You are on page 1of 163

പാതിരാസുര െ നാ ിൽ

എസ്.െക. െപാെ ാ ് (1913-1982)


1913-മാർ ് 14-ന് േകാഴിേ ാ ് ജനി .
യാ താവിവരണ ഗ കാരൻ, േനാവലി ,് കഥാകൃ .് 1949-ൽ
ക ൽമാർ ം ആദ െ വിേദശയാ ത നട ി. യൂേറാ ്,
ആ ഫി , അേമരി , ദ ിേണഷ , പൂർേവഷ
എ ിവിട ളിെല മി രാജ ളം പല തവണ
സ ർശി ുകയും അവിട ളിെല സാമാന ജന ള മായി
ഇടപഴകുകയും െചയ്തു. ഒരു െതരുവിെ കഥയ് ് േകരള
സാഹിത അ ാദമി അവാർഡ് (1962). ഒരു േദശ ിെ
കഥയ് ് സാഹിത അ ാദമി അവാർഡും (1973)
ാനപീഠപുരസ്കാരവും (1980). കാലി ് സർ കലാശാല
േഡാ േറ ് നല്കി ആദരി . 1982 ഓഗ ് 6-ന് അ രി .

എസ്.െക. െപാെ ാ ിെ ഞ ൾ പസി ീകരി


കൃതികൾ
േനാവൽ
ഒരു െതരുവിെ കഥ
വിഷകന ക
ഒരു േദശ ിെ കഥ
കുരുമുളക്

യാ താവിവരണം
പാതിരാസൂര െ നാ ിൽ
കാ ിരികള െട നാ ിൽ
ബാലിദ ീപ്
യൂേറാ ിലൂെട
സ ാരസാഹിത ം
സ ൂർ ം (2 വാല ൾ)
സിംഹഭൂമി
ല ൻ േനാ ്ബു ്

െചറുകഥ
എസ്.െക. െപാെ ാ ിെ കഥകൾ
െപാെ ാ ിെ കഥകൾ
ഒ കവും മ ് പധാന കഥകള ം
എസ്.െക. െപാെ ാ ിെ കഥകൾ
സ ൂർ ം (2 വാല ൾ)
MALAYALAM LANGUAGE
Pāthirāsooryante Nāttil

TRAVELOGUE
by S.K. Pottekkatt

Rights Reserved
First Published 1956
First DCB Edition May 2002
8th impression April 2015
PUBLISHERS
D C Books, Kottayam 686 oo1
Kerala State, India
Literature News Portal: www.dcbooks.com
Online Bookstore: www.onlinestore.dcbooks.com
e-bookstore: ebooks.dcbooks.com
Customercare: customercare@dcbooks.com, 9846133336
DISTRIBUTORS
D C Books-Current Books

D C BOOKS LIBRARY CATALOGUING IN PUBLICATION DATA


Pottekkatt, S.K.
Pathirasooryante nattil/S.K. Pottekkatt.
ISBN 81-264-0461–2.
1. Travelogue. I. Title.
914.897-dc22.

No part of this publication may be reproduced, or


transmitted in any form or by any means, without prior
written permission of the publisher.

ISBN 81-264-0461-2
D C BOOKS : THE FIRST INDIAN BOOK PUBLISHING HOUSE TO GET ISO
CERTIFICATION
ഉ ട ം
ഒ ്
ദൽഹിയിൽനി ് െഹൽസി ിയിേല ്
ര ്
ഓേ ാേണ യ്മിയിൽ

മൂ ്
മ ഫിൻലൻഡിൽ

നാല്
പാറ റെ ാരു നാടകം
അ ്
ഫിൻലൻഡിെല സൂേര ാ വം

ആറ്
നാ ിൻപുറ ് ഒരു അർ രാ തി

ഏഴ്
ഫി ിഷ്സാഹിത ം–ഫിൻലൻഡുകാരുെട
മഹാഭാരതമായ കേലവല
എ ്
സൗനസ്നാനം

ഒ ത്
ൈഹയ്വാസ്തി സുഓമി!
പാതിരാസൂര െ നാ ിൽ
ഒ ്
ദൽഹിയിൽനി ് െഹൽസി ിയിേല ്

െഹൽസി ിയിൽെവ േചരു


േലാകസമാധാനസേ ളന ിൽ ഇ യിൽനി ു
പതിനിധികളിെലാരാളായി സംബ ി ാനു ണം
െപെ ാണു കി ിയത്. ഒരു െള ാം വളെര ധൃതിയിൽ
നിർ ഹിേ ിവ ു. പാസ്േപാർ ം, ശീതരാജ ളിൽ
ധരി ാനു ഉടു കു ായ ളം മ ം
ൈകവശമു ായിരു തുെകാ ് അധികം
വിഷമിേ ിവ ി .
1955 ജൂൺമാസം 6-ാം തീയതി ഞാൻ, ദൽഹിയിൽ
എ ിേ ർ ു. ഇ യിൽനി ു നൂേറാളം പതിനിധികൾ
ഉ ാവുെമ ാണു പതീ ി ിരു ത്. ഇ യിെല മി വാറും
എ ാ സം ാന ളിൽനി ും പതിനിധികൾ ദൽഹിയിൽ
സേ ളി . നിർഭാഗ വശാൽ ദൽഹിയിൽ ഏ വും ഉഷ്ണമു
ദിവസ ളായിരു ു. ജൂൺ ആദ െ ആഴ്ചയിൽ െ
ദൽഹിയിൽനി ു പുറെ ,് കാബൂൾവഴി േസാവിയ ്
യൂണിയനിലൂെട ഫിൻലൻഡിൽ െച ുേചരണെമ ായിരു ു
പരിപാടി. പേ , അതു നട ി . ഇ ൻ ചാർ ർ വിമാന ിന്
െപേ ടാൾ നല്കാൻ അഫ്ഘാൻ ഗവെ നു സാ മെ
വിവരം അവസാനെ നിമിഷ ിലാണു കി ിയത്. ഇ ൻ
പീസ് കൗൺസിലിന് െഹൽസി ിയിേല ു പതിനിധികെള
െകാ ുേപാകാൻ േവെറ മാർ ൾ േതേട ിവ ു. ഈ
അനി ിതാവ യിൽ ദൽഹിയിെല െകാ ചൂടു േപടി ്
ഒ ുര ു പതിനിധികൾ െഹൽസി ി യാ തതെ േവെ ു
െവ സ േദശ ളിേല ു തിരി േപായി. ജൂൺ ര ാമെ
ആഴ്ചയിൽ യാ തയ് ു സാ തകൾ െതളി ു. അറുപതു
േപർ ് യാ തെച ാവു ഒരു സ്ൈകമാ ർ വിമാനം ഇ ൻ
എയർൈലൻസ് േകാർ േറഷനിൽനി ു ചാർ ർ െചയ്തു കി ി.
േശഷം പതിനിധികൾ സാധാരണ സർ ീസ് വിമാന ളിൽ
കാബൂളിൽ ഇറ ി, പിെ അവിെടനി ് റഷ ൻ വിമാന ളിൽ
െഹൽസി ിയിൽ എ ിേ രാെമ ും തീരുമാനി . അതിനു
ഏർ ാടുകള ം െചയ്തു.
അ െന ജൂൺ 14-ാം തീയതി അർ രാ തി ഇ ൻ
എയർൈലൻസ് േകാർ േറഷൻവക V.T. CZW സ്ൈകമാ ർ
വിമാനം, ഞ ൾ അറുപത് ഇ ൻ പതിനിധികെളയും വഹി ്
ദൽഹിയിെല പാലം വിമാന ാവള ിൽനി ു െപാ ി.
ദൽഹിയിൽ അ ു ചൂട് 112 ഡി ഗിയായിരു ു. വിമാനം
ദൽഹിവി ് ആകാശ ിൽ ഉയർ ു. ര ു മണി ൂർ
പറ േ ാൾ ന തണു കി ി. സുഖമായുറ ി.
വിമാനം കറാ ിവഴി േപാകുെമ ാണ് മു റിയി
നല്കിയിരു ത്. പേ , വിമാനം പറ തു േനെര േപർസ ൻ
ഉൾ ടലിനു മുകളിേല ാണ്, പുലർെ ഉണർ ു
ക മിഴി േ ാൾ താെഴ നീലസമു ദെ യാണ് കണിക ത്.
ആറര മണിയായേ ാൾ മലനിരകൾ നിറ കര ദൃശ മായി.
മണി ൂറിൽ ഇരുനൂറു ൈമൽ േവഗ ിലാണ് വിമാനം പറ ത്.

ബഹ്റിനിൽ
രാവിെല ഒ തരമണി ു ഞ ൾ ദൽഹിയിൽനി ് 1,702
ൈമൽ സ രി ് എ യുത്പാദന ിനു പസി ിെപ
ബഹ്റിനിൽ ഇറ ി.
ഒരു മരുഭൂമിയുെട മുഖമാണ് ബഹ്റിൻ. മണൽ ാടുകള ം
അവയിൽനി ു െപാ ിനില് ു എ ുഴലുകള ം
ടാ ുകള മ ാെത ഇവിെട മനുഷ നു കാണാൻ ഒ ുമി . പേ ,
േകാടാനുേകാടി ഉറു ിക വിലവരു എ യുറവകളാണ് ആ
മ ിനടിയിൽ മറ ു കിട ു ത്.
വിമാന ാവള ിെല ബി.എ.ഒ.സി. വക റ റ ൽ
ഞ ൾ ു പാതൽ ഒരു ിെവ ി ായിരു ു.
റ റ െല കുളിമുറിയിൽ നി ു പ േത ,് ൗരം,
ശിരസ്നാനം തുട ിയ പഭാത ട ുകൾ നിർ ഹി ഞ ൾ
ഭ ണം കഴി ാനിരു ു. അേ ാഴാണു ഞ ള െട
സംഘ ിെല അംഗ ള െട മ ം മാതിരിയും
ആചാരൈവചി ത ള ം പുറ ു ചാടിയത്. ഇരുപേതാളം േപർ
തനി സസ ഭു ുകളാണ്. ചിലർ ു പാലും പഴവും മാ തം മതി.
നാല ു േപർ ക ിയും മു ം ൈകയിെലടു ് ഒ ു പയ ി
േനാ ി. ക ിയും മു ം ൈകെകാ ു െതാടാൻ
അറയ് ു വരും കൂ ിലു ായിരു ു.
ഭ ണം കഴി ു ഞ ൾ റ റ െല ഷാ ിൽ
കുറ േനരം ചു ിനട ു. ബഹ്റിൻ ഒരു ഫീ േപാർ ാണ്.
അേമരി യിലും യൂേറാപ ൻരാജ ളിലും നിർ ി
നാനാവസ്തു ൾ ഇവിെട ആദായവിലയ് ു ലഭി ും. വാ ,്
ക ാമറ, ഫൗ ൻേപന മുതലായ വസ്തു ൾ-
േലാക പസി മായ േ ടഡ്മാർ ു വതെ -ഏ വും
ചുരു ിയ വിലയ് ് ഇവിെട വി നയ് ു െവ ിരി ു ു. ഒരു
‘ൈസമ’സ ിസ് വാ ിനു നൂ തു രൂപ! അ പകാരംതെ
ലഹരിവസ്തു ള ം സിഗര കള ം ഏ വും കുറ വിലയ് ു
കി ം. യൂേറാപ ൻ നാടുകളിൽ സിഗര കൾ ു വില
ജാസ്തിയുെ ു മുേ തെ മന ിലാ ിയിരു
ഞ ളിൽ ചിലർ ഞ ള െട ആവശ ിനു സിഗര കൾ
ഇവിെടനി ും ടിൻകണ ിൽ വാ ി േശഖരി . ഇ യിൽ
അ ് രൂപ െകാടുേ ിവരു ഒരു ടിൻ േമ രം വിേദശ
സിഗര ിന് ഇവിെട ഞ ൾ െകാടു ത് ര ു രൂപാ
നാലണയാണ്.
വിമാന ാവള ിൽ അറബികള െടകൂെട ധാരാളം
ഇ ാരും േജാലി െചയ്തുവരു ു ്. റ റ െല
േവല ാരുെട കൂ ിൽ മലബാർമു ിം ആയ ഒരു
മ തിെനയും ഞ ൾ കാണുകയു ായി.
പ ുമണി ് (ഇ ൻ സമയം) ഞ ൾ ബഹ്റിൻ വി .
മരുഭൂമിയിെല നരക ട് ഞ ളിൽ ചിലർ ്
ആദ മായി ാണനുഭവെ ടു ത്. വര മണൽ ാ ിെ
പരാ കമ ൾ ദൂെര കാണാനു ായിരു ു. താെഴ മരുഭൂമിയുെട
മാറിൽ എ ിണറുകള െട െനടു ൻതൂണുകൾ
അ ികൂട ൾ കു ിനിർ ിയേപാെല േതാ ു ു.
അ രീ ിൽ ചിേലട ു കറു ധൂമപടല ൾ
െപാ ിെ ാ ിരി ു ു: എ ശു ീകരണ ിൽ
അവേശഷി അഴു ുകൾ ക ി കളയു തിെ
പുകപടല ളാണെ ത.
വിമാനം െപാ ി കുെറ കഴി േ ാൾ വായുവി ു കുള ർമ
കി ി. യാ ത ാരിൽ മി വരും ഒ ു മയ ി. ഞാൻ
ജാലക ിലൂെട താെഴ ആ മണലാരണ ിെ മ ളി ം
േനാ ിെ ാ ു സമയം കഴി . ആ മരുനില ൾ
മുകളിൽനി ു േനാ ുേ ാൾ, ച ിയിൽ െവ ുവരു ഓ ്
േപാെല േതാ ു ു…
ബാ ാദ്നഗരം കട ു െത ദൂരം കഴി േ ാൾ കറു ം
തവി ം െവ യും ഇടകലർ മണൽ ു ുകള െട കാഴ്ച
കുറ േനരേ ് ഒരു പുതുമയുളവാ ി. താെഴ കു ുകൾ
അന ാെത നില് ു വരയൻ കുതിരകൾേപാെല
േതാ ു ു… കുറ കൂടി െച േ ാൾ രംഗം മാറി.
തവി നിറ ിലു മരുനില ളിൽ േജ ാമ ടി ൽ
ആകൃതിയിലു കറു കള ൾ ക ുതുട ി-മനുഷ െ
ൈകപതി കൃഷിനില ളായിരി ണം. ആ കള ൾ ു
പിറകിൽ കുഷ്ഠേരാഗിയുെട പുറംേപാെല കിട ു പരു ൻ
പാറനില ളാണു പര ുകിട ു ത്. അവിടവിെട
പാ ുപിടി േപാെലയു ചില േപാറലുകള ം കാണു ു.
ഞ ൾ സിറിയാമരുഭൂമിയുെട മീെതയാണു പറ ു ത്.
േ ാ ് േനാ ിയേ ാൾ മണി പ ുതെ . വാ ിെല
സമയം അ ര മണി ൂർ പിേ ാ തിരി വയ് ണെമ ്
എയർ േഹാ സ് അറിവു ത ു. അേ ാൾ ഞ ള െട വാ ിെല
ഇ ൻസമയം 5.30 ആയി ായിരു ു - ഇ ൻ
ാൻേഡർഡ് സമയെ വിഴു ിെ ാ ാണു വിമാനം
പടി ാ പറ ു ത്. അതിനനുസരി ് കൂെട ൂെട
ഞ ള െട വാ ിെല സൂചിയും പിേ ാ ം തിരി
വയ്േ ിവ ു.

ഡമാസ്കസ്
അ െന പാേദശികസമയം 12.10-നു ഞ ൾ പസി
പാചീനനഗരമായ ഡമാസ്ക ിെ േനെര മുകളിെല ി.
മ ാ െവയിലിൽ അെതാര ുതകരമായ കാഴ്ചയായിരു ു.
ശാദ ല ള െട പ മ ല ളം ഈ നേ ാ കള െട
നീലെ ാ ലുകള ം നിറ കി ചാർ ു ഒരു
മായ രവതാനി മരുഭൂവിെ മാറിൽ വിരി ി ിരി ു ു!
കു ുകള െട കടയ് ൽക കൾ വാരി ൂ ിയി േപാെല നര
ഗൃഹസമൂഹ ൾ തി ിനില് ു ു. ഇടതുവശ ് േറാഡുകൾ
ഉരു ുപ േപാെല നീ ുകിട ു ു. അവിെട ഇടയ് ിെട
േമാേ ാർ കാറുകൾ ഉ െവയിലിൽ മി ിമറയു ു.
25,000 ജന ൾ തി ി ാർ ു ഒരു പഴയ നഗരമാണ്.
സിറിയയുെട തല ാനമായ ഡമാസ്കസ്.
നഗരസീമ വി കുറ െച േ ാൾ താെഴ അേനകം
മരുമാർ ൾ ഹസ്തേരഖകൾേപാെല കിട ു തു ക ു.
നഗരെ യും മരുഭൂമിയിൽ ചിതറി ിട ു
ശാദ ല പേദശ െളയും േയാജി ി ു ആ െനടുനീളൻ
പാതകൾ മ മരു ര കള ം കു ുകള ം മുറി കട ും
ത ിൽ െക ി ിണ ും തല ും വില ും കിട ു ത്
ആകാശ ിൽനി ് കാണുേ ാൾ വളെര
വിചി തമായിേ ാ ും. മരുഭൂമിയുെട ആയുർേരഖേപാെല ഒരു
െറയിൽ ാതയും അവിെട നീ ുകിട ു ു ്.
കാൽമണി ൂറുെകാ ു ഞ ൾ സിറിയാമരുഭൂമി കട ു
മ ധരണ ാഴിയുെട മു ിെല ിേ ർ ു. സമു ദം
സമീപി ാറായേ ാൾ പ ിെ കൾേപാലു േമഘ ൾ
വിമാനെ വ ുെപാതി ു. െവൺേമഘപടല ളിൽ
സവാരിെചയ്തുെകാ ാണ് ഞ ൾ മ ധരണ ാഴിയിൽ
പേവശി ത്.
കുെറ േനരേ ് ആ േമഘമൂടലിൽ ഒ ും വ മായി
കാണാൻ സാധി ി . പിെ കാൽ മണി ൂറു കഴി േ ാൾ
േമഘാവരണം കുേറെ നീ ി, താെഴ സമു ദം െതളി ുവ ു.
പഭാതം മുതല്േ മി വാറും തുടർ യായി മരുഭൂമിയുെട
ന ുേപാലെ മ ക ുമടു മിഴികൾ ് ആഴിയുെട
നീലിമ ഏ വും ആ ാദ പദമായിരു ു.
മ ധരണ ാഴിയുെട മുകളിലൂെട ഒരു മണി ൂർ
യാ തെചയ്ത് 1.15-ന് ഞ ൾ ൈസ പസ് ദ ീപിൽ,
നിേ ാഷ യിെല വിമാന ാവള ിലിറ ി.

നിേ ാഷ
ഉ ഭ ണം ഇവിടെ റ റ ലാണ് ഏർ ാടു
െചയ്തിരു ത്.
ൈസ പസ്, സുഖവാസ ിനു േകൾവിേക ഒരു
സു രദ ീപാെണ ിലും വിമാന ാവളം കിട ു തു
മരുഭൂമിേപാെല വര ുശൂന മായ ഒരു മൂലയിലാണ്.
പകൃതിസൗ ര വും സുഖസേ ത ള െമ ാം അകെലയു
മലെ രുവുകളിലാണേ ത കുടിെകാ ത്.
ഇവിടെ ചൂട് ബഹ്റിനിെല ാള ം ഭയ രമായിേ ാ ി.
െവ ിെ ാമം അനുഭവെ . “പ ു മണി
കഴി ാൽ ഇവിെട ൈപ ിൽ െവ ം കി കയി .” റ റ ്
മാേനജർ ഒരു ഗീ ുകാരൻ ഞ േളാടു മായാചനെചയ്തു
പറ ു.
െവ ിനു ാമമു ായിരു ുെവ ിലും ഭ ണം
മിക തായിരു ു. മ േറാണിയും മ മായിരു ു വിഭവ ൾ.
പഴ ൾ ധാരാളമു ായിരു ു. ഒ ാ രം വീ ും കി ി.
“ഇവിെട പ െവ ിനു വീ ിെന ാൾ വില കൂടുെമ ു
േതാ ു ു.” കുടി ാൻ െവ ം േചാദി ി കി ാെത
നിരാശപ ിയ ഞ ള െട കൂ ിലു ഒരാൾ അഭി പായെ .
3.15-ന് ഞ ൾ നിേ ാഷ വി .
അടു ല ം േറാമാനഗരമായിരു ു. ൈസ പ ിൽനി ്
ഏതാ ് വട ുപടി ാറുഭാഗേ ു വിമാനം േനെര
പറ ു. മ ധരണ ാഴിയിലൂെട പിെ യും ര ു മണി ൂർ
സ രി ഞ ൾ ഗീസിെ മുകളിെല ി. ഗീസ് മുറി
കട ു വീ ും മ ധരണ ാഴിയിൽ പേവശി . അ െന
ഇ ലിയുെട കര കാണു തിനുമു ് ഇരു ായി. രാ തി 11.30-ന്
ഞ ൾ േറാമിൽ ഇറ ി.

േറാമിൽ കുറ േനരം


ദീപേകാടികളാൽ പകാശമാനമായ േറാമാനഗര ിെ കാഴ്ച
വിസ്മയജനകമായിരു ു. അ ു െകാ ംമു ് ഈ
േറാമാനഗര ിൽ ഞാൻ ര ാഴ്ച ാലം താമസി ി .്
പേ , ആകാശ ിൽനി ് ആദ മായി ാണ് ഇ െന
നഗര ിെ സമ ഗവീ ണം ലഭി ു ത്. വ ി ാെ
േഗാപുര ളം മണിമു വും മ ം ബൃഹ ീപ ള െട
ഉ ല പകാശ ിൽ വ മായി കാണാമായിരു ു.
വിമാന ാവള ിെല റ റ ൽ ഞ ൾ ് അ ാഴം
ഒരു ി െവ ി ായിരു ു.
ഇ ലിയിെല ദാരി ദ ിനും െതാഴിലി ായ്മയ് ും ഇനിയും
പൂർ ശമനം വ ി ിെ ു േതാ ു ു. രാ തി െപാറു ി ാൻ
ഇടമി ാ കുെറ ആണു ള ം ഇരേതടി നട ു ചില
േതവിടി ിേ ാല ളം ആ വിമാന ാവള ിലും
വ ുകൂടിയി ായിരു ു.
ര ു മണി ൂർ േറാമിൽ ത ി. 1.30-ന് ഞ ൾ അവിടം
വി .
ന തണു .് പുറ ് ന ഇരു .് സുഖമായി
കിട ുറ ി.പിേ ു രാവിെല അ ുമണി ുണർ േ ാൾ
വിമാനം കിഴ ൻ ഫാൻസിെല ലിേയാൺസ് നഗര ിെ
മുകളിലൂെട പറ ുകയായിരു ു. താെഴ ൈറൻനദിയുെട
കരെയ പി ുടർ ുെകാ ാണ് ഞ ൾ നീ ു ത്.
മണി ൂറിൽ 180 ൈമൽ േവഗ ിൽ
സമു ദവിതാന ിൽനി ് 10,500 അടി െപാ ിലാണ്
ഞ ൾ പറ ു ത്. ശീേതാഷ്ണനില 48 ഡി ഗി.
േവർഡസ് ഞ ൾ ് ാ ിക് ക ിൽ ചൂടുചായയും
ബിസ്ക ം െകാ ുവ ു ത ു. താെഴ ഇടതുവശ ് മലകള ം
വലതുവശ കൃഷിനില ള െട കമനീയ വിതാന ളം
െതളി ുനില് ു ു.
5.30-ന് ബർഗ ി ജി യിെല ഡിേഴാങ് നഗരം കട ു. താെഴ
മുഴുവനും നിറ കി കാർഷിക ള ളാണ്.
മു ിരിേ ാ കള ം ധാരാളമു .്
ഡിേഴാ ിൽനി ു വിമാനം ഉ രസമു ദ ിെ
േനർ ുതിരി ,് ഫാൻസിലൂെട െ കടൽ രയിെല ി,
സമു ദ ിെ മുകളിലൂെട വടേ ാ പറ ു. മലനിരകള െട
സാ ി ം ഭയെ ടാനി ാ തുെകാ ു
ഡിേ ടാ ുവി തിൽ ിെ വിമാനം മുൻനിരയിൽനി ് 3,000
അടി താഴ് ുെകാ ാണ് പറ ിരു ത്.
7.35-ന് േഹാള ിെല േറാ ർഡാം നഗരം കട ു. പിെ
അരമണി ൂർെകാ ് ആം ർഡാമിെല ി അവിെട ഇറ ി.

ല നാ ിൽ
ല ാരുെട നാടാണ്. േതാടുകൾ ആയിര ണ ിൽ
െക ി ിണ ു കിട ു ഒര ുതനഗരമാണ് ആം ർഡാം.
വിമാന ാവള ിെല റ റ ൽ പാതൽ
ഒരു ിെവ ിരു ു. ഏ വും പരിഷ്കരി രീതിയിലു
സ്നാനഗൃഹ ള ം േടായ്ല ,് ഡ ിങ് മുതലായവയ് ു
മുറികള ം റ റ േനാടനുബ ി പണിെചയ്തു െവ ി .്
ഞ െള ാവരും ചൂടുെവ ംെകാ ് ‘ഷവർബാ ്’ കഴി ്
ഉടു മാ ി. തണു ് ഞ െള അല ാൻ തുട ിയിരു ു.
യൂേറാ ിെ ഉ രഭാഗേ ു പേവശി ിരി യാണേ ാ.
കൂെട കരുതിയ േരാമ ു ായ ൾ എടു ു ധരി ് ഞ ൾ
പാതലിനിരു ു.
തീ യുെട കാര ിൽ ല ാർ മ യൂേറാപ ാെര
കവ വയ് ും. െവ യും പാൽ ിയും പഴ ളം
േവ തിലധികമു ായിരു ു.
റ റ ൽ െ വിമാനയാ ത ാർ ുേവ ി ര ുമൂ ു
വലിയ ഷാ കൾ തുറ ുെവ ി ്. േഹാള ിെല പധാനെ
വി ന വസ്തു െള ാം ഇവിെട കാണാം. ര കൾ
മുറി ശരിെ ടു ു തിനു േലാക പസി ി േനടിയ നഗരമാണ്
ആം ർഡാം. കൃ തിമ ര ളം ധാരാളമായി ഇവിെട
നിർ ി വരു ു .് ഞാൻ 6 ഷി ി ിന് (3 ക. 12ണ)
കൃ തിമ കൾ പതി ഒരു േജാഡി ക ൽ വാ ി.
പ ു മണി ് ( പാേദശികസമയം) ഞ ൾ
ആം ർഡാമിൽ നി ു െപാ ി. ഞ ള െട വിമാനയാ തയുെട
ഒടുവിലെ ഘ മാണിത്. ഇനി ഇറ ു ത് ഫിൻലൻഡിെ
മ ിലായിരി ും. ഇവിെട നി ് െഹൽസി ി ് 800 ൈമൽ
ദൂരമു .്
വിമാനം ആം ർഡാംനഗര ിെ മുകൾവിതാന ിേല ു
ചു ി റ ുേ ാൾ, താെഴ െനടുെകയും കുറുെകയും
െക ി ിണ ു കിട ു ശത ണ ിലു േതാടുകൾ ഒരു
വിചി തരംഗം കാഴ്ചവയ് ു ു. നഗര ിൽ
േറാഡുകെള ാേളെറ േതാടുകളാണു ത്. ചര ുകൾ ഏ വും
ചുരു ിയ െചലവിൽ ഈ ജലമാർഗ ളിലൂെട
െകാ ുേപാകാൻ സാധി ുമേ ത.
േതാടുകള െട ച ൂ ിൽ കിട ു നഗരഖ ൾ
നെ ാരു കാഴ്ചയാണ്. പല നിറ ിലും വലു ിലുമു
പര തം. ഡ ്ചി ത ൾ അവിെട െ ഫയിം
െചയ്തുെവ ിരി യാേണാ എ ു േതാ ിേ ാകും.
നഗരം പി ി കുെറ ദൂരം െച ി ം ഈ േതാടുകള ം
ധവളനിറ ിലു ഗൃഹസമൂഹ ളം കാഴ്ച ാടിൽ
തുടർ ുെകാ ിരു ു. പിെ വിശാലമായ നാ ിൻപുറ ളാണ്.
േഹാള ിെ കരയുെട വിസ്താര ിൽ മൂ ിെലാരു ഭാഗം
സമു ദവിതാന ിൽനി ു താെഴയാണു കിട ു ത്.
പ ികള ം മ ള ളം േശാണമ ല ളം
ഇടകലർ വിളനില ൾ മാറിമാറി വരു ു. ഒരു െചറിയ
സ്കൂൾകു ിയുെട േ ഡായിങ് പുസ്തക ിെല ഏടുകൾ
മറി േനാ ുേ ാെലയു ഒരനുഭവം. ‘ഹയാസി ’്
പുഷ്പ ൾ വളർ ു വയലുകളാണ് രംഗ ൾ ് ഏ വും
നിറ കി ചാർ ു ത്. കാ ാടിയ ള െട കൂ ൻച ക ൾ
ആകാശ ിൽ െപാ ിനില് ു ു. ഇടയ് ിെട
ൈപൻമര ാടുകൾ പ വീശു ു. േചാ ുെകാ ു വര
േനർേരഖകൾേപാെല െനടുനീളൻ പാതകൾ
െതളി ുകാണു ു.
ഞ ൾ ഉ രസമു ദം കട ു 12.30-ന് െഡ ാർ ിനു
മുകളിെല ി. േസാ പതകൾേപാലു മ ുേമഘ ൾ
അ രീ െ െപാതി ിരു തിനാൽ ഒ ും വ മായി
കാണാൻ കഴി ി . 12.45-ന് േകാ ൻ ഹാഗൻ നഗരെ
നന ക ാടിയിെല പതിഫലനംേപാെല, ഒരുേനാ ു ക ു.
അവിടംമുതല് ു വിമാനമാർ ിൽ നീെള
െവൺേമഘപടല ള െട വിളയാ ംതെ യായിരു ു. വിമാനം
കൂെട ൂെട ‘എടു ുചാ ം’ (ബ ിങ്) തുട ി-യാ ത ാർ
കടലാസുസ ി വായ് ുേനെര പിടി ് ഓ ാനവും തുട ി.
ആ േമഘപടല ളിൽ ചിലേ ാൾ െചറിയ
വിടവുകള ാകുേ ാൾ നിമിഷേനരം താെഴ ഭൂമിയുെട ചില
ഭാഗ ൾ െതളി ുവരും. തടാക ള ം ൈപൻകാടുകള ം
നിറ പേദശ ൾ. സ ീഡെ െതേ ത ല
മുറി കട ുകയാണ്.

മൂടൽമ ിൽ
അരമണി ൂറുെകാ ് ഞ ൾ സ ീഡൻ കട ്
ബാൾ ിക്സമു ദ ിൽ പേവശി .
െകാഴു മൂടൽമ ിലൂെട. ഊളിയി െകാ ാണു വിമാനം
സ രി ു ത്. ഇടയ് ു സമു ദ ിെ നീലിമ ഒ ു മി ി
മറയും. വീ ും പുകമ ിൽ എ ാം മൂടിേ ാകും. എ ത േനരം
അ െന കഴി ുെവ ു നി യമി . ആ മൂടൽമ ്
ഞ ള െട തലേ ാറിെനയും ബാധി േപാെല ഞ ൾ ു
േതാ ി… െഹൽസി ി സമീപി ാറായി എ ് േവർഡ്സ്
ഞ െള അറിയി േ ാൾ ഞ ൾെ ാരുണർ ് കി ി.
“പുകവലി ാതിരി ുക-സീ ്െബൽ കൾ ബ ി ുക-”
എൻജിൻമുറിയുെട പുറംഭി ിയിെല സ്ഫടികേബാർഡ്
ക മിഴി -വിമാനം ഇറ ാൻ േപാവുകയാെണ
മു റിയി .് വിമാനം താഴ് ു ചു കയാണ്. ഞ ൾ
പുറേ ു േനാ ി. എവിെട െഹൽസി ിനഗരം?
േകാടയുെട നര ക ിളിയാൽ േവ ാമവും ഭൂമിയും
ഒരുേപാെല മൂടി ിട ിരു ു. വിമാന ാവളം താെഴ ഉെ ്
ഒരു വിശ ാസമ ാെത മെ ാ ും വ മായിരു ി . ലാൻഡിങ്
ഗൗ ിെ േമൽവിലാസം തീെര മാ ുേപായിരു ു. വിമാനം
താഴ് ു ഭൂസ്പർശം െചയ്തു നിര ാനു പാതയുെട
ഇരുപാർശ ളിലും ാപി ൈവദ തദീപചി ള െട
വർ സ്ഫുരണ െളേ ാലും ആ കന മൂടൽമ ു
വിഴു ിയിരി ു ു.
ഞ ള െട ഇ ൻ ൈവമാനികൻ ആദ മായി ാണ്
െഹൽസി ിയിൽ വരു ത്. നില ിെ കിട
നി യമി ാെത അേ ഹം പരു ി ുട ി. താെഴനി ു
േറഡിേയാസേ ശ ൾ മുറയ് ു കി ിെ ാ ിരു ു. പേ ,
മൂടൽമ ും നിലവും എവിെട കൂ ിമു ു എ തിെന ുറി ്
ഒരു രൂപവുമി . അേ ഹം വിമാനെ ആകാശ ിൽ വ ം
ചു ി െമെ താഴ് ിെ ാ ു വരും. നിലം ക ുകി ാെത
വ ം ചു ിെ ാ ു േമേ ാ തെ െപാ ും. വീ ും
വായുവിൽ വൃ ൾ നിർ ി വിമാനം താഴ് ു വരും.
ല ം ക ുകി ാെത േമേ ാ തെ മട ും.
വിമാന ിെ ഈ അവേരാഹണാേരാഹണ ളിൽ
ഞ ള െട ഹൃദയവും അ ാനമാടിെ ാ ിരു ു.
നില ിെ കിട ിെന ി ദൃഢനി യമി ാെത
വിമാനമിറ ിയാൽ എ ും സംഭവി ാം. - നിലം
െതാടു തിനുമു ു ഗതി േവഗനിയ ണം ഒരു മാ ത
പിഴ േപായാൽ മതി േവ ാമയാനം നില ടി നശി തുതെ .
ദൽഹിയിൽനി ് ആറായിര ിൽ രം ൈമൽ യാ തെചയ്തു
പാപ ാനം ക ുെകാ ് സമാധാനദൂത ാരായ ഞ ൾ
േനെര േപാകു തു നിത ശാ ിയിേല ായിരി ും.
മൂടൽമ ിനു ക ി കൂടിവരികയാണ് - മഴയും
െചാരിയു ു .് വിമാന ിനക ിരി ു ഞ ൾ ു
വിമാന ിെ ചിറകുകൾ േപാലും കാണാൻ സാധി ു ി .
കൂ കാരിൽ പലരും ഓ ാന ിെ യും ഭയ ിെ യും
െന ിടിേ ാടുകൂടി ക ട ിരു ു. ചില
അഭി പായ പകടന ള ം േക :
“മൂടൽമ ് ഇ െന െ നില് ുകയാെണ ിൽ
നമു ് ആം ർഡാമിേല ുതെ മട ിേ ാേക ിവരും.”
“െഹൽസി ിയുെട പരിസര ിൽ-കു ും മലയുമി ാ തു
ഭാഗ ംതെ -അെ ിൽ േബാംെബയിലു ായ
വിമാനാപകടംേപാെല...”
യാ ത ാരിൽ ചിലർ മ ് അപകട െള ുറി ചി ി
തത്കാലെ ഭയ ിൽനി ു ര േനടാൻ ശമി യാണ്.
വിമാനം പിെ യും വ ം ചു ി താഴ് ുവ ു.- ഇത്
എ ാമെ പാവശ മാെണ ു േതാ ു ു. മൂടൽമ ിനു
യാെതാരു മാ വുമി . എ ാം കബളി ി െകാ ് ആ
ക ിളിെ ് അ െനതെ കിട ു ു.
അരമണി ൂറിലധികമായി ഞ ൾ ഈ തിശ ുസ ർ ിൽ
ഇ െന ത ി ളി ു ു... വിമാനം നിരാശതേയാെട
ഞര ിെ ാ ു േമേ ാ തെ െപാ ി ആകാശ ിൽ
അഭയം പാപി .
കുറ േനരം കഴി േ ാൾ പകൃതിയുെട
കരളലി െവ ു േതാ ു ു. ആ മ ുമറയുെട കനെമാ ു
കുറ ു. താെഴ െക ിട ള െട ബാഹ ാകാര ൾ
െപൻസിൽവരകൾേപാെല പത െ . ലാൻഡിങ്
ഗൗ ിെല മാർ ദർശകദീപ ൾ മി ാമിനു ുകൾേപാെല
കാണാറായി.
ആ മുഹൂർ ം കാ ുെകാ ിരി ുകയായിരു ു
ഞ ള െട ൈവമാനികൻ, കമാൻഡർ ര വ. അേ ഹം
െഞാടിയിടെകാ ് നില ിറ ാനു മർ ാനം
മന ിലാ ി, വിമാനം താഴ് ി. ഒരു തു ിയുെട
ലാഘവേ ാെട വിമാനം ഭൂമിെയ ചുംബി മുേ ാ നിര ി...
നി ു. ഭൂമിയിൽ ഭ ദമാെയ ിേ ർ ുെവ ു പൂർ േബാധ ം
വ േ ാൾ ഞ ള െട സം ഭമം െപെ ് ആ ാദ ിെ
ആേവശമായി മാറി. ഞ ൾ ൈകയടി െകാ ് കമാൻഡർ
ര വയ് ു
ചിേയർസ് വിളി . യുവാവായ ആ സി ുകാരൻ
താടിവലയ് ു ിലൂെട പു ിരിതൂകിെ ാ ് എൻജിൻ
മുറിയിലുെട പുറ ുവ ു ഞ ള െട മു ിൽ നി ു.
ആപത്കരമായ കാലാവ യിൽ ഞ െളയും വിമാനെ യും
ര ി ത് കമാൻഡർ ര വയുെട സാമർ വും
ൈധര വുമാണ്. അഭിമാനേ ാെട ഞ ൾ അേ ഹെ
വീ ും അഭിന ി . *
* ഈ വിദ ്ധനായ ൈപല ് ര വ 1965-ൽ േന ാളിൽെവ വിമാനം തകർ ു
മൃതിയട ു.
ര ്
ഓേ ാേണ യ്മിയിൽ

െഹൽസി ിയിെല വിമാന ാവള ിൽ— ‘മാൽമ’ എ ാണ്


ഈ വിമാന ാവള ിെ േപര്—ഞ െള സ ീകരി ാൻ
െഹൽസി ി സമാധാന ി ിയംഗ ളം ഇ ാെര
കാണാൻ കൗതുകേ ാടുകൂടി ഒരു വലിയ ജനസംഘവും,
െകാടുംതണു ം മൂടൽമ ും ചാറൽമഴയും കണ ാ ാെത
കാ ുനില് ു ു ായിരു ു. വിമാന ിൽനി ു
പുറേ ു കട േ ാൾ ൈശത ിെ ഒരു
ധൃതരാഷ് ടാലിംഗനമാണു ഞ ൾ ് ആദ മായി ലഭി ത്.
ഉ ര ധുവംകൂടി ഉൾെ ഒരു രാജ ിലാണു ഞ ൾ
കാെലടു ുകു ിയിരി ു ത്.
ഞ ള െട പതിനിധിസംഘേനതാവിനും
വനിതാെമ ർമാർ ും പൂെ ുകൾ നല്കെ .
ആതിേഥയ ാരുെട അക ടിേയാടു കൂടി ഞ ൾ ചു ം—
േപാലീസ് വകു ിെ ആ ീസിെല വി ശമമുറിയിെല ി.
ഞ ൾ കൂെട െകാ ുവ സാധന ള െട വിവരണം,
പണ ിെ കണ ് ഇവെയ ാമാണ് ക ംസ്
വകു ിനറിേയ ത്. ഉേദ ാഗ ാർ സ്േനഹേ ാടും
സഹായമന ിതിേയാടും കൂടിയാണ് െപരുമാറിയത്. േപരിനു
ചില പരിേശാധനകൾ നട ു. ആർ ും ഒരു ‘മാർ ’് * േപാലും
ഡ ി െകാടുേ ിവ ി . പാസ്േപാർ ് പരിേശാധനയും
മു ദകു ലുെമ ാം േവഗം കഴി ു. ഞ ള െട
താമസ ിേനർ ാടുെചയ്തിരു ലേ ു ഞ െള
െകാ ുേപാകാൻ നാല ് ബ കൾ പുറ ു ത ാറായി
നില് ു ു ായിരു ു. ഞ ൾ ബ ിൽ കട ുകൂടി.
പുറെ തണു ിെ ആ കമണ ിൽനി ു ര
കി വ ം തടി ക ാടിജാലക ൾ ഘടി ി
ഭ ദമാ ിെവ ബ ാണ്. കുഷ ൻ പിടി ി ഇര സീ കൾ
ഇടനാഴിയുെട ഇരുവശ ും വരിവരിയായി നിലെകാ ു.
എ ാ ിെന ാള ം െപാ മു ഒരു സീ ാണു
ൈ ഡവർ ു ത്. ബ ിെ വാതിൽ ൈ ഡവറുെട
നിയ ണ ിലാണ്. ൈ ഡവർ ഒരു ബ ൺ അമർ ിയാൽ
വാതിൽ തുറ ു വരും; മെ ാരു ബ ൺ അമർ ിയാൽ
വാതിൽ അട ുവരും.
ബ ിൽ േറഡിേയാ ഘടി ി ി ്. ഏ വും പുതിയ
വാർ കള ം, ഫുട്ബാൾ ളിയുെട കമ റികള ം
േക െകാ ു നി ൾ ു സമയം കഴി ാം. ‘പുകവലി രുത്’,
‘ൈ ഡവേറാടു സംസാരി രുത്’ അ െന ര ു താ ീതുകൾ
ഫി ിഷ് ഭാഷയിലും സ ീഡിഷ് ഭാഷയിലും ൈ ഡവറുെട മു ിെല
സ്ഫടിക ൂടിെ മുകളിെല മര ലകയിൽ അ ടി
പതി െവ ിരി ു ു.
ഇം ീഷ് സംസാരി ാൻ കഴിയു ര ുമൂ ു
സമാധാന ി ി വള ിയർമാർ ഞ െള ബ ിൽ
അനുഗമി ിരു ു. വഴി ു ചില കാഴ്ചകൾ അവർ
വിവരി ത ു.
ഞ ൾ േപാകു ത് സമാധാന ി ി ആ ീസിേല ാണ്.
അവിെട ഞ ൾ ു ലഘുഭ ണം ഏർ ാടുെചയ്തി .്
ൈപൻമര ള ം െകാ ൈമതാന ള ം ചിതറി ിട ു
ചില ഗാമമൂലകൾ കട ് ഞ ൾ നഗരവലയ ിൽ
പേവശി . െതരുവുകൾ മി വാറും വിജനമായി ിട ിരു ു.
ആറുമണിവെരയാണ് വ ാപാരസമയം. അതു കഴി ാൽ
ക വടഷാ കെള ാം അട ി ാകും.
െഹൽസി ിയിെല ഒരു പധാന വീഥിയായ ‘മാനർഹിം
േവഗനി’ലൂെടയാണ് ഞ ളിേ ാൾ കട ുേപാകു ത്.
മൂടൽമ ുെകാ ു ന ത മറ ചില ശിലാ പതിമകൾ ഓേരാ
മൂലയിൽനിെ ിേനാ ു ു. കൂ ൻ െക ിട ൾ
ഭൂത െളേ ാെല അ രീ ിൽ ത ി നില് ു ു. തടി
ഓവർേ ാ ം െതാഷിയും ധരി ചില മനുഷ േ ാല ൾ
നിഴലുകൾേപാെല നീ ിമറയു ു. മരവി നി ബ്ദതെയ രാവി
മുറി െകാ ് ടാംവ ികൾ നിര ു.
ഞ ൾ ഒളി ിക് േ ഡിയ ിെ മു ിെല ി. 1952-ൽ
േലാക ഒളി ിക് മ രം നട ലമാണിത്. ഒളി ിക്
സ്മാരകേഗാപുരം ആകാശ ിെ ഉയരം അള ാൻ
കു ിനിർ ിയ ഒരു സ്െകയിൽ േപാെല െപാ ിനില് ു ു.
േ ഡിയ ിെ എടു കളിെലാ ിലാണ് െഹൽസി ി
സമാധാന ി ിയുെട ആ ീസ് പവർ ി ു ത്. അവർ
ഞ ൾ ് ചൂടുകാ ിയും പലതരം ഫി ിഷ് പലഹാര ളം
സത്കരി . കൗതുകമു ഓേരാ ൈറ ിങ് പാഡും
ഞ ളിേലാേരാരു ർ ും സ ാനി െ .

കായൽ രയിൽ
േ ഡിയ ിൽനി ു ഞ ൾ േനെര ഞ ള െട പുതിയ
വാസ ലേ ു പുറെ . നഗര ിൽനി ് ആറു ൈമൽ
അകെല ഫി ിഷ് കായലിെ കരയിലു ഓേ ാേണ യ്മി എ
പുതിയ ഗാമ ിെല െടക്േനാളജി ൽ േകാേളജ്
േഹാ ൽെ ിട ിലാണ് ഞ ള െട താമസ ിനു
സൗകര െ ടു ിയിരി ു ത്. സ ർ
െവേ ഷൻകാലമായതിനാൽ േഹാ ൽെ ിട ൾ
ഒഴി ുകിട ുകയായിരു ു.
നീല ായലിെ കരയിൽ ൈപൻമര ൾ
വളർ ുനില് ു ഒരു വലിയ പറ ിൽ നാല ് മാളികകൾ
െപാ ിനില് ു ു. ഈ നിലയിന െള ാം െടക്േനാളജി ൽ
േകാേളജ് വിദ ാർ ികൾ സ ം പണംെകാ ു
സഹകരണാടി ാന ിൽ നിർ ി വയാണ്. ഓേ ാേണ യ്മി,
വിദ ാർ ികള െട ഗാമമാെണ ു പറയാം.
ഡി േ ാ ് െക ിടമാണ് ഇ ൻ
പതിനിധികൾ നുവദി ത ിരി ു ത്. ഇത്
ഒര ുനിലെ ിടമാണ്. പുറംചുമരുകൾ
െച ിേ ി ിെ ിലും ചുക ഇഷ്ടികകൾ േചർ ുെവ
പാടുകള െട െവള ചതുര ള ൾ ഒരു വർ ചി ത ിെ
പതീതിയുളവാ ു ു. ൈപൻമര ള െട മറവിൽ ആ
മാളികകള െട രൂപവും വർ വും അത ാകർഷകമായി .്
അ ാംനിലയിെല 95-ാം ന ർ മുറിയാണ് എനി ും മി ർ
ഷാ ഫായിസിനും കി ിയിരി ു ത്. ഷാ അബുൾഫായിസ്
ഐക സം ാന ിെല ഒരഡ േ ാണ്.
ര ുേപർ ു താമസി ാനു ഒരു വലിയ മുറിയാണിത്.
ര ു ക ിലുകൾ. കിട യും തടി ക ിളികള ം അവയിൽ
വിരിെ ാരു ിെവ ി ്. തടി ക ാടിജാലക ൾ
ഒരുവശെ ചുമരിൽ ഭ ദമായി ഉറ ി ിരി ു ു.
ജാലക ിലൂെട േനാ ിയാൽ ൈപൻമര ള െട പഴുതിലൂെട
നീല ാടിേപാെല തടാക ര കാണാം.
മുറിയിൽ സുഖകരമായ ചൂടു േതാ ു ു .് മുറിയിെല
ഭി ികളിലൂെട ചു ിേ ാകു കുഴലുകളിൽ സദാ ചൂടുെവ ം
പവഹി ി ി ാണ് ഈ ചൂടു നിലനിർ ു ത്. ഈ ഏർ ാടിനു
‘െസൻ ടൽ ഹീ ിങ്’ എ ു പറയും.
തണു ം മഴയും കാരണം ഞ ൾ അ ു പിെ
പുറ ിറ ാെത മുറിയിൽ െ കഴി കൂ ി.
മണി ഒ തു കഴി ി ം പുറെ പകൽെവളി ിനു
യാെതാരു കുറവും ക ി . േവനല് ാല ിെ
അവസാനമാണ്. ഇരുപ ിമൂ ു മണി ൂർ േനരം
പകൽെവളി മു ായിരി ുമേ ത. പതിെനാ ു മണി ു
പകൽെവളി ം ക ുെകാ ുതെ ഞ ൾ ഉറ ാൻ കിട ു.
പരപരാെവളി ം ക ുെകാ ാണ് ഉണർ ത്. ഉണരാൻ
േനരം വളെര ൈവകിേയാ എെ ാരു ശ . വാ
േനാ ിയേ ാൾ സമയം മൂ ുമണി. സൂര ൻ
പതിെനാ ുമണിേ ാ മേ ാ ഒ സ്തമി ുകയും
ഒരുമണി ുമു ായി വീ ും ഉദി ുകയും െചയ്ത കഥയുേ ാ
ഞ ളറി ു?
കർ ൻ വലി വിടർ ി ജാലകം മറ മുറിയിൽ േനരിയ
ഇരു ിെന ണി വരു ി ഞാൻ വീ ും ഉറ ാൻ കിട ു.
എ മണി ാണു പിെ ഉണർ ത്.

