Professional Documents
Culture Documents
Shiva
Shiva
Malayalam
First Edition: October 2014
ISBN: 978-81-300-1639-9
7019 (12-2014)350. II. e
All rights reserved. No part of this publication may be reproduced, stored in or introduced into a retrieval system, or transmitted
in any form, or by any means, electronic, mechanical, photocopying, recording or otherwise without the prior written permission
of the copyright holder,
Published by:
POORNA PUBLICATIONS, KOZHIKODE
TBS Building, G. H. Road, Kozhikode-673001
Ph: 0495-2720085, 2720086, 2721025
e-mail:tbsbook@gmail.Com
Online Bookstore: www.tbsbook.com
അമീഷ് ത്രിപാഠി
രാജൻ തുവ്വാര
ഒന്ന്
തുടക്കത്തിനു മുൻപ്
രണ്ട്
മൂന്ന്
നാല്
അഞ്ച്
ആറ്
ഏഴ്
എട്ട്
ഒൻപത്
പത്ത്
പതിെനാന്ന്
പന്ത്രണ്ട്
പതിമ്മുന്ന്
പതിന്നാല്
‘ഭഗീരഥൻ ഇവിെടയുണ്േടാ?’
സ്തബ്ധനായിപ്േപായ ചക്രവർത്തിെയ േനാക്കി സ്യമന്തകൻ തലയാട്ടി.
‘ഉണ്ട് പ്രേഭാ.’
‘പക്േഷ അയാെളങ്ങെന...’
‘പ്രധാനമന്ത്രി സ്യമന്തകൻ’ ദിലീപൻ പറയുന്നതിന്െറ ഇടയ്ക്കുകയറി
ഭൃഗു പറഞ്ഞു. ‘അദ്േദഹത്െത കാണുന്നതിൽ എനിക്കു സന്േതാഷമുണ്ട്.
രാജകുമാരി ആനന്ദമയിയും അവരുെട ഭർത്താവും കുമാരെനാപ്പം വന്നിട്ടുണ്േടാ?’
‘ഇല്ല പ്രേഭാ’ സ്യമന്തകൻ പറഞ്ഞു. ‘അദ്േദഹം ഒറ്റയ്ക്കാണ്
വന്നിട്ടുള്ളത്.’
‘അതാണ് ഏറ്റവും നിർഭാഗ്യകരം’ ഭൃഗു പറഞ്ഞു. ‘എല്ലാ ആദരേവാടുംകൂെട
അദ്േദഹത്െത ഞങ്ങളുെട മുന്നിേലക്ക് ആനയിക്കുക.’
‘അങ്ങയുെട ഉത്തരവുേപാെല’ എന്നു പറഞ്ഞുെകാണ്ട് ഭൃഗുവിെനയും
ദിലീപേനയും വണങ്ങി സ്യമന്തകൻ പുറത്േതക്കുേപായി.
അയാൾ പുറത്േതക്കിറങ്ങിയ ഉടൻ ഭൃഗു ദിലീപെന േനാക്കി ‘രാജൻ അങ്ങ്
സ്വയം നിയന്ത്രിക്കുവാൻ പഠിക്കണം. േഗാദാവരിയിെല
ആക്രമണത്െതക്കുറിച്ച് സ്യമന്തകന് യാെതാന്നുമറിഞ്ഞുകൂടാ.’
‘ഞാൻ േഖദിക്കുന്നു മഹർേഷ’ ദിലീപൻ പറഞ്ഞു. ‘െപട്െടന്ന് ഞാൻ
നടുങ്ങിപ്േപായി.’
‘ഞാൻ നടുങ്ങിയില്ല.’
ദിലീപൻ മുഖം ചുളിച്ചു. ‘എന്തുെകാണ്ടാണ് അങ്ങ് െഞട്ടാതിരുന്നത്.
അങ്ങ് ഇത് പ്രതീക്ഷിച്ചിരുന്േനാ?’
‘ഞാൻ ഇത്രത്േതാളം പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ നമ്മുെട
ആക്രമണം വിഫലമായി എന്ന് ശക്തമായ സംശയം എനിക്കുണ്ടായിരുന്നു. ഇതിന്
എങ്ങെന ഒരു സ്ഥിരീകരണം ലഭിക്കും എന്നതു മാത്രമാണ് എന്െറ മുന്നിലുള്ള
ഒേരെയാരു േചാദ്യം.’
‘എനിക്കു മനസ്സിലാവുന്നില്ല, മുേന. നമ്മുെട കപ്പലുകൾ പല വിേധന
തകർന്നിട്ടുണ്ടാവാം.’
‘അതിൽ കപ്പലുകളുെട നാശം മാത്രമല്ല. അതിൽ മറ്െറന്േതാ കൂടി ഉണ്ട.്
കനകഹാലേയാട് ഗുണന്മാെര കണ്ടുപിടിക്കാൻ ഞാൻ പറഞ്ഞിരുന്നു.’
‘ആരാണീ ഗുണന്മാർ?’
‘ആ തട്ടിപ്പുകാരൻ നീലകണ്ഠന്െറ േഗാത്രം. െമലൂഹയിേലക്ക്
കുടിേയറിയവരാണ് ഗുണന്മാർ. കുടിേയറ്റക്കാരുെട കാര്യത്തിൽ െമലൂഹയിൽ
ചില നിശ്ചിത നയങ്ങളും നിയമങ്ങളുെമാക്െകയുണ്ട.് അവരുെട േരഖകൾ
പരമരഹസ്യമായി സൂക്ഷിക്കുെമന്നതാണ് അതിെലാന്ന്. കുടിേയറ്റക്കാെര
ഉന്നംെവക്കുകയല്െലന്നും അവേരാട് മാന്യമായി െപരുമാറുെമന്നും
ഉറപ്പുവരുത്ത ഒന്നാണീ സംവിധാനം. േരഖകൾ സൂക്ഷിക്കുന്ന കാര്യക്കാരൻ
പ്രധാനമന്ത്രിേയാടു േപാലും ഗുണന്മാർ എവിെടയാണ് താമസിക്കുന്നെതന്നും
െവളിപ്െപടുത്തുകയില്ല എന്നതാണ് അതിന്െറ പരിണത ഫലം.
