ാം െതാ
തേല ് നിര് ി താെണ ് േതാ ും വിധമായിരു ു അത്.
സരസ തിനദിയുെട അ ായി െപാടു െന വലിെയാരു േതാട്
കീറിയു ാ ിയിരു ു. ആ േതാട് ചിലയിട ് തുറ ും മ ചിലയിട ്
ഭൂമി ടിയിലൂെടയും ഒഴുകി. നദിയിെല െവ ം പുതുതായി നിര് ി േതാ ിേല ്
പേവശി ുേ ാള് അരി കള് വഴി അതിേല ് ചുവ ചായം കലര് ുകയും
േതാട് നദിയിേല ് തിരിെ ുേ ാള് വളെര വിദഗ് മായി ആ ചായം
വലിെ ടു ുകയും െചയ്തിരു ു. ആ േതാട് വലിെയാരു സ സ്തിക ചി ം
േപാെല കാണെ . സുഖജീവിത ിന്െറ പതീകമായിരു ു ആ സ സ്തിക
ചി ം., െമലൂഹ ാര് അതിെന ഭാഗ ചി ം എ ും വിളി ാറു ്. നഗര ിെല
മൂ ു ത കളില്നി ് േനാ ിയാല് ഏത് െമലൂഹനും ചുവ നിറ ിലു ആ
സൂര വംശി ചി ം പുണ നദിയായ സരസ തിയില് രൂപെ ടു തു കാണാം.
സുര ാമാര് മായ വലി ാല ളിലു ഭീമന് ആണികള് നീ ം
െച െ ിരു ു. അതിനുപകരം അകെല നി ് േനാ ിയാല്േപാലും കാണാവു
വ ന് നിറ ൂ കള് ത ാറാ ിയിരു ു. ആള കെള തല ാന നഗരിയിേല ്
ആകര്ഷി ുവാനായിരു ു അത്. േദവഗിരി ു ചു മു എ ാ ആണികള ം
നീ ം െച വാനായിരു ു കനകഹാലയുെട ആ ഗഹെമ ിലും
സുര ാകാരണ ള് കാണി ് പര് േതശ രന് അതു സ തി ി .
രാജ െ ാടുമു അഭിജാത കുടുംബ െള ഉ വാേഘാഷ ളില്
പെ ടു ുവാന് ണി ിരു ു. പവിശ ാധിപ ാര് മുതല് ശാസ് ത ര്
വെരയു വിവിധ വിഭാഗ ളില്െപ ആള കള് അതില് ഉള്െ ിരു ു.
ൈസന ാധിപ ാരും കലാകാര ാരും എ ിന് സന ാസിമാര്േപാലും ആ
മഹ ായ സംഭവ ില് പെ ടു ുവാനായി േദവഗിരിയില് എ ിേ ര് ിരു ു.
െമെസാെ ാേ മിയ, ഈജിപ്ത് എ ി െനയു പധാനെ രാജ ളിെല
രാജദൂത ാര് ് െമലൂഹയിെല തല ാന നഗരിയിെല ുവാനു അനുമതി
നല്കിയിരു ു. ജൂേലശ ര് ഈ സാഹചര ം ന ായി പേയാജനെ ടു ി.
വാണിജ സംബ മായ പല സൗകര ളം ജൂേലശ ര് അവരില്നി ്
േനടിെയടു ു. ബൃഹസ്പതി മ ര പര് ത ില്നി ും തന്െറ
അനുചരസംഘേ ാെടാ ം എ ിയിരു ു. ഒരു െചറിയ സംഘം അരിഷ്ടേനമി
വിഭാഗ ില്െപ സുര ാഭട ാെര മാ തമാണ് അവിെട നിേയാഗി ിരു ത്.
ചരി ത ിലാദ മായാണ് ഏഴുദിവസം മ രപര് ത ിെല ഗേവഷണ ശാലയില്
പരീ ണ ള് നട ാതിരു ത്!
ആദ െ ദിവസം േദേവ ന്െറയും അ ിേദവന്െറയും േപരില്
ര ുപൂജകള് നട ുകയു ായി. ഭാരത ിെല ജന ള െട ഏ വും പധാനെ
ര ് ൈദവ ളായിരു ു അവര്. പധാനെ ചട ുകള് തുട ു തിനു
മുന്പായി ഈ േദവ ാരുെട അനു ഗഹാശി കള് േതടുക പതിവായിരു ു.
സഹ സാബ്ദ ിെല ചരി ത പധാനമായ ആ വിവാഹം ആ േദവകള െട
അനുമതിേയാെട മാ തേമ നട ാനാവൂ. ഈ വിേശഷാല്പൂജ േപാരാ വീര ം
ആേഘാഷി ു തായിരു ു. ദ ന് വളെര വിശദമായി അതിന്െറ കാരണം
വിശദീകരി െകാടു ു. നീലകണ്ഠനും സതിയും ത ിലു വിവാഹം
ആേഘാഷി ുക മാ തമായിരു ി െമലൂഹ ാര് െചയ്തിരു ത്. കൂ ിെല
കടു തീ വവാദിയാ കമണെ േതാ ി തകര് തിന്െറ ആേഘാഷം
കൂടിയായിരു ു അത്. ദ ന്െറ ഭാഷയില് പറ ാല് കൂ ിന്െറ പതിധ നി
സ ദീപിന്െറ ഹൃ ട ിന്െറ ആഴ ളില് പക നംെകാ ു ായിരി ും.
സൂര വംശികള െട പതികാരനിര് ഹണം ആരംഭി േതയു !
പൂജെയതുടര് ് ശിവന്െറയും സതിയുെടയും വിവാഹചട ുകള്
ഔപചാരികമായി നട ു. അതിനുേശഷം ചട ുകള ം ആേഘാഷ ളം
തുടര് ുെവ ിലും അതിെലാ ും പ ുെകാ ാെത ശിവന് സതിേയയുംെകാ ്
പുറ ുകട ു.
“പരിശു സേരാവരമാേണ സത ം” അവരുെട മണിയറയുെട വാതില്
അക ുനി ് അട െകാ ് ശിവന് ഉദ്േഘാഷി . “ഇത് ആദ െ ദിവസം
മാ തമാണ്! എ ാ ദിവസവും ഇതുേപാെല നീ തായിരി ുേമാ?”
“അെതാ ും അേ ് എെ ിലും വ ത ാസമു താെണ ്
േതാ ു ി ! പുറ ിറ ാന് േതാ ിയേ ാള് അ ് പുറേ ിറ ി!” സതി
കളിയാ ി.
“എനി ീ ആേഘാഷചട ുകളിെലാ ും യാെതാരു താ ര വു മി .”തന്െറ
തലയില് ചട ിന്െറ ഭാഗമായി െക ിയിരു തല ാവഴി കള ുെകാ ്
ശിവന് മുര ു. അവന് സതിെയ വികാരതീ വമായി േനാ ി. കനെ
ശ സി െകാ ് സാവധാനം അവന് അവള െട േനെര നട ു.
“തീര് യായും അ െന െ .” നാടകീയ ഭാവേ ാെട കളിയായി സതി
പറ ു. “ഏതാണ് പധാനെ ത് ഏതാണ് അ ാ ത് എെ ാെ
നീലകണ്ഠനു നി യി ാന് കഴിയും. തനി ുേവ െത ും നീലകണ്ഠനു
സാധി ും.”
“തീര് യായും അവനതിനു സാധി ും”
കുസൃതിേയാെട ചിരി െകാ ് സതി ശ യുെട മറുവശേ േ ാടി. ശിവന്
തന്െറ അംഗവസ് തം സൗമ മായ ചലനേ ാെട വായുവിെലറി ്
എതിര്വശ ുനി ും സതിയുെട അടുേ േ ാടി.
“തീര് യായും അവനതിനു സാധി ും.”

“ഞാന് നി േളാട് പറയാന് പറ ത് എ ാെണ ് ഓര് ുക” ന ി


വീരഭ ദേനാട് പിറുപിറു ു. “വിഷമിേ . സ ാമി അനുവാദം തരും.”
“എ ?് …..” സതി ശിവെന പതുെ ത ിയുണര് ിയേ ാള് ഉറ ില്
ചാ ാടിെ ാ ് ശിവന്പിറുപിറു ു.
“എഴുേ ല് ൂ ശിവാ” സതി പതുെ മ ി . അവന്െറ കവിള കെള
അേലാസരെ ടു ിെ ാ ് സതിയുെട മുടിയിഴകള് അവന്െറ കവിളിേല ു
വീണു. “ഇേ ാള് ശ ി ണം” സതി പതിെയ മ ി േ ാള് ശിവന് അവെള
അഭിലാഷേ ാെട േനാ ി. “ന ിയും കൃതികയും വീരഭ ദനും വാതിലിനുപുറ ്
കാ ് നി ്. അവര് ് എേ ാ പധാനെ കാര ം അ േയാട് പറയാനു ്.”
“ഹൂ൦൦൦൦?” വാതിലിനടു ുെച ു ആ തിമൂര് ികെള േനാ ിെ ാ ്
ശിവന് മുര ു. “എ ായിത് ന ി? എെ ഇ െന ശല െ ടു ു തിനു പകരം
നിന്െറ ജീവിത ിേല ു കട ുവരുവാന് ത ാറു സു രിമാെര ആേരയും
നിന ു കി ിയിേ ?”
“അ െയേ ാെല ആരുമി പേഭാ” ഒ ു താണുവണ ി നമസ്േത
പറ ുെകാ ് ന ി പറ ു.
“ന ി നീ ഈ അസംബ ം പറയു ത് നിര് ു താണ് ന ത്. അെ ില്
നീ ജീവിതകാലം മുഴുവനും അവിവാഹിതനായി കഴിേയ ിവരും!” ശിവന്
തമാശയായി പറ ു.
എ ാവരും െപാ ി ിരി േ ാഴും കൃതിക മാ തം തന്െറ
ദൗത െ ുറിേ ാര് ് ആകാം പൂ ു നി ു.
“ആെ നിനെ ാണു പറയാനു ത്?” ശിവന് േചാദി .
ന ി വീരഭ ദന്െറ ശരീര ിെലാ ു ത ി. എ ാെണ മ ില് ശിവന്
വീരഭ ദെന േനാ ി.
“ഭ ദന്, എ ുമുതലാണ് എേ ാടു സംസാരി ാന് നിന ് ഇ തയധികം
ആള കള െട സഹായം ആവശ മായി ുട ിയത്?”
“ശിവ….” വീരഭ ദന് പരി ഭമേ ാെട മ ി .
“പറയൂ?”
“ഇത് ഏതാ … ് .”
“ഇത്… എ ുേപാെല?”
“അ , നീ കാണു ിേ ….”
“ഞാന് ഭ ദെന കാണു ു ്.”
“ശിവന്, അവെന ഇനിയും കൂടുതല് പരി ഭമി ി ാെത.” സതി പറ ു.
വീരഭ ദെനേനാ ി അവള് തുടര് ു “വീരഭ ദന്, ഭയരഹിതനായി സംസാരി ്. നീ
ഒരു െത ം െചയ്തി ി .”
“ശിവാ,” വീരഭ ദന് നാണേ ാെട മ ി . അവന്െറ മുഖം
മധുര ിഴ ുേപാെല ചുവ നിറം പൂ ിരു ു. “എനി ് നിന്െറ സ തം
േവണം.”
“സ തം ത ിരി ു ു.”’ ഇേ ാള് വിേനാദഭാവമാര് ി കഴി ശിവന്
പറ ു “നീ എ ാേണാ ആ ഗഹി ു ത് അതിനു സ തം.”
“യഥാര് ില് എനി ിേ ാള് വിവാഹം കഴി ാല് െകാ ാെമ ു ്.”
“ഗംഭീരന് ആശയം” ശിവന് പറ ു “ഇനി നിന ് ആക ാെട െച ാനു ത്
ഏെത ിലുെമാരു അ യായ യുവതിെയ നിെ വിവാഹം െച ാന്
േ പരി ി ുക എ താണ്!”
“ശിവന്.” സതി അവെന പതിെയ ശാസി .
“ഞാെനാരു െപ ിെന കെ ി ഴി ു.” ൈധര ം
േചാര് ുേപാകു തിനുമുന്പ് വീരഭ ദന് പറ ു. “അവള് അ െയാ ുമ .”
“അ യ ?” വിശ സി ാന് കഴിയാ തുേപാെല തമാശകലര് ി
പുരികെ ാടികള് വള ് ശിവന് േചാദി . “എ ില് സ ം വിവാഹ ാര ം
നി യി ാന് േശഷിയി ാ , മെ ാരാള് അതു നി യി െ എ ു കരുതു
ഒരു നുമായി തന്െറ ഏഴുജ ം ബ ി ിടുവാന് ത വി ിയാണാ സ് തീ!”
പരി ഭമവും പ ാ ാപവും കൂടി ുഴ വിചി തമായ ഭാവ ില് വീരഭ ദന്
ശിവെന േനാ ി.
“മുന്പും ഒരു കാര ം ഞാന് നിേ ാടു പറയാറു ് ഭ ദാ.” ശിവന് പറ ു.
“ന ുെട േഗാ ത ിന്െറ നിരവധി ആചാര ള് എനി ിഷ്ടമ . ഒരു
േഗാ തവര് ാരന്െറ വധുവിെന േഗാ ത ലവന് അംഗീകരി ണം എ താണ്
അതിെലാ ്. കു ി ാല ് ഈ ആചാരെ എ തതവണ ന ള്
നി ി ി െ ് നിനേ ാര് യിേ ?”
ശിവെന ഒ ു പാളിേനാ ിയേശഷം ഒ ം ഉറ ി ാ മ ില് വീരഭ ദന് മുഖം
താഴ് ി.
“നിന ് അവളില് സേ ാഷം കെ ാന് സാധി ു ുെ ില് നിന്െറ
േപരില് ഞാനും സേ ാഷി ു ു.” അ ം ുഭിതനായി ശിവന് പറ ു
“നിനെ ന്െറ സ തം ലഭി കഴി ു.”
അ പതീ ിതമായി ലഭി ആന േ ാെട വീരഭ ദന് മുഖമുയര് ിയേ ാള്
ന ി ഒരി ല്കൂടി അവന്െറ േദഹ ് ത ി. കൃതിക വീരഭ ദെന േനാ ി.
വലിെയാരു ആശ ാസവും േപറി ഒരു ദീര്ഘനിശ ാസം അവളില്നി ുമുയര് ു.
അവള് സതിയുെട േനെര തിരി ് ശബ്ദമി ാെത “ന ിയു ”് എ ് ചു ന ി.
ശിവന് കൃതികയുെട അടു ുെച ് അവെള സ്േനഹാ ദമായി പുല്കി.
നീലകണ്ഠന്െറ സാമീപ ം ഒരു സൂര വംശിയായ അവള െട കരുതലിെന
കീഴട ു തിനുമുന്പ് അവെളാ ു െഞ ി പുറേകാ മാറി. അവള് തിരി ം
ആലിംഗനം െചയ്തു.
“ഞ ള െട േഗാ ത ിേല ു സ ാഗതം” ശിവന് മ ി . “ഞ ള്
തീര് ും കിറു ാരാണ്. പേ ഉ ിന്െറയു ില് ഞ ള് ന വരാണ്.”
“പേ , താ ള്െ െന മന ിലായി?” വീരഭ ദന് േചാദി . “ഞാനവെള
പണയി ു കാര ം താ േളാടു പറ ി ി േ ാ.”
“ഞാന് അ ന ഭ ദാ.” ശിവന് പു ിരി .
“ന ി.” കൃതിക ശിവേനാടു പറ ു. “എെ അംഗീകരി തില് അേ ു
ന ി.”
പുറേകാ നീ ിെ ാ ് ശിവന് പറ ു “അ . നിന ാണ് ഞാന് ന ി
പറേയ ത്. ഭ ദന്െറ കാര ില് എനി ു വലിയ ഉല് ണ്ഠയു ായിരു ു.
എ ിനും ആ ശയി ാവു നെ ാരു മനുഷ നാണവന്. പേ , സ് തീകള െട
കാര ില് വളെര നിഷ്കള ന്. അവന്െറ വിവാഹജീവിതം
എ െനയായിരി ും എ കാര ില് എനി ് ഉല് ണ്ഠയു ായിരു ു.
പേ , ഇനി ആ വിഷമ ിന്െറ ആവശ മി .”
“ആെ , എനി ും അ േയാട് ചില കാര ള് പറ ാല്
െകാ ാെമ ു ്.” കൃതിക പറ ു “ഞാെനാരി ലും നീലകണ്ഠന് എ
ഐതിഹ ില് വിശ സി ിരു ി . പേ , എന്െറ സ ാമിനിെയ
മാ ിെയടു തുേപാെല അേ ് െമലൂഹെയ മാ ിെയടു ാന് കഴിയുെമ ില്
മഹാേദവന് എ ് വിേശഷി ി െ ടാന് േപാലും അ ് േയാഗ നാണ്!”
“മഹാേദവന് എ ു വിളി െ ടാന് ഞാന് ആ ഗഹി ു ി കൃതിക.
സതിെയ പണയി ു തുേപാെല െ ഞാന് െമലൂഹെയ സ്േനഹി ു ു
എ ് നിന റിയാമേ ാ. എനി ു കഴിയാവു െത ാം അതിനുേവ ി ഞാന്
െച ം.” പിെ വീരഭ ദനുേനെര തിരി ് ശിവന് ക ി “ഇവിെട വാടാ
മ ശിേരാമണീ!”
വീരഭ ദന് മുേ ാ വ ു. വാ ല പൂര് ം ശിവെന ആലിംഗനം
െചയ്തുെകാ ് അയാള് മ ി . “ന ി.”
“വി ി ം കാണി ാെത, ഇവിെട ന ി പറ ിലിന്െറ ആവശ മി .” ഒരു
െചറുചിരിേയാെട ശിവന് പറ ു.
വീരഭ ദന് വിശാലമായി പു ിരി .
“ഒരു കാര ം ശ ിേ ാ.” ഇ ാ േരാഷം പകടി ി ു മ ില് ശിവന്
പറ ു” അടു ചി ം ൈകമാറുേ ാള് നീ നിന്െറ ഏ വും അടു
സുഹൃ ിേനാട്, ഇ തയും കാലം എ െന ഈ പണയെ ുറി ് ഒ ും
പറയാെത മറ പിടി െവ ് വിശദമായി പറ ുതരണം.”
എ ാവരും െപാ ി ിരി .
“പകരം, നെ ാരു ഉശിരന് ക ാവുെപാതി കി ിയാല് മതിേയാ?” വീരഭ ദന്
പു ിരിേയാെട േചാദി .
“ശരി, ഞാെനാ ് ആേലാചി െ .”

“കുമാരിെയ ക ാല് ീണി തുേപാെല േതാ ു ിേ .” സതിെയ േനാ ി


അ ം വിഷമേ ാെട ആയുര്വതി േചാദി . മകള് ും അ യ് ും ആ
ചട ുകളില് പെ ടു ു തില്നി ് ഒഴിവ് ലഭി തിനാല് സതി പാര് നാ
മ പ ില്നി ും എഴുേ . വരനും വധുവിന്െറ പിതാവിനും മാ തേമ ആ
ചട ുകളില് പെ ടുേ തു ായിരു ു . അ സമയ ിനകം
ആരംഭി ാന് േപാകു പൂജയ് ു ഒരു ിലായിരു ു
ബാ ണപുേരാഹിത ാര്.
“അെത ആറു ദിവസെ പൂജയും ആേഘാഷ ള ം കഴി തേ യു .”
കനകഹാല പറ ു. “രാജകീയ വിവാഹ ിനുേവ ചട ുകളാണ്
ഇവെയ ാം. അതുെകാ ് കുമാരിയുെട തളര് യ് ു കാരണം
മന ിലാ ാവു തേ യു .”
“ഓ, ആറുദിവസെ പൂജകള് ് ഇതുമായി യാെതാരു ബ വുമിെ ാണ്
എനി ു േതാ ു ത്.” ബൃഹസ്പതി പറ ു.
“ഇേ ?” കനകഹാല േചാദി .
“ഇ .” ബൃഹസ്പതി കുസൃതിേയാെട പറ ു. “എ ാല് കഴി അ ു
രാ തികള മായി അതിനു ബ മുെ ാണ് എനി ു േതാ ു ത്.”
“എ ?് ” ആയുര്വതി അദ്ഭുതം െകാ ു. പിെ ബൃഹസ്പതിയുെട
വാ ുകള െട അര് ം മന ിലായേ ാള് അവള െട മുഖം നാണംെകാ ു
ചുവ ു.
കനകഹാലയുെട െതാ റ ് ഇരി ായിരു പര് േതശ രന്
ബൃഹസ്പതിയുെട അനുചിത പരാമര്ശം േക ് അേ ഹെ തുറി േനാ ി.
സ് തീകള് ഇ ിളിപൂ ് ചിരി േ ാള് ബൃഹസ്പതി െപാ ി ിരി . പ ിതമാരുെട
സഹായികളിെലാരാള് അതുേക ് ശല െ തുേപാെല തിരി ുേനാ ി. എ ാല്
തന്െറ പി ിലിരി ു മുതിര് ബാ ണവര ാെര ക േ ാള് തന്െറ
അസ ുഷ്ടി പുറ ു കാണി ാെത സ ം പവൃ ിയിേല ് മട ി.
എ ാല് പര് േതശ രന് അ രം മന ാ ി ു ുകെളാ ുമു ാ
യിരു ി .
“ഞാന് ഇേ ാള് േകള് ാന് നിര് ിതനായിേ ായ ഇ രം
സംഭാഷണ െള ുറി ് എനി ് ആേലാചി ാന് വ .” സേ ളനേവദിയുെട
പിന്ഭാഗേ ് അേ ഹം എഴുേ ് നട ാന് തുട ി.
കനകഹാല ആയുര്വതി എ ിവര്േപാലും ഇത് േക ് ചിരി .
ബാ ണപ ിതമാരിെലാരാള് തിരി ുനി ് ചട ുകള്
തുട ാന്േപാവുകയാെണ ും അതുെകാ ് ആരും സംസാരി രുെത ും
സൂചനനല്കി.
പ ിതമാര് മ ജപം ആരംഭി . കൃത മായ ഇടേവളകളില് ശിവനും
ദ നും ചട ിന്െറ ഭാഗമായു പവി തമായ െന ് േഹാമാ ിയിേല ്
ഒഴി േതാെടാ ം ‘സ ാഹാ’ എ ു െചാ ി.
തുടര് യായി ര ു ‘സ ാഹാ’കള് ിട ് ദ നും ശിവനും പരസ്പരം
പതുെ സംസാരി ുവാനു അവസരം ലഭി ിരു ു. അവര്
സതിെയ ുറി ാണ് സംസാരി ത്. സതിെയ ുറി മാ തം. നിഷ്പ മതിയായ
ഒരു കാഴ്ച ാരന് അവരില് ആരാണ് സതിെയ കൂടുതല് സ്േനഹി ു െത ്
നി യി ാനാവി . അതിനിട ് അ ം െന ് ദ ന്െറ ക ില്വീണു.
തല് ണം ശിവന് ഒരു കഷണം തുണിെയടു ് ദ ന്െറ ക ില് പുര െന ്
തുട ാനാ ു. അേ ാഴാണ് ദ ന്െറ ക ില് െക ിയിരു അേ ഹ ിന്െറ
േഗാ തെ സൂചി ി ു മ കിട് ശിവന് ക ത്. ആ തകിടിലു ായിരു
മൃഗ ിന്െറ രൂപം ക ് ശിവെനാ ് െഞ ിെയ ിലും അതിെന ുറി ്
യാെതാ ും പറയാതിരി ുവാനു വിേവകം അവന് കാണി . അതിനിടയ് ്
ശിവന്െറ ആ േനാ ം ദ നും ശ ി ിരു ു.
“ഇത് ഞാന് െതരെ ടു തായിരു ി . എന്െറ പിതാവ് എനി ുേവ ി
െതരെ ടു താണ്.” ൈകയില്നി ും െന ് തുട മാ തിനിടയില്
മ ഹാസേ ാെട ദ ന് പറ ു. അേ ഹ ിന്െറ ശബ്ദ ില്
പരി ഭമ ിന്െറ യാെതാരു നിഴലുമു ായിരു ി . വളെര അടു ുനി ു െകാ ്
നിരീ ി ാല് അേ ഹ ിന്െറ മുഖ ് ധി ാര ിന്െറ െചറിെയാരു ലാ ന
കാണാം.
“േഹാ, മഹാരാജന്” േചതനയ മുഖേ ാെട ശിവന് പിറുപിറു ു. “ഞാന്
അതില് േനാ ാനുേ ശി ത . എന്െറ മായാചനം സ ീകരി ാലും.”
“അെ ിനാണ് മാപണം നട ു ത് പേഭാ?” ദ ന് േചാദി .
“അെതന്െറ േഗാ തമാണ്. ഞാന് ഏതു േഗാ ത ില്െപ ആളാെണ ു
സൂചി ി ുവാനാണ് അത് ൈകയില് െക ിയി ത്.”
“പേ അ ് ആ േഗാ ത ില്നി ും ഏെറ ഔ ത മു ആളാണ്
രാജന്.” ശിവന് ഭവ തേയാെട പറ ു “ആ മ കിട്
സൂചി ി ു തിലുേമെറ ഉ തനാണ് അ ്.”
“അെത.” ദ ന് പു ിരി . “ഞാെനന്െറ പിതാവിെന
നിഷ് പഭനാ ിയിരി ുകയാണ് അേ ? അേ ഹ ിന്െറ കാല ് നീലകണ്ഠന്
അവതരി ി . എന്െറ ഭരണകാല ് അേ ഹം അവതരി ിരി ു ു.
അേ ഹ ിന്െറ ഭരണകാല ് തീ വവാദികെള േതാ ി ാന് സാധി ി . എന്െറ
ഭരണകാല ് അതു ായി. അേ ഹ ിന്െറ കാല ് ച വംശികള്
നവീകരി െ ി . എന്െറ ഭരണകാല ് അവര് നവീകരി െ ടും.”
ശിവന് കരുതേലാെട ചിരി . ആ സംഭാഷണ ിെല എേ ാ ഒ ് അവെന
അേലാസരെ ടു ി. അവന് ഒരി ല്കൂടി ദ ന്െറ ൈകയില് െക ിയിരു
മ കിടില് േനാ ി. തിയ ാര് ിടയില് ഏ വും താേഴ ിടയിലു
വിഭാഗ ിന്െറ േഗാ തചി മായ േകാലാടിന്െറ രൂപമായിരു ു അത്. ഈ ചി ം
ധരി ു വെര തിയെന ു വിളി ുവാന്േപാലും ചില ആള കള്
ത ാറായിരു ി . പുേരാഹിതന്െറ നിര്േ ശം േക േ ാള് ശിവന് ആ
പരിശു ാ ിയുെട േനര് ് തിരി ു. അ ം െനെ ടു ് അ ിയിേല ു
പകര് ുെകാ ് അവന് ‘സ ാഹാ’ െചാ ി.

രാ തിയായേ ാള് മണിയറയുെട സ കാര തയില് ബ നായക മഹാരാജാവും


പു തനായ ദ നും ത ിലു ബ െ ുറി ് സതിേയാടു േചാദി ുവാന്
ശിവന് പലവ ം ആേലാചി തായിരു ു. പേ , ഏേതാ ചില കാരണ ള് മൂലം
ഇ രം േചാദ ള് േചാദി ുേ ാള് വളെരയധികം ശ പുലര് ണെമ ്
ശിവന്െറ സഹജ വാസനഅവനു മു റിയി നല്കി.
“ ബ നായകമഹാരാജാവും നിന്െറ പിതാവും ത ിലു ബ ം
എ െനയു തായിരു ു?”
സതി െപെ ് ശിവന്െറ അളക ള് തഴുകു ത് നിര് ി.
െനടുനിശ ാസമയ െകാ ് അവള് പറ ു “പലേ ാഴും അതിന് ഉല ില്
ത ിയിരു ു. ര ുേപരും വ ത സ്ത സ ഭാവ ാരായിരു ു. പേ , ഭൃഗു
മഹര്ഷി…”
ആ സംഭാഷണെ തട െ ടു ിെ ാ ് വാതിലില് ഒരു മു ് േക .
“എ ാണത്?” ശിവന് മുര ു.
“ പേഭാ,” അവരുെട പാറാവുകാരനായ തമന് പരി ഭമേ ാെട പറ ു
“മുഖ ശാസ് ത ന് ബൃഹസ്പതി ്അ െയ ഇേ ാള് േനരി ് കാണണെമ ്.”
ശിവന് ബൃഹസ്പതിെയ കാണാന് എേ ാഴും ഇഷ്ടമായിരു ു. എ ാല് ആ
പാറാവുകാരേനാട് മറുപടി പറയു തിനുമുന്പ് ശിവന് പുരികമുയര് ി സതിെയ
േനാ ി. സതി പു ിരി െകാ ് തലയാ ി. ബൃഹസ്പതിയുമായു ബ ിന്
ശിവന് വലിയ വിലക ി ു ുെവ ് സതി റിയാമായിരു ു.
“തമന്, ബൃഹസ്പതിെയ അകേ ു കട ിവിടൂ.”
“ശരി പേഭാ.”
“സുഹൃേ ” ബൃഹസ്പതി പറ ു “ഇ ത ൈവകി താ െള ശല ം
െച ാനിടയായതില് ഞാന് േഖദി ു ു.”
“അ ് ഒരി ലും എേ ാടു മാപണം നടേ ആവശ മി
സുഹൃേ ” ശിവന് പറ ു.
“നമസ്േത ബൃഹസ്പതിജി” മുഖ ശാസ് ത െന കാല്െതാ
വ ി െകാ ് സതി പറ ു.
“അഖ സൗഭാഗ വതി ഭവ “ബൃഹസ്പതി സതിെയ പര രാഗത രീതിയില്
അനു ഗഹി .
“ആെ ,” ശിവന് ബൃഹസ്പതിേയാടു േചാദി . “എ ിനാണ് ഈ രാ തി
ൈവകി താ െളെ കാണാന് വ ത്?”
“യഥാര് ില് മുന്െപാ ും താ േളാടു സംസാരി ുവാനു അവസരം
എനി ു ലഭി ി .”
“അെതനി റിയാം.” സതിെയ േനാ ി പു ിരിതൂകിെ ാ ് ശിവന്
പറ ു. “ഒ െ ില് മെ ാരു ആേഘാഷ ട ുെകാ ്
നിറ ിരി ുകയായിരു ുവേ ാ ഞ ള െട ദിവസ ള്.”
“എനി റിയാം.” ബൃഹസ്പതി തലയാ ിെ ാ ് പറ ു “ഞ ള്
സൂര വംശികള് ആേഘാഷ ട ുകേളാട് താ ര മു വരാണ്. നാെള രാവിെല
എനി ് മ രപര് ത ിേല ു േപാകണം. അതുെകാ ് ഇ ു രാ തിതെ
താ േളാടു സംസാരി ാെമ ു െവ .”
“എ ?് ” അദ്ഭുതേ ാെട ശിവന് േചാദി “കഴി ആറുദിവസ ള്
താ ള് ഇെത ാം അതിജീവി . തീര് യായും ഒരുദിവസം കൂടി താ ള് ത്
അതിജീവി ാെല ാണ്?”
“എനി റിയാം.” മാപണം നട ു തുേപാെല ക ട
കാണി െകാ ് ബൃഹസ്പതി പറ ു “എനി ിവിെട താമസി ാനിഷ്ടമാണ്.
പേ , എനി ് ഒരു പരീ ണം നട ാനു ്. മാസ ളായി അതിനു
ഒരു ള് നട ുകയായിരു ു. അതിനുേവ ി
െമെസാെ ാേ മിയയില്നി ുെകാ ുവ രാസവസ്തു ള്
ത ാറായി ഴി ിരി ു ു. െവ ം കുറ മാ തം ഉപേയാഗി െകാ ്
എ െന േസാമരസമു ാ ാം എ ് പരീ ണം നട ാനു ശമ ിലാണ്
ഞ ള്. പരീ ണ ള് കൃത മായി നട ു ുെ ് ഉറ വരു ുവാനായി
എനി ു േപാേയ മതിയാവൂ. എന്െറ സഹ പവര് കര് താ ള് ് കൂ
നില് ും”
“ശരി.” ശിവന് ഹാസ രൂേപണ പറ ു “സൂര നുതാെഴയു
എ ിെന ുറി ം അവര് നട ു സി ാ വത് രണം േകള് ാന് എനി ്
വലിയ ഇഷ്ടമാണ്.”
ബൃഹസ്പതി ചിരി . “എനി ് ശരി ും േപാേയ മതിയാവൂ ശിവന്.
എേ ാടു മി ൂ.”
“ മാപണ ിന്െറ ആവശ മി സുഹൃേ ” ശിവന് പു ിരി െകാ ു
പറ ു. “ജീവിതം ൈദര്ഘ േമറിയതാണ്. മ രപര് ത ിേല ു ദൂരമാകെ
ഹസ വും. താ ള് ് അ തെയള ം എെ ഒഴിവാ ാനാവി .”
ഒരു സേഹാദരനായി പരിഗണി ാന് തുട ിയിരു ആ മനുഷ േനാട്
ബൃഹസ്പതിയുെട ക കളില് സ്േനഹം നിറ ുനി ു. അേ ഹം മുേ ാ
െച ് ശിവെന മുറുെക പുണര് ു. ശിവന് അ െമാ ് അതിശയി േപായി.
പതിവായി ശിവനാണ് ബൃഹസ്പതിെയ പുണരുവാന് മുേ ാ െച ാറു ത്.
അ ം സേ ഹേ ാെട ബൃഹസ്പതി അതിേനാട് സാവകാശം
പതികരി ാറുമു ്.
“എന്െറ സേഹാദരാ” ബൃഹസ്പതി മ ി .
“പറയൂ സേഹാദരാ.” ശിവന് പിറുപിറു ു.
ഒരടി പുറേകാ മാറിെയ ിലും ശിവന്െറ ൈകവിടാെത ബൃഹസ്പതി
പറ ു. “താ ള് ുേവ ി ഞാന് എവിെട േവണെമ ിലും േപാകും. അത്
പാതാളേലാക ിലായാല് േപാലും.”
“സുഹൃേ , താ െള ഞാന് ഒരി ലും അേ ാ ് അയ ുകയി .” ശിവന്
െചറുചിരിേയാെട പറ ു. തനി ുേപാലും െചകു ാ ാരുെട വാസ ലമായ
പാതാള ില്േപാകാന് ൈധര മിെ ് ശിവന് ചി ി .
“ന ള് ത ില് ഉടെന െ വീ ും കാണുെമ ് ഞാന് കരുതു ു.”
ബൃഹസ്പതി ഊഷ്മളമായി ചിരി െകാ ് പറ ു.
“നി യമായും.”
പിെ സതിെയ േനാ ി ബൃഹസ്പതി പറ ു “കുേ ശ ി ണം.
അവസാനം നീ അര്ഹി ു തുേപാലു ഒരു ജീവിതം നിന ു ലഭി തില്
സേ ാഷമു ്.”
“ന ി, ബൃഹസ്പതിജി.”
മ രപര് ത ിെല ആ കമണം

ഇരുപത്

“സുഖം തെ േയാ, മി തേമ?”