ഫിൻലൻഡ്-തടാക ള െട നാട്
ഭൂേലാക ിെ വടേ അ ു മനുഷ വാസമു
ഒടുവിലെ രാജ മാണ് ഫിൻലൻഡ്. ഇതിെ നീള ിൽ
മൂ ിെലാരുഭാഗം ഉ ര ധുവ ിേല ു ത ി ിട ു ു.
ഫിൻലൻഡിെല ഭൂരിഭാഗം ജന ൾ ും മലകെള ി
േക േകൾവി മാ തേമയു . ജന ൾ നിവസി ു തു
രാജ ിെ െത ുഭാഗ ാണ്. മ ഫിൻലൻഡിേലാ
ദ ിണഫിൻലൻഡിേലാ ഒെരാ മലേയാ കുേ ാ കാണുകയി .
ഞ ള െട ഫി ിഷ് ദ ിഭാഷിണി ഒരു േകാേളജ് ഗാേഡ ാണ്.
പേ , അവൾ ജീവിത ിൽ ഇേതവെര ഒരു മല ക ി ി .
29,000 അടി െപാ മു എവറ ് ശൃംഗം എ െനയിരി ും?
—അവർ ഞ േളാടു േചാദി ുകയാണ്. എ ാണു രം
പറയുക? സമു ദ ിെ വിശാലതയും ഗിരിയുെട ഗാംഭീര വും
പറ ു മന ിലാ ിെ ാടു ുക സാധ മ േ ാ.
ഉപമാനവസ്തു ള മി . േനരി ക ു മന ിലാ ുകതെ
േവണം.
വട ് േനാർേ , പടി ാറ് സ ീഡൻ, േബാ ിയാ
ഉൾ ടൽ, െത ് ഫിൻലൻഡ് ഉൾ ടൽ, കിഴ ് റഷ
എ ിവയാൽ ചു െ കിട ു ഫിൻലൻഡ് രാജ ിെ
ആെക വിസ്തീർ ം 1,30,119 ചതുര ശൈമലാണ്. ഇതിൽ
12,100 ചതുര ശൈമൽ ഉൾനാടൻ ജലാശയ ളാണ്. 60,000
തടാക ൾ ഫിൻലൻഡിൽ — അധികവും
ദ ിണ പേദശ ളിൽ ചിതറി ിട ു ു—220 അടിയിൽ
കുറ വ ാസമു തടാക െള കണ ിൽെ ടു ിയി ി .
വിസ്താര ിൽ ബാ ിയു നില ിെ മൂ ിെലാരുഭാഗം
ചതു നില ള ം, ഏതാ ു മു ാൽഭാഗം
(എഴുപെ ാ ുശതമാനം) വന ള മാണ്. അവേശഷി
ല ളിൽ — അധികവും പ ണ ളിൽ — ജന ൾ
കുടിപാർ ു വരു ു. ഫിൻലൻഡിെല ജനസംഖ 41,64,000.
സ് തീകളാണ് കൂടുതൽ. അവർ പുരുഷ ാെര ാൾ
എ ിൽ പ ു ശതമാനം അധികമു െ ത.
േസാവ ് റഷ , സ ീഡൻ, േനാർേ എ ീ രാജ ള െട
പാണിവലയ ിൽെ കിട ു ഒരു സ ത രാജ മാണ്
ഫിൻലൻഡ്. ഫിൻലൻഡിെ അതിർ ിേരഖകള െട ഒ ാെക
ചു ളവ് 1,583 ൈമലാണ്. ഇതിൽ 335 ൈമൽ സ ീഡനും
ഫിൻലൻഡിനും െപാതുെവ അവകാശെ താണ്.
േനാർേവയുെട പാർശ ിലൂെടയാണ് 456 ൈമൽ േപാകു ത്.
േസാവ ് യൂണിയനുമായി പ ിെ ടു അതിർ ി േരഖയാണ്
ഏ വും വലുത്—793 ൈമൽ.
ഫിൻലൻഡിെ സമു ദ രയുെട ഒ ാെക നീളം 688
ൈമലാണ്.

പഴയ ചരി തം
ഇ െ ഫി ിഷുകാരുെട പൂർ ികർ 2,000 െകാ ം മു ാണ്
ഫിൻലൻഡിേല ു പേവശി ത്. അ ് അവർ നാവികരും
നായാ കാരും മീൻപിടു ാരും പാകൃതരായ
കൃഷി ാരുമായിരു ു.
1157-ാമാ ിൽ സ ീഡനിെല രാജാവ് ഇവെര കീഴട ുകയും
ഇവെര കിസ്ത ാനികളാ ി മാ കയും െചയ്തു. അ ു
നൂ ാ ുകേളാളം കാലം ഇവർ സ ീഡെ കീഴിൽ കഴി കൂ ി.
അേ ാേഴ ും പടി ാറൻ യൂേറാ ിെല
പരിഷ്കാര പവണതകള ം ലുേഥനിയൻ കിസ്തീയ
മതവിശ ാസ ളം ഇ ൂ രിൽ ഉറ സ ാധീനം
െചലു ി ഴി ിരു ു.
1710-ാമാ ിൽ റഷ യിെല മഹാനായ പീ ർ രാജാവ്,
സ ീഡനിെല രാജാവായ ചാറൽസ് പ ാമനുമായി ഒരു
കടു സമര ിൽ ഏർെ . റഷ ൻ ഭട ാർ ഫിൻലൻഡ്
മുഴുവനും പിടി ട ി. സ ീഡിഷുകാർ ഫിൻലൻഡ്
വീെ ടു ുവാൻ വീേറാെട പല സമര ളം പി ീടു
നട ിെയ ിലും പ ിമഫിൻലൻഡ് മാ തേമ അവർ ു
കി ിയു . 1809-ൽ ആ ഭാഗവും റഷ പിടി ട ി.
അലക്സാ ർ സാർ, റഷ യും ഫിൻലൻഡും ത ിൽ
േചർ ുെകാ ് ഒരു കരാറു ാ ി. ഈ കരാറു പകാരം റഷ ,
ഫിൻലൻഡിനു സ ം ഭരണഘടന
അനുവദി െകാടു ിരു ു. എ ാൽ പില് ാല ് ഈ സാർ
ച കവർ ിയുെട പി ുടർ ാർ ഈ കരാറിെല വ വ കൾ
പാലി ാൻ കൂ ാ ിയി . അവർ ഫിൻലൻഡിെന റഷ േയാടു
േചർ ാൻതെ തീരുമാനി േ ാൾ ഫി ിഷ്കാർ എതിർ ു.
1917 ഡിസംബർ 6-ാം തീയതി ഫി ിഷ്കാർ സ ാത ം
പഖ ാപി ് റഷ ൻഭട ാേരാടു യു ിെനാരു ി. ര ു
വർഷെ കഠിനസമര ൾ ുേശഷം 1919-ൽ ഫി ിഷുകാർ
സ ം റി ിക് ാപി ുകതെ െചയ്തു.

പുതിയ ചരി തം
ര ാം േലാകമഹായു ം ആരംഭി കുെറ മാസ ൾ
കഴി േ ാൾ റഷ ാർ ് ഫിൻലൻഡിെന ുറി ചില
ആശ കള ായി. റഷ യിെല െലനിൻ ഗാഡ്നഗരം
ഫിൻലൻഡിെ അതിർ ിയുെട വളെര അടു ാണു
കിട ു ത്. ശ തു ൾ ് ഫിൻലൻഡിലൂെട വ ് എള ം
െലനിൻ ഗാഡിെന ആ കമി ാൻ കഴിയും. അതിനാൽ
ഫിൻലൻഡിൽ െലനിൻ ഗാഡ് മാർ ിലു കുെറ
ല ള ം, നാവിക ാവള ിനായി ഫിൻലൻഡിെ
ഹാേ ാ തുറമുഖവും ത ൾ ു വി തരണെമ ് റഷ
ഫിൻലൻഡിേനാട് ആവശ െ . ഫിൻലൻഡ്, റഷ യുെട
ആവശ ം നിരസി േ ാൾ റഷ ഫിൻലൻഡിെന ആ കമി . 105
ദിവസം തുടർ യായി െപാരുതി. ഒടുവിൽ ഫി ിഷുകാർ ു
ലം ൈകെയാഴിേ ിവ ു.
1941 ജൂണിൽ ജർ ൻകാർ റഷ െയ ആ കമി േ ാൾ,
ഫി ിഷുകാർ ജർ നിയുെട ഭാഗ ു േചരാനു ായ കാരണം,
റഷ യുെട മുൻൈകേയ മായിരു ു. ജർ ൻകാർ ജയി ാൽ
ത ള െട പഴയ ല ൾ ത ൾ ു തിരി കി െമ ും
അവർ വിശ സി . പേ , യു ിെ ഫലം
മറി ാണു ായത്. 1944-ൽ ഉ ര റഷ യിൽനി ്
ജർ ൻകാർ നിേ ഷം ആ ിേയാടി െ തിെന ുടർ ്
േമാസ്േകാവിൽെവ ് ഫിൻലൻഡിനു േസാവിയ ് യൂണിയനും
േഗ ് ബി നുമായി ഒരു സമാധാനസ ിയിൽ
ഒ വയ്േ തായി വ ു. അതിനു േശഷം, 1947-ൽ
പാരീസിൽെവ ം ഒരു ഉട ടിയിൽ ഒ വയ്േ ിവ ു.
1947-െല പാരീസ് ഉട ടിയിെല വവ കളനുസരി ്
ഫിൻലൻഡ് ഉൾ ടലിനും ലേഡാഗാ തടാക ിനും ഇടയിലു
കേരലിയൻ കടലിടു ു പേദശ ൾ മുഴുവനും വിയീപുരിനഗരം
ഉൾെ െട — റഷ യുേടതായി ീർ ു. ഇതിനും പുറേമ
ഫിൻലാൻഡിെ ഉ ര ധുവസമു ദ ിേല ു കവാടമായ
െപട്സാേമാ ഖ വും, േപാർഖലയുെട ചു പാടുമായു 150
ചതുര ശൈമൽ ലവും * അവർ ് റഷ യ് ു
വി െകാടുേ തായി വ ു—ഇവയ്െ ാം പുറേമ ഒരു
വ ി തുക യു നഷ്ടപരിഹാരമായും റഷ ആവശ െ .
1952-ലാണ് ഫിൻലൻഡ് റഷ യ് ു െകാടു ാനു
യു ട ിെ ഒടുവിലെ ഗഡുവ് അട തീർ ത്.

െഹൽസി ി നഗരം
സ ീഡനിെല രാജാവ് ഗുസ്താവൂസ് വാസയാണ്, 1550-ൽ
െഹൽസി ി നഗരം ാപി ത്. ഫി ിഷ് ഉൾ ടലിെ
െതേ കരയിലു ‘തു ിൻ’ എ ലം അ ാല ്
ഡ കാർ റഷ യുമായി വ ാപാരം നട ി ലാഭമടി ു തിനു
ഒരു താവളമായുപേയാഗെ ടു ിവ ിരു ു. ഡ കാരുെട
ക വടേ ാടു മ രി ാൻ ഫിൻലൻഡിെ െതേ
കരയിൽ ഫി ിഷ് ഉൾ ടലിനടുെ ഒരു പുതിയ
തുറമുഖപ ണമാവശ മാെണ ് ഗുസ്താവൂസിനു േതാ ി.
വാ ാനദി ഫി ിഷ് ഉൾ ടലിേനാടു േചരു തിനടുെ യു
ലം അേ ഹം തിരെ ടു ു. പേ , ഒരു
തുറമുഖപ ണെമ നിലയ് ് ആ ല ിനു പറയ
അഭിവൃ ിെയാ ും ക ി . ക ൽഗതാഗത ൾ ു
െകാ ാവു ഒരു മൂലയായിരു ി വാ ാനദീമുഖം.
1640-ൽ, തുറമുഖം ഫി ിഷ് ഉൾ ടലിെന സ്പർശി
കിട ു വീേറാേണ ാമി മുന ിേല ു ലംമാ ി.
അ ാല ് ഇവിെട കുെറ മരവീടുകൾ
മാ തമാണു ായിരു ത്. 1743-ൽ റഷ ൻ
ആ കമണമു ായേ ാൾ റഷ ൻ പ ാള ാർ ഈ പ ണം
ചുെ രി കള ു. കുറ കാലം കഴി േ ാൾ മരവീടുകൾ
പഴയേപാെല വീ ും െപാ ിവ ുതുട ി.
നീ േഹമ ിെല െകാടുംതണു ിൽനി ും
മ ിൽനി ും ര കി ാൻ വീടുകൾ മുഴുവനും മരംെകാ ു
നിർ ി േയ നിർവാഹമു ായിരു ു . േവനൽ ാല ്
ഈ മരവീടുകളിെലാ ിനു തീ ിയാൽ മതി, തീ പടർ ുപിടി
പ ണം മുഴുവനും ക ി നശി േപാകും. 1808-ൽ ഇവിെട
അ െന ഭയ രമാെയാര ിബാധയു ായി. 70 വീടുകൾ
െവ ീറായി.
1808-െല ആ െവ ീറിൽനി ാണ് ഇ ു നാം കാണു
മേനാഹരമായ െഹൽസി ിനഗരം പിറവിെയടു ത്. മരം
അധികം ഉപേയാഗി ാ തര ിലു ഗൃഹ ളം
കലാസൗഭഗം കളിയാടു പ ികള ം വീതിയു െതരുവുകള ം
വിസ്തൃതാ ണ ളം ആരാമ ളം ഉൾെ ാ
അ െ ാരു നവീനനഗരം നിർ ി ു തിനു നാ കാരും
ഗവ ം ഒരു ംകൂ ി. പുതിയ നഗര ിെ
സംവിധാനമാതൃക ത ാറാ ിയത് േയാഹൻ ആൽബർ ്
എഹ്റൻ ്േറാം എ എൻജിനീയറും അതിനനുസരി
െക ിട ൾ പണിെചയ്തത് കാറൽ ലുഡ് വിഗ് ഏംഗൽ എ
ജർ ൻ ശി ിയുമായിരു ു. നഗര ിെ ാനി ിൽ 140
വർഷം മുേ എഹ്റൻ ്േറാം പദർശി ി ദീർഘദർശിത ം
ഇ ും നെ അ ുതെ ടു ു ു. നഗരേക ം പഴയ
നിലയിൽ െ യാണ് ഇ ും നിലെകാ ത്. മാ ം
വരുേ ആവശ മു ായി ി . ഏംഗൽ നിർ ി
െക ിട ള െടയും കഥ അ െനതെ യാണ്.
െഹൽസി ിയിെല പധാന കാഴ്ചകൾ ഇ ും ഏംഗൽ നിർ ി
പ ികള ം സൗധ ള മാണ്.
1812-ൽ പുതിയ നഗര ിെ പണി നട ുെകാ ിരിെ
ചരി തപരമാെയാരു സംഭവം നട ു. സാർ ച കവർ ി—അ ്
ഫിൻലൻഡ് റഷ യുെട കീഴിലായിരു ു—െഹൽസി ിെയ
ഫിൻലൻഡിെ തല ാനനഗരമായും ഭരണേക മായും
പഖ ാപി . (അ ു െഹൽസി ിയിെല ജനസംഖ 4,000
മാ തമായിരു ുവെ ത.) ഭരണവകു കള ം
ഗവർേ ാ ീസുകള െമ ാം ആബുവിൽനി ്
െഹൽസി ിയിേല ു മാ ി. അ ് ഈ പുതിയ നഗര ിെ
വിസ്തീർണം 100 ഏ കയിലധികമു ായിരു ി .
1840-ലാണു പുതിയ നഗര ിെ നിർ ാണം
പൂർ ിയായത്.

െസന ് അ ണം
െഹൽസി ിയിെല ഏ വും അഴകു ഭാഗം ‘െസന ്
േ ാർഗ ’് (െസന ് സ്ക യർ) ആണ്. അതിവിശാലമായ ഈ
ചത ര ിെ നാലു പാർശ ളിൽ പല പധാന െക ിട ളം
നിലെകാ ു. വട ുഭാഗ ് ഭ ദാസന ി,
പടി ാറുഭാഗ ് െഹൽസി ി സർ കലാശാല,
കിഴ ുഭാഗ ് മുഴുവനും ഗവ ാഫീസുകൾ.
െത ുഭാഗ ു മുനിസി ൽേകാർ ം മ മുനിസി ൽ
െക ിട ള ം. ഇ െനയാണ് ഈ അ ണവും പരിസരവും
സംവിധാനം െച െ ിരി ു ത്. ഈ െക ിട ൾ മി വയും
ഏംഗലിെ നിർ ിതികളാണ്.
ആകർഷകമായ മെ ാരു ഭാഗം െറയിൽേവ േ ഷൻ
സ്ക യറാണ്. െഹൽസി ിയിെല െറയിൽേവ േ ഷൻെക ിടം
ഒരു പേത ക മാതൃകയിലാണു നിർ ി ിരി ു ത്. ഫിൻലൻഡ്
മര ടികള െട നാടാണ്. മര ള ം മര ാമാന ള മാണ്
ഇവിടെ മുഖ മായ കയ മതി. െറയിൽേവ േ ഷെ മുഖം
ഈർ ു മുറി ഒരു മര ടിെയയാണെ ത ചി തീകരി ു ത്.
മാനർഹിം െതരുവും അലക്സാൻഡർ െതരുവുമാണ്
െഹൽസി ിയിെല ക വട ിര ു ല ൾ. ആ
െതരുവുകളിലൂെട ഒരു ടാമിൽ പുറെ ാൽ നമു ു
നഗര ിെല പധാന കാഴ്ചകൾ ചു ി ാണാൻ കഴിയും. പഴയ
വിദ ാർ ിമ ിരം, സ ീഡിഷ് തിേയ ർ, ഫി ിഷ് നാഷനൽ
തിേയ ർ, െബാ ാണി ൽ ഗാർഡൻ, നാഷനൽ മ സിയം, സി ി
മ സിയം, േപാ ാഫീസ്, േ ാർ ിർ ൻ ഭ ദാസന ി,
േ ാ ്മാൻ േ ാർസ് തുട ിയവ ഈ ടാം മാർ ിൽ
കിട ു ു.
ഇ െന ടാമിൽ ഒ ു ചു ി ിരി ു
മട ിെയ ുേ ാേഴ ് ‘സലുേ ാഗാർ ’് , ‘സ്കിൽനാഡൻ’,
‘േഹ ാഡ്േടാർ ’, ജൂർഗാർഡൻ’ മുതലായ അ ണ ളം
പാർ ുകള ം അേനകം േഹാ ലുകള ം റ റ കള ം
സംഗീതശാലകള ം നാടകമ ിര ള ം നി ൾ അരികിലൂെട
കട ുേപാ ി ായിരി ണം.
നഗര ിെല പാർ ുകളിലും വീഥിപാർശ ളിലും
പതിഷ്ഠി ിരി ു പതിമകൾ നെ പേത കം
ആകർഷി ു ു. സാഹിത കാരൻ അെലക്സീസ് കീവി,
‘കേലവലാ’ എ ഫി ിഷ് ഇതിഹാസപര രയുെട
കർ ാവായ ഏലിയാസ് േലാൺേറാ ,് കലാകാരനായ
റൂൺെബ ് തുട ിയ േദശീയമഹാ ാരുെട പതിമകൾ ു
പുറേമ ഫിൻലൻഡ് വന ളിെല മൃഗരാജാവായ
എൽ ്മാനിെ യും ചില ജലകന കകള െടയും
ശിലാരൂപ ളം ജലധാരായ ളം നഗര ിനു
കലാപരമായ ഒരു വ ിത ം സംഭാവനെച ു. പഭാത
മാർ ിനടു ു ‘െമറിെനേ ാ’ എ ജലധാരാ പതിമ
അ ുതകരമാെയാരു കലാസൃഷ്ടിയാണ്. കടൽസിംഹ ള െട
വായിൽനി ു പുറെ ടു ജലധാരകളിൽ സ്നാനം െച
ന യായ ഹാവിസ് അമൻഡായുെട രൂപമാണ് കറു
ശിലയിൽ കടെ ടു ുെവ ിരി ു ത്.
നഗര ിെ ബാഹ വലയ ിലും അേനകം പുതിയ
കാഴ്ചകള ്. അവയിെലാ ാണ് ‘കു ികള െട െകാ ാരം.’
ശിശു െള േപാ ി വളർ ാൻേവ ി ഗവ നിർ ി
ഒര ുതസൗധമാണ് ഈ പതിെനാ ു നിലെ ിടം. ഇവിടെ
അേ വാസികള െട െകാ കര ൾ നിർ ി ചി ത ളം
െകാ ുപണികള ം െകാ ാരഭി ികെള അല രി ു ു.
െഹൽസി ിയുെട പഴയ തറവാട്—400 വർഷം മു ു
ഗുസ്താവൂസ് രാജാവ് ആദ മായി നഗര ാപന ിനു
തിരെ ടു ലം ഒ ു െച ു േനാ ു തു
രസകരമായിരി ും. നഗരേക ിൽനി ് ഏതാ ് മൂ ു
ൈമൽ അകെലയാണിത്. ഗാമൽ ാൻഡ്സ് യാർഡൻ
എ ാണു ല ിന് ഇ ു പറ ുവരു േപര്. ഒരു െചറിയ
കു ിെ മുകളിൽ ഒരു പഴയ ശ്മശാനവും ജീർണി ഒരു
പ ിയും ഗുസ്താവൂസ് രാജാവിെ ഒരു പതിമയും ഇവിെട
കാണാം.

പാർല െമ ് മ ിരം
െഹൽസി ിയിെല നവീനരീതിയിലു െക ിട ളിൽെവ ്
ഏ വും ആകർഷകമായത് പാർല െമ ് മ ിരമാണ്. മാനർഹിം
െതരുവിെ െതേ അ ു നിലെകാ ഈ
കരി ൽെ ിടം െജ. ൈസരൻ എ ശി ിയുെട
േമൽേനാ ിൽ 1931-ലാണ് പണിതീർ ത്.
50 അടി െപാ ിൽ ഓേരാ ും 55 ടൺ തൂ ം വരു
കമനീയ ളായ കൂ ൻ കരി ൽ ൂണുകൾ െക ിടെ
താ ിെ ാ ു വ കളിൽ നിര ു നില് ു ു.
താഴെ നിലയിൽനി ു വീതിയു െവ ടവുകൾ
കയറിെ ത്, നാ കാർ ‘കുറു ാരുെട കളം’ എ
തമാശേ ർ നല്കിയ കൗൺസിൽശാലയിേല ാണ്. ഇവിെട
നിയമസഭാംഗ ൾ ് ഇരി ാനു വേപാെലതെ
െപാതുജനസ ർശകർ ിരി ാനും ഒ ാ രം
കുഷ ൻസീ കളാണ് ഇ ിരി ു ത്. (ന ുെട ദൽഹിയിെല
പാർല െമ ് മ ിര ിൽ സ ർശകർ ു നല്കിയിരി ു ത്
െവറും ചാരുെബ ുകളാണേ ാ.)
ഫിൻലൻഡിന് ഒെരാ പാർല െമേ യു —ഉപരിസഭ
മാ തം. കൗൺസിലിൽ 15 നിേയാജകമ ല ളിൽനി ു
െതരെ ടു െ 200 അംഗ ള .് ഇവരിൽ 24 േപർ
സ് തീെമ ർമാരാണ്. (യൂേറാ ിൽ സ് തീകൾ ് ആദ മായി
േവാ വകാശം നല്കിയ രാജ ം ഫിൻലൻഡാണ്.) മൂ ു
െകാ േ ാണ് കൗൺസിൽ െമ ർമാെര
െതരെ ടു ു ത്. പസിഡ െന െതരെ ടു ു ത്
ആറു െകാ േ ാണ്. െമ ർമാർ ു തിെ
ഇര ിയിലധികം സീ കൾ — 500 എ ം —
െപാതുജനസ ർശകർ ു നീ ിെവ ിരി ു ു. സ്പീ റുെട
സീ ിെ വലതുഭാഗ ു ക ാബിന ് െമ ർമാരും ഇടതുവശ ്
പരിഭാഷക രിഷയും ഇരി ു ു. ഫിൻലൻഡിൽ ര ്
ഔേദ ാഗികഭാഷകള .് സ ീഡിഷും ഫി ിഷും. ഓേരാ
െമ റുെടയും പസംഗം മേ ഭാഷയിേല ് ഉടൻ
പരിഭാഷെ ടു ി േകൾ ി ാനാണ് ഈ പരിഭാഷകസംഘം
ത ാറായിരി ു ത്. ഏ വും വിദ ്ധരീതിയിലു
‘അ ൂ ിക്സ’് (ശബ്ദ ഗഹണത ം) ഇവിെട
ഉപേയാഗെ ടു ിയതായി കാണാം. അ പകാരംതെ
മുറിയിൽ പകൽെവളി ിെ പതീതിയുളവാ ാൻ
കരി ിൻച ിെകാ ു നിർ ി കടലാ പലകെകാ ു
ൈവദ തദീപ െള മറ ിരി ു ു. സ്പീ റുെട കേസരയുെട
പിറകിെല ചുമരിൽ നാലു ന വനിതകൾ നിര ുനില് ു ു.
ആൾേ ാെനൻ എ പതിമാശി ി നിർ ി ഈ
കലാരൂപ ൾ ആദ മായിവിെട ാപി േ ാൾ
െപാതുജന ള െടയിടയിൽ വലിയ േകാളിള ം
സൃഷ്ടി ിരു ു. ആൾരൂപ ള െട കലാഭംഗി അവയുെട
ന തയിലാണ് കുടിെകാ െത പ ാരാണ്
ഫിൻലൻഡുകാർ. പാർ ിലായാലും
പാർലെമ മ ിര ിലായാലും പദർശി ി െ ടു
പതിമകൾ എേ ാഴും ന രൂപ ളായിരി ും.
കൗൺസിൽഹാളിനു പുറ ് െമ ർമാരുെട
സ കാര ാവശ ിന് സകലസൗകര േളാടും കൂടിയ 50
മുറികള ്. സ് തീെമ ർമാർ ു പേത കം മുറികളാണു ത്.
അവയുെട അടു ുകൂടി പുരുഷ ാർ ു പേവശനമി !
ഈ പാർല െമ ് െക ിടം നിർ ി ു തിന് ഒ രേ ാടി ക.
െചലവായി െ ത.

ജന ള ം ഭാഷയും
വളെര ാലം സ ീഡെ യും പിെ ഒരു നൂ ാ ിലധികം
റഷ ാരുെടയും അധീന ിൽ കിട ഒരു രാജ മാണ്
ഫിൻലൻഡ്. പഴയ റഷ ൻവാഴ്ച േപരിനു മാ തമായിരു ു.
അതുെകാ ായിരി ാം ഫിൻലൻഡിെല ജന ള െട
സാംസ്കാരികജീവിത ിേലാ സാമുദായികമ ല ിേലാ
റഷ യുേടതായ പാെടാ ും പതി ുകാണാ ത്. എ ാൽ,
സ ീഡെ ഭാഷയും സംസ്കാരവും സ ീഡിഷ് ജ ികള െട
സാ ികമായ ആ ാശ ിയും ഫിൻലൻഡിൽ ഇ ും
േവെറതെ േവരൂ ി ിട ു തായി കാണാം.
ഫി ിഷ്ജനത ര ുതരമു ്—ഫി ിഷ്ഫിൻ, സ ീഡിഷ്ഫിൻ.
ആദ െ കൂ ർ ശു ഫി ിഷ് പൂർ ികരുെട
സ ാനപര രകളാണ്. ര ാമെ കൂ ർ,
ആലൻഡ്ദ ീപുകളിലും ഫി ിഷ് ഉൾ ടലിെ തീര ളിലും
െബാേ നിയൻ കടൽ രയിലും കുടിേയറി ാർ ിരു
സ ീഡിഷുകാരുെട സ തികളാണ്. സ ീഡിഷ്ഫി ുകൾ
ഫിൻലൻഡിെല ആെക ജനസംഖ യുെട 9 ശതമാനം മാ തേമ
വരു ു െവ ിലും ഇവർ ത ള െട വർ ശു ിയും
ധാർഷ്ട വും േ ശഷ്ഠമേനാഭാവവും പഴയ നിലയിൽ െ
ഇ ും െവ പുലർ ിേ ാരു ു ്. ജന ൾ അതു
ശാ മായി സഹി ുകയും ഗവ ് അത്
അനുവദി െകാടു ുകയും െച തു കാണുേ ാൾ നമു ്
അ ുതം േതാ ും.
യൂേറാപ ൻഭാഷകള മായി അേശഷം േവഴ്ചയി ാ ഒരു
ഭാഷയാണ് ഫി ിഷ്. എേ ാണിയൻ, ഹംേഗറിയൻ എ ീ
ഭാഷകള മായി ഇതിനു കുറ ബ ം കാണുെമ ു പറയാം.
ഫി ിഷ്ഭാഷയ് ും സ ീഡിഷ്ഭാഷയ് ും ത ിൽ മലയാളവും
ഫ ും ത ിലു തിെന ാൾ അ രമു ്. ഫിൻലൻഡ് ഒരു
സത രാജ മാണ്. സ ീഡെ യാെതാരാ ാശ ി ും
വഴേ തി . അ െനെയാെ യാെണ ിലും
ഫിൻലൻഡിൽ ഫി ിഷ് ഭാഷയ് ും സ ീഡിഷ് ഭാഷയ് ും
തുല നിലയാണനുവദി െകാടു ിരി ു ത്. പാർല െമ ലും
േകാടതികളിലും ര ു ഭാഷകള ം അേന ാന ം പരിഭാഷെ ടു ി
െപരുമാറിെ ാ ണെമ ാണു നിയമം.
ഗവ േദ ാഗ ാർ ര ു ഭാഷയും പഠി െകാ ണം.
സാധാരണ ജന ൾ ും അ െന െച ാെത നിർ ാഹമി .
െപാതു ല ളിലും വാഹന ളിലും െതരുവുകളിലും
നാ ിെലവിെടയുമു വി ാപന ൾ ര ു ഭാഷകളിലും
കാണാം. അതിൽ ഏ വും തമാശ േതാ ി ു ത്
ല ള െടയും െതരുവുകള െടയും േപരുകളാണ്. ഫി ിഷ്
േപരും സ ീഡിഷ് േപരും ത ിൽ ഒരു െപാരു വും
കാണുകയി . ല നും ദൽഹിയും ഏതു ഭാഷയിൽ പറ ാലും
ല നും ദൽഹിയുംതെ ആയിരി ുമേ ാ. എ ാൽ,
ഫിൻലൻഡിെല കഥ േവെറയാണ്. ‘െഹൽസി ി’
ഫി ിഷ്േപരാണ്. സ ീഡിഷ്ഭാഷയിൽ അത് ‘െഹൽസിങ്
േഫാർസാ’ണ്. ഫിൻലൻഡിെ പഴയ തല ാനേമതാെണ ്
ഒരു സ ീഡിഷ്ഫി ിേനാടു േചാദി ാൽ അവൻ പറയും:
“ആബു”, ഫി ിഷ്ഫി ിേനാടു േചാദി ാൽ അവൻ പറയു ത്
‘തുർ ു’ എ ായിരി ും — ര ും ലം ഒ ുതെ യാണ്.
ഫി ിഷ്ഫി ിെ കൂെട നി ൾ ‘പു ിൻമാ ി’യിേല ു
പുറെ ാൽ നി ൾ െച ിറ ു ത് സ ീഡിഷ്ഫി ിെ
‘േബാക്സ് ബ ’യിലായിരി ും. ‘െതഹ് ാൻ കാ ു’
െതരുവിലൂെട നട ുേ ാൾ നി ൾ അേതസമയ ്
‘ഫാ ബി ് ഗാർ ൺ’ െതരുവിലൂെടയും നട ു ുെ കഥ
നി ളറി ിരി യി . ‘വർ ിേയാ ില’യിെല േഹാ ലിൽ
രാ തി കിട ുറ ിയ നി ൾ ഉണരു ത്
‘േബാ ്ബി’യിലായിരി ും!
ഫിൻലൻഡ് എ തുതെ സ ീഡിഷ് േപരാണ്. നാ കാർ
ത ള െട രാജ െ വിളി വരു ത് ‘സുഓമി’ എ ാണ്.
ഇ െന 91 ശതമാനം ജന ൾ 9 ശതമാന ിെ
വ ര ിനു വഴ ിെ ാടു ു തു കാണുേ ാൾ
നമു ുതം േതാ ുെമ ിലും ഫി ിഷുകാർ ഇതിൽ
പരാതിെ ടു ി . “സ ീഡിഷ് സംസ്കാര ിെ യും സ ീഡിഷ്
ഭാഷയുെടയും കീഴിൽ കഴി ുകൂടിയവരാണ് ഞ ൾ.
ഞ ള െട ഭാഷെയയും സാഹിത െ യുംപ ി ഞ ൾ
അഭിമാനംെകാ ുെ ിലും ഫി ിഷ് സാഹിത ിന്
ഒ ര നൂ ാ ിേലെറ പഴ മി . അതിനുമു ്,
മതചട ുകൾെ ാഴിെക മെ ാ കാര ൾ ും ഇ ാ ിൽ
ഉപേയാഗെ ടു ി വ ിരു ത് സ ീഡിഷ്ഭാഷയാണ്. ആ
ഭാഷയും അ െ ലേ രുകള ം അ െനതെ
നിലനിർ ണെമ ് സ ീഡിഷ്ഫി ുകൾ നിർബ ം
പിടി ു ുെ ിൽ അ െന ആയിെ ാ െ ” എ ാണു
ഫി ിഷുകാർ പറയു ത്.
ഫിൻലൻഡിെ വട ുകിഴ ു ഭാഗെ
കേരലിയൻ പേദശ ാർ സംഗീത പിയരായ ഒരു വർ മാണ്.
സി ാരയുെട മ ിലു ‘കാൺടിെല’ എ ഒരു
വാദ സംഗീേതാപകരണമാണ് ഇവർ പാടുേ ാൾ
ഉപേയാഗി ു ത്.
ഫിൻലൻഡിെ ഉ രഭാഗ ു ലാ ്നാടാണ് —
െറയിൻഡീയർ മാനുകെള ഇവിെട മാ തേമ കാണുകയു .
േഹമ കാല ് ലാ കൾ േബാ ്നിയാ ഉൾ ടലിെ
മു ിലു േടാർണിയാപ ണ ിേല ു
െറയിൻഡീയർമാനുകള െട മാംസവും ചർ വും െകാ ും മ ം
നിറ െ ഡ്ജു(മ ിലൂെട നിര ി നീ ു ച കമി ാ
വാഹനം)കളിൽ വ ുെകാ ിരി ും.
ഇ തയധികം സഹിഷ്ണുതയു ഒരു ജനതെയ ഭൂമിയിൽ
േവെറ എവിെട ാണും?
െഹൽസി ി നഗര ിൽ 34 െകമി ് ഷാ കള .്
ഇവയിൽ പകുതി ഷാ കൾ രാ തിയിൽ മുഴുവനും
തുറ ിരി വ മാണു മരു ുഷാ ടമ സംഘം
ഏർ ാടുെചയ്തിരി ു ത്. രാവിെല ഒ തുമണി മുതൽ
ൈവകുേ രം ഏഴുമണിവെരയാണ് മരു ുവി ന സമയം.
ഏഴുമണി കഴി ു മരു ു വാ ാൻ ഏെത ിലും ഷാ ിൽ
െച േ ാൾ അതു പൂ ി ാണുകയാെണ ിൽ നി ൾ
പരി ഭമിേ . രാ തിയിൽ തുറ ുെവ ് മരു ുഷാ ് ഏ വും
അടു െതരുവിൽ എവിെടയാെണ വിവരം പൂ ിയ
വാതിലിേ ൽ എഴുതി ഒ ി ി ായിരി ും. അേ ാെ ാ ു
നട ാൽ മതി — ‘അപടി ി’ എ േബാർഡ് ക ാൽ അവിെട
കയറിെ ാ .
െഹൽസി ിയിൽ 40 സിനിമാമ ിര ള .് ഇവയിൽ 18
എ ം ഒ ാംകിടയിൽെ ടും. ‘അേലാഹിയാ’
സിനിമാശാലയാണ് ഏ വും വലുത് — 1,200 ഇരി ിട ള ്.
ര ാമേ ത് 1,000 സീ കള ‘െമേ ടാേപാൾ’
സിനിമാമ ിരമാണ്. പുറംകാഴ്ചയിൽ ഏ വും
ആകർഷകമായിേ ാ ു ത് െറക്സ് സിനിമാശാലയാണ്.
ഇവിെട വിദ ി ും ഗ ാസിനും വില കുറവാണ്. ഭ ണം
പാകംെച ാനും വസ് ത ൾ അല ാനും വീടുകളിൽ
വിദ ിയാണുപേയാഗെ ടു ിവരു ത്. മി വാറും എ ാ
വീടുകളിലും േഫാണു ായിരി ും. (ഫിൻലൻഡിൽ ആെക
4,08,350 േഫാണുകള െ ത) സമയമറിയാൻ 07 ന ർ
ഡയൽ െച ക. വീ ിൽ രാവിെല നി െള വിളി ണർ ാൻ
ആരുമിെ ിൽ ആ കൃത വും േഫാൺ ക നി
നിർ ഹി തരും. 015 ന ർ ഡയൽെചയ്ത് അറിയി ുക:
‘എനി ു രാവിെല ആറുമണി ് ഒരിട ു േപാകാനു ്.
അ രമണി ് എെ വിളി ണർ ണം.’ എ ി
സുഖമായി കിട ുറ ുക. രാവിെല അ രമണി ു നി ൾ
കിട യിൽനി ു ചാടിെയഴുേ ല് ു തുവെര േഫാണിലൂെട
അലാറം ഉ ിൽ അടി െകാ ിരി ും.
െഹൽസി ിയിൽ 126 റ റ കള ്. ഇവയിലധികവും
േഹാ ് (Hok) എ േഹാ ൽ നട ി സംഘ ിെ
വകയാണ്. ‘എലാേ ാ’ (Elanto) എ േകാ-ഓ േറ ീവ്
ാപന ിെ വക 22 േഹാ ലുകള ം ഇതിൽ െപടും. ഏ വും
വലിയ േഹാ ൽ േഹാ ിെ േക േഹാ ലാണ്. ഒേരസമയ ്
1,400 േപർ ് ഭ ണം കഴി ാനു ഏർ ാടുകൾ ഈ
ഒെരാ േഹാ ലിലു ്.
’േഹാ ൽ േടാർണി’യുെട െക ിടമാണു കാഴ്ചയിൽ ഏ വും
കൗതുകകരമായിേ ാ ു ത്. ഇ ഴി
മഹായു ിനുേശഷം യു നഷ്ടപരിഹാരം
നിർ യി ു തിനു റഷ ൻ ക ി ി ഈ േഹാ ലിലാണ്
ആഫീസ് ാപി ിരു ത്. റഷ ൻ പ ാള ാർ േഹാ ലിനു
പുറ ു കാവൽ നി ിരു ു. യു നഷ്ടം േചാദി ാൻ വ ു
താമസി ു റഷ ൻ ഉേദ ാഗ ാെര ജന ൾ
അവ േയാെടയാണ് വീ ി ിരു ത്. ഈ റഷ ാെര ഒ ു
പരിഹസി ാൻ സ്കൂൾ വിദ ാർ ികൾ ഒരു വിദ ക ുപിടി .
േഹാ ൽ േടാർണിയുെട മു ിൽ റഷ ൻ ഗാർഡുകള െട
അടുെ ുേ ാൾ അവർ അറിയാ ഭാവ ിൽ ഒരു
പുസ്തകേമാ െപൻസിേലാ താെഴയിടും. എ ി സാധനം
കുനിെ ടു ുേ ാൾ ഗാർഡിെ േനെര ആസനം
കാ ിെ ാടു ും. പ ി ൂടംപിേ ർ കൂ േ ാെട ഇ െന
െച ാൻ തുട ിയേ ാൾ റഷ ാർ ു ക ി മന ിലായി.
അവരുെട പതിേഷധ ിെ ഫലമായി ‘േടാർണി േഹാ ലിെ
മു ിെല നിര ിൽ ആരും യാെതാരു സാധനവും താെഴ ഇടാൻ
പാടി ’ എെ ാരു ക ന അധികൃത ാർ ്
പാ ാേ ിവ ുവെ ത.
പ റി, മ ം, മാംസം മുതലായവ വില് ു തുറ
മാർ കൾ, മാർ ് സ്ക യർ, െഹയി ാേണ മി,
ഹ ാേന മ, തുേളാ എ ീ േക ളിലാണു ത്. രാവിെല
ഏഴുമണി മുതൽ ഉ യ് ് ഒരു മണി വെരയാണ് വി നസമയം.
നാലുല ം ജന ൾ പാർ വരു ഒരു നഗരമാണ്
െഹൽസി ി. 71 അംഗ ള ഒരു സി ികൗൺസിലാണു
ഭരണം നട ു ത്.
മു ൂ ു െകാ ം കൂടുേ ാഴാണ് കൗൺസിലർമാെര
െതരെ ടു ു ത്. നഗര ിൽ അധിവസി ു വരിൽ 21
വയ പൂർ ിയായവർെ ാം േവാ വകാശമു ്.
െതരെ ടു െ കൗൺസിലർമാർ ഒരു എക്സിക ീവ്
സമിതിെയയും പല വകു കളിലും കൗൺസിൽ
േബാർഡുകെളയും നി യി ു ു. കൗൺസിലിെ
തീരുമാന ൾ നട ിൽ വരു ു ത് ഈ സമിതിയിെലയും
േബാർഡുകളിെലയും ആഫീസർമാരാണ്.
*ഫി ിഷ് ‘മാർ ’് - ഒരുറു ികയുെട വില ഏകേദശം 80 ഫി ിഷ്
മാർ ുകൾ ു തുല മാണ്.
* റഷ 1955-ൽ ഫിൻലൻഡുമായി െചയ്ത പുതിെയാരു കരാറു പകാരം 1956
ജനുവരിയിൽ റഷ ഈ േപാർഖല പേദശം ഫിൻലൻഡിനുതെ
തിരി െകാടു ി .്
മൂ ്
മ ഫിൻലൻഡിൽ

മ ഫിൻലൻഡ് ഒരു പേത ക േലാകമാണ്. വടേ ാ


െച േ ാറും വന ൾ വർ ി വരു ു. പ ് ഇവിടെമ ാം
ലാ ്ലാൻഡിെ ഭാഗമായിരു ു. േവ യാടാനും മ ം
പിടി ാനും കാടുെവ ിെ ളിയി ് അവിടവിെട െചറിയ
കൃഷിനില െളാരു ാനുംേവ ി പുഴകള ം തടാക ളം
കട ു െത ുനി ു നീ ിവ ഫി ിഷ് പൂർ ികർ ഇവിടെ
ലാ ് വർ െ വടേ ാ ് ഓടി ്, പുഴ രയിൽ
മര ുടിലുകൾെക ി താമസമാ ി. കാലം കുെറ
കഴി േ ാൾ കാ മര ൾ ു ആവശ ം വർ ി .
വനനില ൾ ു വില കൂടി വ ു. കേമണ ഈ പേദശ ൾ
നഗര ിെല മര ടിമ ാരുെട ഉടമ തയിലായി ീർ ു.
െകാ കൃഷിനില ൾ മാ ു. പ ാടുകൾ
െപരുകിതുട ി. ഇ ് ഇവിെട ചില പുഴ രകളിൽ
ആൾ ാർ ിെ അവസാനചി ളായ ചില മര ുടിലുകൾ
ഒ െ നില് ു തു കാണാെമ ാെത ആ പുഴകൾ ു
പിറകിൽ അേനക നാഴിക ദൂരേ ാളം വ ാപി കിട ു ത്
െപാ മു ഫിർമര ള െടയും ൈപൻമര ള െടയും
വൻകാടുകളാണ്-ഫിൻലൻഡിെ ‘പ െപാൻ’ ഖനികൾ, ആ
വനസാ തയിൽ ഇ നീല ടിനികള ം െവ ിയരുവികള ം
ഒളി ുകിട ു ു. ആ ിെലാരി േലാ മേ ാ അവിെട വ ു
താവളമടി ു മരംമുറി ാരുെട താത്കാലിക
കുടിലുകളിൽനി ു െപാ ു ധൂമപടലം േപാലും ആ
വൃ വിതാന ൾ ു ിൽ െ അലി ു മാ ു
േപാകു ു.
കടൽ രയിൽനി ് 250 ൈമൽ വട ു മുതൽ ു
മര ൾ അക ക ു തുട ു ു. വൃ ള െട വളർ
മുരടി ് അവയുെട െപാ ം ചുരു ി രു ി വരു ു.
േഹമ കാല ളിൽ ഭൂമിയുെട സമേരഖയിൽ സൂര ൻ
ത ിനില് ുേ ാൾ ആ മു ൻമര ൾ ഹിമ ര ിൽ നീ
നിഴലുകള െട നീലേരഖകൾ ചാർ ു തു കൗതുക
കരമാെയാരു കാഴ്ചയായിരി ും. ഈ പേദശ ൾ
ജനവാസശൂന മാണ്. മര െയ ദർശി െകാ ാെത
താമസി ുവാൻ ഫി ിഷ്ജനത ഇഷ്ടെ ടു ി .
ഇവിെടനി ് മു തുൈമൽ പിെ യും വടേ ാ െച ാൽ
ഈ മു ൻമര ള െട സാ മാജ വും അവസാനി ുകയായി.
അ റം ധുവമ ല ിെ മുഖവുരയാണ്. ശരിയായ
ലാ വർ ള െട നാട്. നിലംപ ി വളരു ബിർ ്െചടികള ം
പവിഴ കൾേപാെല പടർ ുപിടി െകാ ുകള
‘െറയിൻഡിയർ’ മാനുകള ം ‘ഹംസ ി’കള ം ഈ
പേദശ െള അല രി ു ു.
മ ഫിൻലൻഡിെ വടേ അ ംവെര യാ ത െച ാൻ
എനിെ ാരവസരം കി ി.