‘േരഖകൾ സൂക്ഷിക്കുന്ന കാര്യക്കാരന് അെതങ്ങെന സാധിക്കും?
പ്രധാനമന്ത്രിയുെട നിർദ്േദശം ചക്രവർത്തിയുെട
ഉത്തരവുപ്രകാരമായിരിക്കില്േല. പ്രധാനമന്ത്രിയുെട വാക്കല്െല രാജ്യത്െത
നിയമം’
‘ശരി’ ഭൃഗു പുഞ്ചിരിച്ചു. ‘ദിലീപ് രാജൻ, െമലൂഹ അങ്ങയുെട സാമ്രാജ്യം
േപാെലയല്ല. നിയമങ്ങൾ കടുകിട െതറ്റാെത അനുസരിക്കുകയും
നടപ്പാക്കുകയും െചയ്യുന്ന ശീലം അവർക്കുണ്ട്.’
ഭൃഗുവിന്െറ പരിഹാസെമാന്നും ദിലീപന്െറ േമൽ ഏശിയില്ല.
‘അപ്േപാൾഎന്തുണ്ടായി മഹർേഷ? അങ്േങക്കു ഗുണന്മാെര കണ്െടത്താൻ
സാധിച്ചില്േല?’
‘ഗുണന്മാർ േദവഗിരിയിൽതന്െന ഉണ്െടന്നാണ് കനകഹാല ഉറപ്പായും
വിചാരിച്ചിരുന്നത്. ആദ്യത്െത െതരച്ചിലിൽ യാെതാരു ഫലവും കാണാെത
വന്നപ്േപാൾ അവർക്ക് ദക്ഷചക്രവർത്തിെയ സമീപിക്കുകയല്ലാെത മറ്െറാരു
വഴിയുമില്ലായിരുന്നു. ആ േരഖകൾ സൂക്ഷിക്കുന്ന ഉദ്േയാ ഗസ്ഥേനാട്
ഗുണന്മാരുെട താമസസ്ഥലം െവളിപ്െപടുത്താൻ നിർദ്േദശിച്ചുെകാണ്ടുള്ള
ഒരുത്തരവ് ചക്രവർത്തി രാജ്യസഭയിൽ അംഗീകരിച്െചടുത്തു. ഞങ്ങൾ അവർ
താമസിച്ചിരുന്ന ഗ്രാമത്തിെലത്തിച്േചർന്നപ്േപാൾ അവർ സ്ഥലം
വിട്ടിരുന്നു.’
‘എവിെടപ്േപായി?’
എനിക്കറിഞ്ഞുകൂടാ. ഇങ്ങെന പലപ്േപാഴും സംഭവിക്കാറുണ്െടന്നാണ്
അവർ എന്േനാടു പറഞ്ഞത്. െമലൂഹയിെല സംസ്കാരസമ്പന്നെമങ്കിലും
പട്ടാളച്ചിട്ടപ്പടിയിലുള്ള ജീവിതം നയിക്കുവാൻ ഭൂരിഭാഗം
കുടിേയറ്റക്കാർക്കും സാധിക്കാറില്ല. അതിനാൽ അവർ സ്വന്തം നാട്ടിേലക്കു
മടങ്ങും. അതുെകാണ്ട് ഗുണന്മാർ ഹിമാലയത്തിേലക്ക്
മടങ്ങിപ്േപായിട്ടുണ്ടാവുെമന്നാണ് അവർ എന്െന വിശ്വസിപ്പിക്കുവാൻ
ശ്രമിച്ചത്.’
‘എന്നിട്ട് താങ്കളതു വിശ്വസിച്േചാ?’
‘തീർച്ചയായും ഇല്ല. തട്ടിപ്പുകാരനായ നീലകണ്ഠൻ യുദ്ധം
പ്രഖ്യാപിക്കുന്നതിനുമുമ്പ് തന്െറ േഗാത്രത്െത നാട്ടിേലക്ക് േപാകാൻ
പ്േരരിപ്പിച്ചു കാണും. പിന്െന എനിക്െകന്തു െചയ്യാൻ കഴിയും? ഗുണന്മാർ
എവിെട േപാെയന്ന് എനിക്കറിഞ്ഞുകൂടാ.’
‘പക്േഷ ഭഗീരഥൻ എന്തിനാണ് ഇവിെട വന്നിട്ടുള്ളത്? നീലകണ്ഠൻ
എന്തിനാണ് തന്െറ രഹസ്യങ്ങൾ െവളിവാക്കുന്നത്?’
‘പ്രേഭാ, തട്ടിപ്പുകാരൻ നീലകണ്ഠൻ എന്നു പറയു.’ ഭൃഗു ദിലീപെന
തിരുത്തി.
‘ക്ഷമിക്കണം, മുേന.’ ദിലീപൻ പറഞ്ഞു.
ഭൃഗു േമലാപ്പിേലക്കു േനാക്കി ‘അെത. എന്തിനാണ് ശിവൻ ഭഗീരഥെന
ഇങ്േങാട്ടയച്ചത്?’
‘ൈദവേമ!’ ദിലീപൻ മന്ത്രിച്ചു. ‘എന്െന വധിക്കാനായിരിക്കുേമാ ഇവെന
അയച്ചിട്ടുണ്ടാവുക?’
ഭൃഗു തലകുലുക്കി. ‘അതിന് സാധ്യതയില്ല. രാജൻ, താങ്കെള
വധിച്ചതുെകാണ്ട് വലിയ ഗുണെമാന്നുമുണ്ടാവാൻ വഴിയില്ല.’
ദിലീപൻ എന്േതാ പറയാനായി വാ തുറന്നുെവങ്കിലും ഒന്നും മിണ്ടിയില്ല.
‘അേത’ കണ്ണുകൾ ഇറുക്കിപ്പിടിച്ചുെകാണ്ട് ഭൃഗു തുടർന്നു.
‘എന്തിനാണ് ഭഗീരഥ രാജകുമാരൻ ഇവിെട വന്നിട്ടുള്ളെതന്ന് അറിയണം.
ഞാൻ അയാെള കാണാനിരിക്കുകയാണ്.’
‘അച്ഛാ’ ദിലീപന്െറ അറയിേലക്ക് ആത്മവിശ്വാസത്േതാെട കടക്കുമ്േപാൾ
ഭഗീരഥൻ വിളിച്ചു.