“ഞാെനവിെടയാ എ ിെ ിരി ു ത്?” അ ര ുേപായ ശിവന് േചാദി .
താന് േമരുവിെല ബ േ ത ിലാണ് എ ിെ ിരി ു െത ് ശിവന്
തിരി റി ു. മാസ ള് ുമുന്പ് േമരുവില് വ േ ാള് ക ുമു ിയ ആ
ബാ ണപുേരാഹിതനാണ് അവന്െറ മു ില് ഇരി ായിരു ത്.
“താ ള് എെ ഇേ ാ വിളി .” പുേരാഹിതന്
പു ിരി െകാ ുപറ ു.
“പേ , എ െന, എേ ാള് ഞാനിവിെട എ ിെ ?” ശിവന്
സ്തബ്ധനായിെ ാ ് േചാദി .
“താ ള് ഉറ ാന് തുട ിയതുമുതല്.” പുേരാഹിതന് പറ ു “ഇെതാരു
സ പ്നമാണ്.”
“ഞാന് നശി േപായാല് മതിയായിരു ു.”
“താ ള് എ ിനാണ് ഇ െന ശപി ു ത്?” പുേരാഹിതന് മുഖം
ചുളി െകാ ു േചാദി .
“ആവശ ം വരുേ ാള് മാ തമാണ് ഞാന് ശാപവാ ുകള് പറയു ത്.” ശിവന്
ചിരി . “പിെ , ശപി ു തില് എ ാണ് െത ?് ”
“മര ാദാദാരി ദ ം എടു ുകാണി ു താണ് അെത ് ഞാന് കരുതു ു.
സ ഭാവ ിന്െറ െചറിെയാരു ൈവകല മാണ് അത് എടു ുകാണി ു ത്.”
“േനെര മറി ,് അത് കാണി ു ത് സ ഭാവ ിന്െറ മികവാെണ ാണ്
ഞാന് കരുതു ത്. മന ് തുറ ു സംസാരി ുവാനു ന ുെട ൈധര വും
കരു ുമാണ് അത് കാണി ു ത്.”
െവറുെതെയാ ് തലയാ ിെ ാ ് പുേരാഹിതന് മലര്െ ചിരി .
“എ ായാലും” ശിവന് തുടര് ു. “ഒരു കാര ം ഞാന് േചാദി െ . നി െള
എ ാണ് വിളി ു ത്? അടു തവണ കാണുേ ാള് എേ ാടത്
പറയാെമ ാണ് നി ള് വാഗ്ദാനം െചയ്തിരു ത്.”
“പേ , നി ള് ഞ ളിെലാരാെള വീ ും ക ുമു ിയി ി . ഇെതാരു
സ പ്നമാണ്. നി ള് റിയാവു കാര ം മാ തേമ എനി ് നി േളാടു പറയാന്
കഴിയൂ.” നിഗൂഢമായി പു ിരിതൂകിെ ാ ് പുേരാഹിതന് പറ ു. “അെ ില്
താ ള െട പ യിലു , താ ള് ഒ ം ശ ി ാ ഒരു കാര ം.”
“അേ ാള് അതിെന ുറി ാേണാ ഇെത ാം! എനി റിയാവു ഒരുകാര ം
ക ുപിടി ുവാനാണ് താ െളെ സഹായി ുവാന് ത ാെറടു ു ത്.”
“അെത.” പു ിരി കൂടുതല് നിഗൂഢമാ ിെ ാ ് പുേരാഹിതന് പറ ു.
“ആെ , ന ള് ത ില് സംസാരി ുെമ ് കരുതെ ടു ആ കാര ം
എ ാണ്?”
“ഈ ഇലയുെട നിറം” അതിമേനാഹരമായി െകാ ിയു ാ ിയ
തൂണുകള് ിടയിലൂെട ദൃശ മായ അേനകം വൃ ള് ുേനെര ചൂ ിെ ാ ്
തിള ു പു ിരിേയാെട ആ പുേരാഹിതന് പറ ു.
“ആ ഇലയുെട നിറം?”
“അെത.”
കടു ി ് മുഖം ചുളി െകാ ് ശിവന് െനടുവീര് ി . “പരിശു മായ
സേരാവര ിന്െറ േപരില് ഞാന് േചാദി െ , ആ ഇലയുെട നിറ ിന്െറ
പാധാന െമ ?് ”
“പലേ ാഴും സംഭാഷണ ിലൂെടയു സ ാര ള് വി ാനം
േനടു തിന് കൂടുതല് സഹായകരമാവും. അേതാെടാ ം സംതൃപ്തി നല്കും.”
പുേരാഹിതന് പറ ു. “അതിലുമ റം വി ാന ിന്െറ സ ര്ഭെ ുറി ്
കൂടുതല് മന ിലാ ുവാന് അതു സഹായി ും.”
“വി ാന ിന്െറ സ ര്ഭം?”
“അെത. സര് വി ാന ള് ും അതിന്േറതായ സ ര്ഭ ള ്.
സ ര്ഭം ശരിയായി മന ിലാ ുവാന് കഴി ിെ ില് വി ാന ിന്െറ
േക ബി ുവിെന ുറി ് നമു ് ഗഹി ാന് സാധി ി .”
“അേ ാള് ആ ഇലയുെട നിറെ ുറി സംസാരി ാല് എനിെ ാം
അറിയാന് കഴിയുെമ ാേണാ?”
“അെത.”
“പരിശു മായ സേരാവരെ മന ില് ധ ാനി െകാ ് ഞാന് പറയു ു!”
ശിവന് ഗര് ി “എ ിലിനി നമു ാ ഇലെയ ുറി സംസാരി ാം.”
“അ െനയാവെ .” പ ിതര് ചിരി . “പറയൂ ആ ഇലയുെട
നിറെമ ാണ്?”
“അതിന്െറ നിറം? പ നിറം.”
“ആേണാ?”
“അേ ?”
“എ ുെകാ ാണ് അത് പ യാെണ ് താ ള് ു േതാ ു ത്?”
“കാരണം,” രസി െകാ ് ശിവന് പറ ു “അത് പ യാണ്.”
“അ . അത ഞാന് േചാദി ാന് ശമി െകാ ിരു ത്. ക കള് െകാ ്
എ െനയാണ് കാണു െത ് ബൃഹസ്പതിയുെട ശാസ് ത ാരുമായി
താ ള് സംസാരി ുകയു ായി. ഇേ ?”
“ഓ, അത് ശരിയാണ്.” ശിവന് െന ിയില് അടി െകാ ് പറ ു. “ പകാശം
ഒരു വസ്തുവില് പതി ു ു. ആ വസ്തുവില് ത ി പകാശം പതിഫലി ് ന ുെട
ക ില് വീഴുേ ാള് നാമത് കാണു ു.”
“കൃത മായും. ഇതുേപാെല െ മെ ാരു ശാസ് ത നുമായി
സൂര പകാശം എ ുെകാ ാണ് നിര് ി ിരി ു െത കാര വും
സംസാരി ുകയു ായിേ .”
“ഉ ്. അ െനയു ായി. ഏഴുവിവിധനിറ ള െട സ ി ശമാണ്
െവ നിറ ിലു സൂര പകാശം. അതുെകാ ാണ് മഴ ു ികളില്
സൂര പകാശം ത േ ാള് മഴവി ാകു ത്.”
“ശരിയാണ്. ഇനി ഈ ര ു സി ാ ള ം ഒരുമി െവ ് എന്െറ
േചാദ ിനു മറുപടി പറയുക. എ ുെകാ ാണ് ആ ഇലയുെട നിറം
പ യാെണ ് താ ള് ു േതാ ു ത്?”
ആ പശ്ന ിനു പരിഹാരം കാണുവാനായി മന ്
അ ാനി െകാ ിരിെ ശിവന്െറ െന ിചുളി ു. “െവള പകാശം
ഇലയില് പതി ു ു. മ , നീല, പിംഗലം, കടുംനീല, ചുവ ്, വയല ് തുട ിയ
നിറ െളെയ ാം ആഗിരണം െച സവിേശഷത ആ ഇലയുെട
ഭൗതികഘടനയ് ു ്. പ നിറം അത് ആഗിരണം െച ാ തിനാല് അത്
ന ുെട ക ിേല ് പതിഫലി െ ടു ു. അതുെകാ ് ആ ഇലയുെട നിറം
പ യായി ഞാന് കാണു ു.”
“അതുതെ .” പുേരാഹിതന്െറ മുഖം പകാശി . “അതുെകാ ് ഇലയുെട
കാഴ്ച ാടില് നി ുെകാ ് ആ ഇലയുെട നിറെ ുറി ് ചി ി ുക. ഏതു
നിറമാണ് അത് ആഗിരണം െച ത് ഏതു നിറമാണ് പുറം ത ത്.
അതിന്െറ നിറം പ യാേണാ? അേതാ പ െയാഴിെക േലാക ിെല മെ ാ
നിറ ള ം േചര് താേണാ?”
തന്െറ മു ില് നിര െ ആ വാദമുഖ ിന്െറ
ലാളിത െ ുറിേ ാര് േ ാള് ശിവന് സ്തബ്ധനായി.
“നിരവധി യാഥാര് ള ്.” പ ിതര് പറ ു. “നമു ് മു ില്
വ മായി പത െ ടു യാഥാര് ള് ് നിരവധി വ ാഖ ാന ള ്.”
പ ിതര് തുടര് ു “ഇള ാന് കഴിയാ പരമാര് െമ ് നമു ു േതാ ു
ഒരു കാര ിന്െറ േനര്വിപരീതം മെ ാരു സ ര്ഭ ില് യാഥാര് മായി
േതാ ാം. എെ ാെ യായാലും, ഒരാള് ് യാഥാര് െമ ു േതാ ു ത്
സ ര്ഭമാകു തിഭുജസ്ഫടിക* ിലൂെട ദൃശ മാകു കാഴ്ചയാണ്.”
ശിവന് സാവധാനം ആ ഇലയുെട േനര് ് ഒരി ല്കൂടി േനാ ി. അതിന്െറ
ദീപ്തമായ പ നിറം ഉ ലമായ സൂര പകാശ ില് തിള ി.
“മെ ാരു യാഥാര് ം കെ ുവാനു കഴിവ് നി ള െട
ക കള് ുേ ാ?” പുേരാഹിതന് േചാദി .
ഇല പതുെ അതിന്െറ രൂപം സാവധാനം മാ ിെ ാ ിരു േ ാള് ശിവന്
അതിനുേനെര തുറി േനാ ി. ഇലയുെട പ നിറം േനര് ുേനര് ു വ േ ാള്
അത് ഇലയില്നി ും അലി ലി ് ഇ ാതായതുേപാെല കാണെ .
സാവധാനം അത് നര നിറം പൂ ു. അദ്ഭുതസ്തബ്ധനായിേ ായ ശിവന്
അവിെട െ ഉ േനാ ിയേ ാള്, ആ ഇല മി വാറും
സുതാര മായി ീരുംവെര അത് തുടര് ു. അതിന്െറ ബാഹ േരഖ മാ തേമ
േവര്തിരി കാണാന് കഴി ു . ആ ഇലയുെട ബാഹ േരഖയുെട
അക ുനി ും ര ു നിറ ള െട, െവ യും കറു ം, നിരവധി
വള ുപുള േരഖകള് അകേ ും പുറേ ും ചലി ു തായി
കാണെ . അ മായ സ ാര ിേലര്െ ിരി ു ആ േരഖകള െട വാഹകന്
മാ തമാണ് ആ ഇല എ ു േതാ ിേ ായി.
ചു മു ഇലകെള ാം അതുേപാലു ബാഹ േരഖകള്
ആയി ീര് തായി, കുറ േനരം അവെയ േനാ ി നി േ ാള് ശിവനുേതാ ി.
അവന്െറ ക കള് നിര രം നിരീ ി േ ാള് ആ മരമ ാെട
ഇ ജാല ിെല തുേപാെല ഒരു ബാഹ േരഖയായിതീര് തുേപാെലയും
അതിനു ില്നി ും കറു ം െവള മായ വള ുപുള േരഖകള്
അനായാസം അകേ ും പുറേ ും നീ ു തായും ശിവനുേതാ ി.
തന്െറ മസ്തിഷ്കെ ആ പകൃതിയുെട കാഴ്ചയില് നനെ ടു ു തിനായി
ശിവന് തല തിരി . അ ാറ ാര് മുതല് ആ േ ത ിന്െറ തൂണുകള്
വെരയു വസ്തു ള് ഓേരാ ും പേത കം പേത കമായ രൂപ ളായി. അേത
കറു ം െവള ം വ കേരഖകള് അവയില്നി ് പുറേ ും അവയുെട
അകേ ും ഒഴുകിെ ാ ിരു ു.
വിശദീകരണ ിനുേവ ി ആ പുേരാഹിതന്െറ േനര് ു തിരി േ ാള്
അയാള ം െവറും ബാഹ േരഖമാ തമായി മാറിെയ ് ക ് ശിവന്
സ്തബ്ധനായിേ ായി. െവള വ കേരഖകള് അയാളില്നി ും ഭയെ ടു ു
തീ വതേയാെട പുറേ െ ാഴുകിെ ാ ിരു ു. വിചി തെമ ു പറയെ ,
അയാള് ുചു ം കറു വരകളി ായിരു ു.
“എ ാണാ…..”
പുേരാഹിതന്െറ ആ ബാഹ േരഖ തനി ുേനെര ൈക ചൂ ു തുക ്
ശിവന്െറ വാ ുകള് ഇട ുെവ ് നില േപായി. “കര്മസാ ി, നീ നിെ െ
േനാ ൂ.” പുേരാഹിതന് ഉപേദശി .
ശിവന് മുഖം താഴ് ി “ൈദവേമ!”
അവന്െറ ശരീരവും അകം മുഴുവനും സുതാര മായ ബാഹ േരഖയായി
മാറിയിരു ു. കറു വ കേരഖകള െട ഒരു പവാഹം അവന്െറ ശരീര ിേല ്
േ കാധപൂര് ം പാ ുകയറിെ ാ ിരു ു. സൂ ്മമായി പരിേശാധി േ ാള്
അവ െവറും േരഖകള് മാ തമെ ് അവനു േതാ ി. കറു നിറ ിലു
െചറിയ തിരകള് ആയിരു ു അവ. വളെര െചറിയതായ ആ തിരകള് അ ം
അകെല നി ു േനാ ിയാല് വരകളാെണ ു േതാ ും. ശിവന്െറ ശരീര ിന്െറ
ബാഹ േരഖയ് ുചു ം െവള തിരകള െട ഒരു സൂചന േപാലുമി ായിരു ു.
“എ ാണിവിെട നട ുെകാ ിരി ു ത്?”
“െവള തിരകള് ന യുെട ഊര് വും കറു തിരകള് തി യുെട
ഊര് വുമാണ്.” പ ിതന്െറ ബാഹ േരഖ പറ ു. “അവ ര ും വളെര
പധാനെ താണ്. അവയുെട സ ുലിതാവ നിര് ായകമാണ്. ആ
സ ുലിതാവ െത ിയാല് അത് സര് നാശമു ാ ും.”
ശിവന് അ ാളി െകാ ് പ ിതെന േനാ ി. “എ ുെകാ ാണ് എന്െറ
ചു ം ന യുെട ഊര് ം ഇ ാ ത്? താ ള് ു ചു ം എ ാണ് തി യുെട
ഊര് ംഇ ാ ത്?”
“കാരണം, ന ള് പരസ്പരം സമനില സൃഷ്ടി ു ു. ന യുെട ഊര് ം
സൃഷ്ടി ലാണ് വിഷ്ണുവിന്െറ ചുമതല.” പ ിതന് പറ ു. പ ിതന്
സംസാരി േ ാെഴ ാം അേ ഹ ില്നി ് ബഹിര്ഗമി െവള േരഖകള്
െചറുതാെയാ ു െത ിയിളകു തുേപാെല േതാ ി.
“തി യുെട ഊര് െ ആഗിരണം െച കയാണ് മഹാേദവന്െറ
ചുമതല. അതിെന േതടുക. തി യുെട ഊര് ിനുേവ ി അേന ഷി ുക.
അ െന താ ള് മഹാേദവന്െറ നിേയാഗം സഫലീകരി ും.”
“പേ , ഞാന് മഹാേദവെനാ ുമ . ആ ബഹുമതി ് അര്ഹമാകു
വിധ ിലു ത എന്െറ പവൃ ികള്.”
“സുഹൃേ അ െനയ അതിന്െറ പവര് നം. ബഹുമതി ഒരാള െട
പവര് നഫലമായു ത . പവൃ ി എത കുലീനമായാലും ശരി
താ ള െടയു ിെല ശരിയായ വിശ ാസമാണ് താ െള
മഹാേദവനാ ിതീര് ു ത്. മ വര് എ ു ചി ി ു ുെവ ത് അവിെട
ഒരു വിഷയമ . താന് ഒരു മഹാേദവനാെണ ു വിശ സി ുക. അേതാെട
താ െളാരു മഹാേദവനായി ീരും.”
ശിവന് െന ിചുളി .
“വിശ സി ൂ!” പുേരാഹിതന് ആവര് ി .
ഭൂം! അകെലനിെ ാരു പക നം അ രീ ിലൂെട കട ു വ ു. ശിവന്
ക കള് ച കവാള ിനു േനര് ു തിരി .
“അെതാരു സ്േഫാടനശബ്ദം േപാലു േ ാ.” പുേരാഹിതന്െറ ബാഹ േരഖ
മ ി .
അകെലനി ും സതിയുെട ശാഠ ം കലര് ശബ്ദം കട ുവ ു.
“ശി…വാ….”
ഭൂം! മെ ാരു സ്േഫാടനം.
“ശിവാ….”
“താ ള െട പ ി താ െള അേന ഷി ു തുേപാെല േതാ ു ു
സുഹൃേ .”
എവിെടനി ാണ് ആ ശബ്ദം ഉയരു െത ു മന ിലാ ുവാന് കഴിയാെത
അ ാളിേ ാെട ശിവന് പുേരാഹിതന്െറ ആ ബാഹ േരഖ ു േനെര േനാ ി.
“ഒരുപേ , താ ള് ് എഴുേ ല് ാറായി ാണും.” പുേരാഹിതന്െറ
അശരീരിയായ ശബ്ദം.
“ശി….വാ….”
ഉറ ില് ചാ ാടു തുേപാെല എഴുേ ശിവന് ക ത് തെ
ഉത്കണ്ഠാപൂര് ം േനാ ിനില് ു സതിെയയാണ്. താന് കുട ുകള ആ
ഇഹേലാകബ മി ാ വിചി തമായ സ പ്ന ില് നി ും ഉണര് ശിവന്
അ ം മ ത അനുഭവെ .
“ശിവാ!”
ഭൂം!
“എ ു ശബ്ദമാണത്?” ജാ ഗതയാര് ി കഴി ശിവന് അലറി.
“ആേരാ േദവാസ് ത ള് ഉപേയാഗി ു ു ്.”
“എ ?് േദവാസ് തേമാ?”
ശരി ും അ ര ുേപായ സതി കു യായി സംസാരി
“ൈദവികമായ ആയുധ ള്! പേ , രു ദ ഭഗവാന് ആ
േദവാസ് ത െളെയ ാം നശി ി കഴി ു. ഇനിയാര് ും അത് പാപ മ .”
ശിവനിേ ാള് പൂര് മായും ജാ ഗ ായി ഴി ിരു ു. അവന്െറ
യു േബാധം ഉണര് ുകഴി ിരു ു. “സതി, ത ാറാകൂ. പട എടു ണിയൂ.
ആയുധ ള് എടു ൂ.”
സതി ദുതഗതിയില് പതികരി . ശിവന് പട ധരി , പരിച അതിേനാടു
േചര് ുെവ . ഉടവാള് അരയില് േചര് ുെക ി. ആവനാഴി പുറകില്
െകാള ിയി േശഷം വി ് ൈകയിെലടു ു. സതി ത ാറായി ഴി ുെവ ്
മന ിലാ ിയ ശിവന് വാതില് ചവി ി ുറ ു. ഏെതാരാ കമണ ില്നി ും
നീലകണ്ഠെന ര ി ാനായി തമനും എ ് ൈസനികരും വാള് ഊരി ിടി ്
യു സ രായി നി ായിരു ു.
“ പേഭാ, അ ് അക ിരു ാല് മതി.”തമന് പറ ു. “അ കമികെള ഞ ള്
ഇവിെട ൈകകാര ം െചയ്േതാളാം.”
തമെന കടു ില് തുറി േനാ ിയ ശിവന് തമന്െറ
സദുേ ശേ ാടുകൂടിയ വാ ുകെള െന ിചുളി െകാ ാണ് േനരി ത്. തമന്
തല് ണം ഒരു വശേ ് മാറിനി ു. “ മി ണം, പേഭാ. ഞ ള് അ െയ
പി ുടരാം.”
ശിവന് പതികരി ാന് കഴിയു തിനുമുന്പ് നട രയിലൂെട ആള കള്
ഓടിയടു ു തിന്െറ കാെലാ േക . ശിവന് ഉടെന വാള് ഊരി ിടി . ഭീഷണി
കെ ാനായി അവന് െചവി വ ംപിടി .
നാല് കാല്െ രുമാ ള്. രാജകീയ നട ര ആ കമി ുവാന് െവറും
ര ുേപര്! ഇത് മന ിലാകു ി േ ാ.
ഒരു േജാടി കാ ാദ ള് െചറുതായി വലി ുനീ ി. തന്െറ ഭാരി ശരീരം
അനുവദി ു തിലും ചടുലത ഉപേയാഗി ുവാന് സ ം മേനാബലം
ഉപേയാഗി ിരു ആളായിരു ു ആ തീ വവാദി.
“അവിെട നില് ൂ.” ഭട ാേരാടായി ശിവന് ഉടന് പറ ു. “അവര്
സുഹൃ ു ളാണ്.”
ഒരു മൂലയില്നി ും വാള രി ിടി െകാ ് ന ിയും വീരഭ ദനും ഓടിവ ു.
“ പേഭാ, താ ള് ് കുഴ െമാ ും പ ിയി േ ാ?” കിതെ ാ ും
കാണി ാെത ന ി േചാദി .
“അെത. ഞ ള് സുര ിതരാണ്. നി ള് ു ര ുേപര് ും എെ ിലും
വിധ ിലു ആ കമണം േനരിേട ിവ ുേവാ?”
“ഇ .” െന ിചുളി െകാ ് വീരഭ ദന് േചാദി “ഇവിെട എ ാ പശ്നം?”
“എനി റിയി .” ശിവന് പറ ു. “പേ , ന ളത് കെ ാന്
േപാവുകയാണ്.”
“കൃതിക എവിെട?” സതി േചാദി .
“അവള െട മുറിയില് സുര ിതയാണ്.” വീരഭ ദന് പറ ു. “അവള് െ ാ ം
അ ് ഭട ാരു ്. മുറി അക ുനി ും അട ിരി ുകയാണ്.”
തലകുലു ിെ ാ ് സതി ശിവനുേനെര തിരി ു “ഇനിെയ ാ?”
“ആദ ം ച കവര് ിയുെട കാര ം അേന ഷി ണം. എ ാവരും ഈ
ര ുേപരായി നില് ണം. പരിച ഉയര് ി ിടി ുക. സതി എന്െറ ഭാഗ ്.
ന ി നടുവില്, തമനും വീരഭ ദനും പുറകില്. പ ം െകാള രുത്. നമു ്
വഴിയറിയാം. ശ തുവിനറി ുകൂടാ.”
തീ വവാദികളില്നി ും മി ലാ കമണം പതീ ി െകാ ്
അതിേവഗ ിലാണാ പടയണി നീ ിെ ാ ിരു ത്. േക കാര ള് െവ ,്
അെ ില് േകള് ാ കാര ള്െവ ് ശിവന് പരി ഭമി േപായിരു ു.
ആവര് ി േക സ്േഫാടനശബ്ദ ള ാെത മെ ാരു ശബ്ദവും
െകാ ാര ില്നി ും േക ി ായിരു ു. ഭയാ കാ മായ നിലവിളികളി .
പരി ഭാ മായ കാെലാ കളി . ഉരു ുവസ്തു ള െട കല ലി . ഒ ുമി .
ഒ ുകില് തീ വവാദികള് അവരുെട യഥാര് ദൗത ം തുട ി ാണുകയി .
അെ ില് ശിവന് ൈവകിേ ായിരി ാം, ആ കമണം കഴി ിരി ാം.
മൂ ാമെതാരു സാ ത മന ില് െതളി തുേപാെല ശിവന് െന ിചുളി .
ഒരുപേ , െകാ ാര ില് തീ വവാദികള ായിരി ണെമ ി . ആ കമണം
അകെല എവിെടെയ ിലുമായിരി ാം. സതി പറ തുേപാെല േദവാഅസ് തം
ഉപേയാഗി െകാ ായിരി ാം ആ ആ കമണം.
ശിവന്െറ പടയണി ദ ന്െറ അറയുെട വാതില് െല ി. ദ ന്െറ
അംഗര കര് യു ിനു സ രായി നി ായിരു ു.
“ച കവര് ി എവിെട?” ശിവന് േചാദി
“തിരുമന ് അക ു ്, പേഭാ.” െകാ ാര ിന്െറ സുര ാചുമതലയു
പടനായകന് നീലകണ്ഠന്െറ നിഴല് രൂപം തിരി റി ുെകാ ്
പറ ു.”അവെരവിെടയാണ് പേഭാ? സ്േഫാടനശബ്ദം േക തുമുതല് ആ കമണം
പതീ ി ് കാ ിരി ുകയാണ് ഞ ള്.”
“എനി റി ുകൂടാ, നായകന്.” ശിവന് പറ ു. “ഇവിെട നി ുെകാ ്
കവാടം പതിേരാധി ുക. തമന്, ഈ പടനായകെന സഹായി ാനായി നീ ഇവിെട
ഉ ാകണം. ജാ ഗത.”
ശിവന് ച കവര് ിയുെട അറയുെട വാതില് തുറ ു “മഹാരാജന്?”
“ പേഭാ, സതി ു കുഴ െമാ ുമി േ ാ?” ദ ന് േചാദി .
“ഇ . അവള് ു കുഴ െമാ ുമി , രാജന്” ശിവന് പറ ു. ശിവന്െറ
പി ാെല സതിയും ന ിയും വീരഭ ദനും അറയിേല ു പേവശി .
“രാ ിേയാ?”
“ഒ ് ഉല ു. പേ ഭയ ി ി .”
“എ ായിരു ു ആ ശബ്ദം?”
“എനി റി ുകൂടാ” ദ ന് പറ ു “അെത ാെണ ു
മന ിലാവു തുവെര താ ള ം സതിയും ഇതിനക ് കഴി ാല് മതി.”
“ഒരുപേ , അ ് ഇവിെട കഴിയു താണ് യു െമ ു േതാ ു ു.
താ ള െട േനര് ുവരു അപകട െള ഞ ള് ു ക ുനില് ാനാവി .
ഞാന് പര് േതശ രെന സഹായി ുവാന് േപാവുകയാണ്. ഇെതാരു തീ വവാദി
ആ കമണമാെണ ില് നമു ് സര് ശ ിയും സംഭരിേ തു ്.”
“അ ് ഇവിെടനി ും േപാകരുത് പേഭാ. ഇത് േദവഗിരിയാണ്. ന ുെട
തല ാനമാ കമി ാന് ത വ ം മ ബു ികളായ ശ തു െള ന ുെട
ൈസന ം അരി ുത ം.”
ശിവന് അതിനു മറുപടി പറയാന് കഴിയു തിനുമുന്പ് വാതിലില് ഉറെ
ആേരാ മു ി.
“മഹാരാജന്? അകേ ു പേവശി ുവാനു അനുമതിയു ാകണം.”
“പര് േതശ രന്!” ദ ന് ആേലാചി . “ഇ െന ഒരു ഘ ില്േപാലും
അേ ഹം ഔേദ ാഗികമായ ചി പാലി ു ു!”
“അക ുവരൂ” ദ ന് മുര ു. പര് േതശ രന് അകേ ു
കട ുവ തും ദ ന് േചാദി “സര് ൈസന ാധിപേര, േദേവ ന്െറ നാമ ില്
േചാദി െ , ഇെത ാണി െന സംഭവി ാന്? േദവഗിരിയുെട േനെര
ആ കമണേമാ? ആര് ാണിതിനു ൈധര ം?”
“മഹാരാജന്” ശിവന് ഇടെപ . സതിയും ന ിയും വീരഭ ദനും അേ ാള്
ച കവര് ിയുെട അറയിലു ായിരു ു. അവരുെട സാ ി ില്, പേത കി ്
സതിയുെട സാ ി ില് പര് േതശ രന് അപമാനി െ ടു ത് ശിവന്
അനുവദി ാന് കഴിയി . “എ ാണ് സംഭവി ു െത ് ആദ ം
കെ േ ിയിരി ു ു.”
“മഹാരാജന്, ആ കമണം േദവഗിരിയുെട േനര് .” തെ
പതി ാന ുനിര് ാന് ശമി ച കവര് ിെയ കടു ി േനാ ി
പര് േതശ രന് പറ ു. “മ രപര് ത ിന്െറ ദിശയില് നി ും വന്േതാതില്
പുകപടലം െപാ ു തായി എന്െറ ചാര ാര് അറിയി ി ്. മ രപര് തം
ആ കമി െ ിരി ുകയാെണ ് ഞാന് വിശ സി ു ു. ന ുെട
ൈസനികര് ും ആ പേദശെ അരിഷ്ടേനമികള് ും ത ാറായി നില് ുവാന്
ഉ രവു നല്കിയി ്. ഒരു നാഴിക കം ഞ ള് പുറെ ടും. ഞ ള് ്
പുറെ ടാനു അനുമതി നല്കണം.”
“സ്േഫാടനം മ രപര് ത ിലാേണാ? പിതൃതുല ാ?” വിശ സി ാന്
കഴിയാ വാര് േക തുേപാെല സതി േചാദി ., “ശബ്ദം േദവഗിരിയില്
േകള് ണെമ ില് എ ത ശ മായിരി ും ആ സ്േഫാടനം!”
പര് േതശ രന് വിഷാദേ ാെട സതിെയ േനാ ി. അേ ഹ ിന്െറ മൗനം
കടു ഭയം പകടി ി ു വിധ ിലു തായിരു ു. അേ ഹം ദ െന
േനാ ി “മഹാരാജന്?”
ദ ന് അ ാളി ിന്െറ മൗന ിേല ാ ുേപായതുേപാെല കാണെ .
അേതാ. അേ ഹ ിന്െറ െന ിയില് ചുളിവാേണാ? മ ിയ െവളി ില്
പര് േതശ രന് അത് തി െ ടു ാനായി .
“പാറാവുകാേര തീെവ ികള് െതളിയി ൂ” പര് േതശ രന് ഉ രവി .
“േദവഗിരിയുെട േമല് യാെതാരു ആ കമണവുമി .”
തീെവ ികള് പകാശം െപാഴി േതാെട പര് േതശ രന് ആവര് ി
“അനുവാദം തരാേമാ മഹാരാജന്?”
ദ ന് പതുെ തലയാ ി.
പര് േതശ രന് തിരി ുേനാ ിയേ ാള് ശിവന് നടു ിയതുേപാെല
കാണെ “എ ുപ ി, ശിവന്?”
“ബൃഹസ്പതി ഇ െല മ രപര് ത ിേല ു േപായിരു ു.”
“എ ?് ” തേലദിവസെ ആേഘാഷ ിര ിനിടയില്
മുഖ ശാസ് ത ന്െറ അഭാവം ശ ി ാതിരു പര് േതശ രന്
നടു േ ാെട േചാദി “ഓ, അ ിേദവാ!”
ശിവന് സതിയുെട േനര് ് തിരി ു. അവളില്നി ും അവന് ശ ി
സംഭരി ുവാന് ശമി .
“ഞാന് അേ ഹെ കെ ിേ ാളാം, ശിവന്” പര് േതശ രന്
ആശ സി ി . “അേ ഹം ജീവി ിരി െ ് എനി ് ഉറ ്. ഞാനേ ഹെ
ക ുപിടി ും.”
“ഞാന് താ േളാെടാ ം വരു ു,’ ശിവന് പറ ു.
“ഞാനും വരു ു.” സതി പറ ു.
“എ ?് ” ദ ന് േചാദി . െവളി ം അേ ഹ ിന്െറ മുഖെ േവദന
വ മാ ി. “നി ള് ര ുേപരും േപാേക ആവശ മി .”
െന ിചുളി െകാ ് ശിവന് ദ െന േനാ ി. “ മി ണം മഹാരാജന്,
എനി ുേപാേയ മതിയാവൂ. ബൃഹസ്പതി ് എെ ആവശ മു ്.”
പര് േതശ രനും ശിവനും ആ അറ വി ് പുറേ ിറ ാന് ഒരു ിയേ ാള്
സതി പിതാവിന്െറ കാല് െതാ ് വ ി . അവെള അനു ഗഹി ുേ ാള് ദ ന്െറ
മുഖ ് പരി ഭമമു ായിരു ു. ഭര് ാവില്നി ും അക ു നില് ുവാന് അവള്
ആ ഗഹി ിരു ി . സതി ഉടന്തെ അ യുെട കാല്െതാ വ ി .
“ആയുഷ്മാന് ഭവ” വീരിണി അനു ഗഹി .
ആ പഴ ന് അനു ഗഹപദ ള് േക േ ാള് സതി മുഖം ചുളി . ദീര്ഘായു ്
ഉ ാകെ എ അനു ഗഹം. അവളിേ ാള് ഒരു യു ിനു േപാവുകയാണ്.
ദീര്ഘായു വിജയമാണ് അവളാ ഗഹി ത്. പേ അേ ാള് കൂടുതല്
തര് ി ാനു സമയമു ായിരു ി . സതി ശിവെന അനുധാവനം െചയ്തു.
ന ിയും വീരഭ ദനും അവെര പി ുടര് ു.
* പിസം
യു ിനു ത ാെറടു കള്

ഇരുപ ിഒ ്

ഒ ാമെ സ്േഫാടനം നട ് ഒരു മണി ൂര് കഴി േ ാഴാണ്


സ്േഫാടന ള െട ശബ്ദം നില ത്. ഒ ംൈവകാെത െ ശിവനും
പര് േതശ രനും ന ിയും വീരഭ ദനും ആയിര ിഅ ൂറ് ൈസനികരുമട ു
ഒരു ൈസനികദളം മ രപര് ത ിേല ു തിരി . ബൃഹസ്പതിയുെട
സഹായികളായ ശാസ് ത ാര് ത ള െട േമധാവി ് എെ ിലും ഹാനി
സംഭവി ിരി ുേമാ എ ് ഭയ ് ഈ ൈസനികര്െ ാ ം മ രപര് ത ിേല ു
തിരി . 20 നാഴികയില് കുറയാെത യാ തെചയ്താല് മാ തേമ മ രപര് ത ില്
എ ിേ രാന് കഴിയുകയു . ര ാം യാമ ിന്െറ അവസാനഘ മായിരു ു
അേ ാള്. പാതയുെട ഏ വും അവസാനെ വളവു തിരിയുേ ാള് സൂര ന്
മുകളിെല ിയിരു ു. കാടിന്െറ പുത ിനു മുകളില് പര് ത ിന്െറ ആദ ദൃശ ം
അവര് ക ു.
സാ മാജ ിന്െറ ഹൃദയെമ ് കരുതെ ടു ആ ല ിന് സംഭവി ത്
ക േ ാള് ൈസനികരില് നി ും ഒരു ആര് നാദം
അ രീ ിേല ുയര് ു. മ രപര് തം അതിനിര് യം തകര് െ ിരു ു.
ആ പര് ത ിന്െറ മ ഭാഗ ായി വലിെയാരു പിളര് ് പത െ ിരു ു.
ഭീമാകാരനായ ഒരസുരന് ര ു ൈകെകാ ും ആ പര് ത ിന്െറ മ ഭാഗം
മാ ിെയടു തുേപാെലയു അവ . ശാസ് തപരീ ണ ള്
നട ുവാനു വലിയ െക ിട ള് തകര് ിരു ു, അതിന്െറ അവശിഷ്ട ള്
സമതല ില് ചിതറികിട ിരു ു. മലയുെട അടിവാര ു ഭീമാകാര ളായ
കട ില് യ ള് അേ ാഴും പവര് ി ു ു ായിരു ു. ഭയ ിന്െറ
കുളിരുേകാരിയിടു അവയുെട ശബ്ദം ആ ബീഭ ദൃശ െ കൂടുതല്
ഭീതിജനകമാ ി ീര് ു.
“ബൃഹസ്പതി” ശിവന് അലറി. മലയുെട ഹൃദയ ിേല ് അവന്
ഓടി യറി. അദ്ഭുതകരെമ ു പറയെ ആ നടവഴി അേ ാഴും കരുേ ാെട
നിലെകാ ു.
“നില് ് ശിവാ” പര് േതശ രന് വിളി പറ ു. “അെതാരു
െകണിയായിരി ാം.”
അപകടെ െയാ ും വകെവ ാെത, തകര് ുേപായ ആ
പര് ത ിന്െറ േക ഭാഗ ു വഴിയിലൂെട ശിവന് മുേ ാ നീ ി. പര് േത
ശ രനും സതിയും നയി ആ ൈസനികദളം നീലകണ്ഠെനാ െമ ാന്
അതിേവഗം മുേ ാ നീ ി. മുകളിെല ിയേ ാള് ക കാഴ്ച അവെര നടു ി.
തകര് ുേപായ അടി റയുെട മുകളിലായി െക ിടഭാഗ ള് ആടിയാടിെ ാ ്
നി ു. ചില ഭാഗ ള് അേ ാഴും തകര് ുവീഴു ു ായിരു ു. ക ി രി
തിരി റിയാനാവാ ശരീരഭാഗ ള് ആവര് ി ാവര് ി
സ്േഫാടന ളില് ചിതറി വീണിരു ു. മരി വര് ആെരാെ യാെണ ു
ക ുപിടി ുക അസാധ മായിരു ു.
ശിവന് കുതിര റ ുനി ും ചാടിയിറ ി. അവന്െറ മുഖ ് െചറിെയാരു
ആശാകിരണം േപാലുമി ായിരു ു. ഇ ര ിലു ഭീകരമായ ഒരാ കമണം
ആര് ും അതിജീവി ാനാവി .
“ബൃഹസ്പതി….”

“എ െനയാണ് ഈ തീ വവാദികള് ് േദവാസ് തം ൈകയില് കി ിയത്?”


ുഭിതനായ പര് േതശ രന് േചാദി . അേ ഹ ിന്െറ ഉ ില് പതികാരജ ാല
എരി ുെകാ ിരു ു.
മരി േപായവര് ്അ യാ ത നല്കുവാനായി അവരുെട േപരുകളട ു
ഒരു പ ിക ത ാറാ ുവാന് നിര്േ ശി ിരു ു. ആ പ ികയില് ആദ െ യാള്
അരയ േഗാ ത ില്െ സരയുപരി ബാ ണനും െമലൂഹയിെല
മുഖ ശാസ് ത നുമായിരു ബൃഹസ്പതിയായിരു ു. ബാ ിയു വരില്
ഭൂരിഭാഗവും മ രപര് തം സംര ി ുവാന് ചുമതലയു ായിരു
അരിഷ്ടേനമി വിഭാഗ ില്െപ ഭട ാരായിരു ു. നീലകണ്ഠന്െറ വിവാഹ ില്
പെ ടു ുവാനായി മ രപര് ത പേദശെ ഭൂരിഭാഗം ആള കള ം
േദവഗിരിയിലായിരു തിനാലാണ് മരണസംഖ ഇ തയ് ു കുറ ുേപായത്. ആ
പ ിക കാശ്മീരിെല സന ാസിവര ാാ൪ ് അയ െകാടു ും.
പേരതാ ാ ളില് അവര് ു ായിരു നിയ ണം വളെര വലുതായിരു ു.
സന ാസിമാെരെ ാ ്മ ം െചാ ി ുകയാെണ ില് ദുര്മരണം സംഭവി ഈ
പേരതാ ാ ള െട തുടര് ു ജ ള് ് യാെതാരു
േപാറലുേമ ി ാതിരി ുവാന് സാധി ുെമ ാണ് വിശ സി െ ിരു ത്.
“േസാമരസം ഇതിെനാരു കാരണമായിരി ാം.” ബൃഹസ്പതിയുെട ഏ വും
പധാനെ സഹായിയായ പാണിനി മെ ാരു വിശദീകരണവുമായി മുേ ാ
വ ു.
പാണിനിയുെട വാ ുകള് േക ് ശിവന് െപെ ് തലയുയര് ിേനാ ി.
“േസാമരസമാണിതിന് കാരണെമേ ാ! എ െന?” വിശ സി ാനാവാ
മ ില് സതി േചാദി .
“നിര് ാണ പ കിയ ിടയില് േസാമരസം ഒ ം ിരതയി ാ ഒ ാണ്.”
പാണിനി തുടര് ു. “സരസ തിനദിയിെല ജലം ആവശ ിനു പകര് ുെകാ ാണ്
ഇതിന്െറ അേ ാഭ ത നിലനിര് ു ത്. സരസ തിനദിയിെല ജലം കുറ മാ തം
ഉപേയാഗി െകാ ് എ െന േസാമരസമു ാ ാം എ തായിരു ു
ഞ ള െട പധാന പ തി.”
ബൃഹസ്പതി ഇതിെന ുറിെ ാരി ല് പറ ത് ശിവന് ഓര് വ ു.
പാണിനി പറയു ത് േകള് ുവാനായി ശിവന് കാേതാര് ു.
“അേ ഹ ിന്െറ സ പ്നപ തികളിെലാ ായിരു ു അത്….” ആ
പസ്താവന പൂര് ിയാ ുവാന് പാണിനി വിഷമി . ആ തലമുറയിെല ഏ വും
പഗ നായ മ രപര് ത ിെല ഏ വും േ ശഷ്ഠനായ, പിതൃരൂപമായ
ബൃഹസ്പതി ഇനിയി എ കാര ം ആേലാചി ുവാന്േപാലും പാണിനി ു
വിഷമമു ായിരു ു. ഉ ിന്െറയു ില് അനുഭവെ െകാടുംേവദന
അേ ഹെ ശ ാസം മു ി . ആ കടു നിമിഷം കട ുേപാകെ എ ുകരുതി
അേ ഹം ക ട പിടി . പിെ ആ നിയ ണം വീെ ടു ് അേ ഹം
തുടര് ു”ബൃഹസ്പതിജിയുെട സ പ്നപ തിയായിരു ു അത്. ഇ ് ആ
പരീ ണ ിന് തുട മിടുവാന് േവ ിയാണ് അേ ഹം ഇ െല െ
ഇേ ാ േപാ ത്. ഞ ള് ് ആേഘാഷ ിന്െറ അവസാന ദിവസം
നഷ്ടെ ടാന് പാടിെ ് അേ ഹ ിന് നിര് മു ായിരു ു.
അതുെകാ ാണ് അേ ഹം ഒ യ് ുവ ത്.”
പര് േതശ രന് മരവി േപായി. “ഇെതാരു അപകടമായിരി ാം എ ാേണാ
താ ള് കരുതു ത്?”
“അെത.” പാണിനി പതിവചി . “ആ പരീ ണം അപകടകരമാെണ
അഭി പായ ാരായിരു ു ഞ ള്. ഒരുപേ , അതുെകാ ായിരി ാം
ബൃഹസ്പതിജി ഒ യ് ് അത് െച ാന് തീരുമാനി ത്.”
അ പതീ ിതമായ ഈ വിവരം അറി േ ാള് ആ
മുറിയിലു ായിരു വെര ാം സ്തംഭി േപായി. പാണിനി തന്െറ
സ കാര പീഢകളിേല ു മട ി. കാര ള െട േപാ ുക ് നടു ിേ ായ
പര് േതശ രന് അകെലെയേ ാേ ാ േനാ ിെ ാ ിരു ു. തന്െറ ഭര് ാവ്
സുഹൃ ിന്െറ മരണവാര് എത ഗൗരവേ ാെടയാണ്
എടു ിരി ു െത ് മന ിലാ ിയ സതി ശിവന്െറ ൈകയില് മുറുെക
പിടി . യാെതാരു രംഗേബാധവുമി ാ അത ാഹിതമായിരു ു അത്.

നാലാംയാമ ിന്െറ ആദ െ നാഴികയുെട അവസാനഘ മായി ഴി


ിരു ു. തകര് ുേപായ മലയുെട അടിവാര ായി ൈസനികദള ിന്െറ ഒരു
താവളം ാപി ുവാന് നി യി . പേരതാ ാ ള് ു ചട ു കള്
പൂര് ീകരി കഴി ാല് പിേ ദിവസം അവര് അവിെടനി ും പുറെ ടും.
മ രപര് ത ിനുസംഭവി അപകടെ ുറി വാര് യുമായി
ര ുദൂത ാെര േദവഗിരിയിേല യ ിരു ു. പര് േതശ രനും സതിയും
പര് തശിഖര ിെലാരിട ് ഇരു ുെകാ ് വര് മാനം പറ ു. മലയുെട
അടിവാര ുനി ും ബാ ണര് ജപി ിരു മ ള െട ധ നി അവിെടയാെക
ഒഴുകിനട ു. അത് ആ സ ര് ീയമായ അ രീ െ േശാകപൂരിതമാ ി.
ന ിയും വീരഭ ദനും പര് േതശ രനും സതിയും ഇരു ിട ുനി ും ആദരപൂര് ം
അകലംപാലി െകാ ് ത ള െട യജമാനെന േനാ ിെ ാ ു നി ു.
മ രപര് ത ിെല െക ിട ള െട അവശിഷ്ട ള് ിടയിലൂെട
ആേലാചനയില് മുഴുകിെ ാ ് നട ുകയായിരു ു ശിവന്. ബൃഹസ്പതിെയ
തിരി റിയുവാനു െതളിവിന്െറ െചറിെയാരു ശകലം േപാലും ലഭി ിെ
കാര ം ശിവെന മാനസികമായി കീറിമുറി . മ ര പേദശ ു ായിരു വെര ാം
തെ തിരി റിയാനാവാ വിധം ഛി ഭി മായി ഴി ിരു ു. തന്െറ
സുഹൃ ിന്െറ എെ ിലും അടയാള ള് കി േമാ എ റിയുവാനായി അവന്
ശമി . തന്െറ ൈകയില് സൂ ി ാനുതകു ഒരു േശഷി ്. തന്െറ മന ിെന
ആശ സി ി ാനുതകു ഒരു വസ്തു. ഒ ിഴയുേ ാെല വളെര സാവധാന ില്
ഭൂമിയുെട ഓേരാ അംശവും സസൂ ്മം പരിേശാധി െകാ ാണ് അവന്
നട ത്. െപെ ് അവന്െറ േനാ ം അവന് ന വ ം അറിയാവു ഒരു
വസ്തുവില് ഉട ിനി ു.
അത് എടു ാനായി അവന് സാവധാനം കുനി ു.
തുകല്െകാ ു ാ ിയ ഒരു ൈകവളയായിരു ു അത്. അരികുകള്
ക ിയിരു അതിന്െറ പിടി ക ി നശി ിരു ു. തീയും പുകയും വര്ഷി ആ
രൂ മായ സ്േഫാടന ില് അതിന്െറ തവി നിറം മി ഭാഗ ളിലും
ഏതാെ ാരു കറു നിറമായി മാറിയിരു ു. എ ിലും മധ ില് തു ല് േവലകള്
െകാ ുതീര് രൂപം അദ്ഭുതെമ വിധ ില് യാെതാരു നിറമാ വുമി ാെത
േശഷി ായിരു ു. ശിവന് അത് തന്െറ ക കളിേല ടു ി .
അസ്തമയസൂര ന്െറ െച ല്നിറം ആ ഓം അടയാളെ പകാശി ി . ഓം
അടയാള ിന്െറ മുകളിലേ യും താഴേ യും വളയ ള് സംഗമി ു ിട ്
സര് ശിര കളായിരു ു. അതിന്െറ കൂര് നാ ാകെ ഒരു സര് ശിര ായി
പുറേ ു ത ിനി ു.

അത് അവനായിരു ു! അവനാണ് ബൃഹസ്പതിെയ െകാ ത്!


ശിവന് നി ിട ുനി ് ഒ ു വ ം ചു ി ിരി ു. അവിെട
ചിതറി ിടി ിരു അവയവ െള അവന് സൂ ്മമായി നിരീ ി . ആ
ൈകവളയുെട ഉടമേയേയാ അവന്െറ ശരീരഭാഗ േളേയാ കാണാന്
കഴിേ ുെമ ് അവന് പതീ ി . പേ അവിെട യാെതാ ുമി ായിരു ു.
ശിവന് നി ബ്ദം അലറി. ബൃഹസ്പതിയുെട മുറിേവ ആ ാവിനും
ശിവനുമ ാെത മ ാര് ും അത് േകള് ാനാവി . ആ ക ണ ിന്െറ
അരികിലു ായിരു കനലുകള് തന്െറ ൈകകെള െപാ ി ുംവെര അവനത്
ൈകയിലി ് െഞരി . അത് കൂടുതല് മുറു ി ിടി െകാ ് അവന്
പതികാര ിന്െറ ആണയി . അടു ഏഴ് ജ ളില് മായാ
മുറിവടയാളമായി േശഷി ു വിധ ിലു മൃത ദ നം നാഗ ാര് ുേമല്
അടിേ ്പി ുെമ ് അവന് പതി െചാ ി. ആ നാഗേനയും പാപ റപുര
അവന്െറ ൈസന േ യും ഉ ൂലനം െച ം. കഷണം കഷണമായി,
ര ംപുര കഷണ ളാ ി അവസാനി ി ും.
“ശിവാ! ശിവാ!” തുടര് യായു വിളി അവെന യാഥാര് ിേല ു
മട ിെകാ ുവ ു.
അവന്െറ ൈകയില് പതിെയ െതാ െകാ ് സതി മു ില് നി ായിരു ു.
അസ നായ പര് േതശ രന് അവള െട െതാ ടു ് നി ായിരു ു.
മറുഭാഗ ായി ന ിയും വീരഭ ദനും നി ായിരു ു.
“അത് കളയ്, ശിവാ.” സതി പറ ു. ശിവന് അവള െട േനെര
നിര് ിേമഷനായി േനാ ിനി ു.
“അത് കളയ് ശിവ,”സതി മൃദുവായി ആവര് ി ”അത് താ ള െട ൈക
െപാ ി .”
ശിവന് ൈക ടം നിവര് ി. ന ി തല് ണം ആ ൈകവള
വലിെ ടു ുവാനായി മുേ ാ കുതി . േവദനമൂലം പുള ുെകാ ് തന്െറ
ൈക െപാ ി ആ ൈകവള അതിശയേ ാെട ന ി താെഴയി . “ഭഗവാെന
ഇത് ഇ തേനരം എ െന പിടി ാന് കഴി ു?”
ശിവന് ഉടെന താേഴ ു കുനി ് ആ ക ണം ൈകയിെലടു ു.
ഇ വണ വളെര ശ ാപൂര് ം. അരിക് അധികം അ േപാകാ ‘ഓം’
അടയാള ിന്െറ ഭാഗം ആണ് അവന് ൈകെകാ ു പിടി ത്. അവന്
പര് േതശ രനുേനെര തിരി ു. “അെതാരു അപകടമായിരു ി .”
“എ ?് ” നടു േ ാെട പര് േതശ രന് േചാദി .
“താ ള് ് ഉറ ാേണാ?” സതി േചാദി .
ശിവന് സതിെയ േനാ ി ആ ക ണം ഉയര് ി ാ ി. ആ
സര് ാകൃതിയിലു ‘ഓം’ അടയാളം വ മായി അവള െട ദൃശ പഥ ിെല ി.
സതി നടു ിന്െറ ഒരു നിശ ാസം ഉതിര് ു. പര് േതശ രനും ന ിയും
വീരഭ ദനും തല് ണം ആ ക ണം കാണുവാനായി ശിവന്െറ അടുേ ു
നീ ിനി ു.
“നാഗന്…” ന ി മ ി .
“േമരുവില്െവ ് സതിെയ ആ കമി അേത ജാരസ തി തെ .” ശിവന്
അലറി. “മ രില് നി ് ന ള് മട ും വഴി ആ കമി തും ഈ നാഗന് തെ . ആ
െത ി, നായിന്െറ േമാന്.”
“ശിവാ, ഇതിനവര് കന വില നല്േക ിവരും.” വീരഭ ദന് പറ ു.
“ഇ ു രാ തിതെ ന ള് േദവഗിരി ു മട ു ു.” പര് േതശ രനുേനെര
തിരി ുനി ുെകാ ് ശിവന് പറ ു. “ന ള് യു ം പഖ ാപി ു ു.”
പര് േതശ രന് തലകുലു ി.
െമലൂഹയിെല യു കാര സമിതി മ രപര് ത ിെല ര സാ ികെള
ആദരി െകാ ് അ േനരം മൗനമാചരി . ദ ച കവര് ിയുെട
വലതുഭാഗ ായി സര് ൈസന ാധിപനായ പര് േതശ രനും ഇരുപ ിയ ്
ദളപതികള ം ഇരു ു. ദ ന്െറ ഇടതുഭാഗ ായി നീലകണ്ഠനും, പധാനമ ി
കനകഹാലയുെട േനതൃത ില് കാര കര് ാ ളായ ബാ ണരും പതിന ്
പവിശ കള െട പവിശ ാധിപ ാരും ഇരി ായിരു ു.
“സമിതിയുെട തീരുമാന ിനു േവ ിയാണ് ന ളിവിെട കൂടിയിരി ു ത്.”
സഭാനടപടികള് ് തുട മി െകാ ് ദ ന് പറ ു. “എേ ാഴാണ് ന ള്
ആ കമിേ ത് എ ാണ് േചാദ ം”
“അവിേട ് പട നയിെ ുവാന് ഒരുമാസെമ ിലും ത ാെറടു ്
േവ ിവരും, മഹാരാജന്.” പര് േതശ രന് പറ ു. “െമലൂഹ ും
സ ദീപിനുമിടയില് പാതകളിെ ് അേ റിയാമേ ാ. ന ുെട ൈസന ിന്
കട ുെച ാനാവാ െകാടുംകാടിനു ിലൂെട യാ ത െചേ ിവരും.
അതുെകാ ് ഒരു മാസ ിനകം പടനീ ം ആരംഭി ാലും, മൂ ുമാസം െകാേ
നമു ് സ ദീപില് എ ിേ രാന് സാധി ുകയു . അതുെകാ ് സമയം വളെര
പധാനെ ഘടകമാണ്.”
“എ ില് അതിനു ത ാെറടു കള് ആരംഭി െ .”
“മഹാരാജന്” ബാ ണരുെട സ തസി മായ യു ിേബാധം പകടി ി ും
വിധം തിയരുെട യു േമാഹെ എതിര് ു മ ില് കനകഹാല പറ ു
“ഞാന് മെ ാരു മാര് ം നിര്േ ശി െ ?”
“മെ ാരു മാര് േമാ?” അതിശയേ ാെട ദ ന് േചാദി .
“ദയവായി എെ െത ി രി രുത്.” കനകഹാല പറ ു. “മ രില് നട
സംഭവെ പതി ഈ േദശ ിന്െറ േ ാഭം ഞാന് മന ിലാ ു ു. പേ ,
നമു ് േവ ത് ഈ െകാടുംപാതകം െചയ്ത കു വാളികള്െ തിരായ
പതികാരദാഹമാണ്. അ ാെത സ ദീപിെല ജന േളാടു പകയ .
യു ിന്െറ കന ഖഡ്ഗം അവരുെടേമല് പേയാഗി ു തിനുമുന്പ്
െചറിെയാരു ക ി പേയാഗി ് അതുെകാ ് ഫലമു ാകുേമാ എ ു
പരീ ി േനാ ിയാേലാ?”
“ഭവതി നിര്േ ശി ു മാര് ം ഭീരുത ിന്േറതാണ് കനകഹാല.”
പര് േതശ രന് ഇടെപ .
“അ പര് േതശ രാ, െമലൂഹന് ആള്നാശം വളെര കുറ െകാ ് ന ുെട
പതികാരം തീര് ുക എ താണ് എന്െറ ല ം.” കനകഹാല ഭവ തേയാെട
പറ ു. “എ ായാലും വിേവചനമാണ് ശൗര േ ാള് ന ത്.”
“എന്െറ േപാരാളികള് വി െകാടു ാ വരാണ്. മരണംവെര അവര്
െമലൂഹെര സംര ി ും, പധാനമ ിജീ.”
“അവര െന െച െമ ് എനി റിയാം.” സംയമനം വിടാെത കനകഹാല
പറ ു. “െമലൂഹ ുേവ ി ര ംചി ാന് താ ള ം ത ാറാെണ ്
എനി റിയാം. ദിലീപച കവര് ിയുെട അടുേ ് ന െളാരു നയത
സംഘെ അയയ് ണം. അേ ഹേ ാട് തീ വവാദികെള വി തരാന്
അഭ ര് ി ണം. അെ ില് നാം ന ുെട സര് ശ ിയുെമടു ്
ആ കമണമഴി വിടുെമ ് അറിയി ണം. ഇതാെണന്െറ നിര്േ ശം.”
അ മമൂലം പര് േതശ രന്െറ ക കള് ഇടു ി. “അഭ ര് ി ുവാേനാ?”
പര് േതശ രന് േചാദി . “അയാെള ിന് ന ള് പറയു ത് ശ ി ണം? നമു ്
യു ം െച ാനു ച ൂ മിെ ു കരുതി ദശക ളായി അവര് നിരവധി
വി ംസക പവര് ന ള് നട ിെ ാ ിരി ുകയാണ്. മ രപര് ത ില്
സംഭവി തുേപാലു പേകാപനപരമായ സംഭവ ള് നട ി ം ന ള് മൃദുവായ
സമീപനം ൈകെകാ ാല്, ന ുെട േമല് ഏതുവിധ ിലു ആ കമണം
നട ിയാലും ഒരു പതികരണവുമു ാവി എ ് അവര് ധരി ും.”
“ഞാനതിേനാട് വിേയാജി ു ു, പര് േതശ രാ” കനകഹാല പറ ു
“േനരി ് ന േളാട് യു ം െച ാന് കഴിവി ാ തുെകാ ു ഭയം മൂലമാണ്
അവര് തീ വവാദി ആ കമണ ള് അഴി വിടു ത്. ന ുെട മികവു
സാേ തികവിദ േയാേടാ യു സംവിധാന േളാേടാ കിടപിടി ുവാന് അവര് ു
സാധി ുകയി എ ഭയം. ശിവഭഗവാന് ഇവിെട എ ിയേ ാള് പറ ഒരു
കാര ം ഞാനീ സ ര്ഭ ില് ഓര് ുകയാണ്. യു ിനുമുന്പ് നമു വരുമായി
ഒ ് സംസാരി കൂെട? അവരുെട സമൂഹ ില് തീ വവാദികള ് എ ്
അവര്തെ സ തി തരുവാനു ഒരവസരമായിരി ും ഇത്. അവരാ
തീ വവാദികെള നമുേ ി ത ാല് അവരുമായി ഒരുമി പവര് ി ുവാന്
േപാലും നമു ു സാധിേ ും.”
“ഇനി ശിവന് അ െനെയാെ ചി ി ുെമ ് ഞാന് കരുതു ി .”
നീലകണ്ഠെന ചൂ ി ാ ിെ ാ ് പര് േതശ രന് പറ ു. “അേ ഹവും
പതികാരം െച ാനാണ് ആ ഗഹി ു ത്.”
മുഖ ് വികാരേ ാഭെമാ മി ാെത നി ബ്ദനായി ശിവന് ഇരു ു.
അക ് കുമി ുെകാ ിരു കടു േ ാഭം അവന്െറ ക കളില്
ജ ലി നി ു.
“ പേഭാ” ൈകകള് കൂ ി നമസ്േത അഭിവാദ േ ാെട ശിവെന േനാ ി
കനകഹാല പറ ു “ഞാന് പറയുവാന് ശമി ു ത് എ ാെണ ്
അെ ിലും മന ിലാ ുെമ ് ഞാന് വിചാരി ു ു. സാധ െമ ില് അ കമം
ഒഴിവാ ണെമ ് ബൃഹസ്പതിയും പറേ െന.”
ക ു തീയില് െപയ്തിറ ു മഴേപാെല അവസാനെ വാ ുകള്
ശിവനില് പഭാവം െചലു ി. കനകഹാല ുേനെര തിരി ് അവെരെയാ ്
നിരീ ി േശഷം അവന് ദ െന േനാ ി “മഹാരാജന്, കനകഹാല പറയു ത്
ശരിയാണ്. സ ം പാപ ള് ഏ പറയാനു ഒരവസരം സ ദീപ് നിവാസികള് ു
നല്കു തിന്െറ ഭാഗമായി നമുെ ാരു രഹസ സേ ശസംഘെ സ ദീപിേല ്
അയ ാം. സമാധാന ിന്െറ വഴിയിലൂെട ഒരു പരിഹാരം കാണുവാന്
കഴി ാല് നിരവധി നിഷ്കള രുെട മരണം ഒഴിവാ ാന് സാധിേ ും.
എ ിലും യു ിനു ത ാെറടു കള് നട ാം. ച വംശികള് ന ുെട
നിര്േ ശം തിരസ്കരി ാല് ന ള് യു ിനു ഒരു സാധ തയ് ു ത ാറായി
ഇരി ണം.”
“മഹാേദവന് കാര ള് വിശദീകരി ിരി ു ു.” ദ ന് പറ ു.
“ഇതായിരി െ യു കാര സമിതിയുെട തീരുമാനം. ഇതിെന
അനുകൂലി ു വര് ു ൈക െപാ ാം.”
ആ മുറിയിെല എ ാ ൈകകള ം ഉയര് ു. ഉറ തീരുമാനം എടു ു
കഴി ു. സമാധാനമാര് ിലൂെട ഒരു ശമം നട ും അത്
ഫലവ ായിെ ില് െമലൂഹന് ൈസന ം ച വംശികള് ുേനെര ആ കമണം
നട ും.