യാവാസ്കിലയിേല ്
“യാവാസ്കിലയിെല സമാധാന ി ിയുെട വക
സമാധാനേമള ഉദ്ഘാടനം െച ാൻ ഇ ൻ
പതിനിധിസംഘ ിൽനി ് ആെരെയ ിലും
അയ തരണെമ േപ ി െകാ ് അവിെടനി ് ആൾ
വ ിരി ു ു. നി ൾ േപാകണം. നി ള െടകൂെട
പ ി ്ജിെയയും കൂ ിെ ാ .”
ജൂൺ 21-ാം തീയതി ഒേ ാേണ യ്മിെല കാ നിൽനി ്
ഉ ഭ ണവും കഴി ് ഒ ുറ ാൻ മുറിയിേല ു
കട േ ാഴാണ് സംഘേനതാവിെ ആ സേ ശം ലഭി ത്.
ഫിൻലൻഡിെല ഉൾനാടുകളിലൂെട ഒരു യാ ത െച ാൻ ഞാൻ
അവസരം പാർ ുെകാ ിരി യായിരു ു. പേ , ഈ
‘യാവാസ്കില’ എവിെടയാെണ തിെന ി ഒരു
രൂപവുമു ായിരു ി . എവിെടെയ ിലുമാകെ .
പുറെ ടാൻതെ തീരുമാനി . ഉടു മാ ി, െതാ ിയും
െസ റും ഓവർേകാ ം ൈകയിൽ കരുതി താെഴയിറ ി. ഒരു
വലിയ േമാേ ാർ കാർ െക ിട ിനു മു ിെല േറാ ിൽ
നില് ു ു ായിരു ു. എെ ക േ ാൾ, കാറിൽനി ു
സർ ലമുടിയു സു രിയാെയാരു െചറു ാരി താെഴ
ഇറ ി വ ് എനി ു ഹസ്തദാനം െചയ്ത്
പു ിരിതൂകിെ ാ ് ഇം ീഷിൽ േചാദി :
“യാവാസ്കിലയിേല ു വരു ഇ ൻ സുഹൃ ാേണാ
നി ൾ?”
“അെത..” ഞാൻ പറ ു: “എെ കൂെട മെ ാരു
സുഹൃ ുകൂടിയു ്-ഞാൻ അേ ഹെ
വിളി െകാ ുവരാം.”
“ശരി, വളെര സേ ാഷം!” ആ െചറു ാരി
കാറിലിരി ു ഒരു മ വയസ്കേനാടു ഫി ിഷ്ഭാഷയിൽ
എേ ാ പറ ു. അേ ഹം കാറിൽനി ു പുറ ുവ ്
എനി ു ൈകത ു.
“ഇേ ഹമാണ് യാവാസ്കിലയിൽനി ു നി െള
കൂ ിെ ാ ു േപാകാൻ വ ആൾ.” അവൾ ആ മാന െന
എനി ു പരിചയെ ടു ിത ു. പിെ ഒരു
കുസൃതി ിരിേയാെട അവൾ പറ ു: “ഇനി ഞാൻ
എെ െ പരിചയെ ടു െ . എെ േപര്
കാ ാെകായ്വള എ ാണ്. നി െളെ കാ എ ു
വിളി ാൽ മതി. ഞാനാണു നി ള െട വഴികാ ിയും ഇ ർ പ റും
(ദ ിഭാഷി).”
ഞാൻ പ ി ്ജിെയ വിളി ാൻ അേ ഹ ിെ
മുറിയിേല ു െച ു. അേ ഹവും ഉറ ാൻ
ഒരു ുകൂ കയായിരു ു. ഉൾനാടുകളിേല ു ഒരു
യാ തയാെണ ു േക േ ാൾ അേ ഹ ിനും ഉ ാഹം
വർ ി . അേ ഹ ിന് ഒരു ാെനാ ുമി ായിരു ു. ഉടു
േധാ ിയും ഷർ ം മാ ാെത, മീെത ഒരു മുറിയൻ
മാർ ു ായം (െവയ് ്ക ്) എടു ു ധരി ് ഗാ ിെ ാ ി
തലയിൽ നിേ പി ,് പ ി ു ിെയേ ാലു ാരു േതാൽബാഗ്
ക ിലിറു ി, ആേരാെട ി ാെത ഇളി െകാ ് അേ ഹം
എെ കൂെട വ ു.
ശീ നത ർലാൽ പ ി ് അഹ ദാബാദിെല ഒരു പഴയ
േകാൺ ഗ കാരനും വിേനാബാജിയുെട ശിഷ നും ഒരു
ഗാമേസവാസംഘ േനതാവുമാണ്. ഗാ ിജിയുെട കൂെട മൂ ു
െകാ ം താമസി ി േ ത. തനി സസ ഭു ാണ്. കാ ിയും
ചായയും കഴി ുകയി . പഴനീരും പാലും കി ിയാൽ മൂ ർ
തൃപ്തിെപ െകാ ം.
അ െന ൈ ഡവർ മി ർ കാർേളാ അട ം ഞ ൾ
അ ൂേപർ ആ വലിയ കാറിൽ, ഉ തിരി ു
ര ുമണിസമയ ് ഓേ ാേണ യ്മിൽ നി ു പുറെ .
“യാവാസ്കിലയിെല ാൻ എത മണി ൂറു യാ ത
െച ണം?” ഞാൻ കാ യേയാടു േചാദി .
“യാവാസ്കിലയിേല ് ഇവിെടനി ് 294 കിേലാമീ ർ (185
ൈമൽ) ദൂരമു ്-ചുരു ിയത് അ ു മണി ൂർ േവണം.
അവിെട യാവാസ്കിലയിൽ അവർ ആറുമണി ു ന െള
പതീ ി ു ു ാകും. ന ൾ പുറെ ടാൻ ൈവകി.” കാ
മറുപടി പറ ു.

നാ ിൻപുറ ളിൽ
ഞ ൾ അരമണി ൂറിനകം നഗരവലയ ിൽനി ു.
ശു നാ ിൻ പുറ ളിേല ു പേവശി . നാ ിൻപുറ ളിൽ
അവിടവിെട ചില വീടുകൾ കാണാെമ ാെത അധികം
ആൾ ാർ തായി േതാ ിയി . പര ു കിട ു
നില ളാണ്. ഒെരാ മലേയാ കുേ ാ കാണുകയി . ഇടയ് ു
ചില േമടുകള ം മുഴകള ം കാഴ്ച ാടിൽ ഇഴ ു വരും. അവ
മുഴുവനും ൈപൻകാടുകെളെ ാ ് മൂടിയിരി ും.
ഫിൻലൻഡിൽ ഗീഷ്മകാല ിെ തിര റ ാടാണ്.
ഇളംചൂടു ഉ െവയിൽ ൈപൻകാടുകളിലും
പ ൃഷിേ ാ കളിലും പര ു വീശിെ ാ ിരു ു.
ൈപൻകാടുകൾ കൂെട ൂെട പത െ െകാ ിരു ു.
ആ ൈപൻകാടുകെള േനാ ി കാ പറ ു: “ആ
ൈപൻകാടുകളാണ് ‘സുഓമി’ (ഫിൻലൻഡ്)യുെട പധാന
സ ്. ‘പ െ ാ ’് എ ാണ് ഞ ൾ ൈപൻമര ാടുകെള
വിളി ു ത്. ഇ ാണു െത ാം വളർ ുകാടുകളാണ്.
ഇവയിൽ ഗവെ വന ള ം സ കാര വന ള മു .്
മുൾ ിേവലിയി ാ വന ൾ ഗവ േ താണ്.
ഇ ാ ിൽ ൈപൻമര ൾ മുറി ു കാര ിൽ ഒരു പേത ക
നിയമമു ്. ഒരു ൈപൻമരം മുറി ാൻ അനുവാദം
കി ണെമ ിൽ ആറു ൈപൻൈതകൾ െവ
പിടി ി ി െ ു െതളിയി ണം.”
ഞാൻ ന ുെട നാ ിെല വനമേഹാ വെ ുറി ്
ഓർ ു.
കാടുകളിലും പാതകൾ രികിലും ൈപൻമര ൾ ുപുറേമ
കിസ്തുമസ്മര ളം ബിർ ്മര ളം കാണു ു .്
കിസ്തുമസ്മരെ ഇവർ ‘കൂസി’ എ ാണു വിളി വരു ത്.
കൃഷിവയലുകൾ ധാരാളം. ഇവയിൽ മ നിറ ിലു
വലിയ കള ൾ കാഴ്ചയ് ു മാ കൂ ു. ആ
മ ള ളിൽ എ ു കൃഷിയാെണ ു ഞാൻ കാ േയാടു
േചാദി . അവൾ പറ ു: “റിപ്സി സസ ളാണ്.
റിപ്സിയിൽനി ാണ് ‘മാർഗറീൻ’ (ഒ ാംതരം സസ െ ാഴു
പദാർ ം) ഉ ാ ി വരു ത്. ഫിൻലൻഡിൽ പുതുതായി
നട ിൽവരു ിയ ഒരു കൃഷിയാണിത്.”
പ യും മ യും നിറ ളിലു കൃഷി ള ള െട
പ ാ ല ിൽ ചാ േമാ ായ േളാടുകൂടിയ
കൗതുകമു മരവീടുകൾ െപാ ിനില് ു ു. മ േയാ
അെ ിൽ ചുകേ ാ ചായം െകാടു ഗൃഹഭി ികളിൽ
െവ വർ ിലു വലിയ ജാലക ൾ വിലസു ു.
വർ കൗതുകം കലർ പൂ ുലകൾ ചിതറി ിട ു
പടർവ ികൾ ചില വീടുകൾ ു സാരി ചു ിെ ാടു ു ു.
വീടുകൾ േമയാൻ ചിേലട ു
മരേയാടുകളാണുപേയാഗി ിരി ു ത്. ചിലേ ാൾ ആ
മരേയാടുകൾ ും പ ായമി പകി
കൂ ിെ ാടു ിരി ു തു കാണാം.
കടുംചുക ്. മ , പ എ ീ നിറ ളിലു
ഉടു കളണി കു ികൾ മു ളിെല പൂ ാവന ളിൽ
ഓടി ളി ു ു. ഇവിെട അരികിൽ പൂേ ാ മി ാ ഒരു വീടു
കെ ാൻ പയാസമാണ്. വർ ൾ വാരിവിതറു തിൽ
പകൃതിയും മനുഷ നും ഒരുേപാെല ഉ ാഹം പദർശി ി ു
ഒരു നാടാണ് ഫിൻലൻഡ്.
ഇടയ് ിെട േമ ിൽ റ ളം ൈപ ൂ ളം
ൈപൻമര ാടുകൾ ിടയിൽ വ ുെപ െകാ ിരു ു. പാലും
ൈതരും ധാരാളമുപേയാഗി ു വരാണ് ഫി ിഷ്കാർ.
ഫിൻലൻഡിലു ക ുകാലികള െട കണ ്
ഇ പകാരമാണെ ത.
26,00,00
പശു ൾ
0
െച രിയാടുക 10,60,00
ൾ 0
കുതിരകൾ 4,01,000
പ ികൾ 4,09,000
െചറിയ െചറിയ കൃഷിനില ള ം പറ ുകള ം ധാരാളമായി
ക ു തുട ി. ആ െകാ കൃഷിനില ൾ കാണാൻ ന
ച മു ്. കറു മ ാണ്. റൂൾവടിെകാ ു വര േപാെല
ഉഴവുചാലുകള െട പര ര കിട ു തു കൗതുകകരമാെയാരു
കാഴ്ചയാണ്.

കൃഷി
ബാർലി, ൈറ, േഗാത ് മുതലായ ധാന ളാണ് ഈ
നില ളിൽ കൃഷിെചയ്തുവരു ത്. കൃഷിനില ളിൽ
അ ിെലാരു ഭാഗം മാ തേമ
ധാന ൃഷി ുപേയാഗി വരു ു . ക ുകാലികൾ ു
േഹമ കാലെ തീ യ് ു പു ം ൈവേ ാലും
കൃഷിെചയ്തു ാ ിവയ് ുകതെ േവണം. നില ിൽ
വലിെയാരു ഭാഗം ഇതിനുേവ ി നീ ിെവ ു ു.

ഭൂവ വ
വലിയ കൃഷിനില ൾ ൈകവശംെവ േപാരു ജ ികെള
ഇ ് ഫിൻലൻഡിൽ കാണുകയി . നില െള ാം ഗാമീണർ
െചറിയ െചറിയ ഖ ളായി സ മാ ിയിരി യാണ്. 5
മുതൽ 12 ഏ കവെര വിസ്താരമു 99,000 ഖ ള ്.
12 മുതൽ 25 ഏ പവെരയു ഖ ള െട എ ം 88,000
ആണ്. 25 മുതൽ 37 ഏ കവെര വിസ്താരമു വ 39,000 ഉ .്
ഏ വും വലുത് 247 ഏ ക വിസ്താരമു ഖ ളാണ്. അവ
220 എ മു ്. അ െന 5 ഏ ക മുതൽ 247 ഏ ക വെര
വിസ്താരമു 2,61,000 ഖ ൾ ഇവിെടയു .് 5
ഏ കയിൽ കുറ വലു മു ഖ ൾ 2
ല േ ാളമു െ ത. ഇവ കുടിയിട ള ം പറ ുകള മാണ്.
ഇ െന മി വാറും എ ാവർ ും സ മായി നില ൾ
ലഭി വിധമു വവ പാേയാഗികമാ ി ീർ ാൻ
ഗവെ നു പല വിഷമ ള ം തരണം െചേ തായി
വ ി .് ഒ ാം േലാകമഹായു ിനു െതാ മു ു
ദശക ളിൽ നില ൾ മുഴുവനും വലിയ വലിയ ജ ികള െട
ൈകവശമായിരു ു. നാ കാർ ജ ികള െട ൈകയിൽനി ു
െചറിയ ഖ ൾ പാ ിനു വാ ി കൃഷിെചയ്തുേപാ ു.
അവരുെട സംഖ െപരുകിെ ാ ിരു ു. 1917-ൽ ഫിൻലൻഡ്
സ ാത ം പഖ ാപി . െചറുകിട കൃഷി ാരുെട നില
സുര ിതമാകാനും അവർ ു കേമണ ത ള െട കൃഷിഭൂമി
സ മായി ീരാനും സഹായകമാകു പുതിയ ഭൂനിയമ ൾ
ഗവ ് നട ിൽ വരു ി. അതിെ ഫലമായി ഒരു
ല േ ാളം പുതിയ സത മായ, കാർഷികനില ൾ
ഉ ായി ീർ ു.
ര ാം േലാകമഹായു ിനുേശഷം ഇവിെട പുതിയ
പശ്ന ൾ ഉ വി . യു നഷ്ടപരിഹാരെമ നിലയിൽ
റഷ യ് ു നല്േക ിവ ല ള െട കൂ ിൽ
കേരലിയൻ പേദശ ളം െപ ിരു ു. ഇവിെട ധാരാളം
കൃഷി ാരു ായിരു ു. ഇവർ റഷ യുെട കീഴിലിരി ാൻ
ഇഷ്ടെ ടാെത ഫിൻലൻഡിെ പല ഭാഗ ളിേല ും തിരി .
പ ാള ിൽനി ു പിരി ുവ ഫി ിഷ്പുരുഷ ാർ
സ മായി കൃഷിനില ൾ േവണെമ ് ആവശ െ . ഈ
അഭയാർ ികെളയും എക്സ്-മിലി റി ാെരയും
കുടിയിരു ാനും അവർ ു സ ം നില ൾ നല്കാനും
ഗവ ് കഴിയു െത ാം െചയ്തു. പാർലെമ ് പുതിയ
ഭൂവിഹിതനിയമ ൾ പാ ാ ി. ഭൂദാന ിന് ഒരു
മാതൃകയായി ഗവ െ തെ ഗവ െ കീഴിലു
ഭൂമികൾ വി െകാടു ു. ഇതിെന ുടർ ് ക ണുകള ം
പാരിഷുകള ം പ ിസഭകള ം അധികം ഭൂമി ൈകവശമു
ജ ികള ം ത ള െട നില ൾ പുതിയ
കൂ ർ ുവി െകാടു ു. ഇ െന നല്കെ
നില ൾെ ാം 1944-െല നിലവാരമു വിലയാണു
ഗവ ് നി യി ിരു ത്. ഒരു ല േ ാളം പുതിയ
ഖ ൾഇ െന ഉ ായി ീർ ു.
ഉരുള ിഴ ും ബീ ്റൂ മാണ് വയലുകളിൽ
കൃഷിെചയ്തുവരു ത്. ഇ ാ ിെല വയലുകളിെല മ ്
സാമാേന ന ഫലപുഷ്ടിയു ത . കൃഷി ന ാവണെമ ിൽ
രാസവളം ഉപേയാഗി ണം. ഈ കൃ തിമവളം
ഇറ ുമതിെച ഒരു വസ്തുവാകയാൽ കൃഷി ആദായ
കരമായ ഒരു െതാഴില ാതായി ീരു ു. പലരുെടയും
ഉടമ തയിൽ ചിതറി ിട ു നില ളാകയാൽ ടാ റും
മ ം ഉപേയാഗെ ടു ാനു സാ തയും നെ കുറയും.
ഫിൻലൻഡിൽ കൽ രിയും എ യും ഇ . തീവ ി ു
ക ി ു തു വിറകാണ്. ഉണ ി േശഖരി പുൽ കൾ
(പീ )് ജന ൾ വിറകായുപേയാഗി വരു ു ്. െച ,്
തു നാകം, നി ൽ, ഇരു ് എ ീ േലാഹ ൾ ലഘുവായ
േതാതിൽ ഫിൻലൻഡിൽ കുഴിെ ടു ുവരു ു -് ഇവയ് ു
പുറേമ കുറ സ ർ വും െവ ിയും. െത ുകിഴ ു
ഭാഗ ു ഊേ ാ ു ് എ പ ണ ിലാണ് ഈ
േലാഹ ൾ ശു ിെചയ്െതടു ു ശാലകൾ
ിതിെച ത്. ഗ കശു ീകരണശാലയും
ഇവിെട െ യാണു ത്.
നിര ിനരിെക ഒരു വലിയ കുഴിയിൽനി ് ഒരു
യ ംെകാ ു മ മാ ി േലാറിയിൽ നിറയ് ു ത് ഞ ൾ
ക ു. വ േലാഹമണലും ആയിരി ാെമ ു ഞാൻ വിചാരി .
കാ േയാടു േചാദി േ ാൾ അവൾ പറ ു: “അതു
േലാഹമണെലാ ുമ . സാധാരണ മണലാണ്. േഹമ കാല ്
ഏ വും വിലെ ഒരു വസ്തുവാണ് മ .് മ ുകാലെ
നിർ ാണാവശ ൾ ു കരുതിവയ് ാനാണ് ഇതു
മാ ിെ ാ ുേപാകു ത്.”

കിസ്തുമതം
ഞ ൾ പുതിെയാരു ‘ക ണി’െല ി. ഇവിെട ഒരു വലിയ
പ ിയും കുെറ വീടുകള മു ;് ഒരു വലിയ അ ാടിയും.
ഓേരാ െചറിയ ഗാമ ിനും അതിേ തായ പ ിയും
പ ിസഭയുമുെ ് കാ പറ ു. ഫിൻലൻഡിെല ജന ൾ
കിസ്തുമത ാരാണ്. ഇവരിൽ 96 ശതമാനവും ലുേഥറിയൻ
സഭയുെട അനുയായികളാണ്. കേ ാലി ർ നെ കുറയും.
ഫിൻലൻഡിൽ ആക ാെട ആയിരം കേ ാലി രാണു ത്.
അ തതെ ജൂത ാരുമു ്.
1500-ാമാ ിലാണ് സ ീഡെ കൂെട ഫിൻലൻഡും
ലുേഥറിയൻ പ ിസഭയിൽഇവിെട േചർ ത്. ഇവിെട 80,000
േപർ ഗീ ് ഓർഥേഡാക്സ് ചർ ിെ കീഴിലു .് ഒരു
മത ിെ യും കീഴിലിരി ാൻ ഇഷ്ടെ ടാ 90,000
ജന ള ം ഇവിെടയു .് ഈ ഒടുവിൽ പറ കൂ െര ‘സിവിൽ
രജി ർ അംഗ ൾ’ എ ാണു പറ ുവരു ത്.
“കാ ഏതു മതസഭയുെട കീഴിലാണ്?”
“ഓ, ഞാേനാ? ഞാൻ സിവിൽ രജി ർ അംഗമാണ്.” അവൾ
കൂസലി ാെത പറ ു.
െഹൽസി ിയിൽനി ു 30 ൈമൽ യാ തെചയ്തേ ാൾ
തടാകഭാഗ ൾ ക ുതുട ി. ഫിൻലൻഡിെ
ഉപരിതല ിൽ 12.138 ചതുര ശൈമൽ ജലമാെണ
വസ്തുത കാ എെ ഓർ െ ടു ി. സുഓമി നാ ിെല
60,000 തടാക ളിെലാ ാണ് ഞ ള െട അരികിൽ കാണു
‘തുസൂളാ’ തടാകം. ഫിൻലൻഡിെല വലുതും െചറുതുമായ
തടാക െളെയ ാം കനാലുകൾവഴിയായി ഫിൻലൻഡ്
ഉൾ ടലിേനാടു ബ െ ടു ിയിരി ു ു. ഈ
േതാടുതടാകമാർ ളിലൂെട ക ലുകൾ ് ഉൾനാടുകളിൽ
2,700 ൈമൽ ദൂരേ ാളം സ രി ാൻ സൗകര മു .് ഈ
േതാടുകളിൽെവ ് ഏ വും നീളംകൂടിയത് ഫിൻലൻഡ്
ഉൾ ടലിെന സായീമാതടാകവുമായി ബ ി ി ു
കനാലാണ്. ഈ േതാ ിലൂെട, ബാൾ ിക് ഉൾ ടലിൽനി ്
ഫിൻലൻഡിൽ കരയുെട ഉ ിേല ് 270 ൈമൽ ദൂരേ ാളം
ക ലുകൾ ു സ രി ാൻ കഴിയും.
റഷ യുെട അതിർ ിേരഖ മുറി കട ു ലേഡാഗാ
തടാകമാണ് ഫിൻലൻഡിെല ഏ വും വലിയ തടാകം.
ഫിൻലൻഡിൽ അരുവികള ം നദികള ം ധാരാളമുെ ിലും
ഇടയ് ു െവ ാ ള ം കു ിെയാഴു ുകള ംെകാ ്
അവയിലൂെട േബാ കൾ ും ക ലുകൾ ും സ രി ാൻ
സൗകര മി . ഉടനീളം ജലഗതാഗത ിനു സൗകര െ ഏക
നദി ‘ഉളിയ’യാണ്.
ഫിൻലൻഡിെല തടാകപര രയുെട കമനീയത തിക ം
കാണണെമ ിൽ വിമാന ിലൂെട ഒ ു യാ ത െച ണം.
െചറുതും വലുതുമായി നാനാരൂപ ിലു
ഇ നീല ടാക ൾ പതിനായിര ണ ിൽ
ൈപൻമരെ ാ ലുകള െട വലയ ളിൽ
വിലസിെ ാ ിരി ു തു േലാക ിൽ മെ ാരിട ും
ക ുകി ാ ഒര ുതദൃശ മാണ്.

ലാഹ് ി
െഹൽസി ിയിൽനി ് 75 ൈമൽ സ രി ് നാലുമണി ു
ഞ ൾ ലാഹ് ിയിെല ി.
െഹൽസി ി, ഒ രനൂ ാ ു പായംെച തല നര ഒരു
തറവാ യാെണ ിൽ, ലാഹ് ി ഇരുപതാംനൂ ാ ിെ
സ ാനമായ ഒരു പരിഷ്കൃത യുവസു രിയെ ത. പഴകി നര
ഒെരാ െക ിടം ഇവിെട എ ും കാണുകയി .
വ ാപാരമ ിര ളം ആ ീസുകള ം സ്കൂള കള ം
േഹാ ലുകള െമ ാം ഏ വും നവീനമാതൃകയിൽ
നിർ ി െ വയാണ്. നഗരം ആക ാെടെയാ ു
േനാ ിയാൽ പുതുതായി തുറ ുെവ ഒരു
പദർശനശാലേപാെല േതാ ും. പാർ ുകള ം പതിമകള ം
സ്മാരക ളം േവ ുേവാളം ഇവിെടയുമു ്. പേ ,
അവയിെല ാം പുതിയ യുഗ ിെ മു ദകള ം പുതിയ
തലമുറയുെട കലാേബാധവുമാണ് പതി ുകിട ു ത്.
േലാക ിൽ ‘സ്കീയിങ്’ (ഹിമ ിലൂെട നിര ി റ ു
കായികവിേനാദം) നട ിലു എ ാ രാജ ൾ ും
സുപരിചിതമാെയാരു േപരാണ് ‘സാ െ ല് ാ.’
സ്കീയി ിനു േലാകചാ ൻഷി ് മ രം നട ു ത്
ലാഹ് ിനഗര ിെ ഒരു േകാണിലു ഈ സാ െ ല് ാ
മ പ ിൽെവ ാണ്. നഗര ിേല ു കട ുേ ാൾ
ആദ മായി നാം കാണു ത് ആകാശചുംബിയായ ഈ
സ്കീയിങ് േഗാപുരമാണ്.
മ ുകാലെ വിേനാദമാണ് സ്കീയിങ്. മ നാടുകളിൽ
മലെ രുവുകളിൽെവ ാണ് ഈ മ ര ൾ നട ുക.
ഇവിെട കു ുകളി ാ തിനാൽ ഒരു കു ിെ ഉയര ിൽ
മരംെകാ ് ഒരു േഗാപുരം െപാ ിെ ിയിരി യാണ്.
േഗാപുര ിെ മു ിൽ -േഗാപുര ിെ ഏതാ ു പകുതി
ഉയര ിൽ -ഒരു െചറിയ മ പം ഉ ാ ിെവ ി .്
േഗാപുര ിെ മൂർ ാവിൽനി ് ഈ മ പ ിേല ് ഒരു
മര ാ ിയും ഘടി ി ിരി ു ു. േതാണിയുെട ആകൃതിയിൽ
േനർ ു നീ ഇരു ുപാദുക ളം ഇരുൈകയിലും
ഊ ുവടികള ം ധരി അഭ ാസി, േഗാപുര ിെ
മൂർ ാവിൽനി ് ഈ മര ാ ിയിലൂെട-മര ാ ിയിലും
മ പ ിലും ഉറ ക ിയായ ഹിമം ഇ ിരി ും-
മ പ ിേല ് ഊേ ാെട നിര ി വ ു മ പം,വി ്
അ ുതേവഗ ിൽ ആകാശ ിലൂെട പറ ് അകെലയു
ഹിമകൂപ ിൽെച ു പതി ു ു.
ഞ ൾ നഗരം മുഴുവനും ഒ ു ചു ി ് ഒരു
റ റ ൽനി ു ചുടുകാ ിയും ഫി ിഷ് േക ും കഴി .
പ ി ്ജി ഒരു േകാ പാൽ മാ തം കുടി . േക ു ഭ ി ി ;
േക ിൽ േകാഴിമു കലർ ിരി ുമേ ാ.
ലാഹ് ിയിൽ ീരവസ്തു ൾ ത ാറാ ു വലിെയാരു
ഫാ റിയും ഫർണി ർക നികള ം കടലാസുമി കള ം
മ മു .്
നാലരമണി ്ഞ ൾ ലാഹ് ി വി .

േഹമ ഭംഗി
ലാഹ് ിയുെട ശരിയായ അഴകു കാണണെമ ിൽ
േഹമ കാല ് ഇവിെട വരണെമ ് കാ പറ ു. അ ു
നിലെമ ാം ധവളാഭമായ ഹിമ ാൽ മൂടിയിരി ും.
മര െള ാം െവ ടലാ ് േതാരണ ൾേപാെല
നിലെകാ ു ാകും. ഹിമ ിൽ കളി ാൻ
കു ികൾെ ാം എ ് ഉ ാഹമാെണേ ാ! േഹാ ി,
ഫുട്േബാൾ തുട ിയ കളികൾ നട ാൻ ഏ വും പ ിയ കാലം
േഹമ മാണ്. ത ള െട േഹമ കാലജീവിതെ ി കാ
വിവരി േകൾ ി . ഏതാ ് ആറുമാസ ാലം നീ
രാ തികൾതെ . പകൽെവളി ം, കൂടിയാൽ ഒേ ാ രേ ാ
മണി ൂറു ാകും.
“ന ഇരു രാ തികളായിരി ുേമാ?” ഞാൻ േചാദി .
“അ . ഇവിെട പകൃതിയിൽ ശരിയായ ഇരു ് ഒരുകാല ും
കെ ുകയി . കു ിരു കാണണെമ ിൽ മുറിയുെട
വാതിലുകള ം ജനാലകള ം അട േനാ ുകതെ േവണം.
േഹമ കാല ് സദാ ആകാശ ിെ നര
െവളി മു ായിരി ും. നിലം നീെള മൂടി ിട ു
ഹിമ ിെ ധാവള വും ആകാശ ിെ െവളി വും
കൂടി ലർ ു േനരിയ നിലാവു പര േപാെല േതാ ും.”
കാ തെ േമൽ ു ായമഴി മടിയിൽെവ .
ഉ െവയിൽ കാറിനകേ െ ിേനാ ു ു. ന ുെട
നാ ിെല വൃ ികമാസ ാലെ മ ാ ടുേപാെലയാണ്
എനി ു േതാ ിയത്. എ ാൽ ആ ഫി ിഷ് െപൺകിടാവിന്
ചൂട് അസഹ മായി േതാ ു ു. െവയിൽ ത ി അവള െട മുഖം
ചുക പറ ിമാ േപാെലയായി ്. അവൾ തെ ഹാൻഡ്
ബാഗ് തുറ ് അതിൽ കരുതിെവ ിരു കാർഡ് േബാർഡ്
വിശറിെയടു ു വിരു ി മുഖ ും മാറിലും വീശി ുട ി.
“മ ുകാലം മുഴുവനും നി ൾ വീ ിൽ െ
കഴി കൂ കയാേണാ െച ക?”
കാ മ പ കൾ കാ ി വിസ്തരിെ ാ ു ചിരി .
(ഇവിടെ ആള കള െട പ കൾ മഹാേമാശമായിരി ും.
െവള ു വരിെയാ പ കൾ അപൂർ മാേയ
കാണുകയു . തണു ് ഏ വുമധികം വികൃതമാ ു ത്
ഇവരുെട ദ െളയാണ്. െചറു ം മുതല്േ യു ധാരാളം
ഐസ് കീം ഭ ി ു പതിവും ഈ പ കെള ദുഷി ി നിറം
െകടു ു ു). എെ േചാദ ം ശിശു ാ ിെല കു ിയുെട
േചാദ ംേപാെല അവൾ ു േതാ ിയിരി ണം. എ ിലും
അവൾ മേയാെട എ ാം വിവരി േകൾ ി :
“ഞ ൾ ് ഏ വും പിയെ കാലം േഹമ മാണ്.
മ ുകാല ് എ ാം പതിവുേപാെല നട ും.
വ വസായശാലകള ം ഗവെ ാ ീസുകള ം ക വടഷാ കള ം
ഫാ റികള ം േകാേളജുകള ം സ്കൂള കള െമ ാം
പവർ ി െകാ ിരി ും. കൃഷി ണി മാ തം മുട ിേ ാകും.
കൃഷി ാർ ത ള െട മരവീടുകൾ ക ിരു ് എെ ിലും
ൈകെ ാഴിൽ െച ം.”
“ഉറ ക ിയായി ീർ തടാക ള െട മാറിലുെട ബ ം
േലാറിയും കാറും ഓടി ുട ും. സ്കീയിങ്, സ്േക ിങ്
തുട ിയ വി ർസ്േപാർ കള െട ബഹള ളായിരി ും ഓേരാ
മൂലയിലും... അെത, ഞ ള െട പിയെ കാലം േഹമ മാണ്.
വിറകുപുകയുെട നീലിമ, ൈപൻമര ിെ പരിമളം,
മരംെവ മഴുവിെ ശബ്ദം ഇവ മൂ ും കലർ ു
മായികമായ േഹമ ം!”
നിര ു േമാശമാെണ ിലും കാർ അതിേവഗം
കുതി ു ു .് മധ ഫിൻലൻഡിെല
ഹാെമ പവിശ യിലൂെടയാണ് ഇേ ാൾ ഞ ൾ യാ ത
െച ത്-കൃഷിസമൃ മായ, സു രമായ,
ജലാശയവിലാസ േളാടു കൂടിയ പേദശ ൾ.
ലാഹ് ിയിൽനി ു വടേ ാ നൂറുൈമൽ നീള ിലു
‘പാ ാെന’ ജലമാർ ൾ തുടർ യായി ിട ു ു.
തടാക െള മുഴുവനും േതാടുകൾെകാ ു
കൂ ിയിണ ിയിരി യാണ്. പ ുരു ുകൾ പതി ു
കിട ു തടാക ിൽ ീംേബാ കള ം െചറിയ ക ലുകള ം
ചാ ാടിേയാടു ു.
ഞ ൾ ൈപൻകാടുകള െട സാ മാജ ിേല ു കട ു.
ൈപൻമര ൾ മു ി വളർ ുനില് ു േമടുകള െട
കടയ് ലൂെട പാത ചു ിവള ുേപാകു ു. യൂേറാ ിെല മ
നാടുകളിെല േറാഡുകള മായി താരതമ െ ടു ുേ ാൾ
ഫിൻലൻഡിെല ഉൾനാടുകളിെല േറാഡുകൾ േമാശമാണ്.
ഇവിെട ജലമാർ ൾ ാണു പാധാന ം.
വർഷ ിൽ അധികകാലവും മ ുമൂടി
കിട ു തുെകാ ു േറാഡുകൾ ഉറ ിലും ഭംഗിയിലും
നിലനിർ ാൻ വളെര ബു ിമു ം പണെ ലവുമു .്
ഞ ൾ ‘വാസി െലർവി’യുെട സമീപ ുകൂെടയാണു
സ രി ു ത്. ‘െലർവി’ എ ു പറ ാൽ
ഫി ിഷ്ഭാഷയിൽ തടാകമാണ്. വാസി തടാക ര
ൈപൻമര െളെ ാ ു മൂടി ിട ു ു.
കുറ ദൂരം െച േ ാൾ ‘വാക്സി കനാൽ’ എതിെര
കിട ു ു. തടാക െള സംേയാജി ി ു
ശത ണ ിലു കനാലുകളിെലാ ാണ് ‘വാക്സി’. ഇതിെ
മുകളിലൂെട വാഹന ൾ ു കട ുേപാകാൻ ഒരു പഴയ
മര ാലമു ്.
ഞ ൾ കനാൽ കട ു. കനാൽ രയിെല
േബാ െജ ിയിൽ ഐസ് കീമും ശീതളപാനീയ ളം മ ം
വില് ു െചറിയ പീടികകള ്. മരംെകാ ു ാ ിയ
വൃ ാകൃതിയിലു കു ി രകൾ. വി നയ് ിരി ു തു
െപ ളാണ്. ഞ ൾ ഇവിെടയിറ ി
ബിസ്ക െകാ ു ാ ിയ െചറിയ കൂ ൻക കളിൽ നിറ
െവ ിരി ു ഐസ് കീം വാ ി ഴി .
കുെറ കു ികള ം അ ാറു മരെ ാഴിലാളികള ം ഞ െള
വ ു െപാതി ു. അവർ ഇ ാെര ആദ മായി ാണു
കാണു ത്. കാ േയാട് അവർ ഞ െള ി പല േചാദ ളം
േചാദി .
ഇവിെട ഗാമീണജന ൾ, ആണും െപ ം
നീലനിറ ിലു ഉടു ാണു ധരി കാണു ത്. സ് തീകൾ ,്
യൂേറാപ ൻ ാൻേഡർഡിൽ, സൗ ര ം കുറവാണ്.
അതിശീതരാജ മായതിനാൽ തണു ിെ കാഠിന ം ഇവരുെട
ചർ ളിൽ ഒരുതരം വിളർ ം പു ി ു കള ം
ചാർ ിെകാടു ിരി ു ു-പ കൾ ് ഒരു മ ളി ം.

വിവാഹ പശ്നം
സ് തീകള െട ആധിക ം ഫിൻലൻഡിൽ വലിെയാരു
പശ്നമായി ീർ ിരി ു ുെവ ് കാ സൂചി ി . 90
പുരുഷ ാർ ് 100 സ് തീകൾ എ േതാതിലാണ്
ഫിൻലൻഡിെല ജനസംഖ . ഇ ഴി മഹായു ിൽ
ഗണ മാെയാരു പുരുഷസംഖ ഫിൻലൻഡിനു ബലി
കഴിേ ിവ ു. (ര ാം േലാകമഹായു ിൽ െകാ െ
ഫി ിഷ്പ ാള ാരുെട എ ം 85,000 ആണ്. ഇവരിൽ
ഭൂരിഭാഗവും െചറു ാരായിരു ു. 30,000 വിധവകെളയും
50,000 കു ുകു ികെളയുമാണ് അവർ
വി േപായിരി ു ത്. അവർ ു പുറേമ 50,000 േപർ ്
അംഗഭംഗം സംഭവി ുകയും െചയ്തു.)
എ ാൽ സ് തീകൾ ് ഇവിെട എ ാ സ ാത ള മു ്.
അവർ ു െതാഴിൽെചയ്തു ജീവി ാം. കാ
യൂണിേവഴ്സി ിയിൽ പഠി ു േതാെടാ ം ഒരു ാർ ായി
േജാലി െച ുമു .് ഒരു ാർ ിനു മാസ ിൽ 30,000
മുതൽ 35,000 മാർ ുവെര (375 ക. മുതൽ 540 ക. വെര)
ശ ളം ലഭി ും. നഗര ിെല വീ വാടക ദുർവഹമാണ്. ര ു
മുറികള ഒരു േ ാ ിനു മാസ ിൽ 10,000 മുതൽ 12,000
മാർ ുവെര (125 ക. മുതൽ 150 ക. വെര) വാടക
െകാടു ണം. രാവിെല ഒൻപതു മണി മുതൽ ൈവകുേ രം
നാലു മണിവെരയാണ് ആഫീസ് സമയം. ഉ യ് ് ല ിന് ഒരു
മണി ൂർ ഒഴിവു കി ം.
ഫി ിഷ് പുരുഷ ാർ പാേയണ േനരെ തെ
വിവാഹംകഴി ു കൂ ിലാണ്. 22-ാമെ വയ ിൽ
പ ാളപരിശീലനം പൂർ ിയാ ി മട ിെയ ിയ ഉടെന
അവരുെട വിവാഹം കഴിയു ു. അധികവും
േ പമവിവാഹ ളായിരി ും. െപൺകു ികൾ ് വിവാഹം
കഴി ാൻ നിയമ പകാരം 16 വയ പൂർ ിയാകണം;
ആൺകു ികൾ ് 17-ഉം. പേ , 17-ാം വയ ിലു
വിവാഹ ിനു മാതാപിതാ ാരുെട സ തം നിയമ പകാരം
ആവശ മാണ്. മാതാപിതാ ാരുെട ഹിത ിെനതിരായി
വിവാഹം കഴി ാനാണു തീരുമാനി െത ിൽ യുവാവിന് 21
വയ പൂർ ിയാകു തുവെര-പ ാളപരിശീലനം
കഴിയു തുവെര-കാ ിരി ണം.
ഞ ൾ യാംെസ ക ണിെല ി. പഴയ മാതൃകയിലു
മരവീടുകൾ ഇവിെട ധാരാളമു ്. അ ാടികൾ കട ു കുറ
ദൂരം െച േ ാൾ ൈപൻകാടുകള െട പേദശ ൾ ഞ െള
വീ ും എതിേര .
ആ േമടുകള െട ഇടയിലൂെട േപാകു പാത ഏ വും
ദുർഘടം പിടി തായിരു ു. സമനിര ായ ല ളിലൂെടയും
ആ പാത ചിലേ ാൾ വള ും തിരി ുമാണു േപാകു ത്.
പഴയ മാർ ൾ അ െനതെ നിലനിർ ിയിരി യാണ്.
േറാഡുകള െട അനാവശ മായ ഈ വള ുേപാ ിെന ുറി
ഞാൻ കാ േയാടു പറ േ ാൾ അവൾ ചിരി െകാ ്
ഇ െന ഉ രം ത ു: “ഞ ള െട നാ ിെല
നിര ുെതാഴിലാളികൾ ു േവ ത േജാലിയു ാ ി
െകാടു ാനാണു ഞ ൾ പഴയ മാർ ൾ അ െനതെ
നിലനിർ ിേ ാരു ത്.”

ഒരു ആക്സിഡ ്
കാ അതു പറ ി , ഞ ള െട കാറിനു വ ാെ ാരു
കുലു ം അനുഭവെ . എതിെര ആ വളവിലൂെട നിര ിവ
ഒരു മിലി റി േലാറി ഞ ള െട കാറിെന ബലാത്കാരമായി ഒ ു
ചുംബി .
െചറിെയാരു ആക്സിഡ -് ഞ ള െട ൈ ഡവർ കാർേളാ
കാർ േബ ി . കാറിൽനി ു താെഴ ചാടി കാറിനു
പരിെ െ ിലും പ ിയി േ ാ എ ു പരിേശാധി .
മഡ്ഗാഡിനു കുറെ ാരു ചള ം പ ിയി ;് അ തമാ തം.
പ ാളേലാറിയും േ ബ ി നിർ ിയി ായിരു ു. ഒരു
കാലിേലാറി. ര ു പ ാള ാർ മാ തേമ
അതിലു ായിരു ു . ഞ ള െട ൈ ഡവറും ആ
പ ാള ാരും ത ിൽ കുറ വാഗ ാദം നട ു.
പ ാളേലാറിയാണ് ൈസഡ് െത ി വ ത്. അവർതെ അതു
സ തി ുകയും െചയ്തു.
കാ പറ ു: “നമു ു പുറ ിറ ിനില് ാം. ഒരു
മണി ൂറിനു ിൽ ഇവിടം വിടാൻ സാധി ുെമ ു
േതാ ു ി .”
“എ ാണ്? കാറിനു വ തകരാറും പ ിേയാ?” ഞാൻ
േചാദി .
“കാറിെനാ ും തകരാറു പ ിയി ി .” കാ പറ ു:
“പേ , കാർ ഇവിെടനി ു നീ ണെമ ിൽ േപാലീസ് സ തം
തരണം. ഫിൻലൻഡിെല ടാഫിക് നിയമം അ െനയാണ്. ര ു
വാഹന ൾ ഓടുേ ാൾ ത ിൽ ഒ ു െതാ േപായാൽ
അെതാരു ആക്സിഡ ാണ്. ആക്സിഡ ് സംഭവി ാൽ
േപാലീസ് വ ു പരിേശാധന കഴി തിനുേശഷേമ
ല ുനി ു നീ ാൻ പാടു . പാർ ികൾ ത ിൽ
സംഭവ ല ുെവ തെ ത ിൽ ഒ ു രാജിയായി
പിരിയു ഏർ ാട് ഇവിെടയി .”
ഞ ൾ കാറിൽനി ു പുറ ിറ ി. ഒരു വലിയ
ൈപൻകാടിെ നടുവിലാണ് ഞ ൾ വ ുെപ ിരി ു ത്.
ആൾ ാർ ഗാമവും േപാലീ ്േ ഷനും അ ാറു ൈമൽ
അകെലയാണ്. ആക്സിഡ െന ി േപാലീസ് േ ഷനിൽ
വിവരമറിയി ാൻ ആൾ േപാകണം. ഒരു സേ ശവാഹകെന
അയയ് ാൻ വ വാഹനവും ആ വഴി ു വരു ുേ ാ എ ു
േനാ ിെ ാ ുഞ ൾ അവിെട ത ിനി ു.
പാതയ് രികിൽ കുറ കെല ഒരു െചറിയ പാറ ൂ ം ക ്
കാ യും പ ി ്ജിയും ഞാനും അതിേ ൽ ഇരു റ ി .
നര ം ഇടയ് ു തവി നിറം കലർ ും കാണെ ടു അ രം
പാറെ കൾ ഫിൻലൻഡിെ പല േകാണുകളിലും
േപേ ാല െളേ ാെല ചിതറി ിട ു ു .്
പ ി ്ജി പാറയിൽ അതിെ പഴ െ ുറി ചില
ഗേവഷണ ൾ നട ി. “പതിനായിരം വർഷെ പഴ ം
കാണും.” പ ി ്ജി പറ ു. കരുതി ൂ ിയാണു പതിനായിരം
എ ു പറ ത്. കുറവു പ ിേ ാകരുതേ ാ.
കാ ചിരി െകാ ു പറ ു: “മു തിനായിരം
െകാ ിേലെറ പഴ മു ് ഈ വർ ിൽെ പാറകൾ ്.
ഐസ് യുഗ ിെ അവശിഷ്ട ളാണ് ഇവ.”
കാ പറ തു ശരിയാണ്. യൂേറാ ിൽ നാേലാളം
ഹിമയുഗ ൾ ഉ ായി .് ഭൂമിയുെട ഉ രഭാഗ ളിൽനി ്
ഐസ്പർ ത ൾ കൂ േ ാെട െതേ ാ നീ ിവ ്
ഉ രയൂേറാ ിെന മുഴുവനും മൂടിയിരു ു. ഐസ്മലകള െട
ഈ ആ കമണം അവസാനി ് ഹിമം വടേ ാ തെ
ഉൾവലി തിനുേശഷമാണ് ഉ രയൂേറാ ിൽ വീ ും
മനുഷ ജീവിതം ആരംഭി ത്. ഏ വും ഒടുവിലെ ഹിമയുഗം
10,000 വർഷം മു ായിരു ു. അ ് ഹിമ ിെ
േവലിേയ ിൽ അടി ുവ പാറകളാണ് ഇവിെട
ക ുവരു വയിലധികവും.
ഞ ൾ േറാഡിേല ും പിെ കാടിെ ഓേരാ
മൂലയിേല ും േനാ ിെ ാ ിരു ു. “ഈ കാടുകളിൽ
വന മൃഗ ള േ ാ?” ഞാൻ കാ േയാടു േചാദി .
കാ പറ ു: “േപടിേ . പ ് ഈ കാടുകളിൽ
കരടികള ം െച ായ് ള ം മ ം ഉ ായിരു ു. ഇേ ാൾ
അവെയ മൃഗശാലയിൽ മാ തേമ കാണുകയു . പേ ,
എൽ ്മാനിെന ചിലേ ാൾ ക ുെവ ു വരാം.
എല് ്മാനിെന േവ യാടി െകാ ാൻ പാടിെ ു നിയമമു .്
അതിനാൽ ആ വന മൃഗ ൾ ശി ാറികള െട
െവടിയു യിൽനി ു ര െ ് ഇ ും കാ ിൽ
ജീവി വരു ു.”
ഞ ൾ പാറെ ിൽനി ് ഇറ ി േറാ ിലൂെട കുറ ദൂരം
മുേ ാ നട ു.
നിര ിനരികിൽ, ഒരു മര ിെ കടയ് ൽ
മരംെകാ ു ാ ിയ ഒരു െചറിയ മ പവും അതിെ മീെത
വ ഒരു വലിയ തകര ാ തവും എെ ദൃഷ്ടിയിൽെ . ആ
വിജനമായ കാ ിൽ എ ാണ് ഇ െനെയാേരർ ാട് എ ു
ഞാൻ കാ േയാടേന ഷി . അവൾ പറ ുത ു: “അതു
പാൽ ാ തമാണ്. ഗാമീണർ നിത വും രാവിെല പശു െള
കറ ്, പാൽ നികളിേല യയ് ാനു പാൽ
പാ ത ളിലാ ി ഈ പീഠ ളിൽ െകാ ുവ ു െവ ു ു.
പാൽ നി വക േലാറികൾ വ ് ഇവ
േശഖരി െകാ ുേപാകും.”
“ഈ പാൽ ആെര ിലും ക െകാ ുേപായാേലാ?”
പ ി ്ജി ഇ യിെല അനുഭവംെവ േചാദി േപായി.
േചാദി ത് അബ മായിേ ാെയ ് അേ ഹ ിനു പി ീടു
േതാ ിയി ായിരി ണം.
ആ വഴി ു വാഹന െളാ ും വരു തു ക ി . ഞ ൾ
ആ കാ ിൽ അവിടവിെട ചു ിനട ു. സ ും സൗ ര വും
ഒ ുേചർ വന ൾ.