ദിലീപൻ തനിക്കു കഴിയാവുന്നവിധം പുഞ്ചിരിച്ചു. അയാൾ ശരിക്കും
തന്െറ മകെന ഇഷ്ടപ്െപട്ടിരുന്നില്ല. ‘സുഖം തന്െനയല്േല ഭഗീരഥാ?’
‘സുഖം തന്െന, അച്ഛാ.’
‘പഞ്ചവടിയിേലക്കുള്ള യാത്ര എങ്ങെന ഉണ്ടായിരുന്നു?’
ഭഗീരഥൻ ഭൃഗുവിെന േനാക്കി. ആ വൃദ്ധ ബ്രാഹ്മണൻ ആരാെണന്ന്
മനസ്സിലാവാെത അദ്ഭുതത്േതാെട അവൻ ദിലീപെന േനാക്കി.
‘ഒട്ടും സംഭവബഹുലമല്ലാത്ത യാത്രയിലായിരുന്നു അച്ഛാ. ഒരുേവള
നാഗന്മാർ നമ്മൾ കരുതുന്നതുേപാെല അത്ര ചീത്ത ആളുകളല്ല. ഞങ്ങളിൽ
ചിലർ േനരത്െത മടങ്ങി. നീലകണ്ഠസ്വാമി പിന്നീട് ഞങ്ങേളാെടാപ്പം േചരും.’
അദ്ഭുതത്േതാെട മുഖം ചുളിച്ച ദിലീപൻ ഭൃഗുവിന്െറ േനെര തിരിഞ്ഞു.
ഭഗീരഥൻ പുരികം വളച്ചുപിടിച്ചുെകാണ്ട് ഭൃഗുവിന് േനെര തിരിഞ്ഞതും
തലകുമ്പിട്ടു വണങ്ങി നമസ്േത പറഞ്ഞതും െപട്െടന്നായിരുന്നു. ‘ബ്രാഹ്മണ
ശ്േരഷ്ഠാ എന്െറ ക്ഷമായാചനം സ്വീകരിച്ചാലും. അച്ഛെന കണ്ടതിന്െറ
വികാരപാരവശ്യത്തിനു കീഴടങ്ങിപ്േപായി ഞാൻ.’
ഭൃഗു ഭഗീരഥന്െറ കണ്ണുകളിേലക്കു ഉറ്റുേനാക്കി.
ഞാനാരാെണന്ന ഉൽക്കണ്ഠയിലാണ് ഭഗീരഥൻ. ഇപ്േപാൾ കൂടുതൽ
േചാദ്യങ്ങളുമായി അവെന അേലാസരപ്െപടുത്താതിരുനാൽ അവന്െറ
േബാധമനസ്സിെന കൂടുതൽ ഉപേയാഗ്രപദമായ ചിന്തകളിേലക്കു
തിരിച്ചുവിടാൻ കഴിേണന്തക്കും.
‘ഒരുേവള ഞാനാണ് അങ്ങേയാട് ക്ഷമായാചനം നടത്േതണ്ടത്.’ ഭൃഗു പറഞ്ഞു.
‘ഞാൻ സ്വയം പരിചയപ്െപടുത്തിയില്ല. ഞാൻ ഹിമാലയത്തിൽ താമസിക്കുന്ന
ഒരു സാധാരണ സംന്യാസി. ഭൃഗു എന്ന േപരിലാണ് ഞാൻ അറിയപ്െപടുന്നത്.’
അദ്ഭുതം െകാണ്ട് ഭഗീരഥൻ ഒന്നു നിവർന്നു നിന്നു. മുമ്പ്
കണ്ടിട്ടില്െലങ്കിലും തീർച്ചയായും ഭൃഗു ആരാെണന്ന്
അയാൾക്കറിയാമായിരുന്നു. ഭഗീരഥൻ മുന്േനാട്ടുനീങ്ങി തലകുനിച്ച് മുനിയുെട
പാദങ്ങളിൽ മുട്ടിച്ചു. ‘ഭൃഗു മഹർഷി അങ്ങെയ കാണാനിടയായതിൽ എന്െറ
ജീവിതം ധന്യമായി. അങ്ങയുെട അനുഗ്രഹം േതടുന്നതിനവസരം ലഭിച്ചത്
ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.’
‘ആയുഷ്ടമാൻ ഭവ’ ഭൃഗു ഭഗീരഥെന അനുഗ്രഹിച്ചു.
ൈകകൾ ഭഗീരഥന്െറ ചുമലിൽെവച്ച് ഭൃഗു അയാെള
പിടിച്െചഴുന്േനൽപ്പിച്ചു. അതിനിടയിൽ ഒരിക്കൽക്കൂടി ഭൃഗു ഭഗീരഥന്െറ
കണ്ണുകളിേലക്ക് ഉറ്റുേനാക്കി.
തന്െറ മന്ദബുദ്ധിയായ പിതാവ് േനതാവല്െലന്ന് ഭഗീരഥനു
മനസ്സിലായിരുന്നു. േനാതാവ് ഞാ൯ ആണ്.ആയാൾക്ക് ഭയവുമുണ്ട് നന്നായി.
ഇനി അയാെളക്െകാണ്ട് കുറച്ചുകൂടി ചിന്തിപ്പിക്കുക മാത്രേമ
െചയ്േയണ്ടതുള്ളൂ.
‘നീലകണ്ഠന് സുഖമാെണന്ന് ഞാൻ വിശ്വസിക്കുന്നു.’ ഭൃഗു േചാദിച്ചു.
‘സാധാരണക്കാർ ഈ കാലഘട്ടത്തിന്െറ രക്ഷകനാെണന്നു വിശ്വസിക്കുന്ന ആ
മനുഷ്യെന കാണാനുള്ള ആഹ്ലാദകരമായ അവസരം എനിക്കിനിയും
ലഭിച്ചിട്ടില്ല.’