“ഞാന് വീ ും േതാ ിരി ു ു ഭ ദാ.” ശിവന് നിലവിളി


“സംര ിേ വെന സംര ി ുവാന് എനി ു സാധി ു ി .”
െകാ ാരമു െ സ കാര മായ ഒരു ല ് വീരഭ ദന്െറ
അടു ിരി ുകയായിരു ു ശിവന്. വളെര ആശ ാകുലയായ സതി ശിവെന
അവന്െറ സ ടവിലാപ ില്നി ു േമാചി ി ുവാനായി വിളി വരു ിയതാണ്
വീരഭ ദെന. കരയുകേയാ സംസാരി ുകേയാ െച ാെത ശിവന് ദുഃഖ ില്
ലയി . ഭര് ാവിന്െറ ബാല കാലസുഹൃ ിന് ഒരുപേ , താന് േതാ ിട ്
വിജയി ാന് കഴിേ ുെമ ് സതി വിചാരി .
“ശിവാ നിനെ െന സ യംകു െ ടു ാന് കഴിയു ു?”
പുകവലി ുവാനു ചി ം ശിവന് നല്കിെ ാ ് വീരഭ ദന് േചാദി .
“ഇെത െന നിന്െറ െത ായി ീരും?”
ചി ം ചുേ ാടുേചര് ് ശിവന് ഒ ാ ുവലി . ക ാവ് അവന്െറ
ശരീര ിലൂെട പരെ ാഴുകിെയ ിലും അതുെകാ ് ഗുണമു ായി . ആ േവദന
അതിതീ ്ണമായിരു ു. െവറു ് സഹി ാനാവാെത ചീറിെ ാ ് അവന് ചി ം
വലിെ റി ു. ക നിറെ ാഴുകിയേ ാള് ആകാശേ ുേനാ ിെ ാ ്
അവന് ആണയി . “സേഹാദരാ നിന ുേവ ി ഞാന് പതികാരം െച ം.
ഏ വും അവസാനെ കാര മായാലും ഞാനതു െച ം. ഈ േലാകേ ു
വീ ും വീ ും വേര തായി വ ാലും ഞാന് അതു െച ം. ഞാന്
നിന ുേവ ി പതികാരം െച ം.”
വീരഭ ദന് അ ം അകെല ഇരു ിരു സതിെയേനാ ി. വീരഭ ദന്െറ
മുഖ ് വിഷമമു ായിരു ു. സതി എഴുേ ് അവരുെട അടുേ ് നട ു.
ശിവന്െറ അടു ുവ ് അവെന മുറുെക പിടി . അവള് ശിവന്െറ ശിരസ്
തന്െറ മാറിലമര് ിെവ െകാ ് അവന്െറ വണിതമായ ആ ാവിെന
സാ നി ി ുവാന് ശമി . ശിവന് ൈകനീ ി തെ പുല്കിയിെ ത് സതിെയ
അദ്ഭുതെ ടു ി. ഇടയ് ിെട ശ സി െകാ ് അവന് അന ാതിരു ു.
“ പേഭാ” വകന് അദ്ഭുതേ ാെട ഒ ടിയിലമര് ുനി ു. യു കാര ള്
ചര് െച ാനു അറയിേല ് നീലകണ്ഠെന ിയേ ാള് ബാ ിയു
ഇരുപ ിനാല് ദളപതിമാരും വകന് െചയ്തതുേപാെല ആദരസൂചകമായി
ഒ ടിയിലമര് ു നി ുെകാ ് അഭിവാദ ം െചയ്തു.
പര് േതശ രന് സാവധാനം എഴുേ . ബൃഹസ്പതിയുെട ഭീഭ മായ
മൃത െവ ുറി ഓര് കള് ശിവന് അേ ാഴും േപറി
നട ു ു ായിരു ുെവ ് മന ിലാ ിയ പര് േതശ രന്
ദയാവായ്േപാെടയാണ് സംസാരി ത് “എ െനയു ് ശിവാ?”
“എനി ു കുഴ െമാ ുമി , േസനാപേത. േ മാേന ഷണ ിനു ന ി.”
“യു പ തികള് ചര് െച കയായിരു ു ഞ ള്.”
“എനി റിയാം.” ശിവന് പറ ു. “എനി തില് പെ ടു ാേമാ
എ തായിരു ു എന്െറ സംശയം.”
“തീര് യായും പെ ടു ാം.” തന്െറ ഇരി ിടം ഒരു വശേ ് അ ം
നീ ിെ ാ ് പര് േതശ രന് പറ ു.
“ന ള് േനരിടു പധാന പശ്നം,” ശിവെന ദുതഗതിയില് തന്െറ
വിഷയ ിേല ു െകാ ുവരാന് ശമി െകാ ് പര് േതശ രന് പറ ു
“െമലൂഹയും സ ദീപും ത ിലു ഗതാഗതബ മാണ്.”
“അ െനെയാരു ബ ം ഇേ ാള് ഇെ ുേതാ ു ു, ശരിയേ ?”
“ശരിയാണ്.” പര് േതശ രന് പതിവചി . “നൂറുവര്ഷം മുന്പ് നട
യു ില് ന േളാടു പരാജയെ തിനുേശഷം െമലൂഹ ും
സ ദീപിനുമിടയിലു ായിരു ഗതാഗത സൗകര ള് ച വംശികള്
തകര് ുകള ു. അതിര് ിനഗര ളില്നി ് ജന െള ഒഴി ി ് അവെര
സാ മാജ ിന്െറ ഉള്ഭാഗ ളില് പാര് ി . ഒരി ല് നഗരവും
രാജപാതകള മായിരു ലമിേ ാള് െകാടും കാടായിമാറി. ന ുെട
േദശ ുനി ും അവരുെട ഭാഗേ െ ാഴുകു ഒരു നദിേപാലുമി .
അടി ാനപരമായി പറ ാല് ന ുെട നൂതനമായ ആയുധ ളം
യു സാമ ഗികള ം സ ദീപിന്െറ അതിര് ി പേദശേ ു
െകാ ുേപാകുവാനു ഗതാഗതസൗകര ള് ഇേ ാഴി .”
“യഥാര് ില് അതായിരു ു അവരുെട ല ം.” ശിവന് പറ ു
“നി ള െട മികവ് നി ള െട സാേ തികവിദ യാണ്. അവരുെട മികവ്
ജനസംഖ യാണ്. നി ള െട ശ ിെയ അവര് അ െന പതിേരാധി .”
“അതുതെ . നൂതനമായ ഞ ള െട യു സാമ ഗികള ം ആയുധ ളം
ഒഴി നിര് ിയാല് ഒരുല ം വരു ഞ ള െട കരു രായ പടയാളികള്
ദശല ണ ിനുവരു അവരുെട ൈസന ിനുമു ില് ഒ െ േപാകും.”
“അവരുെട കരു രായ പടയാളികള െട എ ം ദശല േ ാളം
വരുെമേ ാ?” ശിവന് വിശ ാസം വരാ മ ില് േചാദി .
“അെത, മഹാ പേഭാ.” വകന് പറ ു. “ഞ ള് തിന്െറ കൃത മായ
കണ ി . പേ , അതാണ് ഞ ള െട അനുമാന ണ ്. എ ാല് അവരുെട
േസനയിെല മുഴുവന്സമയ, ിരം ൈസനികര് ഒരു
ല ില്കൂടുതലു ാവി . ബാ ിയു വെര ാം കൂലി ാള ാരാണ്.
െചറുകിട ക വട ാരും കരകൗശലവൃ ിെയടു ു വരും കര്ഷകരും മ
സ ാധീനേശഷിെയാ ുമി ാ വരും അതിലുള്െ ടു ു. എതിരാളിയുെട
ആയുധ ള് ു ഇരയാകുവാന് നിര് ിതരാ െ ടു ഹതഭാഗ ര്!”
“മഹാകഷ്ടം.” പര് േതശ രന് പറ ു. “ തിയ ാര് െചേ
പവൃ ി ുപകരം ശൂ ദ ാരുേടയും ൈവശ ാരുേടയും ജീവന് േഹാമി ു ു.
അവരുെട തിയകുല ിന് യാെതാരു അ മി .”
പര് േതശ രെന േനാ ി ശിവന് തലകുലു ി.
“നമു ് ന ുെട യു സാമ ഗികള് അഴിെ ടു ് സ ദീപ്
അതിര് ിയില്െകാ ുേപായി അവിെട െവ ് കൂ ി േയാജി ി ാേലാ?”
“അ െന െച ാം.” പര് േതശ രന് പറ ു. “പേ ,
കുറെ ിനുമാ തേമ അതിനു സാേ തികേശഷിയു . ന ുെട ഏ വും
വിനാശകാരിയായ ആയുധമാണ് ദീര്ഘദൂരെത ാലി. നിര് ാണശാലയ് ു
പുറ ുെവ ് അത് പുന ംേയാജി ി ുക ബു ിമു ാണ്.”
“ദീര്ഘദൂരെത ാലിേയാ?”
“അെത.” പര് േതശ രന് പതിവചി . “വലിയ പാറ കേളയും വന്
വീ കേളയും ഒരു നാഴിക ദൂരേ ു വലിെ റിയാന് ആ യ ിനു
സാധി ും. േവ വിധ ില് ഉപേയാഗി ാല് ശ തുനിരെയ ഒതു ുവാനും
േവ ിവ ാല് തകര് ുവാനും അതുവഴി ന ുെട ൈസന ിന് മുേ ാ
നീ ുവാനും സാധി ും. മുന്െപാെ ആനകള് െചയ്തിരു േജാലി.”
“എ ുെകാ ാണ് ആനകെള ഉപേയാഗി ാ ത്?”
“അവയുെട കാര ം പവചനാതീതമാണ്. എ തന ായി അവെയ
പരിശീലി ി ാലും ശരി യു ിന്െറ ചൂട് പാരമ ിെല ു സമയ ്
നമു ് അവയുെട േമലു നിയ ണം നഷ്ടമാകും. യഥാര് ില്
സ ദീപ ാരുമായി നട അവസാനെ യു ില്, അവരുെട പതന ിനു
കാരണം അവരുെട ആനകളായിരു ു.”
“ശരി ും?” ശിവന് േചാദി .
“അെത.” പര് േതശ രന് പറ ു. “ആന ാെര ആ കമി തും
യു ിന്െറ പടഹധ നി ഉ ിലാ ിയതും ഫലം ക ു. ച വംശികള െട
ആനകള് വിര ു. അവ സ ം ൈസന െ ചവി ി െമതി . കൂലി ാള ാര്
ചിതറിേയാടി. മുേ ാ കുതി കയറി കാര ള് അവസാനി ി ുക മാ തമാണ്
ഞ ള് ു െച ാനു ായിരു ത്.”
അേ ാള് ആനകള് േവ .
“േവ .” പര് േതശ രന് പറ ു.
“നമു ് േവ ത് കൂെട െകാ ുേപാകാന് പ തും അവരുെട
കൂലി ാളെ തുര ുവാന് കഴിയു തുമായ ഒരു സംവിധാനമാണ്.
അ െനവ ാല് ൈസനികരുെട എ ിലു അവരുെട േമധാവിത െ
നമു ് മറികട ാനാവും.”
പര് േതശ രന് തലയാ ി. ശിവന് ജനലിലൂെട പുറേ ു േനാ ി.
സ മ ാ ഒരു പഭാതവാതം ഇലകെള വിറ ി . ഇലകള് പ യായിരു ു.
ശിവന് അ ംകൂടി ക റ ി ് അവെയ േനാ ി. അവ അേ ാഴും
പ നിറമായി െ കാണെ .
“എനി ു മന ിലായി” െപാടു െന പര് േതശ രനു േനെരേനാ ി ശിവന്
പറ ു. അവന്െറ മുഖം പകാശമാനമായി. “നമുെ ുെകാ ് അ ്
ഉപേയാഗി കൂടാ?”
“അ ുകള്?” അതിശയെ െകാ ് പര് േതശ രന് പറ ു.
ഒ യ്െ ാ യ് ു യു ിന് അഭിമാനികളായ തിയ ാര്
ഉപേയാഗി ിരു യു കലയുെട പതീകമായിരു ു അസ് തം. തുല നിലയിലു
വര് ളില്െപ േയാ ാ ള് ത ിേല ഇ ര ിലു ദ യു ം
പതിവു ായിരു ു എ തിനാല്, ഇത് അഭിജാതരില് മികവു തിയരുെട
ആേയാധനമികവ് പകടി ി ുവാനു ഒരു മാര് മായി മാ തം അവേശഷി .
അസ് തവിദ ാേരാട് ജന ള് ് െപാതുേവ ആദരവായിരു ു. പേ
യു ില് അെതാരു നിര് ായക ഘടകമ ായിരു ു. അ ും വി ം യു ില്
വളെര വിനാശകാരിയായ, നിര് ായകഘടകമായിരു ഒരു
കാലഘ മു ായിരു ു. േദവാസ് ത ള െട കാലമായിരു ു അത്. ഇതിെല പല
അസ് ത ളം അ ുകള് വഴിയാണ് െതാടു ുവി ിരു ത്. എ ാല്
സഹ സാബ്ദ ള് ുമുന്പ് രു ദഭഗവാന് േദവാസ് തം നിേരാധി േതാെട
ൈസന ളില് അെ യ് ുകാരുെട പസ ി വളെരയധികം കുറ ു.
“എ ിലു അവരുെട േമധാവിത െ നമുെ െന
കുറ െകാ ുവരാന് കഴിയും പേഭാ?” വകന് േചാദി . “ഏ വും
ൈവദഗ് മു അെ യ് ുകാര്േപാലും ഉ ം പിടി ് അ ് െതാടു യ ാന്
അ ുനിമിഷെമടു ും. ഒരു നിമിഷംെകാ ് പ ുേപെര വധി ുവാേന
അവര് ു സാധി ുകയു . അെ യ് ുകാരുെട സുവര് േ ശണിയില്
നമു ് നൂറ് തിയ ാര് മാ തേമ ഉ . േശഷി ു വര് ും അെ ാന്
സാധി ും. പേ , അവരുെട ല സാധ തെയ ആ ശയി ാനാവി . അ െന
വ ാല് നിമിഷ ില് ആയിര ി ഇരു ൂറിലധികം േപെര െകാെ ാടു ുവാന്
നമു ു സാധി ുകയി . ച വംശികെള എതിരിടുേ ാള് അത് മതിയാവി .”
“ഒ യ്െ ാ യ് ു േപാരാ ില് അസ് തം
പേയാഗി ു തിെന ുറി ഞാന് പറ ുവരു ത്.” ശിവന് പറ ു
“ശ തുവിന് കടു ആള് നാശമു ാ ുവാന് പ ിയ ആയുധം എ നില ാണ്
ഞാന് ഉേ ശി ത്.”
തന്െറ േ ശാതാ ള െട ആശയ ുഴ ം വകെവ ാെത ശിവന് തുടര് ു
“ഞാന് വിശദീകരി ാം. തിയരില്തെ അേധാതലകുല ില് െപ വരില്
നി ് നമുെ ാരു അെ യ് ് ൈസന െ ഉ ാ ിെയടു ാേലാ?”
“പേ , അവരുെട ഉ ം അ ത മിക തായിരി ി !” വകന് പറ ു.
“അെതാരു പശ്നമ . ഉദാഹരണ ിന് നമു ് അ ായിരം
അെ യ് ുകാരുെ ു െവ ുക. ന ള് അവര് ് നി ിത ദൂരം
പാലി ു തിനായി പരിശീലനം നല്കു ു. ഉ ിന്െറ കാര ം വി കളയുക.
ച വംശിൈസന ിനുേനെര അെ യ്തുവിടുക മാ തമാണ് അവരുെട ദൗത ം.
ഉ ം പാലി ാന് കഴിയിെ ിലും നിരവധി അ ുകള് ശ തുൈസന ിനുേമല്
ദുതഗതിയില് എയ്തുവിടാന് അവര് ു കഴിയും. രേ ാമൂേ ാ
നിമിഷ ള് ു ില് ഒര ് എയ്തുവിടാന് കഴിേ ും.”
ആ ആശയ ിന്െറ മികവു മന ിലായേ ാള് പര് േതശ രന്െറ ക കള്
ഇറുകി. അേ ഹ ിന്െറ ഒ മു ദളപതിമാര് അവരുെട ആേലാചനകള്
ഏകീകരി ാന് ശമി .
“അതിെന ുറി ് ഒ ാേലാചി ുക.” ശിവന് പറ ു. “ഓേരാ നിമിഷം
കഴിയുേ ാഴും അ ായിരം അ ുകള് ച വംശി ൈസന ിനുേമല്
െപയ്തിറ ും. ഇത് പ ുനിമിഷേനരം തുടരുവാന് കഴി ാല് ഏതാ ്
തുടര് യായ അസ് തമഴ തെ യായിരി ും. കൂലി ാള ാരുെട അണികള്
തകര് ുേപാകും. കഴി തവണെ യു ില് ആനകള് ഉ ാ ിയ നാശം
തെ യായിരി ും ഇതുെകാ ു ാവുക.”
“ഗംഭീരം” വകന് പറ ു.
“ഒരുേവള” പര് േതശ രന് തന്െറ ചി പ ുെവ . “വി കാലുെകാ ്
കുല പിടി ് അ ് െതാടു ുവിടുവാനു പരിശീലനം ന ുെട
അെ യ് ുകാര് ു നല്കിയാല് അതിന്െറ ഫലം കൂടുതല് മാരകമായിരി ും.
ഉ ിന്െറ കാര ില് അ ത കാര് ശ ം പുലര് ണെമ ി .”
“ഗംഭീരന് ആശയം.” ശിവന് അതിശയി . “അേ ാള് വി കള െട വലി ം
കൂ ാം. കൂടുതല് ദൂരം താ ുവാന് ഈ അ ുകള് ു കഴിേ ും.”
“അ ുകള് വലുതും കനെ തുമാ ാം, െചറിയ കു ള് േപാെല.”
പര് േതശ രന് തുടര് ു “മരം െകാ ും തുകലുെകാ ുമു പട കെള തുള
കയറുവാന് അവയ് ു സാധിേ ും. േലാഹനിര് ിതമായ പട കളണി
ിരം േയാ ാ ള് ുമാ തേമ അതില്നി ് ര േനടാന് സാധി ൂ.”
“നമു ് ഒരുവഴി ശരിയായിേ ?” ശിവന് േചാദി .
“ഉ ്.” പര് േതശ രന് പു ിരി െകാ ് പറ ു. വകനുേനെര തിരി ്
അേ ഹം തുടര് ു “ഇ രം ൈസനികെര ഉ ാ ണം. ര ാഴ്ച കം
അ ായിരം േയാ ാ ള് ത ാറായിരി ണം.”
“അത് നട ിരി ും, പേഭാ.” വകന് പറ ു.

“ശിവാ, താ ള്െ ാണ് പറയാനു ത്?”


േലാഹസംസ്കരണശാലയിേല ു പേവശി ു തിനിെട പര് േതശ രന്
േചാദി . ശിവന് അഭ ര് ി തുേപാെല വകനും പസന്ജി ും അവെന
അനുഗമി . ഒരാഴ്ചയായി പരിശീലി ി െകാ ിരു
അെ യ് ുൈസന ില്നി ും മന ി ാമനേ ാെടയാണ് വകന്
പുറേ ിറ ിയത്. എ ാല് നീലകണ്ഠന്െറ ഭാഗ ുനി ും മെ െ ിലും
ഗംഭീരന് ആശയ ള് ലഭിെ ിേലാ എ ു കരുതിയാണ് അയാള് അവെന
അനുഗമി ത്. വകന് നിരാശനായി .
“ഞാന് ആേലാചി ുകയായിരു ു.” ശിവന് പറ ു. “നി ള െട തുള ന്
യ മിേ , അതുേപാലു ഒരു സാധനം വികസി ിെ ടു ണം.
ശ തുൈസന ിന്െറ േക ാനം േഭദി ുവാന് അത് ആവശ മാണ്.
േക ാനം എ ് ഞാനുേ ശി ത് സര് ൈസന ാധിപന് അവരുെട മിക
ൈസനികെര േക ീകരി നിര് ിയി ലം എ ാണ്. അവര്
െചറു ുനില് ു ിടേ ാളം കാലം നമു ് വിജയം ഉറ വരു ാനാവി .”
“ശരിയാണ്.” പര് േതശ രന് പറ ു “ഒരുകാര ം ന ള് പതീ ി ണം.
ഈ അസ് തവര്ഷം അതിജീവി ാന് െക വരായിരി ും ആ ൈസനികര്.”
“അതുശരിയാണ്. “ശിവന് പറ ു. “നമു ാ തുള നുകള് െകാ ുേപാവാന്
കഴിയി , അേ ?”
“ഇ പേഭാ, അത് സാധി ി .” വകന് പറ ു.
“നമുെ ാരു മനുഷ ുള ന് നിര് ി ുവാന് ശമി േനാ ിയാേലാ?”
“പറയൂ േകള് െ .” വളെര ശ ാപൂര് ം സാവധാന ിലാണ്
പര് േതശ രന് അ െന പറ ത്.
“ഇരുപതിന് ഇരുപത് എ കണ ില് സമചതുരാകൃതിയില് ന ള്
പ ാള ാെര അണിനിര ണം.” ശിവന് പറ ു. “ഓേരാരു രും അവനവന്െറ
ഇടതുഭാഗം പരിചെകാ ു മറയ് ുേ ാള് െതാ ടു ൈസനികന്െറ
വലതുഭാഗം സുര ിതമാവു ു.”
“ആ പരിചകള് ിടയിലൂെട അവര് ു കു ം പുറേ ു നീ ി ിടി ാം.”
പര് േതശ രന് അഭി പായെ .
“അെത, അതുതെ .”ശിവന് പറ ു. “ഓേരാ ൈസനികനും പരിചെകാ ്
സ ം ശരീരം മറയ് ുേ ാള് മു ിലു വനും അതിന്െറ പരിര കി ം. ആ
രൂപം ഏതാ ് ആമയുെട ആകൃതിയിലായിരി ും. ആമയുെട
പുറേ ാടുേപാെലയു ആ കവച ിനിടയിലൂെട തുള കയറുവാന് ശ തുവിന്
സാധി ുകയി . എ ാല് ന ുെട കു ള് ശ തുവിന്െറ േമല് തുള കയറും.”
“ന ുെട ഏ വും കരു ാരും അനുഭവസ രുമായ ൈസനികെര
ഉപേയാഗി ് ഈ കൂര് വ ഹം കൃത മായി മുേ ാ േപാകു ുെവ ്
ഉറ വരു ാം.” പസന്ജിത് അഭി പായെ .
“അ ” പര് േതശ രന് പറ ു. “ഏ വും പരിചയസ രായ ൈസനികെര
പുറകിലും വശ ളിലും വിന സി ണം. െചറു ാരായ ൈസനികര്
പരി ഭമി ാല് ഈ വ ഹം തകരുകയി എ ു ഉറ വരു ാനാണ് അ െന
െച ത്. സംഘം ഒരുമി നി ാല് മാ തേമ ആ വ ഹം കാര മമായി
പവര് ി ുകയു .”
“ശരിയാണ്.” പര് േതശ രന്െറ െപെ ു അ ര് ാന പകടനം ക ്
പു ിരിേയാെട ശിവന് പറ ു “പിെ , സാധാരണ വഹി ു
കു ിനുപകരം അവര് ഇത് ഉപേയാഗി ാേലാ.”
താന് രൂപക ന െചയ്തു െകാടു േലാഹസംസ്കരണശാലയിെല
വിദഗ് ര് െപെ ് നിര് ിെ ടു ഒരായുധം ശിവന് ഉയര് ി ാ ി. അതിന്െറ
ലളിതമായ മികവുക ് പര് േതശ രന് അതിശയി . കു ിന്െറ
ആകൃതിയായിരു ു അതിന്. എ ാല് അതിന്െറ തലഭാഗ ിന് ന
വീതിയു ായിരു ു. ആ വീതി കൂടിയ മുഖ ിന്െറ ഇടതും വലതും വശ ളിലായി
ര ് ആണികള് ഘടി ി ിരു ു. ഇതുെകാ ് ശ തുവിെന ആ കമി ുേ ാള് ഒേര
സമയം മൂ ു കു ള് െകാ ് കു ു തുേപാെല അനുഭവെ ടും.
“അതിഗംഭീരമായി ് ശിവാ.” പര് േതശ രന് പറ ു. “ഇതിന് എ ാ
േപരി ി ത്?”
“ഞാനിതിെന തിശൂലം എ ു വിളി ു ു.”
“ പസന്ജിത്” പര് േതശ രന് പറ ു “ഈ ൈസനികെര
ഉ ാ ിെയടു ുവാനു ചുമതല നിന ാണ്. ന ള് പടേയാ ം തുട ു തിനു
മുന്പായി അ ് കൂര് വ ഹ െള ിലും എനി ുേവണം. ഇതിനായി ഞാന്
താ ള് ് ര ായിരം ആള കെള വി തരാം.”
“അതു നട ിരി ും പേഭാ.” ൈസനികാഭിവാദ േ ാെട പസന്ജിത്
പറ ു.
പര് േതശ രന് ശിവെന ആദരേവാെട േനാ ി. ശിവന്െറ ആശയ ള്
ഉ ലമാെണ ് അേ ഹം മന ിലാ ി. വ ിപരമായി ഇ തേയെറ
സ ടമനുഭവി ുേ ാഴും ഇ രം ത ള് അവന്െറ മന ില്
നി ുയരു ുെവ ത് അഭിന നാര്ഹം തെ . ഒരുേവള മ വര്
ശിവെന ുറി പറയു കാര ള് ശരിയായിരി ും. ഒരുപേ
ശീരാമേദവന്െറ ല ള് സാ ാത്കരി ുവാന് ശിവനു സാധിേ ും.
തന്െറ വിശ ാസം െത െ ് ശിവന് െതളിയി ുെമ ് പര് േതശ രന്
പത ാശി .
െകാ ാര ില് പധാനേയാഗ ള് നട ു അറയില് ശിവന് ഇരു ു.
ദ നും പര് േതശ രനും അവന്െറ െതാ റ ായി ഇരി റ ി .
ഇതിഹാസതുല രായ ര ് അരിഷ്ടേനമി ൈസനികര്, വിദ ന്മാലിയും
മായാേ സണി ും അ ം അകെല ഇരി ായിരു ു. ന േപശീബലമു ,
ഒരി ല് അഭിമാനിയായിരു ഒരു മനുഷ ന് ശിവന്െറ മു ില് ൈക കൂ ി
അേപ ാപൂര് ം നി ായിരു ു.
“എനിെ ാരു അവസരം തരൂ, പേഭാ.” ദപകു പറ ു. “നിയമ ിനു മാ ം
വ ുെവ ില് പിെ ഞ ള്െ ുെകാ ു േപാരാടി ൂടാ?”
േകാത്ദ ാരില് െവ ് ശിവെന അനു ഗഹി അ നായ മനുഷ ന്െറ മകനാണ്
ദപകു. തന്െറ പിതാവിെന അ നാ ുകയും ഭാര േയയും
ഗര്ഭ ശിശുവിേനയും മരണ ിനിരയാ ുകയും െചയ്ത ആ
മഹാമാരി ുമുന്പ് െമലൂഹന് ൈസന ിെല ഒരു ദളപതിയായിരു ു ദപകു.
പിതാവിേനാെടാ ം അയാള ം ഒരു വികര്മനായി പഖ ാപി െ .
എ ാല് ഇ ാര ില് തിടു ം കാണി ുവാന് ശിവന് വിസ തി .
“ ദപകു, നി ള െട പിതാവിെന െനയു ?് ”
“അേ ഹ ിന് സുഖമാണ്, പേഭാ. ഈ ധര് യു ില് ഞാന് അ െയ
പി ുണ ിെ ില് പിതാവ് എെ ഉേപ ി ും.”
ശിവന് പതിെയ പു ിരി . ഇെതാരു ധര് യു മാെണ ് അവനും
വിചാരി . “പേ , ദപകു, യു ില് നി ള്െ െ ിലും സംഭവി ാല്
പിതാവിന്െറ കാര ം ആരു േനാ ും?”
“െമലൂഹ േനാ ിെ ാ ം, പേഭാ. പേ , ഞാന് അ േയാെടാ ം
യു ിനു േചര് ിെ ില് ഒരായിരം തവണെയ ിലും അേ ഹം മരി ും.
എന്െറ പിതാവിന്െറ അഭിമാന ിനുേവ ി േപാരാടാ , സ ം രാജ ിന്െറ
അഭിമാന ിനുേവ ി േപാരിനിറ ാ ഞാന് എെ ാരു മകനാണ്?”
ശിവന് അേ ാഴും അ ം തീര് യി ായ്മ ഉ ായിരു ു. ആ
മുറിയിലു ായിരു മ ആള കള െട അസ ത അവന് മന ിലായി.
വികര്മനിയമ ില് െപാളിെ ഴു ു നട ിയി ം ദപകു അേ ാ
കട ുവ േ ാള് ആരും അയാെള െതാ ി എ കാര ം ശിവന് ശ ി ിരു ു.
“ പേഭാ, ച വംശികള് നേ ാള് എ ില് കൂടുതലാണ്.” ദപകു
തുടര് ു “പരിശീലനം ലഭി സകല ൈസനികേരയും നമു ാവശ മു ്.
വികര്മരായി പഖ ാപി െ തുമൂലം േപാരിനു േപാകാന് കഴിയാ
അ ായിരേ ാളം േയാ ാ ള ്. അവെര ഒ ി െകാ ുവരുവാന് എനി ു
കഴിയും. രാജ ിനുേവ ി മരി ുവാന് ഉ ുകരാണ് ഞ ള്, ത ാറാണ്
ഞ ള്.”
“ധീരനായ ദപകു, താ ള് െമലൂഹ ുേവ ി മരി ുവാന് ഞാന്
ആ ഗഹി ു ി .” ശിവന് പതിവചി .
തല് ണം ദപകുവിന്െറ മുഖം മ ി. േകാ ്ദ ാരിെല വീ ിേല ു
മടേ ിവരും എ ് അയാള് നി യി .
“എ ിലും” ശിവന് തുടര് ു “നി ള് െമലൂഹ ുേവ ി െകാ ത്
എനി ിഷ്ടമാണ്.”
ദപകു മുഖമുയര് ി.
“ ദപകു, നി ള െട ൈസനിക ദളം ത ാറാ ുക.” ശിവന് ക ി .
ദ െന േനാ ി ശിവന് തുടര് ു “ന ളതിന് വികര്മദളം എ ് േപരു
നല്കും.”
“വികര്മെര എ െന ന ുെട ൈസന ിെലടു ാന് കഴിയും? ഇത്
അപഹാസ മാണ്.” വിദ ന്മാലിയുെട ക കള് ജ ലി .
വിദ ന്മാലിയും മായാേ സണി ും അവരുെട സ കാര വ ായാമേക ില്
പതിവു വാള് യ ് പരിശീലന ില് ഏര്െ ിരി ുകയായിരു ു.
“വിദ ….” മായാേ സണി ് മുഖസ്തുതി പറ ു.
“എെ വിദ ആ രുത് മായാ, ഇത് െത ാെണ ് നിന റിയാമേ ാ.”
സ തേവ ശാ ശീലനായ മായാേ സണി ് തലയാ ക മാ തം
െചയ്തുെകാ ് എടു ുചാ ാരനായ കൂ കാരന്െറ േരാഷം അവന്െറ
അസ ത തീര് െ എ ു കരുതി.
“ഈ യു ില് മൃത വരി ാല് ഞാെന െന എന്െറ പിതാമഹ ാരുെട
മുഖ ുേനാ ും?” വിദ ന്മാലി േചാദി . “ തിയന് യു ം െചേ ിട ്
എ െന അ തിയന് യു ം െച ുെവ ് അവര് േചാദി ാല് അതിന്
ഞാെന ് മറുപടി പറയും? ബലഹീനെര സംര ി ുകെയ ത് ന ുെട
കടമയാണ്. ബലഹീനെര നമു ുേവ ി യു ിനിറ ാന് പാടു ത .”
“വിദ , ദപകു ബലഹീനനാെണ ് എനി ു േതാ ു ി .
ച വംശികള മായി കഴി തവണ നട യു ില് അവന് പകടി ി വീര ം
താന് മറ ുേപാേയാ?”
“അവെനാരു വികര്മനാണ്! അതവെന ബലഹീനനാ ു ു.”
“ഇനിയിവിെട ആരും വികര്മരെ ് ശിവഭഗവാന് നി യി ി ്.”
“നീലകണ്ഠന് ശരിയും െത ം തിരി റിയിെ ാണ് എനി ു േതാ ു ത്.”
“വിദ !” മായാേ സണി ് അ ഹസി .
ആ അ ഹാസം ക േ ാള് വിദ ന്മാലി അ ര ുേപായി.
“അത് ശരിയാെണ ് നീലകണ്ഠന് പറ ി െ ില്” മായാേ സണി ്
തുടര് ു “അത് ശരി തെ യാണ്!”
തി യുെട സാ മാജ ം

ഇരുപ ിര ്

“ഇതാണ് ഒരു യു ിന് അനുേയാജ മായ ൈസനികവിന ാസം.”