വന ൾ
ഫിൻലൻഡിെ മുഖ സ ് തടിമര ാടുകളാണ്.
വന ള െട ഒ ാെക വിസ്തീർണം 5 േകാടി ഏ കേയാളം വരും.
5,000 േകാടി ഘനയടി മരം ഈ
കാടുകളിലടി ുകിട ു ു െ ത. ആ ുേതാറും 140 േകാടി
ഘനയടി മരം വളർ ു ാവുകയും െച ു.
ൈപൻ, സ് പൂസ്, ബിർ ് എ ിവയാണ് ഫിൻലൻഡിൽ
സമൃ ിയായി വളർ ുകിട ു സാധാരണ വൃ ൾ.
ൈപനും സ് പൂസുമാണ് ഫിൻലൻഡിെല മുഖ വ വസായമായ
ന സ് പി നുപേയാഗെ ടു ു
അസംസ്കൃതപദാർ ൾ. ന ുെട വീ ിേപാെല കടു മു
ബിർ ്മര ൾ തടികളാ ി മുറി കയ ി അയയ് െ ടു ു.
ൈ വുഡ് നിർ ാണ ിനും ഫർണി ർ നിർ ാണ ിനും
നാ ിൽ ബിർ ്മരം തെ യാണ് ഉപേയാഗെ ടു ി വരു ത്.
േലാക ിെല ഏ വും ഭംഗിയും ഉറ മു മരസാമാന ൾ
നിർ ി ു ഫർണി ർ ഫാ റികൾ ശത ണ ിൽ
ഫിൻലൻഡിൽ കാണാം.
മര ള െട വളർ യ് ു പ ിയ മ ാണിവിെടയു ത്.
പേ , തണു കാലാവ യായതുെകാ ു വൃ ൾ
സാവധാനമായിേ വളരുകയു . വളർ യിലു ഈ മാ ം
ന ദിനു ിലു മര ടികള ായി ീരാൻ സഹായി ു ു.
മുഴയും പിരിയും വളവും തിരിവുമി ാെത ഒേര േന ിയിൽ
െച ിയുരു ിയതുേപാലു മര ളാണു കി ത്. ഇവെയ
അ െനതെ െക ിടനിർ ാണ ിനു താ ുതടികളായും
ക ലുകൾ ു പാമര ളായും ഉപേയാഗി ാവു താണ്.
തടിമര ൾ കാടുകളിൽനി ു െകാ ുവരുവാൻ നദികള ം
തടാക ള ം സഹായി ു ു. 30,000 ൈമൽ നീളം വരു
ജലമാർ ൾ ഫിൻലൻഡിലു .് ഇവയ് ു പുറേമ 3,000
ൈമൽ നീളംവരു െറയിൽേവയുമു .്
തടിമര ാടുകള െട 60 ശതമാനം ഭാഗം അേനകായിരം
സ കാര ഉടമകൾ ൈകവശം െവ വരു ു. ഫിൻലൻഡിൽ
കൃഷിയും കാടുവളർ ലും അേന ാന ം ബ െ കിട ു ു.
കൃഷിനില െളേ ാെലതെ അവർ കാടുകെളയും
പരിപാലി വരു ു. കാടുകള െട 30 ശതമാനം ഗവൺെമ ്
സ ാണ്. ഈർ നികള െട കീഴിലു കാടുകൾ 6
ശതമാനം വരും. േശഷി ് 4 ശതമാനം ക ണുകൾ,
പാരിഷുകൾ തുട ിയ തേ ശഭരണസഭകള െട സ ാണ്.
ഇവിെട െകാ ംേതാറും മുറി െ ടു മര ള െട
മൂ ിെലാരു ഭാഗം ജനകീയാവശ ൾ -് പധാനമായും
േഹമ കാല ു ചൂടിനു േവ ി-വിറകായി ക ി ാൻ
ഉപേയാഗെ ടു ിവരു ു. 40 ശതമാനം യ ശാലകളിേല ്-
ഫർണി ർ ഫാ റികളിേല ും കടലാസ് മി കളിേല ും-
േപാകു ു. 5 ശതമാനം തടി മര ളായി െ
േക ിയയയ് െ ടു ു. ന ുെട നാ ിൽ േവനൽ ാല ു
കാടുകളിൽ മരം മുറിെ ടു യും മഴ ാലം വരുേ ാൾ
അരുവികളിലൂെട ആ തടിമര ൾ കടൽ രയിേല ്
ഒഴു ിെ ാ ു േപാവുകയുമാണേ ാ പതിവ്. ഫിൻലൻഡിൽ
ഈ മരംമുറി നട ു ത് കടു േഹമ ിലാണ്. േഹമ ം
കഴി ് ഹസ മായ വസ കാല ് അരുവികളിെലയും
നദികളിെലയും ഹിമം ഉരുകി അവയിൽ ജലം
നിറെ ാഴുകുേ ാൾ ഈ മര ടികെള താേഴാ
െക ിെയാഴു ു ു.
മരം മുറി ു തിലും മരം സംബ ി മ െതാഴിലുകളിലും
െകാ ംേതാറും ര രല ം ആള കൾ
ഏർെ വരു ു െ ത.
ഒരു കാർ ആ വഴി ു വ ു. ആക്സിഡ ാെണ ു
ക േ ാൾ കാർ അവിെട നി ു. ആക്സിഡ ് ഉ ായ വിവരം
േപാകു വഴി ് േപാലീസ് േ ഷനിൽ അറിയി ാെമ ു
കാറിലു ായിരു മാന ൻ ഏ .
േപാലീസ് വരു തും കാ ു പിെ യും ഞ ളവിെട
ത ിനി ു. അെതാരു വ ാ ഘ മായിരു ു.
മി ിരി യ ാെത നിവൃ ിെയാ ുമി . പ ാളേലാറിയിെല
ര ു പ ാള ാരും ഞ ള െട കാർ ൈ ഡവർ കാർേളാവും
നാ വർ മാന ൾ പറ ു സിഗര ം വലി െകാ ് ഒരു
മര വ ിൽ ഇരു ു. ഒരു െപ ി ശീ കി ിയാൽ അവർ അവിെട
ഇരു ു കളി ുമായിരു ു. എനി ് ഈ ഫി ിഷുകാേരാട് ഒരു
ബഹുമാനം േതാ ി. അവർ നിയമെ അനുസരി ു
കൂ രാണ്. കാറും േലാറിയും ത ിൽ ഒ ുരസിേ ായ കഥ
ഞ ള ാെത മ ാരും അറിയുകയി . ഇരുകൂ ർ ും
നഷ്ടെമാ ും പ ിയി മി . എ ാലും നാ ിെല നിയമ പകാരം
അവർ കു ാരാണ്. ആ പൗരേബാധമാണ് അവെര അവിെട
തട ു നിർ ിയിരി ു ത്.
പ ാള ാർ ര ുേപരും െചറു ാരാണ്. അവർ
പ ാളപരിശീലന ക ാ ിലു വരാെണ ് കാ പറ ു.
ഫിൻലൻഡിെല േദശര ാേസനെയ ി കാ വിവരി ത ു.

രാജ ര ാേസന
ഫിൻലൻഡിൽ പായപൂർ ിെയ ിയ ഓേരാ ആണിനും
ൈസനിക പരിശീലനം നിർ മാണ്. 20 വയ ്
പൂർ ിയായാൽ അവൻ ൈസനിക പരിശീലന ിനു
ഹാജരായിെ ാ ണം. സാധാരണ പ ാള ാരെ
പരിശീലനകാലം 240 ദിവസമാണ്. ഓഫീസർമാേരാ
േനാൺക ീഷൻഡ് ഓഫീസർമാേരാ
ആയി ീരാനാ ഗഹി ു വർ ് 90 ദിവസെ പരിശീലനം
കൂടുതലു ്. പരിശീലനം പൂർ ിയായാൽ അവൻ പിെ 45
വയ വെര റിസർ ് ലി ിൽെ കിട ു ു.
ഇ ാല ിനിടയിൽ കൂെട ൂെട അവനു റിഫ്റഷർ
േകാഴ്സിൽ സംബ ിേ തായും വേ ാം.
ഒരു ഭാഗ ു. ഫിൻലൻഡും മറുഭാഗ ് േസാവ ്
യൂണിയനും ബി ീഷ് േകാമൺെവൽ ് രാജ ള ം ത ിൽ,
പാരീസിൽെവ ് 1947 െഫ ബുവരിയിൽ നട
സമാധാനഉട ടിയിൽ, ഫിൻലൻഡിനു സ മായി
വയ് ാവു ൈസനികശ ിയുെട പരിധി പേത കം വ വ
െചയ്തി .് 34,400-ൽ അധികം പ ാള ാർ
കരൈസന ിലു ാകാൻ പാടി . പട ലുകള െട ആെക
േകവുഭാരം 10,000ടൺ; നാവിക ടയുെട അംഗ സംഖ 4,500.
യു വിമാന ൾ 60. േവ ാമൈസന ിൽ 3,000-ലധികം േപർ
പാടു ത . ഇതു പകാരം ഫിൻലൻഡിെ േദശീയേസനയിെല
അംഗ ള െട ആെക സംഖ 41,900-ൽ കവിയാൻ പാടി .
ഈ പാരീസ് സമാധാന ഉട ടി ുേശഷം, ഫിൻലൻഡ് 1948-
ൽ റഷ യുമായി േവെറ ഒരു സൗഹാർ സഹകരണ ഉട ടിയിലും
ഭാഗഭാ ായി .് റഷ യുമായു ഈ ഉട ടി പകാരം
ഫിൻലൻഡിെ േനർേ ാ, ഫിൻലൻഡിലൂെട റഷ യുെട
േനർേ ാ ഒരു വിേദശീയാ കമണമു ാവുകയാെണ ിൽ
ഫിൻലൻഡിെ ര യ് ുേവ ി ഫിൻലൻഡ് യു ം
െചേ താണ്. അ െനയു ഘ ിൽ ആവശ മാെണ ു
േതാ ു പ ം റഷ ൈസനികസഹായം
നല്കു തായിരി ും. പേ , ഫിൻലൻഡിെ അതിർ ി ു
പുറേമ േപായി യു ം െച ാൻ ഫി ിഷ് േസനെയ
അയയ് ാൻ ഫിൻലൻഡിനു ബാ തയി .
മു ാൽ മണി ൂറു കഴി േ ാൾ ഒരു കാറിൽ ര ു
േപാലീസുേദ ാഗ ാർ അവിെട വ ു േചർ ു. അവർ
ഞ ള െട കാറിെ ച ക ള െട ാന ം പ ാളേലാറിയുെട
ചക ള െട ാന ം േചാ ു െകാ ് ചില അടയാള ൾ
വര . പിെ ഞ ള െട ൈ ഡവേറാടും േലാറിൈ ഡവേറാടും
ഒരു നൂറു േചാദ ൾ േചാദി . ആ വിചാരണ അര
മണി ൂറുേനരം നീ ുനി ു.
ഈ ആക്സിഡ കാരണം ഞ ൾ ഒ ര
മണി ൂറിലധികം താമസി ിരു ു. 267-ാമെ കിേലാമീ ർ
കു ിയുെട അടു ുെവ ാണ് ആക്സിഡ ായത്.
യാവാസ്കിലയിേല ് പിെ യും 67 കിേലാമീ ർ ദൂരമു .്
വിചാരണെയ ാം കഴി ു ഞ ൾ പുറെ ടാൻ ഭാവി .
അേ ാഴാണ് കാർേളാ വ ് ആ വിവരം പറ ത്. കാർ
േപാലീ ്േ ഷനിൽ ഉടൻ ഹാജരാ ിെ ാ ണെമ േ ത,
േപാലീസുേദ ാഗ െ ക ന. േപാലീസ് േ ഷനിലും
ഒരരമണി ൂർ താമസമു ാകും. ഞ ൾ നിരാശേയാെട
ഫി ിഷ് ടാഫിക് നിയമമു ാ ിയ കൂ െര ശപി .
ഭാഗ വശാൽ ഒരു വലിയ കാർ ആ വഴി ു വ ു. കാ ൈക
കാ ിയേ ാൾ കാറു നി ു. ഒരു മാന നും ഒരു െചറു ാരിയും
കാറിനക ിരി ു ു ായിരു ു. ആ മാന നാണു കാർ
ൈ ഡവ് െച ത്.
കാ ഞ ള െട സ ടാവ അവെര അറിയി .
ഇ ാരാണു ഞ െള ു േക േ ാൾ ആ മാന െ മുഖം
പസ മായി. ഞ െള യാവാസ്കിലയിൽ െകാ ു
വി തരാെമ ് അേ ഹം പറ ു. അ െന കാറിെ
പിൻസീ ിൽ അേ ഹം ഞ ൾ ു ലെമാഴി ത ു.
പ ി ്ജിയും കാ യും ഞ ള െട യാവാസ്കിലാ
ആതിേഥയനും ഞാനും അതിൽ കയറി ൂടി.

സമാധാനേയാഗം
ഞ ൾ യാവാസ്കിലയിെല ിയേ ാൾ വാ ിൽ സമയം
പ ു കഴി ിരു ു. പേ , െതരുവിൽ ന പകൽെവളി ം.
ഞ ള െട വരവും പതീ ി ് ആറുമണിമുതൽ ുതെ
ഒരു വലിയ ജന ൂ ം അവിെട നില് ു ു ായിരു ു.
ഞ ൾ കാറിൽ നി ിറ ിയേ ാൾ യാവാസ്കില
സമാധാന ി ി െചയർമാൻ മി ിസ് ത ിൽ റൻടാെണ ും
സാഹിത കാരി മി ് കാരീനാെഹയ്േനാെണ ും പൂെ ുകൾ
സ ാനി ഞ െള സ ീകരി . സേ ളന ിന് ഏർ ാടു
െചയ്തിരു ഓ ൺ എയർ തിേയ റിേല ് ഒരു
േഘാഷയാ തയായി ഞ െള കൂ ിെ ാ ുേപായി. അവിെട
തിേയ ർ അ ണ ിൽ ആയിരേ ാളം വരു ഒരു ജന ൂ ം
ഇരി ു ു ായിരു ു. ഞ ൾ െച ു കയറിയേ ാൾ
ഫി ിഷ് ബാൻഡ ാദ ം മുഴ ി. ഗാമീണരുെട ഓർെ സ് ടാ
അഭിവാദ ം െചയ്തുെകാ ് ഒരു പേത ക ഗാനം പാടി.
നഗരാധിപൻ ഞ െള സ ാഗതം െചയ്തുെകാ ു പസംഗി .
സമാധാന ിെ കാര ിൽ ഭാരത ിനു
പാര ര െ ുറി ഞാൻ മു ാൽ മണി ൂർ േനരം
ഇം ീഷിൽ പസംഗി . കാ എെ പസംഗം ഫി ിഷ്
ഭാഷയിൽ പരിഭാഷെ ടു ിേ ൾ ി . മഹാ ാഗാ ിയുെട
ശാ ിമാർഗ െള ി പ ി ്ജിയും അരമണി ൂർ േനരം
പസംഗി .
ബാലികാബാല ാരുെട വക ചില
കലാപരിപാടികൾ ുേശഷം പതിെനാ ുമണി ു േയാഗം
അവസാനി . അ ് അവിെട ഞ ൾ ു താമസി ാൻ
അവർ ഒരു േഹാ ലിൽ എ ാ ഏർ ാടുകള ം െചയ്തു
െവ ി ായിരു ു. പേ , രാ തിയിൽ െ
െഹൽസി ി ു പുറെ ടണെമ ു ഞ ൾ നിർ ി
പറ ു. പിേ ു കാല ് ആരംഭി ു െഹൽസി ി
സമാധാനസേ ളന ിൽ ഞ ൾ ു
പ ുെകാേ തു ായിരു ു.
േഹാ ലിൽെവ െകേ മമായ അ ാഴം ലഭി . ഫി ിഷ്
പദാർ ൾ ു പുറേമ, െവ വീ ും വലിയ
ആ ിൾ ഴ ള ം ഉ ായിരു ു.
“െവ വീ ് ഇവിെട ഉ ാ ിയതാേണാ?” ഞാൻ
ആതിേഥയേയാടു േചാദി .
“അ . ഫിൻലൻഡിൽ മു ിരിവ ി വളരുകയി . ഇതു
വിേദശമദ മാണ്. ഈ ആ ിൾ ഴ ളം ബസീലിൽ
ഉ ായവയാണ്. ഇവിെട ഫലവൃ ൾ നെ കുറവാണ്.
പലതര ിലു ‘െബറി’കളാണ് (മു ൻ പഴ ൾ) ഞ ള െട
പഴസ !് ”
ാെബറി, മൾബറി, ബ്ളാക്െബറി തുട ിയ നാനാതരം
െബറികെളെ ാ ു ാ ിയ ജാം േമശ റ ു
നിര ിെവ ി ായിരു ു. പ ി ്ജി െറാ ിയും ജാമും പാലും
കഴി ..
രാ തി പ ുമണി ു ഞ ൾ യാവാസ്കിലയിൽ നി ു
മട ി. ആ സമയ ് െതരുവിൽ ഒരു േനരിയ മ ൽ
അനുഭെ .സ യാണ്-അർ രാ തിയിെല സ .
ര ു മണി ൂർ യാ തെചയ്തേ ാൾ പകൽെവളി ം എ ും
പര ു കാണാറായി. ആ ൈപൻകാടുകള െട മറവിൽ സൂര ൻ
അസ്തമി തും ഒ ര മണി ൂറിനു േശഷം വീ ും അ ം
അകെല ഒരു േകാണിൽനി ു െപാ ിവ തും
ഞ ളറി ിരു ി .
ആ െവ ാെവളി ിൽ മ ഫിൻലൻഡിെല ഗാമ ളം
ഗൃഹ ള െമ ാം ഉറ ി ിട ുകയാണ്. ന ുെട ചില
ഉൾനാടുകളിൽ ഉ വം കഴി ് പിേ ു രാവിെല ഒ ു
േപായിേനാ ിയാൽ ഗാമം ഉറ ി ിട ു തുേപാെല
േതാ ുമേ ാ. അ െന േകരള ിെല കു ഗാമ ിലൂെട
ഉ വ ിേ ു സ രി ുേ ാെലയാണ് എനി ു
േതാ ിയത്.
ആ പകൽെവളി ിൽ തീെര ഉറ ം കി ിയി . രാ തിയുെട
മായാേലാക ിേല ു േനാ ിെ ാ ു ഞാൻ സമയം കഴി .
പിേ ു രാവിെല എ മണി ു ഞ ൾ
െഹൽസി ിയിെല ി. യാവാസ്കിലയിൽനി ു പുറെ ്
െഹൽസി ിയിൽ യാ തയവസാനി ി ു തുവെര ഞ ള െട
ൈ ഡവർ കാറിെ ൈല ് ഒരി ൽേ ാലും
പകാശി ി ിരു ി . മ ഫിൻലൻഡിലൂെടയു അ െ
ദീർഘയാ ത ഒരു സ പ്നംേപാെലയാണ് ഇേ ാഴും േതാ ു ത്.
നാല്
പാറ റെ ാരു നാടകം

ഫിൻലൻഡിെല േപെരടുെ ാരു കവയി തിയാണ് മി ്


സിർ ാെസലിയാ. െഹൽസി ിയിെല പശസ്തയാെയാരു
നടിയാണ് മി ിസ് റീത് വാ ആർെവേലാ. ഇവിടെ
അനുഗൃഹീതയാെയാരു ചി തകാരിയാണ് മി ് ഈവാ
െസഡസ്േ താം. െഹൽസി ിെല ഫി ിഷ് സാഹിത കാര ാരും
കലാകാര ാരും ഞ ൾ ു നല്കിയ ഒരു
വിരു ുസത്കാര ിൽ െവ ാണ് ഞ ൾ ഇവരുമായി
പരിചയെ ത്. െഹൽസി ിയിൽെവ പലതും കാണാൻ
പരിപാടിയി ിരു കൂ ിൽ ഒരു ഫി ിഷ് ‘ഓ ൺ എയർ
തിേയ ർ’ സ ർശനവും ഉൾെ ടു ണെമ ു ഞ ളിൽ
ചിലർ അഭി പായെ ിരു ു. അ െന േമ റ മൂ ു
കലാകാരികള െട േനതൃത ിൽ ഞ ൾ ഇ ാർ
പതിനാറു േപർ ഒരു ദിവസം സമാധാനസേ ളന ിൽനി ്
ഒഴി ുമാറി ഫിൻലൻഡിെല ഒരു നാടൻനാട കലാ പദർശനം
കാണാൻ ഒരു ി റെ .
േലാകസമാധാനസേ ളനം നട ു െമസുഹ ിയിൽനി ു
ബ ിൽ അരമണി ൂർ യാ തെചയ്തു ഞ ൾ ഒരു
തനി ഗാമ പേദശ ു െച ു േചർ ു. ൈപൻവന ള െട
പാരംഭമായ മേനാഹരമാെയാരു േമടിെ മൂർ ാവിലാണ്
‘വ ീളൻ േകസാതിേയ റി’ എ േപേരാടുകൂടിയ ഈ ഓ ൺ
എയർ തിേയ ർ ിതിെച ത്. േമടിെ മുകൾ ിേല ു
േകറിെ ാൻ ക ടവുകൾ പണിതുെവ ി ്. േമടിെ
താെഴയാണ് ബു ിങ് ആഫീസ്. ഞ ൾ ടി വാ ി
മുകളിെല ി. നാടകം തുട ി ഴി ിരു ി . പാറയിൽ
െവ ിയു ാ ിയ കൗതുകകരമായ േ ജിെ മു ിെല
വിശാലമായ ൈമതാന ിൽ നിര ിെവ
ചാരുെബ ുകളിൽ േപ കർ ഒരു നൂറുേപർ ലം
പിടി ി ായിരു ു.
പേത കാതിഥികെള നിലയ് ു ഞ ൾ ിരി ാൻ
േ ജിെ മു ിൽ െ കേസരകൾ ഒരു ിെവ ിരു ു.
മി ിസ് ആർെവേലാ ഞ ള െട നടുവിലിരു ു കഥ പറ ു
മന ിലാ ി ു.

കഥ
‘ര പുഷ്പ ിെ ഗാനം’ എ ാണ് കഥയുെട േപര്.
േയാഹ ാസ് ലി ൻ എ ഫി ിഷ് സാഹിത കാരൻ 1905-ൽ
എഴുതിയ േനാവൽ നാടകമാ ിയിരി യാണ്. ഒരു
നൂ ാ ുമുെ , ഫിൻലൻഡ് റഷ ൻ സാർ ച കവർ ിയുെട
കീഴിലായിരു കാലെ ഒരു കഥയാണിത്. ൈപൻ
കാടുകളിൽ മരം മുറി ാൻ പ ണ ിൽനി ു വ
െതാഴിലാളികള ം അവരുെട മൂ ാരും ഗാമ ിെല
െപൺകിടാ ള മായി പണയ വ വഹാര ളിൽ
മുഴുകി ഴിയു താണ് ആദ െ രംഗം. േ ജിെ അരികിൽ
ഒരു മര ുടിലിെ മുക ് ത ിനില് ു ു. കുടിലിെ വലതു
വശ ്-േ ജിെ പിറകിൽ-െത ദൂെര കാണു ത്
യഥാർ മായ ൈപൻകാടുകള ം പാറെ കള മാണ്.
കുടിലിനരിെക ഒരു കാ രുവി ഒഴുകു ുെ ു േതാ ി ാൻ
അവിെട ഒരു മര ാലം സംവിധാനം െചയ്തുെവ ി ്. ഈ
പാല ിെ മുകളിൽ നി ുെകാ ാണ് പ ണ ിൽനി ു
വ െചറു ാ ാർ നാടൻ െപൺകിടാ ള മായി
ശൃംഗരി ു ത്.
കഥാനായകനായ േയാണി ഒ ിനു പിറെക മെ ാ ായി മൂ ു
െപൺകിടാ ളിൽ പണയബ നായി ീരു ു.
ഗാമീണനൃ ളാണു പിെ നാം കാണു ത്.
യുവതീയുവാ ാർ ഇടകലർ ുെകാ ു ഈ
കലാ പകടന ിൽ ഗാമ ിെല ഓേരാ െപൺകിടാവും
േയാണിെയ ആകർഷി ാനും അവനുെമാ ി നൃ മാടാനും
പല അടവുകള ം പേയാഗി ു ു.
ഫിൻലൻഡിൽ െപൺകു ികൾ ് കാമുക ാരുെമാ ു
പണയലീലകളാടാൻ സമുദായം
സ ാത മനുവദി െകാടു ിരു , അധികം
അകെലയ ാ , ആ െറാമാ ക് കാലഘ െ യാണ് ഈ
രംഗം പകർ ി ാണി ു ത്. േയാണി ഒടുവിൽ തെ
മൂ ാമെ േ പമഭാജനെ വിവാഹം െച ാൻ
തീരുമാനി െകാ ് ആ സേ ാഷവർ മാനം അവെള
അറിയി ാൻ അവള െട വീ ിൽ െച ു. അേ ാഴാണ്
അവള െട അ ർഗതം െവളിെ ടു ത്. അവൾ അവെ
വിവാഹാഭ ർ ന അവ േയാെട നിരസി ു ു: “േ പമവും
കൂ ും കളിയുെമ ാം ശരിതെ . പേ , ഒരു
ധനികെനയ ാെത ഞാൻ വിവാഹം കഴി ുകയി .
താനാരാണ്? െവറുെമാരു വിറകുെവ ി. ഭാര െയ അവള െട
ഇഷ്ട ിനനുസരി െകാ ുനട ാനു സാ ികനില
ഉ ായി ഴി തിനുേശഷം ഇേ ാെ ാ ു വരൂ; അേ ാൾ
നമു തിെന ുറി ് ഒരു പുനരാേലാചന നട ാം േകേ ാ.”
അവൾ അവെന പുറ ാ ി വാതിൽ െകാ ിയട .
ഇതു േയാണി തീെര പതീ ി ാ ഒരിരു ടിയായിരു ു.
വാസ്തവ ിൽ അവേളാട് േയാണി ് യഥാർ മായ
പണയമു ായിരു ു. പണയൈനരാശ ം േയാണിയുെട
ജീവിത ിൽ അനാശാസ മായ പരിവർ ന ൾ വരു ു ു.
അവൻ കുടിയനും െത ാടിയുമായി െത ി നട ു ു.
അടു രംഗം ഒരിട രം േവശ ാലയമാണ്.
േതവിടി ികള െട മദാലസനൃ ൾ-ശൃംഗാരേചഷ്ടകൾ-
ആഭാസ േഗാഷ്ടികൾ-അ ീലഗാന ൾ. (കുറ കാലം
മു ുവെര ഇ രം േവശ ാസേ ത ൾ െഹൽസി ിയിൽ
നിലനി ിരു ുെവ ് മി ിസ് ആർെവേലാ പറ ു.)
േപ കെര ഏ വുമധികം രസി ി ഒരു രംഗമായിരു ു ഇത്.
അേ ാൾ അതാ അവിേട ു വലി ുേകറിവരു ു ന ുെട
കഥാനായകൻ. ആേരാെട ി ാെത ഒരു പകേയാെട സ ം
ജീവിതെ ധൂർ ടി കളയാൻ ഒരു ി റെ ിരി യാണ്
േയാണി. േലാകേ ാടു മുഴുവനുമു അവ മൂ രുെട
മുഖ ു കുടിേയറി ാർ ു ു ്.
േവശ ാലയ ിെ നട ി കാരിയായ തടി ിയ
േയാണിെയ സ ീകരി ിരു ി. അവൾ അകേ ു
ചൂ ി ാണി : “സുഓമിനാ ിെല സൗ ര റാണി
ഇതിനക ു .് അവള െട മുഖെമാ ു കാണണെമ ിൽ
നൂറുമാർ ് ഫീസ് േവണം.”
േയാണി കീശയിൽനി ് േനാ കൾ വാരി
േമശ റ ുെവ . പരിചാരികമാർ മദ ു ികൾ
െകാ ുവ ു നിര ി.
പാേനാപചാര ൾ കഴി ് േയാണി അറിയിേല ു
പേവശി . അവിെട പഴയ മാതൃകയിലു ഒരു മ ിൽ
മദ പി ് അർ േബാധാവ യിലിരി ു സൗ ര റാണിയുെട
മുഖം േയാണി ന േപാെല ഒ ു േനാ ി. ഗാമ ിൽെവ ്
താൻ ഒ ാമതായി സ്േനഹി ആ കൃഷീവല കന കയാണ്
അവിെട കു ിയിരി ു ത്.
യുവത ിെ വികാരസാ തേയാെട പരസ്പരം
പണയ ിെ പഥമസ ാദനുഭവി ര ു വ ികൾ
ഭി മാെയാരു പരിതഃ ിതിയിൽ, നഗര ിൽ,
സദാചാര ിെ അറവുശാലയിൽ, മദ ലഹരിയുെട
മരീചികയിൽ വീ ും ക ുമു ു. മുഖ ു യാെതാരു
വികാരവുമി ാെത ഒരുതരം ഇളിഭ തേയാെട അവർ അേന ാന ം
േനാ ിെ ാ ിരി ു ു. പേ , േപ കഹൃദയ െള
വികാരതരളിതമാ ു ഒരു രംഗമാണത്.
മദ ലഹരിയുെട മൂടൽമ ു മാ ുതുട ിയേ ാൾ അവർ
ത ള െട ജീവിത ിെ മലേയാര ൾ വീ ും ദർശി ു ു.
ആ േവശ ാലയെ അഭയം പാപി ാൻ തെ േ പരി ി
പരിതഃ ിതികൾ ു കാരണ ാരൻ േയാണിയാെണ ്
അവൾ തുറ ുപറയു ു.
േയാണി അവെള ആ േവശ ാസേ ത ിൽനി ും
ര െ ടു ു ു. ര െ ടു ുക എ ാെത അവെള
വിവാഹം കഴി ണെമ ഒരു ചി േപാലും
അവനിേലെ ിേനാ ിയി . ഒരു േവശ െയ വിവാഹം
കഴി ുകേയാ?
ഇ ർെവലാണ്. അര മണി ൂറു ാകും. ഞ ൾ ആ
സമയം തിേയ റിെ അ ർഭാഗെ ഏർ ാടുകൾ ഒ ു
െച ു കാണാൻ വിനിേയാഗി .
ഒര ുതേലാകം ആ ഭൂമി ടിയിലുെ ് അേ ാഴാണു
മന ിലായത്. പാറെ ിനടിയിൽ ഒരു െചറിയ െകാ ാരം
പണിതുെവ ി .് വസ് തം മാ തിനും േമ ിനും
വി ശമ ിനും റിേഹഴ്സലിനും മ ം പേത കം അറകൾ അവിെട
നിര ു കാണു ു. ൈവദ തദീപ ള ം ത ീർ ുഴലുകള ം
അവിെട ഏർെ ടു ിയി .് കാർഡ്േബാർഡു െകാ ു
നിർ ി വീടുകള ം വൃ ളം മ രംഗസ ീകരണ ളം
ഒരു വലിയ ഹാളിൽ ചി ി ിതറി ിട ു ു.
ഒരു വലിയ പാറ െച ിമിനു ിയി ാണു േ ജ്
പണിതിരി ു ത്. േ ജിെ െതാ മു ിൽ താെഴ ഒരു
കിട ിലാണ് ഓർെ യുെട ാനം.
ഞ ൾ നടീനട ാരുമായി പരിചയെ . അവരിൽ
മി വരും നാടകാഭിനയം െതാഴിലാ ിയവരാണ്.
ൈപൻകാ ിെല പാറ റ ിരു ു ഞ ൾ നടീനട ാരുെട
കൂെട ചായ കുടി . പല േവഷ ാരും ഭാഷ ാരുമായ, കറു
ഇ ാരായ, ഞ ൾ പ ുപതിന ുേപർ ഒരുമി ിരു ്
അവിെട ഒരു പുതിയ നാടകരംഗം സൃഷ്ടി .
. ഫി ിഷ് നാടകം തുടരുകയാണ്.
കാ രുവിയിൽ െക മര ൾ ഒഴു ിെ ാ ുേപാകു ഒരു
രംഗമാണ്. പാറെ കൾ നിറ അരുവിയിൽ
െവ ിെ കു ിെയാഴു ിലൂെട െക മര ൾ
തുഴ ുെകാ ു േപാകു തിനു ന േദഹബലവും
അഭ ാസവും ൈവദ ്ധ വും ൈധര വും ആവശ മാണ്.
അെതാരു വീരസാഹസികവൃ ിയാണ്.
അരുവിയും െക മര ടികള െമാ ും രംഗ ിൽ
കാണി ി ി . അരുവി ുമീെതയു മര ാല ിൽ ഗാമീണർ
അ ുപ ുേപർ ആേവശഭരിതരായി കൂ ംകൂടി നില് ു ു.
ഗാമ ിെല വിദൂഷകനും അവിെടയു ്. അവരുെട
സംഭാഷണ ളിൽനി ും ആംഗ േകാലാഹല ളിൽനി ും
താെഴ അരുവിയിൽ നട ു സമരരംഗ ൾ വ മായി
ന ുെട മന ിൽ പതിയു ു.
അതാ, ആപ ു സംഭവി ! െക മരവും നിയ ക ാരും
കു ിെയാഴു ിൽ തലകു ി പതി ു ു. അവെര
ര ി ാൻ ആ നീർ ഴിയിലിറ ാൻ ആർ ും ൈധര മി .
അതാ, ഒരു മനുഷ ൻ ആ ിേല ു കുതി ചാടു ു. ഒരു പ ു
മിനി േനരം അവനും െവ ിെ കു ിെയാഴു ും
െക മരവും ത ിലു മൽ ിടു മാണ്. ഒടുവിൽ-ഹൂേറ
അവൻ െവ ിൽ മു ിയ ആള കെള ര െ ടു ി ആ
െക മര ിൽ സവാരിെചയ്തു െകാ ു പാല ിനടിയിലൂെട
മറുഭാഗ ു വെ ു ു.
ആരാണീ വീരാസാഹസികെനേ ാ? ന ുെട േയാണി.
േയാണിയുെട ധീരകൃത മാണു ഗാമ ിെല
സംഭാഷണവിഷയം. േയാണി മരം മുറി ാരനായി െ
വീ ും അവിെട വ ുേചർ ിരി യാണ്.
േയാണിയുെട വിവാഹാഭ ർ ന നിരസി ആ യുവതി
അവെന കാണണെമ ് ആ ഗഹം പകടി ി ു ു. അവള െട
മന മാറി റുട ിയിരു ു. േയാണിെയ അവൾ
യഥാർ മായി സ്േനഹി ു ു ായിരു ു.
േയാണി അവള െട വീ ിൽ വ ു. അവെന വിവാഹം
കഴി ാെമ ് അവൾ വാ ു െകാടു ു.
എ ാൽ ഇേ ാഴു തട ം അവള െട പിതാവാണ്. ആ
കർഷക ാരണവർ പഴയ മ കാരനാണ്. തെ ജാമാതാവ്
ഒരു കുലീനനും ധനവാനുമായിരി ണെമ ു മൂ ർ ു
നിർബ മു ്. േയാണിേയാട് ആ കിഴവൻ േചാദി : “എേടാ,
തനി ു സ മാെയാരു വീടുേ ാ? കൃഷിനിലമുേ ാ?
തടിമര ാടുകള േ ാ?”
േയാണി ് ആവക അലവലാതികെളാ ുമി .
വിവാഹ ിന് കിഴവെ സ തം േനടാനു
പരി ശമ ളാണു പിെ നട ു ത്. മകള െട വാശിയും
േയാണിയുെട ന ായവാദ ള ം, അയൽപ ാരുെട
ഉപേദശവും കിഴവെ മന ചലി ി ു ു. ഒടുവിൽ അയാൾ
മകെള േയാണി ു െക ി െകാടു ുവാൻ സ തം മൂള ു.
വിവാഹേഘാഷമാണ്. പ ിയിൽെവ വിവാഹം നട ു ു.
വധു നഖശിഖാ ം തൂെവ വസ് തമാണു ധരി ിരി ു ത്.
(ഫിൻലൻഡിൽ സ് തീകൾ പഥമ വിവാഹാവസര ിൽ
മാ തേമ െവ വസ് തം ധരി ുകയു . കന കാത ിെ
ചി മാണേ ത ഈ ശു ഭവസ് തം.)
അ ു രാ തി വധുവിെ വീ ിൽെവ ഗംഭീരമായ ഗാമീണ
നൃ ള ം സംഗീത േ രിയും മ ം നട ു ു. നൃ ം
െചയ്തു തളർ വരൻ തെ അറയിൽ െച ു കുറ
വി ശമി ു ു. അേ ാൾ ഒരു ഗാമീണ യുവാവ്, േയാണിയുെട
ഒരു പഴയ സ്േനഹിതൻ, െമെ പതു ി വ ് േയാണിയുെട
െചകി ിൽ പറയു ു; “ഇവെളയാേണാ താൻ വധുവായി
സ ീകരി ിരി ു ത്? താെനാരു വി ിയാണ്. ഇവെള ി
തനിെ റിയാം? ഞാനും എെ ര ു ച ാതിമാരും ഇവെള
അനുഭവി ി .് ” അതും പറ ്ആച ാതി മറയു ു.
േയാണിയുെട തലേ ാറിൽ ഒരു െകാടു ാ മുഴ ു ു.
മു ു നി ു െപാ ു സംഗീതം അവെന
ഭാ ുപിടി ി ു ു. അവൻ പുറേ ് ഓടിെ ു ഫിഡിൽ
വായന ാേരാടു സംഗീതം നിർ ാൻ ക ി ു ു.
വാദ ാരൻ അതു േക ി . അേ ാൾ േയാണി ആ ഫിഡിൽ
ത ി റി ് അതു നില ടി െപാ ിെ റിയു ു.
പിെ അവിെട ആക ാെട ഒരു ബഹളം. വധുവിെ
പിതാവു പിണ ിേ ായി. അതിഥികൾ അ ര ു നി ു.
വാദ ാർ സംഗീത യ ള ം താ ി ിടി ് ഓടിമറ ു.
േയാണി തനി ഭാ നായി ീർ ിരി ു ു.
ശു ഭവസ് തധാരിണിയായ വധു േയാണിയുെട മു ിൽ വ ു
നി ു വിഷാദേ ാെട േചാദി : “ പാണനാഥാ,
എ ാണിെത ാം?”
“എ ാെണേ ാ?” േയാണി അലറി: “ധൂർേ ,
നിന റിയിേ , ഇേ ? ശരി, ഞാൻ പറ ുതരാം. ആദ ം നീ
ആ െവ വസ് തം അഴി മാ .് അതു ധരി ാൻ
നിന ർഹതയി . നീെയാരു കന കയ . എെ ഒരു
സ്േനഹിതനും അവെനേ ാെല േവെറ ര ുേപരും നിെ
അനുഭവി ി െ ു ഞാനറി ു...”
വധുവിെ മുഖവും േ കാധംെകാ ു ചുക ു. അവൾ
അവെ മുഖ ു ൈകവിരൽ ചൂ ിെ ാ ് ഇ െന
േചാദി : “നി ൾ ഈ ഗാമ ിെല എ ത െപൺകിടാ ള െട
പരിശു ിെയ െകാല െചയ്തു? പിെ എ ിൽ പരിശു ി
പതീ ി ാൻ നി ൾെ വകാശമാണു ത്?
ഒരു ബാണംേപാെല വ ു വീണ ആ േചാദ ം േയാണിയുെട
ഹൃദയ ിൽ തറ ,് അവെന നി ബ്ദനാ ി. വധു തെ
േചാദ ശര ൾ പിെ യും തുടർ ുെകാ ിരു ു.
ഒടുവിൽ ആ ര പുഷ്പ ിെ ഗാനം േയാണിയുെട
ജീവിതത ചി കൾ ് ഒരു പുതിയ വ തിയാനം വരു ി.
എ ാം മംഗളമായി കലാശി െവ ു പറ ാൽ മതിയേ ാ.
േലാക ിെ വടേ അ െ ഒരു പാറെ ിൽെവ ്
അഭിനയി ക ആ നാടകം, പണയെ ിയു പഴയ
പമാണ ളം പേമയ ള മുൾെ ാ താെണ ിലും,
ആക ാെട ഹൃദ മായിേ ാ ി. സംഭാഷണ ളിൽ പലതും
മന ിലായിെ ിലും നടീനട ാരുെട
അഭിനയസാമർ ംെകാ ു കഥാപാ ത ള െട
അ ർ ത ൾ ഒ മു ാലും ഗഹി ാൻ
കഴി ുെവ ുതെ പറയാം.
ഗാനരൂപ ിലു സംഭാഷണ ള ം വികാര െള പാ ിൽ
പകർ ി ാണി ു ഗാന ളം െനടുനീളൻ
ആ ഗത ളം ഈ ഫി ിഷ് നാടക ിൽ
ഉടനീളമു ായിരു ു.
അ ്
ഫിൻലൻഡിെല സൂേര ാ വം

ഫിൻലൻഡിൽ ഗീഷ്മകാലാരംഭേ ാടുകൂടി പകലുകൾ ു


നീളം കൂടി ൂടി വരു ു. ദിനൈദർഘ ം
മൂർ ന ദശയിെല ു ത് ജൂൺമാസം 24-ാം തീയതിയാണ്.
സൂര െന ഏ വുമധികം സമയം കാണാവു ആ ദിനെ
ഫി ിഷുകാർ, നാം വിഷുദിനെ െയ േപാെല, ഒരു
മേഹാ വമായി െകാ ാടിവരു ു. പൗരാണികകാലം
മുതല്േ ഇവർ ഈ ദിന ിനു പാധാന ം ക ി
േപാ ി ്. അെ ാം സൂര ാരാധനയ് ുേവ ിയാണ് ഇവർ
ഈ ദിനെ ഉപേയാഗെ ടു ിയിരു ത്. പി ീടു നാ ിൽ
കിസ്തുമതം സ ാധീനം െചലു ിതുട ിയേ ാൾ ഈ
സൂര ദിന ിന് ഇവർ െസ ് േജാൺസ് ഈവ് * എ
പുതിെയാരു നാമേധയം നല്കി. േപരിനു മാ ം വരു ിെയ ു
മാ തേമയു . ആേഘാഷസ ദായ െള ാം
പഴയേപാെലതെ യാണ് ഇ ും തുടർ ുവരു ത്.
തെ ഗാമമായ ‘െഹർേ ാേണ മി’യിെല
ഗീഷ്േമാ വാേഘാഷ ൾ കാണാൻ മി ിസ് ആർെവേലാ
ഞ ളിൽ ചിലെര ണി . െഹൽസി ി നഗര ിൽനി ു
നാല ുൈമൽ അകെല കടൽ രയിൽ ിതിെച ഒരു
പഴയ ഗാമമാണ് െഹർേ ാേണ മി. ൈവകുേ രം
ഏഴുമണിസമയ ്ഞ ളവിെട െച ുേചർ ു.
െഹർേ ാേണ മിയിൽ കടൽ രേയാടു െതാ െകാ ു
െചറിയ കു ിെ താഴെ െചരിവിലും കടൽ രയിെല
വിശാലമായ ചതു നില ിെ നടുവിൽ െക ിയു ാ ിയ
തുറ മ പ ിലുമായി ാണ് ആേഘാഷ ൾ ു
കളെമാരു ിയിരു ത്. കു ിെ െനറുകയിൽ
േഹമ കാലെ സ്കീയിങ് വിേനാദ ിനു േഗാപുരവും
മ പ ളം നിലെകാ ു. ആേഘാഷെ ലവുകൾ
നിർ ഹി ാൻ കാണികളിൽ നി ു പേവശനടി മൂലം നൂറു
മാർ ുവീതം വസൂൽ െചയ്തിരു ു.
(മാന ാതിഥികളായിരു തുെകാ ു ഞ ൾ ു പേവശനം
സൗജന മായിരു ുെവ ു പറേയ തി േ ാ) സ്കീയിങ്
േഗാപുര ിേല ു േകാണി ടവുകൾ കയറി ഞ ൾ
മുൾെ ടികള ം നര പാറെ കള ം ചിതറി ിട ു
കു ിെ പ യിൽ സൗകര ംേപാെല ഓേരാ മൂലയിൽ
ലംപിടി . െഹർേ ാേണ മിയിെല ആബാലവൃ ം ജന ൾ
ആ കു ിൻെചരുവിൽ സേ ളി ി .് ആഴി ഭിമുഖമായി
നിലെകാ ആ കു ിൻ െചരുവിൽനി ു പകൃതി ാഴ്ച
പുതുമേതാ ി ു ഒ ാണ്. പശാ രമണീയമായ
നീലനിരാഴിയിൽ ഒരു തുരു ു െപാ ി ിട ു ു. അകെല
ഒരു വശ ് െഹൽസി ിനഗര ിെല ഫാ റി ുഴലുകള ം
േ ാർ ിർ ൻ ഭ ദാസന ിയുെട കുംഭേഗാപുരവും
അ രീ ിെല നീലമ ലിലൂെട കാണു ു .് ൈപൻ
കാടുകള െട പ െ ാ ൽ ചാർ ിനില് ു കടൽ ര
വലതുഭാഗ ു നീ ു കിട ു ു. കു ിെ മു ിലു ചതു
നില ിെല ൈമതാന ിൽ കുതിരകൾ
േമ ുെകാ ിരി ു ു. അവിെട േചാ ുെകാ ു
വര േപാെല ഒരു െചളി ാത അടു ഗാമ ിേല ു
വള ുതിരി ു േപാകു ു.