‘അദ്േദഹത്തിനു സുഖമാണ് പ്രേഭാ’ ഭഗീരഥൻ പറഞ്ഞു. ‘അദ്േദഹം
വഹിക്കുന്ന ആ പദവിക്ക് അർഹനാണദ്േദഹം. സത്യത്തിൽ അദ്േദഹം
മഹാേദവന്െറ പദവിയും അർഹിക്കുന്നവനാെണന്ന് വിശ്വസിക്കുന്നവരും
ഞങ്ങൾക്കിടയിലുണ്ട.് ’
അപ്േപാൾ ഭഗീരഥൻ ഒരു യഥാർത്ഥ േനതാവിന്െറ വ്യക്തിത്വം തുറന്നു
കാട്ടുവാൻ ശ്രമിക്കുകയാണ് കൗതുകമുണ്ട.് ദിലീപൻ ഒരു േനതാവല്െലന്ന കാര്യം
ആ തിബറ്റൻ കാട്ടാളൻ മനസ്സിലാക്കിയിട്ടുണ്ട്. അവന് ഞാൻ
വിചാരിച്ചതിേനക്കാളും ബുദ്ധിയുണ്ട്
‘ഒരു മനുഷ്യനു ചാർത്തിക്െകാടുത്തിട്ടുള്ള പദവികളും മഹത്വവും
ഭാവികാലം തീരുമാനിക്കട്െട. അേയാധ്യരാജകുമാരാ’ ഭൃഗു പറഞ്ഞു ‘കർത്തവ്യം
അനുഷ്ഠിക്കപ്െപേടണ്ടത് കർത്തവൃത്തിനു േവണ്ടിയാണ്. അല്ലാെത
കർത്തവ്യം മൂലമുണ്ടാകുന്ന അധികാരത്തിനും സമ്പത്തിനും േവണ്ടിയല്ല.
വാസുേദവപ്രഭുവിന്െറ വിേവകമൂറുന്ന ഈ ചിന്താസരണി താങ്കളുെട
നീലകണ്ഠനുേപാലും അറിവുണ്ടാകുെമന്ന് എനിക്കുറപ്പുണ്ട.് കർമ്മണ്േയ
വാധികാരേസഥ മാഫേലഷു കഥാചന.’
‘ഓ, നീലകണ്ഠൻ ആ ചിന്താസരണിയുെട ആൾരൂപമാണ് മഹർഷിജി’ ഭഗീരഥൻ
പറഞ്ഞു. ‘അദ്േദഹം ഒരിക്കലും സ്വയം മഹാേദവെനന്നു
വിേശഷിപ്പിച്ചിട്ടില്ല. ഞങ്ങളാണ് അദ്േദഹത്െത അങ്ങെന അഭിസംേബാധന
െചയ്യുന്നത്.’
ഭൃഗു പുഞ്ചിരിച്ചു. ‘ധീരനായ കുമാരാ ഇത്രയധികം കൂറ്
പ്രേചാദിപ്പിക്കുന്നവനാെണങ്കിൽ നിങ്ങളുെട നീലകണ്ഠൻ ശരിക്കും
മഹാനാണ്. ആട്െട, പഞ്ചവടി എങ്ങെനയുണ്ട്? എനിക്കാ രാജ്യം
സന്ദർശിക്കുവാനുള്ള ഭാഗ്യം ഇതുവെര ഉണ്ടായില്ല.’
‘അെതാരു മേനാഹരമായ നഗരമാണ്, മഹർഷിജി.’
പഞ്ചവടിയുെട (പാന്ത്രപ്രേദശത്തുെവച്ചാണ് അവർ
ആക്രമിക്കപ്െപട്ടത്. നമ്മുെട കപ്പലുകൾ അവിെട വെര എത്തി. അപ്േപാഴാണ്
അവരുെട തിത്േതാണികൾ നമ്മെള ആകമിച്ചത്. അപ്േപാൾ പഞ്ചവടിയുെട
സ്ഥാനെതക്കുറിച്ചുള്ള നമ്മുെട അറിവ് ശരിയാണ്.
‘ശ്രീരാമേദവന്െറ അനുഗ്രഹത്േതാെട ഞാെനാരിക്കൽ പഞ്ചവടി
സന്ദർശിക്കും.’ ഭൃഗു പറഞ്ഞു.
‘നാഗന്മാരുെട റാണി അങ്ങെയ ആദരിക്കുെമന്ന് എനിക്കുറപ്പുണ്ട.്
മഹർേഷ’ ഭഗീരഥൻ പറഞ്ഞു.
ഭൃഗു പുഞ്ചിരിച്ചു. ഒരു അർദ്ധാവസരം കിട്ടിയാൽേപാലും കാളി എന്െന
െകാല്ലും. രുദ്ര ഭഗവാന്െറ ഐതിഹാസികമായ ക്േരാധത്േതക്കാൾ തീക്ഷ്ണമാണ്
കാളിയുെട ക്േരാധം.
‘പക്േഷ, ഭഗീരഥികുമാരാ, താങ്കൾ െചയ്ത ഒരു
അനൗചിത്യത്െതക്കുറിച്ച്എനിക്ക് പരാതി പറയാതിരിക്കാനാവില്ല.’ ഭൃഗു
പറഞ്ഞു.
അമ്പരന്നു േപായ ഭഗീരഥൻ ൈകകൂപ്പി ക്ഷമയാചിക്കുംേപാെല വണങ്ങി.
‘മഹർേഷ, ഏെതങ്കിലും വിധത്തിൽ താങ്കെള വിഷമിപ്പിച്ചിട്ടുണ്െടങ്കിൽ
ഞാൻ നിർവ്യാജം മാപ്പുേചാദിക്കുന്നു. അെതങ്ങെന പരിഹരിക്കാെമന്ന്
ദയവായി എന്േനാടു പറയുക.’
‘അത് വളെര ലളിതമായ കാര്യമാണ് ഭൃഗു പറഞ്ഞു. ‘ഞാൻ ചക്രവർത്തിയുെട
മകേളയും അവരുെട നവവരേനയും കാണാനിരിക്കുകയായിരുന്നു. എന്നാൽ
താങ്കൾ കുമാരി ആനന്ദമയിെയ താങ്കൾക്െകാപ്പം െകാണ്ടുവന്നില്ല.’
‘എന്െറ േനാട്ടക്കുറവ് ക്ഷമിച്ചാലും പ്രേഭാ’ ഭഗീരഥൻ പറഞ്ഞു. ‘എന്െറ
ആദരണീയനായ പിതാവിെന കുേറക്കാലമായി കണ്ടിട്ടില്ലായിരുന്നു.