പര് േതശ രന് പറ ു.
വകനും പര് േതശ രനും സര് ൈസന ാധിപന്െറ സ കാര മുറിയില്
ഇരി ുകയായിരു ു. ആ ൈസനികവിന ാസ ിന് ഒരു വി ിന്െറ
ആകൃതിയായിരു ു. ൈസനികെര വലിയ അര് വൃ ാകൃതിയില്
അണിനിര ും. സാവധാന ാരായ കൂര് വ ഹ ില്െപ ൈസനികെര
നടുവില് അണിനിര ും. വശ ളില് അതി ദുതം നീ ു
കാലാള് ടയായിരി ും. വി ിന്െറ ര ഗ ളില് കു ടയാളികളായിരി ും.
എവിെടയും വിന സി ാന് കഴിയു , പടയണിയുെട അതിര് ിയില്
സുര ാഭട ാരായി പവര് ി ുവാന് കഴിയു വരായിരി ും അവര്.
വി ിന്െറ ആകൃതിയിലു ൈസനികവിന ാസം െചറിെയാരു ൈസന ിന്
അനുേയാജ മായതാണ്. ശ ി ത ജി ാെതതെ അനായാസം
സ രി ുവാനും മാ ള് വരു ുവാനും സാധി ു രീതിയിലു തായിരു ു
ആ സംവിധാനം.
“ഇത് വളെര മാതൃകാപരമാണ് പേഭാ” വകന് പറ ു. “ഇ ാര ില്
മഹാേദവന് എ ാണ് പറയാനു ത്?”
“ഇത് ന ുെട ആവശ ള് ് ഉതകു താെണ ാണ് ശിവന് കരുതു ത്.”
പര് േതശ രന് നീലകണ്ഠെന േപരുെചാ ി സൂചി ി ത് വകന് ഇഷ്ടെ ി .
പേ , സര് ൈസന ാധിപെന തിരു ുവാന് അയാളാര്? “ഞാനത്
സ തി ു ു പേഭാ.”
“ഞാന് ഇടതുഭാഗ ുനി ് പട നയി ാം.” പര് േതശ രന് പറ ു. “താ ള്
വലതുഭാഗ ുനി ് നയി ണം. അതുെകാ ് ത പരമായ ചില കാര ളില്
താ ള െട അഭി പായ ള് എനി റിേയ തു ്.”
“എന്െറ അഭി പായേമാ?” അദ്ഭുതം കൂറിെ ാ ് വകന് േചാദി .
“മഹാേദവന് ഒരുവശം നയി െകാ െമ ാണ് ഞാന് കരുതിയത്.”
“ശിവേനാ? ഇ , വകന്. അയാള് ഈ യു ില് പെ ടു ുെമ ് ഞാന്
കരുതു ി .”
വകന് അദ്ഭുതാധീനനായി മുഖമുയര് ി. പേ , അയാള് ഒ ും മി ിയി .
ഒരുപേ , പര് േതശ രന് അത് വിശദീകരി ണെമ ് േതാ ിയിരി ാം.
അേ ഹം തുടര് ു “അയാള് വളെര കഴിവു ന വനായ ഒരു മനുഷ നാെണ
കാര ില് സംശയമി . പേ , അയാള െട മന ിെല ഏ വും വലിയ ആ ഗഹം
പകേപാ ലാണ്; അ ാെത െമലൂഹ ു നീതി ലഭ മാ ുകയ . കു ാരനായ
നാഗെന അയാള െട കാല് ല് എറി ുെകാടു ുെകാ ് ആ പതികാരം
തീര് ുവാനു അവസരം ന ള് ഉ ാ ിെ ാടു ും. ഒരു നാഗെന
ക ുപിടി ുവാനായി ഒരു യു ില് പെ ടു ുെകാ ് ശിവന് സ ം
ജീവിതം ത ജി ുകയി .
ൈസന ാധിപനുമായു അഭി പായവ ത ാസം മറ പിടി ു തില് നി ്
തന്െറ ക കള് വ ി ുെമ ് ഭയ ് വകന് മുഖമുയര് ിയി .
“സത ം പറ ാല്” പര് േതശ രന് തുടര് ു “അയാള്െ ാരു
നീലനിറ ിലു കഴു ുെ ു കരുതി അയാെള വ ാെത ആ ശയി ാന്
കഴിയി . ഞാനയാെള ഏെറ ബഹുമാനി ു ു. പേ , അയാള്
േപാരിനിറ ുെമ ് ഞാന് കരുതു ി . അയാള് േപാരിനിറേ
കാര െമ ാണ്?
െചറിെയാരണുവിട േനരം വകന് പര് േതശ രന്െറ മുഖേ ു േനാ ി.
എ ാവര് ും വളെര വ മായി മന ിലായി ഴി ഒരുകാര ം
സര് ൈസന ാധിപന് അംഗീകരി ുവാന് ത ാറാവാ തിനു
കാരണെമ ാണ്? രാമേനാട് വളെരയധികം ആരാധനയു ആളായതിനാല്
മെ ാരു ര കന് ഈ ഭൂമിയിെല ിെയ ു വിശ സി ുവാന് അേ ഹ ിനു
സാധി ുകയിെ ുേ ാ? ശീരാമേദവന് മാ തമാണ് ഒേരെയാരു ര കന്
എ ായിരി ുേമാ അേ ഹം വിശ സി ു ത്? തനി ു
പകര ാരനു ാകാെമ ും എ ാല് ധര് ിനു പകരം െവ ാന്
മെ ാ ിെ ും ശീരാമേദവന് തെ യെ പറ ത്?
“അതിെലാെ പുറെമ” പര് േതശ രന് തുടര് ു “അയാളിേ ാള്
വിവാഹിതനാണ്. അയാള് ശരി ും പണയ ിലാണ്. സതിെയ
സ ടെ ടു ുവാന് അയാള് ത ാറാവുകയി . എ ിന െന െച ണം?
അയാേളാട് യു ിനിറ ാന് ആവശ െ ടു ത് അനീതിയാണ്.”
അഭി പായം തുറ ുപറയാന് ൈധര മി ാ തിനാല് വകന് ആേലാചി .
സര് ൈസന ാധിപേര മഹാേദവന് നമുേ വര് ും േവ ി േപാരാടും. ന െള
ര ി ുവാനായി അേ ഹം േപാരാടും. എ ുെകാ ്? കാരണം, അതാണ്
മഹാേദവന് എേ ാഴും െച ാറു ത്.
ഇതുേപാെലേ ാ ആണ് പര് േതശ രനും മന െകാ ്
ആ ഗഹി ിരു െത ് വകന് അറി ുകൂടായിരു ു. ശിവന് മഹാേദവനായി
രൂപെ ടുെമ ും ച വംശികള്െ തിെര െമലൂഹ ാെര വിജയ ിേല ു
നയി ുെമ ും പര് േതശ രനും ആ ഗഹി . എ ാല് അനവധി
വര്ഷ ളായു അനുഭവ ില്നി ും പര് േതശ രന് മന ിലാ ിയ ഒരു
കാര ം, ശീരാമേദവന്െറ നിലവാര ിേല ുയരാന് പലരും
ശമി േനാ ിെയ ിലും അവരാരും അതില് വിജയി ിെ ാണ്.
യൗ നകാല ് ചില ആള കെള ിലും തന്െറ ആശ സഫലീകരി ുെമ ്
പര് േതശ രന് വിചാരി ിരു ു. എ ാല് അവസാനം അെത ാം
പാഴ്േമാഹ ളായി ീര് ു. ശിവനില്നി ും ഇ ര ിലു
നിരാശാജനകമായ ഒരനുഭവ ിനുേവ ി െവറുെത
ത ാെറടു ുെകാ ിരി ുകയായിരു ു അേ ഹം. ച വംശികള്െ തിരായ
യു ില് ശിവന് പെ ടു ിെ ില് അത് നിക ു തിനുേവ പ തികള്
അേ ഹം കെ ാതിരു ി .
സ ദീപില്നി ും– ദിലീപച കവര് ിയുെട െകാ ാര ില്നി ും – ലഭി
മറുപടി ് ദ ന് വായി െകാ ിരിേ യു കാര സമിതിയിെല
അംഗ െള ാവരും നി ബ്ദരായി ഇരു ു. ദ ന്െറ മുഖം യാെതാരു
സംശയവുമി ാ വിധം ആ ക ിെല സേ ശം വായി തിന്െറ പതികരണം
പകടമാ ി. ക കളട ്, േദഷ ംമൂലം മുഖം വലി ുമുറുകിയ ദ ന് മുഷ്ടി
ചുരു ി ിടി ിരു ു. കനകഹാല ് ക ു ൈകമാറിയേശഷം ദ ന് ചീറി
“വായി േനാ ്. ആ ക ് ഉ ില് വായി ്. അതുേകള് ു വെര ാവരും
ച വംശികള െട ധി ാരം േക ് വണിതരാവെ .”
ക ് ൈകയില്വാ ി വായി ു തിനുമുന്പുതെ കനകഹാലയുെട
മുഖം െചറുതായി ചുളി ിരു ു. “സൂര വംശികള െട പഭുവും െമലൂഹയുെട
ര കനുമായ ദ ച കവര് ി, മ രപര് ത ിനുേനെരയു ായ
അതി കൂരമായ ആ കമണെ പതി എന്െറ അനുേശാചനം സ ീകരി ാലും.
സമാധാനേ പമികളായ ബാ ണര് ുേനെര നട ആ കിരാതമായ
ആ കമണെ ഏ വും കടു ഭാഷയില് അപലപി ുകയ ാെത മെ ാണ്
കരണീയം. ഭാരതീയനായ ഏെതാരു നും ഇ തയും നീചമായ
നിലവാര ിേല ു താഴ് ുേപാകുേമാ എേ ാര് ് ഞ ള് നടു ിേ ായി.
അതുെകാ ് അദ്ഭുതേ ാെടയും സ ടേ ാെടയുമാണ് ഞ ള് താ ള െട
ക ് വായി ത്. എനിേ ാ എന്െറ ആ ാനുവര് ികള്േ ാ ഈ നീചമായ
ആ കമണ ില് പ ിെ കാര ം ഞാന് ഉറ ി പറയു ു. അതുെകാ ്
താ ള് ുവി തരുവാന് േവ ി ആരും തെ എന്െറ പ ലിെ കാര ം
േഖദപൂര് ം താ െള അറിയി െ . ഈ ക ിെല ആ ാര് ത താ ള് ു
മന ിലായി ാകുെമ ും തിടു െ ് ഒരു തീരുമാനം താ ള്
ൈകെകാ കയിെ ും ഞാന് കരുതു ു. അ െനെയാരു തീരുമാനം
ൈകെ ാ ാല് അത് ദുഃഖകരമായ പത ാഘാത ള ാ ിേയ ും.
പേകാപനപരമായ ഈ ആ കമണ ിന്െറ അേന ഷണ ിന് ഈ രാജ ിന്െറ
എ ാവിധ പി ുണയും ഞാന് ഉറ തരു ു. ഈ കു വാളികെള നിയമ ിനു
മു ില് െകാ ുവരു തിന് ഞ ള െട ഏതുതര ിലു സഹായമാണ്
േവ െത ് അറിയി ുക.”
സ യം നിയ ി ു തിനായി കനകഹാല െനടുനിശ ാസമുതിര് ു.
ച വംശികള െട മുഖമു ദയായ ഇര ാ ് െകാ ു തീര് ന ായവാദ ള്
അവള െട േദഹമാസകലം ഒഴുകിയിറ ു തുേപാെല േതാ ി. തന്െറ ആദ െ
നിലപാടിെന ുറിേ ാര് ് അവരേ ാള് ദുഃഖി .
“ച കവര് ി ദിലീപന് േനരി ് മു ദയി ക ാണിത്.” ക ് വായന
പൂര് ീകരി െകാ ് കനകഹാല പറ ു.
“അ ത് ച കവര് ി ദിലീപന ” ദ ന് ഗര് ി “തി യുെട
സാ മാജ ിെല തീ വവാദി ദിലീപനാണയാള്!”
“യു ം!” സമിതിയില്നി ും ഗര് നമുയര് ു. േ ാഭ ിന്െറ കാര ില്
ഏകസ ഭാവമായിരു ു ആ ശബ്ദ ിന്.
ഈര്ഷ പകടി ി ശിവന്െറ മുഖേ ് ദ ന് േനാ ി. അവന്
അറിയാ മ ില് തലയാ ി.
“യു ംതെ !’ ദ ന് അ ഹസി . “ര ാഴ്ചയ് കം ന ള്
പടനീ മാരംഭി ും.”
ആ ക ണം ത ാന് ജീവന് ആര് ി തുേപാെല കാണെ . ശിവെന
ഒരു കു നാ ു വിധം അസാമാന അനുപാത ളില് അത് വലുതായി.
അതിന്െറ അരികുകള് വലിയ അ ിജ ാലകളാല് വലയം െച െ .
ഭീമാകാരരൂപ ിലു മൂ ു സര് ള്, ഓം എ അടയാളം രൂപെ ടു ിയ
ആ മൂ ു സര് ള് േവര്െ ് ശിവനുേനെര ഇടറിയിടറി വ ു. നടുവിലു
സര് ം ഇടതുവശെ സര് േ ാട് തലയാ ിെ ാ ് ചീ ി. “ഇവന് നിന്െറ
സേഹാദരെന െകാ ു. അവന് നിന്െറ ഭാര െയ താമസിയാെത െകാ ം.”
ഇട ും വല ുമു ായിരു സര് ള് ഭയെ ടു ും വിധം ഈര്ഷ
പകടി ി .
നടുവിലുളള സര് ിനുേനെര േ കാധേ ാെട വിരല്ചൂ ി ശിവന്
ുഭിതനായി “അവള െട ഒരു േരാമ ില്േപാലും െതാ ാല് നിന്െറ ജീവന് ഞാന്
പറിെ ടു ും.”
“പേ , ഞാന്…” ശിവന്െറ ഭീഷണിെയാ ും മുഖവിലയ്െ ടു ാെത
സര് ം തുടര് ു “ഞാന് സ യം ര െ ടു ുകയാണ്, നിന ുേവ ി സ യം
ര െ ടു ുകയാണ്.”
വീര ം േചാര് ുേപായ േരാഷേ ാെട ശിവന് ആ സര് െ
തുറി േനാ ി.
“ഞാന് നിെ അവസാനി ി ും.” ശിവെന അ ാെട വിഴു ാന് ത വ ം
വാ പിളര് ിെ ാ ് ആ സര് ം പറ ു.
െപെ ് ശിവന്െറ ക കള് മലര്െ തുറ ു. അവന്െറ േദഹം
വിയര്െ ാഴുകി. ചു ം േനാ ിെയ ിലും അവെനാ ും കാണാന് കഴി ി .
സാധാരണയില് കവി ഇരു ായിരു ുചു ം. സതി സുര ിതയാേണാ
എ റിയാനായി അവന് ൈകനീ ി പരതി. അവള് അവിെടയി ായിരു ു.
ഹൃദയ ില് ഭയ ിന്െറ കുളിരനുഭവെ അവന് സ പ്ന ിെല സര് ള്
യഥാര് രൂപം പൂ ിരി ു ുെവ ു കരുതി ചാടിെയണീ .
“ശിവാ” സതി അവെന േനാ ിവിളി .
ശ യുെട അ ് അവള് ഇരി ായിരു ു. അവര് ശയി ിരു ആ
െചറിയ ൈസനികത ിന് ആര്ഭാട ള് ഉള്െ ാ ാന് കഴിയി ായിരു ു.
കഴി ഒരുമാസമായി െമലൂഹന് ൈസന ം സ ദീപിനു േനെര
പടനീ മാരംഭി തുമുതല് ഈ ത ായിരു ു അവരുെട സ രി ു വസതി.
“എ ാ, സതി” മ ിയ െവളി വുമായി ക ിെന പരിചയെ ടു ിെ ാ ്
ശിവന് േചാദി . അവെന അല ിെ ാ ിരു ക ണം അവന്
സ ിയിേല ി .
എേ ാഴാണ് ഞാനിത് പുറെ ടു ത്?
“ശിവാ,” സതി തുടര് ു. കഴി ര ാഴ്ചയായി അവള് അതിെന ുറി ്
സംസാരി ുവാന് ശമി ു ു. ഈ വാര് െയ ുറി ് ഉറ ായതുമുതല്
അവള് ് പ ിയ ഒരു സ ര്ഭം ലഭി ി . ഇെതാരു െചറിയ വാര് യാെണ ും
ജീവിത ിെല ഏ വും േമാശെ കാലഘ ിലൂെട കട ുേപാകു
ഭര് ാവിെന ഈ വാര് യറിയി ് മന മാധാനം െകടു ാന് പാടിെ ും
അവള് ് സ യം േബാധ െ ടു ാന് കഴി ു. പേ , ഇേ ാഴത് വ ാെത
ൈവകി ഴി ു. അവളില്നി ാണ് അവനത് മന ിലാേ ത്, മെ ാരാളില്
നി . ൈസനികതാവളം േപാലു ഒരു ല ് ഇെതാരു രഹസ മായി
ദീര്ഘകാലം സൂ ി െവ ാനാവി . “എനി ു നിേ ാടു ചില കാര ള്
പറയാനു ്.”
“ശരി.” ശിവന് പറ ു. ആ സ പ്നം അേ ാഴും അവെന
വണെ ടു ിയിരു ു. “എ ാകാര ം?”
“എനി ് യു ില് േപാരാടാന് കഴിയുെമ ് േതാ ു ി .”
“എ ?് എ ുെകാ ്?” അ രേ ാെട ശിവന് േചാദി . ഭീരുത െമ ത്
സതിയുെട നിഘ ുവിലി ാ ഒരു പദമാെണ ് അവനറിയാം.
പിെ ുെകാ ാണ് അവളി െന പറയു ത്? എ ുെകാ ാണ് ഇേ ാള്,
െമലൂഹന് ൈസന ം ഒരു മാസേ ാളം െകാടും വന ിലൂെട സ രി
സ ദീപിെല ാറായേ ാള് അവളി െന പറയു ത്? അവരിേ ാള് ശ തുവിന്െറ
അതിര് ി പേദശെ ി ഴി ു. ഇനി തിരി േപാകാനാവി . “സതി, ഇത്
നിന്െറ സ ഭാവ ിനു േയാജി ത േ ാ?”
“ഉ൦൦൦, ശിവാ” പരി ഭമേ ാെട സതി പറ ു അമിതമായ ഔചിത േ ാെട
െപരുമാറു സൂര വംശികള് ് അ രം ചര് കള് ബു ിമു ാ ു
ഒ ായിരു ു. “എനി ് എന്േറതായ കാരണ ള ്.”
“കാരണ ള്?” ശിവന് േചാദി “എ ?് ”
െപെ ് നി ബ്ദമായ ഇടിമുഴ ംേപാെല ആ കാരണം ശിവന്െറ
മന ിേല ് ഇടി കയറി.
“ഈശ രാ! നിന ് തീര് യുേ ാ?”
“ഉ ്.” സതി ല േയാെട പറ ു.
“എന്െറ പവി തസേരാവരേമ! ഞാെനാരു പിതാവാകാന് േപാവുകയാേണാ?”
ശിവന്െറ മുഖെ ഉ ാദഭാവം ക േ ാള്, താന് ശിവേനാടിത് േനരെ
പറ ി േ ാഎ കു േബാധം അവെള കു ിേനാവി .
“ആഹാ!” അവെള വാരിെയടു ് വ ം ചുഴ ിെ ാ ് ആേവശഭരിതനായ
ശിവന് ആ ാദി . “കുേറ ാലമായി ഞാന് േക ി തില്െവ ് ഏ വും ന
വര് മാനം ഇതാണ്!”
ഊഷ്മളമായി മ ഹസി െകാ ് സതി തന്െറ ശിര ് ീണിതെമ ിലും
കരു ു അവന്െറ ചുമലിേല ് ചായ് .
“കഴി ര ുമാസമായി നിന ് എ ാവിധ സഹായവും സൗകര ളം
നല്കിയ ആളിന്െറ േപരുതെ ന ുെട മകള് ് ഇടാം.” ശിവന് പറ ു.
“നമു ് അവള് ് കൃതിക എ ുേപരിടാം.”
സതി അതിശയേ ാെട തല ഉയര് ി. ഇതിലുേമെറ അവെന
പണയി ുവാന് കഴിയുെമ ് അവള് വിശ സി ിരു ി . പേ , അതിനു
കഴി ിരി ു ു. അവള് പു ിരി . “നിന റിയുേമാ, ഇെതാരു
മകനായിരി ാനും സാധ ത ഉ ്.”
“അ ,” ശിവന് ചിരി . “ഇത് മകളായിരി ും. ഞാനവെള ലാളി
വഷളാ ും.”
സതി ഹൃദയപൂര് ം ചിരി . ശിവനും അതില് പ ുേചര് ു. കഴി
ര ുമാസ ിനു ില് അവന്െറ ആദ െ ഉ ാഹമുള്െ ാ ചിരി.
അവന് സതിെയ പുല്കി. തന്െറ ശരീര ിെല തി യുെട ഊര് ം
ഒഴി ുേപാകു തുേപാെല അവനുേതാ ി. “സതി, ഞാന് നിെ
പണയി ു ു.”
“ഞാനും നിെ പണയി ു ു.” സതി മ ി .
സതിെയ ഭ ദമായി പാര് ി ിരു ത ിന്െറ തിര ീല ഉയര് ി ശിവന്
പുറ ുവ ു. കൃതികയും ആയുര്വതിയും അവള്െ ാ മു ായിരു ു.
അവള െട ഏതാവശ വും നിവൃ ി ാനായി ഒരു സംഘം ശു ശൂഷകര് അവിെട
ഉ ായിരു ു. പിറ ാന് േപാകു കു ിന്െറ ആേരാഗ ിതിെയ ുറി ്
സദാ ഉല് ണ്ഠെ െകാ ിരു ശിവന് ആയുര്വതിേയാട് സതിയുെട
ആേരാഗ നിലെയ ുറി ് എേ ാഴും അേന ഷി െകാ ിരു ു.
മൂ ുമാസമായി സൂര വംശികള് ഈ സാഹസികയാ ത
നട ിെ ാ ിരി ു ു. പതീ ി തിലുേമെറ െവ വിളികള്
ഉയര് ു തായിരു ു ആ വഴി. കാട് അതിന്െറ ായിയായ ഇടം കൂടുതല്
രൂ തേയാെട തിരി പിടി ിരു ു. ഓേരാ ഘ ിലും കാ മൃഗ ളം
േരാഗ ള ം ൈസന െ ആ കമി . ര ായിരം ആള കെള നഷ്ടമായി. അത്
നഷ്ടെ താകെ ശ തുവിേനാട് ഏ മു ിയി . ആഴ്ചകേളാളം കാട്
െവ ിെ ളി ം നട ുമാണ് ൈസനികചാര ാര് സൂര വംശി ൈസന െ
ച വംശികള െട രാജ െ ി ത്.
ധര് േകത് എ വിശാലമായ ഒരു സമതല ിലാണ് ച വംശികള്
ത ടി ിരു ത്. വളെര സമര് മായിരു ു അവരുെട ആ തീരുമാനം.
ദശല േ ാളം അംഗസംഖ യു അവരുെട വ ന് ൈസന െ
അണിനിര ുവാന് അനുേയാജ മായ ഇടമായിരു ു അത്. ൈസനികരുെട
എ ിലു അവരുെട േമധാവിത ം പൂര് മായും പകടമാ ുവാന് കഴിയു
ഒരു ഇടം. ച വംശികള െട മ നശി ് ഒ ം അനുകൂലമ ാ
പരിത ിതിയില് നി ുെകാ ് ത െള ആ കമി ുവാന് സാധ തയുേ ാ എ ്
സൂര വംശികള് പരീ ി േനാ ുകയു ായി. എ ാല് ച വംശികള്
അവിെട െ ഉറ നി ു. അവസാനം സൂര വംശികള് ത ള െട താവളം
എള ില് പതിേരാധം തീര് ാന് കഴിയുംവിധം ധര് േകതിനടു ു ഒരു
താഴ രയില് ഉറ ി .
ശിവന് െതളി ആകാശ ിനു േനെര േനാ ി. ഒ െ ഒരു പരു ്
മുകളിലൂെട, രാജകീയ താവളെ വ മി പറ ു. അേതസമയം അ ്
പാവുകള് ആ കഴുകെന േപടി ാെത കുറ കൂടി താഴ് ു പറ ു. വിചി തമായ
ല ണം. അവന്െറ ഗുണ ശകുനശാസ് തം ഒരുപേ , അത് യു ിനു പ ിയ
സമയമെ ു പറേ ാം. കാരണം പാവുകള് ് മറ പിടി െ
ആനുകൂല മു ്.
അതിെന ുറിെ ാ ും ആേലാചി രുത്. ഏതുവിധ ിലായാലും
അെത ാം െവറും അസംബ ളാണ്.
പഭാത ിെല ഉേ ഷം പകരു വായു ഉ ിേല ് വലിെ ടു അവന്
വലേ ാ ്, ദ ന്െറ ത ിനുേനര് ് തിരി ു. ന ി അവന്െറ േനര് ്
വരു ു ായിരു ു.
“എ ാ ന ി?”
“ഞാന് അ യുെട ത ിേല ് വരികയായിരു ു പേഭാ. ച കവര് ി
അ യുെട സാ ി ം അഭ ര് ി ിരി ുകയാണ്. വിഷമി ി ു ചില
സംഭവവികാസ ള ്.”
ദ ന്െറ മേനാഹരമായി െക ിയു ാ ിയ ത ിനുേനര് ് ശിവനും
ന ിയും നട ു. അവര് അകേ ു കട േ ാള് പര് േതശ രനും ദ നും
ചര് യിേലര്െ ിരി ുകയായിരു ു. വകനും മായാേ ശണി ും ദപകുവും
അ ം അകെലയായി ഇരി ായിരു ു. ദപകു മെ ാവരില്നി ും അ ം
അക ാണ് ഇരു ിരു ത്.
“ഇെതാരു വലിയ ആപ ാണ്.” ദ ന് നിലവിളി .
“എ ,് മഹാരാജന്?” ശിവന് േചാദി .
“ പേഭാ, താ ളിവിെട ഉ ായതില് ഞാന് സേ ാഷി ു ു. ന ള് വലിയ
ആപ ാണ് േനരി െകാ ിരി ു ത്.”
“തിരുമനേ , നമു ് അ രം വാ ുകെളാ ും ഉപേയാഗി ാതിരി ാം.”
ശിവന് പറ ു. പിെ പര് േതശ രനുേനെര തിരി ് അവന് േചാദി
“അേ ാള് താ ള െട സംശയ ള് ശരിയായി?”
“അെത.” പര് േതശ രന് പറ ു. “കുറ േനരംമുന്പ് ന ുെട ൈസനിക
ചാര ാര് മട ിെയ ി. ച വംശികള് ഒരിട ുമാ തം േക ീകരി ാതിരി ാന്
കാരണമു ്. ന ുെട താവള ിനുചു മായി അവര് ഒരുല ംേപെര
അര് വൃ ാകൃതിയില് വിന സി ിരി ുകയാണ്. നാെള രാവിെല അവര് ന ുെട
താഴ രയിേല ു പേവശി ും. ന ുെട മു ിലു ശ തുൈസന ിന്െറയും
ന ുെട പി ിലുളള ഒരു ല ം ശ തുഭട ാരുെടയും ഇടയില്െപ ് ന ള്
െഞരി മരും.”
“നമു ് ര ുമു ണിയിലായി യു ം െച ാന് കഴിയി .” ദ ന്
നിലവിളി . “ന ളിനി എ ുെച ം പേഭാ?”
“വീരഭ ദന്െറ ൈസനികദൂത ാരാേണാ ഈ വിവരം െകാ ുത ത്?” ശിവന്
േചാദി .
പര് േതശ രന് തലകുലു ി. ശിവന് ന ിയുെട േനെര േനാ ിയതും
അയാള് ഓടിെയ ി. നിമിഷ ള് കം വീരഭ ദന് അവര് ു
മു ിെല ിേ ര് ു.
“ഏതുവഴിയിലൂെടയാണ് ച വംശികള് മുേ ാ ് നീ ു ത്, ഭ ദാ?” ശിവന്
േചാദി .
“ന ുെട െതാ ടു ു മലനിരകളിലൂെട കിഴേ ാ ്. വട ്, അന്പത്
നാഴിക അകെലയായി ായിരി ും അവര് ന ുെട താഴ രയിേല ു കട ാന്
ഉേ ശി ു െത ് േതാ ു ു.”
“പര് േതശ രന് നിര്േ ശി ിരു തുേപാെല നീ ഒരു ഭൂപടനിര് ാണ
വിദഗ് െന ഒ ം കൂ ിയിരു ുേവാ?”
വീരഭ ദന് തലയാ ിെ ാ ് നടുവില് ഇ ിരു േമശയുെട അടുേ ു
െച ് അതിനുമീെത ഒരു ഭൂപടം നിവര് ിയി . ശിവനും പര് േതശ രനും
അതിേല ു കുനി ുേനാ ി. വിരലുെകാ ് ഒരുവഴിയിേല ു ചൂ ി ാ ി
വീരഭ ദന് പറ ു “ഈ വഴി.”
സൂര വംശി താവള ിന്െറ ഏ വും വട ുഭാഗ ു അനുേയാജ മായ
ഒരു പതിേരാധമാര് ം ക േതാെട ശിവന് ഒ ു നടു ി. അവന് പര് േതശ രെന
േനാ ി. പര് േതശ രനും ഇതുതെ യാണ് ആേലാചി െകാ ിരു ത്.
“എ തേപര് േവ ിവരും പര് േതശ രന്?”
“പറയാന് വിഷമമാണ്. അത് ബു ിമു ായിരി ും. ആ ചുരം നമു ്
പതിേരാധി ാന് കഴിയും. പേ , വലിെയാരു ൈസനികനിര അതിനായി
േവ ിവരും. ഏ വും കുറ ത് മു തിനായിരം ഭട ാര്.”
“പേ നമു ് അ തയധികം ആള കെള എടു ാനി .
െത ുഭാഗ ുനി ു ച വംശി ൈസന വുമായു യു വും
നാെള െ യായിരി ും എ ാെണന്െറ േതാ ല്. ആ കമി ാന് പ ിയ
ഏ വും ന സമയമാണവര് ് ലഭി ിരി ു ത്.”
പര് േതശ രന് വിഷാദേ ാെട തലയാ ി. െമലൂഹന് ൈസന ിന്
പിേ ാ ിറ ി കൂടുതല് അനുകൂലമായ മെ ാരു യു മുഖം
കെ േ ിവരുെമ ് അസ ുഷ്ടിേയാെട അേ ഹം ആേലാചി .
“അ ായിരം േപരു ായാല് മതിെയ ാണ് എനി ുേതാ ു ത്.”
ദപകു േമശ ടു ് വ ത് ശിവനും പര് േതശ രനും ശ ി ി ായിരു ു.
ശിവന് ചൂ ി ാണി ചുരം പരിേശാധി ുകയായിരു ു അയാള്.
“ഇവിെട േനാ ൂ” ശിവനും പര് േതശ രനും േനാ ു തു ക ് ദപകു
തുടര് ു.
“മു ിെല പര് തനിര ഈ ചുരെ ഇടു ിെ ാ ിരി ുകയാണ്.
അന്പത് വാരയിലധികം വീതി ഇതിനു ാവി . എ തവലിയ ൈസന മായാലും ഒരു
സമയം നൂറിലധികം േപര് ് ഇതിേല ് പേവശി ാനാവി .
“പേ , ദപകു, ഒരുല ംേപരു ആ ൈസന ിന് മി വാറും തുടര്
യായി നൂറുകണ ിനാള കെള അതിേല ് ഇടി കയ ാന് സാധി ും.”
മായാേ സണി ് പറ ു. “ഇരുവശ ുമു മലെ രിവുകള്
െച ു ായതുകാരണം കു ള് െതാടു ുവിടാനാവി . അതുെകാ ് ഒരു
വിജയം ഏതാ ് അസാ മാണ്.”
“വിജയെ ുറി ഞാന് പറയു ത്” ദപകു പറ ു. “കുറ ത് ഒരു
ദിവസെമ ിലും അവെര തട ുനിര് ുക. ആ സമയംെകാ ് ന ുെട
ൈസന ിന് അ റേ ് ആ കമി കയറാം.”
“അത് ഞാന് െചയ്േതാളാം.” പര് േതശ രന് പറ ു.
“അത് േവ പേഭാ.” വകന് പറ ു. “മുഖ ആ കമണ ിനാണ് അ ്
േനതൃത ം നല്േക ത്.”
ശിവന് പര് േതശ രെന േനാ ി.
ഞാനും ഇവിെട ഉ ാേവ താണേ ാ.
“എനി ും അേതെ ടു ുവാന് സാധി ി .” തലയാ ിെ ാ ് ശിവന്
പറ ു.
പര് േതശ രന് ശിവെന േനാ ി. അവിശ ാസം അേ ഹ ിന്െറ മുഖ ു
െതളി ു. നിരാശ ുേവ ിയാണ് തന്െറ ഹൃദയം പതീ േയാെട
കാ ിരു െത ിലും ശിവന് അതു െത ി ുെമ ാണ് അേ ഹം വിചാരി ത്.
ദ ന് യു ം നിരീ ി ുവാനായി നിര് ി ിരി ു സ്തംഭ ില് കയറിനി ്
ശിവനും യു ം നിരീ ി ുക മാ തമായിരി ും െച കെയ ് പര് േതശ രന്
ഇേ ാള് വ മായി.
“അതിനു അവസരം എനി ു നല്കണം പേഭാ.” ദപകു പറ ു.
“ ദപകു…” മായാേ സണി ് പിറുപിറു ു. എ ാവര് ും അറിയാവു കാര ം
അയാള് വാ ുകള െട രൂപ ിലാ ിയി .
െവറും അ ായിരം ഭട ാരുമായി വട ന് ചുര ില്െവ ്
ച വംശികള മായി നട ാന് േപാകു ഏ മു ല് ചാേവര്ദൗത മായിരു ു.
“ ദപകു”ശിവന് പറ ു “എനി റി ുകൂടാ….”
“എനി റിയാം പേഭാ.” ദപകു പറ ു.”അെതന്െറ നിേയാഗമാണ്. ഒരു
ദിവസേ ് ഞാനവെര പിടി നിര് ും. േദേവ ന് എെ
പി ുണയ് ുകയാെണ ില്. ഞാന് ര ുദിവസ ിനുേവ ി ശമി ാം.
അേ ാേഴ ും നമു ് വിജയി ാന് കഴിയണം.”
െപെ ് ദ ന് അതില് ഇടെപ . “ഗംഭീരം. ദപകു ഉടന്തെ പുറെ ടാന്
ത ാറായിെ ാ .”
ദപകു ൈസനികാഭിവാദ ം െചയ്തേശഷം ര ാമെതാരു ചി ്
കാ ുനില് ാെത പുറേ ു കുതി .

ര ുനാഴിക കഴിയു തിനുമുന്േപ വികര്മരുെട പടയണി


ൈസനിക ാവള ില്നി ു പുറേ ിറ ു ത് ക ു. സൂര ന് ഏെറ
െപാ ി ഴി ിരു ു. താവളം മുഴുവന് ഉണര് ു കഴി ിരു ു.
വികര്മൈസന ം പുറെ ിറ ു ത് അവര് േനാ ിനി ു. വികര്മര് േനരിടാന്
േപാകു ഭയാനകമായ അവ െയ ുറി ് എ ാവര് ുമറിയാം. ആ
ൈസനികരിലാരുംതെ ജീവേനാെട തിരി വരിെ ് അവര് റിയാം.
ഭയ ിന്െറ യാെതാരു ല ണവും കാണി ാതിരു ആ ൈസനികര് മുേ ാ
നട ുെകാ ിരു ു. താവള ിെല അേ വാസികള് േവദനേയാെട
നി ബ്ദരായി നിലെകാ ു. ഒരു ചി മാ തം അവിെട എ ായിട ും അലയടി .
വികര്മര്െ െന ഇത ൈധര ംകാണി ാന് കഴിയു ു? അവര്
തളര് വരാെണ ാണേ ാ െപാതുെവ കരുതെ ടു ത്.

വട ന് ചുര ില് തേലരാ തി സൂര വംശി വികര് ൈസനികരുെട


വിന ാസം ക ് ച വംശി പട ഒ ു നടു ി. അവര് ഉടനടി ആ കമണം
ആരംഭി . വികര് ര് ആ ചുരം ധീരമായി സംര ി ് ച വംശി ൈസനികെര
തടു ു നിര് ി. ഇ പകാരം വിലമതി ാനാവാ സമയമാണ് സൂര വംശി
ൈസന ിന് ലഭി ത്. ഇ ാണ് യു ം. ശിവന് ത ാറായിരു ു.
അകെലനി ും സംസ്കൃതേ ാക ള െട മൂള വും യു പടഹം
അടി ു തിന്െറ ശബ്ദ ള ം േചര് ് ആ ശീത ാ ിലൂെട ഒഴുകി നീ ി. ഈ
വിചി തമായ സൂര വംശി ആചാരം ശിവന് അപരിചിതമായിേ ാ ി. ഇ േനയും
അ ിേയയും വിളി െചാ ിയു ഈ പൂജ ഒരുപേ , ബാ ണര് ് വളെര
പധാനെ തായിരി ാം. ഈ മ ധ നികള ം പടഹധ നികള ം കാഹളനാദവും
േചര് ു അ രീ ം പടയാളികളില് അസാധാരണമായ ആേവശം നിറ ും.
യു മാരംഭി ു േതാെട പടഹമടിയുെട േവഗം കൂടും. ശിവന് ആ യു ിനു
നടുവിേല ് ചാടിയിറ ുവാന് േതാ ി. അവന് തിരി ് ദ ന്െറ ത ിന്
േനര് ് നട ു.
“ആശംസകള്, തിരുമനേ ” ത ിന്െറ തിര ീല ഉയര് ി അകേ ു
കട ുേ ാള് ശിവന് പറ ു. ത ിനക ിരു ് പര് േതശ രന് ച കവര് ി ്
യു ത ള് വിവരി െകാടു ുകയായിരു ു. “നമസ്േത പര് േതശ രാ.”
പര് േതശ രന് പു ിരി ് ൈക കൂ ി.
“പര് േതശ രന്, ദപകുവിന്െറ വിവരെമ ാണ്?” ശിവന് േചാദി .
“അവസാനെ അറിയി ് അവിെട നി ു കി ിയി ് മൂ ു മണി ൂറായി.”
“വികര്മരുെട യു ം നട ുെകാ ിരി ു ു. ദപകു ഇേ ാഴും അവെര
നയി െകാ ിരി ു ു. അയാള് നമു ് അമൂല മായ സമയമാണ്
നല്കിയിരി ു ത്. ശീരാമഭഗവാന് അയാെള അനു ഗഹി ുമാറാകെ .”
“അെത,” ശിവന് സ തി . “രാമഭഗവാന് അയാെള അനു ഗഹി െ .ഇ ു
മുഴുവനും അയാള് അവെര തട ുനിര് ണം.”
“ പേഭാ.” ൈക കൂ ി തല കുനി ് ദ ന് പറ ു “ഇത് ശുേഭാദാര് മാണ്.
ഇ െ ദിവസം ന ായിരി ും. താ ള് െന േതാ ു ിേ ?”
“അെത, അ െന േതാ ു ു.” ശിവന് പു ിരി . “ ദപകുവിെന ുറി
വാര് സ ാഗതാര്ഹം. പേ , ഈ േചാദ ം നാലാമെ യാമ ിനായിരി ും
കൂടുതല് ഉചിതമായിരി ുക, മഹാരാജന്.”
“അതിനു ഉ രവും ഇതുതെ യായിരി ും എ ് എനി ുറ ്
പേഭാ. ഇ െ നാലാം യാമ ില് ദിലീപച കവര് ി ച ലെകാ ്
ബ ി െ ് ന ുെട മു ില് വിധിവാക ം േകള് ാനായി കാ ുനില് ു ത്
അേ ു കാണാം.”
“ശ ി ണം മഹാരാജന്.” ശിവന് മ സ്മിതേ ാെട പറ ു “നമു ്
വിധിെയ പേലാഭി ി ാതിരി ാം. ന ളിനിയും യു ം ജയി ാന്
കിട ു േതയു .”
“നമുെ ാരു പശ്നവുമു ാകി . നമുെ ാ ം നീലകണ്ഠനു ്. ന ള്
ആ കമി ാല് മാ തം മതി. വിജയം സുനി ിതം.”
“ച വംശികെള േതാ ി ുവാന് നമു ് ഒരു നീലകണ്ഠേ ാള് അ ം
കൂടി മിക ഒരു സാധനം േവ ിവരും, മഹാരാജന്.” പു ിരി അ ംകൂടി
വിശാലമാ ി ശിവന് പറ ു “ന ള് ശ തുവിെന വിലകുറ കാണരുത്.”
“ഞാനവെര വിലകുറ കാണു ി , പേഭാ. പേ , അ െയ വില കുറ
കാണുകെയ അബ വും ഞാന് െച കയി .”
ശിവനതു വി െകാടു ു. ദ ന്െറ േചാദ ം െച ാനാവാ
വിശ ാസ െള അഭിമുഖീകരി ുേ ാള് അെത ി ഒരു വാദം അസാധ മാെണ ്
ശിവനു മന ിലായി.
“എനി ു േപാകാനു സമയമാെയ ു േതാ ു ു, മഹാരാജന്”
പര് േതശ രന് പറ ു. “സമയമായി. അ യുെട അനുവാദേ ാെട.”
“തീര് യായും പര് േതശ രാ. വിജയീഭവ.” ദ ന് പറ ു. പിെ ശിവന്െറ
േനെരതിരി ുെകാ ് ദ ന് തുടര് ു. “ പേഭാ, കു ിന്െറ പുറകിലായി നമു ്
യു ം നിരീ ി ുവാനായി ഒരു സ്തംഭം പണിതി ്.”
“നിരീ ി ുവാനു സ്തംഭം?” ശിവന് അ രേ ാെട േചാദി .
“അെത. നമുെ ുെകാ ് അവിെടനി ് യു ം നിരീ ി കൂടാ?
അവിെടനി ാല് അേ ് േവ നിര്േ ശ ള് നല്കാന് സാധി ും.”
അതിശയം മൂലം ശിവന്െറ ക കള് ഇറുകി. “മഹാരാജന് എന്െറ ഇടം
േയാ ാ ള് ിടയിലാണ്. യു ള ില്.”
പര് േതശ രന് നട ം നിര് ി. തന്െറ പതീ െത ിെയേ ാര് ്
അേ ഹം നടു ി; ആ ാദി .
“ പേഭാ, ഇത് കശാ കാരുെട േജാലിയാണ്, നീലകണ്ഠന്െറ േജാലിയ .”
ആശ േയാെട ദ ന് പറ ു. “ച വംശികള െട ര ം അ യുെട
ൈകകളില് പുരളാന് പാടി . പര് േതശ രന് ആ നാഗെന ബ ി ് അ യുെട
കാല് ീഴില് െകാ ുവ ുത ം. അ യുെട പതികാരെ ുറി
ഭയ രമായ കഥ േക ് അവന്െറ വര് ം ക ാ കാലം ഭയേ ാെട
കഴി ുെകാ ം.”
“ഇത് എന്െറ പതികാര ിന്െറ വിഷയമ രാജന്. ഇത് െമലൂഹയുെട
പതികാരെ ുറി വിഷയമാണ്. എന്െറ പതികാരശമന ിനായി മാ തം
ഒരു യു ം നട ുകെയ ത് എന്െറ വില കുറ കാ കാര മാണ്. ഇത്
ന യും തി യും ത ിലു യു മാണ്. ഈ യു ില് ഓേരാരു ര് ും
ഓേരാ പ ം പിടി ാനു ാകും. യു ം െചേ ിവരും. ധര് യു ില്
സാ ികളി . ഇെതാരു പുണ യു മാണ്.
പര് േതശ രന് ശിവെന െ േനാ ി. അേ ഹ ിന്െറ ക കള്
ആരാധനെകാ ് തിള ി. ഇത് ശീരാമേദവന്െറ വാ ുകളായിരു ു.
ധര് യു ില് സാ ികളി .
“ പേഭാ, അ യുെട ജീവന് അപകടെ ടു ാന് ഞ ള് ു
സാധി ുകയി .” ദ ന് യാചി . “അ ് വളെര പധാനെ ആളാണ്.
അ യുെട ജീവന് പണയെ ടു ാെത തെ ഈ യു ം ഞ ള് ു
വിജയി ുവാന് കഴിയും. അ യുെട സാ ി ം ഞ െള
പേചാദി ി ിരി ു ു. അേ യ് ുേവ ി ര ംചി ുവാന് അനവധിേപര്
ത ാറു ്.”
“എനി ുേവ ി ര ം ചി ുവാന് അവര് ത ാറുെ ില്
അവര് ുേവ ി ര ംചി ുവാന് ഞാനും ത ാറാേയ മതിയാവൂ.”
ഏ വും തിക ഒരു സൂര വംശി ് അനുഭവെ ടു മഹ ായ ആന ം
പര് േതശ രന് തന്െറ ഹൃ ട ില് അനുഭവെ . അവസാനമിതാ
അനുഗമി ുവാന് പ ിയ ഒരു ആെള കെ ിയതിന്െറ ആന ം,
പേചാദനമുണര് ുവാന് േശഷിയു ഒരാെള കെ ിയതിന്െറ ആന ം.
ഭഗവാന് ശീരാമന്െറ േപരിെനാ ം പറയാന് അര്ഹതയു ഒരു മനുഷ െന
കെ ിയതിന്െറ ആന ം.
വിഷമി േപായ ദ ന് ശിവന്െറ അടുേ ുവ ു. നീലകണ്ഠെന ആ
വി ി ില് നി ു പി ിരി ി ണെമ ില് തന്െറ മന ിലു ഒരു കാര ം
തുറ ുപറേ മതിയാവൂ എ ് ദ നുേതാ ി. അേ ഹം സൗമ മായി മ ി
“ പേഭാ, അെ ന്െറ മകള െട ഭര് ാവാണ്. അേ െ െ ിലും സംഭവി ാല്
അവള് ജീവിത ില് ര ാമെ തവണ വിേയാഗദുഃഖം അനുഭവിേ ിവരും.
അവള് ത് സംഭവി ുവാന് ഞാന് അനുവദി ുകയി .”
“യാെതാ ും സംഭവി ുകയി .” ശിവന് പിറുപിറു ു. “ഭര് ാവ്
ധര് യു ില് നി ും അക ുനി ാല് സതി ആയിരം വ ം മരണം വരി ും.
അവള് ് എേ ാടു ബഹുമാനം ഇ ാതാകും. ഗര്ഭിണിയ ായിരു ുെവ ില്
അവള് എേ ാെടാ ം േതാേളാടുേതാള് േചര് ് യു ം െച മായിരു ു.
അേ ് മന ിലാേയാ?”
കാര ള് എള ം ഗഹി തുേപാെല, വിഷമേ ാെട ദ ന് ശിവെന
േനാ ി.
ശിവന് ഊഷ്മളമായി ചിരി . “ഒ ും സംഭവി ി , മഹാരാജന്.”
“അഥവാ, എെ ിലും സംഭവി ാല്?”
“എ ില് അത് ഒരു സല് ര് ിനാെണ േപരില് സ്മരി െ ടും. സതി
എെ പതി അഭിമാനം െകാ ം.”
ദ ന് ശിവെന െ േനാ ിനി ു. േവദനാനിര്ഭരമായ ഉത് ടവ ഥയുെട
ഛായാചി തമായിരു ു ദ ന്െറ മുഖം.
“മഹാരാജന് എേ ാടു മി ൂ. എനി ു േപാേയ തീരൂ.” ഔപചാരികമായ
നമസ്േതേയാെട ശിവന് തിരി ുനട ു.
ഏേതാ ഉ തശ ിയുെട ആ അനുസരി ുംേപാെല പര് േതശ രന്
ശിവെന അനുഗമി . ശിവന് തിടു െ ് ത ിനക ുനി ും പുറേ ിറ ി
കുതിരയുെട േനര് ് നട ുേ ാള് പര് േതശ രന്െറ മുഴ ു ശബ്ദം േക .
“ പേഭാ!”
ശിവന് നട ം തുടര് ു.
“ പേഭാ!” കൂടുതല് ശാഠ േ ാെട പര് േതശ രന് ഒ യി .
ശിവന് െപാടു െന നട ം നിര് ി. മുഖ ് അതിശയ ിന്െറ
ചുളിവുമായി അവന് തിരി ുനി ു. “ മി ണം പര് േതശ രാ, താ ള്
മഹാരാജാവിെനയാണ് വിളി ു െത ് ഞാന് വിചാരി .”
“അ , പേഭാ.” പര് േതശ രന് പറ ു “അ െയയാണ് ഞാന് വിളി ത്.”
“ധീരനായ ൈസന ാധിപേര, എ ാണ് കാര ം?”
ശിവന്െറ േചാദ ം േക േ ാള് അേ ഹ ിന്െറ മുഖെ ചുളിവുകള് ്
ആഴംെവ .
കര് ശമായ ൈസനികചി യില് പര് േതശ രന് ശിവന്െറ മു ില്
വ ുനി ു. ശിവനില്നി ും ഭവ തസൂചി ി ു അകലം അേ ഹം പാലി .
മഹാേദവന്െറ പരിവ ം നിഴലി ു ഭൂമിയില് നില് ുവാന് അേ ഹ ിനു
സാധി ുകയി . ഏേതാ വി ഭമ ിെല േപാെല പര് േതശ രന് സാവധാനം
തന്െറ മുഷ്ടിചുരു ി െന ിേല ു െകാ ുവ ു. പിെ തല കു ി ്
ഔപചാരികമായ െമലൂഹന് അഭിവാദ ം പൂര് ിയാ ി. ജീവി ിരി ു ഒരു
മനുഷ നുമു ില് മുന്െപ ും െചയ്തി ി ാ വിധം അേ ഹം തന്െറ ശിര ്
വളെര താേഴ ് കുനി പിടി . പതിവു പഭാതപൂജയുെട േനര ്
രാമവി ഗഹ ിനുമു ില് െച ാറു തുേപാെല. അദ്ഭുതവും അ ര ം കലര്
ഭാവേ ാെട ശിവന് പര് േതശ രെന േനാ ിെ ാ ുനി ു.
പര് േതശ രേനാടു ആദരവ് ശിവെന ഈ വി ഗഹാരാധനയ് ുമു ില്
അസ നാ ി.
എഴുേ ല് ുേ ാഴും തല കുനി പിടി െകാ ുതെ പര് േതശ രന്
മ ി “അ േയാെടാ ം ര ം ചി ുവാന് അവസരം ലഭി ു തിലൂെട ഞാന്
ആദരി െ ടു ു പേഭാ.” തലയുയര് ി ിടി െകാ ് അേ ഹം ആവര് ി
“ആദരി െ ടു ു.”
ശിവന് പു ിരിേയാെട പര് േതശ രന്െറ ൈകയില്െതാ “സുഹൃേ ,
ന ുെട പ തികള് ന താെണ ില്, നമു ് ഏെറ ര ം
ചിേ ിവരികയിെ ് വിചാരി ാം.”
ധര് യു ം

ഇരുപ ിമൂ ്

ഒരു വി ിന്െറ ആകൃതിയിലായിരു ു സൂര വംശികള െട ൈസനികവിന ാസം.