ആേഘാഷ ട ുകൾ
ഗാമ ിൽ ഗീഷ്േമാ വം െകാ ാടുവാൻ പേത കം
ഏർെ ടു ിയ ക ി ിയുെട നിയ ണ ിലാണ് എ ാം
നട ു ത്. ആേഘാഷ ൾ ആരംഭി ുകയായി.
ആദ മായി ഫി ിഷ് േദശീയഗാനം: േദശീയവസ് തം ധരി
ഗാമ ിെല ഓർ യിെല അംഗ ൾ കു ിൻെചരിവിൽ
ബിർ ് മര ള െട ഇടയിൽ സ ീകരി ഒരു മ പ ിൽ
അണിനിര ു ഗാനം തുട ി. ജന ൾ ആ ഗാനം ഏ പാടി.
അതിെന ുടർ ് അേമരി ൻ കൗേബായ് േവഷ ിൽ നാലു
യുവാ ൾ ഫിഡിൽ, ബാേ ാ എ ീ
സംഗീേതാപകരണ േളാടുകൂടി ബിർ ് മര ാടുകളിൽനി ു
പുറ ുചാടി വാദ േഘാഷം തുട ി.
അടു ഇനം ലമേനഡ്കുടി മ രമാണ്. അെ േപർ
അതിൽ പെ ടു ു; വലിയ കു ികളിൽ നിറ ലമേനഡ്
മുഴുവനും ആദ ം കുടി തീർ ു ആൾ ാണ് സ ാനം.
‘മി ് യൂണിേവർസി’െന തിരെ ടു ു
വിേനാദമ രമായിരു ു അടു ഇനം. (ഇെ ാ ം മി ്
യൂണിേവർസായി തിരെ ടു െ ത് ഒരു
ഫി ിഷുകാരിയാണേ ാ.) പേ , ഇ രം
സ് തീസൗ ര മ രപരീ കെള ഫി ിഷുകാർ െപാതുെവ ഒരു
അവ േയാെടയാണു വീ ി വരു ത്. സ്കീയിങ്
േഗാപുര ിെ മുകളിൽനി ു ‘വിശ സൗ ര മ ര’ ിൽ
പെ ടു ാൻ േമാഹിനികൾ ഓേരാ ായി ഇറ ി വ ു.
ആെരയും ചിരി ി ു തര ിലായിരു ു ആ
വിശ േമാഹിനികള െട േവഷവിധാന ള ം ഹാവഭാവ ള ം.
െഹർേ ാേണ മിയിെല തടി ികള ം കിഴവികള ം മുഖ ും
േദഹ ിലും ചായം പുര ി വികൃതവസ് ത ൾ ധരി
കു ിൻെചരുവിലൂെട ഒരു വിേനാദ പദർശനം നട ി.
െതാ റു പായം േതാ ി ു ഒരു കിഴവി ് ഒ ാം സ ാനം
ലഭി .
ഹാസ നാടകം, പ േവഷമ രം, മിമി കി, കഥാ പസംഗം
തുട ി പല ഇന ൾ േവെറയുമു ായിരു ു. ഗാമ ിെല
എ ാ അേമച ർ കലാകാര ാർ ും കലാകാരികൾ ും
ത ള െട കഴിവുകൾ പദർശി ി ാനു
നെ ാരവസരമായിരു ു ഇത്.
കു ിൻെചരിവിൽെവ വിവിധ വിേനാദ പദർശന ൾ
കഴി ു രംഗം കടൽ രയിേല ു മാറി. ഇനി
േദശീയനൃ ളാണ്. നൃ പദർശനം നട ു ത്
ൈമതാന ിെല പഴയ മരമ പ ിൽെവ ാണ്. (സ്കീയിങ്
േഗാപുര ിൽനി ് അഭ ാസികൾ ു നിര ിവ ു
പറ ുവീഴാനു ത ാണിത്) ചുവ പാവാടയും
െവ ൗസും ധരി നാലു യുവതികൾ (അ ൂ ിൽ
മി ിസ് ആർെവേലാവുമു ായിരു ു.) േ ജിൽ കയറി പഴയ
രീതിയിലു േദശീയനൃ ൾ തുട ി. കന കമാരുെട
സംഘനൃ മായിരു ു അടു ഇനം. ന ുെട
ൈകെകാ ി ളിയുെട മ ിലു ഒരു നൃ മാണിത്. അ െന
ഒ തു മണിവെര നൃ പദർശനം തുടർ ു.
ഒ തുമണി ു കട റ ് േബാൺഫയർ (േമേലരി)
ജ ലി ി ് ഉണ ിയ ബിർ മര ികള ം വിറകുകള ം
അവിെട കടൽ രയിൽ ഒരു കുടിലിെ െപാ ിൽ
കൂ ിെവ ി ായിരു ു. വിറകുകൂ ാര ിെ കടയ് ൽ തീ
െകാള ി അ ി ആളി ിതുട ിയേ ാൾ ഉ ിൽ
ഒളി ി െവ ിരു പട ളം വാണ ളം
ശബ്ദേകാലാഹലേ ാെട നാനാവർ ൾ
പകാശി ി െകാ ് ആകാശ ിേല ു െപാ ി ിതറി.
അേതാടുകൂടി ആേഘാഷ ള െട ഒ ാംഘ ം അവസാനി .
ഇനി അ ാഴം കഴി ് അവിെടെവ തെ ക ണി ി
ഡാൻസ് ആരംഭി ും. ഗാമ ിെല എ ാ സ് തീപുരുഷ ാരും
പ ുേചർ ുെകാ ു ഒരു കൂ നൃ മാണിത്.
(പ ുകാല ് ഗാമ ിെല െചറു ാർ വധു െള
തിരെ ടു ിരു ത് ഗീഷ്േമാ വ ിെല ഈ
കൂ നൃ ളിൽെവ ായിരു ുവേ ത.) പിേ ്
ആറുമണിവെര ഈ നൃ ം തുടർ ുെകാ ിരി ും.
േബാൺഫയർ ജ ലി ി കഴി േ ാൾ ഞ ൾ
െഹർേ ാേണ മിയിൽ നി ു മട ി. ൈമസുഹ ിയിൽ വ ു
െഹാ ാ റ റ ൽ ഭ ണം കഴി ് പതിെനാ ുമണി ു
താമസ ലമായ ഓേ ാേണ യ്മയിൽ െച ു േചർ ു.
േഗാളയു ം
അേ ാൾ ഓേ ാേണ യ്മി ഗാമ ിലും ഗംഭീരമായ േതാതിൽ
ആേഘാഷ ൾ നട ുെകാ ിരി ുകയായിരു ു.
അവിടെ ആേഘാഷ ൾ കാ ി രാൻ മി ് കാ
ഞ െള കൂ ിെ ാ ുേപായി.
ഓേ ാേണ യ്മി സ്േപാർട്സ് േ ഡിയ ിലും
കടൽ രയിലുമായി ാണ് ആേഘാഷ ൾ ു രംഗ ൾ
സ ീകരി ിരി ു ത്.
സമു ദ ിൽ വൃ ാകൃതിയിൽ ഒരു ഭയ രസത ം
ഇടിമി ൽ പഭ വിതറിെ ാ ും തുടെര ുടെര ‘േഗ -േഗ -േഗ -’
എ ഒരലൗകികസ രം പുറെ ടുവി െകാ ും
െപാ ി ിട ു ു. ഒരു ‘പറ ും തളിക’ ഓേ ാേണ യ്മിയിൽ
വ ിറ ിയിരി യാണെ ത വിചി ത േവഷം ധരി
അ ാറുേപർ തളിക റ ു വ ുനി ു വിചി തഭാഷയിൽ
എെ ാെ േയാ വിളി പറയു ു .്
കടൽ രയിൽ എ ടാ ്േപാലു വലിയ ഒരു സാധനം
നിർ ി െവ ിരി ു ു. അേ ാമിക് ദീപസ്തംഭമാണേ ത.
അന ഗഹ ളിൽ നി ു ആ കമണം തടയാൻേവ ിയു
അേ ാമിക് ആയുധം ഈ ദീപസ്തംഭ ിൽ ാപി ി െ ത.
േബാൺഫയറിെ പരിഷ്കരി രൂപമാണിെത ു പി ീടാണ്
മന ിലായത്. പറ ുംതളിക ാെര ഓടി ു തിന്
ആ ംേബാംബുെപാ ി ാൻ േപാകു ു! ആ താ ീതു
കി ിയേ ാൾ ഞ െള ാം ൈപൻമര ാടുകൾ ിടയിൽ
അഭയം പാപി . വിദ ിയുെട സ്പർശന ാൽ
സ്തംഭ ിൽ തീെ ാരികൾ ചിതറി. ണ ിൽ
സ്തംഭ ിനു ിൽ ഒളി െവ ിരു ക ിനു തീ ി.
മഴവി കള ം മി ൽ ിണരുകള ം ഭയ രശബ്ദേ ാെട
ആകാശ ിേല ുയർ ു. ദയനീയമായ ഒരു നിലവിളിേയാെട
പറ ുംതളിക അ പത മായി. അതു േപായ വഴിയി .
െവടിെ പിെ യും തുടർ ുെകാ ിരു ു.
തൃശൂർപൂരെ അനുസ്മരി ി ു അ ുതകരമായ
വാണ ള ം നിറ കി അമി കള ം അ രീ െ
ജ ലി ി . അസ്തമയസൂര െന യാ തയയയ് ാനു
ചട ുകളിൽെ താണ് ഈ െവടിെ കൾ.
വർ പഭാപൂര ൾ പുള മറിയു ആകാശ ിേല ു
േനാ ിെ ാ ് കാ പറ ു: “ഇ ര ിൽ െ യു
വർ പഭാവി ലാസ ൾ േഹമ കാല ് ഇവിെട
ഉ ാകാറു .് പേ , അതു പകൃതിയുെട െവടിെ കളാണ്.
ഇതു മനുഷ േ തും.”
കാ , സൂചി ി ത് േഹമ കാല ു ധുവ പേദശ ള െട
ദ ിണ ഭാഗ ളിൽ പത െ ടാറു ‘ഔേറാറാ
േബാറ ാലിസ്’ അഥവാ ‘ഉ രദീപ്തി’െയ ുറി ാെണ ്
എനി ു മന ിലായി. െഹൽസി ിയും ആ അ ുതകരമായ
ഉ രദീപ്തിവലയ ിൽെ ഒരു ലമാെണ ിലും ഞ ൾ
വ തു േവനൽ ാല ായതുെകാ ് ആ വർ ദീപ്തി
നൃ ൾ കാണാനു ഭാഗ ം ഇ ാെതേപായി. പേ , കാ
ഔേറാറാ േബാറ ാലി ിെന ുറി ് എ ാം വർ ി േകൾ ി .

‘ഔേറാറാ േബാറ ാലിസ്’


ഫിൻലൻഡിെല നീ ുനര േഹമ രാ തികെള
അ ുതദീപ്തികൾ സ ർശി ു തു പല
േവഷ ളിലായിരി ും. ഒ യായും കൂ മായും ഇവ
വ ുെകാ ിരി ും. കമാനാകൃതിയിലും വിശറിരൂപ ിലും ഈ
വർ പകാശക ള ൾ പത െ ടാറു ്. ചിലേ ാൾ
ആകാശ ിൽ ഒരു നാനാവർ ിര ീല
തു ി ിട ു തു േപാെല കാണാം. മ ചിലേ ാൾ വലിയ
വർ പഭാമ ല ളാവും വ ുദി ുക. െവറും
പരിേവഷ ളായും ഇവ പത െ ടാറു ്, ചിലവ ഒരു
േകാണിൽ ഉദി െപാ ി അവിെട െ കുെറ േനരം
ത ിനി ് അണ ുേപാകു ു. നിറ കി പ നാടകൾ
ആകാശ ിേല ു ചുഴ ിെയറിയു തുേപാെല മുകളിേല ു
പാ ുകയറി താേഴാ തെ വീഴു ഔേറാറാകള ം
കൂ ിലു ്.
എ ാ ഔേറാറാകള ം ഒേര രാശിയിലു പകാശം
വഹി ു ി . െവളി ിെ ഏ ുറ ിലുകൾ നുസരി ്
അവയുൾെ ാ വർ ൾ ും വ ത ാസം കാണാം.
മ ിയ ഔേറാറാകൾ ു സാധാരണമായി
സപ്തർഷിന തമ ല ിെ പകാശമു ാകും.
കുെറ ൂടി ശ ിയു വ സ ർ വർ മായിരി ും.
പൂർ ദീപ്തിേയാടുകൂടിയ ഔേറാറാകളിൽ ചുക ം പ യും
മു ിനില് ു വിവിധ വർ സ ലന ൾ കാണാം.
കമാന ിെ കീഴ്ഭാഗം ചുക ും മുകൾഭാഗം പ യായും മധ ം
മ ം അ െനയിരി ും വർ സംവിധാനം. കമാന ൾ
സാധാരണ ഒ യായി ാണു പത െ ടു ത്. പേ ,
അതിൽനി ു രശ്മിപൂര ൾ വിശറിയുെട ആകൃതിയിൽ
ആകാശ ിേല ു ചിതറി നില് ു ു ാവും.
വിറകിനു തീപിടി ുേ ാഴു ാകാറു
പരപരശബ്ദംേപാലെ ഒരു ശബ്ദേ ാടുകൂടിയാണ് ഈ
പകാശക ള ൾ െപാ ിവിരിയു ത്. മഴവി ് മഴെയ
സൂചി ി ു തുേപാെല ഉ രദീപ്തി പദർശനം ഉ ഗമായ
ഇടിമി ൽ ാ ിെ മു റിയി ാണെ ത.
ഭൂമിയിൽനി ് 240 മുതൽ 480 ൈമൽ വെര ഉയര ിൽ
ആകാശ ിലാണ് ഈ ദീപ്തിപൂര ള െട േകളീരംഗ ൾ.
ചിലേ ാൾ ഇവ 500 ൈമൽ ഉയരംവെര
വ ാപി കിട ു തായും കാണാം. 1926-ൽ ഉ ര
ഫിൻലൻഡിൽ പത െ അസാമാന പഭേയാടുകൂടിയ ഒരു
ഔേറാറ 600 ൈമൽ ഉയരേ ാളം ആകാശ ിൽ പടർ ു
നി ിരു ുവേ ത.
ഉ രയുേറാപ ൻ പേദശ ളിെല േഹമ നിശകെള
അദ്ഭുത ദീപ്തികളിലാറാടി ു ഔേറാറാ േബാറ ാലി ിെ
ആവിർഭാവരഹസ െമ ാെണ ു വ മായി ഇനിയും
തീരുമാനി െ കഴി ി . ഉ ര ധുവ ിൽ നി ു
പുറെ വരു തായിേ ാ ു ഈ പകാശപൂര ൾ
സൂര േഗാള ിെല ചില വിദ
രംഗസംഘ ന ളിൽനി ുളവാകു വർ വിേശഷ ൾ ു
ധുവമ ല ിലു പത ാഘാത ൾ മാ തമാെണ ു.
ശാസ് ത ാർ അഭി പായെ ടു ു.
കടൽ രയിെല െവടിെ കൾ അവസാനി േ ാൾ
ഞ ൾ സ്േപാർട്സ് േ ഡിയ ിെല ആേഘാഷ ൾ
കാണാൻ അേ ാ നട ു.
കട റം മുഴുവനും ആന ഭരിതരായ ജന െളെ ാ ു
നിറ ിരു ു. ആന ിനു എ ാ സ ാത ളം
അനുവദി െ ഒരു വ ദിവസമാണി ്. മദ ലഹരിയിലും
േ പമലഹരിയിലും മതിമറ യുവതീ യുവാ ാർ
ൈപൻേതാ ിെ മറവിലും പാറെ കള െട പിറകിലും
െക ിമറി ു കൂ ാടു ു ായിരു ു. കുെറ ബി ീഷ്
നാവിക ടയാളികള ം അ ൂ ിലു ായിരു ു. ഫി ിഷ്
െപൺ കിടാ െള ക ിലിറു ി പാ ംപാടി ഇഴ ു
നീ ു ആ പ ാള ാർ രംഗ ിനു മാ കൂ ി.
ഒരു ബി ീഷ് പട ൽ െഹൽസി ി സ ർശി ാൻ
എ ിേ ർ ി െ ും, ബി ീഷ് നാവികർ ഫി ിഷ്
െപൺകിടാ ള െട േ പമാതിഥ ം ആേവാളം
അനുഭവി ുകയാെണ ും കാ പറ ു. പ ിയ
അവസര ിലാണ് ആ പ ാള ാർ ഇവിെട
വ ുെപ ിരി ു ത്!
േ ഡിയ ിെല വ ായാമശാല ഒരു നൃ ശാലയാ ി
മാ ിയിരി യാണ്. ഗാമ ിെല യുവതീയുവാ ാെര ാം
അവിെട നൃ ിന് ഊഴം കാ ിരി ു ു. കാ അവള െട
ചില യുവസുഹൃ ു ള െട കൂെട കുറ േനരം നൃ ം
െചയ്തു.
ഒരു റ റ ം മദ ശാലയും അവിെട പുതുതായി
ഏർെ ടു ിയി ്. കാ ി കുടി ഞ ൾ കുെറ േനരം ആ
ഗാമീണ നൃ ൾ ക ു രസി .
േ ഡിയ ിെ പുറ ് അേനകം ാള കൾ
െക ിയു ാ ി വലിെയാരു ച ഏർ ാടുെചയ്തിരി ു ു.
അവിെട വിവിധ വിേനാദ പദർശന ളം ചൂതാ ളം
നട ു ു.
രാ തി ഒരുമണിവെര ഞ ളവിെട ചു ിനട ു. പിെ
പുലർെവളി ിൽ താമസ ലേ ുതെ മട ി.
* ധുവവൃ ിെ (Artic circle) ഏ വും വടേ മ ല ിൽ സൂര ൻ െമയ്
14-ന് ഉദി ുകയും ജൂലായ് 30 വെര അസ്തമി ാെത നിലെകാ കയും െച ു.
അതായത്, അവിെട ഒരു പകലിെ ൈദർഘ ം ഏതാ ു ര രമാസം,
േഹമ ിൽ മറി ം സംഭവി ു ു. ര രമാസ ാലം, സൂര െന തീെര
കാണുകയി .
ആറ്
നാ ിൻപുറ ് ഒരു അർ രാ തി

യാദൃ ികമായി ാണ് ആ യാ തയു ായത് ‘േകാ ്


വാലി’യിേല ു യാ ത.
െഹൽസി ിയിേല ു േപാകാൻ ഒരു ൾ
െചയ്തുെകാ ു ഞാൻ ദൽഹിയിൽ താമസി ിരു
അവസര ിൽ ദൽഹിയിെല ഒരുേദ ാഗ നായ എെ ഒരു
മലയാളിസുഹൃ ് എേ ാടു പറയുകയു ായി:
“അേമരി യിൽ എെ കൂെട േകാേളജിൽ മി ് ഫായിനാ
യാർ ിലാ എ ു േപരായ ഒരു ഫി ിഷ് യുവതി പഠി ിരു ു.
അവൾ ഇേ ാൾ െഹൽസി ി സർ കലാശാലയിെല ഒരു
െ പാഫസേറാ മേ ാ ആണ്. അവെള െച ു കാണു പ ം
െഹൽസി ിയിൽ ല ൾ കാണു തിനും മ ം അവൾ
സഹായം െചയ്തു തരും.” എെ പരിചയെ ടു ിെ ാ ്
ആ വനിതാ െ പാഫസർ ് ഒരു ക ും എെ സ്േനഹിതൻ
ത ി ായിരു ു. മി ് യാർ ിലായുെട
വീ േമൽവിലാസ ിലു ആ എഴു ് ഞാൻ
െഹൽസി ിയിെല ിയ ഉടെന േപാ ് െചയ്തു. പേ ,
മറുപടിെയാ ും വ ുക ി . െ പാഫസർ വീ ും
നാടുവി ിരി ുെമ ു ഞാൻ വിചാരി . ആറു ദിവസം
കഴി േ ാൾ എനിെ ാെരഴു ു കി ി. മി ് യാർ ിലാ
യുെട എഴു ുതെ . അവള െട പുതിയ േമൽവിലാസം എെ
ആ ര െ ടു ി. ഒരു സാനേ ാറിയ ിൽനി ാണ് അവൾ
എഴുതു ത്: “ പിയെ ഇ ൻ സുഹൃേ , ഞാൻ
യേരാഗം ബാധി ് ഒരു സാനേ ാറിയെ അഭയം
പാപി ിരി യാണ്. താ ൾ ദയവു െചയ്ത് ഒ ിേ ാ
വരുേമാ? വളെര അഴകു ഒരു നാ ംപുറമാണിത്. താ ൾ
വരു വിവരം എെ േഫാൺ െചയ്തറിയി ാൽ ഞാൻ
താ െള േറാഡരികിൽ െ കാ ിരി ാം.”
ഫിൻലൻഡിെല സാനേ ാറിയ ളിൽ ഏെത ിലുെമാ ു
സ ർശി ണെമ ു വിചാരി യായിരു ു ഞാൻ. മി ്
യാർ ിലായുെട ണം സ ീകരി ു തിൽ ധാർ ികമായ
ഒരു കടമകൂടിയു ായിരു ു. എെ സുഹൃ ിെ ഒരു
സ്േനഹിത യേരാഗിണിയായി കിട ു കയേ ? ഞാൻ
േപാകാൻതെ തീരുമാനി .

ഹരി െ ബ ്
െഹൽസി ിയിൽനി ് 25 ൈമൽ ദൂെരയു േകാ ് വാലി
എ ഗാമ ിലാണ് മി ് യാർ ലി പാർ ുവരു
സാനേ ാറിയം. അവിേട ു ബ ിൽ േപാകണം. ബ ്
പുറെ ടു ലവും സമയവും ബ ് ന റും ഇറേ ു
ലവും മ ം മി ് യാർ ിലാ വ മായി എഴുതി
അറിയി ി ായിരു ു. പർേണന ൻ എ ലേ ു
േപാകു ഒ ാം ന ർ ബ ാണു പിടിേ ത്.
ൈബകുേ രം ആറരമണി ് െഹൽസി ിയിൽനി ് പർേണന
നിേല ു അവസാനെ ബ ് പുറെ ടും. 15 മിനി
മു ായി െ ഞാൻ ബ ിൽ കയറി ൂടി.
പുതിയ അനുഭവമാണ്. ഇം ീഷറിയാവു ഒെരാ മനുഷ നും
യാ ത ാരുെട കൂ ിലി . യാ ത ാെര ാം
നാ ംപുറ ാരാണ്. ഇ ാരെന-അതും ഒരു കറു
മനുഷ െന-അവെര ാം ആദ മായി ാണു കാണു ത്. േനരിയ
ഭയാശ കൾ എെ ബാധി ാതിരു ി . ലം െത ി
ഇറ ിേ ായാൽ എ ു െച ം? ഒരു ര ാനടപടിെയ
നിലയ് ു ഞാൻ എെ വിസി ിങ് കാർഡിെ മറുവശ ്
KOTWALIKILO 41 എ ് എഴുതി ൈകയിൽെവ .
ബ ിളകി. ടി ിെ കാര ം? ആരും എേ ാടു വ ു
േചാദി ു തു ക ി . േകാ ് വാലിയിേല ു
ബസ്ചാർ ് 135 മാർ ാണ്. ഞാൻ ര ു നൂറുമാർ ്
േനാ കൾ ൈകയിൽെവ കാ ിരു ു. കുറ
കഴി േ ാഴാണു മന ിലായത് ആ ബ ിൽ ക ർ
എെ ാരു വർ ാരൻതെ ഇെ ്. ൈ ഡവർതെ യാണ്
ക റുെട േജാലി നിർ ഹി ു ത്. ടി െകാടു ു
സ ദായവും ഇ . യാ ത ാർ ഇറ ിേ ാകുേ ാൾ സ രി
ദൂര ിെ ചാർ ് ൈ ഡവറുെട ൈകയിൽ െകാടു ും.
ൈ ഡവർ ആ പണം അ െനതെ തെ സീ ിനടു ു
ാപി ിരി ു െപ ിയിൽ നിേ പി ും.
യാ താവസാന ിൽ ആ െപ ി അ െന തെ ബസ്
ആ ീസിൽ ഏ ി െകാടു ുകയും െച ം. ന ുെട നാ ിേലാ?
-ഞാൻ ആേലാചി -ടി ബു ുകള ം ക ർമാരും,
െച ിങ് ഇൻസ്െപ ർമാരും, എ ാ കു ികള ം
െകാള ുകള ം ഉ ായി ം എെ ാം തിരിമറികൾ
നട ു ു! ഇവിെട ഒെരാ ഏർ ാടു മാ തേമയു -
പരസ്പരവിശ ാസം.
ബ ് നാ ുറ ള െട അരുപ ി നിര ി ട ി. നിര ായ
നില ൾ. നിറെയ കൃഷിരംഗ ൾ. േനാ ു ിടെ ാം
നിറ ള െട ത ്. പുൽവയലുകളിൽ കുതിരകൾ
േമ ുനട ു ു. മ മരുകള ം ചുക
േമൽ ൂരയുമു മരവീടുകൾ അവിടവിെട ഒ െ കാണു ു.
അവിടെ ശാ ി കരളിെന കി ിളിെ ടു ു ു.
മനുഷ വാസമു േലാക ിെ വടേ അ െ ശു മായ
ശാ ിയാണ് അവിെട അലയടി ു ത്.
ഇടയ് ിെട ഞാൻ േറാഡരികിെല ൈമൽ ു ികളിേല ു
സൂ ി േനാ ു ു ായിരു ു. 41-ാമെ
കിേലാമീ റിലാണ് എനി ിറേ ത്. പേ , ആ വലിയ
െവള ശിലാഫലക ളിെല അ ൾ എെ
സഹായി ി . അവിെട കുറി െവ ിരി ു ത് അടു
ഗാമ ിേല ു ദൂരമാണ്.
ചില മു ൂ െ രുവഴികളിൽ ൈകകാ ികൾ
നാ ീ ായിരു ു. മ ലകകളിൽ കറു
അ ര േളാടുകൂടിയ ആ ചൂ ു പലകകൾ റൂ ്ന രും
ദൂരവുമാണു കുറി ു ത്. െഹൽസി ിയിേല ്അ െന പല
റൂ ിലും വ ത സ്ത ദൂരമാണു കാണു ത്. കുഴ ംതെ .
ബ ് പധാന പാതവി ് ഒരിടു ിയ ഗാമപാതയിേല ു
തിരി േ ാൾ ഞാൻ എെ കാർെഡടു ് എെ
അടു ിരി ു ക ാടി ഷ ി ാരെന കാണി .
അയാൾ പു ിരിതൂകി സമാധാനമായിരുേ ാള എ ് ആംഗ ം
കാണി .
ബ ് േപായത് ഒരു സാനേ ാറിയ ിേല ാണ്. ആ
പേദശ ളിൽ അ െന അേനകം സാനേ ാറിയ ള .്
ഗാമ ിലുെട േപാകു ബ കൾ ആ സാനേ ാറിയ െള
സ ർശി െപായ്െ ാ ണെമ ു .് ഗാമ ിെ അക
മൂലകളിൽ കുടിെകാ ആ യ േരാഗശു ശൂഷാ
േക ളിെല അേ വാസികൾ ് ആ ശയമായി ത് ഈ
ബ കൾ മാ തമാണ്.
സാനേ ാറിയ ിൽനി ു മട ി ബ ് വീ ും
പധാനപാതയിൽ പേവശി കുറ ദൂരം ഓടി; വീ ും മെ ാരു
സാനേ ാറിയ ിേല ു തിരി ു. അ െന
മ ഫിൻലൻഡിെല അക േകാണുകളിൽ ഒളി കിട ു
അ ുതകരമായ പകൃതിദൃശ ള മായി പരിചയെ ടാൻ ഈ
ബസ ാ ത അത ം ഉപകരി െവ ു പറ ാൽ മതിയേ ാ.
കഷ ി ാരൻ എെ ഒ ു േതാ ി മു ിേല ു
ചൂ ി ാ ിെ ാ ു പറ ു: “േകാ ് വാലി.” ൈ ഡവർ
ഉടെന ബ ് നിർ ി, ഞാൻ ആവശ െ ടാെതതെ .

മി ് യാർ ിലാ
ഞാൻ എഴുേ ് ൈ ഡവറുെട ൈകയിൽ 200 മാർ ു െവ
െകാടു ു. ഉടൻതെ ഒരു സ് തീയും ൈ ഡവറുെട ൈകയിൽ
200 മാർ ു െകാടു ് അയാേളാട് എേ ാ പറ ു.
ൈ ഡവർ പണം എെ ക ിൽ മട ി ു. എനിെ ാ ും
മന ിലായി . “വരൂ നമു ു േപാകാം.” ശു മായ ഇം ീഷിൽ
ആ സ് തീ എെ േനാ ിെ ാ ു പറ ു.
“മി ് യാർ ിലാ?”
“അേത. വരൂ,—ഇതാ ഇ ാണു െക ിടംതെ യാണു
ഞ ള െട സാനേ ാറിയം.”
ഞ ൾ താെഴയിറ ി. മി ് യാർ ിലാ 41-ാം
കിേലാമീ റിൽ കാ ുനി ു. ബ ് വ േ ാൾ ൈകകാ ി
നിർ ി ഉ ിൽ കയറി ഞാൻ വ ി േ ാ എ ു േനാ ി.
എെ ക േ ാൾ-നിറം െകാ ു വ മാണെ ാ-എെ
ബസ്ചാർ ് െകാടു ് എെ
സ ീകരി െകാ ുേപാവുകയാണ്.
ഞാൻ എെ ആതിേഥയെയ ന േപാെല ഒ ു േനാ ി. മി ്
യാർ ിലാ കുറ െകാ ൾ ു മു ് ഒരു ന സു രിയായി
കാണെ ിരി ണം. എ ാൽ ഇ ് േരാഗം അവെള
േകാലംെകടു ിയിരി ു ു. ആക ാെട വിളറി വിവശയായി
അകാലവാർ ക ം ബാധി ഒരു സ് തീ. സ ർ ലമുടി
അ ശ മ ിൽ ഇ ിരി ു ു. വസ് തധാരണവും
അ െനതെ . നിറ ള െടയും ൈനർ ല ിെ യും
നാടായ ഫിൻലൻഡിെല ജന ൾ ് ഒരു
ശാപമായി ീർ ിരി ു ു യേരാഗം. പലേ ാഴും ഈ
േരാഗം സ് തീ സൗ ര ിനു മാ കൂ ാറുെ ിലും
ഫിൻലൻഡിൽ േനെര മറി ാണ് കാണു ത്.
ഒരു ൈപൻമര ാടിെ കടയ് ലാണ് േകാ ് വാലി
സാനേ ാറിയം ിതിെച ത്. നിലം മുഴുവനും
കാ പൂ ള െട പരവതാനിെകാ ് മൂടിയിരി ു ു. ആെക 5
വീടുകളാണ്. ിരതാമസ ാരായി 21 സ് തീകള .്
(സ് തീകൾ ുേവ ിയു ഒരു സാനേ ാറിയമാണിത്.)
വിവാഹം കഴി ് ജീവി ാനനുവാദമു ഒരുതരം
സി ർമാരാണ് ഈ ശു ശൂഷാ േക ം നട ിവരു ത്.
സി ർമാർതെ യാണ് ഇവിടെ എ ാ േജാലികള ം
െച തും.
മി ് യാർ ിലാ എെ അവള െട താമസ ലേ ു
കൂ ിെ ാ ു േപായി. അവിടെ അേ വാസികെള ാം
കിഴവികളാണ്. അവർ വാ യിലിരു ു ചീ ം ചതുരംഗവും
മ ം കളി േനരം േപാ ുകയാണ്. അവെര സ ർശി ാൻ
വ ചില സുഹൃ ു ളം ബ ു ളം
അവിെടയിരി ു ു ായിരു ു. മി ് യാർ ിലാ എെ
അവർ ് പരിചയെ ടു ി. അവരുെട ആ ാദെമാ ും
പറേയ . ആ ഓണംേകറാമൂലയിൽ ഒരി ാരൻ
വ ുേചരുെമ ് അവർ സ പ്ന ിൽേപാലും
വിചാരി ിരി യി . അവർ ചീ ം ചതുരംഗവും
തു ൽ ണിയുെമ ാം നിർ ി െവ ് ഇ െയ ി ഒരു നൂറു
േചാദ ൾ എേ ാടു േചാദി . മി ് യാർ ിലാ
ദ ിഭാഷിണിയായി.
ഒരു സി ർ ചായയു ാ ി െകാ ുവ ു. പ ു
വയ കൃശഗാ തനായ ഒരു േകാമളബാലൻ എെ അരിെക
വ ു പു ിരി തൂകിെ ാ ു നി ു. മി ് യാർ ിലാ ആ
ബാലെന എനി ു പരിചയെ ടു ി ു: “േയാഹനി.
സ ർെവേ ഷൻ ഇവിെട െചലവഴി ാൻ അവെ അ ൻ
അയ ിരി യാണ്.”
േനരം ഒ തുമണി കഴി ിരു ുെവ ിലും സായാ സൂര ൻ
ആ ൈപൻകാടുകളിലും പാറ റ ളിലും പുൽ കിടികളിലും
െവളി ം തളി െകാ ിരു ു.

‘ഉണ ൽ ’
“നമു ് ഇവിെടെയ ാം ഒ ു ചു ിനട ു കാണാം.” മി ്
യാർ ിലാ പറ ു: േയാഹനിയും അവെ നായും
ഞ ള െടകൂെട കൂടി. ഞ ൾ ആ ൈപൻകാടുകളിേല ു
നട ു. പരിസര ിെ അസാമാന മായ പകൃതിഭംഗി എെ
പുളകംെകാ ി -ഞാൻ അഭി പായെ : “ഈ ചു പാടിൽ
നി ൾ ് ജീവിതം ആന ക രമായിരി ും.”
“ആയിരി ാം; ആേരാഗ മു വർ ,് ” മി ് യാർ ിലാ
വിഷാദേ ാെട പറ ു.“എെ സംബ ി ിടേ ാളം
ജീവിതം ഒരുണ ൽ യായി ീർ ിരി ു ു.”
അേമരി യിൽ െവ ് ഉപരിവിദ ാഭ ാസം േനടിയ ഒരു
െ പാഫസറിൽ നി ് അ രം വിഷാദവാദം ഞാൻ
പതീ ി ിരു ി . പേ , അവർ വാസ്തവം പറ ു.
ഫിൻലൻഡിെല കാലാവ യുെട കാഠിന മാണു
യേരാഗെ വളർ ു ത്. ആറുമാസ ാലം
െകാടുംതണു ിലും മ ിലും അലസ ജീവിതം നയി ാൻ
അവർ നിർ രായി ീരു ു. പലർ ും ഈ േരാഗം
പാര ര മായി െ ലഭി ു ു. നവീനൗഷധ ൾ െകാ ു
േരാഗം നിയ ി ാൻ കഴിേ ാെമ ിലും ആ കടു
കാലാവ യിൽനി ് ഒഴി ുമാറുവാൻ സാ മ േ ാ.
െത ദൂരം നായുമായി ഓടി ളി ു േയാഹനിെയ
േനാ ി അവൾ പറ ു: “േനാ ൂ േയാഹനിെയ. എെ ാരു
ചുറുചുറു ു േകാമള ബാലൻ! അവെ അ
യേരാഗംെകാ ് ഇവിെടെവ ാണ് മരി ത്. അവെ നീ ു
സമൃ മായ പുരിക െള േനാ ൂ. അതു ന ല ണമ .
യേരാഗെ യാണു സൂചി ി ു ത്.”
േയാഹനി ഞ ള െട അടു ൽ ഓടിവ ് എേ ാടു
ഫി ിഷ്ഭാഷയിൽ എേ ാ േചാദി . മി ് യാർ ിലാ
പരിഭാഷെ ടു ിത ു. ഇ യിൽ ആന റ ു
സ രി ാൻ ടി ിനു ചാർെ ാെണ ാണ്
അവനറിേയ ത്. ഇ യിെല ഒെര ാം ാസ് വിദ ാർ ി ്
അറിയാവു തിലും കൂടുതലായി േയാഹനി ് ഇ െയ ി
അറിയാം. സ്കൂളിൽനി ് അവൻ എ ാം പഠി ി ്. എ ാൽ
കൂ ിൽ അവനു ചില െത ി ാരണകള മു ്.
അവയിെലാ ാണ് ആനസവാരിെയ ുറി അവെ
അറിവ്. ബ ിലും ടാമിലും മ ം കയറി സ രി ു തുേപാെല
ഇ യിൽ ആള കൾ ടി വാ ി ആന റ ു
കയറിയി ാണു െതരുവുകളിലൂെട യാ ത െച ത് എേ ാ
മേ ാ ആണ് അവെ വിചാരം.
“േയാഹനി ഏതു ാ ിൽ പഠി ു ു?”
“നാലാം ാൻേഡർഡിൽ.”
ഫിൻലൻഡിെല വിദ ാഭ ാസസ ദായെ ുറി ഞാൻ
മി ് യാർ ിലാേയാടു ചിലെത ാം അേന ഷി .

വിദ ാഭ ാസം
ഫി ിഷ്ഭാഷെയ ി ഫിൻലൻഡിനു പുറ ു വർ ്
അധികെമാ ും അറി ുകൂടാ. ആ ഭാഷ ഒരു
വിേദശഭാഷയായി ആരും പഠി വരാറുമി . പേ ,
വിദ ാഭ ാസപരമായി ഏ വും പുേരാഗമി ഒരു നാടാണ്
ആധുനിക ഫിൻലൻഡ്. ഇവിെട േകാേളജ് വിദ ാഭ ാസം
സി ി വർെ ാം ചുരു ിയതു ര ു യൂേറാപ ൻഭാഷകൾ
സംസാരി ാനറിയാം.
ഫിൻലൻഡിെല നിർബ വിദ ാഭ ാസനിയമ പകാരം ഓേരാ
കു ിയും എ െകാ ം ൈ പമറി സ്കൂള കളിൽ വിദ ാഭ ാസം
നിർ ഹി െകാേ താണ്. സാധാരണയായി കു ികൾ 7
വയ മുതല് ാണ് ൈ പമറി വിദ ാഭ ാസമാരംഭി ു ത്.
ൈ പമറി സ്കൂൾ മുഴുവനും േ ിെ ഉടമ തയിലാണ്. എ ാ
ൈ പമറി സ്കൂള കളിലും കൂടി 5,17,000 കു ികൾ വിദ ാഭ ാസം
െചയ്തുവരു ു ്. (ൈ പമറി സ്കൂള കളിെല കു ികൾ ്
ഉ യ് ് ഒരു േനരെ ഭ ണം സൗജന മായി
െകാടു ുവരു ു) െസ ൻഡറി സ്കൂൾ വിദ ാഭ ാസകാലവും
എ വർഷമാണ്. െസ ൻഡറി സ്കൂള കള െട സംഖ യിൽ
മൂ ിെലാ ു മാ തേമ േ ിേ തായി . െസ ൻഡറി
സ്കൂള കളിൽ മു ാൽ ഭാഗവും ആൺകു ികള ം
െപൺകു ികള ം ഒരുമി പഠി ു സഹവിദ ാഭ ാസ
സ ദായമാണ് സ ീകരി ിരി ു ത്. െസ ൻഡറി സ്കൂൾ
അേ താ ള െട സംഖ 1,16,000-േ ാളം വരും. മ
സ്കാൻഡിേനവിയൻ നാടുകള മായി താരതമ െ ടു ി
േനാ ുേ ാൾ ജനസംഖ ാനുപാതികമായി ഫിൻലൻഡിൽ
കൂടുതൽ ശതമാനം ൈഹസ്കൂൾ വിദ ാർ ികള തായി
കാണാം.
ന ുെട നാ ിേലതുേപാെലതെ ഇവിെടയും െസ ൻഡറി
സ്കൂൾ ലിവിങ് സർ ിഫി ്,
സർ കലാശാലാവിദ ാഭ ാസ ിനു പേവശന തികയാണ്.
ഫിൻലൻഡിൽ മൂ ു സർ കലാശാലകള .് ഇവയിൽ
ഏ വും പഴ മു ത് െഹൽസി ി സർ കലാശാലയ് ാണ്.
(1640-ൽ ടുർ ുവിൽ ാപിതമായ ഈ സർ കലാശാല
1828-ലാണ് െഹൽസി ിയിേല ു മാ ിയത്) 9,000
വിദ ാർ ികൾ ഈ സർ കലാശാലയിൽ പഠി വരു ു .്
ഉപരിവിദ ാഭ ാസ ിനു 11 േകാേളജുകൾ േവെറയു .്
ഇവയിെല ാം കൂടി 15,000 േപർ വിദ ാഭ ാസം െചയ്തുവരു ു.
ഇവയ്െ ാം പുറേമ, ‘േഫാ ്’ (ജനകീയ)
ൈഹസ്കൂള കൾ എ േപരിൽ, പഴയ പാര ര മനുസരി
െപാതുവിദ ാഭ ാസ ിനു എൺപേതാളം
സത വിദ ാലയ ൾ ഇ ും നിലനി ുവരു ു .് ഇവ
അധികവും ഉൾനാടുകളിലാണ്. അേ താ ൾ ിരമായി
താമസി പഠി ു െറസിഡൻഷ ൽ വിദ ാശാലകളാണ്
ഇവെയ ാം. െകാ ംേതാറും 4,000-േ ാളം വിദ ാർ ികൾ ഈ
േഫാ ് ൈഹസ്കൂള കളിൽ പഠി വരു ു ്.
നാ ംപുറ ളിലും നഗര ളിലും ഫാ റികേളാടനുബ ി ്
െതാഴിലാളി ഇൻ ി കൾ 90 എ മു .്
ഇ െന നാനാതര ിലു
വിദ ാഭ ാസ ാപന ൾ ുപുറേമ േപാ ൽ ട ഷൻ,
സ രി ു ൈല ബറികൾ മുതലായവ മുേഖന
സ കാര പഠന ിനു പല സൗകര ളം േ ് നല്കി
വരു ു .് സ ാരൈല ബറികൾ 2,600 എ മാണ്.
െകാ ിൽ 50 ല ം ഗ ളാണ് ഈ
സ ാരൈല ബറികൾ മുേഖന വിതരണം െച െ ടു ത്.
ഇവയ് ു പുറേമ െകാ ംേതാറും ഫി ിഷ് ഭാഷയിലും സ ീഡിഷ്
ഭാഷയിലുമായി 2,000-േ ാളം പുതിയ പുസ്തക ൾ
പസി െ ടു ി വരു ുമു ്.
പണയവും വിറകും
േയാഹനി കുെറ മു ൻപഴ ൾ േശഖരി ് എനി ു
െകാ ുവ ു ത ു. ഞ ൾ ഒരു പാറ റ ് ഇരു ു.
ഹിമയുഗകാലെ പാറയാണ്. കഴി
േലാകമഹായു കാല ് ജർ ൻകാർ ഈ കാ ിൽ െവ പല
ഭയ ര കൃത ള ം െചയ്തി െ ് മി ് യാർ ിലാ
പറ ു.
ആ ൈപൻകാടിെ ഒരു വശ ് ഒരു പഴയ പുൽമാടം
കാണാനു ായിരു ു. നൂ ാ ുകേളാളം പഴ മു ഒരു
ഫി ിഷ് ഗൃഹമാണ് അെത ു മി ് യാർ ിലാ പറ ു.
ഇേ ാൾ അതു സാനേ ാറിയ ിെ ഒരു ഭാഗമായി
ഉപേയാഗി വരികയാണ്. ആ പുൽമാട ിെ സമീപം
മരംെകാ ു നിർ ി മെ ാരു െചറിയ മാളിക ര
ജീർ ി കിട ു തു ക ് അെത ാെണ ു ഞാൻ
േചാദി . മി ് യാർ ിലാ പു ിരി തൂകിെ ാ ു പറ ു:
“ഞ ള െട പഴയ ഫി ിഷ് സംസ്കാര ിെ
സ്മാരകമ ിരമാണ് ഈ ഉപഗൃഹം. വീ ിെല
െപൺകിടാ ൾ ു ഗാമ ിെല ത ള െട കാമുക ാെര
ണി വരു ി നൃ ം െച ാനും പണയ ൂ ുകൾ
നട ാനുമു ഒരു മാടമാണിത്. ഓേരാ തറവാ ിലും
ഇ െനയു പണയ ൂ ുമാട ൾ പേത കം
ഉ ായിരു ു. േവനൽ ാല ളിലാണ് ഈ വിേനാദ ൾ
നട ിയിരു ത്. ഇേ ാൾ ഞ ൾ ഇെതാരു വിറകുപുരയായി
ഉപേയാഗി വരികയാണ്.”
ഞ ൾ ൈപൻകാ ിൽനി ു നിര ിേല ിറ ി.
നിര ിെ മറുവശ ു പുൽേമടുകളിൽ ഒ ുര ു
ഭംഗിയു വീട് കാണാനു .് സാനേ ാറിയം വകയായു
വീടുകളാണ്.
ഞ ൾ ആ പുൽേമടുകളിലൂെട നട ു. ഒരു വലിയ
തടാക ിെ കരയിെല ി. തടാക ിൽ ഒരു ഉ ാസനൗക
തനിെയ ത ി ളി ു ു ായിരു ു. സാനേ ാറിയ ിെല
അേ വാസികൾ ഉപേയാഗി ു കളിേ ാണിയാണ്.
നീലനിറ ിലു നീള ാലുറയും മ േ ഫാ ും ധരി
ര ു ഗാമീണെ ൺകിടാ ൾ തടാക രയിൽ ൈസ ിൾ
േത കഴുകു ു ായിരു ു.
പരിസര ിെല ശാ ിയുെട അഗാധത
അവിസ്മരണീയമാെയാരനുഭവമായിരു ു. ഒരു
െചറുകിളിേപാലും ചിലയ് ു ി . കാ േപാലും ചലി ു ി .
പ ുമണിയായേ ാൾ ഞ ൾ മി ് യാർ ിലായുെട
വീ ിേല ു മട ി. അവിെട മാളികയിെല അതിഥിമുറി എനി ്
ഒഴി െവ ിരു ു.
പേ , ആ പകൽെവളി ിെ വിലാസ ിൽ എനി ്
ഉറ ം കി ിയി . ഞാൻ വിശാലമായ ക ാടിജാലക ിലൂെട
പുറെ ൈപൻ കാടുകളിേല ു ക യ കിട ു.
സൂര ഗഹണസമയെ േ ാെല േതാ ു ു. വൃ ളം
െചടികള െമ ാം ചി ത ിൽ കാണു തു േപാെല നി ലം
നിലെകാ ു.
ആ സാനേ ാറിയ ിൽ കഴി ുകൂടു 21
അർ ശവ െള ുറി ഞാൻ ചി ി . ഈ
പാതിരാെവളി ംേപാലു അവിശ സനീയമാെയാരു
പതിഭാസമാണ് അവരുെട ജീവിതവും.
ഏഴ്
ഫി ിഷ്സാഹിത ം-ഫിൻലൻഡുകാരുെട
മഹാഭാരതമായ കേലവല

ആറു നൂ ാ ുകാലേ ാളം സ ീഡെ ആധിപത ിൽ


കഴി ു കൂേട ിവ തിെ ഫലമായി, സ ീഡിഷ്ഭാഷ
സംസാരി ു ഒരു ന നപ ം ഫിൻലൻഡിൽ ഇ ും
നിലനി ുവരു ു .് പഴയ കാല ു സമുദായ ിെ
േമേല ിടയിലു വരും സാഹിത കാര ാരും
ഭരണകർ ാ ള െട ഭാഷയായ സ ീഡിഷാണ്
സ ീകരി ിരു ത്. അതിനാൽ ഫിൻലൻഡിെല
മ കാലസാഹിത ിൽ വലിെയാരു ഭാഗം
സ ീഡിഷഭാഷയിലാണു നിർ ി െ ിരി ു ത്. പേ ,
പുരാണകഥകൾ, വീരചരിത ൾ, നാേടാടി ാ കൾ
മുതലായവയട ിയ ഫി ിഷ് ജനകീയസാഹിത ം
അതിേ തായ ശു ിയും സാരള വും േചാർ ുേപാകാെത
സാധാരണ ാരുെട ഹൃദയ ളിൽ പര രയായി
പതിഷ്ഠിതമായി ായിരു ു. എഴുതെ ടാെത
െചാ ിേ മാ തം തുടർ ുേപാ ിരു ഈ പഴ ാ കള ം
േതാ ള ം ഭാവഗീത ള ം വീരചരിതഗാന ളം മ ളം
മ മാണ് ഫിൻലൻഡിെ അമൂല മായ സാഹിത സ ്.
അവയുെട ൈവവി വും ൈവപുല വും നെ
അ ുതെ ടു ു ു. ചരി തകാല ിെ മ ിയ
വിദൂരതയിേലാളം ആ സാഹിത പരിേവഷം വ ാപി കിട ു ു.
ഫി ിഷ് ലി ററി െസാൈസ ിയുെട ഈ പഴയ ഫി ിഷ് ജനകീയ
സാഹിത േശഖരംേപാെല ബൃഹ ായ ഒരു നാടൻ
സാഹിത സ ു േലാക ിൽ മെ ാരു രാജ ിലുമിെ ു
നി ംശയം പറയാം. െസാൈസ ി േശഖരി െവ ിരി ു
പഴയ കീർ നകാവ ൾ, േതാ ൾ, മ ൾ
മുതലായവയുെട എ ം 80,000- ിേലെറയു ്.
അതി പാചീന ള ാ നാേടാടി ാ കൾ 5,00,000-േ ാളം
വരും. െക കഥകൾ, മു ി ഥകൾ മുതലായവ 1,50,000,
പഴെ ാ കള ം പഴെ ാ കള ം 10,00,000 കട ഥകൾ
50,000.
‘ഫി ിഷജനതയുെട പുരാണകവിതകൾ’ എ േപരിൽ
ബൃഹ ായ ഒരു ഗ പര ര അടു കാല ു
പസി െ ടു ിയി ്. 33 വാള ള ഈ
ഗ പര രയിെല 27,000 േപജുകളിൽ പഴയ രീതിയിലും
വൃ ളിലുമു നാടൻകവിതകള െട 12,70,000
ശീലുകളാണു ത്.