അദ്േദഹത്െത മുഖം കാണിക്കാനായി ഞാൻ തിടുക്കപ്െപട്ടു വന്നതുെകാണ്ടാണ്
ഞാനത് പറയാൻ മറന്നത്. കുമാരി ആനന്ദമയിയും അവളുെട ഭർത്താവ് േസനാപതി
പർവ്വേതശ്വരനും കാശിയിേലക്കു േപായിരിക്കുകയാണ്.’
ഭഗീരഥന്െറ ചിന്തകൾ വായിച്െചടുത്ത ഭൃഗു െപട്െടന്ന് ശ്വാസം
അടക് കിപ് പിടിച് ചു. പർവ്വേതശ്വരൻ കൂറുമാറുവാൻ ആഗ്രഹിക്കുന്നുേവാ?
അദ്േദഹം െമലൂഹയിേലക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുേവാ?
‘കുമാരി ആനന്ദമയിേയയും പർവ്വേതശ്വരേനയും േനരിൽ കാണാനവസരം
ലഭിക്കുന്നത് ഈശ്വേരച്ഛയനുസരിച്ചുമാത്രമായിരിക്കുെമന്ന് ഞാൻ
കരുതുന്നു.’ ഭൃഗു പറഞ്ഞു.
ഭൃഗുവിന്െറ മുഖത്െത പുഞ്ചിരി കണ്ടപ്േപാൾ ഭഗീരഥൻ അസ്വസ്ഥനായി.
‘ൈവകാെതത്തന്െന അങ്ങെന സംഭവിക്കട്െട, മഹർേഷ’ ഭഗീരഥൻ പറഞ്ഞു.
‘എനിക്കു ചില ആളുകെള കണ്ടേശഷം ചില കാര്യങ്ങൾ പൂർത്തിയാക്കുവാനായി
കാശിയിേലക്കു േപാകണം.’
ദിലീപൻ എന്േതാ പറയാെനാരുങ്ങിയപ്േപാൾ ഭൃഗു തന്െറ ൈകകൾ ഉയർത്തി
അത് ഭഗീരഥന്െറ ശിരസ്സിൽ െവച്ചു.
‘തീർച്ചയായും അങ്ങെനയാകട്െട ധീരനായകുമാരാ. ശ്രീരാമേദവെന
സ്മരിച്ചുെകാണ്ടു േപാകൂ.’
‘മഹർേഷ, എന്തുെകാണ്ടാണ് അങ്ങവെന വിട്ടയച്ചത്?’ ഭഗീരഥൻ േപായ
ഉടൻ ദിലീപൻ േചാദിച്ചു. ‘നമുക്കവെന തടവിലാക്കാമായിരുന്നു. അവെന
േചാദ്യം െചയ്താൽ പഞ്ചവടിയിൽ നടന്ന കാര്യങ്ങെളല്ലാം വ്യക്തമായി
പുറത്തു വരുമായിരുന്നു.’
‘അവിെട എന്താണുണ്ടായെതന്ന് എനിക്കറിയാം’ ഭൃഗു പറഞ്ഞു. ‘നമ്മുെട
കപ്പലുകൾ പഞ്ചവടിയിെലത്തി. അവരുെട യാത്രാസംഘത്തിെല അേനകംേപെര
െകാല്ലുവാനും നമുക്കു സാധിച്ചു. പക്േഷ പ്രധാനപ്െപട്ട േനതാക്കെള
വധിക്കുവാൻ കഴിഞ്ഞില്ല. ശിവനിപ്േപാഴും ജീവിച്ചിരിപ്പുണ്ട.് ആ
യുദ്ധത്തിൽ നമ്മുെട കപ്പലുകൾ തകർക്കപ്െപട്ടു.’
‘എന്നാലും ഭഗീരഥെന നമ്മൾ വിടാൻ പാടില്ലായിരുന്നു. അവരുെട പ്രധാന
േനതാക്കളിെലാരുത്തന്െന നമ്മെളന്തിനാണ് െവറുെത വിടുന്നത്?’
‘ഞാൻ അയാൾക്ക് ദീർഘായുസ്സ് േനർന്നു രാജൻ. എന്െന ഒരു
നുണയനാക്കുവാൻ അങ്ങ് ആഗ്രഹിക്കുന്നുണ്ടാവില്െലന്ന്
എനിക്കുറപ്പുണ്ട.് ’
‘തീർച്ചയായും, മഹർേഷ.’
ഭൃഗു ദിലീപെന േനാക്കി പുഞ്ചിരിച്ചു. ‘മഹാരാജാേവ, അങ്ങ്
ചിന്തിക്കുന്നെതന്താെണന്ന് എനിക്കറിയാം. അങ്ങ് എന്െന വിശ്വസിക്കുക.
ചതുരംഗത്തിെലേപാെല യുദ്ധത്തിലും നമ്മൾ െചറിെയാരു കരുവിെന
ബലിെകാടുക്കുന്നത് ഭാവിയിൽ ഏെറ പ്രധാനപ്െപട്ട മറ്െറാരു കരുവിെന
പിടിച്െചടുക്കാനാണ്.’
ദിലീപൻ മുഖം ചുളിച്ചു.
‘ഞാൻ ഒന്നുകൂെട വ്യക്തമാക്കാം, പ്രേഭാ’ ഭൃഗു പറഞ്ഞു.
‘അേയാധ്യയിൽെവച്ച് ഭഗീരഥ കുമാരന് യാെതാരാപത്തും ഉണ്ടാകാൻ പാടില്ല.
ഒരുദിവസത്തിനുള്ളിൽ അയാൾ ഈ നഗരം വിട്ടുേപാവുെമന്നാണ് ഞാൻ
വിചാരിക്കുന്നത്. അയാൾ സുരക്ഷിതനായി ഇവിെടനിന്ന് േപാകണം. ഭഗീരഥന്െറ
ഈ ഹ്രസ്വസന്ദർശനത്തിൽനിന്ന് നമ്മൾ കൂടുതൽ പ്രേയാജനം
േനടിയിട്ടില്െലന്ന് അവർ മനസ്സിലാക്കണെമന്നാണ് ഞാനുദ്േദശിക്കുന്നത്.’
‘ശരി മഹർേഷ.’