കരു ു െത ിലും വഴ മു ത്. അടു ിെട രൂപെ ടു ിെയടു കൂര്
വ ഹം മധ ിലാണ് വിന സി ിരു ത്. കാലാള് ട പാര്ശ ളില്. കു ാര്
അവരുെട അരികുതീര് ു. തേലരാ തി കാലംെത ിെ യ്ത മഴമൂലം അവര്
േതരുകള് ഒഴിവാ ി. േതര് ക ള് െചളിയില് ആഴ് ുേപാകാനു
സാധ തയു ായിരു ു. പുതുതായി വളര് ിെയടു ു അെ യ് ുൈസന ം
ഏ വും പുറകില് വിന സി െ . അതിവിദഗ് മായി രൂപക ന െചയ്െതടു
പുറംചാരികള് അെ യ് ുകാര് ് പുറംചാ ിരു ് കാലുെകാ ്
അെ ാനു സൗകര ം നല്കി. വി ് കാലിന് കുറുെകെവ ് ഞാണ്
കവിളിനടുേ ു വലി പിടി ്, ഏതാ ് െചറുകു ള് േപാലു
ശ മായഅ ുകള് എയ്തുവിടാന് അവര് ുസാധി ും.
സൂര വംശിൈസന ിെല കാലാള് ടയുെട പുറകിലായിരു ു
അെ യ് ുകാരുെട ാനെമ തിനാല് ച വംശികള് ് അവരുെട
സാ ി ം കെ ാന് സാധി ുകയി ായിരു ു.
ച വംശികള െട ൈസന ിന്െറ എ ം െകാ ു േമധാവിത ം
അവരുെട ൈസനികവിന ാസ ില്നി ു തെ പകടമായിരു ു. അ ായിരം
ൈസനികരട ു സംഘ ളായാണ് അവരുെട ഭീമന് കാലാള് ട
ചി െ ടു ിയിരു ത്. അ രം അ ത് സംഘ െള പൂര് മായും
േനര്േരഖീയമായാണ് വിന സി ിരു ത്. കെ ാവു ിടേ ാളം ദൂരം അതു
പര ുകിട ു. ഇതിനുപുറെമ മൂ ു സംഘ ള്കൂടി ഇവരുെട േശഷി ു േജാലി
െചയ്തുതീര് ുവാന് ത ാറായി അണിയറയില് നി ായിരു ു. എ ം െകാ ്
ശ ികുറവു ഒരു ൈസന െ േനരി ആ കമണ ിലൂെട
കീഴ്െ ടു ുവാനും അ രം ആ കമണ ള് ് ഗണ മായ ശ ി പകരുവാനും,
ആ കമണ ിനു കാര് ശ േമകുവാനും അനുേയാജ മായ
വിധ ിലു തായിരു ു ആ ൈസനികസംവിധാനം. ആവശ െമ ില്
കു ാര് ് ആ കമി കയറുവാനു ഇടവും ഇവര് േശഷി ി ിരു ു.
സൂര വംശികള െട ൈസനികഘടനെയ ുറി പഠനം ച വംശികെള
ത ള െട കു ടെയ പുറകില്നി ും വശ ളിേല ു വിന സി ുവാന്
േ പരി ി . ഇതിലൂെട സൂര വംശി ൈസന ിന്െറ പാര്ശ ളിേല ് ആ കമി
കയറാനും ശ തുനിരെയ ഛി ഭി മാ ാനും കഴിയും. ച വംശി
ൈസനികേമധാവി പൗരാണികൈസനിക ഗ ള് വായി ിരു ു. ഓേരാ
താള കളിലും പറ ിരു കാര ള് അ രം പതി നട ിലാ ുവാനും
അേ ഹം ശമി . നിലവാരമു യു ത ള് അനുവര് ി ിരു ശ തുവിനു
േനെരയു ഇ ര ിലു നീ ള് കൂടുതല് കൃത തയു തായിരി ാം.
നിര്ഭാഗ വശാല് ച വംശി സര് ൈസന ാധിപന് ഇേ ാള് േനരിേട ി
വ ിരി ു ത് ഒരു തിബ ന് േഗാ തവര് േനതാവ് നയി ു സൂര വംശി
ആ കമണേ യാണ്.
പധാന യു ഭൂമിയുെട അരികിലു കു ിനുേനര് ് ശിവന് കുതിരെയ
നയി േ ാള് ബാ ണരുെട േ ാകാര് നയും ഉ ിലായി. പടഹധ നി
ൈസനികരില് ആേവശം െചലു ി. എ ില് എതിരാളിേയ ാള് വളെര
കുറവായിരു ുെവ ിലും സൂര വംശികള് പരി ഭമ ിന്െറ േനരിെയാരംശംേപാലും
പകടി ി ി . അവര് ഭയെ ആഴ ില് കുഴി മൂടിയിരു ു.
വിവിധ ദള ള െടയും, വിവിധ ഈശ ര ാരുെടയും േപരിലു യു
കാഹള ള് അ രീ ില് അലയടി .
േദേവ ന് ജയി െ !
അ ിേദവന് ജയി െ !
ശ ിേദവി ജയി െ !
വരുണേദവന് വിജയി െ !
പവനേദവന് വിജയി െ !
എ ാല് േപശിദൃഢമായ ശരീരമു ഒരു സു രരൂപേ യും േപറിെ ാ ്
ഒരു െവ ുതിര ആ കു ിന്മുകളിലൂെട കുതി വരു തു ക േ ാള്
ൈസനികര് ഈ അ ഹാസ ള് വിസ്മരി . േമഘ ൂ ള് ിടയിെല
ൈദവ െള താെഴ നട ു സംഭവ ള് കാണാന് നിര് ിതരാ ുംവിധം
ഇടിമുഴ ംേപാലുെ ാരു ഗര് നമുയര് ു. അതംഗീകരി ു മ ില്
നീലകണ്ഠന് ൈക ഉയര് ി ാണി . അവെന അനുഗമി െകാ ് േസനാപതി
പര് േതശ രനും അേ ഹ ിെനാ ം ന ിയും വീരഭ ദനും പത െ .
ശിവന് അടുേ ു െച തും വകന് ഒെരാ ആ ിലില്
കുതിര റ ുനി ും ഇറ ി. അ തേവഗ ില്തെ പര് േതശ രനും
കുതിര റ ് നി ിറ ി. ശിവന് വകന്െറ അടുെ ു തിനുമുന്പ്
പര് േതശ രന് അയാള െട അടുെ ി.
“ഭഗവാന് വലതുഭാഗം നയി െകാ ം, ദളപേത.” പര് േതശ രന് പറ ു.
“അതാണു ശരിെയ ് എനി ു േതാ ു ു.”
“അേ ഹ ിനുകീഴില് േപാരാടു ത് എനി ് അഭിമാനകരമാണ് പേഭാ.”
ആ ാദേ ാെട വകന് പറ ു. അയാള് തല് ണം തന്െറ
ൈസനികാധികാരം സൂചി ി ു ദ ് വലിെ ടു ് ഒ ാലില്
മു കു ിയിരു ുെകാ ് അത് ശിവനു ൈകമാറുവാനായി ഉയര് ി ിടി .
“നി ള് ഇ രം രീതികള് നിര് ണം.”ശിവന് ചിരി െകാ ുപറ ു.
“നി ള് എെ അ ര ി ു ു.”
വകെന പിടിെ ഴുേ ല് ി ് ശിവന് അയാെള മുറുെക പുണര് ു “ഞാന്
നി ള െട സുഹൃ ാണ്, യജമാനന .”
െഞ ിേ ായ വകന് പുറേകാ നീ ി. ന യുെട ഊര് ിന്െറ പവാഹം
നിയ ി ുവാന് അയാള െട ആ ാവിനു സാധി ി . “ശരി, പേഭാ.” അയാള്
പിറുപിറു ു.
പതുെ തലയാ ിെ ാ ് ശിവന് പു ിരി . വകന്െറ നീ ിയ ൈകകളില്
നി ും അവനാ ദ ് പതുെ ഏ വാ ി. സൂര വംശികേളവരും
കാണു തിനായി അത് ഉയര് ി ിടി . അേ ാള് ൈസനികരുെട
കാതുതുള ു അലര് ഉയര് ു.
മഹാേദവ! മഹാേദവ! മഹാേദവ!
ഒെരാ കുതി ിന് ശിവന് കുതിര റ ് കയറി. അധികാരദ ്
ഉയര് ി ിടി െകാ ് അവന് ൈസനികനിരയുെട മു ിലൂെട
അേ ാ മിേ ാ ം കുതിരെയ ഓടി . സൂര വംശികള െട ശബ്ദം കൂടുതല്
ഉ ിലായി.
“മഹാേദവ!”
“മഹാേദവ!”
“മഹാേദവ!”
“സൂര വംശികേള!” ൈക ഉയര് ി ിടി െകാ ് ശിവന് അലറി.
“െമലൂഹ ാേര! ഞാന് പറയു ത് േകള് ൂ!”
ജീവി ിരി ു ൈദവം പറയു തുേകള് ുവാനായി ൈസന ം
നി ബ്ദമായി.
“ആരാണ് മഹാേദവന്?”ശിവന് ഗര് ി . ഓേരാവാ ും ശ ി
േകള് ുവാനായി അവര് കാേതാര് ു.
“സാധാരണ മനുഷ ര് താന് െചേ തായ േജാലി െച ത്
അകെലനി ും േനാ ി ാണു വനാേണാ, അവന്? അ !”
ചില ൈസനികര് ശബ്ദി ാെത പാര് ി െകാ ിരു ു.
മ വര് ന യുെട വിജയ ിനായി യു ംെചയ്തുെകാ ിരിേ
അലസമായി ഒരിട ിരു ുെകാ ് അനു ഗഹി ു വേനാ അവന്? തി െയ
നശി ി ുവാനു ശമ ില് മരി വീഴു മനുഷ രുെട മൃതശരീരം
അേ ാഭ നായി എ ിേനാ ു വനാേണാ അവന്? അ .”
സൂര വംശികള് നീലകണ്ഠന്െറ സേ ശം ഉള്െ ാ ുെകാ ിരിേ ,
സൂചിവീണാല്േകള് ാവു വിധ ിലു മൂകത അവിെടയാെക പര ു.
“ന ുേവ ി േപാരാടുേ ാഴാണ് ഒരുവന് മഹാേദവനായി ീരു ത്.
അ യുെട ഉദര ില്നി ് മഹാേദവനായി ് ആരും ജനി ു ി . തി െയ
ഉ ൂലനം െച വാനു യു ഭൂമിയില്െവ ാണ് ഒരു മനുഷ ന് മഹാേദവനായി
വാര്െ ടു െ ടു ത്!”
സിരകളിലാെക ന യുെട ഊര് പവാഹമനുഭവെ ൈസന ം
നി ബ്ദരായി നിലെകാ ു.
“ഞാെനാരു മഹാേദവനാണ്!” ശിവന് അ ഹസി .
അതിന്െറ പതി നിയായി ഒരലര് സൂര വംശികളില്നി ുയര് ു.
മഹാേദവനാണ് അവെര നയി ത്. േദവാധിേദവന്. ച വംശികള് ിനി ഒരവസരം
േപാലുമി .
“പേ , ഞാന് മാ തമ മഹാേദവന്!”
നടു ിന്െറ മൗനം സൂര വംശികെള ഗസി .
മഹാേദവന് എ ാണുേ ശി ത്? അവന് മാ തമ ഒേരെയാരു മഹാേദവന്?
ച വംശികള് ും ഇ െനെയാരു ഈശ രനുേ ാ?
“ഞാന് മാ തമ ഒേരെയാരു മഹാേദവന്! കാരണം നൂറായിര ണ ിന്
മഹാേദവ ാെര ഞാെനന്െറ മു ില് കാണു ു ്. ന യുെട
ഭാഗ ുനി ുെകാ ് േപാരാടു നൂറായിരം മനുഷ െര ഞാന് കാണു ു!
തി യ്െ തിെര യു ംെച നൂറായിരം മനുഷ െര ഞാന് കാണു ു! തി െയ
നശി ി ാന് െക നൂറായിരം േപെര ഞാന് കാണു ു.”
നീലകണ്ഠന്െറ വാ ുകള െട ശ ി അവരുെട മന ില്
തുള കയറിയേ ാള് അ ര ുേപായ സൂര വംശികള് വാ െപാളി നി ു. ഞ ള്
ൈദവ ളാേണാ? ആ േചാദ ം േചാദി ുവാനു ൈധര ം
അവര് ു ായിരു ി .
ശിവന്െറ പ ല് അതിനു മറുപടി ഉ ായിരു ു. ഹര് ഏക് ൈഹ
മഹാേദവ്!
െമലൂഹന്മാര് അ ംവി നി ു. ഓേരാരു രും മഹാേദവ ാേരാ?
“ഹരഹര മഹാേദവ!”ശിവന് അ ഹസി .
െമലൂഹ ാര് അലറിവിളി ഞ െള ാം മഹാേദവ ാര്!
ശു മായ ൈചതന വ ായ ഊര് ം ഓേരാ സൂര വംശികള െടയും
സിരകളിലൂെടാഴുകി. അവര് ൈദവ ളാണ്! ച വംശിൈസന ിന് എ ില്
പ ിര ി വലി മുെ ത് ഒരു പശ്നമ . സൂര വംശികള് ൈദവ ളാണ്.
തി യുെട ഉപാസക ാരായ ച വംശികള െട എ ം സൂര വംശികള െട
നൂറിര ിയാെണ ിലും സൂര വംശികള െട വിജയം ഉറ ാണ്. അവര് ൈദവ ളാണ്.
“ഹരഹരമഹാേദവ!” സൂര വംശിൈസന ം അലറി.
“ഹര ഹര മഹാേദവ!” ശിവന് ഗര് ി . “ന െള ാം ഈശ ര ാര്! ഒരു
ദൗത ം േപറു ഈശ ര ാര്!”
വാള് ഊരിെയടു ് അവന് കുതിരയുെട കടി ാണ്വലി . ഭയ രമായ
ചിനയ് േലാെട ആ കുതിര ച വംശികള് ഭിമുഖമായി പിന്കാലില്
ഉയര് ുനി േശഷം ഒ ാലില് ഒ ു വ ംചു ി. ശിവന് ശ തുൈസന ിനു
േനര് ് വാള് ചൂ ി “തി െയ നശി ി ുവാനു ദൗത ം!”
സൂര വംശികള് അവരുെട യജമാനന് പറ ത് ഏ െചാ ി “ഹര ഹര
മഹാേദവ!”
ആ അലര് അ രീ ില് അലയടി .
ഹര ഹര മഹാേദവ!
വിജയം നിേഷധി െ ടി . ഹര ഹര മഹാേദവ!
തി യുെട നീ ഊഴം ഇ േ ാെട അവസാനി ും. ഹര ഹര മഹാേദവ!
ൈസന ം ൈദവ ളാെണ മ ില് ഉ ില് ആരവം മുഴ ിയേ ാള് ശിവന്
പു ിരിതൂകിെ ാ ു നി പര് േതശ രന്െറ അടുേ ുെച ു. ന ിയും
വീരഭ ദനും വകനും അേ ഹ ിനു സമീപം നി ായിരു ു.
“ന പസംഗം.” വീരഭ ദന് ചിരി .
ശിവന് അവെന േനാ ി ക ട കാണി . പിെ അവന് കുതിരെയ
പര് േതശ രന്െറ േനര് ് തിരി നിര് ി. “േസനാപേത, നമു ് ന ുെട
മഴെപ ി ു പരിപാടി തുട ാറാെയ ു േതാ ു ു.”
“അെത പേഭാ.” പര് േതശ രന് തലകുലു ി. കുതിരെയ തിരി നിര് ി
അേ ഹം തന്െറ പതാകാവാഹകന് ക ന നല്കി “അെ യ് ുകാര്”
ആ സൂചന അടയാളെ ടു ിയ െകാടി അയാള് ഉയര് ി. ചുവ ിേ ല്
കടുംകറു ് ഇടിമി ായം േരഖെ ടു ിയ പതാക. ഈ സേ ശം ൈസനിക
നിരയിെല എ ാ പതാകാ വാഹക ാരും ആവര് ി . സൂര വംശി കാലാള് ട
ഉടന്തെ മു കു ിയിരു ു. ശിവനും പര് േതശ രനും വകനും ന ിയും
വീരഭ ദനും ഉടന് താെഴയിറ ി കുതിരകെള മു കു ി നിര് ി. അസ് ത ള്
മാരകമായ േപമാരിയായി പറ ു.
അര് വൃ ാകൃതിയിലാണ് അെ യ് ുകാെര വിന സി ിരു ത്.
ച വംശിൈസന െ കഴിയാവു ിടേ ാളം െപാതിയു തിനുേവ ിയാണ്
അ െനെചയ്തിരു ത്. അ ായിരം അെ യ് ുകാര് ച വംശികള െട േമല്
മരണം െപയ്തിറ ിയേതാെട യു ഭൂമിയുെട മുകളിലു ആകാശം
അസ് ത ള െട കറു തിര ീലെകാ ് മറയ് െ . തി ി ൂടിനി
ച വംശി ൈസനികര് എള ം ആ അസ് ത ള് ിരയായി. ഏതാ ്
െചറുകു ള് േപാലു ആ അ ുകള് ച വംശി കൂലി ാള ാരുെട
തുകല്െകാ ും മരംെകാ ുമു മാര് കെള േഭദി . ിരം
ൈസനികര് ുമാ തമായിരു ു േലാഹംെകാ ു മാര് കള ായിരു ത്.
നിമിഷ ള് കം കൂലി ാള ിന്െറ ഒ ാംനിര തകര് ു. െപാരുതിനില് ാന്
ശമി ു തിനിെട അവര് ് വന് ആള്നാശം േനരി . അേതാെട േശഷി
കൂലി ാള ാര് തിരിേ ാടി. അത് ൈസനികനിരയിെല ാടും
അലേ ാലമു ാ ി. പുറകിലു ായിരു ൈസനികവൃ ിലും ഇത്
ആശയ ുഴ ം സൃഷ്ടി .
പര് േതശ രന് ശിവനുേനെര തിരി ു “ന ള് ഈ ആ കമണം കൂടുതല്
ദൂരേ ു വ ാപി ി ണെമ ാണ് എനി ു േതാ ു ത്.”
മറുപടിയായി ശിവന് തലകുലു ി. പര് േതശ രന് തന്െറ
പതാകാവാഹകെന േനാ ി തലയാ ി. അയാള് ആ സേ ശം ൈകമാറി.
അെ യ് ുകാര് കുറ േനരം അെ യ് ് നിര് ിെവ . ച ക ള് തിരി ്
അവര് ത ള െട അെ യ് ുപടിയുെട ഉയരം കൂ ി. ദീര്ഘദൂരം ല മാ ി
വി കള് ത ാറാ ി ഴി േ ാള് അവര് അ ുകള് െതാടു ു. അ ുകള്
പറ ു. ച വംശികള െട ര ാംനിരെയ ആ അ ുകള് ല മി .
തിരിേ ാടു ച വംശികള്െ തിരായു ആ കമണം അവരുെട
ര ാംനിരയിലും അലേ ാലമു ാ ി.
ച വംശിൈസന ിെല കുതിര ാളം ആ കമണ ിനു
ത ാെറടു ു ത് ശിവന് ക ു. അവന് പര് േതശ രനുേനെര തിരി ു
“േസനാപേത, അവരുെട കുതിര ാളം പുറേ ു നീ ുകയാണ്. ന ുെട
അെ യ് ുകാെര ആ കമി ുകയാണ് അവരുെട ഉേ ശെമ ുേതാ ു ു.
ന ുെട കുതിര ാളം വഴിമേധ അവെര േനരിടണം.”
“അെത പേഭാ.” പര് േതശ രന് പറ ു. “ച വംശികള െട ഈ നീ ം
ഞാന് പതീ ി ിരു ു. അതുെകാ ാണ് മായാേ സണി ിന്െറയും
വിദ ാലിയുെടയും േനതൃത ിലു ര ു സംഘം കുതിര ാളെ ഞാന്
വശ ളില് വിന സി ത്.
“ഗംഭീരം! പേ , ന ുെട കുതിര ാളം ഏെറ മുേ ാ കയറാന് പാടി .
അതെ ില് ന ുെട അസ് ത ള് ന ുെട കുതിര ാര് ുതെ
വിനയായി ീരും. അേതസമയം അവര് പി ിരിയാനും പാടി . അവര് അവരുെട
ാന ് പിടി നില് ണം. ഏ വും കുറ ത് അടു അ ്
നിമിഷേനരേ െ ിലും.”
“സ തി . ന ുെട അെ യ് ുകാര് ് അവരുെട േജാലി
പൂര് ിയാ ുവാന് കൂടുതല് സമയം േവണം.”
പര് േതശ രന് പതാകാവാഹകന് വിശദമായ നിര്േ ശ ള് നല്കി.
ഇടേ ാ ം വലേ ാ ം ര ് ദൂത ാര് ഓടിേ ായി. നിമിഷ ള് കം
മായാേ സണി ിന്െറയും വിദ ാലിയുെടയും േനതൃത ിലു കിഴ ന്
അരിഷ്ടേനമിവ ഹവും പടി ാറന് അരിഷ്ടേനമിവ ഹവും ച വംശികള െട
പത ാ കമണം േനരിടാനായി പുറേ ു കുതി .
അസ് ത ള െട നിലയ് ാ നിഷ്ഠുരമായ പാളികള് ത ള െട േമല്
വര്ഷി െ േതാെട ച വംശികള െട ര ാംനിര അലേ ാലെ . ത ള െട
ശരീരം തളരു തും ൈകകളില് േചാര െപാടിയു തും സൂര വംശികള് ു
പശ്നമായി . അവര് ധീരമായി ആ കമണം തുടര് ു. നിര് യമായ
ആ കമണ ിെനതിെര പിടി നില് ാന് സാധി ാതായേ ാള് ച വംശി
ൈസനികര് ഏതുവിേധനയും ര െ ടാന് ശമി .
“കൂടുതല് കൂടുതല് ദൂരേ ് പേഭാ?”ശിവന്െറ വാ ുകള് മൂന്കൂര്
ക ുെകാ ് പര് േതശ രന് േചാദി . ശിവന് സ തഭാവ ില് തലയാ ി.
ച വംശി കുതിര ാളവും സൂര വംശി കുതിര ാളവും ത ില് കിഴ ും
പടി ാറും അതിര് ികളില് ഏ മു ി. ച വംശികള് ് അകേ ു േഭദി
കയറണെമ ് അറിയാമായിരു ു. കുറ േനരം കൂടി സൂര വംശികള െട
അസ് താ കമണം തുടര് ാല് എ ാം തീരും. യു ില് അവര് പരാജയെ ടും.
മുറിേവ കടുവകെളേ ാെല അവര് േപാരാടി. വാള കള് അ ിയും മാംസവും
െവ ിമുറി . കു ള് മാര് കളില് തുള കയറി. അവയവ ള്
അ തൂ ിയി ം ഭട ാര് യു ം തുടര് ു. േപാരാളികെള നഷ്ടെ കുതിരകള്
ത ള െട ജീവന് ര ി ാനായി ആ കമണമഴി വി . അെ യ് ുകാെര
സംര ി ിരു ൈസനികനിരെയ േഭദി ുവാന് ച വംശികള്
സര് ശ ിയുെമടു ് േപാരാടി. നിര്ഭാഗ വശാല് അവര് െച ുെപ ത് ഏ വും
ഉ ലരായ ദളപതികള െട മു ിലാണ്. മായാേ സണി ും വിദ ാലിയും
വിപുലമായ ച വംശിൈസന െ മുേ ാ െത ം നീ ാന് സ തി ാെത
തട ുനിര് ി.
തല്സമയം അെ യ് ുകാര് ച വംശികള െട മൂ ാംനിരയുെട േമല്
ആ കമണമഴി വി . അവരുെട ൈസനികര് ര ംവാര് ് മരി ുകേയാ
ഓടിേ ാവുകേയാ െചയ്തുെകാ ിരു ു. എ ാല് അവരില് ചിലര് കഷ്ടെ ്
ൈധര പൂര് ം പിടി നില് ാന് ശമി . എ ിലും അവരുെട മാര് ്
അ ുകെള േനരിടാന് കഴിയാതായേതാെട അവര് ത ള െട സഖാ ള െട
ശവശരീരം പരിചയായി ഉപേയാഗി തുട ി. പേ , അവര് ് അവിെട നി ്
മുേ ാ നീ ുവാന് സാധി ി .
“ പേഭാ, ന ള് ഇവിെട നിര് േണാ അേതാ മുേ ാ ് ആ കമി
കയറേണാ?” പര് േതശ രന് േചാദി .
“അ . അവരുെട മൂ ാംനിരേയയും തകര് ണം. കുറ േനരംകൂടി
അെ യ് ് തുടരെ .”
“ശരി പേഭാ. ന ുെട അെ യ് ുകാരില് പകുതിേ േരാട് കൂടുതല്
ദൂരേ ് ആ കമണം വ ാപി ി ാന് പറയാം. അ െനവ ാല് നമു വരുെട
നാലാംനിരയുെട മുന്ഭാഗം ആ കമി ാമേ ാ. ആ നിരയില്
അലേ ാലമു ാ ിയാല് പിെ ൈസനികേക ിന്െറ ആ വിശ ാസം
തകര് ുെകാ ം.”
“താ ള് പറയു ത് ശരിയാണ് പര് േതശ രാ. അ െന െച ാം.”
അതിനിടയ് ് പടി ാറുഭാഗെ ച വംശി കുതിര ട മുേ ാ നീ ാന്
സാധി ിെ ു ക േ ാള് പി ിരിേ ാടി. ചില അരിഷ്ടേനമികള് അവെര
പി ുടരുവാന് ആേലാചി െവ ിലും വിദ ാലി അവെര വില ി. ച വംശികള്
പി ിരിേ ാടിയേതാെട വിദ ാലി തന്െറ സംഘേ ാട് ച വംശികള െട
പത ാ കമണമു ായാല് അത് േനരിടുവാനായി അവിെട െ നില് ുവാന്
നിര്േ ശി . ശ തു തിരിേ ാടിെയ ് ഉറ ാ ി ഴി േ ാള് വിദ ാലി
തന്െറ ൈസനികേരാട് മുന്നിരയിേല ,് അ ിന്െറ ആകൃതിയിലു
ൈസനികവിന ാസ ിനു െതാ മു ിേല ് മട ിവരുവാന് നിര്േ ശി .
മായാേ സണി ിെന േനരി ിരു ച വംശിൈസനികര് അ ം കൂടി
കടു മു വരായിരു ു. കന ആള് നാശമു ാെയ ിലും തിരിേ ാ ടാന്
ത ാറാവാെത അവര് യു ം തുടര് ു. യു ില് െപ േപായ മായാേ സണി ും
സംഘവും ത ള െട അണി വി െകാടു ാതിരി ുവാന് പാടുെപ . െപെ ,്
അസ് തവര്ഷം നില . അെ യ് ുകാേരാട് എയ് ുനിര് ാന്
ആവശ െ ിരു ു. അവരുെട ഇടെപടലി ാെത െ ദൗത ം
പൂര് ീകരി െവ ു മന ിലാ ിയ ച വംശി കുതിര ട ് പി ിരിേ ാടാന്
അവരുെട ദളപതിയുെട നിര്േ ശം ലഭ . മായാേ സണി ് തന്െറ കുതിര ടെയ
മുന് നിരയിേല ് മട ിെ ാ ുേപായി. നിമിഷ ള് കം കടു
പത ാ കമണം നട ാനു പ തിയായിരു ു അത്.
“േസനാപേത, നമു ് ആ കമി ാേലാ?” ഇടതുഭാഗേ ുേനാ ി തല
കുലു ിെ ാ ് ശിവന് േചാദി .
“ശരി പേഭാ.” പര് േതശ രന് പതിവചി .
പര് േതശ രന് കുതിര റ ു കയറാെനാരു ിയേ ാള് ശിവന് വിളി
“പര് േതശ രാ”
“പറയൂ പേഭാ.”
“ച വംശികള െട അവസാനനിരയിേല ് കുതി െകാള്ക.”
പര് േതശ രന് അദ്ഭുതേ ാെട പുരികമുയര് ി, വിശാലമായി
പു ിരി . “ഞാന് ജയി വരും പേഭാ.”
“നമു ് േനാ ാം.” ശിവന് ചിരി . കളിയായി െവ വിളി ു തു മാതിരി
അവന്െറ ക കള് ഇടു ി.
അതിേവഗം കുതിര റ ു കയറിയ പര് േതശ രന് ഇടതുഭാഗ ു
ൈസനികദള ിനുേനര് ് പാ ു. ശിവനും അവെന പി ുടര് ് വകനും
ന ിയും വീരഭ ദനും വലതുഭാഗേ ു കുതി . പസന്ജിത് തന്െറ
കൂര് വ ഹെ നടുഭാഗ ് ആ കമണ സ മാ ി.
“െമലൂഹന്മാേര!”അനായാസം കുതിര റ ുനി ിറ ി ശിവന്
അ ഹസി . “അവര് നി ള െട മു ില് കിട ്. കശാ കാ ് കിട ്.
ഇ ് ഇതവസാനി ും. തി യുെട അ ം ഇ !് ”
“ഹര ഹര മഹാേദവ!” സൂര വംശി ആ കമണം വിളംബരം െചയ്തുെകാ ്
ശംഖനാദമുയര് േ ാള് ൈസനികര് ആര് ുവിളി .
കാതട ി ു അലര് േയാെട കാലാള് ട ച വംശികള് ുേനെര
കുതി . കൂര് േസന സാവധാനം ച വംശികള െട േക ഭാഗേ ു നീ ി.
വി ിന്െറ ആകൃതിയിലു േസനാവ ഹ ിന്െറ ര ുവശവും േവഗ ില്
മുേ ാ നീ ി. കാലാള് ടെയ ആ കമണ ില്നി ് സംര ി ു തിനായി
കുതിര ട ഇരുവശ ും പതിേരാധം തീര് ു. ച വംശികള െട മൂ ാംനിരയിലും
നാലാംനിരയിലും േശഷി ിരു ൈസനികര് ഒരുമി കൂടി സൂര വംശി
ആ കമണെ പതിേരാധി ുവാനു പ തിയിടു ു ായിരു ു.
എ ാല്സ ം ഭട ാരുെട ശവശരീരം കൂ ാരമായി കിട ിരു തിനാല്
അവര് ് പഴയമ ിലു ചതുരംഗവ ഹം രൂപീകരി ുവാന് കഴി ി .
അതിനിടയില് സൂര വംശികള െട കടു ആ കമണം േനരിടാന് അവര് ു
േശഷിയു ായിരു ി .
സൂര വംശികള െട യു പ തി വളെര കൃത മായി നട ാ െ .
ൈസനികനിരയിെല മധ ഭാഗ ് നിലയുറ ി ിരു കൂര് വ ഹ ിെല
ൈസനികര് കടു േപാരാ േശഷിയു വരായിരു ു. അവരുെട വലതും ഇടതും
ഭാഗ ളില് കാലാള് ട പതിേരാധം തീര് ു. അ പതിേരാധ മായ കൂര് വ ഹം
ച വംശി ൈസനിക മധ ിേല ് തുള കയറി. ഏ വും മിക ച വംശി
ൈസനികരുെട വാള് കൂര് ൈസനികരുെട പരിചയില് ത ിെ റി .
അേതസമയം കൂര് ൈസനികരുെട തിശൂല ള് സ ദീപ ാെര കു ി ിളര് ി.
ച വംശികള് ് മു ില് ര ുമാര് േള ഉ ായിരു ു . ഒ ുകില്
തിശൂല ിന് ഇരയാവുക, അെ ില് ഇരുവശ ുമു സൂര വംശി
കാലാള് ടയുെട ഇടയിേല ് ഓടി യറുക. കടു ആ കമണ ിനുമു ില്
ച വംശികള െട ൈസനികേക ം തകര് േ ാള് സൂര വംശികള െട
പാര്ശ ഭാഗെ വ ഹ ള് ച വംശികെള വശ ളിലൂെട അ കമി .
മു ില്ക ശ തുൈസനികെരെയ ാം െവ ിമലര് ി ഒരു ഭാഗ ുകൂെട
ശിവന് ച വംശികള് ിടയിേല ു കുതി കയറി. ശ തുനിരയുെട കനം
കുറ ുെകാ ിരി ു ുെവ ് ക ് അവന് അദ്ഭുതെ േപായി. തന്െറ
വ ഹ ിെല ൈസനികര് ് ബാ ിയു ത് വി െകാടു ് ശിവന് പടനീ ള്
നിരീ ി . അവെന എതിര് ിരു ച വംശി ൈസന ിെല ഒരുസംഘം
പിന്വലി ് യു ള ിനു നടുവില്െവ ് പുനസംഘടി .
കൂര് വ ഹ ിന്െറ തുറ ുകിട ഭാഗം ആ കമി ുവാനായിരു ു അവരുെട
പ തി വലതുഭാഗ ് അവര് ് പരിചകളി ായിരു ു ച വംശി ൈസന ിെല
ആേരാ ബു ി ഉപേയാഗി ുവാന് ശമി ു ു ായിരു ു. കൂര് വ ഹ ില്
െചറിെയാരു പഴുതുവീണാല് അതിലൂെട ഉ ിേല ് പേവശി ് സൂര വംശികള് ്
ആള്നാശമു ാ ുകെയ തായിരു ു അവരുെട പ തി.
“െമലൂഹ ാേര!”ശിവന് ഗര് ി . “എന്െറ പുറെക വരൂ!”
ശിവന്െറ പതാകാവാഹകന് പതാക ഉയര് ി. ൈസനികര് പി ുടര് ു.
കൂര് വ ഹെ ആ കമി ാെനാരു ു ച വംശികള് ുേനെര നീലകണ്ഠന്
പാ ു. തിശൂല ള് െകാ ു ആ കമണവും ശിവന്െറ ഭാഗ ുനി ു
ആ കമണവും കൂടിേ ര് േ ാള് ച വംശികള െട പതീ യ .
ഒരി ല് വ ന് ശ ിയായിരു ച വംശി ൈസന ം ഇേ ാള് പരാജയം
മു ില് ക ുെകാ ് പടെപാരുതിയിരു , ഒ െ ഭട ാരുെട ഛി ഭി മായ
രൂപമായി ഴി ിരു ു. ശിവനും പര് േതശ രനും േചര് ് സൂര വംശി
ൈസനികെര േശഷി ു ദൗത ം നിര് ഹി ു തിേല ് നയി . വിജയം
പൂര് മായിരു ു. ച വംശി ൈസന ം സ ൂര് പരാജയം ഏ വാ ി.
െഞ ി ു െവളിെ ടു ല്

ഇരുപ ിനാല്

സതി ത ിനു പുറേ ു കുതി . കൃതികയും ആയുര്വതിയും അവള െട


പി ാെല െച ു.
“അ ം പതുെ , സതി”ആയുര്വതി നിലവിളി െകാ ് അവള െട
ഒ െമ ാന് ശമി . “നിന്െറ ഈ അവ യില്…..”
സതി തിരി ് ആയുര്വതിെയ േനാ ി ചിരി െവ ിലും േവഗതകുറ ി .
ശിവനും പര് േതശ രനും നി ംശയം യു വിജയം പഖ ാപി ാനിരി ു ആ
രാജകീയ ത ിനുേനര് ് അവള് തിടു െ െകാ ് ഓടി. ന ിയും വീരഭ ദനും
പധാനകവാട ില് കാവല് നി ിരു ു. സതിെയ അകേ ു
കട ിവിടുവാനായി അവര് ഒരു വശേ ു മാറിനി ുെവ ിലും
ആയുര്വതിേയയും കൃതികേയയും അവര് തട ു.
“ മി ണം, ആയുര്വതി” ന ി തല കുനി ് മാപണം പറ ു.
“ആെരയും കട ിവിടാന് പാടിെ ് കര്ശനമായ നിര്േ ശമു ്.”
“എ ുെകാ ?് ” അതിശയി െകാ ് ആയുര്വതി േചാദി .
“എനി റി ുകൂടാ, ഭവതി, എേ ാടു മി ൂ.”
“അത് സാരമി .” ആയുര്വതി പറ ു. “നി ള് നി ള െട േജാലി
െച ു അ തതെ .”
“ഞാന് േഖദി ു ു ഓമേല” വീരഭ ദന് കൃതികെയ േനാ ി.
“െപാതു ല ുെവ ് എെ ഇ െന വിളി രുത്.” അ ര ുെകാ ്
കൃതിക മ ി .
ത ിന്െറ തിര ീല ഒരുവശേ ുമാ ി സതി അകേ ു കട ു.
“എനി റി ുകൂടാ പേഭാ.” പര് േതശ രന് പറ ു. “അത് അ ത
ബു ിപരമ .”
ശിവെന പര് േതശ രന് “ പേഭാ” എ ് അഭിസംേബാധനെചയ്തത് സതിെയ
അദ്ഭുതെ ടു ി. എ ാല് ശിവന് സുര ിതനാെണ ു ക േ ാഴു ായ
സേ ാഷം ഈ ചി കെള അവളില്നി ും അക ി.
“ശിവാ!”
“സതി!” അവള് ുേനെര തിരി ുെകാ ് ശിവന് മ ി .
സതി മരവി േപായി. അവെള ക േ ാള് അവന് പു ിരി ി .
വിജയ ിന്െറ കുെ ാഴു ് അവന്െറ മുഖ ി ായിരു ു. അവന്െറ
ശരീര ിെല മുറിവുകള് െവ െക കേപാലും െചയ്തി ി ായിരു ു.
“എ ാ പശ്നം?” സതി േചാദി .
ശിവനവെള തുറി േനാ ി. അവന്െറ ഭാവം അവെള വ ാെത വിഷമി ി .
അവള് പര് േതശ രന്െറ േനര് ു തിരി ു. ബ െ ് വരു ിയ
പു ിരിേയാെട അേ ഹം ഒരുനിമിഷം അവെള ഒ ു േനാ ി. എേ ാ ദു കള്
മറ െവ തുേപാെല അള ു മുറി പു ിരി.
“പിതൃതുല ന്, എ ാ ഇെതാെ ?”
പര് േതശ രന് ശിവെന േനാ ി. അവസാനം ശിവന് സംസാരി . “ഈ
യു വുമായി ബ െ ് ചില കാര ള് ഞ െള വിഷമി ി ു ു.”
“എ ാണ് നി െള വിഷമി ി ു ത്?” സതി അതിശയേ ാെട േചാദി .
“എ ാലേ യും മിക വിജയം നി ള് സൂര വംശികള് ു സ ാനി ിരി ു ു.
എന്െറ മു ന് നല്കിയതിേന ാള ം സ ൂര് മായ പരാജയമാണ് നി ള്
ച വംശികള് ു നല്കിയത്. നി ള് ് അഭിമാനി ാം.”
“ച വംശികള്െ ാ ം ഒരു നാഗെനേ ാലും എനി ു കാണാന് സാധി ി .”
ശിവന് പറ ു.
“നാഗ ാര് ഉ ായിരു ിേ ?” സതി േചാദി . “അത് അ ത ന
കാര മ േ ാ.”
“അെത.” അനിഷ്ടസൂചനയുെട ലാ നേയാെട ശിവന് പറ ു.
“ച വംശികള മായി അവര് ് അ ത അടു മു ായിരു ുെവ ില് അവര്
യു ഭൂമിയില് ഉ ാേവ തായിരു ു. ച വംശികള് നമുെ തിെര അവെര
ഉപേയാഗി ിരു ുെവ ില് അവരുെട കഴിവുകള് യു ഭൂമിയില്
പകടമാവുമായിരു ു. പേ , അവര് എവിെടയായിരു ു?”
“ഒരുപേ , അവര് ത ില് േവര്പിരി ുകാണും.” സതി അഭി പായെ .
“ഞാന െന കരുതു ി .” പര് േതശ രന് പറ ു. “മ രപര് ത ിനു
േനര് ് അവര് ഒ ി നട ിയ ആ കമണമാണ് ഈ യു ിനു
വഴിെയാരു ിയത്! അവരിവിെട ഉ ാേക തായിരു ിേ ?”
“ശിവാ, നിന ത് കെ ാന് കഴിയും.” സതി പറ ു. “െവറുെത മന
വിഷമി ിേ .”
“സതി മി ാതിരി ൂ” ശിവന് ഉറെ പറ ു. “എനി തു
കെ ാനാവു ി . അതാെണന്െറ വിഷമം.”
െഞ ിേ ായ സതി പുറേകാ നീ ി. അവന്െറ അസ ാഭാവികമായ
തീ ്ണത അവെള നടു ി. ഇത് അവന്െറ ശീലമ . താന് എ ാണ്
പറ െത ു മന ിലാ ിയ ശിവന് ഉടെന ര ം പുര ൈക അവള െട
േനര് ു നീ ി. “ഞാന് േഖദി ു ു സതി. ഞാന് െവറുെത….”
മുറിയുെട തിര ീല ഉയര് ിദ ന് ഒരു സഹായിേയാെടാ ം അകേ ു
കട ുവ േതാെട ആ സംഭാഷണം മുറി ുേപായി.
“ പേഭാ” ശിവെന മുറുെക പുണര് ുെകാ ് ദ ന് നിലവിളി .
ശിവന് പുള ു. അവന്െറ മുറിവുകള് േവദനി . ദ ന് ഉടന്
പുറേകാ മാറി.
“ മി ണം പേഭാ.” ദ ന് പറ ു. തന്െറ സഹായിെയ േനാ ി
അേ ഹം തുടര് ു “എ ാണ് ആയുര്വത പുറ ുനില് ു ത്? അവെള
അകേ ു കട ിവിടൂ. അവള് ഭഗവാന്െറ മുറിവുകള് മരു ുെവ െക െ .”
“േവ .” ശിവന് സഹായിേയാടു പറ ു. “എെ ശല െ ടു രുെത ്
ഞാന് പറ ിരു ു. മുറിവുെക ാനു സമയം ഇനിയും േവ തയു ്.” ശിവന്
ദ െന േനാ ി “മഹാരാജന് അ േയാട് എനിെ ാരു കാര ം പറയാനു ്…..”
“ പേഭാ അ ് അനുവദി ുെമ ില് ഞാന് ആദ ം പറയാം.” കുറ കാലമായി
നിേഷധി െ ഒരു മധുരപലഹാരം ലഭി െകാ െചറു െനേ ാെല
ആേവശഭരിതനായി ദ ന് പറ ു. “എനി ുേവ ി, െമലൂഹയ് ുേവ ി
അ ുെചയ്തുത ഉപകാര ിന് ഞാന് ന ിപറയാനാ ഗഹി ു ു. എന്െറ
പിതാവിനുേപാലും െച ാനാകാ കാര മാണ് ന ള് െചയ്തത്. ഇത് സ ൂര്
വിജയമാണ്.”
ശിവനും പര് േതശ രനും ഹസ േനരം പരസ്പരം േനാ ിയേ ാേഴ ും
ദ ന് വീ ും അവരുെട ശ യാകര്ഷി .
“ന ളി െന സംസാരി െകാ ിരിെ ച കവര് ി ദിലീപെന ഇേ ാ
െകാ ുവ ു െകാ ിരി ുകയാണ് ൈസനികര്.” ദ ന് പറ ു.
“എ ?് ” പര് േതശ രന്െറ അതിശയം പകടമായിരു ു. “പേ
ന ളിേ ാള് ൈസനികെര അവരുെട താവള ിേല ് അയ േതയു .
ഇ തേവഗം അവര് അയാെള കീഴട ിയിരി ാന് സാധ ത കാണു ി .”
“അ , പര് േതശ രാ.” ദ ന് പറ ു. “വളെര േനരെ തെ എന്െറ
അംഗര കെര ഞാന് അേ ാ പറ യ ിരു ു. ഭഗവാനും താ ള ം
മൂ ാമെ ആ കമണം ആരംഭി േ ാള് ച വംശികള് പരാജയെ െവ ്
നിരീ ണസ്തംഭ ില്നി ു േനാ ിയേ ാള് എനി ു കാണാന് കഴി ു.
അതാണ് അകെലനി ് നിരീ ി ുേ ാഴു ഗുണം. ഭീരുവായ ദിലീപന്
ര െ കാണുേമാ എ ായിരു ു എന്െറ വിഷമം. അതുെകാ ് ഞാെനന്െറ
സുര ാഭട ാെര അയാെള പിടി െകാ ുവരു തിന് പറ യ .”
“പേ , മഹാരാജന്” പര് േതശ രന് പറ ു “അയാെള
കീഴട ു തിനുമുന്പ് അതിന്െറ ഉപാധികെള ുറി ് ന ള്
ചര് െചേ ിയിരു ിേ ? എെ ാെ വാഗ്ദാന ളാണ് ന ള് മുേ ാ
െവ ാന് േപാകു ത്?”
“വാഗ്ദാനം?” വിജയ ിന്െറ മ ് തിള ു ക കേളാെട ദ ന്
േചാദി . “അയാള് പൂര് മായും പരാജയെ കഴി തിനാല് ന ളിനി
അയാള് ് വാഗ്ദാന െളാ ും നല്േക തി . ഒരു സാധാരണ
കു വാളിെയേ ാെലയാണ് അയാെള ഇവിെട െകാ ുവ ി ത്. എ ിലും,
െമലൂഹ ാര് എ ത ദയാസ രാെണ ് ന ള് അവര് ു കാണി െകാടു ും.
അടു ഏഴുതലമുറ പകീര് ി ു വിധ ിലു ഒരു വാഗ്ദാനമാണ് ന ള്
അവര് ു നല്കാന് േപാകു ത്!”
അതുേക ് അദ്ഭുതെ േപായ ശിവന് ദ ന്െറ മന ിലിരിെ ാെണ ്
േചാദി റിയാന് കഴിയു തിനുമുന്പ് െകാ ാര ിെല വിളംബര ാരന്
ത ിനുപുറ ് ദിലീപന്െറ സാ ി ം അറിയി െകാ ു അറിയി ്
വിളി പറ ു. കിരീടാവകാശിയായ കുമാരന് ഭഗീരഥനാണ്
അയാള്െ ാ മു ായിരു ത്.
“കൗസ്തവാ, ഒരുനിമിഷം” എ ുപറ ുെകാ ് ദ ന് താന് മന ില്
കരുതു രീതിയില് ആ മുറിെയാ ു ചി െ ടു ാനായി പരി ഭമേ ാെട
ഓടിനട ു. നടുവില് ഇ ിരു ഇരി ിട ില് ദ ന് ഇരു ു. ശിവേനാട് തന്െറ
വലതുഭാഗ ിരി ുവാന് അേ ഹം അേപ ി . ശിവന് ഇരു ുകഴി േ ാള്
സതി അവിെടനി ് േപാകാെനാരു ി. ശിവന് അവള െട ൈക പിടി ാനാ ു.
അവന്െറ നി ബ്ദമായ അേപ അനുസരി െകാ ് അവള് അവന്െറ
െതാ പുറകിലു ഒരു കേസരയില് െച ിരു ു. പര് േതശ രന്
ച കവര് ിയുെട ഇടതുവശ ിരു ു.
“അയാെള അകേ ു െകാ ുവരൂ.” ദ ന് ഉറെ വിളി പറ ു.
ആ തി യുെട മുഖം കാണുവാന് ആകാം ാഭരിതനായിരു ു ശിവന്.
നാഗ ാെര ക ുപിടി ാന് കഴിയാ തിന്െറ േപരില്
സേ ഹമു ായിരു ുെവ ിലും, ശരിയുെട ഭാഗ ുനി ുെകാ ്
ശരി ുേവ ിയു ഒരു യു ിലാണ് താന് പെ ടു െത ് അവന്
വിശ സി . തി യുെട പതീകമായ ച വംശിരാജാവിന്െറ മുഖം കാണു േതാെട
ആ വിജയം സ ൂര് മാകും.
ദിലീപന് അകേ ു നട ുവ ു. ശിവന് അദ്ഭുതേ ാെട നിവര് ിരു ു.
അവന് പതീ ി തുേപാെലാ ുമായിരു ി ദിലീപന്. ഒരു വൃ ന്െറ
രൂപമായിരു ു അയാള് ്. േസാമരസം കഴി ിരു െമലൂഹ ാരില്
അപൂര് മായിരു ഒരു കാഴ്ച. പായമു ായിരു ുെവ ിലും ദിലീപന് ഒരു
ദുര്വൃ ന്െറ സൗ ര ാഴ്ചയു ായിരു ു. ശരാശരി ഉയരമു ായിരു
അയാള് ് ഇരു ചര് മായിരു ു. െചറിയ േതാതിലു
േപശീബലമു ായിരു ു. ലളിതമായ െമലൂഹന് വസ് തധാരണരീതിയില്നി ും
േവറി രീതിയായിരു ു ദിലീപന്േറത്. ഇളം ചുവ നിറ ിലു മു ും
തിള ു വയല ് നിറ ിലു അംഗവസ് തവും ശരീര ിെല മി
അവയവ ളിലും തൂ ി ിട ിരു ആഭരണ ള ം േചര് ് അയാള് ് ഒരു
കാമേദവന്െറ ഭാവം നല്കി. ചു ില് െചറുതായി വിരിയാെനാരു ു ചിരി
അയാള െട നര് ഭാവം സൂചി ി . െവ ിെയാതു ിയ അയാള െട താടിയും
അമിതമായ നിറ കി ാര് കിരീട ിനു താെഴ പത െ െവള
തലമുടിയും േചര് ് ബൗ ികമായ അ രീ ം സൃഷ്ടി േതാെടാ ം അയാള െട
കഴിവി ായ്മയും പകടമാ ി.
“കിരീടാവകാശിയായ ഭഗീരഥ കുമാരെനവിെട?” ദ ന് േചാദി .
“കുമാരന് െപെ ് േ ാഭി ു വനാകയാല് അേ ഹേ ാട് ഞാന്
പുറ ുനില് ാന് പറ ു.” ദിലീപന് പറ ു. മുറിയിലു മ വരുെട
സാ ി ം അംഗീകരി ു തിന് ത ാറാകാ ദിലീപന് ദ ന്െറ േനെര
മാ തമാണ് േനാ ിയത്.”അതിഥികള് ് ഇരി ിടം നല്കു മര ാദ നി ള്
െമലൂഹ ാര് ് ഇെ ുേ ാ?”
“ദിലീപന്, നി ളിവിെട അതിഥിയ േ ാ. നി ളിവിെട ഒരു തടവുകാരനാണ്.”
“അെത. അെത. എനി റിയാം. നി ള് ് തമാശ മന ിലാവുകയിേ ?”
ദിലീപന് േചാദി . “ശരി ഇ വണ നി ള്െ ാണ് േവ ത്?”
ദ ന് ഒ ും മന ിലാകാ തുേപാെല ദിലീപെന േനാ ി.
“നൂറുവര്ഷം മുന്പ് നി ള് യമുനാനദിയിെല െവ ം േമാഷ്ടി ിരു ു.”
ദിലീപന് തുടര് ു “ഇനി നി ള്െ ാ േവ ത്?”
ശിവന് അതിശയപൂര് ം ദ െന േനാ ി.
“ഞ ള് യമുനാനദിയിെല െവ ം േമാഷ്ടി ത .” ദ ന് േ ാഭേ ാെട
അലറി “അത് ഞ ള േടതായിരു ു. ഞ ളത് തിരിെകെയടു ു.”
“അെതേ ാ ആകെ ” ൈകവീശിെ ാ ് ദിലീപന് ആ വാദം നിരസി .
“ഇ വണ നി ള െട ആവശ െമ ാണ്?”
ആ സംസാരം മുേ ാ േപായിരു രീതിെയ ുറിേ ാര് ് ശിവന്
അദ്ഭുതം െകാ ു. തി നിറ ഈ മനുഷ െന അവരിേ ാള്
പരാജയെ ടു ിയേതയു . അയാള് ഭവ ത കാണിേ താണ്. എ ി ിതാ
അയാളിേ ാള് അഹ യും ആ ാഭിമാനവും പകടി ി ുവാന് ശമി ു ു.
വിടര് ക കളില് ദയവിന്െറ പു ിരിേയാെട ദ ന് ദിലീപെന േനാ ി.
“എനിെ ാ ും കവര്െ ടു ാനാ ഗഹമി . പകരം നി ള് ് ഒരു സാധനം
നല്കാനാണ് ഞാനുേ ശി ു ത്.”
ദിലീപന് ജാ ഗതാപൂര് ം കണ്പുരികമുയര് ി “ഒരു സാധനം നല്കാേനാ?”
“അെത. ഞ ള െട ജീവിതരീതിയുെട ഗുണം നി ള് ്
നല്കാനാ ഗഹി ു ു.”
ദിലീപന് ദ െന സംശയദൃഷ്ട ാ േനാ ിെ ാ ിരു ു.
“ഞ ള െട ഉ തമായ ജീവിതൈശലി നി ളിേല ു പകര് ുതരുവാന്
ഞ ളാ ഗഹി ു ു.” സ ം ഔദാര െ ുറി ് അദ്ഭുതെ െകാ ് ദ ന്
തുടര് ു “ഞ ള് നി െള പരിഷ്കരി ുവാന് േപാകു ു.”
“ഞ െള പരിഷ് രി ുവാേനാ?” അട ി ിരി െകാ ് ദിലീപന്
േചാദി .
“അെത. ഞ ള െട സര് ൈസന ാധിപനായ പര് േതശ രന് നി ള െട
സാ മാജ ം ഭരി ും. സ ദീപിെല രാജ പതിനിധി ആയിരി ും അേ ഹം. താ ള്
അവിടെ അധികാരമി ാ അധിപനായി തുടരും. താ ള െട രാജ െ
മലിനമനസ്കരായ ആള കള് െമലൂഹന് ജീവിതരീതി അനുവര് ി ു കാര ം
പര് േതശ രന് ഉറ വരു ിെ ാ ം. ന ളിനി സേഹാദര ാെരേ ാെല
കഴിയും.”
അ ംവി ് പര് േതശ രന് ദ െന േനാ ി. സ ദീപിേല ു തെ
പറ യ ുെമ ് അേ ഹം പതീ ി ിരു ി .
ദിലീപന് ചിരിയട ാന് ബ െ ടു തായി േതാ ി. “േനര്വഴി ാരായ
നി ള െട ആള കള് ് സ ദീപ് േനാ ിനട ുവാന് കഴിയുെമ ് നി ള്
സത മായും വിചാരി ു ുേ ാ? എന്െറ ആള കള് ചപലമനസ്കരാണ്.
നി ള െട സ ാര് വത് രണെമാ ും അവര് െചവിെ ാ ാന് േപാകു ി .”
“ഓ, അവരെതാെ േകള് ും.” ദ ന് ചീറി. “ഞ ള് പറയു െത ാം
അവര് േകള് ും. കാരണം യഥാര് ശബ്ദം വരു ത് എവിെടനി ാെണ ്
നി ള് റിയി .”
“സത ം? എവിെട നി ാണത് വരു ത്? എെ ഒ ു േബാധവല് രി ൂ.”
ശിവനുേനെര ചൂ ിെ ാ ് ദ ന് പറ ു “ആരാണ് ഞ ള്െ ാ ം
ഇരി ു െത ് േനാ ൂ.”
ദിലീപന് ദ ന്െറ വലതുഭാഗേ ു തിരി ് മന ിലാകാ മ ില്
േചാദി “ആരാണിയാള്? ഇയാള്െ ാണി ത വിേശഷം?”
അസ തയനുഭവെ ് ശിവന് ഒ ു പുള ു.
ദ ന് ശബ്ദമുയര് ി “അേ ഹ ിന്െറ കഴു ിേല ് േനാ ്
ച വംശികള െട രാജാേവ.”
അ ം ധി ാരേ ാെട ദിലീപന് വീ ും ശിവെന േനാ ി. കഴു ില് േചാര
ഉണ ിയതിന്െറയും മുറിവിന്െറയും പാടുകള് ഉ ായിരു ുെവ ിലും നീലനിറം
ജ ലി നി ു. െപെ ് ദിലീപന്െറ പു ിരി മാ ു. അയാള് നടു ിയതായി
കാണെ . എേ ാ പറയാന് ശമി േനാ ിെയ ിലും അയാള് ്
വാ ുകള്കി ിയി .
“അെത, മലിനനായ ച വംശീ.” നാടകീയത വരു ാന് ൈകകള് വീശി
ദ ന് പരിഹസി . “ഞ ള് ് നീലകണ്ഠനു ്.”
പി ില്നി ് സ ം പിതാവിന്െറ കുേ ഒരു കു ിയുെട അ പതീ ിത
േവദന ദിലീപന്െറ കവിള കളില് പത െ . വര് ി ഭയം ശിവന്െറ
ഹൃദയെ പിടി ല . അയാള് പതീ ി തില്നി ും ഏെറയായിരു ു ഇത്.
ദ ന്െറ വിര ല് തുടര് ു “ച വംശികള െട ദുഷി ജീവിത ൈശലിെയ
നശി ി ുെമ ് നീലകണ്ഠന് പതി െചയ്തി ്. നി ളത് േകേ
മതിയാവൂ.”
അ ാളി േപായ ദിലീപന് അന തയിേല ് േനാ ു തുേപാെല
േനാ ി. അവസാനം പതുെ മ ി ുവാനു ശ ി അയാള് വീെ ടു ു
“താ ള് പറയു െത ാേണാ, അതുേപാെല.”
ദ ന് കൂടുതെലെ ിലും പറയാന് സാധി ു തിനു മുന്പ് ദിലീപന്
എഴുേ ് ത ിന്െറ തിര ീലയുെട േനര് ് നട ു. പുറ ിറ ാന്േനരം
അയാള് ഒരി ല് ൂടി ശിവെന തിരി ുേനാ ി. ധി ാരവും അഹ യും
നിറ ക കളില് ക ീര് തു ികള് കാണുെമ ് ശിവന് തീര് യു ായിരു ു.
ദിലീപന് പുറ ുകട ഉടെന ദ ന് എഴുേ ് ശിവെന പുണര് ു.
നീലകണ്ഠന് േവദനി ാ വിധ ിലാണ് ദ ന് അവെന പുണര് ത്. “ പേഭാ,
അ ് അയാള െട മുഖെ ഭാവം കേ ാ, അമൂല മായിരു ു അത്!”
പര് േതശ രെന േനാ ിയ ദ ന് തുടര് ു “പര് േതശ രാ, ദിലീപന്
തകര് ു കഴി ു. സ ദീപ ാെര നിയ ി ുവാേനാ ന ുെട ജീവിതരീതി
അവെരെ ാ ് അനുവര് ി ി ുവാേനാ താ ള് ് യാെതാരു
ബു ിമു മു ാവി . ഈ പശ്ന ിന് ശാശ തമായ പരിഹാരം ക വെര
നിലയില് ന ള് ചരി ത ില് ഇടം പിടി ും!”
ശിവന് അെതാ ും ശ ി ു ു ായിരു ി . അവന്െറ അസ ഹൃദയം
ഉ ര ള് േതടി നട ു. മണി ൂറുകള് ു മുന്പ് ശരിെയ ു േതാ ിയ ഒരു
സമരം എ െന ഇേ ാള് െത ായി മാറി? അവന് ഒ ിരി ു സതിയുെട
േനെര തിരി ു. അവള് പതിെയ അവന്െറ ചുമലില് െതാ .
“ പേഭാ, അ ് എ ാണ് ആേലാചി ു ത്?” ശിവന്െറ അസ മായ
ആേലാചനകളിേല ു കട ുകയറി ദ ന് േചാദി .
ശിവന് െവറുെത തലയാ ി.
“ദിലീപന്െറ രഥ ില് അ ് അേയാ യിേല ു േപാകാന്
ആ ഗഹി ു ുേവാ എ ാണ് ഞാന് േചാദി ത്?” ദ ന് േചാദി “അ ് ആ
ആദരവര്ഹി ു ു ,് പേഭാ. അ ് ഞ െള മഹ ായ വിജയ ിേല ്
നയി ിരി ു ു.”
ഈ ഘ ില് ആ സംഭാഷണം പധാനെ ഒ ായി ശിവന് േതാ ിയി .
ഉ രെ ുറി ചി ി ുവാനു ഊര് ം അവനു ായിരു ി .
അ ശ മായ രീതിയില് അവന് തലയാ ി.
“ഗംഭീരമായി. അതിനുേവ ഏര് ാെട ാം ഞാന് െചയ്േത ാം.”ദ ന്
പറ ു. തന്െറ സഹായിെയ േനാ ി അേ ഹം തുടര് ു “ഭഗവാന്െറ മുറിവുകള്
െവ െക തിനായി ആയുര്വതിെയ ഉടന് അകേ ു വിടണം. ദിലീപന്െറ
പരാജയ ിനു പി ാെല അേയാ യില് കുഴ െളാ ുമു ാകു ിെ ്
ഉറ വരു ുവാനായി നാെള രാവിെല െ നമു ് യാ തതിരി ണം.”
ശിവന് അഭിവാദ മര് ി െകാ ് ദ ന് േപാകാനിറ ി. “പര് േതശ രാ
അ ് വരു ിേ ?”
പര് േതശ രന് ശിവെന േനാ ി. അേ ഹ ിന്െറ മുഖ ് ഉല് ണ്ഠയുെട
ചുളിവുകള് െതളി ു.
“പര് േതശ രന്” ദ ന് ആവര് ി .
സതിെയ തിടു ിെലാ ് േനാ ിെ ാ ് പര് േതശ രന്
േപാകാനിറ ി. ശിവന്െറ മുഖം പതിെയ പിടി െകാ ് സതി മുേ ാ നീ ി.
ീണ ിന്െറ അമിതഭാരം മൂലം ശിവന്െറ ശിര ് കുനി ു. ആയുര്വതി
ശ ാപൂര് ം തിര ീലെപാ ി. “ പേഭാ, എ െനയു ?് ”
പകുതിയട ക മായി ശിവന് മുഖമുയര് ി. വിചി തമായ ഒരു
ഉറ ിേല ് ഇറ ിെ ാ ിരി ുകയായിരു ു അവന്. െപെ ു അവന്
ഉറെ വിളി “ന ീ!”
ന ി ഓടിവ ു.
“ന ി, എന്െറ െതാ െപാതിയു തിനു ആവരണം െകാ ുവരാേമാ?”
“ആവരണേമാ, പേഭാ?” ന ി േചാദി .
“അെത.”
“ഉം. പേ എ ിനാണത് പേഭാ?”
“കാരണം എനി തിന്െറ ആവശ മു !് ” ശിവന് അലറി.
ഭഗവാന്െറ മറുപടി േക ് നടു ിേ ായ ന ി തിടു ില് അറയില്നി ്
പുറേ േ ാടി. സതിയും ആയുര്വതിയും അദ്ഭുതേ ാെട േനാ ി.
അവര്െ െ ിലും പറയാന് കഴിയു തിനു മുന്പ് അവന് െപാടു െന
താേഴ ് കുഴ ുവീണു. അേബാധാവ .