വീരഗാഥകൾ
പഴയ കവിതകളിൽ വലിെയാരു വിഭാഗം വീരഗാഥകളാണ്.
ഫി ിഷ് വീരഗാഥകള െട വലിെയാരു വിഭാഗം
ആവിർഭവി ത് കി.പി.1000-ാ മാ ു മുതൽ ാണ്.
പ ിമയൂേറാ ിെന തുടെര ുടെര ആ കമി െകാ ിരു
ഉ രയുേറാപ ൻ വർ ാരായ ‘ൈവ ി ു’ കള െട
കാലമായിരു ു അത്. പുതിയ ൈ കസ്തവകഥകൾ ഗാമീണ
ഗായകരുെട ആശയ െളയും ഭാവനകെളയും
നിറംപിടി ി െകാ ിരി ു ഒരു കാലഘ ം കൂടിയായിരു ു
പതിെനാ ാം നൂ ാ ിെ പാരംഭം.
വീരസാഹസികേയാ ാ ള െട ഗംഭീരമായ പട റ ാടുകൾ,
അ ാലെ സമരമുറകൾ നുസരി ദ യു ൾ,
ഉ വാേഘാഷ ൾ, ആർഭാടേ ാടുകൂടിയ
വിരു ുസത്കാര ൾ മുതലായവയാണ് ഈ ഗാഥകളിൽ
വർ ി െ ിരു ത്. അ ാലെ േദശീയഗായക ാർ
ആദരണീയരായ പ ിത ാരും അസാമാന
പതിഭാശാലികള മായിരു ുവേ ത. കമവത്കൃതവും
സ ദ്സമൃ വുമാെയാരു സമുദായ ിെ ജീവിതചര കള െട
ചി തമാണ് ഈ പഴയ ഗാഥകളിൽ െതളി ു കാണു ത്.
കൃഷിെയയും അതു േപാലു മ െതാഴിലുകെളയും പ ിയു
വിവരണ ള ം പഴയ കവിതകളിൽ കലർ ു കാണാം.
ഭാവാ കഗീത ൾ വ ുതുട ിയതു പി ീടാണ്. പഴയ
പാകൃത മതവിശ ാസ ള െടയും മ കാലെ
യാഥാ ിതികത ിെ യും ചുവ ഈ ഗീത ളിലും
കലർ ുകാണാം. വീരഗാഥകൾ പാടിവ ിരു തു
പുരുഷ ാരാണ്. എ ാൽ ഭാവാ കഗീത ൾ പാടിയിരു തും
പചരി ി ിരു തും സ് തീകളാണ്. േ പമമാണു മി
ഗീത ളിെലയും പേമയം. േ പമസംപൂർ ിയുെട ആ ാദമ .
അഭിലാഷ ള െടയും േ പമ പതീ കള െടയും
അർ നകള െടയും ആഹ ാന ളാണു വികാരാ കമായ ഈ
ഗീത ളിൽ മുഴ ിയിരു ത്. ലഘുവികാര െള ജനി ി ു
ഗീത ൾ താരാ പാ കളായി മാറി. േ പമഗീത ൾ അധികവും
േശാകാ ക ളായിരു ു. ഗാനകലെയ ുറി ഗീത ളം
ധാരാളമു ായിരു ു.
ൈവവാഹികഗാന ള ം ഈ ലിറി ുകളിലുൾെ ിരു ു.
പാചീന ഫി ിഷുകാരുെട വിവാഹേവളയിൽ
വിവാഹമുറകെള ുറി ം ദാ ത മതലകെള ുറി ം
ഉപേദശി ു ഗീത ൾ വധുവര ാെര
പാടിേ ൾ ി ിരു ുെവ ു മാ തമ . പിതൃഗൃഹം
വി േപാകു വധു തെ വികാര െള ആവിഷ്കരി ു
ഗീത ൾ വികാര പകടന േളാെടതെ പാടുകയും
പതിവായിരു ു.

മ ൾ
പകൃതിയിെല ആപൽ രമായ അ ാതശ ികെള
നിയ ി ാനും നിഷ്ഫലമാ ി ീർ ാനും കമവത്കൃതമായ
ചില വാ ുകൾ ു വീര മുെ വിശ ാസ ിൽനി ാണു
മ ള െട ഉ വം. പഴയ ഫി ിഷ് സാഹിത ിെ ഒരു
പധാന ഭാഗം ഈ മ ളാണ്. മ െള സ കാര മായി
ഉ രി ുകേയാ, േതാ ൾേപാെല ധ തിയിൽ
പാടിേ ൾ ി ുകേയാ െചയ്തുവ ിരു ു. കൃഷി
തുട ുേ ാഴും േവ യാടാൻ േപാകുേ ാഴും മീൻപിടി ാൻ
േപാകുേ ാഴും പകൃതിയിൽ ഒളി ിരി ു ആപ ുകെള
അക ാൻേവ ി മ ൾ ഉരു ഴി ുക പതിവായിരു ു.
വിവാഹകർ ളിലും ജനനം, മരണം മുതലായവ
സംഭവി ുേ ാഴും മ ൾ െചാ ാറു ായിരു ു.
േരാഗശമന ിനും മ വാദം നട ിയിരു ു.
േ പമവിജയ ിനു വശീകരണമ ളം
പേത കമു ായിരു ു. *

മിേ ൽ അ ഗിേ ാല
ഫി ിഷ് സാഹിത ിെ പിതാവും ഫി ിഷ്
സാഹിത ഭാഷയുെട ജനയിതാവും മിേ ൽ അ ഗിേ ാല എ
പാതിരിയാണ്. വി ൻ ബർ ിൽനി ് എം.എ. ബിരുദം േനടിയ
മിേ ൽ, ലൂഥറിെ ഒരു ശിഷ നായിരു ു. ഫി ിഷ് ഭാഷയിൽ
ആദ മായി ഒരു അ രമാല സ്തകം പുറ ിറ ിയത്
മിേ ലായിരു ു-1540-ൽ. പുേരാഹിത ാർ ുേവ ി ഒരു
പാർ നപുസ്തകവും താമസിയാെത പസി ീകൃതമായി.
പുതിയ േവദ ി (ന െട െമ )് െ ഫി ിഷ് പരിഭാഷ,
പാതിരിമാരുെട കർ െള വിവരി ു ഒ ുര ു
ലഘുപുസ്തക ൾ, പഴയ േവദ ിെ ഭാഗിക ളായ
വിവർ ന ൾ മുതലായവയാണ് മിേ ൽ
അ ഗിേ ാലയുെട മ ഫി ിഷ് പുസ്തക ൾ.
അടു തലമുറ ഫി ിഷ് ഭാഷയിലു
സ ീർ ന സ്തകം പസി െ ടു ി. ഫിൻലൻഡിെല
‘മു തു െകാ െ യു ’കാല ാണ് (1642-ൽ)
വിശു ൈബബിളിെ ഫി ിഷ് പരിഭാഷ പൂർ രൂപ ിൽ
പുറ ിറ ിയത്.
ഇ െന ഫി ിഷ് ഭാഷയിൽ പുറ ിറ ിയ ഗ െള ാം
േകവലം മതപര ളായിരു ു. കാരണം മെ ാ ുമ :
മതകാര ൾെ ാഴിെക, ഫിൻലൻഡിെല മെ ാ
െപാതുകാര ൾ ും ഉപേയാഗെ ടു ിയിരു ഭാഷ
സ ീഡിഷായിരു ു.

കേലവല
ഫി ിഷ് സാഹിത ിനു വ ിത വും, ഫി ിഷ് ജനതയ് ്
ഒരു േദശീയ മഹാകാവ വും സി ി ത് കേലവല എ
വീരാപദാന കാവ ിെ പസി ീകരണേ ാടുകൂടിയാണ്.
ഏതാ ് ആയിരമാ ുകേളാളം നാ കാർ പര രയായി
ഹൃദി മാ ി പാടിെ ാ ുവ ിരു വിചി തമായ
വീരാപദാനഗാന ള െട ഒരു ബൃഹ മാഹാരമാണ് കേലവല.
ഈ പുരാതനകവിതകള ം ഗാന ള ം േശഖരി ് അവെയ
സ ർഭാനുസരണം ഉൾെ ടു ി ഒരു മഹാകാവ ം ചമ ത്
എലിയാസ് േലാൺേറാ ് എ കവിയാണ്.
ഫിൻലൻഡിെ സ ാന ളിൽ ഒരു മഹാനായി ഇ ും
ആദരി െ വരു എലിയാസ് േലാൺേറാ ് 1802 ഏ പിൽ
9-ാം തീയതി ദ ിണ ഫിൻലൻഡിെല സ ാ ി ഗാമ ിൽ
ദരി ദനായ ഒരു ത ൽ ാരെ പു തനായി ജനി . ഒരു
ഡിസ് ടി ് െഹൽ ് ആഫീസറായി ാണ് എലിയാസ്
ഔേദ ാഗിക ജീവിതമാരംഭി ത്. സാഹിത ിലും ഫി ിഷ്
ഭാഷയിലും അഗാധപാ ിത ം സി ി ഈ െഹൽ ്
ആഫീസർ, തെ 51-ാമെ വയ ിൽ െഹൽസി ി
സർ കലാശാലയിെല ഫി ിഷ് ഭാഷാവകു ിെ
അ നായി ീർ ു.
ജനകീയ സാഹിത ിെ യഥാർ സ ്
ഒളി ുകിട ു ത് നാടൻപാ കളിലാെണ ു മന ിലാ ിയ
േലാൺേറാ .് അ ാല ് ‘ഗാന ള െട നാട്’ എ ു
വിളി െ ിരു കേറലിയൻ പേദശ ളിൽ കാൽനടയായി
അേനകം പര ടന ൾ നട ി. കഴിയു ത നാേടാടി ാ കൾ
േശഖരി ണെമ ായിരു ു ഉേ ശ ം. ആ ഗാന ളിെല
കാവ രസവും അവയുെട ൈവചി ത വും ൈവപുല വും
അേ ഹെ അ ുതെ ടു ി. 1820-ൽ ആരംഭി ഈ
ഗാനേശഖരം അേ ഹം പതിന ് െകാ േ ാളം തുടർ ു.
ഗാനരൂപ ിൽ പചാര ിലു ായിരു യ ി ഥകള ം
ഇതിഹാസകഥകള ം ആയിര ണ ിൽ അേ ഹം േശഖരി .
പേ , അവെയ അേത രൂപ ിൽ ഗാനേശഖരമായി
പസി െ ടു ു തിനുപകരം അേ ഹം ആ കഥകെള ാം ഒരു
ചരടിൽ േകാർ ിണ ി ഇതിവൃ നിബ മായ ഒരു
മഹാകാവ മാ ി അവതരി ി ുകയാണു ായത്. ആ പഴയ
കവിത കള െടയും ഗാന ള െടയും രൂപ ൾ ു േദശ ൾ
മാറും േതാറും വ ത ാസ ൾ ക ിരു ു. അവയ് ു
കാവ പരമായ ഒൈരകരൂപ ംവരു ി ഉ മപാഠ െള
സ ീകരി ്, ചില ക ികൾ സ മായി കൂ ിേ ർ ്,
േദശീയതയ് ു മൂർ യും നിറ കി ം ചാർ ുവാൻ പഴയ
മ ളം േതാ ളം അ െനതെ ഉൾെ ടു ി,
കഴിയു ത കലാശി ം കലർ ിെ ാ ാണ് എലിയാസ്
കേലവലെയ േലാക ിനു കാഴ്ച വ ത്. 1849-ൽ (1836-ലാണ്
ആദ ഭാഗം പസി െ ടു ിയത്) കേലവല അതിെ
അവസാന രൂപ ിൽ പകാശിതമായേ ാൾ അതിൽ 23,800
ശീലുകള ായിരു ു. ഒരു പാചീനജനതയുെട പാകൃത
സമുദായചരി ത ിെ ആഖ ാനമാണ് കേലവല എ ു പലരും
വിശ സി വരു ു .് പേ , യഥാർ ിൽ ഗ ം
നിർ ി കാലെ ജനസാമാന ിെ മേനാമ ല ിൽ
കുടിെകാ ിരു വിശ ാസ ള െടയും ഭാവനകള െടയും
പകൃതിശ ികേളാേട മു േ ാൾ അവർ ുനുഭവെ ിരു
വികാര ള െടയും ആവിഷ്കരണ ളാണ് ഈ
ഗാനപര രകൾ എ ാണ് ആധുനിക ഗേവഷക ാർ
അഭി പായെ ടു ത്. എ െനയായിരു ാലും
മാ ികശ ിയു നായികാനായക ാരുെടയും
അമാനുഷ പഭാവരായ വീര ാരുെടയും വി കമപരാ കമ ള െട
അ ുതവിവരണ ൾ നിറ ഈ കാവ ം പാചീന ഫി ിഷ്
സാഹിത ിേല ു ധാരാളം െവളി ം വീശു ു .് ഫി ിഷ്
പൂർ ികർ ു മ വാദ ിലു ായിരു വിശ ാസവും പകൃതി
ശ ികൾ അവരിലുളവാ ിയിരു പത ാഘാത ളം ഈ
പുരാതന ഗാന ൾ പതിഫലി ി ു ു.
േലാകസൃഷ്ടിയുെട വിവരണേ ാടുകൂടിയാണ് കേലവല
ആരംഭി ു ത്. കഥയിെല പധാന നായകനായ
‘ൈവനാേമായ്െന ൻ’ ജലമാതാവിൽനി ു ജനി വനാണ്.
അവെ വീരാപദാനകഥകളാണു കാവ ിൽ
വർ ി ിരി ു ത്. കേലവല എ രാജ െ
ചു ിെ ാ ാണു സംഭവ ൾ നട ു ത്. (കേലവല
ഫിൻലൻഡിെ പുരാതന നാമേധയമായിരു ുെവ ു ചിലർ
വിശ സി വരു ു )് മറിയാ യുെട പു തനായ ഒരു പുതിയ
നായകെന അവതരി ി െകാ ് ഈ മഹാകാവ ം
അവസാനി ു ു. മറിയാ കന ാമറിയമാെണ ും
കിസ്തുവിെ ജനനമാണു സൂചി ി െ ിരി ു െത ും
നമു ു വ ാഖ ാനി ാം. മറിയാ യുെട പു തനു
വഴിമാറിെ ാടു ു ൈവനാേമായ്െനൻ തിേരാധാനം
െച തായി ാണു ചി തീകരി ിരി ു ത്. ഭാവനകള െട
െവടിെ കളാണ് കേലവലയുെട പല അ ായ ളിലും
പകടി ി ിരി ു ത്. മ വാദ ത ൾെകാ ും
ബാഹുപരാ കമ ൾെകാ ും വി ാനശ ിെകാ ും
നായക ാരും ഉപനായക ാരും തി യുെട പതീക ളായ
ശ തു െള ജയി കീഴട ു സാേരാപേദശകഥകളാണ്
കാവ ിെ ഇതിവൃ ശ ംഖല. ഫി ിഷുകാരുെട
മഹാഭാരതമാണ് കേലവല എ ുതെ പറയാം.
മ ഭാഷകളിൽ പരിഭാഷെ ടു ിയി ചുരു ം ചില
ഫി ിഷ് ഗ ളിെലാ ാണ് ‘കേലവല.’ ഇം ീഷിലും ഇതിെ
പൂർ മായ പരിഭാഷയു ്. അേമരി ൻ കവിയായ
േലാങ്െഫേ ാവിനു ‘ഹയാവതാ’ എ കാവ െമഴുതാൻ
പേചാദനം നല്കിയത് ‘കേലവല’യാെണ വസ്തുതയും
ഇവിെട എടു ുപറ ുെകാ െ .
എലിയാസ് േലാൺേറാ ് ഈ മഹാകാവ ിനു പുറേമ,
ാ കള െടയും കട കഥകള െടയും പഴെ ാ കള െടയും
ധാരാളം സമാഹാര ൾ പസി െ ടു ിയി ്. തെ
വാർ ക കാല ് അേ ഹം ബൃഹ ായ ഒരു ഫി ിഷ്-
സ ീഡിഷ് നിഘ ുവും നിർ ി . ഇേ വെര ഫി ിഷ്ഭാഷയിൽ
പസി െ ടു ിയ നിഘ ു ളിൽെവ ് ഏ വും വലുത്
എലിയാസിെ ഈ നിഘ ുവാണ്.
എലിയാസ് േലാൺേറാ .് 1884-ൽ തെ 82-ാമെ
വയ ിൽ, സ ഗാമ ിൽെവ തെ ചരമം പാപി .

ഫി ിഷ് സാഹിത ിെല തിമൂർ ികൾ


1809-ൽ ഫിൻലൻഡ് റഷ ൻ സാറിെ കീഴിൽ മി വാറും
സ യംഭരണാവകാശ േളാടുകൂടിയ ഒരു ‘ ഗാ ് ഡൂ ി’
േ ായി ീർ തിെന ുടർ ു േദശീയമായ
പുതിെയാരുണർവ് നാെട ും അലയടി . ഈ
േദശീയ പ ാന ിെ ഉപ ാതാവ് എ.ഐ.
ആർവിഡ്സൻ എ മഹാനായിരു ു. വിദ ാലയ ളിലും
ഗവ ാ ീസുകളിലും സാഹിത വിഷയ ളിലും ഫി ിഷ്
ഭാഷയ് ു പാധാന ം നല്കണെമ ു മുറവിളി നാെട ും
മുഴ ിേ . ഇതിന് എതിരാളികള ം ധാരാളമു ായിരു ു.
േദശീയ പ ാന ിെ മെ ാരു മഹാനായ േനതാവ് െജ.വി.
സ്െനൽമൻ ആയിരു ു. ത ചി കനും
രാജ ത നുംകൂടിയായ സ്െനൽമെ പരി ശമഫലമായി
ഫി ിഷ് ഭാഷയ് ു സ ീഡിഷ്ഭാഷേയാടു തുല മാെയാരു പദവി,
20 െകാ ൾ ു ിൽ ലഭി വ മു ഒരു
ാ റിനിയമം 1863-ൽ പാ ായി. ഫി ിഷ് ഭാഷാ
െസ ൻഡറി സ്കൂള കള ം ഫി ിഷ് ഭാഷാ സാഹിത വും
പിറവിെയടു ു തു കാണാനു ഭാഗ വും സ്െനൽമനു തെ
ജീവിതകാല ുതെ ഉ ായി ീർ ു.
സ്െനൽമെ ഈ ഭാഷാപരമായ പേ ാഭണ ൾ
നട ുെകാ ിരിെ യാണ് എലിയാസ് േലാൺേറാ ് തെ
കേലവല ഗാമീണ ഗാനപര രകൾ പുറ ു െകാ ുവ ത്.
സ ീഡിഷ് ഭാഷെയയും സാഹിത െ യും
ആ ശയി ാെതതെ ശു വും ശ വുമാെയാരു േദശീയ
സാഹിത ം ഫിൻലൻഡിൽ നിലെകാ ുെ വസ്തുത
എലിയാസിെ പരി ശമ ൾവ മാ ുകയും െചയ്തു.

റൂൺെബർഗ്
ഫിൻലൻഡിെല മഹാനാെയാരു േദശീയകവിയായിരു ു
െജ.എൽ. റൂൺെബർഗ്, ‘ന ുെട നാട്’എ ഫി ിഷ്
േദശീയഗാനം രാഷ് ടട ിനു സംഭാവന െചയ്തത്
റൂൺെബർഗാണ്.
േബാ നിയൻ കടൽ രയിെല ഒരു െകാ പ ണമായ
‘പിയ ാർസാരി’യിൽ ഒരു ക ി ാെ പു തനായി 1804-ൽ
റൂൺെബർഗ് ജനി . െഹൽസി ി
സർ കലാശാലയുമായു ായ ചില സംഘർഷ ൾ കാരണം
അേ ഹം സർ കലാശാലയിെല െ പാഫസർ ഉേദ ാഗം
രാജിെവ ,് െപാർവൂ എ ഗാമ ിെല ഒരു സാധാരണ
െസ ൻഡറി സ്കൂളിെല അ ാപകനായി. 1877-ൽ
മരി ു തുവെര റുണർെബർഗ് ഈ വിദ ാലയ ിെല
അ ാപകനായിരു ു. റൂൺെബർഗിെന ഫിൻലൻഡിെല
ജന ള െട ഏ വും പിയെ കവിയാ ി ീർ
ഗീതക ള ം കാവ ള ം അേ ഹം ഈ ഗാമ ിൽെവ ാണു
രചി ത്. ധാരാളം എഴുതി ു പകൃത ാരനായിരു ി
റൂൺെബർഗ്. അേ ഹ ിെ കൃതികള െട എ വും
വലു വുമ , അവയുൾെ ാ കലാശി മാണ് റൂൺ
െബർഗിെന ഒരു മഹാകവിയാ ി ീർ ത്.
‘എല് ് േവ ാർ’ എ കാവ ിൽ
കടു മ ുകാല ് ഒരു കൂ ം ഗാമീണർ ഒരു
വിദൂര ഗാമ ിേല ് എല് ്മാൻേവ യ് ു പുറെ
േപാകു തും, അവിടെ െപൺകിടാ െള ക ്
അവരുമായി വിവാഹാേലാചന നട ു തും
അവിെടവ തെ ഗംഭീരമാെയാരു വിവാഹനി യസദ
കഴി ു തുമാെയാരു കഥ ത യത േ ാെട
വർ ി ിരി ു ു. (റൂൺെബർഗ് സ കാര ജീവിത ിൽ
വിദ ്ധനാെയാരു േവ ാരനും മീൻപിടി ിൽ
തത്പരനുമായിരു ുവേ ത) പകൃതിയുെട കമൂരമായ
വാഴ്ചയിൽേ ാലും ഉ വ ള ം വിേനാദവുമായി ഴിയു
ഗാമീണരുെട ജീവിതെ സഹാനുഭൂതിേയാടും കവിതാ
മാധുരിേയാടുംകൂടി റൂൺെബർഗ് ഈ കാവ ിൽ
ആവിഷ്കരി ിരി ു ു.
ഒരു മത പാസംഗികെ േവനൽ ാലവസതിയിൽ
താമസി വരു ഒരു ഗാമീണെ ൺകിടാവിെ കരളിൽ
േ പമ ിെ പു ൻതളിരുകൾ െപാടി വരു തിെ
ചി തീകരണമാണ് റൂൺെബർഗിെ മെ ാരു വിശിഷ്ട
കലാസൃഷ്ടിയായ ‘ഹ .’
ൈവ ിങ് കടൽവീര ാെര ിയു ഒരു
വീരാപദാനകാവ മാണ് ‘ഫിയാലർരാജാവ്.’ ‘ കിസ്തുമ ് രാ തി’
ഒരു പ ാള ഥയാണ്.
‘എൻൈസൻസ്താൾ ഗാഥകൾ’ എ കാവ പര രയുെട
പസി ീകരണേ ാടുകൂടിയാണ് റൂൺെബർഗ്, ഫിൻലൻഡിെല
ഏ വും ഉ തനായ േദശാഭിമാനിെയ േപര് ആർ ി ത്.
‘ഫിൻലൻഡിൽ എ ാല ും ജനി കവികളിൽെവ ്
ഏ വുമധികം േദശീയ പബു ത പകടി ി കവി
റുൺെബർഗാെണ ് ഈ കാവ പര ര െതളിയി ു ു ്
എ ാണ് എൻൈസൻസ്താൾ ഗാഥകൾ ആദ മായി
വായി േ ാൾ സർ എഡ്മൻഡ് ഗൂസ് അഭി പായെ ത്.
1848-ലാണ് ഗാഥകള െട ആദ ഭാഗം പസി െ ടു ിയത്.
അവ പൂർ ിയാ ാൻ 12 വർഷം േവ ിവ ു.
റൂൺെബർഗിനു േദശീയകവി ം നല്കിയത്
എൻൈസൻസ്താൾ ഗാഥകള െട പാരംഭ ഗാനമായ
‘വാർ യൻഡ്’ (ന ുെട നാട്) എ കവിതയാണ്. ഇതാണ്
ഇ ും ഫിൻലൻഡിെ േദശീയഗാനം.
ഫിൻലൻഡ്, റഷ ൻ സാർച കവർ ിയുെട കീഴിൽ
സ യംഭരണാവകാശേ ാടുകൂടിയ ഒരു ഗാൻഡ്
ഡു ിയായി ീരാൻ ഇടവരു ിയ 1808-09 കാലെ
സമരചരി തമാണ് എൻൈസൻസ്താൾ ഗാഥകളിെല
കാവ വിഷയം. യു ിൽ പെ ടു ഫി ിഷ്
േസനാപതികെള ഓേരാരു െരയും പേത കം
പകീർ ി െകാ ു കവിതകൾ ഈ കാവ ിൽ
േകാർ ിണ ിയിരി ു ു. അ പകാരംതെ
ഉപേസനാനായക ാെരയും കാലാൾ ടെയയും സമര ിൽ
സഹായി കരൾ രു മു ഫിനിഷ് മ മാെരയും
സാധാരണ ാെരയും ഈ കവിതാപര രയിൽ
സ്േനഹാഭിമാനപൂർവം അണിനിര ി കാണി ി .്
കവിയുെട വിശാലമനസ്കതയും സ്േനഹേബാധവുമാണ് ഈ
കാവ െ മഹ ാ ി ീർ ു ത്. തെ നാട് എ ാം
തിക താണ്. േദശീയേബാധം തെ നാ ിെ മാ തം
കു കയാണ്. എതിരാളികെള ാം നീചരും നിഷ്ഠുരരുമാണ്
ഭീരു ള ം, എെ ാം അതിരുകവി േദശാഭിമാന ാൽ
മതിമറ ു പറ ുേപാകു തര ിലു ഒരു േദശീയ
കാവ മ റൂൺെബർഗിെ ‘എൻൈസൻസ്താൾ ഗാഥകൾ.’
മറുപ ാെര ദുഷി ാെതയും അപലപി ാെതയുംതെ
സ േദശാഭിമാനെ പുലർ ാനും കീർ ി ാനും
കഴിയുെമ ് റൂൺെബർഗ് നമു ു കാണി തരു ു. ‘ശ തു’
എ ഒെരാ വാ ് ഈ കാവ ിൽ ഉടനീളം തിര ാൽ
കാണുകയി െ ത. ഒരു മുഴുവൻ ജനതയുെടയും യഥാർ മായ
സ്േനഹാദര ൾ ും ആരാധനയ് ും പാ തമായ
‘എൻൈസൻസ്താൾ ഗാഥകൾ’ േപാലു മെ ാരു േദശീയ
കാവ ം ഫിൻലൻഡിെല േലാക ിൽ ഒരു രാജ ും
കാണാൻ കഴിയുകയിെ ുതെ പറയാം. ഫി ിഷജനതയിൽ
ആ വിശ ാസവീര ം ജ ലി ി തും വളരു തലമുറകൾ ്
അഭിമാനവും ആേവശവും പകർ ുെകാടു തും
റൂൺെബർഗിെ േദശീയകവിതകളായിരു ു.
റൂൺെബർഗ് തെ കൃതികൾ രചി ത് സ ീഡിഷ്
ഭാഷയിലായിരു ു െവ ത് ഒരു
വിേരാധാഭാസമായിേ ാ ിേയ ാം. എ ാൽ തെ
ആശയ ൾ ു കൂടുതൽ വികാസവും പചാരവും ലഭി ാൻ
സ ീഡിഷ് ഭാഷെയയും താൻ സ്േനഹി ു ു എ
വിശാലമനസ്കത െതളിയി ാൻ, റൂൺെബർഗിെ ഈ മാർ ം
സഹായമായി ീർ ുെവ ും നമു ു കാണാവു താണ്.
തെ ജീവിത ിെ അ ഘ ം —ഏതാ ു
പതിന ർഷം —പ വാതം പിടിെപ ് അവശനിലയിലാണ്
റൂൺെബർഗ് കഴി കൂ ിയത്. കിട യിൽ കിട ും
ഉ ുവ ിയിലിരു ു നീ ിയും െകാ ാണ് അ ാല ്
അേ ഹം കവിതകൾ രചി ിരു ത്. 1887-ൽ അേ ഹം
െപാർവുവിൽെവ തെ ചരമം പാപി .

റൂൺെബർഗ് രചി ഫിനിഷ് േദശീയഗാനം


വാർ ് െയൻഡ് (ന ുെട നാട്)
ന ുെട നാട്-ന ുെട നാട്—
ന ൾ പിറെ ാരു പിയനാട്!
അവള െട േപരു മുഴ െ
െതളിവു െന െപാ െ !
വി ിലുരു ും ഗിരിശിഖര ൾ,
സൗമ ത തൂകും താഴ്വാര ൾ,
െവൺനുരയണിയും കടേലാര ൾ,
ഞ ൾെ ാം പിയതരമേ ാ.
എ ാലും, പുനെര ാള ം
അവെയ ാള ം ഞ ൾ ്
അഭിമാനാദരേകദാരം
ഞ െട വീടും കുടിയിടവും.
അസ്മൽ പൂർവികരരുമെയാട െന
െവ പുലർ ിയ മ േ !
െമാ ി കേമ വിരിയാനായ്
മു ി ഴിയും മലെര ാം
ഹ , വസ ിറവിയിലുറകൾ
ചി ിവിടർ ു വരുംേപാെല
സ തി, നിൻദ തി, നിെ ാളിമി ൽ
നി ാഹ്ളാദവുമാശകള ം
ഞ െടയാ സ്േനഹ ിൽ നി-
ി ു വികസ രമാകെ !
ഞ െട േദശേ പേമാേ ജിത-
മംഗളഗാനതരംഗ ൾ,
െപാ ിവരേ െയാരുകാലം
പിെ യുമ െനയുയര ിൽ!

സഖറിയാസ് േടാ ീല സ്
റൂൺെബർഗിെ കാലെ മെ ാരു മഹാനായ
സാഹിത കാരൻ സഖറിയാസ് േടാ ീല സ് ആയിരു ു.
െ പാഫസർ േടാബില സ് ആദ ം േപെരടു ത് ഒരു െറാമാ ക്
കവിയായി ാണ്. എ ാൽ, ഇ ് ഫിൻലൻഡിലും സ ീഡനിലും
േടാ ില സിെ േപര് സാർവ തികമായി ആദരി െ ടു ത്
അ ുതകരമായ യ ി ഥകള െട കർ ാവ് എ
നിലയിലാണ്.
െഡ ാർ ിെലയും േലാക ിെ മ ഭാഗ ളിെലയും
കു ികൾ ഹാൻസ് ആൻേഡർസെ
സ്േനഹി ാരാധി ു തുേപാെല ഫിൻലൻഡിെലയും
സ ീഡനിെലയും ബാലികാബാല ാർ േടാ ില സിെന എ ും
സ്േനഹാദര േളാെട സ്മരി ു ു. ഹാൻസ് ആൻേഡർസെ
യ ി ഥകൾ മുഴുവനുംതെ ഇം ീഷിേല ു
പരിഭാഷെ ടു ിയി തു െകാ ാണ് അവയ് ു
സാർവലൗകികമായ പശസ്തി സി ി ത്. േടാ ില സിെ
കഥകള െട ഇം ീഷപരിഭാഷ ഇനിയും
ഉ ായി ഴി ി ിെ ാണറിയു ത്.
‘പ ാളസർജ െ അസി െ കഥകൾ’ എ േപരിൽ
ഒെരാ ാംതരം ചരി തേനാവലും േടാബില സ് രചി ി .് ഈ
േനാവൽ 1883-ൽ തെ ഇം ീഷിേല ു
പരിഭാഷെ ടു ിയിരു ു.

േടാ ില സ് മ സിയം
െഹൽസി ി ടു ു െഹർേ ാേണസ് മ സിയ ിൽ
സഖറിയാസ് േടാ ീല സിന് അ ാറു സ്മാരകമുറികൾ
പേത കം നീ ിവ ി ്. െ പാഫസർ േടാ ില സിെ പാർ ിടം
ഇവിെടയായിരു ിെ ിലും അേ ഹ ിെ വീ ിലു ായിരു
എ ാ വസ്തു ള ം േശഖരി ് ഈ മ സിയ ിെല മുറികളിൽ
സൂ ി െവ ി ്. േടാ ില സിെ ബാല കാലെ േകാ ി
പുസ്തക ൾ തുട ി അേ ഹ ിെ േ പമഭാജനമായ
എമിലിയുെട േ പമേലഖന ൾവെരയു പലതും ഇവിെട
കാഴ്ചയ് ു െവ ിരി ു ു. േടാബില സിെ പഴയ ൈല ബറി
അ െനതെ ഇവിെട െകാ ുവ ു െവ ി ്. േലാ
ക ിെ പലഭാഗ ും അ ടി ഗ ള െട ഒ ാം
പതി കൾ ഈ ഗ േശഖര ിെല വിലെ വസ്തു ളാണ്.
െ പാഫസർ തെ പഴയ ബാല കാലഗൃഹ ിേല ് 30

ൈമൽ അകെലയു നി ാറൽബിയിലായിരു ു ഈ വീട്—
പലേ ാഴും യാ ത െച ാനുപേയാഗി ിരു കുതിരവ ിയും
ഒരു കാഴ്ചവസ്തുവായി ഇവിെട സു ി െവ ി ്.
ഈ മ സിയ ിെല പദർശനവസ്തു ളിൽ നെമ
ഏ വുമധികം ആകർഷി ു ത്. നര കു ായമി നില് ു
ഒരു െകാ പാവയാണ്. താൻ എഴുതിയ യ ി ഥകെള ാം
ആദ ം തെ െചകി ിൽ മ ി ത ത് ‘ലി ാനി ാ’ എ ു
േപരായ ഈ പാവയാെണ ് േടാബില സ് പലേ ാഴും
പസ്താവി ാറു ായിരു ു. രാ തിയിെല നി ബ്ദതയിൽ
ക നാൈവചി ത ം കലർ യ ി ഥകൾ രചി ുവാൻ
േടാബില സിന് ഈ പാവയുെട സാ ി ം പേചാദനം
നല്കിയി ായിരി ണം. അ ുതകഥാകൃ ായ േടാ ില സ്
മരി മ ടി ി ് 56 െകാ ം കഴി ു. എ ാൽ ആ പാവ,
ഇ ും അേ ഹ ിെ െമ യുെട തലയ് ൽ ഒരു
മു ാലിയിൽ മുകമായി നിലെകാ ു. േടാ ീല സിെ
ആരാധകരായ ആയിര ണ ിലു ബാലികാബാല ാർ
േടാ ില സിെ ശ യ് രിെക ഏകാകിയായി നിലെകാ
യ ി ഥാദുതനായ ആ സാലഭ ികെയ ക ു പുളകം
െകാ ു.

അെലക്സിസ് കീവി
1860-ാമാേ ാടുകൂടി ഫിൻലൻഡിൽ സ ീഡിഷ് ഭാഷയിലു
കവിതകള െട സുവർ കാലം അസ്തമി െവ ു പറയാം.
അതിനുേശഷം സാഹിത നായകത ം ഭൂരിപ ിെ
ഭാഷയായ ഫിനിഷിേല ു സം കമി . ഇ ാല ാണ്
അെലക്സിസ് കീവിയുെട കൃതികൾ ു സാർ തികമായ
സ ീകരണം ലഭി ത്.
സാഹിത േലാക ിെല അനശ രേജ ാതി ാണ്
അെലക്സിസ് കീവി. ഫി ിഷ് ഗദ സാഹിത ിെ പിതാവും
അെലക്സിസ് കീവിയാെണ ുതെ പറയാം.
‘ഊസിമാ’ പവിശ യിെല ‘നൂർമിയാർവി’ ഗാമ ിലാണ് കീവി
ജനി ത്. 1834-ൽ. പിതാവ് ഒരു ത ൽ ാരനായിരു ു.
ദാരി ദ വും അനാേരാഗ വും എഴു കാരനായി ീരാനു
വ ഗതയും കീവിെയ സർ കലാശാലാവിദ ാഭ ാസം
പൂർ ിയാ ാൻ അനുവദി ി .
കീവിയുെട പഥമകൃതി ‘കെ ർെവാ’ എെ ാരു
ദുഃഖപര വസായി നാടകമാണ്. ‘കേലവല’യിെല ഒരു കഥെയ
അവലംബി രചി ഈ നാടക ിന്, പഴ ഥകെള
നാടകരൂപ ിൽ അവതരി ി ു ഒരു പുതുമ മാ തേമ
ഉ ായിരു ു . പേ , ഇേത അവസര ിൽ െ
പുറ ു വ ‘െപാ ാ ിെല െചരി കു ികൾ’ എ
കീവിയുെട േകാമഡി ് അ ുതകരമായ സ ീകരണം ലഭി .
നാ ിൻപുറ ാരുെട ജീവിത ിെ നാഡിമിടി ായിരു ു ആ
ഹാസ നാടക ിൽ. വിവാഹാഭ ർ നയ് ് ഒരു യാ തപുറെ
എസ്േകാ എ െചരി കു ി ു വഴിയിൽെവ പിണയു
ആപ ുകളാണ് ഇതിെല ഇതിവൃ ം. ഫിനിഷ്
സാഹിത ിെല ഏ വും വ ിത മു ഒരു കഥാപാ തമാണ്.
ദു ാഠ ാരനാെണ ിലും ശു ാ ാവായ െചറു ാരൻ
െചരി കു ി എസ്േകാ. വിശ സാഹിത ഭ ാഗാര ിൽ
േകാമഡികള െട വകു ിേല ു ഫിൻലൻഡിെ സംഭാവന
കീവിയുെട ‘െചരി കു ികളാ’െണ ു പറയാം.
കീവിയുെട പശസ്തി ഉ േകാടിയിെല ിയത് 1870-ൽ
‘െസയി ്സമൻ െവെല സ്കാ’ (ഏഴു സേഹാദര ാർ) എ
േനാവലിെ പസി ീകരണേ ാടുകൂടിയാണ്.
കാ ിൽ പുനംകൃഷിെചയ്തു പാർ ുവ ിരു സംസ്കാര
ശുന മായ ഒരു കുടുംബ ിെല അംഗ ള െട കഥയാണ് ‘ഏഴു
സേഹാദര ാർ.’ യുേ ാലാ കുടുംബ ിൽ
േജ ഷ്ഠാനുജ ാരായി ഏഴു േപരു ായിരു ു. കൃഷി ു
േദഹാ ാനം ആവശ മാണ്. ഗാർഹിക ബാ തകെളാ ും വ .
എഴു ം വായനയും പരിശീലി ു തു െതാ രവുപിടിെ ാരു
േവലയാണ്. ഈ െസാ കെളാ ും േവെ ു കരുതി ആ
സേഹാദര ാർ കുടുംബ ല ുനി ു ചാടിേ ായി അകെല
‘ഇ ിവാരാ’ വന ിൽ ഒരു മര ുടിൽ െക ി
സത ജീവിതമാരംഭി ു ു. ഒരു കിസ്തുമസ്
സായാ ിൽ അവരുെട കുടിൽ െവ ു െവ ീറായി.
സേഹാദര ാർ ു തണു ു മരവി വനാ ര ളിൽ
അല ുനടേ ിവരു ു. അ െന ഒരു കു ിൻപുറെ
പാറ ു ിൽ അഭയം പാപി അവെര ഒരു കൂ ം കാളകൾ
വള ു ഭീഷണിെ ടു ു ു. സേഹാദര ാർ മു ും പി ും
േനാ ാെത കാളകെള െവടിവ െകാ ു. കാളകള െട
ഉടമ ാർ ു നഷ്ടം െവ െകാടു ണെമ ഘ ം
വ േ ാൾ അതിനു പണമു ാ ാൻേവ ി കാടു
െവ ിെ ളിയി കൃഷിെച ാൻ അവർ
നിർ രായി ീരു ു. അ െന കേമണ അവർ വീ ും
സാമുദായികമ ല ിേല ു നീ ിവരികയാണ്. പ ്
െകാ ൾ ുേശഷം ആ സപ്തസേഹാദര ാർ ത ള െട
പഴയ യൂേ ാലതറവാ ിേല ു മട ിെ ു. അേ ാേഴ ും
അവർ അഭ സ്ത വിദ രും സംസ്കാരസ രുമായ ന
പൗര ാരായി രിണമി കഴി ി ായിരു ു.
െറാമാ ക് ചുവയു തും സ പ്നജ ന െള
അനുസ്മരി ി ു തുമായ ചില ഭാഗ ൾ ഈ േനാവലിൽ
ലം പിടി തായി ാണാെമ ിലും ഈ കൃതി ആകവാെട ഒരു
റിയലി ിക് േനാവലാണ്. ഭാവനാ സ നായ ഒരു
വിശ സാഹിത കാരെന ഈ േനാവലിലൂെട നമു ു കാണാം.
‘െചരി കു ികളി’േലതുേപാെല വ ി പഭാവം നിറ
കഥാപാ ത ൾ ‘ഏഴു സേഹാദര ാരി’ലും
എഴു ുനില് ു ു .് വിശ സാഹിത ിൽ ‘േഡാൺ
ക ിക്േസാ ി’നു ാനംതെ ‘ഏഴു സേഹാദര ാർ’ ും
ക ി വരു ു .്
അെലക്സിസ് കീവിയുെട ജീവിതം ഒരു ദുര കഥയാണ്.
അവസാനകാല ് ആ വിശ സാഹിത കാരൻ ഒരു മുഴു ്
ഉ ാദിയായി ീർ ു. െഹൽസി ി ടു ു
തുസൂളാ ഗാമ ിൽ തെ സേഹാദരെ കുടിലിൽെവ ് 1870
ഡിസംബർ 31-ാം തീയതി കീവി കാലഗതി പാപി .

ഫി ിഷ് സാഹിത ം: ആധുനികകാലം


അെലക്സിസ് കീവിയുെട സാഹിത രീതിെയ കഠിനമായി
എതിർ ഒരു പ ിതകവിയായിരു ു െ പാഫസർ ആഗ ്
ആഹ്ൽക ്. ‘ഏ.ഓക് സാെനൻ’ എ അപരനാമ ിൽ
ഇേ ഹം ര ു കവിതാ സമാഹാര ഗ ൾ
പസി െ ടു ിയി ായിരു ു. ഫി ിഷ് ലിറിക് കവിതയുെട
പിതാവു താനാെണ ാണ് ആഹ്ൽക ് സ യം
അവകാശെ ടു ത്. േസൽമെ േദശീയാദർശ െള
പി ാ ുകയും പചരി ി ുകയും െചയ്ത പ ിതകവികൾ
അ ാല ു േവെറയും ധാരാളം േപരു ായിരു ു. 1889-
ലാണ് ആഹ്ൽക ് നിര ാതനായത്.
റിയലിസം തലെപാ ു ു
കീവിയുെട കാല ിനുേശഷം ഒരു ദശാബ്ദം കഴി േ ാൾ
ഫി ിഷ് സാഹിത ം റിയലിസ ിെ മാർ ിേല ു
തിരി ു. റൂൺ ൈബർഗ്, കീവി മുതലായവരുെട കൃതികളിൽ
റിയലിസ ിെ അംശ ൾ അ ുമി ം
കാണാമായിരു ുെവ ിലും ഒരു പ ാനെമ നിലയിൽ
അതിനു വളർ കി ിയത് 188o മുതൽ ാണ്.
ഗാമീണരുെട ൈദനംദിനജീവിതകഥകള ം
െതാഴിലാളിവർ ിെ ജീവിതവർ നകള ം
സാഹിത കൃതികളിൽ ാനംപിടി . കഥകള െട
അവതരണ ിലും ആവിഷ്കരണ ിലും പുതിയ രീതികൾ
അംഗീകരി െ . ലഘുസംഭവ െളേ ാലും വിസ്തരി
പതിപാദി ു സ ദായം സ ാഗതാർഹമായി ീർ ു.
സംഭാഷണ ൾ ഗാമീണൈശലിയിൽ െ പകർ ു
പുതിയ രീതിയും നട ിൽ വ ു. പുതിയ എഴു ുകാർ
യാഥാ ിതികത ിെ യും പ ി മത ിെ യും ഇരു
ഭി ികള െട േനർ ് അസ് ത ൾ െതാടു ുവി .
സാധാരണ ജനതയുെട ആശകെളയും അഭിലാഷ െളയും
ആദരി െകാ ു ഈ സാഹിത രീതി ് കുറ
കാലംെകാ ് അ ുതകരമായ വളർ യും പചാരവും
സി ി .
ഇ ാല ് റിയലി ് എഴു കാരുെട മു ണിയിൽ
പവർ ി ിരു ത് മി ാകാ ് എെ ാരു വനിതയായിരു ു.
ഏഴു കു ികള െട മാതാവായി 55-ാമെ വയ ിൽ
വിധവയായി ീർ മി ാകാ ് ജീവിതവൃ ി ുേവ ി ഒരു
വ ാപാരം തുട ുകയും സമുദായ േസവന ിനുേവ ി
സാഹിത രചനയിൽ ഏർെ ടുകയും െചയ്തു. സമുദായ ിെ
അേധാഗർ ിൽ അവഗണി െ കിട ു പാവ െള-
നാ ിൻപുറെ െചളി ാട ളിലും കാ മൂലയിെല
െച ുടിലുകളിലും ജീവി ു നരകീട െള-
ഫി ിഷ്സാഹിത മ ല ിേല ് ആദ മായി
െതളി െകാ ുവ ത് ഈ ധീരവനിതയാണ്. ഇവരുെട
സാഹിത കൃതികൾ അ ാലെ സമുദായ ിൽ വലിയ
േകാളിള ള ാ ിതീർ ു. എ ാൽ
വാസ്തവികത ിന് അതിേ തായ ഒരു ശ ിയും
ആകർഷകത വുമു േ ാ. മി യുെട നാടക ള ം കഥകള ം
ജനഹൃദയ െള വശീകരി . രാഷ് ടീയമായയാെതാരു
പചരേണാേ ശ വും ഇവരുെട കൃതികെള തീ ിയിരു ി .
അതിനാൽ സാഹിത േലാക ിൽ അർഹി ു മൂല ംതെ
അവയ് ു ലഭി .
േനാവലുകള ം നാടക ള മാണ് മി ാകാ ് രചി ിരു ത്.
കീവിെയ കഴി ാൽ ഫിൻലൻഡിൽ ഏ വുമധികം
പശസ്തിയാർ ി നാടകകൃ ് മി ാകാ ാണെ ത്.
ഫിൻലൻഡിൽ പിറ മഹതികളിൽ മി ാകാ ് ഇ ും
പഥമഗണനീയയായി െ നിലെകാ ു.