‘ഉടൻതന്െന ഒരു അതിേവഗ േതാണി തയ്യാറാക്കുക. എനിക്ക് ഉടൻ
കാശിയിേലക്ക് തിരിക്കണം.’
‘ശരി മഹർേഷ.’
‘എന്െറ നൗകയുെട മുകളിൽ ഞാൻ പ്രയാഗയിേലക്കാണ് േപാകുന്നെതന്ന്
എല്ലാവരും ധരിക്േകണ്ടത്. ഭഗീരഥന അേയാധ്യയിൽ ഇപ്േപാഴും
സുഹൃത്തുക്കളുണ്ട.് ഞാൻ കാശിയിേലക്കാണ് േപാകുന്നെതന്ന് അയാളറിയാൻ
പാടില്ല. മനസ്സിലാേയാ?’
‘തീർച്ചയായും സ്വാമി. ഇപ്േപാൾത്തന്െന ഇക്കാര്യം ഞാൻ സ്യമന്തകെന
ഏല്പിച്േചക്കാം.’
മഗധ
പതിനഞ്ച്
അമ്പലമണികളുെടയും െചണ്ടകളുെടയും
പ്രാർത്ഥനകളുരുവിടുന്നതിന്െറയും ശബ്ദങ്ങൾ എല്ലാദിവസവും രാവിെല
സങ്കടേമാചനക്േഷത്രത്തിൽ അലയടിച്ചുെകാണ്ടിരുന്നു. അങ്ങെന ഹനുമാൻ
സ്വാമിെയ ഉണർത്തിയ േശഷം ശ്രീരാമസ്വാമിെയ ഉണർത്തുവാൻ ഹനുമാൻ
സ്വാമി െചയ്യുന്നതു ഭക്തർ ഭജന െചാല്ലി. വിശദമായ ഈ പൂജയ്ക്കുേശഷം
വിഷ്ണുവിന്െറ ഏഴാമത്െത അവതാരം ഭക്തർക്കു ദർശനം നൽകുകെയന്ന
ആഹ്ലാദകരമായ കടമ നിർവ്വഹിക്കും. സായാഹ്നത്തിെല നിശ്ശബ്ദത
പ്രഭാതത്തിെല ശബ്ദേഘാഷങ്ങൾ കളവാെണന്നു സൂചിപ്പിക്കും
വിധത്തിലുള്ളതായിരുന്നു. ആ സമയത്താണ് പർവ്വേതശ്വരൻ ആ
മഹാക്േഷത്രത്തിേലക്കു നടന്നു െചന്നത്.
തന്െന ആരും പിന്തുടരുന്നില്െലന്നു പർവ്വേതശ്വരൻ
ഉറപ്പുവരുത്തിയിരുന്നു. പിന്െന അദ്േദഹം േവഗത്തിൽ ക്േഷത്രത്തിനു
പുറകിലുള്ള ഉദ്യാനത്തിേലക്കു നടന്നു. ശാന്തമായിരുന്നു അവിെട. അവിെട
ഏറ്റവും അറ്റത്തുള്ള ഒരു മരത്തിനടുത്െതത്തിയ പർവ്വേതശ്വരൻ അതിൽ ചാരി
ഇരുന്നു.
“സുഖം തന്െനയല്േല േസനാപേത?” സൗമ്യവും ഭവ്യവുമായ ഒരു ശബ്ദം
േചാദിച്ചു.
പർവ്വേതശ്വരൻ മുഖമുയർത്തി “താങ്കെള കാണുകയാെണങ്കിൽ അത്
കൂടുതൽ സുഖം നൽകും.”
“അങ്ങ് ഒറ്റയ്ക്കാേണാ?”
“ഒറ്റയ്ക്കല്ലായിരുന്െനങ്കിൽ ഞാനിവിെട വരില്ലായിരുന്നു.”
പിന്െന കുറച്ചുേനരത്േതക്ക് നിശ്ശബ്ദതയായിരുന്നു.
പർവ്വേതശ്വരൻ േപാകാനായി എഴുന്േനറ്റു “താങ്കൾ ശരിയായ
െമലൂഹക്കാരനാെണങ്കിൽ, െമലൂഹക്കാർ നുണ പറയുകയില്െലന്ന്
അങ്േങക്കറിയാം.”
“േപാകാൻ വരട്െട”, നിഴലുകൾക്കിടയിൽനിന്ന് പുറത്േതക്കുവന്നു െകാണ്ട്
ഭൃഗു പറഞ്ഞു.
പർവ്വേതശ്വരൻ സ്തബ്ധനായിപ്േപായി. അദ്േദഹം ആ സപ്തർഷി
ഉത്തരാധികാരിെയ തിരിച്ചറിഞ്ഞു. കടുത്ത സ്വാധീനം െചലുത്തിയിരുന്ന
ആളായിരുന്നുെവങ്കിലും െമലൂഹയുെട പ്രവർത്തനത്തിൽ ഭൃഗു ഒരിക്കലും
ഇടെപടാറില്ലായിരുന്നുെവന്ന് പർവ്വേതശ്വരനറിയാമായിരുന്നു. ഈ
ഭൗതികേലാകത്തിെല ലൗകിക കാര്യങ്ങളിൽ ഭൃഗുവിന് ഇടെപടാൻ
സാധിക്കുെമന്നു കണ്ടപ്േപാൾ അദ്േദഹത്തിനത് വിശ്വസിക്കുവാൻ പ്രയാസം
േതാന്നി.
“താങ്കെള േനരിൽ കാണുന്നതിനുേവണ്ടി വലിെയാരു അപകടമാണ് ഞാൻ
ഏറ്െറടുക്കുന്നത്. ഭൃഗു പുഞ്ചിരിച്ചു. “താങ്കൾ ഒറ്റയ്ക്കാെണന്ന് എനിക്ക്
ഉറപ്പു വരുത്േതണ്ടതുണ്ടായിരുന്നു.”
“മഹർഷിജി, അങ്ങ് എന്താണിവിെട? ആ മഹാമുനിെയ
താണുവണങ്ങിക്െകാണ്ട് പർവ്വേതശ്വരൻ േചാദിച്ചു.
“ഞാെനന്െറ കടമ നിർവ്വഹിക്കുന്നു. താങ്കൾ താങ്കളുെട കടമ
െചയ്യുന്നതുേപാെല.”