േപടി ി ു കാട് അവെന െപാതി ുെകാ ിരിെ അവന്


സര് ശ ിയുെമടു ് ഓടിെ ാ ിരു ു. മര ള് അവന്െറ േമല്
ആര് ിപൂ നഖ ള് ആഴ് ു തിനു മുന്പ് അവയുെട പിടിയില്നി ്
എ െനെയ ിലും ര െ ടുവാന് അവന് ശമി ുകയായിരു ു. െപെ ്
ഉ ിലു ഒഴിവാ ാനാവാ ഒരു നിലവിളി അവന് േക .
ര ി േണ! ദയവായി ര ി േണ!
അവന് നി ു. ഇ . ഇ വണ അവന് ഓടി അകലുകയി . അവനാ
ഭീകരനുമായി െപാരുതും. അവന് മഹാേദവനായിരു ു. അതവന്െറ
കര് വ മായിരു ു. വാള് ഊരി ിടി ് പരിചഉയര് ി ശിവന് പതുെ
തിരി ുനി ു.
“ജയ് ശീറാം!” ആ െവളി േദശ ിനു േനര് ് ഓടിെ ാ ിരിെ അവന്
അലറി. കാ മു കള് അവന്െറ കാലില് േകാറിമുറി . ര െമാഴുകി.
േപടി ര ് അവന് ഓടി.
കൃത സമയ ് ഞാന് അവള െട അടുെ ും. അവെള ഇനി ഞാന്
ഉേപ ി ി .
എന്െറ േചാര എന്െറ പാപം കഴുകി ളയും. മാംസ ില് ആഴ് ിറ ിയ
മു കെള വകെവ ാെത അവനാ കു ി ാ ിലൂെട കുതി ചാടി.
െവളി േദശ ് െച ിറ ിയ പരിചെകാ ് പതിേരാധി തിരി ടി ുവാന്
വാള് താഴ് ി പിടി . പേ , ആരും ആ കമി ി . അവസാനം അവന്െറ
ഏകാ ഗതയിലൂെട അപരിചിതമായ ഒരു െപാ ി ിരി കട ുെച ു. അവന് പരിച
താഴ് ി. സാവധാനം.
“േഹ, ഭഗവാന്!” അവന് േവദനെകാ ് നിലവിളി .
ആ സ് തീ താെഴ അടി വീഴ് െ ിരു ു, െചറിെയാരു ക ി അവള െട
ഹൃദയ ിേല ് കു ിയിറ ിയിരു ു. ഒരു െകാ െചറു ന് അവള െട
അടു ് നി ായിരു ു. അ ം വി ്. േപാരാ ില് അവന്െറ ൈകയില്
ര ം പുര ിരു ു. ഒരു പാറ ൂ ിന്െറ അ ് േരാമാവൃതനായ ആ
രാ സന് ഇരി ായിരു ു. അവന് ആ ബാലെന ചൂ ി ചിരി െകാ ിരു ു.
“അരുത്!” ശിവന് നിലവിളി . അവന് െഞ ിവിറ ് ഉണര് ു.
“എ ുപ ി ശിവാ?” അവന്െറ ൈകപിടി ുവാന് മുേ ാ കുതി െകാ ്
വ ാകുലയായി സതി േചാദി .
പരി ഭമേ ാെട ശിവന് ചു ം േനാ ി. വിഷമേ ാെട പര് േതശ രനും
ആയുര്വതിയും എഴുേ “ പേഭാ?”
“ശിവാ, കുഴ െമാ ുമി . എ ാം ശരിയായി.” ശിവന്െറ മുഖ ുകൂെട
പതിെയ ൈകേ ാടി െകാ ് സതി മ ി .
“അേ ് വിഷബാധയു ായി, പേഭാ.” ആയുര്വതി പറ ു. “ചില
ച വംശി ൈസനികര് വിഷം പുര ിയ ആയുധ ള് പേയാഗി ിരി ാെമ ്
ഞ ള് വിചാരി ു ു. മ പലേരയും അത് ബാധി ി ്.”
ശിവന് പതുെ േബാധം വീെ ടു ു. അവന് കിട യില് നി ിറ ി.
സതി അവെന എഴുേ ല് ാന് സഹായി െവ ിലും ത ാന്
എഴുേ ല് ുവാന് അവന് ശാഠ ം പിടി . അവന്െറ െതാ വ ാെത
ഉണ ിയിരു ു. അവന് ൈകെയ ി ് കുറ ് െവ െമടു ് കുടി .
“നിരവധി മണി ൂറുകളായി ഞാന് ഉറ ുകയായിരു ുെവ ് േതാ ു ു.”
വിള ുകള ം പുറെ ഇരു ആകാശവും ശ ി െകാ ് ശിവന് പറ ു.
“അെത.” ആയുര്വതി വിഷമേ ാെട പറ ു. “ഏതാ ് മു ിയാറ്
മണി ൂര്.”
“മു ിയാറ് നാഴിക” സുഖ പദമായ ഒരു ഇരി ിട ിേല ് ചായുംമുന്േപ
അതിശയി െകാ ് ശിവന് പറ ു. വലതു ക ിെല െവ െക കള ം
ചരടില്തൂ ിയി മുറി ുതൂ ിയ ൈകയുമായി അറ ളവാ ു ഒരു രൂപം
പുറകുവശ ിരി ു ത് ശിവന് ക ു. “ ദപകു?”
“അെത പേഭാ.” എഴുേ ് അഭിവാദ ം െച ാന് ശമി െകാ ് ദപകു
പറ ു.
“ഈശ രാ, ദപകു! തെ ക ത് ന ായി. താന് ഇരി ്.”
“അ െയ കാണാനിടവ തില് സേ ാഷം പേഭാ.”
“നി ള െട യു ം എ െനയായിരു ു?”
“എനി ് നിരവധി ഭട ാെര നഷ്ടെ പേഭാ. ഏതാ ് പകുതിേയാളം.
പിെ ദാ ഈ ക ം ൈകയും.” ദപകു മ ി . “പേ അ യുെട
അനു ഗഹ ാല്, പധാന യു ം വിജയി ുംവെര ഞ ള് ് അവെര
പിടി നിര് ാന് സാധി .”
“അത് എന്െറ അനു ഗഹം െകാ ായിരു ി , ച ാതീ. തന്െറ ധീരത
മൂലമാണ്.” ശിവന് പറ ു. “നി െള പതി എനി ് അഭിമാനം േതാ ു ു.”
“ന ി പേഭാ.”
ഭര് ാവിന്െറ മുടിയില് പതുെ തടവിെ ാ ് സതി െതാ ടു ്
നി ായിരു ു.
“ശിവാ, അേ ് ഇരി ണെമ ് നിര് മുേ ാ? കുറ േനരം
കിട ുകൂെട?”
“ഞാന് ഒരുപാട് േനരം കിട തേ സതി.”വിഷാദേ ാെട ശിവന് പറ ു.
ആയുര്വതി പു ിരി . “വിഷം ഏതായാലും അ യുെട
നര് േബാധെ ബാധി ി ി , പേഭാ.”
“ശരി ും? അതിേ ാഴും അ ത േമാശമാേണാ?” ശിവന് ചിരി .
പര് േതശ രനും ദപകുവും ആയുര്വതിയും തളര് മ ില് ചിരി . സതി
ചിരി ി . അവള് ശിവെന ഉ േനാ ുകയായിരു ു. അവന് മറ ാന്
ശമി െകാ ിരി ുകയായിരു ു, കഠിനമായി
ശമി െകാ ിരി ുകയായിരു ു. തെ യ ാെത മെ െ ിലും ശ ി ുവാന്
മ വെര േ പരി ി ുവാനു ശമ ിലായിരു ു അവന്. മ
സ പ്ന േള ാള് ചീ യായിരു ുേവാ ഈ സ പ്നം?
“തിരുമന ് എവിെട?” ശിവന് േചാദി .
“അ ന് ഇ ു രാവിെല അേയാ യിേല ു േപായി.” സതി പറ ു.
“ പേഭാ.” പര് േതശ രന് പറ ു “ഇ െ നിലയില് സ ദീപില് ഒരു
ഭരണാധികാരിയിെ ില് അത് ശരിയായിരി ിെ ് മഹാരാജാവിന് േതാ ി.
ച കവര് ി ദിലീപെന തടവുപു ിയാ ി സൂര വംശി ൈസന ം സ ദീപിലൂെട ഒരു
േഘാഷയാ ത നടേ ത് അത ാവശ മാണ്. അ െനയായാല് മാ തേമ
സ ദീപ ാര് ് പുതിയ സംവിധാനെ ുറി ് േബാധ ം വരികയും അവരത്
അംഗീകരി ുകയുമു എ ് മഹാരാജാവിന് േതാ ു ു.”
“അേ ാള്, ന ള് അേയാ യിേല ് േപാക ി ?”
“ന ള് േപാകും, പേഭാ.” ആയുര്വതി പറ ു. “കുറ ദിവസ ിനുേശഷം,
അ ് കരു ് വീെ ടു ു കഴി ാല്.”
“പതിനായിരേ ാളം ഭട ാര് ഇേ ാള് നേ ാെടാ മു ്.” പര് േതശ രന്
പറ ു. “അ ് ത ാറായി ഴി ാല് ന ള് അേയാ യിേല ു പുറെ ടും.
സ ദീപ ാര് ന ുെട െചറിയ ൈസന െ ആ കമി ുകയിെ ്
ഉറ വരു ുവാനായി ച കവര് ി ദിലീപന്െറ കുടുംബാംഗ ളിെലാരാെള
ഇവിെട ബ ിയായി പാര് ി ണെമ ് മഹാരാജാവ് നിര് ം പിടി .”
“അേ ാള് ച കവര് ി ദിലീപന്െറ കുടുംബ ില്നിെ ാരാള് ന ുെട
താവള ിലുേ ാ?”
“ഉ ് പേഭാ.” പര് േതശ രന് പറ ു. “അേ ഹ ിന്െറ മകള് ആന മയി
രാജകുമാരി.”
ആയുര്വതി പു ിരി െകാ ് െചറുതാെയാ ു തലകുലു ി.
“എ ?് ” ശിവന് േചാദി .
ആയുര്വതി ൈധര മി ാ മ ില് പര് േതശ രെന േനാ ി. പിെ അവള്
സതിെയ േനാ ി ചിരി . പര് േതശ രന് ആയുര്വതിെയ ഉ ഗമായി േനാ ി.
“എ ുപ ി?” ശിവന് വീ ും േചാദി .
“ഗൗരവെ െതാ ുമി , പേഭാ.” പര് േതശ രന് വ മാ ി.
അേ ഹ ിന്െറ മുഖ ് അസ ാഭാവികമായ പരി ഭമമു ായിരു ു. “അവള്
അ ം സു രിയാെണ ുമാ തം.”
“ശരി, ഞാന് അവള െട വഴിയിലൂെട േപാവു ിെ ് ഉറ ി ാം.” ശിവന്
പു ിരി െകാ ു പറ ു.

“ഇതാണ് ഏ വും ശരിയായ ന വഴിെയ ു േതാ ു ു.” ഭൂപട ിേല ു


ചൂ ി ാണി െകാ ് പര് േതശ രന് പറ ു.
വിഷബാധേയ മ ൈസനികര്െ ാ ം കഴി അ ുദിവസം െകാ ്
ശിവനും പൂര് മായി ആേരാഗ ം വീെ ടു ിരു ു. പിേ ദിവസമാണ്
അേയാ യിേല ു യാ ത നി യി ിരു ത്.
“താ ള് പറ ത് ശരിയാെണ ു േതാ ു ു.” ശിവന് പറ ു. അവന്െറ
മന േ ാള് സ ദീപിന്െറ ച കവര് ിയുമായി നട സമാഗമ ിേല ്
മട ിേ ായി.
ദിലീപേനാട് സ ടം േതാേ കാര മി . ഞ ള െട ആ േയാഗ ില്െവ ്
അയാള് െവറുെത ഗര് ് കാണി ുകയായിരു ു. ച വംശികള് തി യുെട
ആള കളാണ്. ഏതു ചതി െചയ്വാനും െക വരാണവര്. ന ുെട യു ം
ശരിയായിരു ു.
“രാവിെല പുറെ ടാെമ ാണ് വിചാരി ു ത്, പേഭാ.” പര് േതശ രന്
പറ ു. പിെ സതിെയ േനാ ി അേ ഹം തുടര് ു “നിന ിതാ
ശീരാമേദവന്െറ ജ ഭൂമി കാണുവാനു ഒരവസരം ലഭി ു ു.”
“അെത, പിതൃതുല ” സതി പു ിരി . “പേ , ഇവര് ആ േ ത ിന്
തകരാെറാ ുമി ാെത സൂ ി ി ാവുേമാ എ ാെണന്െറ സംശയം. വിേദ ഷം
മൂലം ഒരുപേ , അവരത് തകര് ിരി ാം.”
െപെ ് വലിെയാരു ബഹളം അവരുെട സംഭാഷണെ
അലേ ാലെ ടു ി.
പര് േതശ രന് മുഖം ചുളി െകാ ് തിരി ുനി ു.
“പുറെ ാ ബഹളം, ന ി?”
“ പേഭാ,” തിര ീലയുെട മറുഭാഗ ുനി ുെകാ ് ന ി പറ ു
“രാജകുമാരി ആന മയി ഇവിെടയു ്. അവര് ചില ആവശ ള്
ഉ യി ിരി ു ു. പേ , നമു വ പൂര് ീകരി െകാടു ാനാവി . അവര് ്
താ െള കാണണെമ ് ശാഠ ം പിടി ു ു.”
“രാജകുമാരിേയാട് അവരുെട ത ില് കുറ േനരം കാ ിരി ാന്
പറയുക.” പര് േതശ രന് േ ാഭി “കുറ സമയ ിനകം എന്െറ േജാലി
തീരും.”
“എനി ് കാ ിരി ാന് പ ി േസനാപേത.” തിര ീല റ ുനി ും
കരു ു സ്ൈ തണശബ്ദമുയര് ു.
അവെള അകേ ു കട ിവിടാന് ശിവന് പര് േതശ രനു സൂചന നല്കി.
പര് േതശ രന് തിര ീല ു േനെര തിരി ു. “ന ി, വീരഭ ദന്, അവെള
ഇേ ാ െകാ ുവരൂ. അവള െട ശരീര ില് എെ ിലും ആയുധം
ഒളി ി െവ ി േ ാ എ ് പരിേശാധി ുക.”
അ നിമിഷ ള് കം, ന ിയുെടയും വീരഭ ദന്െറയും അക ടിേയാെട
ആന മയി ശിവന്െറ ത ിനകേ ് പേവശി . ശിവന് പുരികമുയര് ി
അവെള േനാ ി. പിതാവിേന ാള് ഉയരമു ായിരു ു പു തി ്.
ശ യാകര്ഷി ുംവിധം സു രി. അകേരാ മര ിന്െറ നിറമു ആ ശരീരം
രതിവാ യുണര് ു താെണ ിലും ഉറ േപശികള് നിറ തായിരു ു.
അവള െട മാന്േപടക കള് വശീകരണഭാവം പസരി ി െവ ില് കൂര് ി
അധര ള് േഭാഗാസ ിയും ഭീഷണിയും വഴിയു വയായിരു ു.
പേകാപനപരമായ രീതിയിലായിരു ു അവള െട വസ് തധാരണം. അരെ ില്
അപായകരമാംവിധം താഴ് ിയാണ് അവള് വസ് തമുടു ിരു ത്. ആ വസ് തം
മു ിനുമുകളിലായി അവസാനി . അേതസമയം ഇറു േ ാെട ഉടു ിരു ആ
വസ് തം അവള െട വടിെവാ അംഗഭംഗി എടു ുകാണി .
ഉ വ ട ുകള് ും മ ം കുളി ുേ ാള് െമലൂഹയിെല പുരുഷ ാര് ധരി ു
േതാര് ുമു ിന്െറ വലി േമ അതിനു ായിരു ു . മാറിട ിെല വലിയ
വിടവ് പകടമായി കാണ വിധം ഇറ ിെവ ി തയ് തായിരു ു അവള െട
മുല . അവള െട വലിയ സ്തന ള് എടു ുകാണി ുംവിധമായിരു ു
അതിന്െറ നിര് ിതി. പരു ന് രതിവികാരം വമി ുംവിധം ഇടു ് ഒരു
വശേ ു ചായ് െകാ ാണ് അവളവിെട നി ത്.
“ഇവിെട ആയുധ ള് ഒളി ി െവ ുവാന് സാധി ുെമ ് താ ള് ശരി ും
വിചാരി ു ുേ ാ?”തന്െറ വസ് ത ളിേല ു ചൂ ി ആന മയി േചാദി .
നടു ിേ ായ ന ിയും സതിയും അവെള രൂ മായി േനാ ി. ശിവനും
വീരഭ ദനും അതുേക ് അതിശയം പകടി ി ും വിധം പു ിരിെപാഴി .
പര് േതശ രന് പതിെയ തലകുലു ി.
“പര് േതശ രന്, സുഖം തെ യേ ?” അേ ഹെ ആപാദചൂഢം
സസൂ ്മം വീ ി ് വികാരേലാലുപയായി പുരികെ ാടി ഉയര് ി
ലാസ മ ഹാസേ ാെട ആന മയി േചാദി .
പര്േ തശ രന്െറ മുഖം െചറുതായി തുടി ു തു ക േ ാള് ശിവന്
മ ഹസി ാതിരി ാനായി .
“കുമാരീ, ഭവതിെ ാണ് േവ ത്?” പര് േതശ രന് േ ാഭി .
“ഞ ളിേ ാള് ഒരു പധാനെ കാര ം സംസാരി െകാ ിരി ുകയാണ്.”
“എനി ുേവ ത് അേ ു ശരി ും നല്കാന് കഴിയുേമാ േസനാപേത?”
ആന മയി െനടുവീര് ി .
പര് േതശ രന്െറ മുഖെ തുടു ് വര് ി . “കുമാരി,
അസംബ ഭാഷണ ിന് ഞ ള് ിേ ാള് േനരമി .”
“അെത” ആന മയി മുര ു “വളെര നിര്ഭാഗ കരം. നി ള് ഏര് ാടു
െചയ്ത ഈ ദരി ദമായ ത ിേല ് എനി ് കുറ ് പാലും പനിനീര്ദല ളം
എ ി ത ാല് ന ായി.”
പര് േതശ രന് ന ിെയ അതിശയപൂര് ം േനാ ി. ന ി വായാടിയായി.
“ഇവര് ുേവ ത് ഒരുേലാ പാല . അന്പതിട ഴി പാലാണ്. ന ുെട
വിതരണസ ദായം െവ ് നമു ിത് അനുവദി ാനാവി .”
“നി ള് അന്പതിട ഴി പാല് കുടി ാന് േപാവുകയാേണാ?” അദ്ഭുതം
െകാ ് വിടര് ക കള മായി പര് േതശ രന് ഒ യി .
“എന്െറ സൗ ര സ്നാന ിനാണത്, േസനാപേത.” ആന മയി
പർവേതശ രെന തുറി േനാ ി. “നാെള മുതല് നി ള് ഞ െള ഒരു നീ
യാ തയ് ു െകാ ുേപാവുകയേ . ഒ ് ന ായി ഒരു ാെത എനി ു
യാ തെച ാന് വ .”
“എനിെ ുെച ാന് കഴിയുെമ ു േനാ െ .” പര് േതശ രന് പറ ു.
“ ശമി േനാ ുകയ േവ ത് േസനാപേത, അത് െച കയാണു
േവ ത്.” ആന മയി ശാസി .
ശിവന് ഒ ം നിയ ി ുവാന് സാധി ാതായിരു ു. അവന് െപാ ി ിരി .
“എ ുക ി ാണ് തന്െറ ചിരി?”ശിവെനേനാ ി ആന മയി അ ഹസി .
“ഭഗവാേനാട് ആദരേവാെട െപരുമാറണം, കുമാരി.” പര് േതശ രന്
ആേ കാശി .
“ഭഗവാന്” ആന മയി പരിഹാസേ ാെട ചിരി . “ഇേ ാള് ഇയാളാണ്
ചുമതല ാരന്? ദ ന് പദര്ശി ി െകാ ു നട ു ുെവ ് പറയെ ടു
ആള്?”
അവള് ശിവനുേനെര തിരി ു. “എന്െറ അ നിേ ാള് ഒ ം സംസാരി ാന്
കഴിയു ി . അതിനുത വ ം നി ള് എ ാണ് അേ ഹേ ാടു പറ ത്?
ക ാല് അ തയ് ് ഭീകരെനാ ുമ േ ാ നി ള്.”
“രാജകുമാരി, ഭവതി വളെര ശ ി ് സംസാരി ണം” പര് േതശ രന്
കാര് ശേ ാെട നിര്േ ശി . “ആേരാടാണ് സംസാരി ു െത ് ഭവതി ്
ശരി ും അറി ുകൂടാ.”
ശിവന് ൈക ഉയര് ി പര് േതശ രേനാട് സമാധാനി ുവാന് ആംഗ ം
കാണി . പേ , സമാധാനം േവ ിയിരു ത് ആന മയി ായിരു ു.
“നി ള് ആരായാലും ശരി, ഞ ള െട പഭു വരു േതാെട നി െള ാം
അവസാനി ും. അവന് സ ദീപില് അവതരി ് നി െളേ ാെലയു
ദുഷ്ടശ ികെള നശി ി ും.”
എ ?്
“ന ി, ഇവെള ഇവിെടനി ് പുറേ ു െകാ ുേപാകൂ.” പര് േതശ രന്
ആേ കാശി .
“േവ , നില് ൂ.” ശിവന് പറ ു. ആന മയിയുെട േനര് ് തിരി ്
അവന് േചാദി “നി ള െട ഭഗവാന് സ ദീപില് വ ിറ ി ഴി ാല്
ഞ െളേ ാെലയു ദുഷ്ടശ ികെള നശി ി ുെമ ് പറ തുെകാ ്
ഉേ ശി ു െത ാണ്?”
“പര് േതശ രന്െറ പേഭാ, നി േളാെട ിന് ഞാന് മറുപടി പറയണം?”
ദുതഗതിയില് മുേ ാ നീ ിയ പര് േതശ രന് വാള് ഊരി ആന മയിയുെട
കഴു ിന് േനര് ് പിടി . “ഭഗവാന് േചാദി തിന് നീ മറുപടി പറ ിരി ണം.”
“ഇ തേവഗ ില് നി ള് ചലി ുേമാ?” ധി ാരപൂര് ം
കണ്പുരികമുയര് ി ആന മയി േചാദി . “അേതാ, ചിലേ ാള് നീ ം
പതുെ യാകുേമാ?”
ഭയെ ടു ുംവിധം വാള് അവള െട കഴു ിനു േനര് ു െകാ ുവ ്
പര് േതശ രന് ആവര് ി . “ഭഗവാേനാട് മറുപടി പറയൂ കുമാരി”
തലകുലു ിെ ാ ് ആന മയി ശിവന്െറ േനര് ് തിരി ു.
“ദുഷ്ട ാരായ സൂര വംശികെള നശി ി ുവാനായി സ ദീപില് വ ിറ ാന്
േപാവു ഭഗവാെന കാ ിരി ുകയാണ് ഞ ള്.”
ശിവന്െറ മേനാഹരമായ മുഖ ് വിഷാദ ിന്െറ ചാലുകള് വീണു.
“ആരാണ് നിന്െറ ഭഗവാന്?”
ആഴമള ാനാവാ ഒരു അനിഷ്ടസൂചന ശിവന്െറ ഹൃദയ ിേല ്
ഇറ ിവ ു. അടു േചാദ െ പതി അവന് വ ാെത ഭയെ . പേ , അത്
േചാദി ാതിരി ാനാവിെ ് അവനറിയാം. “അവനാണ് നിന്െറ ഭഗവാെന ്
നിനെ െന അറിയാം?”
“എ ാ നി ള് ിതില് താ ര ം?”
“എനി തറിയണം.” ശിവന് ആേ കാശി .
അവന് ഭാ ാെണ മ ില് ആന മയി ശിവെന േനാ ി േകാ ിയാ ി “അവന്
വരു ത് സപ്തസി ുവില് നി ായിരി ി . സൂര വംശിേയാ ച വംശിേയാ
ആയിരി ി . പേ , അവന് വ ുകഴി ാല് ഞ ള്െ ാ മായിരി ും
നിലെകാ ക.”
ഇനിയും അവള് ് എെ ാെ േയാ പറയാനുെ ് ശിവന്െറ
അ രാ ാവ് വിഷമേ ാെട മ ി . ഇരി ിട ിന്െറ ൈക ിടി
മുറുെകപിടി െകാ ് അവന് േചാദി “പിെ ?”
“പിെ ,” ആന മയി തുടര് ു “േസാമരസം േസവി കഴി ാല് അവന്െറ
കഴു ് നീല നിറമായി ീരും.”
ശിവന്െറ ശരീരം മരവി .പുറേ ുേകള് ാവു വിധം ഒരു െനടുവീര് ്
അവനില് നി ുയര് ു. േലാകം കറ ു തുേപാെല അവനു േതാ ി.
വിചി തമായ ആ സംഭാഷണെ പതി കൂടുതല് ആശയ ുഴ മനുഭവെ േ ാള്
ആന മയി മുഖം ചുളി .
പര് േതശ രന് ആന മയിെയ രൂ മായി േനാ ി. “സ് തീേയ, നീ
ക ംപറയുകയാണ്! നീ ക ം പറയുകയാണ്!”
“ഞാെന ിന്……”
ശിവന്െറ തുണിെകാ ു െപാതി കഴു ുക േ ാള് ആന മയി
പറയാന് വ ത് ഇടയ് ുെവ നിര് ി. കാല്മു കള് ് ബലം കുറ ്
വഴുതിേ ാകു തായി അവള് ു േതാ ി. ബലഹീനമായി ൈക ചൂ ിെ ാ ്
അവള് േചാദി “എ ാണ് നി ള െട കഴു ് െപാതി ുെവ ിരി ു ത്?”
“ന ി, അവെള പുറ ുെകാ ുേപാകൂ.” പര് േതശ രന് ഉ രവി .
“നി ളാരാണ്?” ആന മയി അ ഹസി .
ന ിയും വീരഭ ദനും േചര് ് ആന മയിെയ പുറേ ു െകാ ുേപാകാന്
ശമി .അതിശയകരമായ കരുേ ാെട അവേരാട് അവള് െചറു ുനി ു
“നി ള െട കഴു ് കാണി ്.”
അവള െട ൈക പിടി ് അവര് പുറേകാ വലി . അവള് വീരഭ ദന്െറ
മര് പേദശ ് ചവി ിയേ ാള് അവന് േവദനെകാ ് പുള ു. അവള് വീ ും
ശിവനുേനെര തിരി ു “നി ള് ആരാണ്?”
ആന മയിെയ േനാ ാനു േശഷിയി ാ തിനാല് ശിവന് ആ
േമശയ് ുേനെര േനാ ി. ഇരി ിട ിന്െറ ൈക ിടിയില് അവന് മുറുെകപിടി .
നിയ ണംവി ് കറ ു ഈ േലാക ില് ാവരമായ ഒേര ഒരു വസ്തു
അതാെണ ് അവനു േതാ ി.
ആന മയിയുെട അടുേ ് ആടിയാടി വ ുെകാ ് വീരഭ ദന്
ആന മയിയുെട ൈകകള് പി ില്നി ് പിടി േ ാള് ന ി ഒരു ൈകെകാ ്
അവള െട കഴു ില് ചു ി. ആന മയി ന ിയുെട ൈകയില് മുറുെ കടി .
നിലവിളി െകാ ് ന ി ൈക പിന്വലി േ ാള് അവള് വീ ും അലറി”പറയൂ! നീ
ആരാ?”
ആന മയിയുെട യാതന നിഴലി ു ക കളിേല ് ശിവന് ഒരുനിമിഷം
േനാ ി. അവ പുറ ുവി േവദന അവന്െറ മന ിെന േവ യാടി. േവദനയുെട
ജ ാല അവന്െറ മന ാ ിെയ െപാ ി .
നടു ിേ ായ ആന മയി അന മ തുേപാെല നി ു. െമലൂഹയിെല
ഏ വും ധീരനായ േപാരാളിെയേ ാലും അവള െട ക ിെല ദുരിതം
അ ാളി ിേ ാം. മുറി ശബ്ദ ില് അവള് പിറുപിറു ു “നീ ഞ ള െട
ഭാഗ ് നില്േ വനായിരു ു…”
തെ പുറേ ു വലി െകാ ുേപാകുവാന് അവള് ന ിേയയും
വീരഭ ദേനയും അനുവദി . പര് േതശ രന് മുഖം താഴ് ിനി ു. അേ ഹ ിന്
ശിവെന േനാ ാന് ൈധര മി ായിരു ു. അേ ഹം നെ ാരു
സൂര വംശിയായിരു ു. ഭഗവാന് ഏ വും ീണിതനായിരി ുേ ാള്
അേ ഹെ അപമാനി ുവാന് അേ ഹ ിന് കഴിയി . സതിയാകെ
അവള െട ഭര് ാവിെന വിഷമസ ിയില് ഒ യ് ുവി േപാവുകയി . അവന്െറ
സമീപം വ ് അവള് അവന്െറ മുഖ ് െതാ .
ശിവന് മുഖമുയര് ി. ക കള് തളര് ുേപായിരു ു. അതില്
സ ട ിന്െറ ക ീരു ായിരു ു. “ഞാെന ാ െചയ്തത്?”
സതി അവെന മുറുെക പുണര് ് അവന്െറ വി ു തല തന്െറ മാറില്
േചര് ുപിടി . അവന്െറ േവദന ഇ ാതാ ു ഒ ും തെ പറയുവാന്
അവള് ു സാധി ി . അവെന മുറുെക പിടി ുവാന് മാ തേമ അവള് ു
സാധി ൂ.
യാതനാപൂര് മായ ഒരു മ ണം ദുഃഖ ിന്െറ അനുരണന േളാെട ആ
ത ില് പര ു “ഞാെന ാ െചയ്തത്?”
സ ദീപ്