യുഹാനി ആേഹാ
20-ാം നൂ ാ ിെ പാരംഭ ിെല സാഹിത കാര ാരിൽ
പമുഖനാണ് യുഹാനി ആേഹാ. (ജനനം: 1861) ഫ ്
സാഹിത ിെ സ ാധീനശ ിയിൽ വളർ ഒരു
കഥാകൃ ായിരു ു ആേഹാ. തെ 23-ാമെ വയ ിൽ
രചി ‘തീവ ി ാത’ എ െചറുേനാവലാണ് ആേഹാവിെന
െപെ ു പസി നാ ിതീർ ത്. കാ ിെല ഒരു മരംെവ ിയായ
മാ ി എെ ാരു യുവാവും, അവെ െചറു ാരിയായ ഭാര
ലീസയും േനർ െറയിൽ ാള ള െട മീെതകൂടി
കുതിേ ാടു കൂ ൻതീവ ി ക ് ആ ര െ ടു തും ആ
ആ രം അവരിൽ മായാെത കിട ു തുമാണ് ഈ
ലഘുേനാവലിെല കഥാ വിഷയം.
‘പുേരാഹിതെ പു തി’ എെ ാരു േനാവലാണ്
ആേഹാവിെ മെ ാരു പധാന കൃതി. സാമുദായിക
നിബ നകൾ േ പമവിവാഹ ിെ മു ിൽ വില ടി
നില് ു തിെ ഒരു ചി തീകരണമാണ് ഈ േനാവൽ. എ ി—
അവെളാരു പുേരാഹിതെ മകളാണ്—സാമുദായിക
പരിതഃ ിതികള െട നി ബ്ദസ ർ ംമൂലം താനിഷ്ടെ ടാ
ഒരു പുേരാഹിതെ ഭാര യായി െകണിയു താണു കഥ.
‘പുേരാഹിതെ ഭാര ’ എ േപരിൽ ഇതിെ ഒരു
തുടർ ഥ കുെറ വർഷ ൾ ുേശഷം ആേഹാ
പസി െ ടു ുകയു ായി. േ പമാഭിലാഷ ള െടയും
അ ാതേവദനകള െടയും അ ർധാരകേളാടുകൂടിയ
എ ിയുെട ദാ ത കഥയാണ് അതിൽ പതിപാദി ിരു ത്.
വിവാഹ ിനു മു ു വികസ രയൗവനയായിരു എ ിയിൽ
േ പമാരാധന നട ിയിരു ഒരു വിദ ാർ ിയാണ് യുവ
േകാമളനായ ഒലാവി. എ ിയും അവനിൽ ഗൂഢമായി
േ പമവികാര ൾ െവ പുലർ ിേബാ ിരു ു. െകാ ൾ
കഴി ു. ഒരു ദിവസം ഒലാവി യാദൃ ികമായി എ ിയുെട
ഭർ ാവിെ ഉപേദശിമ ിര ിൽ വ ുകയറു ു.
വികാരസാ മായ ഒരു വിഷമഘ ം. പഴയ േ പമാഭിലാഷ ളം
പുതിയ ദാ ത ധർ വിചാര ള ം ത ിൽ ഒരു ക വലി
നട ു ു. ഒടുവിൽ ധർ വിചാരം,തെ വിജയി ു ു.
ഒലാവി നിരാശേയാെട വീ ും
അ ാതതയിേല ു ർ ാനം െച ു.
1890-കാല ് സാഹിത കാര ാെര ബാധി ിരു പുതിയ
െറാമാ ക് പതിപ ി ആേഹാവിെനയും പിടികൂടി. അതിെ
ഫലമായി ഒ ുര ു വലിയ േദശീയ ചരി തേനാവലുകൾ
അേ ഹം എഴുതി ീർ ു. ആ േനാവലുകൾ ് ഇ ു
പചാരമിെ ിലും, അ ാല ു തെ ആേഹാ പുതിെയാരു
ൈശലിയിൽ രചി ജീവിതപരാമർശ ളായ ലഘുചി ത ൾ
ഫി ിഷ് സാഹിത ിനു നല്കിയ ഉ മസംഭാവനകളായി
ഇ ും നിലെകാ ു.
ഇവയിൽനിെ ാം വ ത സ്തമായിരു ു 1911-ൽ ആേഹാ
രചി ‘യൂേഫാ’ എ േനാവൽ. നൂ ാ ുകൾ റെ
മ ിയ ചരി തകാലാ രീ ിെല മനുഷ ജീവിത ിേല ു
മനഃശാസ് ത പരമായ ഒരു വീ ണം നട ുകയാണ് ആേഹാ
ഈ േനാവലിലൂെട െച ത്. കഥാനായകനായ യുേഹാ
കഠിനാ ാനം െചയ്തു കാടുെവ ിെ ളിയി കൃഷി ്
ഒരു ൾ െച ഘ ിൽ അവെ െക ിയവൾ
വാചാലനും മടിയനുമായ ഒരു െത ാടിയുെട കൂെട
ഒളിേ ാടിേ ാകു ു. ഇതാണ് ‘യുേഫാ' യിെല കഥ.
ആേഹാവിെ ഒടുവിലെ േനാവൽ(‘ഓർ ു ുേ ാ?’)
ആ കഥാംശ ളം ബാല കാലസ്മരണകള ംെകാ ്
െനയ്െതടു താണ്. വിേദശ ളിൽ പചാരം ലഭി ഫി ിഷ്
സാഹിത കൃതികളിൽ ആദ േ ത് ആേഹാവിേ തായിരു ു.
ഫിൻലൻഡിെല ഒരു കു ഗാമമായ ‘ലാബിൻലാഹ്തി’ യിെല
ഒരു പുേരാഹിതെ മകനായിരു ു യുഹാനി.
ഉപരിവിദ ാഭ ാസ ിന് െഹൽസി ിയിൽ താമസമാ ിയ
യുഹാനി പിെ ആയുഷ്കാലം മുഴുവനും ആ
തല ാനനഗരിയിൽതെ യാണു കഴി കൂ ിയത്.
െഹൽസി ി സർ കലാശാലയിൽ ഒരു
അ ർ ഗാേഡ ായിരു കാല ുതെ അേ ഹം
അ ാല ു തല ാനനഗരിയിൽ അലയടി െകാ ിരു
േദശീയനേവാ ാന പവർ ന ളിൽ മുഴുകുകയും
സാഹിത ിെല റിയലി ിക് പവണതകെള ുറി ധാരാളം
ഗഹി ുകയും െചയ്തു. സർ കലാശാല വി തിനുേശഷം
കുറ കാലം ഒരു പ ത പവർ കനായി
േജാലിെയടു തിൽ ിെ അേ ഹം സത നായ
ഒെരഴു ുകാരനായി ീരാൻ തീരുമാനി ുകയും 1921-ൽ
െഹൽസി ിയിൽെവ മരി ു തുവെര മുഴുവൻ സമയവും
ഗ രചനയ് ു വിനിേയാഗി ുകയും െചയ്തു.

ആർവിഡ് യാറൺെഫൽ ്
ഫി ിഷ് സാഹിത േലാക ിൽ പമുഖനെ ിലും
പസ്താവ നാെയാരു വ ിയെ ത 1932-ൽ അ രി റിയലി ്
എഴു കാരനായ ആർവിഡ് യാറൺെഫൽ ്. ഒരു
പ ാളജനറലിെ പു തനായി പഭുകുടുംബ ിൽ ജനി ്
ആർവിഡ്, സർ കലാശാലാവിദ ാഭ ാസം
പൂർ ിയാ ിയതിനുേശഷം, മഹാനായ േടാൾേ ായിയുെട
ആദർശ ളാലാകൃഷ്ടനായി, അേ ഹെ ഗുരുവായി
സ ീകരി ുകയും അേ ഹ ിെ ജീവിത പമാണ ൾ
അനുസരി െകാ ് സ ം നിലം ഉഴുതു കൃഷിെചയ്ത് ഒരു
െചറിയ കുടിയാെ നിലയിൽ ജീവിതം കഴി ുകയും െചയ്തു.
താൻതെ നട ിൽ വരു ി ാണി ഈ ആദർശ ൾ ു
പചാരം വരു ാൻ ആർവിഡ് സാഹിത െ ഒരു പാധിയാ ി.
തെ അനുഭവ ളം കാർഷികജീവിത മഹ െ
കാണി ു ആശയ ള ം അേ ഹം തെ റിയലി ിക്
ആഖ ായികകളിലൂെട ആവിഷ്കരി െകാ ിരു ു.

തൂേവാപ ാല
െചറുകു ികള െട ജീവിതം ചി തീകരി ു തിൽ അസാമാന
ൈവദ ്ധ ം പകടി ി ഒരു േനാവലി ാണ് 1925-ൽ മരി
തുേവാപ ാല. െകാ ൾ ് അവരുേടതായ
മഹ ാെയാരു വ ിത വും മേനാഹരമാെയാരു
മേനാമ ലവുമുെ ും മുതിർ വരുെട
ഹൃദയ ളിെല േപാെല തെ ആ പി റുഹൃദയ ളിലും
വിഷാദാദിവികാര ള െട യഥാർ പകടന ൾ
നട ു ുെ ും ആ അ ലന െള േവ േപാെല
ക റിയാനും മാനി ാനും മുതിർ വർ ശ ി ു ിെ ും
മ മു തത ളാണ് തുേവാപ ാല തെ
ആഖ ായികകളിലൂെട ഉദ്േബാധി ി ു ത്.

േയാഹാെനസ് ലിനൻേകാസ്കി
നവീന െറാമാ ക് എഴു ലുകാർ ശ ി ിരു ത്
മനുഷ വികാര െളയും ഭാവനകെളയും ഒരു പുതിയ
മ ല ിേല ുണർ ാനായിരു ു. വികാര ള െട
ത ികളിലാണ് ഇ ാലെ ഫി ിഷ് െറാമാ ക്
സാഹിത കാര ാർ പധാനമായും പകടന ൾ
നട ിയിരു ത്. ഈ ഉണർ ൽ പ ാന ാരുെട
പ ിയിൽ േയാഹാെനസ് ലിനൻേകാസ്കിയുെട േപര് മു ി
നില് ു ുെവ ു പറയാം.
ന ൾ െഹൽസി ി ടു ു ആ ഓഷൻ എയർ
തിേയ റിൽ െവ ക ് * ‘ര പുഷ്പ ിെ ഗാനം’ എ
നാടക ിെ കഥാകാരനാണ് ഈ േയാഹാെനസ്
ലിനൻേകാസ്കി.
ലി ൻേകാസ്കിയുെട മെ ാരു േനാവലാണ്
‘അഭയാർ ികൾ.’ കാർഷികജീവിത ിെ
മാ ര കാണി ു മഹ ാെയാരു േനാവലാണിത്.
‘ര പുഷ്പ ിെ ഗാന’ ിൽനി ു
വിഭി മാെയാരു പശ്നമാണ് ‘അഭയാർ ികളി’ൽ
ആവിഷ്കരി െ ിരി ു ത്. അ ാനശീലനും എ ിനും
േപാ വനുമായ ഒരു വയ ൻ കൃഷി ാരനാണു
കഥാനായകനായ ഊേ ലാ. അയാൾ ജീവിത ിൽ ഒരു
വി ി ം പവർ ി . അതു വി ി മാെണ ു
മരണ ിട യിൽെവ മാ തമാണു മു ർ ു മന ിലായത്.
അയാൾ സു രിയാെയാരു െചറു ാരിെയ വിവാഹം െചയ്ത്
സുഖമായി ജീവി ുകയാെണ ു വിശ സി മുഴുവൻ
സമയവും കൃഷി ണിയിൽ െചലവഴി െകാ ിരിെ യാണ്
ആ െപാ പരമാർ ം ഊേ ലായുെട ഉ ിൽ
കട ുകൂടിയത്. അയാള െട സു രിയും െചറു ാരിയുമായ
ഭാര മെ ാരാളിൽനി ു. ഗർഭം ധരി ിരി ു ു. െകാ ം
െകാലയും നട ാനാണ് ഊേ ല ആദ ം മുതിരു ത്. പിെ
അതു േവ ുെവ ് അയാൾ സ യം ചി ി ാൻ കുറ
സമയം െചലവാ ി. ഊേ ലായുെട മാനസികവി വമാണു
കഥയുെട ജീവൻ. ഒടുവിൽ ശാ മായി ചി ി തിെ ഫലമായി
അയാൾ ു േബാ ം വ ു-യഥാർ കു വാളി
താൻതെ യാണ്. േപരിനും െപരുമയ് ും േവ ി െകാ
െപ ിെന കല ാണം കഴിേ ു ആവശ മു ായിരു ി .
അയാൾ ഭാര യ് ും ഗർഭ ിനു രവാദിയായ മാന നും
എ ാവർ ും മാ െകാടു ു കൃതാർ തേയാെട മരി ു ു.
സ ീഡിഷ് എഴു കാർ
സ ീഡിഷ് ഭാഷെയ ഉപാധിയാ ി സാഹിത േസവനം െചയ്ത
ഫി ിഷ് കവികള ം കാഥിക ാരും ഈ നൂ ാ ിെ
ആദ ഘ ിൽ ഒേ െറയു ായിരു ു. അവരിൽ പമുഖൻ
തവാസ്തസ്േതർണാ എ റിയലി ് േനാവെലഴു കാരനാണ്.
' ഗഹചാരകാല ൾ' എ ഇേ ഹ ിെ ദീർഘേനാവൽ,
1860 കാലെ ഭയ ര ാമെ സംബ ി നെ ാരു
സാഹിത കൃതിയാണ്.
മൂണാർ സ്കാൽ ിെ െചറുകഥകള ം ലഘുനാടക ള ം,
ബ ൽ ഗിബ്ൻെബർ ിെ യും എഡി ്േസാദർ ഗാനിെ യും
കവിതകള ം ഇ ാലെ മിക സ ീഡിഷ് സംഭാവനകളാണ്.

ഏയ്േനാ െലയ്േനാ
ഫിൻലൻഡിെല ഏ വും മഹാനായ ലിറിക് കവി 1926-ൽ മരി
ഏയ്േനാെലയ്േനാവാണ്. കേലവലാ നാേടാടി ാ കള െട
ചുവടുപിടി െകാ ് ഏയ്േനാ രചി ലിറിക് കവിതകൾ
ഫിനിഷ്സാഹിത ിൽ സമു തമാെയാരു
ാനമർഹി ു ു. ഇേ ഹം കുെറ േനാവലുകള ം നാടക ളം
എഴുതിയി െ ിലും അവെയ ാം പുതിയ കാല ിെ
ചൂടിൽ വാടി രി ു വിസ്മൃത പായ ളായി വരികയാണ്.
എ ാൽ ഏയ്േനാവിെ കവിതാസമാഹാര ൾ —‘വി ്സൺ
ഫയർ’ഗാന ൾ, ‘െഹൽ ാ വിർസ ാ’ മുതലായവ —ഫി ിഷ്
സാഹിത േലാക ിെല വാടാമലരുകളായി എെ ും
നിലനില് ുക തെ െ ം.
ദാെ യുെട ‘ഡിൈവൻ േകാമഡി’ എ കാവ ം ഫി ിഷ്
ഭാഷയിേല ു വിവർ നം െചയ്തതും ഏയേനാവാണ്.
ഏയ്േനാ അവസാനമാകുേ ാേഴ ും ഒരു തിക മനുഷ
വിേദ ഷിയായി മാറിയി ായിരു ു. മനുഷ െര
‘കാ മൃഗ ൾ’ എ ു വിളി ാൻേപാലും അേ ഹം
മുതിർ ു. പേ , അേ ഹ ിെ പതിഭയ് ് ഒരി ലും
പകാശ ുറവു പ ിയിരു ി . ഭാവനാസ നായ ഏയ്േനാ
ശാരീരികമായും മാനസികമായും തകർ നിലയിൽ തെ
48-ാം വയ ിൽ െഹൽസി ി ടു ു തുസൂളാ
ഗാമ ിൽെവ ് അകാലചരമമട ു.

ഓേ ാ മ ീനൻ
വിശ മഹാകാവ ളിൽ പലതും ഫി ിഷ് ഭാഷയിേല ു
വിവർ നം െചയ്ത മഹാശയനാണ് 1950-ൽ നിര ാതനായ
ഓേ ാ മ ീനൻ. േഹാമർ, േമാളിയർ, േഗായ്െഥ, ഇബ്സൺ
തുട ിയ വിശ സാഹിത കാര ാരുെട കൃതികെള
ഫിൻലൻഡിനു പരിചയെ ടു ിെ ാടു ുവാനാണ് മ ീനൻ
തെ കവിഹൃദയ ിെ കഴിവും കാലവും വിനിേയാഗി ത്.
മ ിനെ സ ം കൃതികൾ—അവ വളെര കുറേ യു —
ൈനരാശ ം, വിഷാദം,ൈവരാഗ ം മുതലായവയുെട
മധുരസേ ശ ൾ മുഴ ു വയാണ്.

േയാെവൽ െലഹ്േതാെനൻ
‘പുത്കിേനാത്േകാ’ എ സു പസി േനാവലിെ
കർ ാവായ േയാെവൽ െലഹ്േതാെനൻ ഫി ിഷഗദ ിെ
ഉ മമാതൃകയുെട ഉപ ാതാവാണ്. ഗാമരംഗ ള െട
ചി തീകരണ ിലാണ് േയാെവൽ വിജയം േനടിയത്.
ദാരി ദ ബാധിതമായ ഒരു കു ഗാമ ിെല ജന ള െട ഒരു
ദിവസെ കഥയാണ് ‘പുത്കിേനാത്േകാ.’ ഒരു തനി
റിയലി ിക് കഥ.
േയാെവൽ െലഹ്േതാെനൻ 1934-ൽ മരി .

ഇൽമാരി കിയാേ ാ
േയാെവലിെനേ ാെലതെ ഗാമീണെരയും
ഗാമീണജീവിതെ യും വർ ി ു തിൽ പാടവവും
പശസ്തിയും േനടിയ മെ ാരു റിയലി ിക്
േനാവെലഴു കാരനാണ് 80 വയ െച ഇൽമാരി
കിയാേ ാ ഹാസസാഹിത ിെ ചൂർ പേയാഗം
ഇൽമാരിയുെട േനാവലുകളിൽ സുലഭമാണ്.
‘ര േരഖ’ എ ഇൽമാരിയുെട േനാവൽ, ഫിൻലൻഡിൽ
ഇരുപതാം നൂ ാ ിെ ആദ ഘ ിൽ പാർലെമ റി റിേഫാം
കഴി ് ഇലക് ഷൻ നട ു കാലെ സാമുദായിക
പരിവർ ന െള ആസ്പദമാ ിെ ാ ു താണ്.
േസാഷ ൽ െഡേമാ കസിയുെട തിര റ ാട് നാ ിൻപുറ ളിെല
ജന ളിലുളവാ ു പത ാഘാത ളാണ് ഇതിൽ
പതിപാദി െ ിരി ു ത്. അ െ സാമുദായിക
ിതിെയ ിയും യഥാർ മാെയാരു ചി തം ‘ര േരഖ’
യിൽനി ു ലഭി ു ു.
‘േറഗ്േഷാറിെല േജാസഫ്’ എ ഇൽേമരിയുെട മെ ാരു
േനാവൽ മദ നിേരാധന ാല ു വ ാജമദ ം വാ ി പണം
സ ാദി ു ഒരു പാവെ കൃഷി ാരെ ജീവിതകഥയാണ്.

വനിതാേനാവലി കൾ
ഇ ാല ു സാഹിത ഗ ൾ രചി സ് തീകള ം
ധാരാളമു ായിരു ു. ഇവരിൽ അ ഗഗണ യായിരു ത് ൈമല
താൽേവ ാ എ േനാവെലഴു ുകാരിയാണ്. നാ ിൻപുറെ
പമാണിമാരുെട ആഭാസ ര െളയും
സദാചാരധ ംസന െളയും െവ ി റ ു കാണി ു
സാമുദായികേനാവലുകൾ ഒ ിനു പിറെക മെ ാ ായി ഇവർ
എഴുതിവി . മനഃശാസ് തപരമായ േനാവലുകള ം
െചറുകഥകള മാണ് ൈമലയുെട മ സംഭാവനകൾ.
െഹൽസി ി നഗരെ പധാന രംഗമാ ിെ ാ ് ഒരു
ചരി തേനാവലും ഇവർ രചി ി ്. ൈമല മരി ത് 1951-ലാണ്.

മറിയ േയാതുനി
ൈമലെയേ ാെലതെ ല ണ ിനു വായന ാെര
ആകർഷി ഒരു റിയലി ിക് എഴു ുകാരിയായിരു ു മറിയ
േയാതുനി (1880-1943). പകൃതിയുമായി ഏ വുമടു ു
െപരുമാറി ലരു ഗാമീണ വനിതകള െട
പണയജീവിതെ യാണ് അസാമാന ൈവദ ്ധ േ ാെട
മറിയ തെ േനാവലുകളിലൂെട ആവിഷ്കരി ിരി ു ത്.
കഥാപാ ത ള െട േനർ ു യാെതാരു ദയാദാ ിണ ളം
കാണി ാെത േനരിയ പരിഹാസേ ാെട, എ ാൽ തിക ം
സഹാനു ഭൂതിേയാെടതെ , അവർ നാ ിൻപുറെ
സമുദായ ിെ തനിനിറം നമു ു കാ ി രു ു.
സ ർഭ ൾ സൃഷ്ടി ു തിലായിരു ു മറിയയുെട
സാമർ ം. േനാവലുകൾ ു പുറേമ കുെറ നാടക ളം
െചറുകഥകള ം ഇവരുെട വകയായി ്. ‘പുരുഷെ
വാരിെയ ’് എ ഇവരുെട േകാമഡി നാ ിൻപുറെ ഒരു
മരു ുഷാ ിൽ നട ു തമാശകള െട ഒരു ചി തീകരണമാണ്.

സി ൻപാ
ഇ ു ജീവി ിരി ു ഫി ിഷ് സാഹിത കാര ാരിൽെവ ്
ഏ വും മഹാൻ. 1939-ൽ സാഹിത ിനു േനാബൽസ ാനം
ലഭി ഫാൻസ് ഈമിൽ സി ൻപായാണ്. കീവിെയയും
ആേഹാവിെനയും കഴി ാൽ ഏ വും പഗല്ഭനായ ഗദ കാരൻ
ഇേ ഹമാണെ ത.
പ ിമ ഫിൻലൻഡിെല ഹമീൻകീേറാ ഗാമ ിൽ 1880-
ലാണ് സി ൻപാ ജനി ത്. പിതാവ് ഒരു സാധു.
കൃഷീവലനായിരു ു. െഹൽസി ി സർ കലാശാലയിൽ
കുറ കാലം പപ ശാസ് ത പഠനം നട ിയതിനുേശഷം
സി ൻപാ സത നാെയാരു സാഹിത കാരനായി ീരാൻ
തീരുമാനി .
സി ൻപാെയ ശേ യനാെയാെരഴു ുകാരനാ ിയ
ആദ കൃതി, 1918-െല സിവിൽ യു െ പ ാ ലമാ ി
രചി ‘തറവാ മുതൽ’ എ േനാവലാണ്.
ചുക കാവൽേസനയിേല ു റി കൂ ് െച െ
കാർഷിക ുടിയാനായ ഒരു സാധമനുഷ ൻ,
ഔേദ ാഗികവൃ ളിെല ഒരു െത ി ാരണയുെട ഫലമായി
വധശി യനുഭവി ു താണ് ഇതിെല കഥ.
‘വാല ാരി സില ാ’ എ േനാവലാണ് സി ൻപാെയ േലാക
പസി നും േനാബൽസ ാനാർഹനുമാ ി ീർ ത്.
പിതൃമരണ ിനുേശഷം ഉപജീവന ിനുേവ ി ഒരു
കൃഷി ാരെ വീ േവല ാരിയായി ീർ സില ാ എ
ബാലിക യേരാഗം ബാധി മരി ു താണ് കഥ.
കഥാനായികെയ ആദർശശാലിനിയാ ി ീർ ാനു
യാെതാരു പരി ശമവും കാണി ാെത, ഒരു േരാഗിണിെയ
ശു ശൂഷി ു മ ിൽ സ്േനഹേ ാടും സഹാനു ഭൂതിേയാടും
സമൂ ്മതേയാടും കൂടിയാണ് സി ൻപാ നാ ിൻ പുറെ
യാഥാർ െള കഥയിൽ ഇണ ിേ ാർ ിരി ു ത്.
വികാര െള തേലാടിെ ാ ുേപാകു വർ നകൾ
രംഗ ൾ ു മാ കൂ ു. ആർമാസ് എ
യുവവിദ ാർ ിയുമായു ായ സില യുെട ഒ ാമെ
പണയാനുഭവമാണ് അവെള േരാഗ മൂർ യിേല ും
തുടർ ു മരണ ിേല ും നയി ു ത്. ആരാണ്
അപരാധി എ റിയാെത ദയനീയമായി ആർമാസ് േനാ ി
നില്െ ആ ഗാമീണകുസുമം ഐഹികജീവിതേ ാടു യാ ത
പറയു ു. ‘’നൂേവാെറണാനു ുനൂ ്’
(യൗവനാരംഭ ിൽ െ നി ദ പാപി ) എ േപരിലാണ്
ഫിനിഷ് ഭാഷയിൽ മൂലകഥ പസി െ ടു ിയിരു ത്.
മനുഷ ജീവിതെ ശാസ് തതീയമായി വീ ി ാനും,
അനുഭവ െള കുറെ ാരു മി ിസിസ ിെ മി ശകാ ി
കലർ ി അവതരി ി ാനുമാണ് സി ൻപാ ശമി ു ത്.
ഗാമീണജീവിത ിൽ അടി ുകൂടിയിരി ു അ ലും
പാടുമാണ് സി ൻപാ സാഹിത ിലൂെട
തുറ ുകാ ി രു ത്. നി ബ്ദയാതനകളനുഭവി ു
മനുഷ രാണ് അേ ഹ ിെ കഥാപാ ത ൾ. ആ
പാ ത ൾ ് വ ിത മിെ ിലും അവരിൽനി ുയരു
േവദനാഗാന ൾ നാം വ മായി േകൾ ു ു.
സി ൻപായുെട കലാശി ം അ ര ിലാണ്.
എ േനാവലുകൾ ു പുറേമ സി ൻപാ ധാരാളം
െചറുകഥകള ം ലഘുജീവിതചി ത ളം
പസി െ ടു ിയി ്. െചറുകഥകെള ാം തെ
ജീവിതാനുഭവ ള െട അംശ ൾ കലർ വയാണ്.
1895 മുതൽ 1905 വെരയു െകാ ൾ െറാമാ ക്
സാഹിത ം തഴ വളർ ുെകാ ിരു കാലമായിരു ു
ഫിൻലൻഡിൽ. സാഹിത ിൽ ൈവകാരികവും
ഭാവനാപരവുമായ സർ ാ കതെയ അതിെ
പരമേകാടിയിെല ി ാനു ഒരു സംഘടിതപരി ശമമാണ്
അ ാല ു നട ുെകാ ിരു െത ു പറയാം. നവീന
െറാമാ ക് പ ാന ാർ ത ള െട ഉേ ശ ിനു
പൂർണഫല പാപ്തി വരു ുകയും െചയ്തു.
1905-നു േശഷം െപെ ു റിയലിസ ിേല ു
ഒെരടു ുചാ മാണ് നാം കാണു ത്. കാവ ശാഖയിൽ ഒരു
വ തിയാനം വ ുേചർ ത് 1920 മുതൽ ാണ്.
ലിറി വിതകൾ പുതിയ ജീവിത പമാണ െള പതിനിധീകരി
പവഹി തുട ി. ഇവിെട ഒരു പരമാർ ം പേത കം
പസ്താവ മാണ്. ‘കേലവല’യുെട പസി ീകരണ ിനുേശഷം
ഫി ിഷ് കാവ സാഹിത ിൽ അതിെ ചൂരും ചുണയും
െച വും േചർ ു കാണാ കലാസൃഷ്ടികൾ വളെര
ചുരു മായിരു ു. കേലവലയാകു പഴയ
ആൽവൃ ിെ ശാഖകളിൽ മറ ിരു ുെകാ ാണ്
പുതിയ കവികൾ ജീവിതഗാന ൾ െപാഴി ിരു ത്. ഫി ിഷ്
ലിറി വിതകള െട ൈവകാരികവീര വും
പേബാധന പവണതയും അവയുെട പരമകാഷ്ഠയിെല ിയത്
ഇരുപതാംനൂ ാ ിെ ആരംഭ ിലാണ്. പഴയലിറിക്
കവികെള അേപ ി പുതിയ ലിറി വികൾ രചനയിൽ
കൂടുതൽ പതിപാദന സ ാത വും ആ നിഷ്ഠയും
യൂേറാപ ൻ ചി ാഗതികേളാടു സ ർ വും
പുലർ ിേ ാ ിരു ു.
റിയലി ിക് സി ാ ാരായ പുതിയ എഴു കാർ
ഫി ിഷ് ഗദ സാഹിത െ —വിേശഷി ം േനാവൽശാഖെയ—
യുേറാപ ൻ സാഹിത േ ാടു കിടനില് ഒരു
േമഖലയിേല ് ഉയർ ിെ ാ ുവ ു.
േനാബൽസ ാനം േനടിയ സി ൻപാെയ ാള ം
ഫി ിഷുകാരുെട സ്േനഹാദര ൾ ു പാ തമായ ഒരു പമുഖ
സാഹിത കാരനേ ത മി ാ വാൾ ാരി.

മി ാ വാൾ ാരി
േനാവലുകൾ, െചറുകഥകൾ, െക കഥകൾ, നാടക ൾ,
കവിതകൾ ഇ െന സാഹിത ിെ സകലശാഖകളിലും
വാൾ ാരിയുെട സമർ വും സമൃ വുമായ സംഭാവനകൾ
തുടർ ുെകാ ിരി ു ു. ഇേ ഹ ിെ
സാഹിത രീതിെയ ി ഫി ിഷുകാർ പറയു തി െനയാണ്:
“വാൾ ാരി ് എേ ാഴും എെ ിലും ഒരു പുതിയ കാര ം
പറയാനു ായിരി ും. അതു രസകരമായി പറ ു
ഫലി ി ാനു പാടവവും അേ ഹ ിനു .് ”
മി ാ വാൾ ാരി ജനി ത് െഹൽസി ിയിലാണ് 1908-ൽ.
പിതാവ് ഒരു പ ി ുടം വാ ാരായിരു ു. െഹൽസി ി
സർ കലാശാലയിൽനി ് എം.എ. ബിരുദം േനടിയതിനുേശഷം,
വാൾ ാരി യൂേറാ ഭൂഖ ിൽ വിപുലമാെയാരു പര ടനം
നട ി.
വാൾ ാരി 1928-ൽ തെ 21-ാമെ വയ ിൽ
പസി െ ടു ിയ ‘മഹ ായ മിഥ ’ എ ആദ െ േനാവൽ
ഫി ിഷ് സാഹിത േലാക ിൽ ഒരു
േകാളിള മു ാ ിതീർ ു; സമുദായ ിൽ
അടി ുകൂടിയ അഴു ുകെള പ യായി തുറ ുകാണി ാൻ
െതരുവുഭാഷതെ അേ ഹം ഉപേയാഗി .
വാൾ ാരിയുെട ചരി തസാംസ്കാരികാഖ ായികകളിൽ
മുഖ മായത് ‘പിതാവിൽനി ു പു തനിേല ്’ എ േനാവലാണ്.
ഒരു െപരുേതരി (ക ാശാരി)യുെട ജീവിതകഥയാണ് ഇത്.
മി ായുെട മു ൻ ഒരു െപരുേതരിയായിരു ു. ആ
മു െന െ യാണ് മി ാ തെ േനാവലിെല
കഥാനായകനാ ി പകർ ി ാണി ിരി ു ത്. ആ െപരു
േതരി ുടുംബം നാ ിൻപുറ ുനി ് പ ണ ിേല ു
മാറി ാമസി ുകയും ഉയർ വിദ ാഭ ാസവും പുതിയ
ജീവിതസൗകര ള ം ലഭി ാനിടവ സ ാന ൾ ഒരു
പുതിയ ജീവിതം െക ി ടു ുകയും െച ു. പാര ര വും
പരിതഃ ിതികള ം ജീവിതവ വ ിതിയിൽ െക ി ിണ ു
കിട ു ുെ ു കാണി തരു ഒരു കഥയാണിത്.
‘വീ ിൽ വ ുേകറിയ അപരിചിതൻ’ എ മെ ാരു
േനാവലിൽ, വാൾ ാരി ഒരു നാ ിൻപുറകുടുംബെ
േ പമ ിെ ക ാ ളി നാശ ിെ വ ിെല ി ു തിെ
ചി തമാണ് അവതരി ി ിരി ു ത്. മി ാ വാൾ ാരിെയ
യൂേറാ ിലും അേമരി യിലും പസി നാ ി ീർ ത്
‘ഈജിപ്ഷ നായ സി ൂഹി’ എ േനാവലാണ്. കി.മു. 1375-െല
ഈജിപ്തിെല ജീവിതെ പ ാ ലമാ ിെ ാ ു രചി
ഗേവഷണ പധാനമാെയാരു സാഹിത കൃതിയാണിത്. സി ൂഹി
എ ഒരു നാ ൈവദ െ യും അേ ഹ ിെ പരിചാരകനായ
കാപ്താ എ അടിമയുെടയും പര ടനകഥകളാണ് 800
േപജുകേളാളം വരു ഈ േനാവലിൽ പതിപാദി ിരി ു ത്.
ഇതിെ ഫി ിഷ് ഭാഷയിലു മൂലകൃതിയുെട ഒരു ല ം
പതികൾ ഫിൻലൻഡിൽ വി കഴി ി േ ത്.

േകാസ്െകേന മി
അ ാഡമി ഓഫ് ഫിൻലൻഡിൽ ഒരു പമുഖാംഗമായ മി ർ എ.
േകാസ് െകേന മി ഒരു പ ിതകവിയാണ്. പഴയ
സംസ്കാര ിെ യും ാ ി ുകള െടയും ൈവതാളികനായി
െതെ ാരു വിഷാദാ കത േ ാെട കവിതകെളഴുതി
പഖ ാതനായി ീർ ഈ പ ിതൻ അടു കാല ു തെ
ജീവിതവീ ണരീതി ഒ ു മാ ിയി .് ജീവിതവീ ണ ിൽ
െതെ ാരു സഹതാപവും ശുഭ പതീ യും ആവശ മാെണ ്
അേ ഹ ിനു േതാ ിതുട ിയിരി ു ു.
േകാസ്െകേന മി നെ ാരു സാഹിത വിമർശകനും
ഗദ കാരനും കൂടിയാണ്. ഇേ ഹ ിെ ഗദ ൈശലിയുെട
ഗാംഭീര വും ഊർ സ ലതയും ഫി ിഷ് ഭാഷയിെല
ഉ മഗദ ിെ മാതൃകയായി അംഗീകരി െ ിരി ു ു.
ഫിൻലൻഡിെല കു ികൃഷ്ണമാരാരാണ് േകാസ്െകേന മി
എ ു പറയാം.

ഇ െ സാഹിത കാരികൾ
ഇ െ ഫി ിഷ് സാഹിത കാരികളിൽ പഥമഗണനീയയാണ്
ഐേനാ ക ാസ്.
ഒരു എേ ാണിയൻ ത പതിനിധിെയ വിവാഹം െചയ്തു
വളെര ാലം വിേദശ ളിൽ കഴി കൂ ിയ ഈ ഫി ിഷ് വനിത
(ജനനം:1878) തെ അനുഭവ െള ആസ്പദമാ ി ധാരാളം
േനാവലുകള ം െചറുകഥകള ം ഫി ിഷ് സാഹിത ിനു
സംഭാവന െചയ്തി ്. ഇവയിൽ പധാനമായത്
വിവാഹാന രം തനി ു പരിചയെ േട ിവ എേ ാണിയൻ
കുടുംബജീവിതെ പ ാ ലമാ ിെ ാ ് ഇവർ രചി
േനാവലാണ്.

ആെലൈടണി
42 വയ പായം െച ആെലൈടണി ഫി ിഷ്
സാഹിത േലാക ിെല ബാലാമണിയ യാണ്. മാതൃത ിെ
മഹ െ യും മാതാവിെ വികാര െളയും പകടി ി ു
കവിതകളാണ് ൈടണിെയ പഖ ാതയാ ിയത്. 1948-ൽ നട
ഒളി ിക് കലാമ ര ിൽ, കാവ രചനയിൽ പഥമസ ാനം
േനടിയത് ഈ മഹിളയായിരു ു.
തനി നാ ിൻപുറജീവിതെ പകാശി ി ു
ലഘുേനാവലുകെളഴുതു തിൽ അസാമാന ൈവദ ്ധ ം
പദർശി ി വരു ഒെരഴു ുകാരിയാണ്
െഹൽവിഹമാൈലനൻ (ജനനം: 1907).
സമുദായിക പശ്ന െളയും മനുഷ ജീവിത ിെല ചില
കട ഥകെളയും വിഷയമാ ി ലളിതകഥകെളഴുതു ഒരു
മഹിളയാണ് 50 വയ പായം െച ഐറിസ് ഊർേതാ.

ഫി ിഷ് ച ുഴ
ഫി ിഷ് സാഹിത ിൽ ഏ വും ശബ്ദമാധുരിേയാടുകൂടി
വിഷാദാ കകവിതകൾ രചി അനുഗൃഹീതകവി 1933-ൽ
തെ 32-ാമെ വയ ിൽ അ രി ഊേനാ ൈകലാസാണ്.
തെ ഹൃദയവൃഥകെളയും തെ പാപ െളയും
അപരാധ െളയും മരണ ിെ കാമ തെയയും കുറി .
കരള രുകി ാടിയ ഒരു കവിേകാകിലമായിരു ു ൈകലാസ്.
പകൃതിസൗ ര െ ുറിേ ാ ആ ശാ ിെയ ുറിേ ാ
ഒെരാ വരിേപാലും ൈകലാസിെ കവിതകളിൽ കാണുകയി .
തെ വ ിപരമായ ൈവകാരികവി കിയകള ം
ആ നി യുമാണ് പ ാ ാപ ിെ പി ണി
സംഗീതേ ാടുകൂടി ഈ യുവകവിയുെട കൃതികളിൽ
മുഴ ിയിരു ത്.
ച ുഴെയേ ാെലതെ തെ രചനാ കതയുെട
ഉ േകാടിയിൽ യേരാഗം ൈകലാസിെന
കാലയവനികയ് റേ ുത ിെ ാ ുേപായി.

കാർേലാ സാർ ിയ
പകൃതിപൂജെചയ്തു സ പ്നഗാന ള തിർ ു
സ ർ ാനുഭൂതിേയ മെ ാരനുഗൃഹീതകവിയായിരു ു
യേരാഗിയായ കാർേലാസാർ ിയാ. േ പമെ യും
മൃത വിെനയും കുറി ് ആേവശേ ാെട പാടിയിരു ുെവ ിലും
ഈ കവി, ൈകലാസിെനേ ാെല ജീവിതെ േകവലം
െവറു ി . പസാദാ കതയുെട ചില കിരണ ൾ
അവിടവിെട കാണാമായിരു ു.
സാർ ിയയുെട ഒടുവിലെ കൃതിയിൽ, യഥാർ
മനുഷ ത ിെ േചരിയിൽ നി ുെകാ ു
നിേവദന ളാണു മുഴ ിയിരു ത്.
യു യാതനകളനുഭവി ു ഒരു േലാക ിൽ നിരപരാധിയായ
സാധാരണ ാരെ —പ യായ മനുഷ െ —പിട ിലുകെള ി
സാർ ിയ വികാരതീ ണതേയാെട പാടി.
തെ കഴിവുകൾ മുഴുവനും പകാശി ി ുവാൻ
കാലെമ ു തിനു മു ു യേരാഗം മൂർ ി കാർേലാ
മരി . മരി ുേ ാൾ അേ ഹ ിനു 41 വയേ
പായമു ായിരു ു .
‘മുസ്തപാ’ ലൗറി വില ാെവൻ, യ്േറാ ഇല ാ മുതലായവരാണ്
ഇ െ പശസ്തരായ മ കവികൾ. ഇവരിൽ 60
വയ െച ഒരു മു നായ ‘മുസ്തപാ’ (യഥാർ നാമം
മാർ ി ഹവിേയാ എ ാണ്) യുവത ിെ പണയഗാന ൾ
രചി െകാ ിരി ു ഒരു രസികനാണ്.
നാടുചു ി രി ു ഒരു യുവകാമുകെനയാണ് മൂ ർ തെ
േ പമകഥാനായകനായി നിേയാഗി ിരി ു ത്.
മനുഷ സാധാരണ ളായ വികാര െള ുറി ം
ജീവിതസൗ ര െ ുറി ം കീർ നകാവ ൾ രചി ു
ഒരു പ ിതനാണ് 55 വയ ് പായം െച ലൗറി വില ാനൻ.
1939-40-െല റേ ാ-ഫി ിഷ് യു ിൽ
നരകയാതനയനുഭവി മനുഷ ത ിെ േനർ ു
സഹാനുഭൂതി െചാരിയു ഒരു മഹാകാവ ം രചി യാളാണ്
യ്േറാ ഇല ാ.
െതാഴിലാളി ജീവിതകഥകൾ മാ തെമഴുതു ഒരു റിയലി ്
സാഹിത കാരനാണ് േതായ്േപാ െപ ാെനൻ.
ഗാമീണജീവിത ിെ നാനാവശ െളയും ന
കലാശി േ ാെട പദർശി ി ു ഭാവനാസ നായ
ഒെരഴു കാരനാണ് െഹയ് ി േതാ ില.