“പക്േഷ താങ്കെളാരിക്കലും ലൗകിക കാര്യങ്ങളിൽ ഇടെപടാറില്ല.”
“ഞാൻ ഇടെപട്ടിട്ടുണ്ട്”. ഭൃഗു പറഞ്ഞു “പക്േഷ അപൂർവ്വ
സന്ദർഭങ്ങളിൽ മാത്രം. ഇത് അങ്ങെനയുള്ള ഒരു സന്ദർഭമാണ്.”
പർവ്വേതശ്വരൻ നിശ്ശബ്ദത പാലിച്ചു. അപ്േപാൾ ഭൃഗു യഥാർത്ഥ
േനതാവാണ്. പഞ്ചവടിയുെട പുറത്തുെവച്ച് ആേരാരുമറിയാെത ശിവന്െറ യാത്രാ
സംഘത്െത ആക്രമിക്കുവാൻ െമലൂഹയുെടയും അേയാധ്യയുെടയും സംയുക്ത
നാവികേസനെയ അയച്ചത് ഇദ്േദഹമാണ്. ഭൃഗുവിേനാടുള്ള പർവ്വേതശ്വരന്െറ
ബഹുമാനം ഇടിഞ്ഞു. ഈ മഹാമുനി അപ്േപാൾ മനുഷ്യനായിരുന്നു.
“താങ്കൾ എന്താണു െചയ്േയണ്ടെതന്ന് താങ്കൾക്കറിയാം”. ഭൃഗു പറഞ്ഞു
“താങ്കളുെട മാതൃഭൂമിെയ ആക്രമിക്കുന്നതിനായി ആ വ്യാജ നീലകണ്ഠെന
പിന്തുണയ്ക്കുകയില്െലന്ന് എനിക്കറിയാം.”
പർവ്വേതശ്വരൻ േദഷ്യം െകാണ്ടു വിറച്ചു “ശിവഭഗവാൻ വ്യാജനല്ല.
ശ്രീരാമേദവനുേശഷം ഈ ഭൂതലത്തിലൂെട നടന്ന പുരുേഷാത്തമനാണദ്േദഹം.”
സ്തബ്ധനായി ഭൃഗു ഒരടി പുറേകാട്ടു നീങ്ങി “ഒരുപക്േഷ ഞാൻ പറഞ്ഞത്
െതറ്റായിരിക്കാം. ഒരുപക്േഷ ഞാൻ വിചാരിച്ച അത്രത്േതാളം താങ്കൾ
െമലൂഹെയ സ്േനഹിക്കുന്നുണ്ടാവില്ല.”
“ഭൃഗു മഹർേഷ, െമലൂഹക്കുേവണ്ടി ഞാൻ മരിക്കും”, പർവ്വേതശ്വരൻ
പറഞ്ഞു “കാരണം അെതന്െറ കടമയാണ്. പക്േഷ ഞാൻ നീലകണ്ഠസ്വാമിെയ
തള്ളിപ്പറയുെമന്ന് താങ്കൾ വിചാരിക്കരുത്. എനിക്ക് ൈദവമാണദ്േദഹം.”
വർദ്ധിച്ച അദ്ഭുതത്േതാെട ഭൃഗു മുഖം ചുളിച്ചു. അദ്േദഹം
പർവ്വേതശ്വരന്െറ കണ്ണുകളിേലക്കു േനാക്കി. െപാതുെവ സംയമനം
പാലിക്കുന്ന സന്യാസിയുെട വായ് േനരിയേതാതിൽ പിളർന്നു. താൻ
ചിന്തിക്കുന്ന കാര്യങ്ങൾ തുറന്നുപറയുന്ന ഒരപൂർവ്വമനുഷ്യെനയാണ് താൻ
േനാക്കിക്കാണുന്നെതന്ന് ഭൃഗുവിന് മനസ്സിലായി. ഭൃഗുവിന്െറ സ്വരം
ആദരവിന്െറ സ്വരമായി “മഹാനായ േസനാപതിക്ക് എന്െറ ക്ഷമാപണം.
താങ്കളുെട കീർത്തി ന്യായയുക്തമാെണന്ന് എനിക്കു മനസ്സിലാവുന്നു. ഞാൻ
താങ്കെള െതറ്റിദ്ധരിച്ചു. ചിലപ്േപാൾ ഈ േലാകത്തിന്െറ കപട സ്വഭാവം
വളെര ആത്മാർത്ഥത നിറഞ്ഞ ഒരു മനുഷ്യെന മനസ്സിലാക്കുന്നതിന് നമുക്ക്
പ്രതിബന്ധമായിത്തീരുന്നു.”
പർവ്വേതശ്വരൻ മൗനം പാലിച്ചു.
“അങ്ങ് െമലൂഹക്കുേവണ്ടി േപാരാടുേമാ? ഭൃഗു േചാദിച്ചു.
“എന്െറ അവസാനശ്വാസംവെര,” പർവ്വേതശ്വരൻ മന്ത്രിച്ചു “പക്േഷ,
ശ്രീരാമേദവന്െറ നിയമങ്ങൾക്കനുസൃതമാേയ ഞാൻ േപാരാടുകയുള്ളൂ.”
“തീർച്ചയായും.”
“ഞങ്ങൾ യുദ്ധനിയമങ്ങൾ ലംഘിക്കുകയില്ല.”
ഭൃഗു നിശ്ശബ്ദം തലയാട്ടി.
“മഹർഷിജി”, പർവ്വേതശ്വരൻ പറഞ്ഞു “അങ്ങ് െമലൂഹയിേലക്കു
മടങ്ങണെമന്നാണ് ഞാൻ നിർദ്േദശിക്കുന്നത്. ആഴ്ചകൾക്കകം ഞാനവിെട
എത്തിക്െകാള്ളാം.”
“ഇവിെട ഇങ്ങെന തുടരുന്നത് ബുദ്ധിയല്ല േസനാപേത”, ഭൃഗു പറഞ്ഞു
“താങ്കൾക്െകന്െതങ്കിലും സംഭവിക്കുകയാെണങ്കിൽ െമലൂഹക്കത് ഗുരുതരമായ
പ്രത്യാഘാതമാണുണ്ടാക്കുക. താങ്കളുെട ൈസന്യത്തിന് മികച്ച ഒരു േമധാവി
േവണം.”