ഇരുപ ിഅ ്

ശിവന്െറ േനതൃത ിലു യാ താസംഘം അേയാ യിെല ിേ രുവാന്


പിെ യും മൂ ാഴ്ചകെളടു ു. സ ദീപ ാരുെട തല ാനമായിരു ു അേയാ .
ഗംഗയിേല ു നീ വളവുകള പഴ ന് വഴിയിലൂെട യാ തെചയ്ത്
ഗംഗയില്നി ും കിഴേ ാ ് ജലമാര് ം സ രി ് അവര് പുണ നദിയായ ഗംഗ
സരയുവുമായി സ ി ു സംഗമ ാനെ ിേ ര് ു. പിെ
സരയൂവിലൂെട വടേ ാ ് സ രി അവര് ശീരാമേദവന്െറ ജ നഗര ില്
എ ിേ ര് ു. വളെര ൈദര്ഘ േമറിയ വള ുപുള
മാര് മായിരു ുെവ ിലും സ ദീപിെല തകര് ുകിട ു പാതയുെട
അവ യാേലാചി ാല് അതായിരു ു അവിെട ഏ വും േവഗ ിെല ിേ രാന്
അനുേയാജ മായ വഴി.
െമലൂഹന്ൈസനികരുെട ഹൃദയ ിെല ആേവശം
വിശ ാസ ിനതീതമായിരു ു. ശീരാമേദവന്െറ നഗരെ ുറി ് പല
ഐതിഹ ള ം അവര് േക ിരു ു. പേ , ആരും ക ിരു ി . അേയാ
എ ാല് കീഴട ാനാവാ നഗരം എ ാണര് ം. ശീരാമഭഗവാന്െറ
പവി തമായ പാദസ്പര്ശേമ ലം. ച വംശിസാ ി ം െകാ ്
മലിനമാ െ ിരു ി േപാലും താരതമ ിനുമ റം തിള മു ഒരു നഗരമാണ്
അവര് പതീ ി ിരു ത്. ചു ഭാഗവും ച വംശികള െട
അലേ ാല പവൃ ികളാല് ചു െ താെണ ിലും ചി യുെടയും
ഐക ിന്െറയും ഒരു മരു യായി ാണ് ആ നഗരെ അവര്
പതീ ി ിരു ത്. അവര് നിരാശരായി.
േദവഗിരിെയേ ാെലാരു നഗരമായിരു ി അേയാ . പഥമദൃഷ്ട ാ
വാഗ്ദാന ള് നല്കു തായിരു ു അത്. പുറെ മതിലുകള്
കനമു തായിരു ു. അതിന് അദ്ഭുതകരമായ കരു ു തുേപാെല േതാ ി .
െമലൂഹയിെല ചാരനിറ ിലു സാധാരണമതിലുകള് ു പകരം,
അേയാ യിെല പുറംഭി ി ഈശ രീയ പപ ില് ലഭ മായ
എ ാനിറ ിലു ചായ ള ം വാരിേ ിരു ു. ഇടവി ഓേരാ ചുടുക യും
ച വംശികള െട രാജകീയ നിറം, പാചീനമായ െവ നിറം േത വയായിരു ു.
ഇളം ചുവ നിറ ിലും നീലനിറ ിലുമു നിരവധി േതാരണ ള്
നഗരേഗാപുര െള അല രി ിരു ു. എെ ിലും സവിേശഷമായ
അവസരെ സൂചി ി ു തായിരു ി ഇവ. മറി ്
അല ാര ിനുപേയാഗി ിരു ിരം അനുബ ളായിരു ു.
േകാ മതിലിനടുെ ിയേ ാള് പധാന കവാട ിേല ു പാത ഒ ു
ചു ിവള ു. ആനകള ം കുനികു ിവരു കൂ നാടുകള ം േനരി ് വാതിലിലൂെട
ഓടി യറാതിരി ാനായിരു ു അ െന െചയ്തിരു ത്. പധാന കവാട ിനു
മുകളിലായി ചുമരില് അതിമേനാഹരമായ ഒരു ച ല െകാ ിെവ ിരു ു.
അതിനുതാെഴ ച വംശി സൂ ള് ആേലഖനം െചയ്തിരു ു: ശൃംഗാരം.
സൗ ര ം. സ ത ത.
നഗര ിേല ു പേവശി േ ാഴാണ് െമലൂഹ ാരുെട ചി യ് ും
കൃത ത ും ഇെ ാരു ഊ ന് ഇടി കി ിയത്. ‘ പവര് ന േകാലാഹലം’ എ ാണ്
കൃതിക അതിെന വിേശഷി ി ത്. െമലൂഹന് നഗര ളില്നി ് വ ത സ്തമായി
ഉയര് ിെ ിയ സ്തംഭ ളില അേയാ നിര് ി െ ിരു ത്. അേ ാള്
ഒരു കാര ം വ മായിരു ു. എള ില് േ ാഭി ു സി ുനദി
കവിെ ാഴുകുംേപാെല സരയൂനദി കവിെ ാഴുകിയാല് അേയാ
ഒ െ േപാകും. ഏകേക മായ ഏഴു വൃ ള െട ആകൃതിയില്
നിര് ി െ നഗരമതിലുകള് ആെരയും അദ്ഭുതെ ടു ു വിധം
കനമു തും കരു ു തുമായിരു ു. എ ാല് വൃ ാകൃതിയിലു ഈ
മതിലുകള് ഒരു ൈസനിക മര് ന്െറ ബു ിയില് പിറ െതാ ുമെ ്
കെ ുവാന് ഒരു ൈസനികേമധാവിയുെട ത ബു ിെയാ ും
ആവശ മി ായിരു ു. പരിധിവി ് നഗരം വളര് േ ാള് അതിെനാ ം ഒ ം
കമമ ാ വിധ ിലാണ് ആ മതിലുകള് പണിതിരു ത്. ശ തുൈസന ം
ഉപേരാധം തീര് ുകഴി ാല് അതില്നി ് ര േനടാന് കഴിയാ വിധം
ന നതകള തായിരു ു ഓേരാ മതിലുകള ം. അതുെകാ ാണ് ച വംശികള്
നഗര ില്നി ും ഏെറ അകെലയു യു ഭൂമിയില്െവ ് യു ം െച തിന്
മുന്ഗണന നല്കിയിരു ത്.
പവൃ ി ുപകരം തര് വിതര് ള് മുഖമു ദയാ ിയ
ച വംശികള െട അഭിരുചിെ ാ വിഷാദ ഗസ്തമായ
കു ാേരാപണംേപാെലയായിരു ു നഗര ിെല സൗകര ള്. പാതകള് െവറും
അഴു ുപുര ഇടവഴികേള ാള് മികവു തായിരു ി . എ ാല് ഇതിെനാരു
ശേ യമായ അപവാദമു ായിരു ു – ക ്പാകി അതിമേനാഹരമായി നിര് ി
രാജപാത. ആഡംബര പൂര് മായ െകാ ാര ിേല ു വഴി. പാതയിെല
പടുകുഴികള് അേന ഷി ു തിനുപകരം പടുകുഴികളിെല പാതകള്
തിര ുക ുപിടി ു തായിരി ും എള െമ ് സ ദീപ ാര് തമാശയായി
പറയാറു ായിരു ു. െമലൂഹന് നഗര ളിെല മുന്കൂ ി വ മായി പ തിയി ്
നിര് ി , ക കള് പാകി െവടി ാ ിയ, വഴി കാണി ു ഫലക ള് നാ ിയ
പാതകള മായി ഇതിെന ഒരു വിധ ിലും താരതമ ം െച ാന്
സാധി ി ായിരു ു.
നഗര ിെല ാടും ‘കേ ം’ എ ു വിളി ാവു സംവിധാനം
ഉ ായിരു ു. ചില തുറ ൈമതാന ള് പാര് ിട ളായി. കുടിേയ ാര്
നിയമവിരു മായ െപാതു ല ളില് കുടില് െക ി താമസമുറ ി . സ തേവ
ഇടു ിയ വഴികള് ഭവനരഹിതരായ ആള കള െട തുണിെകാ ു ത ുകള െട
കട ുകയ ം മൂലം കൂടുതല് ഇടു ിയതായി ീര് ു. സ മായി വീടു
ധനികരും ഭവനരഹിതരായ ദരി ദരും ത ില് എ ും സംഘര്ഷം നിലനി ു. കി.മു
1910 മുതല് എ ാ ൈകേയ ള ം ച കവര് ി നിയമവിേധയമാ ിയേതാെട,
ഭരണകൂടം ഭവനരഹിതര് ് പാര് ിടെമാരു ാ ിടേ ാളം കാലം, അവരാ
ത ുകളില്തെ താമസം തുടര് ു. ച വംശികള െട ഭരണസംവിധാനം
കഴിവുെക തായിരു ു. കഴി പ ുവര്ഷ ിനിടയില് ഈ
േചരിനിവാസികള് ് ഒരുവീടുേപാലും നിര് ി നല്കുവാന് ഭരണകൂട ിനായി .
സമയപരിധി ഇനിയും നീ ി നല്കു കാര മാണ് അധികാരികള്
ആേലാചി െകാ ിരു ത്. ൈകേയ ളം െപാ ിെ ാളി വഴികള ം
േമാശമായ നിര് ിതികള ം ആ നഗര ിന്െറ സുകൃത യമാണ്
പകടമാ ിയത്.
െമലൂഹ ാര് പേകാപിതരായി. ശീരാമേദവന്െറ മഹാനഗര ിേനാട് ഇവര്
എ ാണ് കാണി ത്? അേതാ ഈ നഗരം ഇ െന െ ആയിരു ുേവാ?
ഇതുെകാ ാേണാ ശീരാമഭഗവാന് സരയൂനദി കട ് സരസ തീനദീതീരെ
േദവഗിരിയില് തല ാനം ാപി ത്.
വൃ ിേകടും അലേ ാലവും ക േ ാള് തുട ിലു ായ നടു ം
അക േ ാള് ഈ നഗര ില് വിചി തവും അ പതീ ിതവുമായ ഒരു വശ ത
െമലൂഹ ാര് ദര്ശി . രാജെകാ ാരം േപാലും നി ിതമായ ഒരു ൈശലിയില്
നിര് ി െ ിരു െമലൂഹയിെലേ ാെല അേയാ യിെല ഭവന ള് ഒരി ലും
ഒരുേപാെല ചി ടി നിര് ി െ തായിരു ി . ഇവിെട ഓേരാ വീടിനും തനതായ
ആകര്ഷണീയതയായിരു ു. ഗൃഹനിര് ാണ ില് കൃത മായ ചി കേളാ
നിയമ േളാ പാലി ാ സ ദീപ ാര് അവര് ിഷ്ടമു ൈശലിയില്
ൈവകാരികതയും സൗ ര വും പകടമാ ുംവിധം വീടുകള് നിര് ി . ചില
െക ിട ള െട വലി വും ഭംഗിയും ക േ ാള് െമലൂഹ ാര് അതിന്െറ പുറകിെല
സാേ തികതെയ ുറി ം കഴിവിെന ുറി ം ആദരേവാെട ആേലാചി .
െമലൂഹ ാെരേ ാെല സ ദീപ ാര് ് യാെതാരു നിയ ണ ള മു ായിരു ി .
ഉജ ലവര് ളാണ് െക ിട ള് ് അവര് നല്കിയിരു ത്. െച ിന്െറ
നിറമു െക ിട ള് മുതല് ത പ നിറ ിലു േമലാ കള ം
െഞ ി ി ു വിധ ില് കു ുമനിറ ിലു ജനാലകള ം. പൗരേബാധമു
ചില ധനികരായ സ ദീപ ാര്, വലിയ ഉദ ാന ളംേ ത ള ം നാടകശാലകള ം
വായനശാലകള ം നിര് ി ് അവയ് ് ത ള െട കുടുംബാംഗ ള െട േപരു
ചാര് ി. ഭരണകൂട ിന്െറ ഭാഗ ുനി ും യാെതാരു
സഹായവുമി ാ തിനാലാണ് അവരി െന െചയ്തത്. െപാതുെക ിട ള് ്
സ കാര വ ികള െട േപരുകള് നല്കിയതുക ് അതിശയി േപായ
െമലൂഹ ാര് ആ െക ിട ള െട സവിേശഷമായ നിര് ിതിയില്
ആകൃഷ്ടരായിരു ു. ആ സ്പ ി ു നഗര ില് അറ ളവാ ു
വൃ ിേകടുകള്െ ാ ം അസാധാരണമായ സൗ ര വും േചര് ുനി ു.
അേയാ െമലൂഹ ാെര ഒരുേപാെല അസ രാ ുകയും ആകര്ഷി ുകയും
െചയ്തു.
ച വംശി ജീവിതൈശലിയുെട ജീവി ിരി ു മൂര് ീകരണ ളായിരു ു
അേയാ യിെല ആള കള്. അ വസ് തധാരികളായിരു സ് തീകള്
ല യി ാ വരും ത ള െട ൈലംഗികതെയ ുറി ്
ആ വിശ ാസമു വരുമായിരു ു. പുരുഷ ാരും അതുേപാെല
സൗ ര േബാധമു വരും പരിഷ്കാരികള മായിരു ു – െമലൂഹ ാര്
‘സു ര ു ാര്’ എ ു വിേശഷി ി ു തര ിലു വര്. സ് തീകള ം
പുരുഷ ാരുമായു ബ ം ഏ വും വിപരീതമായ അഗ ളില്
നിലെകാ വയായിരു ു എ ് വിേശഷി ി ുകയായിരി ും ഉചിതം. ഏ വും
തീ വമായ പണയവും ഏ വും തീ വമായ െവറു ം ഒരുമി െകാ ുേപാകു
ജീവിതൈശലി. അേതാെടാ ം തീ വമായ വികാര ിന്െറ അടി റയില്
നിര് ിതമായ ആേഘാഷ ള്. അേയാ യില് െചറിയ േതാതില് ഒരു കാര വും
നട ിരു ി . മിതത ം എ ത് അവരുെട നിഘ ുവില് കാണാ ഒരു
പദമായിരു ു.
അതുെകാ ് സദാചുറുചുറു ാര് അേയാ യിെല ജന ള് ദ ന്െറ
പരിഷ്കരണ സി ാ െ പു ി ത ിയതില് അതിശയമി . നിരാന മായ
ഒരു നഗര ിേല ാണ് ദ ന് പേവശി ത്. രാജപഥ ിന്െറ ഇരുവശ ും
വരിവരിയായി നി ിരു ആള കള് രാജ െ കീഴട ിയ ശ ികെള സ ാഗതം
െച വാന് ത ാറായി . അവസാനം, തി നിറ ഭരണാധികാരികളില് നി ും
താന് അവിടെ ആള കെള േമാചി ി ുകയാണ് െചയ്തെത ് കരുതിയ
ദ ന് അവര് പുഷ്പവൃഷ്ടിേയാെട തെ സ ീകരി ുെമ ാണ്
പതീ ി െത ിലും തനി ു ലഭി തണു സ ീകരണം ക േ ാള് അേ ഹം
അതിശയി . ച വംശി രാജാവിന്െറ നിര്േ ശ പകാരമായിരി ും അവര്
ഇ െന െചയ്തെത ് ദ ന് വിശ സി .
ഒരാഴ്ചയ് ുേശഷം അവിെട എ ിേ ര് ശിവന് അ രം
വിക ിനടിെ ി ി ായിരു ു. അഭിവാദ േ ാള് േമാശമായ ഒ ാണ് അവന്
പതീ ി ിരു ത്. ആ കമി െ ടുെമ ് അവന് പതീ ി . നീലകണ്ഠന്െറ
ഐതിഹ ില് വിശ സി ിരു സ ദീപ ാര് താന് അവര്െ ാ ം
നില് ാ തില് തെ അധിേ പി ുെമ ് ശിവന് ഭയ ു. െത ായ ഭാഗ ്
നിലയുറ ി തിനാല് താന് െവറു െ ടുെമ ് അവന് പതീ ി ിരു ു. എ ാല്
ച വംശികള് താന് പതീ ി തുേപാെല അ തയ് ് തി കാം ികളെ ്
മന ിലായേ ാള് സൂര വംശികള് ‘െത ായ ഭാഗ’ മാെണ ് തരംതിരി ുവാന്
ശിവന് ത ാറായി . െമലൂഹ ാര് സത സ രും മര ാദ ാരും നിയമം
അനുസരി ു വരുമാണ് എ തിനാല് യാെതാരു ശ യുമി ാെത അവെര
വിശ സി ാം. താന് ഭാവിയില് െചയ്തുതീര്േ കാര െള ുറി ം
കര് െ ുറി ം അവനില് ആശയ ുഴ ം ഉടെലടു ു. ബൃഹസ്പതിയുെട
കൂര് ബു ിയും ഉപേദശ ള ം അവനു നഷ്ടെ ിരു ു.
ആേലാചനകള് മന ിന്െറ ഭാരം കൂ ിയേ ാള് അവന് രഥ ിന്െറ തിര ീല
വക ുമാ ി പുറേ ിറ ി. അവന് ച വംശിെകാ ാര ിനുേനെര േനാ ി.
ദിലീപന്െറ വാസേക ം ക േ ാള് ഒരു നിമിഷേ ് അവന് നടു ിേ ായി.
എ ാല് െപാടു െന സമനില വീെ ടു ് സതിയുെട ൈക പിടി ്
െകാ ാരെ ിേല ു നൂറുപടികള് കയറുവാന് തുട ി. പര് േതശ രന്
സാവധാനം പുറെക വരു ു ായിരു ു. ശിവന് സതിയുെട പുറകിേല ് േനാ ി.
ആന മയി ശാ മായി പടികള് കയറു ു ായിരു ു. ശിവന് ആരാെണ ു
മന ിലാ ിയ ആ കരാളനിമിഷം മുതല് അവള് അവേനാട്
സംസാരി ി ി ായിരു ു. പിതാവില് ക ംന ് നിര് ികാരമായ
മുഖഭാവേ ാെടയാണ് അവള് മുകളിേല ു കയറിെ ാ ിരു ത്.
“ആ നാശംപിടി വേനതാ? “ച വംശിൈസനികരാല് െകാ ാര ിന്െറ
അരികില്നി ും പുറകിേല ു മാ ിനിര് െ ഒരു ആശാരി വിശ ാസം വരാ
മ ില് േചാദി .
“എ ിനാണ് ന ുെട ച കവര് ിയും ആ ാര് തയു ഭാ നും
േചര് ് എ ാവിധ രാജകീയ ചി ള മായി അയാെള
സ ീകരി ാെനാരു ിനില് ു ത്?”
“ആ ാര് തയു ഭാ േനാ? “അയാള െട ച ാതി േചാദി .
“ഓേഹാ താനത് േക ിേ ? ദ ന് എ മൂഢന് നല്കിയി പുതിയ
ഇര േ രാണത്!”
കൂ കാര് െപാ ി ിരി .
“ശ് ശ് ശ്! “അവരുെട െതാ ടു ുനി ിരു വയ ന് ചീറി. “നി ള്
െചറു ാര് ് ല യിേ ? അേയാ അപമാനി െ ടുകയാണ്. അെതാരു
തമാശയാെണ ാണ് നി ള െട വിചാരം.”
അതിനിടയില് ശിവന് പധാനേവദിയില് എ ി ഴി ിരു ു. ദ ന്
അവെനേനാ ി നമി . തളര് പു ിരിേയാെട ശിവന് പത ഭിവാദ ം െചയ്തു.
ദിലീപന് ഈറനണി ക കേളാെട ശിവെന േനാ ി വണ ി. മൃദുവായി
മ ി ു തുേപാെല അയാള് കര ു “ഞാന് ദുഷ്ടന പേഭാ. ഞ ള്
ദുഷ്ട ാര .”
“എ ാ പറ ത്? “ദിലീപന് മ ി വാ ുകള് േകള് ാന്
ബ െ െകാ ് ദ ന് േചാദി .
െതാ യിെല തടസംമൂലം ശിവന് ശബ്ദി ാന് കഴി ി . ദിലീപന്െറ
ഭാഗ ുനി ് ഒ ും േകള് ാ തിനാല് ദ ന് തലയാ ിെ ാ ് പിറുപിറു ു
“ പേഭാ അേയാ യിെല ജന ള് ു മുന്പാെക അ െയ
പരിചയെ ടു ുവാനു സ ര്േഭാചിതമായ നിമിഷമായിരി ാം ഇത്.
അവരുെട ര ാണ് നീലകണ്ഠന് എ ിയി െത ് മന ിലായാല്
അതവെര ഊര് സ ലരാ ിേയ ും.”
തീ വമായ മാനസികവ ഥ അനുഭവി ിരു ശിവന് എെ ിലും പറയാന്
കഴിയു തിനു മുന്പ് അവെന പരിചരി ു തില് ബ ശ യായ പ ി പറ ു
“അ ാ ശിവന് വ ാെത ീണി ിരി ു ു. ദീര്ഘയാ ത കഴി തേ യു .
കുറ േനരം അേ ഹം വി ശമി െ ?”
“അെത. തീര് യായും. “ മാപണസ ര ില് ദ ന് അവ മായി
പറ ു. ശിവനുേനെര തിരി ് അേ ഹം തുടര് ു “ മി ണം പേഭാ, ചില
േനരം എന്െറ ആേവശം അതിരുവിടാറു ്. ഇ ് അേ ു വി ശമി ാെല ാ?
എ ായാലും നാെള അ െയ െകാ ാര ിെല ആള കള് ് പരിചയെ ടു ാം.”
ശിവന് ദിലീപന്െറ സ ടം നിറ ക കളിേല ു േനാ ി. യാതന
നിറ ു നില് ു ആക കള െട േനാ ം േനരിടാനാവാെത ശിവന് ച വംശി
ച കവര് ി റ ു നില് ു െകാ ാരേജാലി ാരുെട േനര് ് ക യ .
ഒരു േജാടി ക കളില് മാ തം തിരി റിയായ്മയുെട ഭാവമി .
ആന മയിെയാഴിെക ദിലീപന്െറ െകാ ാര ിെല മ ാര് ും തെ താന്
ആരാെണ ് അറിയുകയിെ ് ആ നിമിഷമാണ് ശിവന് ഓര് വ ത്.
ദിലീപന്െറ മകന് ഭഗീരഥനുേപാലും. ദിലീപന് ശിവെന ുറി ് ആേരാടും
പറ ി ി . ദ നും പറ ി ി . ശിവന്െറ സാ ി ില്തെ ആ
മഹ ായ സത ം അനാവരണം െച ാെമ പതീ യിലായിരി ും അത്.
“ പേഭാ”
ശിവന് പര് േതശ രെന േനാ ി. “പറയൂ” കഷ്ടി ് േകള് ാന് ത വ ം
അവന് മ ി .
“േഘാഷയാ ത കഴി തിനാല് ഞാന് ൈസന െ പുറേ ു
നയിേ ാം. മുന്പെ പ ാള ാര്െ ാരു ിയിരു താവള ില് ഇവെര
പാര് ി ാം. ര ുമണി ൂറിനകം അ യുെട േസവന ിനായി ഞാന്
തിരിെ ിേ ാളാം.”
ശിവന് പതിെയ തലയാ ി.
അവര് അേയാ യിെല ിേ ര് ി ് മണി ൂറുകള് കഴി ിരു ു. ശിവന്
ഒരു വാ ുേപാലും ഉരിയാടിയിരു ി . തന്െറ അറയുെട ജനലിനടു ്
അസ്തമയസൂര ന് വിസ്മയകരമായ പഭയില് നഗരെ കുളി ി ു തും
േനാ ിനി ു. സതി നി ബ്ദയായി അവന്െറ അടു ുനി ു. അവന്െറ ൈക
പിടി ് തന്െറ ശരീര ിെല കി ാവു ഊര് െമ ാം അവനിേല ു
പസരി ി ുവാന് അവള് ശമി . നഗര ിന്െറ ശരി ും മധ ഭാഗ ു ആ
വലിയ എടു ിനുേനര് ് അവന് ഉ േനാ ിെ ാ ിരു ു.
അവിെടനി ുേനാ ിയേ ാള് അത് െവ െകാ ു നിര് ി താെണ ു
േതാ ി. ദുരൂഹമായ ചില കാരണ ളാല് അത് ശിവന്െറ മന ിെന
സാ നെ ടു ു തുേപാെല േതാ ി. നഗര ിെല ഏ വും ഉയര് ഭാഗ ്
െചറിയ െചരിവു കു ിന് മുകളില് അേയാ യുെട ഏതു ഭാഗ ുനി ്
േനാ ിയാലും കാണാവു വിധ ിലാണ് അത് നിര് ി ിരു ത്. നഗര ിെല
ഏ വും ഉയര് ല ് നിര് ി ുവാന് ത വ ം െകാ ാര ിേന ാള്
അതിനു പാധാന െമ ായിരി ുെമ ് ശിവന് ആേലാചി െകാ ിരു ു.
വാതിലില് നിര് ാെത ഉ ിലു മു േക േ ാള് അവന്െറ ചി കള്
അേലാസരെ .
“ആരാ അത്? “ആ അറയുെട പുറകിലി ിരു കേസരയില് നി ്
എഴുേ െകാ ് പര് േതശ രന് േചാദി .
“ പേഭാ” ന ി പതിവചി . “രാജകുമാരി ആന മയി.”
പര് േതശ രന് പതുെ ഒ ് മൂളിയേശഷം ശിവെന േനാ ി. നീലകണ്ഠന്
തലയാ ി.
“അവെള കട ിവിടൂ.” പര് േതശ രന് ആ ാപി .
ആന മയി പേവശി . പു ിരി െകാ ു അവള െട സമീപനം
പര് േതശ രെന അദ്ഭുതെ ടു ി. അേ ഹം മുഖം ചുളി . “കുമാരി,
അവിടുേ ് എ ു സഹായമാണ് ഞാന് െചയ്തുതേര ത്?”
“പര് േതശ രാ, എ െനയാണ് അേ െ െ സഹായി ാന്
കഴിയുകെയ ് പലതവണ ഞാന് പറ ി താണ്.” ആന മയി കളിയാ ി.
“ഈ േചാദ ം പലതവണ േചാദി ു തിനുപകരം എന്െറ മറുപടി ശരിയായി
േക ിരുെ ില് ന ള് എവിെടെയ ിലുെമാെ എ ിേ രുമായിരു ു.”
അ ര ം േദഷ വും കലര് ഒരു മി ശിതമായിരു ു പര് േതശ രന്െറ
പതികരണം. കഴി മൂ ് ആഴ്ച ു ില് ഇതാദ മായി ശിവന് പു ിരി .
എ ുെകാേ ാ ആന മയി തന്െറ സാധാരണ ഭാവ ിേല ് തിരിെ ിയത്
ശിവെന സ ുഷ്ടനാ ി.
ആന മയി ശിവന്െറ േനര് ് തിരി ു തലകുനി . “സത ം ഇേ ാഴാണ്
എനി ു മന ിലായത്, പേഭാ. ആ സമയ ് ഞാന് കടു
വിഷമ ിലായിരു ു. അ ് സൂര വംശികള െട പ ം പിടി തിന് ഞാന്
വിശദീകരി ാന് േപാകു ഈ ര ു കാരണ ളില്
ഏെത ിലുെമാ ായിരി ാേന വഴിയു . ഒ ുകില് ഞ ള് ദുഷ്ടശ ികള്,
അെ ില് ഞ ള േ ശി ു ഐതിഹ ം താ ളായിരി ി . ഇതില് ഏത്
വിശദീകരണം സ ീകരി ാലും അെതന്െറ മന ിെന തകര് ുകളയും.”
ശിവന് ആന മയിെയ േനാ ിെ ാ ിരു ു.
“പേ , അവസാനം ഒരുകാര ം ഞാന് മന ിലാ ി.” ആന മയി തുടര് ു
“ഐതിഹ ം െത . ഞ ള് ദുഷ്ട ാരുമ . അ ് വ ാെത നിഷ്കള നാണ്.
ദുഷ്ട ാരായ സൂര വംശികളാല് അ ് െത ി രി െ . ഞാനത് ശരിയാ ി
എടുേ ാളാം. ഞ ള െട മാര് ിന്െറ ന കള് ഞാന് താ ള് ു
കാണി തരാം.”
“ഞ ള് ദുഷ്ട ാര .” പര് േതശ രന് ആേ കാശി .
“പര് േതശ രാ” ആന മയി െനടുവീര് ി . “ഞാന് താ േളാട് മുന്േപ
പറ ി താണ് താ ള െട ഈ ചു ുകള് െവറുെത
സംസാരി ു തിേന ാള് ന കാര ള് ് ഉപേയാഗി ുവാന് പ വയാണ്.
താ ള് ആ ശ ാേസാ ാസം അനാവശ മായി പാഴാ ാതിരി ുക.”
“നിന്െറ അഹ ാരം മതിയാ ് സ് തീേയ! “പര് േതശ രന് ആേ കാശി .
“ഞ ള് ദുഷ്ട ാരാെണ ാേണാ നീ കരുതിയി ത്? നി ള െട ജന െള
നി ള് എ െനയാണ് ൈകകാര ം െച െത ് നീ ശ ി ി േ ാ? ഈ
യാ തയിലേ ാളമിേ ാളം വിശ ുവല ക കളാണ് എെ
തുറി േനാ ിയിരു ത്. പടുകുഴികള് നിറ പാതേയാര ളില് കു ികള്
ഉേപ ി െ ് കിട ു ു. നി ള െട ‘കീഴട ാനാവാ നഗര’ ില്
സ് തീകള് ഭി യാചി ുേ ാള് ധനികരായ സ ദീപ ാര് ഏെതാരു െമലൂഹന്
ച കവര് ിേയ ാള ം മിക ജീവിതം നയി ു ു. ഞ ള െട െമലൂഹന്
സമൂഹം സ ൂര് മാണ്. ഒരുപേ , നി ള് തി യുെട ശ ികളായിരി ിെ
കാര ില് ഞാന് ഭഗവാനുമായി േയാജിേ ാം. പേ , നി ള് ് സ ം
ജന െള പരിപാലി ാനും സംര ി ാനും അറി ുകൂടാ. ഞ ള െട
ഭരണരീതി സ ീകരി ാല് നി ള െട ജീവിതം െമ െ ടും.”
“െമ െ ടും? “ ുഭിതയായ ആന മയി തര് ി . “ഞ ള് കു മ വര ,
ഞാന് സ തി ു ു. ഞ ള െട ഭരണകൂട ിന് പല കാര ള ം കൂടുതല്
െമ െ ടു ാന് കഴിയും. എ ാല് ഞ ള് ജന ള് ് സ ാത െമ ിലും
നല്കു ു ്. വേരണ വര് ം നി യി ു വി ി മാര് നിയമ ള്
അനുസരി ണെമ ് ഒരി ലും ഞ ള െട ആള കേളാട് നിഷ്കര്ഷി ി ി .”
“സ ാത ം െകാടു ുെവേ ാ? എ ിനു സ ാത ം? െകാ യടി ാന്,
േമാഷ്ടി ാന്, യാചി ുവാന്, െകാ വാന്?”
“ഞ ള െട സംസ്കാരെ ുറി ് താ േളാട് തര് ിേ കാര ം
എനി ി .ഞ ള െട ജീവിതൈശലിയുെട േമ കള് നി ള െട മുരടി മന ിന്
ഉള്െ ാ ാനാവി .”
“എനി ത് മന ിലാ ുവാന് താ ര മി ! ഈ രാജ ം ഭരി െ ടു രീതി
എെ അസ നാ ു ു. നി ള് ് യാെതാരു ച ള മി . നിയ ണമി .
യാെതാരു നിയമവുമി . നി ള് ് ദുഷ്ട രം ഇെ ിലും നാഗ ാരുമായി
േചര് തുമൂലം നി ള െട മന ില് തി കട ുകൂടിയതില് അദ്ഭുതമി .
ധീരരായ തിയെരേ ാെല യു ം െച തിനുപകരം നി ള് ഭീരു ളായ
തീ വവാദികെളേ ാെല യു ം െച കയാണ്. നി ള് ഒരുപേ ,
ദുഷ്ട ാര ായിരി ാം. പേ , നി ള െട പവൃ ികള് അ െനയാണ്.”
“നാഗ ാേരാ? നി ള് എെ ാെ േതാ ാസമാണ് പറയു ത്?
നാഗ ാരുമായി കൂ കൂടുവാെന ാ ഞ ള് ഭാ ാരാേണാ? അടു ഏഴു
ജ ള് ് അത് ഞ െള മലിനമാ ുെമ കാര ം ഞ ള് റിയിെ ാേണാ
നി ള് കരുതിയത്? പിെ തീ വവാദം? ഞ െളാരി ലും തീ വവാദെ
ആ ശയി ി ി . കഴി നൂറ് വര്ഷമായി നി െളേ ാെല ശപി െ
ആള കള മായി യു ം ഒഴിവാ ുവാന് എ േനയും പാടുെപടുകയായിരു ു
ഞ ള്. അതുെകാ ് അതിര് ി പവിശ കളില്നി ് ഞ ള് പിന്വാ ി.
നി ള മായു എ ാ ബ ളം ഞ ള് വിേഛദി . നി ള് യമുനയിെല
ജലം േമാഷ്ടി േതാെട ഒഴു ുകുറ ഗംഗയിെല ലഭ മായ ജലമുപേയാഗി ്
ജീവി ുവാന് ഞ ള് ശീലി . മ രപര് ത ിെല ആ കമണവുമായി
ഞ ള്െ ാരു ബ വുമിെ ് എന്െറ പിതാവ് നി േളാടു പറ ു. പേ ,
നി ള് ഞ െള വിശ സി ി . അ , നി െള ിനു വിശ സി ണം? ഞ െള
ആ കമി ാനു ഒരു കാരണ ിന് ത ം പാര് ിരി ുകയായിരു ുവേ ാ
നി ള്!”
“എേ ാട് ക ം പറയരുത്. ഏ വും കുറ ത് മഹാേദവന്െറ മു ില്
െവെ ിലും! നാഗ ാര്െ ാ ം ച വംശി തീ വവാദികെള ഞ ള് ക ിരു ു.”
“മ രപര് ത ആ കമണവുമായി ബ െ ്ഞ ള െട നിയ ണ ിലു
ആര് ും യാെതാരു പ ുമിെ ് എന്െറ പിതാവ് നി േളാടു പറയുകയു ായി.
ഞ ള് ് നാഗ ാരുമായി യാെതാരു ബ വുമി . ഒരുപേ ചില
ച വംശികള് ചില സൂര വംശികെളേ ാെല തീ വവാദികെള സഹായി ിരി ാം.
നി ള് ഞ ള മായി സഹകരി ിരു ുെവ ില് നമു ാ കു വാളികെള
കെ ാമായിരു ു.”
“എെ ാരു അസംബ ം! ഒരു സൂര വംശിയും ആ തീ വവാദികള മായി
കൂ കൂടുകയി . ച വംശികള് ചില തീ വവാദികെള സഹായി ു കാര ില്
നി ള് മറുപടി പറേ തീരൂ. സ ദീപ് നി ള െട നിയ ണ ിലാണേ ാ!”
“സ ദീപുമായു നയത ബ ള് നി ള് വിേഛദി ിരു ിെ ില്
നി ള െടേപാെല അധികാരേക ീകൃതമ ാ വിേക ീകൃത
ഭരണസംവിധാനമാണ് ത ള് ു െത ് നി ള് മന ിലാ ുമായിരു ു.
അേയാ യാണ് േക ം. മ രാജാ ാര് യു കാല ് സുര
ലഭി ു തിനായി ഞ ള് ് ക ം തരു ു. അ ാ േ ാെഴ ാം സ ം
ഇഷ്ട ിനനുസരി ് അവരുെട രാജ ം ഭരി ുവാന് അവകാശമു ്.”
“അെത െന സാധി ും? സ ദീപിന്െറ ച കവര് ി സ ം രാജ െ
ഭരണം നിയ ി ു ിെ ാേണാ നി ള് പറയു ത്?”
“ മി ണം.” തന്െറ മന ില് നട ു െകാ ിരി ു തര് വിഷയം
തെ യാണ് ഇവിെട പതിഫലി ു െത ു മന ിലാ ിയ ശിവന് അത്
അവസാനി ി ാനാ ഗഹി ു തുേപാെല പറ ു. തനി ് ഉ രം
നല്കാനാവാ ഇ രം േചാദ ള് അസ തയുളവാ ുെമ ്
അവനറിയാമായിരു ു. ഇേ ാള് അത് േവ .
പര് േതശ രനും ആന മയിയും തല് ണം നി ബ്ദരായി.
സാവധാനം ജനലിനു േനര് ് തിരി ുനി ുെകാ ് അവന് േചാദി
“ആന മയി, ഏതാണാ ഹര്മ ം?”
“ പേഭാ” ആദ മായി ശിവന് തേ ാെടാരു കാര ം േചാദി തിന്െറ
സേ ാഷ ില് ആന മയി പറ ു “അതാണ് രാമജ ഭൂമിയിെല േ തം!”
“നി ള് ശീരാമഭഗവാനുേവ ി ഒരു േ തം നിര് ി െവേ ാ?
“അ ര ുെകാ ് പര് േതശ രന് േചാദി . “പേ , അേ ഹം
സൂര വംശിയായിരു ു. നി ള െട കടു ശ തു.”
“ഞ ള ആ േ തം നിര് ി ത്.” ഈര്ഷ േയാെട ആന മയി പറ ു.
“എ ാല് ഞ ളത് പുതു ി ണിത് സംര ി െകാ ിരി ു ു. പിെ ,
രാമഭഗവാന് ഞ ള െട കടു ശ തുവാെണ ് താ ള് പറ തിനു
കാരണെമ ാണ്? മെ ാരു വഴിയിലൂെട േപാകുവാന് അേ ഹം
െത ി രി െ ിരി ാം, എ ാല് ഞ ള് ുേവ ി അേ ഹം നിരവധി ന
കാര ള് െചയ്തി ്. അേയാ യില് ഒരു ൈദവമായി ാണ് അേ ഹം
ആരാധി െ ടു ത്.”
പര് േതശ രന്െറ ക കള് നടു ംമൂലം വിടര് ു. “പേ ച വംശികെള
നശി ി ുെമ ് അേ ഹം പതി െചയ്തിരു ു.”
“അേ ഹം ഞ െള നശി ി ുെമ ് പതി െചയ്തിരു ുെവ ില്
ഞ ളി ് േശഷി ുകയി ായിരു ു. ഉേ ാ? അേ ഹം ഞ െള ഉപ ദവി ാെത
വി ത് ഞ ള് ന വരായതുെകാ ാണ്. ഞ ള െട ജീവിതരീതി
നിലനില് ണെമ ് അേ ഹം വിചാരി .”
അവള െട വാദ ള െട കരു ് അസ മാ ിയ പര് േതശ രന്െറ മന ്
അതിനു മറുപടികള് ുേവ ി പരതി.
“ ശീരാമന്െറ പൂര് നാമേധയെമ ാെണ ് നി ള് റിയാേമാ?
“ആന മയി തന്െറ അറിവ് പകടി ി ാെന േപാെല േചാദി .
“തീര് യായും എനി റിയാം.” പര് േതശ രന് ജ ി “ഇ ാകു
വംശ ില്െപ സൂര വംശി തിയന് ശീരാമന്. ദശരഥന്െറയും
കൗസല യുെടയും പു തന്. സീതാപതി. വിഷ്ണുവിന്െറ ഏഴാമെ
അവതാരമായി ഭ ിപൂര് ം ആദരി െ ടു വന്.”
“പൂര് ം” ആന മയി പു ിരി . “പേ , െചറിെയാരു െത പ ി.
േസനാപേത അ ് അതില് െചറിെയാരു വാ ് പറയാന് വി േപായി. ച ന്
എ വാ ്അ ് വി േപായി. ശീരാമച ന് എ ാണ് അേ ഹ ിന്െറ പൂര്
നാമേധയം.”
പര് േതശ രന്െറ മുഖം ചുളി ു.
“അേത േസനാപേത” ആന മയി തുടര് ു. “ച ന്െറ മുഖം എ ാണ്
അേ ഹ ിന്െറ േപരിനര് ം. നി ള് സ ി ു തിലുെമാെ യ റം
അേ ഹം ഒരു ച വംശിയായിരു ു.”
“ഇതാണ് ശരി ു ച വംശി ഇര ാ ്.” തന്െറ സകല ബു ിയും
സംഭരി െകാ ് പര് േതശ രന് വാദി . “കര് വ ളില്
വ ാപൃതരാകു തിനുപകരം നി ള് വര് മാന ിലാണ് വ ാപൃതരായി ു ത്.
ഒരാള െട പവൃ ിയാണ് അയാള െട വ ിത ം എടു ുകാണി ു െത ്
രാമഭഗവാന് പറ ി ്. അേ ഹ ിന്െറ േപരില് ച ന് എ പദ ിന്
പേത കി ് അര് െമാ ുമി . അേ ഹ ിന്െറ പവൃ ികള് സൂര നു
തുല മായിരു ു. ഉ ിന്െറയു ില് അേ ഹം ഒരു സൂര വംശിയായിരു ു.”
“എ ുെകാ ് അേ ഹം ഒരു സൂര വംശിയും ച വംശിയുമായി ൂടാ?”
“എെ ാരസംബ മാണ് പറയു ത്? അത് സാധ മ . അത്
പരസ്പരവിരു മാണ്.”
“നി ള െട മന ് ഇടു ിയതായതിനാലാണ് നി ള് ത് അസാധ മായി
േതാ ു ത്. ഇടു ിയ മന ിന് അത് ഉള്െ ാ ാനാവി . ൈവരു ള്
പകൃതിയുെട ഒരു ഭാഗമാണ്.”
“അ . അ െനയ . ഒരു കാര ം ശരിയും അതിനുവിരു മായ കാര ം
െത ാതിരി ാനും സാധ മ . ന ുെട പപ ിന് അത് സ ീകരി ാനാവി .
ഒരു വാള റയ് ് ഒരു വാളിെന മാ തേമ ഉള്െ ാ ാനാകൂ!”
“അത് വാള റ െചറുതായതുെകാ ാണ്. ശീരാമേദവന് ര ് ഭി
വ ിത ള് ഉള്െ ാ ാന് സാധി ാ വിധം ഉല്കൃഷ്ടനെ ാേണാ
നി ള െട അഭി പായം?”
“നി ള് വാ ുകള് െകാ ് കളി ുകയാണ്! “പര് േതശ രന് ആേ കാശി .
ശിവന് അതു േകള് ു ത് നിര് ി. അവന് ജനലിനുേനര് ്
തിരി ുനി ് േ തെ േനാ ി. ശരീര ിെല ഓേരാ അണുവിലും അവനത്
അനുഭവി . തന്െറ ആ ാവിലും അവനത് അനുഭവെ . തന്െറ ഉള്വിളിയുെട
സൗമ മായ മര് രം അവന് േകള് ാനായി.
ശീരാമേദവന് നിെ സഹായി ും. അേ ഹം നിെ നയി ും. അേ ഹം
നിെ സാ നി ി ും. അേ ഹ ിനടുേ ് െച ക.

മൂ ാംയാമ ിന്െറ അവസാന നാഴികയായേ ാഴാണ് ആേരാരുമറിയാെത


ശിവന് അലേ ാലെ കിട ു അേയാ യിെല െതരുവിേല ിറ ിയത്.
ശീരാമേദവെന കാണുവാനായിരു ു അവന്െറ യാ ത. സതി അവന്െറ ഒ ം
െച ാന് ത ാറായി . അവന് ഒ യ് ുേപാകാനാണ് ആ ഗഹി ു െത ്
സതി റിയാമായിരു ു. കഴു ുെപാതിയാനു ആവരണവും ഒരു ഉ രീയവും
ധരി തിനുപുറെമ സുര ായി ഒരു വാള ം പരിചയുമായി ച വംശി
തല ാന നഗരിയിെല വിചി തമായ കാഴ്ചകള ം ഗ ള മനുഭവി െകാ ്
അവന് നട ു. ആരും അവെന തിരി റി ി . അവനാ രീതിയായിരു ു ഇഷ്ടം.
ആ നിയ ണ ിന്െറ െചറിെയാരു സൂചനേപാലുമി ാെതയാണ്
അേയാ ാനിവാസികള് ജീവിതം നയി ിരു ത്. വികാരം പകടി ി ു വിധം
ഉ ിലു ബഹള ള് േക േ ാള് ഏേതാ വാദ സംഘം തന്െറ
േബാധമ ലെ ത ിയുണര് ുകയാെണ ് ശിവനു േതാ ി. ഒരു കു ി മദ ം
മുഴുവനും അക ാ ിയതുേപാെല ആള കള് െപാ ി ിരി ുകേയാ അെ ില്
ജീവിതം മദ െ ആ ശയി ിരി ു ു എ മ ില് പരസ്പരം കലഹി ുകേയാ
െചയ്തു. െതാ ടു ുകൂെട ഓടിയിരു വര് പലേ ാഴും ശിവെന ത ിയിടാന്
ശമി , അവെന ചീ വിളി , ക ി ാ വെന ് വിളി . െപെ ് ഭാവം
മാറു ഉപേഭാ ാ ള് സാധന ള് വില് ു പീടിക ാരുമായി നട ു
വിലേപശല് ക ാല് ൈവകാെത അവര് ത ില് അടികലശലിെല ിേ രുെമ ു
േതാ ും. നി ാരമായ തുകയുെട േപരിലായിരു ു പലേ ാഴും വിലേപശലും
തര് വും നട ിരു ത്. ക വട ാരും ഉപേഭാ ാ ളം ത ിലു
ശബ്ദേകാലാഹലേ ാെടയു വിലേപശല് പണ ിനുേവ ിയായിരു ി .
ത ള് പറ വിലയില് ക വടമവസാനി ി ു ത് അവരുെട
അഭിമാന പശ്നമായിരു ു.
പാതേയാര ു െചറിെയാരു ഉദ ാന ില് നിരവധി ഇണകള് പറയാന്
പാടി ാ വിധ ിലു കാര ള് െചയ്തുെകാ ് തി ി നിറ ു
നില് ു ത് ശിവന് ക ു. ആ ഉദ ാന ിേലാ പാതയിേലാ നി ുെകാ ്
അവരുെട പവൃ ികള് കൗതുകേ ാെട, ആര് ിേയാെട ക ാസ ദി ു
ക കെള അവര് നി ാരമായി അവഗണി ു തുേപാെല േതാ ി. എ ാല്
േവ ാ ിട ് തുറി േനാ ു ആ ക കള് വികാരഭരിതമാെണ ് അവന്
കെ ി. െപാതുേവദിയില് െവ ് ഒ ു പുല്കു തുേപാലും നിഷി മാ ിയ
െമലൂഹന് സമൂഹ ില്നി ും എ ത വിഭി മാണ് ഈ സമൂഹെമ ് ശിവന്
ശ ി .
െപെ ് തന്െറ പിന്ഭാഗ ് ഒരു സ് തീയുെട ൈക ടം െകാ തുേപാെല
ശിവനു േതാ ി. തിരി ുേനാ ിയേ ാള് ഒരു യുവതി തെ
േനാ ിചിരി ു തും ക ിറു ി കാണി ു തും അവന് ക ു. ശിവന്
പതികരി ാനാവു തിനുമുന്പ് അ ം കൂടി പായമു ഒരു സ് തീ േനെര
പുറകില് നട ുവരു തു അവന് ക ു. അവര് ആ യുവതിയുെട
അ യായിരി ുെമ ് വിചാരി ് ആ പശ്നം വി കളയാന് ശിവന് തീരുമാനി .
അവന് തിരി ുനട ാെനാരു ിയേ ാള് മെ ാരു ൈക തന്െറ പി ില്
െതാ തുേപാെല ശിവനു േതാ ി. പേ , ഈ സ്പര്ശം കൂടുതല് സ്പഷ്ടവും
എേ ാ ല ം െവ തുമാെണ ് ശിവനുേതാ ി. തിരി ുേനാ ി യേ ാള്
ആ അ തെ േനാ ി ശൃംഗാരഭാവ ില് ചിരി ു ത് ക ് അവന്
നടു ിേ ായി. അ ാളി േപായ ശിവന് ഇനിയാരും തന്െറ മന ിെന
ശല െ ടു രുത് എ ുകരുതി തിടു ില് ആ െതരുവില് നി ും
പുറ ുകട ു.
രാമജ ഭൂമിയിെല ഉ ുംഗമായ േ തം ല മാ ി അവന് നട ം
തുടര് ു. അവിേട ു നട ടു ുെകാ ിരു േ ാള്
ആ കമിെ ാതു ാനാവാ അേയാ യിെല ശബ്ദേകാലാഹലം
േനര് ുെകാ ിരി ു തായി അവനു േതാ ി. നഗര ിെല
പാര് ിട പേദശമായിരു ു അത്. അവിെടയു വലിയ രമ ഹര് ളം
അവിേട ു ഇടവഴികള ം ക ാല് അത് ധനികര് പാര് ു
ലമായിരി ാനു സാധ തയാണ് കാണു ത്. വലേ ാ തിരി േ ാള്
തന്െറ ല ാനേ ു വഴിയിേല ് അവന് െച ു കയറി. ആ കു ിന്
െചരിവിെന തഴുകി ഒരു കമാനംേപാെല വള ് ആ വഴി മുകളിേല ്
നീ ുകിട ു. രാജപഥ ിനുപുറെമ ഒരുപേ അേയാ യില്
പടുകുഴികളി ാ വഴി ഇതുമാ തമായിരി ും. വഴിയുെട ഇരുവശ ളിലുമായി
മേനാഹരമായ ഗുല്േമാഹര് വൃ ള് ഉയര് ുനി ു. അവയുെട ക ി ു
െച ല് നിറ ിലു ഇലകള് ീണിതര് ും നഷ്ടപഥികര് ും പതുപതു
തീര് ു. ശീരാമേദവന്െറ സവിധ ിേല ു വഴി.
ഉല് ണ്ഠ അവന്െറ ഹൃദയെ കാര് ു തി േ ാള് ശിവന് ക കളട ്
ദീര്ഘശ ാസം ഉ ിേലെ ടു ു. അവനവിെട എ ാണ് ലഭി ാന് േപാകു ത്?
ശാ ി ലഭി ുേമാ? അവനുേവ ഉ ര ള് ലഭി ുേമാ? അേതാ താന്
െചയ്തത് വലിെയാരു െത ാെണ ും അതിന്െറ േപരില് നിരവധി േപര്
മരി േപാെയ ുമായിരി ുേമാ അവനു ലഭി ാന് േപാകു സേ ശം? ശിവന്
ക തുറ ു, ൈധര ം സംഭരി ് അവന് മുേ ാ നട ുേ ാള് ഭഗവല്നാമം
ആവര് ി ജപി .
രാമരാമരാമരാമ
കുറ കഴി േ ാള് ശിവന്െറ നാമജപ ിന് തട ം േനരി . ആ
വഴിയുെട വളവില് െമലി ുണ ിയ ഒരു വൃ െന അവന് ക ു. അയാെള
ക ാല് ആഴ്ചകളായി ആഹാരം കഴി ിെ ് േതാ ും. അയാള െട കാലില് ഒരു
മുറിവു ായിരു ു. അവഗണനമൂലം അത് പഴു ് ചലം െക ിയിരു ു.
കീറി റി ഒരു ചാ ായിരു ു അയാള് ഉടു ിരു ത്. ഒ ം
ബലമി ാ രീതിയില് അരയില്െവ ് െക ിയി ിരു ആ ചാ ുതുണി
ചുമലിലൂെട ഒരു ചാ ു ചരടുെകാ ് െക ിഞാ ിയിരി ുകയായിരു ു.
പാതേയാരെ നടവഴിയിലിരു ുെകാ ് തന്െറ െമലി ുണ ിയ
വലതുൈക െകാ ് അയാള് തല െചാറി േ ാള് തലയിലൂെട നിര്ബാധം
ത ള െട േജാലിയുമായി മുേ ാ നീ ിയ േപനുകള് ് അെതാരു
ശല മായി ീര് ു. ീണി ഇടതുൈകയില് അയാള് ഒരു വാഴയില പിടി ിരു ു.
അതില് ഒരു കഷണം െറാ ിയും കുറ പുഴു ും ഉ ായിരു ു. ദയാലു േളാ
കു േബാധം നിറ വേരാ ആയ വ ികള് സംഭാവന െചയ്തിരു ഭ ണം
വാ ി വിതരണം െചയ്തിരു , നിലവാരം കുറ ഭ ണശാലകള് വഴി
കി ിയതായിരി ാം അത്. െമലൂഹയിെല മൃഗ ള് ുേപാലും ഒരി ലും നല്കാന്
സാധ തയി ാ തര ിലു ഭ ണം.
ശിവന്െറയു ില് കടു േരാഷം പത ുെപാ ി. ശീരാമേദവന്െറ
വാതിലിന്െറ മു ിലിരു ുെകാ ് ആ വൃ ന് യാചി ുകയായിരു ു. പേ ,
അതാരും ശ ി ു ു ായിരു ി . ഏതുതര ിലു ഭരണകൂടമായിരി ും
ജന െള ഇ െനെയാെ േസവി ു ത്? െമലൂഹയിെല ഭരണകൂടം
യാെതാരു വി വീഴ്ചയുമി ാെത ജന െളെയ ാം പരിപാലി ിരു ു.
എ ാവര് ും ആവശ ിനു ഭ ണം കി ിയിരു ു. ആരും
ഭവനരഹിതരായിരു ി . ഭരണകൂടം ശരി ും പവര് ി . േദവഗിരിയിലാണ്
ജീവി ിരു െത ില് ഈ വൃ ന് ഇ ര ിലു അപമാനം ഒരി ലും
േനരിേട ിവരികയി ായിരു ു.
ആ േരാഷം ശിവന്െറ ശരീര ിേല ് കിയാ കഊര് ം
കട ുവരുവാനു വഴിെയാരു ി. താന് ഉ രം കെ ിയിരി ു ു എ ്
ശിവന് മന ിലാ ിയേതാെടയായിരു ു ആ ഊര് പവാഹമു ായത്.
പര് േതശ രന് പറ ത് ശരിയാെണ ് അേ ാള് ശിവനു േതാ ി. ഒരുപേ ,
ച വംശികള് ദുഷ്ട ാരായിരി ി . എ ാല് കു ഴി ജീവിതമാണ് അവര്
നയി ത്. സൂര വംശി ജീവിത ൈശലി ഇവരുെട ജീവിതം നാടകീയമാംവിധം
െമ െ ടു ും. ഊര് ശ ാസം വലി െകാ ിരി ു ച വംശി
ഭരണകൂട ിന്െറ ചുമതല പര് േതശ രന് ഏെ ടു ു േതാെട ഇവിെട
അഭിവൃ ിയും സമൃ ിയുമു ാകും. ഈ യു ം വഴി അ െന ചില ന കാര ള്
സംഭവി ും. ഒരുപേ , താന് െചയ്തത് അ തവലിെയാരു െത ായിരി ി .
അവന് രാമഭഗവാന് ന ി പറ ു. താന് ഉ രം
കെ ി ഴി ിരി ു ുെവ ് അവന് വിചാരി .
എ ാല് ശിവന് ഈ െചറിയ ആശ ാസം േപാലും നല്കു തിെനതിെര വിധി
ഗൂഢാേലാചന നട ി. ആ വൃ യാചകന് ശിവന് തെ ഉ േനാ ു ത്
ശ ി ിരു ു. ശിവന്െറ േനാ ്േ ാട് ആ വൃ ന് അതുേപാെല െ
പതികരി . ശിവന്െറ ക കളിെല ഊഷ്മളമായ ത യീഭാവേശഷിയും,
പു ിരിയിെല സാ നവും ആ വൃ െന ശിവന് പു ിരി മട ിനല്കാന്
േ പരി ി . എ ാല് ആ ചിരി ഭി യാചി ു ഒരു മനുഷ ന്െറ മുറി
പു ിരിയായിരു ി . സ യം ശാ ി കെ ിയ മനുഷ ന്െറ ഊഷ്മളമായ
പു ിരിയായിരു ു. ശിവന് െഞ ിേ ായി.
വ ാെത ബ െ ് തന്െറ ൈക ഉയര് ി ാണി ുേ ാഴും അയാള്
ഹൃദ മായി പു ിരി . “മകേന, നീ അ ം ഭ ണം കഴി ുേ ാ?”
ശിവന് അ ംവി േപായി. കരുണ മാ തം അര്ഹി ു വെന ് അവന്
കരുതിയിരു ആ വൃ ന്െറ നിസ ാര് മായ ആ സൂചന ക േ ാള് താന്
െചറുതായിേ ാകു തുേപാെല ശിവന് േതാ ി.
ശിവെന െ നിര രം നിരീ ി െകാ ് ആ വൃ ന് ആവര് ി
“മകേന നീ എേ ാെടാ ം ആഹാരം കഴി ാന് ആ ഗഹി ു ുേവാ? നമു ു
ര ുേപര് ുമു ആഹാരം ഇതിലു ്.”
നിയ ണം നഷ്ടെ േപായ ശിവന് സംസാരി ുവാനു േശഷി
നഷ്ടെ ിരു ു. യഥാര് ില് അത് ഒരാള് ു കഴി ുവാനു
ഭ ണംേപാലും ഇ ായിരു ു. പിെ ുെകാ ാണ് അയാള് തനി ് ഭ ണം
നല്കാെമ ു പറയു ത്? ശിവന് അത് യു ിസഹമായി േതാ ിയി .
ശിവന് േകള്വി ുറവുെ ു കരുതി വൃ ന് കുറ കൂടി ഉ ില്
പറ ു “മകേന, എന്െറ അടു ് വ ിരു ് ഭ ണം കഴി ്.”
െചറുതാെയാ ് തല കുലു ുവാനു േശഷി കെ ുവാന്േപാലും
ശിവന് പണിെ . “േവ , േചാദി തിനു ന ി.”
ആ വൃ ന്െറ മുഖം തല് ണം മ ി. “ഇത് ന ആഹാരമാണ്.” താന്
അപമാനി െ െവ തിന്െറ സൂചന അയാള െട ക കളിലു ായിരു ു.
“അെ ില് ഞാന് ഇത് കഴി ാന് പറയി ായിരു ു.”
താനാ വൃ ന്െറ അഭിമാന ിന് തേമ ്പി ിരി ു ുെവ ് ശിവന്
േതാ ി. അവന് അയാെള െവറുെമാരു യാചകനായി പരിഗണി ിരി ു ു.
“അ . ഞാനത ഉേ ശി ത്. അത് ന ആഹാരമാെണ ് എനി റിയാം.
അതായത്….”
വൃ ന് പതിെയ ശിവന്െറ വാ ുകള് ിടയിേല ് കട ുകയറി. “എ ില്
ഇവിെട എേ ാെടാ ം വ ിരി ്, മകേന.”
ശിവന് പതിെയ തലയാ ി. അവന് ആ നടവഴിയില് ഇരു ു. വൃ ന് ശിവന്െറ
േനര് ് തിരി ിരു ് ആ വാഴയില അവര് ിടയില് നിവര് ിെവ . ശിവനാ
െറാ ിയിലും ചാറു നിറ പുഴു ിലും േനാ ിയിരു ു.
അ നിമിഷ ള് ുമുന്പ് മനുഷ ര് ് ഭ േയാഗ മെ ് അവന് കരുതിയ
ഭ ണം. അയാള െട പാതിയട ക കള് പകാശി . ശിവെന േനാ ി
വൃ ന് പറ ു “കഴി ്.”
ശിവന് െചറിെയാരു തു ം െറാ ിെയടു ് പുഴു ില്മു ി വിഴു ി.
അതവന്െറ ശരീര ിേല ് അനായാസം വഴുതിയിറ ി. എ ാല് മന ില് അത്
കനെ ് ഉട ിനി ു. ആ പാവം വൃ ന് പകാശമാനമായ ക കള് െകാ ്
േനാ ിയേ ാള് ആേരാ തന്െറ ആ ാഭിമാനം പുറേ ്
െഞ ി ാടി ു തുേപാെല ശിവനു േതാ ി.
“കഴി ് മകേന. ഇ ത കുറ കഴി ാല് നിന്െറ ഈ വലിയ ശരീരം
നിനെ െന നിലനിര് ാന് കഴിയും?”
നടു ിേ ായ ശിവന് ആ വൃ െന ഒ ു പാളി േനാ ി. ശിവന്െറ
ൈക ുഴയുെട പാതിവലി മു ാവി ആ വൃ ന്െറ ൈക യ് ്.
െറാ ിയുെട വലിയ കഷണ ള് ആ വൃ ന് ശിവന്െറ അടുേ ് നീ ിെവ
െകാടു ു. ശിവന് മുഖമുയര് ി അയാള് ു േനെര േനാ ുവാനു
ൈധര മു ായിരു ി . അവന്െറ ഹൃദയം വി ി ക ീര് പുറേ െ ാഴുകി.
വൃ ന് നീ ിെവ െകാടു ഭ ണം അയാള് കഴി ു തു തുടര് ു. അ
സമയ ിനു ില് ആ ഭ ണം തീര് ു.
സ ാത ം. ദുരിതമനുഭവി ു വര് ും അ ് പുലര് ുവാനു
സ ാത ം. െമലൂഹയിെല ഭരണസംവിധാന ില് അസാധ മായ ഒ ്.
“വയറുനിറേ ാ മകേന?”
ആ വൃ ന്െറ ക കളില് േനാ ാന് ൈധര ം വരാ തിനാല് അവന്
പതുെ തലയാ ി.
“ന ായി. ഇനി േപാകൂ. േ ത ിേല ് കുെറ നട ാനു ്.”
തേ ാടു കാണി െഞ ി ി ു വിധ ിലു ഔദാര ം ക ്
അദ്ഭുതെ േപായ ശിവന് മുഖമുയര് ി. വാ ല പൂര് ം ചിരി ുേ ാള് ആ
വൃ ന്െറ കുഴി കവിള് ട ള് വിടര് ു. അയാള് മി വാറും
പ ിണിയായി ം, തനി ുകി ിയ ഭ ണം ഒരപരിചിതന് നല്കിയിരി ു ു. താന്
െചയ്ത ൈദവനി യുെട േപരില്, ഇ െനെയാരാെള ര ി ുവാന് തനി ു
സാധി ുെമ ു വിശ സി ആ ൈദവനി യുെട േപരില് ശിവന് സ യം ശപി .
ഏേതാ വലിെയാരു ശ ി പിടി വലി തുേപാെല ശിവന് മുേ ാ കുനി ു.
അവന് ൈകനീ ി അയാള െട കാലില് െതാ .
ആ വൃ ന് ൈകനീ ി ശിവന്െറ മൂര് ാവില് പതിെയ െതാ െകാ ്
അനു ഗഹി . “നീ േതടിെ ാ ിരി ു കാര ം നിന ു കെ ാന്
കഴിയുമാറാകെ മകേന.”
കു േബാധവും പ ാ ാപവും മു ിയ മനേ ാെട ബ െ ് ശിവന്
എഴുേ . ആ വൃ ന്െറ അത ദാരതയ് ടിയില് െപ ് അവന്െറ
ആ ാഭിമാനം െഞരി മര് ു. അവനുേവ ഉ രം ലഭി കഴി ു. അവന്
െചയ്തത് െത ായിരു ു. അവന് കടു അബ മാണ് െചയ്തി ത്. ഈ
ആള കള് തി നിറ വര .
േചാദ ള െട േചാദ ം

ഇരുപ ി ആറ്

രാമജ ഭൂമിേ ത ിേല ു പാത ആ കു ിന് െചരിവിേനാടു േചര് ്


ഒ ി ിടി കിട ു. ശീരാമേദവന്െറ പാര് ിട ില് അത് അവസാനി . അവിെട
നി ാല് നഗര ിന്െറ അത ാകര്ഷകമായ ഒരു കാഴ്ചവ ം കാണാം. പേ ,
ശിവനെതാ ും ക ി . ആ ഭീമന് േ ത ിന്െറ സമൃ ിേയാ ചു ം
അതിമേനാഹരമായി നിര് ിെ ടു ഉദ ാനേമാ അവന് ക ി . േദവകള െട
വാസ്തുശി ി െവ ില് എഴുതിയ തനി വിതയായിരു ു ആ േ തം.
പധാനപീഠ ിേല ു വലിെയാരു േകാണി ടി ആ വാസ്തുശി ി
നിര് ി ിരു ു. ഭയം ജനി ി ു താെണ ിലും അത ാകര്ഷകമായിരു ു അത്.
നീല നിറ ിലും ചാരനിറ ിലുമു ഭീമാകാരവും അലംകൃതവുമായ പതിമകള്
ആ സ്തംഭ ില് ആേലഖനം െച െ ിരു ു. വിശാലമായി
െകാ ിയു ാ ിയ തൂണുകള് പകടനപരെമ ിലും കലാഭിരുചി
എടു ുകാണി ു നീലനിറ ിലു െവ െകാ ു നിര് ി
േമലാ ിെന താ ിനിര് ി. ശീരാമേദവന് ഏ വും ഇഷ്ടെ സമയം
പഭാതമാെണ ് ആ വാസ്തുശി ി റിയാമായിരു ു. ആ
േമലാ ി ായിരു ുെവ ില് ദൃശ മാകുമായിരു നീലാകാശം അേതപടി
മേനാഹരമായി ആ േമലാ ില് വര െവ ിരു ു. േമലാ ിന്െറ ഏ വും
മുകളിലായി ഏകേദശം നൂറുവാരേയാളം ഉയരമു േഗാപുരാ ഗം ഈശ ര ാര് ്
വലിെയാരു നമസ്േത അര് ി ു തുേപാെല ആകാശ ിേല ് ഉയര് ുനി ു.
ഏതായാലും സ ദീപ ാര് അവരുെട െപാ മാര് സൗ ര േബാധം ആ
േ ത ില് അടിേ ്പി ി ി ായിരു ു. ശീരാമേദവന് ഇഷ്െ ടാന്
സാധ തയു തുേപാെല ലളിതമാര് രീതിയില് നിയ ിതമായിരു ു അതിന്െറ
സൗ ര വത്കരണം.
ശിവനിെതാ ും ശ ി ി . േ ത ിനക ് െകാ ിെവ വി ഗഹ ളം
അവന് ശ ി ി . ശീരാമവി ഗഹ ിനു ചു ം അേ ഹ ിന്െറ പിയെ വരുെട
രൂപ ളായിരു ു. വലതുഭാഗ ് അേ ഹ ിന്െറ പിയപ ി സീത,
ഇടതുഭാഗ ് അര് ണേബാധമു സേഹാദരന് ല ്മണന്, അവരുെട
കാല് ല് മു കു ിയിരി ു ത് ശീരാമേദവന്െറ ഏ വും ഇഷ്ട ശിഷ ന്
വായുപു ത േഗാ ത ില്െ വായുേദവന്െറ പു തന് ഹനുമാന്.
ശീരാമേദവന്െറ ക കളിേല ് േനാ ുവാനു കരു ് കെ ുവാന്
ശിവനു സാധി ി . തനി ു ലഭി ുവാന് േപാകു വിധിവാക െ അവന്
ഭയ ു. ഒരു തൂണിന്െറ പുറകില് കൂനി ിടി ിരു ുെകാ ് അവന് സ ടം
െകാ ു. കടു കു േബാധം ഒ ം സഹി ുവാനാകാെത വ േ ാള് കുേറ
േനരമായി പിടി നിര് ിയിരു ക ീര് ആ ക കള് പുറേ ു വി . ശിവന്
ആ ക ീരിെന നിയ ി ുവാന് കഴിവതും ശമി േനാ ിെയ ിലും
അണെപാ ിെയാഴുകുംേപാെല അവ പുറേ െ ാഴുകി. പ ാ ാപം
നിയ ി ാനാവാെത വ േ ാള് ആദ ം അവന് തന്െറ ചുരു ി ിടി മുഷ്ടിയില്
കടി . കാല്മു മട ി ഉയര് ി െന ിേനാടു േചര് ുെവ ് അവന് അതില്
തലചായ് .
സ ട ില് ആമ നായിരു ശിവന് തന്െറ ചുമലില് സഹതാപാര് ദമായ
ഒരു ൈക ടം പതി ത് അറി ി . അവനില്നി ും യാെതാരു പതികരണവും
ഇ ാതായേ ാള് ആ ൈക ടം അവന്െറ ചുമലില് പതുെ ഒ ു അമര് ി.
ശിവനാ സ്പര്ശം തിരി റിെ ിലും അവന് തലതാഴ് ി െ പിടി .
മുഖെ തളര് േയാ ക കളിെല ക ീേരാ പുറ ു കാണി ുവാന്
അവനാ ഗഹി ി . പായാധിക ംമൂലം തളര് , പഴ നായ ആ ൈക പതുെ
പിന്വലി ു. ശിവന് സംയമനം വീെ ടു ു തും കാ ് ആ ൈക ട ിന്െറ
ഉടമ കാ ുനി ു. ശരിയായ സമയെമ ിയേ ാള് അയാള് മുേ ാ വ ്
ശിവന്െറ േനെര മു ിലിരു ു. ശിവന് ആ ബാ ണേനാട് ഔപചാരികമായി
നമസ്േത പറ ു. േമരുവിെല ബ േ ത ിലും േമാഹന്േജാദാേരായിെല
േമാഹനേ ത ിലും െവ ് ശിവന് ക ുമു ിയ
ബാ ണപ ിതെനേ ാെല െ യായിരു ു അയാള്. അതുേപാലു
െവള മുടിയും െവള താടിയും തെ യാണ് അയാള് ു ായിരു ത്. മ
ബാ ണപ ിതര് ധരി ിരു തുേപാെല കാവിനിറ ിലു മു ും
അംഗവസ് തവുമാണ് അയാള് ധരി ിരു ത്. ആ ീണി മുഖ ്
അ െ േ ാെല ശാ മായ സ ാഗതേമാതു പു ിരി കളിയാടിയിരു ു.
എ ാല് ഇയാള് ് തടിയുെട കാര ില് അ ം ഔദാര മു ായിരു ു
എ കാര ം ശിവന് ശ ി ാതിരി ുവാന് സാധി ി .
“യഥാര് ില് അ ത ് േമാശമാേണാ?” തല അ ം ചരി ് ഇടു ിയ
ക കേളാെട ഭാരതീയരുെട സ ാഭാവികമായ ത യീഭാവേ ാെട േചാദി .
ശിവന് വീ ും ക ട ് തല താഴ് ി ഇരു ു. ബാ ണന് മാപൂര് ം
ശിവന്െറ മറുപടി ായി കാ ിരു ു. “ഞാെന ാണ് െചയ്തെത ്
താ ള് റി ുകൂടാ!”
“എനി റിയാം.’
ക കളില് അദ്ഭുതവും ല യുമായി ശിവന് ബാ ണെന േനാ ി.
“നീലകണ്ഠന്, നീ െചയ്തെത ാെണ ് എനി റിയാം.”
ബാ ണപ ിതന് പറ ു. “ഞാന് വീ ും േചാദി െ അത ത േമാശം
കാര മാേണാ?”
“എെ നീലകണ്ഠെന ു വിളി രുത്.” ശിവന് േദഷ േ ാെട പറ ു.
“ഞാനാ ബഹുമതി ് അര്ഹന . നിഷ്കള രായ ആയിര ണ ിന്
മനുഷ രുെട ര ം എന്െറ ൈകയില് പുര ി ്.”
“ആയിര ള് ുമുകളില് ആള കള് മരി ി ്.” ബാ ണന് പറ ു.
“ഒരുപേ , നൂറായിരം േപര്. പേ താ ളവിെട ഉ ായിരു ിെ ില് അവര്
മരി ുകയി ായിരു ുെവ ് താ ള് ു േതാ ു േ ാ? യഥാര് ില്
അവരുെട ര ം താ ള െട ൈകയില് പുര ി േ ാ?”
“തീര് യായും ഉ ്! എന്െറ വിവരേ ടാണ് രാജ െള ഈ
യു ിേല ു നയി ത്. ഞാന് എ ാണു െച ത് എ തിെന ുറി ്
എനി ് യാെതാരു ധാരണയുമി ായിരു ു. വലിെയാരു ചുമതല എന്െറ േമല്
െക ിെവ . എനി തിനു അര്ഹതയി ായിരു ു! തല്ഫലമായി
നൂറായിര ണ ിന് ആള കള് മരി വീണു!”
തന്െറ െന ിയിെല സ്പ ി ു ചൂട് ശമി ി ുവാനായി ശിവന് മുഷ്ടി
ചുരു ി െന ിയിലിടി . ര ുക കള് ുമിടയിലായി ശിവന്െറ
െന ിയിലു ായിരു ചുവ പാടില് ബാ ണന് അദ്ഭുതേ ാെട േനാ ി.
േചാര ക പിടി തിന്െറ അടയാളമായിരു ി അത്. ഏതാ ് കറു ിേനാടടു
നിറമായിരു ു അതിന്. തന്െറ അദ്ഭുതം കഷ്ടി നിയ ി ാേന ബാ ണന്
സാധി െവ ിലും അയാള് നി ബ്ദത പാലി . സമയം
ആഗതമായി ി ായിരു ു. െവളിപാടിന്െറ സമയം ഇനിയും ആയി ി ായിരു ു.
“അെത ാം ഞാന് മൂലമാണ് സംഭവി ത്.”ശിവന് വിലപി . അവന്െറ
ക കള് വീ ും ഈറനണി ു. “അെത ാം എന്െറ െത ാണ്.”
“എന്െറ സുഹൃേ , പടയാളികള് തിയരാണ്.” ശാ തയുെട
ആള്രൂപമായി ീര് ആ ബാ ണന് പറ ു “ആരും അവെര മരി ാന്
നിര് ി ു ി . അതിന്െറ അപകടസാ തെയ ാം ന േപാെല
അറി ുതെ യാണ് അവരതിനു മുതിരു ത്. അേതാെടാ ം ലഭി ാന്
സാധ തയു മഹത വും അവര് തിരി റിയു ു. സ ം താ ര ിെനതിരായി
ഒരു ചുമതല അടിേ ്പി െ ടാന് കഴിയു ഒരാള നീലകണ്ഠന്. താ ളത്
തിരെ ടു ു ു. അതിനുേവ ിയാണ് താ ള് ജ ം െകാ ി ത്.”
അ ര ് ശിവന് ബാ ണെന േനാ ി. “അതിനുേവ ി ജ ം െകാ ു
എേ ാ” എ ് അവന്െറ ക കള് േചാദി ു തുേപാെല േതാ ി.
ശിവന്െറ ക കളിെല േചാദ ം ആ ബാ ണന് അവഗണി . “എ ാം
സംഭവി ു ത് ഒരു കാരണ ിനുേവ ിയാണ്. താ ളീ യാതനകളിലൂെട
കട ുേപാകു ുെ ില് അതിെനാരു ൈദവികമായ പ തിയു ്.”
“ഇ തയധികം മരണ ള് ് എ ു ൈദവിക കാരണമു ാവാനാണ്?”
“തി യുെട നാശം? അെതാരു പധാനെ കാരണമായി താ ള്
കരുതു ിേ ?”
“പേ , ഞാന് തി െയ നശി ി ി ി .” ശിവന് അ ഹസി . “ഈ ആള കള്
തി നിറ വര . അവര് വ ത സ്തരാെണ ുമാ തം. വ ത സ്തരാെയ ുെവ ്
അവര് തി യു വര .”
ബാ ണന്െറ മുഖ ് ലാ ണികമായ ഒരു ഗൂഢമ സ്മിതം െതളി ു.
“സംശയമി . അവര് തി യു വര . അവര് വ ത സ്തര് മാ തമാണ്. സുഹൃേ ,
മുന്പെ മഹാേദവേന ാള് വളെര എള ം വളെര മുന്േപ താ ളത്
മന ിലാ ിയിരി ു ു.”
ബാ ണന്െറ വാ ുകള്േക ് ശിവന് അ ര ു “ഭഗവാന് രു ദന്?”
“അെത! ഭഗവാന് രു ദന്.”
“പേ , അേ ഹം തി െയ നശി ി . അസുര ാെര നശി ി .”
“അസുര ാര് ദുഷ്ട ാരാെണ ് ആരു പറ ു?”
“ഞാന് വായി ….” ശിവന് അര്േ ാ ിയില് നിര് ി. അവസാനം അവന്
മന ിലായി.
“അെത.” ബാ ണന് പു ിരി . “താ ള് ശരിയായി ഊഹി ിരി ു ു.
സൂര വംശികള ം ച വംശികള ം പരസ്പരം ദുഷ്ട ാരാെണ ു
മു ദകു ിയതുേപാെല േദവ ാരും അസുര ാരും പരസ്പരം അതാേരാപി .
േദവ ാര് എഴുതിയ ഒരു പുസ്തകമാണ് താ ള് വായി ു െത ില് അതില്
അസുര ാെര എ പകാരം ചി തീകരി ി ാകും എ ാണ് താ ള് കരുതു ത്?”
“അവര് സൂര വംശികേളയും ച വംശികേളയും
േപാെല െ യായിരു ുെവ ാേണാ താ ള് കരുതു ത്?”
“താ ള് ു സ ി ുവാന് കഴിയു തിേന ാള മധികം. േദവ ാരും
അസുര ാരും ഈ സൂര വംശികേളയും ച വംശികേളയും േപാെല
സമൂഹ ിന്െറ സമതുലിതാവ നിലനിര് ു ര ു ശ ികളാണ് –
ൈദ തം.”
“ൈദ തം?”
“അെത. ഈ പപ ിന്െറ നിരവധി പരിേ പ ളിെലാ ാണ് ൈദ തം
– പൗരുഷവും, സ്ൈ തണവും. അസുര ാരും സൂര വംശികള ം പൗരുഷെ
പതിനിധീകരി ു ു. േദവ ാരും ച വംശികള ം സ്ൈ തണതയ് ുേവ ി
നിലെകാ ു. േപരുകള് ു മാ മു ാവുെമ ിലും അവരുള്െ ാ
ൈജവശ ി ഒ ുതെ യായിരി ും. അവ എ ായ്േ ാഴും നിലനില് ും. ഇവ
ര ിേനയും ഒരി ലും നശി ി ാനാവി . അെ ില് ഈ പപ ം
െപാ ി ിതറും.”
“അവര് ത ിലു േപാരാ ം ന യും തി യും ത ിലു േപാരാ മാെണ ്
അവേരാേരാരു രും വിചാരി ു ു.
“ശരിയാണ്” ഈ അവ യ് ിടയിലും ശിവന്െറ മന ിന്െറ കൂര് തയില്
അദ്ഭുതെ െകാ ് ബാ ണന് പറ ു. “പേ അവരാരും എേ ാഴും യു ം
െചയ്തിരു ി . ചിലഘ ില് ദീര്ഘകാല സഹകരണവും അവര് ിടയില്
നിലനി ിരു ു. തി യുെട കാലഘ ളിലു ാവു സ്പര് യുെട േപരില്
പരസ്പരം കു മാേരാപി ുവാന് എള മാണ്. ര ് വ ത സ്തമായ
ജീവിതൈശലികള് ത ിലു വ ത ാസം ന യും തി യും ത ിലു
േപാരാ മായി വ ാഖ ാനി െ ടു ു. ച വംശികള് സൂര വംശികളില്നി ്
വ ത സ്തരാണ് എ തുെകാ ് അവര് തി നിറ വരാെണ ് അര് മി .
എ ുെകാ ാണ് നീലകണ്ഠന് പുറ ുനി ു വനായിരി ണം എ ് നി ള്
ചി ി ു ത്?”
“അ െനയാെണ ില് ഈ ര ു ജീവിതൈശലികളില് ഒ ിേനാടു മാ തം
അവന് പ പാതം പുലര് ുകയി .” തന്െറ ക ിനുമു ില് നി ും ഒരു
തിര ീല എടു ുമാ ിയതുേപാെല അവന് പറ ു.
“അതുതെ ! നീലകണ്ഠന് ഇതിെന ാം ഉപരിയായിരി ണം. പ പാതം
അവെന ബാധി ാന് പാടി .”
“പേ , ഞാന് പ പാതിത ില്നി ് മു നായിരു ി . ച വംശികള്
തി യാെണ ് എെ േബാധ െ ടു ിയിരു ു. ഒരുപേ , ആന മയി
പറയു ത് ശരിയായിരി ും. ഒരുപേ , എള ം െത ി രി െ ടാവു ഒരു
പ പാതിയായിരി ാം ഞാന്.”
“അ ത കഠിനമായി ആ വിമര്ശനം നട ാെത, സുഹൃേ . എ ാം
അറി ുെകാ ് ആകാശ ുനി ും െപാ ിവീഴുവാന് നി ള് ു
സാധി ി േ ാ? ഏെത ിലും ഭാഗ ുകൂെട േവണം നി ള് ീ
സമവാക ിേല ് പേവശി ുവാന്. ഏതുഭാഗ ുകൂെടയാേണാ നി ള്
പേവശി ു ത് ആ ഭാഗെ നിറം സ ാഭാവികമായും നി ള് ു ലഭി ും. മേ
ഭാഗം തി യാെണ ് നി ള് ധരി ുകയും െച ം. േനരെ തെ നി ള്
നി ള െട െത ക ുപിടി ിരി ു ു. ഏെറ ൈവകിയി ാണ് രു ദഭഗവാന് സ ം
െത ് ക ുപിടി ത്. അസുര ാര് തി കളെ ും അവര് വ ത സ്തര്
മാ തമാെണ ും കെ ു തിനുമുന്പുതെ അേ ഹം അസുര ാെര
മി വാറും നശി ി ിരു ു.
“മി വാറും നശി ി എേ ാ? അ െനെയ ില് ഇേ ാഴും ചില
അസുര ാര് േശഷി ു ു എ ുേ ാ?”
ബാ ണപ ിതന് നിഗൂഢമായി ചിരി “അതിെന ുറി ് നമു ്
പി ീെടാരി ല് സംസാരി ാം, സുഹൃേ . ആദ മായി െത ി രി െ ടു
മഹാേദവന് താ ള എ കാര മാണ് താ ള് മന ിലാേ ത്.
അവസാനേ തുമായിരി ി . രു ദഭഗവാന്െറ കു േബാധം
എ ായിരു ിരി ുെമ ് കഴിയുെമ ില് താ െളാ ു സ ി േനാ ുക.
മുഖം കുനി ് ശിവന് ഒ ും മി ാെത നി ു. രു ദഭഗവാന്െറ
കു േബാധെ ുറി അറിെവാ ും അവന്െറ മന ിെല കു േബാധം
കുറ ുവാന് പര ാപ്തമായിരു ി . അവന്െറ ആേലാചന
വായിെ ടു ുെകാ ് ബാ ണന് തുടര് ു” ഈ സാഹചര ില് എടു ാവു
ഏ വും ന തീരുമാനമാണ് താ ള് ൈകെ ാ ത്. തീെര െചറിയ
ആശ ാസവചനമാെണ ് എനി റിയാം. പേ , നീലകണ്ഠനാകുക അ ത
എള മു കാര മ . ആ കു കൃത ിന്െറ ഭാരം താ ള് ചുമേ മതിയാവൂ.
താ ള് ഏതുതര ിലു ആളാെണ ് എനി റിയാം. അെതാരു കന
ഭാരമായിരി ും. േവദനേയാ കു േബാധേമാ ശമി ി ുകെയ ത താ ള െട
മു ിലു െവ വിളി. കടു േവദനയിലും കര് വേ ാട്, കര് േ ാട്
നീതി പുലര് ുകെയ താണ് താ ള െട മു ിലു െവ വിളി. അതാണ് ഒരു
മഹാേദവന്െറ കര് വും നിേയാഗവും.”
“പേ , ഏതുതര ില്െപ മഹാേദവനാണ് ഞാന്? എന്െറ ആവശ കത
എ ാണ്? ഏതാണ് തി െയ ് തിരി റിയാന് കഴിയിെ ില് ഞാെന െന
തി െയ നശി ി ും?”
“തി െയ നശി ി ലാണ് താ ള െട േജാലിെയ ് ആരാണ് പറ ത്?”
ശിവന് അ ര ് ബാ ണെന തുറി േനാ ി. ബാ ണര് ഇഷ്ടെ ടു
പദാവലികള് െകാ ു കളികള് അവനിഷ്ടമ ായിരു ു.
ശിവന്െറ ക കളിെല േ ാഭം ക റി ് ബാ ണന് ഉടെന
വിശദീകരി ” ദുഷ്ടശ ികള് ുെ ു കരുതു കരു ്
അമിതവ ാഖ ാനമാണ്, സുഹൃേ . അത് ഉ ൂലനം െച ക ബു ിമു
കാര മ , കുറ ന മനുഷ ര് അതിെനതിെര േപാരാടുെമ ു നി യി ാല് മതി.
എേ ാെഴ ാം തി തലെപാ ിയി േ ാ അേ ാെഴ ാം ഇതായിരു ു അതിന്െറ
വിധി. അത് നശി ി െ ിരു ു.”
“പിെ ാണ് എന്െറ ആവശ ം?”
“ഏ വും നിര് ായകമായ ദൗത ിന്. ഏ വും പധാനെ േചാദ ിനു
ഉ രം നല്കുവാന്.”
“എ ?് ”
“എ ാണ് തി ?”
“എ ാണ് തി ?”
“അെത, മനുഷ ര് ിടയില് നിരവധി യു ള് ഉ ായി ്.” ബാ ണന്
പറ ു. “ഭാവിയിലും നിരവധി യു ള ാകും. അതാണീ േലാക ിന്െറ
രീതി. പേ , ഒരു യു െ ന യും തി യും ത ിലു ഒരു േപാരാ മാ ി
മാ വാന് ഒരു മഹാേദവെന സാധി ൂ. ഒരു മഹാേദവനു മാ തേമ തി െയ
തിരി റിയാനും ആള കെള അതിെനതിരായി നയി ുവാനും സാധി ുകയു .
തി അതിന്െറ മലിനഭരിതമായ തലയുയര് ി ജീവെന അ ാെട
നശി ി ു തിനു മുന്പ്.”
“പേ , ഞാെന െന തി െയ തിരി റിയും?”
“അ ാര ില് എനി ു താ െള സഹായി ാന് കഴിയി , സുഹൃേ .
ഞാന് മഹാേദവന . താ ള് ഉ രംകെ േ േചാദ മാണത്. താ ള് ്
അതിനു ഹൃദയമു ്. അതിനു മന ്. അത് തുറ ിടുക. തി
താ ള െട മു ില് പത മാകും.”
“ പത മാകും?”
“അെത.” ബാ ണന് വിശദീകരി . “തി ് താ ള മായി ഒരു ബ മു ്.
അത് താ ളിേല ു വരും. അത് പത െ ടുേ ാള് അതിെന തിരി റിയുക
എ താണ് താ ള് െചേ ത്. എനി ് ഒേരെയാരു നിര്േ ശേമയു . ആ
തി െയ കെ ാന് തിടു ം കാണി ാതിരി ുക. കാ ിരി ുക. അത്
താ ള െട അടുേ ുവരും.”
ശിവന് മുഖം ചുളി . ആ വിചി ത സംഭാഷണം മന ിേല ് ആവാഹി ാന്
ശമി െകാ ് അവന് കീേഴാ േനാ ി. എെ ിലും നിര്േ ശം കി ിെയ ില്
എ ുകരുതി അവന് ശീരാമേദവന്െറ വി ഗഹ ിേല ു േനാ ി. അവന്
പതീ ി തുേപാെല നീതിവാക ള് നിറ ക കള അവിെട ക ത്.
പകരം ഊഷ്മളമായ േ പാ ാഹനം നല്കു പു ിരിയാണ് അവനവിെട
ദര്ശി ത്.
“സുഹൃേ , താ ള െട യാ ത പൂര് ിയായി ി . അത് തുട ിയിേ യു .
താ ള് ിനിയും സ രി ാനു ്. അെ ില് തി വിജയി ും.”
ശിവന്െറ ക കള് ് അ ം വ ത വ ു. അവന്െറ യാതനയുെട
ഭാര ിന് കുറെവാ ുമു ായി . പേ അതു ചുമ ുവാനു
കരു ുലഭി തുേപാെല അവനു േതാ ി. അവസാനം വെര അവന് നടേ തീരൂ.
ശിവന് ബാ ണെന േനാ ി, തളര് പു ിരിതൂകി.
“താ ള് ആരാണ്?”
ബാ ണന് ചിരി . “ഇതിനു ഉ രം നല്കാെമ ് മുെ ാരി ല് വാ ു
ത ി കാര ം എനി റിയാം. ഞ ള്െ ാവര് ും ബാധകമാകുംവിധം
ഞ ളിെലാരു ന് നല്കിയ വാഗ്ദാനം. ഞാനത് ലംഘി ുകയി .”
ഉ രം കാ ് ശിവന് ബാ ണെന േനാ ി.
“ഞ ള് വാസുേദവ ാര്.”
“വാസുേദവ ാര്?”
“അെത. ഓേരാ വിഷ്ണുവിന്െറ അവതാരവും തന്െറ േഗാ ത ിന് ര ു
ദൗത ള് ഏ ി ാറു ്.”
ശിവന് പ ിതെന നിര് ിേമഷനായി േനാ ി.
“അടു മഹാേദവന് പത െ ടുേ ാള് അേ ഹെ
സഹായി ുകെയ താണ് ഒ ാമെ ദൗത ം.”
“ര ാമേ ത്?”
“അടു വിഷ്ണുവായി ീരുക എ താണ് ഞ ള െട ര ാമെ
ദൗത ം. ഏഴാമെ വിഷ്ണുവായിരു ശീരാമേദവന് തന്െറ വിശ സ്തനായ
അനുചരെന, വാസുേദവ പഭുവിെന, ഈ ദൗത േമല് ി . ഞ ള്
അേ ഹ ിന്െറ അനുയായികളാണ്. വാസുേദവ േഗാ തം.”
ഈ ാന ിന്െറ സവിേശഷതകള് ഉള്െ ാ ുെകാ ് ശിവന്
ബാ ണെന േനാ ി. െപെ െ ാരു ധാരണ തന്െറ മന ില് ഉരു ിരി േ ാള്
ശിവന് മുഖം ചുളി . “മഹാേദവ ാര് ഇ രം േഗാ തവര് െളേശഷി ി
േപാകാറുേ ാ? രു ദഭഗവാന് അ െന െചയ്തി േ ാ?”
ശിവന്െറ ബു ിസാമര് ം ക ് സം പീതനായ ബാ ണന് പു ിരി .
േമാഹന്േജാദാേരായുെട കാര ാരന് പറ ത് ശരിയായിരു ു. ഈ മനുഷ ന്
മഹാേദവനാകുവാന് േയാഗ നാണ്.
“ഉ ്. രു ദഭഗവാന് ഒരു േഗാ തെ ഇവിെട േശഷി ി ി ്. വായുപു ത
േഗാ തം.”
“വായുപു ത?” ശിവന് േചാദി . ആ േപര് ന പരിചയമു തുേപാെല
ശിവനു േതാ ി.
ബാ ണപ ിതന് ശിവന്െറ ചുമലില് ൈകെവ “അത് മെ ാരി ല്
പറയാം സുഹൃേ . ഇ ് ന ള് ഒരുപാട് സംസാരി ിരി ു ു. വീ ില് േപാകൂ.
താ ള് ് പ ിയുെട സുഖകരമായ ആേ ഷം ആവശ മായിരി ു ു. നാെള
എ ത് നാളെ കാര മാണെ ! താ ള െട ദൗത ം അതുവെര കാ ുനില് െ .
ഇേ ാള് വീ ില് േപാവുക.”
ശിവന് പു ിരി . നിഗൂഢമായ പു ിരി. ശിവന്െറ ലളിതമായ തിബ ന്
രീതികളില്നി ് വ ത സ്തം. പേ , അവനിേ ാള് ഒരു ഭാരതീയനായിരി ു ു.
ശിവന് കുനി ് ബാ ണപ ിതന്െറ കാല് െതാ വ ി . ശിവന്െറ
െനറുകയില് ൈക െവ ് അനു ഗഹി െകാ ് അയാള് സൗമ തേയാെട പറ ു
“വിജയീ ഭവ. ജയ്ഗുരു വിശ ാമി ത. ജയ് ഗുരു വസിഷ്ഠ”
ശിവന് തലയാ ിെ ാ ് ആ അനു ഗഹാശി കള് സ ീകരി . അവന്
എഴുേ ് േ ത ിേല ു ചവി പടികള് ുേനെര നട ു. ആ തറയുെട
അ െ ിയേ ാള് ശിവന് തിരി ുേനാ ി. ആ ബാ ണപ ിതന്
മു കു ി കുനി ് അവന് എഴുേ േപാ ആ ല ് ആദരപൂര് ം
ശിര ് മു ി . ശിവന് പു ിരി ് പതിെയ തലകുലു ി. ആ
ബാ ണരൂപ ിന റ ് അവന് ശീരാമേദവന്െറ വി ഗഹം ക ു. അവന്
ൈക കൂ ിെ ാ ് ശീരാമേദവന് നമസ്േത ഭജി .
അവന്െറ യാതനയുെട ഭാര ിന് ഇേ ാഴും കുറവി ായിരു ു. പേ ,
അത് ചുമ ുെകാ ു നട ാനു കരു ് ലഭി തുേപാെല അവന് േതാ ി.
അവന് തിരിെക പടികളിറ ുവാന് തുട ി. അവെന
അതിശയി ി െകാ ് സതി ക ില് നിര് ി ഒരു അപ്സരകന കയുെട
പതിമയില് കുനി ുേനാ ി നി ായിരു ു. അേ ാള് സതിെയ അ ാെത
മ ാെരയും കാണാന് അവനാ ഗഹി ു ി ായിരു ു.
അവള െട അടുേ ് നട ുെകാ ് അവന് കളിയാ ി “നീ എേ ാഴും
എെ പി ുടരുവാനാേണാ നിന്െറ ഉേ ശ ം?”
“അ ് ഒ യ് ിരി ുവാന് ഇഷ്ടെ ടു ത് എേ ാെഴാെ യാെണ ്
എനി റിയാം. എേ ാെഴാെ യാണ് എന്െറ സാ ി ം ആ ഗഹി ു െത ും
എനി റിയാം.”ശിവന് െപാടു െന മരവി േപായി. സതിയുെട െതാ പി ിലായി
ഒരു മര ിനുപുറകില് ഒരു വസ് താ ലം ത ി റ ു ത് അവന് ക ു.
സായാ ിെല ഇളംകാ ് പതു ിനി ിരു ആ രൂപെ കാണി ത ു.
ശിവന്െറ േനാ െ പി ുടര് ് സതി തിരി ുേനാ ി. മൂടുപടമി ,
മുഖംമൂടിയണി ഒരു രൂപം മര ള് ിടയില്നി ് പുറ ുവ ു.
അതാ അവന്!
ശിവന്െറ ഹൃദയം അതിശ മായി മിടി . അവനേ ാഴും സതിയില് നി ും
ന ദൂര ായിരു ു. നാഗന് അവള െട അടുെ ിയിരു ു. സാഹചര െ
വിലയിരു ു മ ില് ഓേരാരു രുേടയും അടു നീ ം ശ ി െകാ ്
അവര് മൂവരും ഭൂമിയില് േവരുറ തുേപാെല നി ു. ആദ ം അന ിയത്
സതിയായിരു ു. െപെ ് തന്െറ അരെ ിന്െറ ഒരുവശ ു ായിരു
ഉറയില്നി ു ക ി വലിെ ടു ് അവള് നാഗനു േനര് ് വീശി. നാഗന്
അന ിയി . ക ി അണുവിടയ് ് അവന്െറേമല് െകാ ാെത, അവന്െറ
െതാ പി ിലു ായിരു മര ില് തറ ുകയറി.
ശിവന്െറ ൈക സാവധാനം തന്െറ വാള് ിടി ു േനെര നീ ി.
നാഗന് പുറകിേല ു തിരി ് മര ില് തറ ിരു ക ി വലിെ ടു ു.
വിചി തമായ രീതിയില് അവനാ ക ി തന്െറ വലതുൈക യില് ഒരു
ശീലെകാ ് ചു ിെ ി. പിെ അവന് അതിേവഗം മുേ ാ കുതി .
“സതീ” വാള് ഊരി ിടി ് അവന് സതിയുെട േനര് ്
കുതിേ ാടു തിനിടയില് ശിവന് പരിച മുേ ാ യര് ി ിടി ിരു ു…

തുടരും…..

You might also like