“ഭഗവാന്െറ അനുമതിയില്ലാെത എനിക്കിവിടം വിട്ടുേപാരാനാവില്ല.”
താൻ അത് ശരിയായി േകട്ടില്െലന്ന് ഭൃഗുവിന് േതാന്നി “എന്ത?് േപാകുന്നതിനു
മുമ്പ് നീലകണ്ഠന്െറ അനുമതി വാങ്ങണെമന്നാേണാ താങ്കൾ പറഞ്ഞത്?
“വ്യാജ നീലകണ്ഠൻ” എന്നു പറയാതിരിക്കുവാൻ അദ്േദഹം പ്രത്േയകം
ശ്രദ്ധിച്ചു.
“അെത”, പർവ്വേതശ്വരൻ പ്രതിവചിച്ചു.
“പക്േഷ അയാെളന്തുെകാണ്ട് താങ്കെള േപാകാനനുവദിക്കണം?
“അദ്േദഹം അനുവദിക്കുേമാ എന്ന് എനിക്കറിയില്ല. പക്േഷ
അദ്േദഹത്തിന്െറ അനുമതിയില്ലാെത ഇവിെട നിന്നു േപാകാൻ കഴിയില്െലന്നു
മാത്രം എനിക്കറിയാം.”
ഭൃഗു ശ്രദ്ധാപൂർവ്വം പറഞ്ഞു. “േഹ.....പർവ്വേതശ്വരാ. അങ്ങ്
സാഹചര്യത്തിന്െറ ഗൗരവം മനസ്സിലാക്കിെയന്ന് എനിക്ക് േതാന്നുന്നില്ല.
നീലകണ്ഠന്െറ ശത്രുക്കെളയാണ് താങ്കൾ നയിക്കാൻ േപാകുന്നെതന്നു
പറഞ്ഞാൽ അയാൾ താങ്കെള െകാല്ലും.”
“ഇല്ല. അദ്േദഹം അങ്ങെന െചയ്യില്ല. അദ്േദഹം അങ്ങെന െചയ്താൽ
അെതന്െറ വിധിയായിരിക്കും.”
“ഞാനീ പറയുന്നത് മര്യാദേകടാെണങ്കിൽ ക്ഷമിക്കുക. താങ്കളീ
െചയ്യുന്നത് മൂഢത്വമാണ്.”
“അല്ല. അങ്ങെനയല്ല. ഒരു ഭക്തൻ തന്െറ സ്വാമിെയ വിട്ടുേപാകുമ്േപാൾ
െചയ്േയണ്ടതിപ്രകാരമാണ്.”
“എന്നാൽ...”
“ഭൃഗു മഹർേഷ, ശിവഭഗവാെന േനരിൽ കാണാത്തതുെകാണ്ടാണ് അങ്േങക്ക്
ഇങ്ങെനെയാക്െക േതാന്നുന്നത്. അദ്േദഹത്തിന്െറ അനുചരന്മാർ ഭയം മൂലമല്ല
അദ്േദഹത്െത പിന്തുടരുന്നത്. അവരുെട ജീവിതത്തിൽ ഏറ്റവുമധികം പ്രേചാദനം
നിറയ്ക്കുന്ന സാന്നിദ്ധ്യമായതുെകാണ്ടാണ് ശിവെന അവർ പിന്തുടരുന്നത്.
എന്െറ വിധി മൂലം എനിക്കദ്േദഹത്തിന്െറ എതിർപക്ഷത്തു
നിലയുറപ്പിക്േകണ്ടതായി വരും. അെതന്െറ ഹൃദയം തകർക്കുന്നു. ഞാൻ
െചയ്േയണ്ടെതന്താേണാ അത് െചയ്വാനായി എനിക്കദ്േദഹത്തിന്െറ
അനുവാദവും അനുഗ്രഹവും േവണം.”
ഭൃഗുവിന്െറ സാവധാനത്തിലുള്ള തലയാട്ടൽ അദ്േദഹത്തിന്െറയുള്ളിലുള്ള
പക െകാണ്ടുള്ള ബഹുമാനത്തിന്െറ െചറിെയാരു അംശം
പ്രകടമാക്കുന്നതായിരുന്നു “ഇത്തരത്തിലുള്ള കൂറ്
പ്രേചാദിപ്പിക്കണെമങ്കിൽ നീലകണ്ഠൻ വിേശഷപ്െപട്ട വിധത്തിലുള്ള
ഒരാളായിരിക്കണം.”
മഹാര്ഷിജി, അദ്േദഹം വിേശഷെപട്ട മനുഷ്യനല്ല.ജീവിക്കുന്ന
ൈദവമാണദ്േദഹം.”
െമലൂഹ െവളിപ്െപടുന്നു
പതിനാറ്
പതിേനഴ്
പതിെനട്ട്
പത്െതാൻപത്
ഇരുപത്
ഇരുപത്തി ഒന്ന്
ഇരുപത്തിരണ്ട്
ഇരുപത്തിമൂന്ന്
ഇരുപത്തിനാല്
ഇരുപത്തിഅഞ്ച്
ഇരുപത്തി ആറ്
ഇരുപത്തി ഏഴ്
ഇരുപത്തി എട്ട്
ഇരുപത്തി ഒമ്പത്
മുപ്പത്
മുപ്പത്തിഒന്ന്
മുപ്പത്തിരണ്ട്
മുപ്പത്തിമുന്ന്
മുപ്പത്തിനാല്
മുപ്പത്തിയഞ്ച്
മുപ്പത്തിയാറ്
മുപ്പത്തിഏഴ്
മുപ്പത്തിഎട്ട്
മുപ്പത്തിഒൻപത്
നാല്പത്
നാല്പത്തിഒന്ന്
നാല്പത്തിരണ്ട്
നാല്പത്തിമൂന്ന്
നാല്പത്തിനാല്
നാല്പത്തിഅഞ്ച്
നാല്പത്തിആറ്
നാല്പത്തിഏഴ്
നാല്പത്തി എട്ട്
നാല്പത്തി ഒമ്പത്
അമ്പത്
അമ്പത്തിഒന്ന്
അമ്പത്തി രണ്ട്
അമ്പത്തിമുന്ന്
അമ്പത്തി നാല്