ഫി ിഷ് സാഹിത വും മലയാളവും


ഫി ിഷ് സാഹിത കാര ാെരയും അവരുെട കൃതികെളയും
കുറി ് ഇ തയും വിസ്തരി പസ്താവി ത്.
മലയാളസാഹിത വും ഫി ിഷ് സാഹിത വും ത ിൽ ഒരു
താരതമ പഠനം നട ു തു നമു ു
പേയാജനകരമായിരി ുെമ ു കരുതി മാ തമാണ്. മുകളിൽ
എടു പറ പല േപരുകള ം യൂേറാ ിൽതെ
പരിചിത ളായിരി യി .
മലയാളവും ഫി ിഷും ത ിൽ എ ു ബ മാണു െത ു
വായന ാർ േചാദി ുമായിരി ാം. പത ിൽ ഒരു
ബ വുമി . േലാക ിെ വടേ അ ് നാ തുല ം
ജന ൾ സംസാരി ു ഒരു ഭാഷയാണ് ഫി ിഷ്, ഏഷ യുെട
ദ ിണഭാഗ ,് ഇ യുെട െത ുപടി ാറൻ മൂലയിൽ
ഒേ കാൽ േകാടി ജന ൾ സംസാരി വരു ഒരു ഭാഷയാണ്
മലയാളം. മലയാളെ േ ാെല തെ , ആര ഭാഷകേളാേടാ
യൂേറാപ ൻഭാഷകേളാേടാ ഒരു ബ വുമി ാെത. സ മായി
വളർ ു വ ഒരു ഭാഷയാണ് ഫി ിഷ്. 40 ല ം മാ തം
ജനസംഖ യു ഫിൻലൻഡിൽ സാഹിത ിനു
േനാബൽസ ാനം േനടിയവരു ്. 40 ല ം ജന ള െട
ഭാഷയായ ഫി ിഷിൽ. മി ാ വാൾ ാരിയുെട ഒെരാ
േനാവലിെ ഒരുല ം പതികൾ വി ഴിയു ു. ഒേ കാൽ
േകാടി ജന ള േകരള ിൽ ഒരു ന േനാവലിെ 1,000
പതികൾ വി ഴിയാൻ നാലു െകാ ം കാ ിരിേ ിവരു ു;
ചി ി ാൻ രസമു കാര ളാണ് ഇവെയ ാം.
മലയാളസാഹിത ം വിശ സാഹിത േമഖലകളിേല ു
വളർ ുെകാ ിരി യാെണ ു ന ളിൽ ചിലർ
വിശ സി ു ു. ഇെതാരു മിഥ ാേബാധമാണ്.
വിശ സാഹിത കൃതികള െട ആയിര ിെലാരംശം േപാലും
മലയാള ിൽ വിവർ നരൂപ ിൽ വ ി ി . പിെ
സാധാരണ ാർ ് എ െനയാണു
വിശ സാഹിത െള ുറി ശരിയാെയാരു
േബാധമു ാകു ത്?
ഇ യിൽ മലയാള ിനു ത ാനംതെ യൂേറാ ിൽ
ഫി ിഷ് ഭാഷയ് ി . പേ , വിശ സാഹിത കൃതികെള ാം
ഫി ിഷ് ഭാഷയിൽ പരിഭാഷെ ടു ി ഴി ി .് സ ം
കഴിവുകെള പകടി ി ാന , സാഹിത ിനു
മുതൽ ു ാ ാനാണ് അവർ മുൻൈകെയടു ിരു ത്.
ന ുെട സാഹിത കാര ാർ ു േസവന മേനാഭാവം കുറവാണ്.
സ ം സാഹിത സർ ുകൾ പദർശി ി
േപെരടു ണെമ ാെത സാഹിത ിനു െപാതുെവ
ഗുണ പദമായി എെ ിലും സംഭാവന െച ണെമ ഒരു
േബാധം പഴയ സാഹിത കാര ാർ ും പുതിയ
സാഹിത കാര ാർ ും ഇേ വെര ഉ ായി േ ാ എ ു
സംശയമാണ്. ഒരാൾ ഒരു സേ ശകാവ െമഴുതിയാൽ പിെ
നാ ിലു കവികെള ാം തലമുറയായി െ
സേ ശകാവ ൾ പട കൂ കയായി.
കാളിദാസശാകു ള ിനു മലയാള ിൽ പതിനേ ാളം
വിവർ ന ൾ ഉ ായി .് എ ാണു പേയാജനം?
ഇവരിൽ പതി ാലുേപർ േവെറ സംസ്കൃത നാടക ൾ
പരിഭാഷെ ടു ാൻ ത ള െട കഴിവും സമയവും
വിനിേയാഗി ിരു ുെവ ിൽ മലയാളവായന ാർ ു
സംസ്കൃത ിലു എ ാ ന നാടക ള ം ലഭി ുമായിരു ു.
ഇം ീഷിൽനി ു വിവർ ന ള െടയും കഥ
ഇതുതെ യാണ്. റൂബായിയാ ിെ കാര ം േനാ ുക.
ഗ ിെ വിവർ നരീതിെയ ുറി ് എ തതെ
അഭി പായവ ത ാസമു ായാലും, ‘പാവ ള ’െട
പരിഭാഷെകാ ് നാല ാ നാരായണേമേനാൻ
മലയാളസാഹിത ിനു മഹ ാെയാരു സംഭാവനയാണു
നല്കിയിരി ു ത്. ആ ഭാഷാേസവനമേനാഭാവം
പുലർ ിെ ാ ുേപാരാൻ പിെ ആരുമു ായി .
ഫി ിഷ് സാഹിത ം വിശ സാഹിത േ ാടു
കിടനില് ു തിൽ അ ുതമി . സാഹിത ിെ
സകലശാഖകള ം ചി ിെ ാ ുകൾ േപാലും അവിെട
പൂർണവളർ പാപി ത് യാദൃ ികമായി ി ,
തലമുറകളിലായു ായ സംഘടിതേസവന ള െട
ഫലമായി ാണ്.
* An Introduction to finnish literature-Edited by I Havu, Helsinki, 1952
* ‘പാറ റെ ാരു നാടകം’ എ അ ായം
എ ്
സൗനസ്നാനം

ഫിൻലൻഡിൽ െച ുേചരു തിനു മു ുതെ ഞാൻ


ഫി ിഷുകാരുെട ‘സൗനസ്നാന’െ ുറി
േക ി ായിരു ു. െഹൽസി ിയിൽ ഞ ൾ താമസി ിരു
ഓേ ാേണ യ്മിയിെല േഹാ ലിൽ ഒരു ദിവസം ഒരു പുതിയ
േനാ ീസ് േബാർഡിൽ പതി െവ തായി ക ു. ഇ ൻ
അതിഥികള െട ഉപേയാഗ ിനുേവ ി കായൽ രയിെല
സൗനസ്നാനഗൃഹം അടു ശനിയാഴ്ച തുറ ു
വയ് ുെമ ും 150 മാർ ് ഫീസുെകാടു ാൽ സുഖമായി
സൗന കുളി ാെമ ും ആയിരു ു ഞ ള െട
ആതിേഥയ ാരുെട ആ അറിയി ്. എ ാൽ, ഈ
സൗനസ്നാനെമ ു െവ ാൽ എ ാെണ ു
ഞ ളിലാർ ുംതെ ഒരു രൂപവുമു ായിരു ി .
ഓേ ാേണ യ്മിയിെല സൗനസ്നാന ിനു ശനിയാഴ്ചവെര
കാ ിരി ു തിനുമു ുതെ ഒരു ദിവസം സൗനസ്നാനം
സൗജന മായനുഭവി ാൻ ഞ ളിൽ ിലർ ് ഒരവസരം കി ി.
െഹൽ സി ി ടു ഉൾനാടുകളിേല ു കാഴ്ചകൾ കാണാൻ
ബ ിൽ ഒരു സംഘയാ തയ് ് ഞ ളിൽ ിലർ പുറെ .
‘ക ഡ് ടൂർ’— വഴികാ ിയുെട അക ടിേയാടുകൂടി
കാഴ്ചകൾ കാണാൻ നിർ ിഷ്ട ല ളിേല ു
കൂ ംേചർ ുേപാകു ഈ ഏർ ാട്— സാധാരണയായി ഞാൻ
ഇഷ്ടെ ടാറിെ ിലും െഹൽസി ി ടു ു തടാക
പേദശ ൾ കഴിയു ത ക ുതീർ ണെമ എെ
ആ ഗഹം നിറേവ ാൻ അ രം യാ താസംഘ െള
അനുഗമി ിേയ നിർ ാഹമു ായിരു ു .
ജൂൺ 19—ാം തീയതി ഞായറാഴ്ച ഞ ൾ 34 േപർ—
അവരിലധികവും ഇ ൻ പതിനിധിസംഘ ിെല
അംഗ ളായിരു ു—ഒരു കൂ ൻഡീലക്സ് ബ ിൽ, രാവിെല
8.30—ന് ഓേ ാേണ യ്മിയിൽനി ു പുറെ .
തടാക പേദശ ളിലൂെട പല ല ള ം ചു ിയടി ക ്
രാ തി 1.30—ന് ഓേ ാേണ യിയിൽ മട ിെയ ാനായിരു ു
പരിപാടി. 2,200 മാർ ് (28ക.) വീതമാണ് ഓേരാരു രും
െകാടുേ ിയിരു ചാർ .് ഉ ഭ ണം, അ ാഴം,
ഇടേനരെ ചായ മുതലായവെയ ാം ഈ ചാർ ിൽ
ഉൾെ ിരു ു.
‘ലാഹ്തി’യിൽനി ് 10 ൈമൽ ദൂെരയു
‘പായുലാഹ്തി’യിെല വ ായാമപരിശീലനസ്കൂൾ
േഭാജനശാലയിൽനി ു ല ുറുകഴി ് ഞ ൾ, ൈവകുേ രം
ആറുമണിവെര തടാക പേദശ ളിൽ ചു ിസ രി . ചായ
കഴി ാൻ ‘വിയറുമാ ി’യിെല ഫി ിഷ് ജിംനാ ിക്
അേസാസിേയഷെ —‘സുഓമൻ ഊെറയ ഓ ിസ്േതാ’
എ ാണ് ഈ ാപന ിെ ഫി ിഷ് േപര്—േക മ ിര
ിെല ിേ ർ ു.
ഫിൻലൻഡിെല ും ഇ രം വ ായാമപരിശീലനേക ൾ
ധാരാളം കാണാം. കായികവിേനാദ ളിലും
കായികാഭ ാസ ളിലും െചറു ാർ ു വിദ ്ധപരിശീലനം
നല്കി. അവെര േലാകചാ ാരാ ി ീർ ാനു
പരി ശമമാണ് ഇവിെട നട ുെകാ ിരി ു ത് തടാകതീര ു
ൈപൻമര ൾ ഇടതി ി വളർ മേനാഹരമായ ഒരു േമ ിൽ
ധവളാഭമായ ഒരു കൂ ൻ െക ിടം നിലെകാ ു.
അതാണുജിംേനഷ ം.
ഞ ൾ ജിംേനഷ ം മുഴുവനും നട ുക ു. അവിടെ
കാ നിൽനി ു ചായ കഴി . ജിംേനഷ ിെ
േമലുേദ ാഗ നായ മി. ഒ ി ഐറാക്സിനൽ ഇം ിഷ്
സംസാരി ാനറിയു ഒരു മാന നാണ്. ഞ ൾ
അേ ഹവുമായി പരിചയെ . അേ ഹം ഇ ാെര
കാണു ത് ജീവിത ിൽ ആദ മായി ാണ്. മി. ഒ ിയുെട
സ്േനഹാദര ൾ അതിരുകവി മ ിലായിരു ു. എ ാണു
ഞ ൾ ു തേര െത റിയാെത അേ ഹം കുഴ ി.
ഒടുവിൽ മി. ഒ ി ആ ാദേ ാെട പറ ു: “ശരി വരൂ,
നമുെ ാരു സൗന കുളി ാം.”
നീരാവിയിൽ ഇരു ുെകാ ു ഒരു ന സ്നാനമാണ്
സൗന എ ു ഞ ൾ റിയാമായിരു ു. ആ സായാ ിൽ
അ െനെയാരു സാഹസ ിനു ത ാറാകാൻ ഞ ളിലധികം
േപരും ൈവമനസ ം പദർശി ി . ഒ ിയുെട സ്നാനാതിഥ ം
നിരസി ു തു ഭംഗിയെ ും ഞ ൾ ു േതാ ി.
സൗനസ്നാനം ഒരു പുതിയ അനുഭവമായിരി ുമേ ാ.
ഞാനട ം ര ുമൂ ു േപർ അെതാ ു
പരീ ി േനാ ാെമ ു കരുതി സ തം മൂളി.
ഞ െള ുടർ ് ഇ ൻസംഘ ിെല മൂ ു കിഴവ ാരും
മുേ ാ വ ു. അ െന ഞ ൾ അ ുേപർ ഒ ിയുെട
അക ടിേയാടുകൂടി ജിംേനഷ േമടിെ താെഴയു
തടാക രയിെല സൗനഗ ഹ ിേല ു നട ു.
നവീനരീതിയിലു ഒരു േകാൺ കീ െക ിടമാണു
ജിംേനഷ ം. സൗനഗ ഹം സ ീകരണമുറി, വി ശമമുറി
മുതലായവെയ ാം കട ു ഞ ൾ ഉടു മുറിയിെല ി.
ഉടു കൾ അഴി വയ് ാനു മുറിയാണിത്. ഉടു കെള ാം
അഴി ണെമ ് ഒ ി ഞ െള ഉപേദശി . ഞ ൾ
അടിവസ് തെമാഴിെക എ ാം അഴി .
“അതും പാടി .” ഒ ി പു ിരിേയാെട താ ീതു െചയ്തു.
ഞ ൾ ശ ി നി ു.
ഒ ി േദഹ ിൽ യാെതാരു നൂൽബ വുമി ാെത
ഞ ള െട മു ിൽ വ ുനി ു. സൗനസ്നാന ിൽ തിക ം
മര ാദ ദീ ി ാൻ ഞ െള നിർ ി . അ െന ഒടുവിൽ
ഞ ള ം ഒ ിെയേ ാെലതെ പിറ േലാക ിൽ അടു
മുറിയിേല ു പേവശി .
മാർബിൾ പതി വിശാലവും വിദ ത് പകാശപൂരിതവുമായ
ഒരു ശാലയിേല ാണു ഞ ൾ കട ുെച ത്. അവിെട
ഭി ികൾ രികിലും മ മായി ജലധാരകൾ
പവഹി െകാ ിരു ു. ന കുളിർജല ിനു പുറേമ പല
േതാതിലു ചൂടുവഹി ു ധാരകള ം അവിെട
തൂ ിെ ാ ിരു ു. അവയ് ു താെഴ ന രായ
സൗനേയാഗികൾ പലതര ിലു േയാഗാസന ളിൽ
നിർ ാണസുഖമനുഭവി ു ു ായിരു ു.
ഒ ി പറ ു: “ആവിസ്നാന ിനുേശഷമു
നീരാ മാണിത്. നമു ു സാ ാൽ സൗനഗ ഹ ിേല ു
കട ാം.”
ഒ ി അടു മുറിയുെട വാതിൽ തുറ ു. ഞ ൾ ഉഷ്ണം
വമി ു കറു ിരു ഒരറയിേല ു കാെലടു ുെവ .
വലിയ മര ടികൾ വില െന അടു ിെവ ,് ദ ാര ളം
പഴുതുകള െമ ാം അട പുറ ുനി ു കാ ം െവളി വും
കട ാൻ കഴിയാെത ഭ ദമാ ിയ ഭി ികള ഒരറയാണിത്.
ഒരു െചറിയ ൈവദ ത ദീപം അവിെട
പകാശി ു ു ായിരു ു. ഭി ിേയാടുെതാ മര ലകകൾ
ഘടി ി ഒരു ഗ ാലറി അവിെട നിർ ി െവ ി .്
സൗനസ്നാന ാർ ് ആവിേയ ിരി ാനു ഗ ാലറിയാണിത്.
അറയുെട ഒരു മൂലയിൽ ഒരു കൂ ൻ അടു ിനു മീെത കുെറ
പാറ ഷണ ൾ കൂ ാരമാ ിെവ ി ായിരു ു. അവ
ചു പഴു പാറ കളാണ്. ഒ ി ഒരു ബ ിൽനി ു
കുെറ പ െവ െമടു ് ആ കൂ ാര ിൽ തളി . ഒരു
സീൽ ാരേ ാെട െവ ം മുഴുവനും നീരാവിയായി മാറി
മുറിയിൽ തി ി ര ു. ആ നീരാവിയിൽ ര ു മിനി േനരം
ഇരു േ ാേഴ ും ഞ ൾ നീറി ുട ി. ബിർ ്മര ി കൾ
അവിെട േശഖരി െവ ി ായിരു ു. ഒ ി ആ
ചി കളിെലാ ു ൈകയിെലടു ു േദഹ ിൽ മുഴുവനും സ യം
പഹരി . ഞ െളയും ത ി. ശരീര ിെല
േരാമ ുഴികളിൽനി ു വിയർ നീർ തുറ ുവിടാനാണെ ത ഈ
ത ്. ആവിയുെട നീ ലിനു പുറേമ ത ം. നെ ാരു
ശി യായിരു ു. ഞ ൾ വിയർ ിൽ മുഴുകി. കുേറെ
വീർ മു ലും അനുഭവെ .
“എ ത സമയം ഇ െന ഇരി ണം?” ഞാൻ ഒ ിേയാടു
േചാദി .
“അ െന കണെ ാ ും ഇ . നി ൾ ് എ തേനരം
ഇ െന ഇരി ാൻ കഴിയുെമ ു േനാ െ . ഒേര ഇരി ിൽ
ഒരു മണി ുറു േനരം ഇവിെട കഴി കൂ ാൻ എനി ു
സാധി ും.” ബിർ ്ചി െകാ ു തനിെയ ത ി
ഉഴി ുെകാ ് ഒ ി പറ ു.
ശിവ ശിവ! ഒരു മണി ുർ േനരേമാ! നാലു മിനി െകാ ു
ഞാൻ ശരിയായ നരകം ക ുകഴി ിരു ു. മുറിയിെല
ഉഷ്ണനില 105 ഡി ഗിയാണ്. (uj(Osilopo6m5.
ഒ ി ബിർ ്ചി െകാ ു പഹരം മുറയ് ു
നട ിെ ാ ിരു ു. കുറ കഴി േ ാൾ ആ
ദീർഘകായനായ ഫി ിഷ് െ പാഫസറുെട ന ിേദഹം
പുഴു ിെയടു െച ീൻേപാെല ചുക ു കാണെ .
കറു െതാലി ാരായ ഞ ള െട േദഹ ിൽനി ു
വിയർ നീർ കുടുകുെട പവഹി ു ു ായിരു ു. “ഇനി
ഇരി ാൻ വ .” ഞാൻ ചാടിെയഴുേ .
“എ ാൽ അടു മുറിയിൽ െച ു കുറ േനരം തണു
െവ ിൽ ഒരു ഷവർബാ ് നിർ ഹി ് ഇേ ാ തെ
വരൂ.” ഒ ി ഉപേദശി .
ഞ ൾ ആ നരക ടിൽനി ു പുറ ചാടി. തണു
ജലധാരേയ ്േ ാൾ എെ ാരു സുഖം! അ ുമിനി േനരം
ഞ ൾ ആ കുളിർധാരയിൽ കുളി െകാ ു നി ു. പിെ
വീ ും സൗനമുറിയിേല ുതെ വ ് ആ മര ിൽ മു ം
മട ി ഇരി ായി.
ഒ ി ഒരു എയർക ീഷൻ റൂമിൽ വി ശമി ുംേപാെല
ശാ നായി സ ാന ്തെ ഇരി ു ു .്
ഫി ിഷ്കാരുെട േദശീയസംസ്കാര ിെ ഒരംശമായ
സൗനസ്നാനെ ി ഒ ി ഞ ൾെ ാരു ഡി ാ
ത ു.
സ്നാനപുരാണം
സൗനസ്നാനസ ദായ ിനു ഫിൻലൻഡിൽ ആയിരം
െകാ െ പാര ര മു െ ത. സൗനഗൃഹം പരിശു മായ ഒരു
ലമായി ാണു പ ുകാലം മുതൽേ
പരിഗണി െ വരു ത്. സൗനഗൃഹ ിൽ െവ ് ഉ ിൽ
സംസാരി ാേനാ ചൂളംവിളി ാേനാ പാ പാടാേനാ പാടി .
ഈശ രവിചാരേ ാെട ധ ാനമ രായിരി ാനു ഒരവസരം
കൂടിയാണിത്. പ ു സൂതികാഗൃഹമായും ശവെ കുളി ി
കിട ു മുറിയായും ഫി ിഷ്കാർ
ഉപേയാഗെ ടു ിവ ിരു ത് സൗനഗൃഹ ളായിരു ുവേ ത.
ഫി ിഷുകാരുെട ഓേരാ വീടിനും പേത കം
സൗനഗൃഹ ള ായിരി ും. സൗനസ്നാനം ഫി ിഷുകാർ ്
ചുരു ിയത്, ആഴ്ചയിെലാരി െല ിലും ഒഴി കൂടാ
ഒേരർ ാടാണ്. ഉൾനാടുകളിൽ വീടുകൾ പണിയുേ ാൾ ഇ ും
ആദ മായി നിർ ി ു തു സൗനഗൃഹമാണെ ത. പുരപണി
പൂർ ിയാകു തുവെര വീ കാർ ് ആ ചൂടു
മുറി ക ു പാർ ുകയും െച ാമേ ാ. സാധാരണയായി
ശനിയാഴ്ചകളിലാണു സൗനസ്നാന ിന് അടു ചൂടാ ുക.
കുടുംബാംഗ െള ാം ന രായി ാണു സൗനമുറിയിൽ
കൂ സ്നാനം നിർ ഹി ു ത്.
നഗര ിെല േഹാ ലുകളിലും സൗനഗൃഹ ൾ പേത കം
ഉ ായിരി ും. അവിെട സൗനസ്നാന ാെര
ബിർ ്ചി കൾെകാ ു െപാതിെര ത ാ ും ഉഴി ു
കുളി ി ാനും വിദ ്ധ ഫി ിഷു പരിചാരികമാെരയാണ് ഇ ും
ഏർെ ടു ിവരു ത്. സൗനസ്നാന ിനു െച
വിേദശികൾ ് ഈ ഏർ ാട് െതെ ാര ര ്
ഉളവാ ിേയ ാം.
ഈയിെട എടു ഒരു കണ ു പകാരം ഫിൻലൻഡിൽ
അ ുല ം സ കാര സൗനഗൃഹ ൾ ഉ െ ത.
െചറുകു ികള ം യുവജന ള ം വൃ ജന ള ം േരാഗികള ം
എ ാം ഒേര ആേവശേ ാെട സൗനസ്നാന ിൽ
പ ുെകാ ു. േരാഗശമന ിനും സൗനസ്നാനം പ മെ ത.
“ഭൂതേ പത ൾ ും ടാറിനും (Ioev) സൗനയ് ും
സുഖെ ടു ാൻ കഴിയു ിെ ിൽ ആ േരാഗം മാറാ
തുതെ ” എെ ാരു പഴെ ാൽ ഫി ിഷ് ഭാഷയിലു .്
(പഴയ ഫി ിഷുകാർ മ വാദ ിലും ആഭിചാരകർമ ളിലും
വിശ ാസമു വരായിരു ു.) േദഹം വിയർ ി ു ത്
ആേരാഗ ിനു ന താെണ ഒരു വിശ ാസ ിെ
ഫലമായി ാണ് സൗനസ്നാനം നട ിൽ വ ത്.
ടർ ിഷ്ബാ ്േപാെല നീരാവിേയ ി േദഹം
വിയർ ി ഒരു കുളിയാണ് സൗനയും. പേ , ഒരു
വ ത ാസമു ്. ടർ ിഷ്ബാ ിൽ നാം ഏല് ു ത്
നീരാവിയാണ്. സൗനയ് ു ലഭി ു ത് വര ആവിയാണ്.—
നീരാവിയിെല നീെര ാം സൗനഗൃഹഭി ിയിെല മര ടികൾ
വലിെ ടു ു കള ി ാകും. ഫി ിഷ് സൗനയ് ു
ചൂടുവളെര ജാസ്തിയായിേ ാ ും. എ ാൽ, ഈറൻആവി
ഏല് ു തിെന ാള ം ഏെറേനരം വര ആവി
സഹി ിരി ാൻ സാധി ു തുെകാ ു ദീർഘേനരം
സൗനമുറിയിൽ കഴി കൂ ാൻ വിഷമം േതാ ുകയി .
ഒ ി സൗനെയ ി പസംഗി ു തിനിടയിൽ ഞ ൾ
മൂ ു പാവശ ം കുളിമുറിയിൽ െച ു. കുളിർനീരാ കഴി
മട ിവരികയു ായി. കുറ കഴി േ ാൾ ആ
നീരാവിസ്നാനവും തുടർ ു ഷവർ ബാ ും എ ിൽ
പുതിയ—വീ ും ആവർ ി ാൻ െകാതിേതാ ി ു —
ഒരാന ാനുഭൂതി ഉളവാ ിെയ ു പറയാം. ചുരു ിയ
േനരെ പരിചയം െകാ ു ഞാൻ സൗനയിൽ
അനുര നായി. ഒരു പഥമദർശന പണയം എ ുതെ
പറയാം. എ ാൽ, ഏെറേനരം ആ സുഖമനുഭവി ാൻ
കഴി ി . ഞ ള െട സംഘം ‘വിേയറുമാ ി’ വിടാൻ
ഞ െള കാ ിരി ു ു ായിരു ു.
അവസാനമായി ചൂടുെവ ിൽ ഒരു കുളിയും കഴി ്,
അവിെട നി ു തെ േതാർ ുമു ുെകാ ു േദഹം
തുവർ ിയുണ ി ഉടു ം ധരി ് ഞ ൾ
ബ ിനടു േലേ ാടി.
ഒ ി അേ ാൾ ആ നരക ടിൽ നിർ ികാരനായി
ഇരി ു ു ായിരു ു. ആ നിലയിൽ െ യാണ് അേ ഹം
ഞ േളാട് ‘നെ മീൻ’ (ഫി ിഷ് യാ താെമാഴി) പറ ത്.
ഒ ത്
ൈഹയ്വാസ്തി സുഓമി!

മേനാഹരമായ ഫിൻലൻഡിേനാടു യാ തപറയാനു ദിവസം


അടു ുതുട ി.
േലാക ിെ ഏ വും ഉ രഭാഗ ്, പ ൈ ൻകാടുകള ം
അ സ്ഫടിക തടാക ളം െവ ി ഴകള ം
പായൽ ുരു ുകള ം േനർവരേ ാടുകള ം െവൺരാവുകള ം
ധുവദീപ്തിയുെട വർ വി വ ളം നീല കലുകള ം
മ നും ഹിമയുഗശിലാഭാ ള ം കടലാ മി കള ം
മാനർഹിംഭി ിയുെട അവശിഷ്ട ള ം കൂടി ലർ ഈ
വിസ്മയാവഹമായ നാടിേനാടു യാ ത പറയുേ ാൾ എെ ാം
സ്മരണകൾ മന ിൽ ത ി ളി ു ു!
ഈ നാ ിെ പകൃതിഭംഗിെയ ാള ം ന ുെട മന ിെന
വശീകരി ു ത് ഇവിട ുകാരുെട സ്േനഹശു ിയാണ്.
യാ ിക യുഗ ിെ പരിഷ്കാരവും കൃ തിമത വും
വഷളാ ി ീർ ാ ഒരു ജനതയുെ ിൽ അത് ഫി ിഷ്
ജനതയാണ്. േലാക ിെ െകാലപാതകവും കളവും
തീ ിയി ി ാ ഒരു നഗരമുെ ിൽ അത്
െഹൽസി ിയാണ്. ഇ നെ ശു ാ ാ െള േലാക ിൽ
മെ ാരിട ും കാണുകയി . മനുഷ ൻ മനുഷ െന
ക റിയുകയും സ്േനഹി ുകയും മാനി ുകയും മമത
കാ കയും െച മഹ ായ ഒരു നാട്. പരേദശികെള
കാണു ത്. അവരുമായി പരിചയെ ടു ത് ഫി ിഷുകാർ ു
പരമാന മാണ്. ഇവരുെട മന മ ുേപാെല ശു മാണ്;
ൈപൻമരംേപാെല ഋജുവാണ്. ഇരു കാണാ ഒരു
ജനതയുെട സ ഭാവം ഇ െന പസ ശീതളമായി ീർ തിൽ
അ ുതമി .
ഒരി ൽ െഹൽസി ിയിെല ‘നീ പാല’ ിലൂെട ബ ിൽ
േപാകുേ ാൾ ആകാശ ിൽ ക ച െന ഞാൻ
മറ ുകയി . സ മയ ി ുട ിയിരു ു. മണി
പതിെനാ ായി ാണും. ആകാശ ിെ ഒരു നര േകാണിൽ
ൈപൻകാടുകള െട േമഖലയ് ു മുകളിലായി എേ ാ ഒരു
വസ്തു അ െന ത ി ിട ു ത് എെ ദൃഷ്ടിയിൽെ .
സൂ ി േനാ ിയേ ാഴാണ് ച ലയാെണ ു
മന ിലായത്. ന ൾ ക ു പരിചയി ആകൃതിയ ആ
ച ലയ് ു ത്. ഒരു മ നാലായി ിളർ തിൽ ഒരു
കഷണം കു െന നിർ ിയാൽ എ െനയിരി ുേമാ
അ െനയായിരു ു ആ ശശികലയുെട നി .് ച ലെയ
നിവർ നിലയിൽ കാണാൻ കഴിയു നാടുകള ം ഈ
ഭൂമിയിലുെ ് അേ ാഴാണു മന ിലായത്. േലാക ിെ
വടേ അ മേ ? വീ ണഗതിതെ
വ ത ാസെ േപായിരി ു ു!
ഫിൻലൻഡിെല ‘െവള രാ തികൾ’ ഇ ാരായ
ഞ ൾ ു കമനീയമാെയാരു കൗതുകമായിരു ു.
ഓേ ാേണ യ്മിയിൽ ഞ ള െട താമസ ലമായ േഹാ ൽ
െക ിടം ഒരു കായലിെ കരയിലാണ്. നാലാം നിലയിൽ എെ
മുറിയിെല വിശാലമായ സ്ഫടികജാലക ിലൂെട േനാ ിയാൽ
കായലിെ ഒരു ഭാഗം വ മായി കാണാം. ഞ ൾഅ ാഴം
കഴി ് ഉറ ാൻ കിട ുേ ാൾ തടി ജാലക ിര ീല
താഴ് ിയി ് ഇരു ിെന ണി വരു ുകയാണ് പതിവ്.
ചിലേ ാൾ ഉറ മുണരു തു പതിവിലും
േനരെ യായിരി ും. വാ േനാ ിയാൽ സമയം 3 മണി.
അെ ിൽ 3.30. തിര ീല നീ ിയാൽ മുറിയിേല ു പരാപരാ
എ ു െവളി ം പര ുകയായി. പിെ ഉറ ം വരി . ഉദയം
കഴി ു നാഴികകൾ കുെറ െച ി ാകും. ആ
പാതിരാ ലരിയിൽ ആ ൈപൻകാടുകളിേല ും
പഭാതകാ ിയുെട അ ർ ാരകൾ പുള ു കളി ു
അ രീ ിേല ും നീല ായ വിരി ി േപാെല കിട ു
ജലവിതാന ിേല ും ഇമെവ ാെത േനാ ിനി ുേപാകും.
എ ു ഗഹനമായ ശാ ത! ഒരിലേപാലും അന ു ി . ഒരു
പ ിേപാലും ചിലയ് ു ി . ചിലേ ാൾ ഞാൻ അസമയ ്
—േനരം പുലർ ുെവ പരമാർ ിെ ൈധര േ ാെട—
ഫിൻലൻഡിെല പഭാതശാ ിെയാ ു നുകരാൻ േവ ി,
മാളികയിൽനി ു താെഴയിറ ി ആ തടാക രയിലൂെടയും
ൈപൻകാടുകളിലൂെടയും നട ാറു ായിരു ു. ഹിമാലയ
വന ളിൽേ ാലും ഇ നെ വിശു വും
വിസ്മയാവഹവുമായ ശാ ി
എനി നുഭവെ ടുകയു ായി ി . എ നിേ ാ അരി
വരു നര െവളി ം നുകർ ് ആന മൂർ യിൽ കിട ു
ആ ൈപൻമര ാടും കായൽജല ര ം ഞാൻ ഒരി ലും
മറ ുകയി .
അതിഥികളായി വ ുേചർ എ ാ നാ കാേരാടും
ഫി ിഷുകാർ െപാതുെവ സ്േനഹസൗശീല ൾ
പദർശി ി ിരു ുെവ ിലും ഇ ാരായ ഞ ള െട േനർ ്
ഇ ൂ ർ ഒരു സവിേശഷവാ ലം കാ ിയിരു ുെവ ു
േതാ ു ു. െതരുവുകളിലും സ ീകരണേയാഗ ളിലും ഈ
ഇ ൻ പ പാതം പകടമായി ിരു ു.
പതിനിധിസംഘ ളിലു വെര ണി ാനും,
ഉൾനാടുകളിെല സമാധാനേയാഗ ളിേല ു ചിലെര
െകാ ുേപാകാനും െഹൽസി ി സമാധാനകൗൺസിലിെന
സമീപി ു വരിലധികവും ‘ഇ ൻ
പതിനിധിസംഘ ിൽനി ് ആെരെയ ിലും അയ തരണം’
എ നിർബ ാരായിരു ു. എ ാൽ സമയദൗർലഭ ം
െകാ ും ഞ ള െട സംഘ ിൽ പസംഗി ാൻ െക വർ
കുറവായതിനാലും ഉൾനാടൻ േയാഗ ളിൽ
പ ുെകാ വാനു അേനകം ണ ൾ
ഞ ൾെ ാഴിവാേ ിവ ു.
ഇ ാ കാർ ഇ ാെര ഇതിനുമു ് ക ി േ ാ എ ു
സംശയമാണ്. അതിനു പുറേമ ഞ ള െട ഇ ൻ
സംഘ ിെ ഉ ട ിലും പുതുമയു ായിരു ു.
സാരിയുടു യുവതികള ം വൃ കള ം പാവാടയും
ദാവണിയുമണി ഒരു െപൺകിടാവും (ഞ ള െട
സംഘ ിൽ 16 വയ മുതൽ 65 വയ വെര പല
പായ ിലു പ ു മഹിളമാരു ായിരു ു) യുവാ ാരും
വൃ ാരും േദാ ി ാരും േജാധ്പുരി െഷർവാണി ാരും
സൂ കാരും വർ ല ാവും വലയിൽ ുടു ിയ
കരി ാടിയുമു ഒരു കൂ ൻ സി ുകാരനും തനി റു ാരും
തവി നിറ ാരും െവള െശാ ാരും ഇടകലർ ഇ ൻ
സംഘം നിറ കി െകാ ും ൈവചി ത ംെകാ ും
മു ിനി ിരു ു. അ െന ഞ ൾ അവരുെട പേത ക
ശ യ് ും സൗഹാർ വ ഗതയ് ും വിേധയരായി ീർ ു.
ഇ ാരുെട ഇരു െതാലിനിറം അവർ മനസാ
ഓമനി െവ ു േതാ ു ു. ഇരു കാണാൻ െകാതി ു
ഇ ൂ ർ കറു െതാലിയിൽ കൗതുകം
പദർശി ി ു തിലദ്ഭുതമി . ഇ ാരുെട കറു
മിഴികള ം ഇവെര ആകർഷി . രസകരമായ ഒരു സംഭവം
പറയാം. ഞ ൾ പ ിരുപതു േപർ ഒരു ാസയാ തയ് ്
ഫിൻലൻഡിെല ഒരുൾനാ ിേല ു േപായിരു ു. വഴി ു
ലഹ് ി എ ല ് ഒരു േഹാ ലിൽ ഞ ൾ ഭ ണം
കഴി ാൻ കയറി. ഭ ണം കഴി ു പുറ ുവ േ ാൾ
േഹാ ലിെ മു ിെല െതരുവിൽ ലഹ് ിയിെല ആബാലവൃ ം
ജന ള ം തി ി ൂടിനില് ു കാഴ്ചയാണു ഞ െള
എതിേര ത്. ഇ ാർ േഹാ ലിനക ു ഭ ണം കഴി ാൻ
കയറിയി ് എ വാർ പ ു മിനി െകാ ് ആ പ ണം
മുഴുവനും പര ുകഴി ിരു ു.
അവർ ഞ െള േനാ ി ആ ാദസൂചകമായി
ഹസ്തേഘാഷം മുഴ ിെ ാ ിരു ു. ചില കു ികൾ
ല േയാെട മുേ ാ വ ു. ഞ ള െട ൈകപിടി
ജീവിത ിൽ മഹ ാെയാരു േമാഹം സാധി
ചാരിതാർ േ ാെട ഞ ള െട മുഖ ുേനാ ി
പാൽ ിരി തൂകിനി ു. അേ ാൾ
ആൾ ൂ ിനിടയിൽനി ു േമാടിയിൽ വസ് തധാരണം
െചയ്ത ഒരു മ വയസ്കൻ മുേ ാ വ ് ഞ ള െട
സംഘ ിെല ഒരംഗ ിെ മുഖേ ു േനാ ി വാ പിളർ ു
ക ംമിഴി ് അന ാെത ഒരു നി .് മി ിസ് ബിമലാ ക റിെ
മുഖേ ായിരു ു ആ മാന െ േനാ ം.
കാൺപൂർകാരിയായ മി ിസ് ക ർ മ വയസ്കയായ
ഒര ാപികയാണ്. കറു ു വിരി ു മെ ഴുതിയേപാലു
മിഴികള ം നീ ു കറു തലമുടിയുമു ഒരു നാടൻമ കാരി.
അവരുെട അ ുതകരമായ ക കളിൽ മു ി േബാധം
െക േപായി ന ുെട ഫി ിഷ് മാന െ മന !് ഇ െന
കറു ു വിരി ക കേളാടുകൂടിയ െപ ൾ
താനധിവസി ു ഈ ഭൂമിയിലുെ ു മൂ ർ ു
വിശ സി ാൻ കഴിയു ി . അയാൾ ൈകവിരൽെകാ ു
തെ മുഖ ് ആ വിശാലേന ത ള െട ഒരു ചി തം വര
തലകുലു ി മി ിസ് ക റിെ മുഖേ ു ചൂ ി ഒരു
പ ിരി ചിരി . അയാള െട അപസ്മാരേചഷ്ടകൾ ഞ ളിൽ
ചിലർ ു രസി ി . ഫി ിഷുകാർ അതിഥികേളാട് അ െന
അപമര ാദയായി െപരുമാറി . പേ , ഈ വിദ ാന്
ഇ ൻമിഴികള െട ഇരു വിശാലത ക ു മര ാദെയ ാം
മറ ുേപായിരി ു ു. അവിെട ൂടിയിരു ഫി ിഷുകാരിൽ
ചിലർ ് ഇയാള െട െപരുമാ ം ആേ പാർഹമായിേ ാ ി.
അവർ ആ േന തപൂജ ാരെന പിടി മാ ാൻ േനാ ി. പേ ,
അയാൾ നീ ാൻ കൂ ാ ിയി ... ഞ ൾ ബ ിൽ
കയറിയതിനുേശഷവും ആ പു ി മി ിസ് ക റിെ പാർശ ം
പ ിനി ് ആരാധന തുടർ ുെകാ ിരു ു. ഞ ൾ അവിെട
കൂടിനി വേരാടു ‘നെ മീൻ’ (താത്കാലിക യാ താ െമാഴി)
പറ ു ൈകവീശി. ബ ് നീ ി. അേ ാഴും ആ മനുഷ ൻ
ബിമലാ ക റിെ അവിശ സനീയമായ മിഴികെളയും
ധ ാനി െകാ ് അവിെട നില് ു ു ായിരു ു.

േപരുകൾ
ഫിൻലൻഡിെല ചില ലേ രുകൾ മലയാളികളായ ന െള
ആകർഷി ു ു. ‘കാ ി’, ‘കരുണ’ മുതലായ
ലേ രുകൾ ് എെ ാരു മലയാളി ം! പേ , മ ചില
േപരുകൾ നെ ചിരി ി യും െച ം. ബാ ിനു ‘പ ി’
എ ാണ് ഫി ിഷ് സം . ുരകൻ ‘പറതൂറി.’
െകാേ ാനൻ എ ു േപരായ ഒരു പറതൂറിയാണ് എെ തു
(തലമുടി) ഹാവ (െവ ി) െചയ്തുത ത്.
വന ള െട പ ാ ല ിൽനി ാണെ ത ഫി ിഷ്
സംസ്കാരവും സാമുദായികാചാര ള ം പിറവിെയടു ത്.
ആധുനിക പരിഷ്കാര ിെ യും
ശാസ് തീയപരിവർ ന ിെ യും തിരമാലകൾ
ഫി ിഷുകാരുെട ജീവിത ിെ ഉപരിമ ലെ മാ തേമ
സ്പർശി ു ു . ഇവരുെട സ പ്ന ൾ ഇേ ാഴും
വനേമഖലകളിലാണ് വിഹരി ു ത്. നഗരവാസികൾ ്
ഇടയ് ിെട സുഖവാസ ിനുേപായി ാമസി ുവാൻ
കാടുകളിൽ സ ം കുടിലുകള ായിരി ും.
സാധാരണ ാരും ഉ ാസ ിനും ഒഴിവുകാലെ
വി ശമ ിനും വനലയ ളിേല ാണു േപാകു ത്.
കാ ിൽെവ ഒളി കളി മുതിർ വരുെടയും മിക
വിേനാദ ളിെലാ േ ത, ഇവിെട.
ഫി ിഷുകാർ ത ള െട ഉ വ ളിൽ ഉപേയാഗി വരു
മുഖ മായ അല ാരവസ്തു ഫിർമര ിെ ചി കളാണ്.
ഫിർചി കൾ േകാർ ു െക ിയു ാ ിയ േതാരണ ൾ ു
ചിലേ ാൾ ഒരു െതരുവിേനാളം നീളമു ായിരി ും.
കാ ിൽനി ു ലഭി ു മുഖ മായ ആഹാരവസ്തു
െബറി ഴ ളാണ്. പല ജാതികളിലു ഈ
മു ൻപഴ ളിൽനി ് ഇവർ സ ാദിഷ്ഠമായ ജാമും ഒ ാ രം
ചാരായവും ഉ ാ ിവരു ു.
ഫി ിഷുകാരുെട ഐശ ര ിനാ ശയമായി ത്
െവ മാണ്. അേത. പ െവ ം. തടാക സഹ സ ളാൽ നാടു
പകൃത ാതെ അനുഗൃഹീതമായിരി ു ു. കാ രുവികള ം
ധാരാളമു .് ഇവയ് ു പുറേമ ജലഗതാഗതം
എള മാ ി ീർ ാൻ ഇവർ എ മ േതാടുകള ം
കുഴി ാ ിയി ്. െചറിയ െവ ാ ൾേപാലും
വിദ ിയുത്പാദന ിനുപേയാഗെ ടു ി വരു ു.
‘െവള െപാ ്’ എ ാണ് ഇവർ ഈ െവ ാ െള
വിളി വരു ത്. കാ ിൽ നി ു കടലാ മി കളിേല ും
ഈർ മി കളിേല ും മര ടികൾ ചുരു ിയ െചലവിൽ
എ ി ു തിന് ഈ നീർ ാതകൾ ഉപകരി ു ു.
േവനൽ ാല ളിൽ മാ തേമ ഈ ജലമാർ ൾ
ഉപേയാഗേയാഗ മായിരി ൂ. േഹമ ിൽ തടാക ളം
നദികള െമ ാം ഉറ ക ിയായിേ ാകും. അേ ാൾ, സാധാരണ
േറാഡുകെള ാം മ ുമൂടി ിട ുേ ാൾ വാഹന ൾ
ഭ ദമായും സത മായും സ രി ു ത് ഉറ
ഉരു ുേപാെലയായി ീർ ഈ തടാക ര ിലൂെടയാണ്.
“ഫിൻലൻഡിൽ പൂവൻേകാഴികള േ ാ? ഉെ ിൽ ഏതു
മുഹൂർ ിലാണു കൂവുക? ഫിൻലൻഡിൽ മു ി ള േ ാ?
ഉെ ിൽ ആറു മാസ ാലം സുര നസ്തമി ാ
അ ാ ിൽ അവർ എ െന റംസാൻ േനായ് ു േനാല് ും?”
നാ ിൽനി ു ചിലർ അ െന ചില കുസൃതിേ ാദ ൾ
എേ ാട് എഴുതിേ ാദി ുകയു ായി.
െഹൽസി ിയിൽെവ േകാഴി കൂകു തു ഞാൻ
േകൾ ുകയു ായി ; ഫിൻലൻഡിൽ 26 ല ം
േകാഴികള െ ിലും.
മു ി ൾ അവിെട ഒ ുര ു േപെര ിലും
ഉ ായിരി ണം. —പാ ി ാന് െഹൽസി ിയിൽ ഒരു
പതിനിധിമ ിരമു .് അവേരാടു നമു ു റംസാൻ കാല ു
ലീെവടു നാ ിൽ േപാകാൻ ഉപേദശി ുക.
ഫിൻലൻഡിെല സൂര ൻ മു ിമിനു മാ തമ ‘മുസീബ ്’
വരു ു ത്, ഞ ള െട ഇ ൻ
പതിനിധിസംഘ ിലു ായിരു ഒരു
സനാതനഹി ുവിെനയും ആ സൂര ൻ സുയി ാ ുകയു ായി.
അ ഥപറയാം.
ഞ ള െട സംഘ ിെല ശീ മു ിലാൽ േമാഡി
രാജ ാൻകാരനായ ഒരു എം.എൽ.എ. യാണ്.
മഹാധനികനാണ്-ലുബ്ധനുമാണ്. പായം 40 കാണും. ജ നാ
പാ ുവാണ്-ശു െവ ാരെന ു െത ി രി ി ാൻ
പര ാപ്തമായ െതാലിനിറം.
േമാഡിഭായി നിത ബ ചാരിയാണ്.
പായപൂർ ിെയ ിയതു മുതൽ ഒരു
േകാൺ ഗ കാരനുമാണ്. ഈയിെടയായി ഒരു സമാധാന
പ ാന ാരനും. ഖദർ േദാ ിയും ഷർ ം കറു
െവയി ്േകാ ം ഗാ ിെ ാ ിയും ധരി സദാക ിറു ി
ഇളി കാ ി േമേ ാ േനാ ി പരതി നട ു െമലി ു
നീെ ാരു േകാലം.
മൂ ർ സനാതന ൈഹ വത ിെ സാ ാത്കാരമാണ്.
യൂേറാ ിേല ു പുറെ ടുകയാെണ ു െവ ് േമാഡിഭായി
േവഷ ിലും ആചാര ിലും ഒരു േമാടിയും വരു ിയി ി .
െചരി ിനുപകരം കാലിൽ ഏേതാ പിരി ുവ
പ ാള ാരേനാട് ഇരവുവാ ിയ ഒരു േജാഡി മിലി റി ബൂ ്സ്
െക ിയുറ ി െതാഴി ാൽ.
അേ ഹം തെ നിത കർ ൾ ു ഉപകരണ െള ാം
—കർ രം, ച നം, ക ാടി ൂ ിലാ ിയ കൃഷ്ണഭഗവാെ
പടം, േലാ തുട ിയ െലാ െലാടു ുസാമാന ള ം നാള ം
തീയതിയും നിർ യി ു തിന് ഒരു ഹി ി പ ാംഗവും—ഒരു
ഭാ ം െക ികൂെട െകാ ുവ ി ്. ആ പരിശു ഭാ ം
ആെരയും െതാടുവി ാെത അേ ഹം സദാ കൂെട െ
െകാ ുനട ിരു ു. േമാഡിഭായി ഉദയ ിന് ഏഴര നാഴികമു ്
ഉണർ ു പൂജ തുട ും. നാമസ ീർ ന
േകാലാഹല േളാടുകൂടിയ ഒരു ഗംഭീരൻ ഏർ ാടാണ് ആ
ഉദയപൂജ. അ െന അസ്തമയ കാല ും ഒരു പൂജയും
ജപവും ധ ാനവുെമ ാമു .് സൂര ൻ അസ്തമി കഴി
ഉടെന അ ാഴം കഴി ുകയും െച ം. മുതിർ ു വ കാലം
മുതല്േ പതിവുെത ാെത തുടർ ുവരു ദിനചര കളാണ്
ഇവ. യൂേറാ ിൽെവ ം തെ നിത കർ ൾ ു മുട ം
വരരുെത ദൃഢനി യേ ാെട സകല മുൻകരുതലുകള ം
െചയ്തുെകാ ാണ് േമാഡിഭായി പുറെ ിരി ു ത്. എ ാൽ,
െഹൽസി ിയിൽ വിമാനമിറ ിയ മുഹൂർ ം മുതല്േ
മൂ രുെട പരിപാടികെള ാം െപാളി ു. ഇവിെട സുര െ
േപാ ുവരവുകെള ുറി ് ഒരു പിടിയും കി ി . സ യുെട
അ ഡ ി . ര ാമെ ദിവസം അേ ഹം നി ഹായനായി
ഞ ള െട അടു ൽവ ു സ ടം പറ ു: “ഞാൻ ഇ െല
ഉറ ിയി ി . ഇ ് അ ാഴം കഴി ുെമ ും േതാ ു ി .
എെ പൂജകള ം മുട ി ിട ുകയാണ്.”
“നിത വും ഏകാദശിേനാ ിരി ാൻ ഇതു
നെ ാരവസരമാണ്.” ഞ ള െട കൂ ിെല ഒരു
കുസൃതി ാരൻ േമാഡിഭായിെയ ഉപേദശി .
േമാഡിഭായി ഒരു കു ിെനേ ാെല കര ു: “ഞാൻ
ഇ യിേല ുതെ മട ുകയാണ്. എെ
മഹാപാപംെകാ ാണ് എനി ിേ ാ പുറെ ടാൻ
േതാ ിയത്.”
ഒടുവിൽ ഞ ള െട സംഘ ിെല പായം കൂടിയ െമ ർ
ഭറൂ ാസാേഹ ് േമാഡിഭായിെയ ഉപേദശി : “ഈ
വിേദശസൂര െന നി ൾ അനുസരിേ .
ഇ യിൽതെ യാെണ ു സ യം വിശ സി പതിവുേപാെല
എ ാം െചയ്താൽ മതി. ഉദയാസ്തമയകാല ള െട
വിവരെമ ാം പ ാംഗ ിൽ കാണുമേ ാ.”
േമാഡിഭായി ആ കാരണവരുെട ഉപേദശം സ ീകരി ്
ഫിൻലൻഡ് സുര െന അവഗണി ദിനചര കൾ ആരംഭി .
ചിലേ ാൾ ഉദയപൂജ അർ രാ തി ും അ ാഴം ഉ യ് ും
കഴിേ ിവ ുെവ ാെത േവെറ
കുഴ െളാ ുമു ായി .
ഞ െള ആെരെയ ിലും കാണുേ ാൾ: “ഭായി സാേഹ ,്
അബ് രാത് ൈഹ യാ ദിൻ?” (ഇേ ാൾ രാ തിേയാ പകേലാ?)
എ േമാഡിഭായിയുെട സ ടേ ാടുകൂടിയ അേന ഷണം
ഇേ ാഴും എെ െചവിയിൽ മുഴ ു ു.
േഭാജനശാലാപ ായ ്
ഫി ിഷുകാർ യുേറാ ിെല മ ജനതകെള അേപ ി
കൂടുതൽ ഭ ണ പിയരാണ്. ഇവരുെട തീനിെ ഗുണവും
അളവും താരതേമ ന ജാസ്തിയാണ്. അ പകാരംതെ
ഭ ണം കഴി ാെനടു ു സമയവും. സ ാദറി ു
സാവധാനം െസാ ിെ ാ ാണു തീ ി.
െഹൽസി ി ഒരു ടൂറി ് േക മ . ഒളി ിക് സേ ളനം,
സമാധാന സേ ളനം—അ െന ചില വിശ സേ ളന ളിൽ
പെ ടു ാൻ േലാക ിെ പല േകാണുകളിൽനി ും
കുേറേ ർ ് െഹൽസി ിയിൽ വേര ിവ ുെവ ാെത,
െഹൽസി ി സ ർശി ാൻ േവ ിമാ തം
അയൽരാജ ളിൽനി ുേപാലും നെ ചുരു മാേയ
ആള കൾ വരാറു . എ ി ം ഇവിെട േനാ ുേ ടെ ാം
വലിയ േഹാ ലുകള ം േഭാജനശാലകള ം കാണാം.
െഹൽസി ിനഗര ിൽ മാ തം 126 േഹാ ലുകള ്. എ ാം
മിക േഹാ ലുകൾ. ‘േഹാ ് റ റ ’ൽ ഒേര സമയ ് 1,400
േപർ ു ഭ ണം കഴി ാനു ഏർ ാടു .് സ ർശക ാെര
ആ ശയി ഈ േഹാ ലുകൾ നട ു ത്. ഫി ിഷുകാർ
പുറ ുനി ു തീൻകഴി ാൻ കൂടുതൽ ഇഷ്ടെ ടു വരാണ്.
ഭ ണ ിനു േനരവും നിലയുെമാ ും േനാ ു കൂ ര
ഇവർ. മ പാ ാത േഹാ ലുകളിെല ഒരു പധാനഭാഗമായ
‘ലൂ ്’ (വി ശമസംഭാഷണശാല) ഫി ിഷ് േഹാ ലുകളിൽ
കാണുകയി . െസാ ലും വി ശമവുെമാെ
തീൻേമശയ് രിെക െവ തെ േവണെമ
പ ാരാണിവർ. സ്േനഹിത ാർ ദീർഘസംഭാഷണ ൾ ്
ഒരു ലം അേന ഷി ു ത്, ഏെത ിലും േഹാ ലിെല
തീൻേമശയുെട പാർശ ളിലായിരി ും.
േയാഹനിയും ൈവേനാ ും േപാ ിയ ം ഒ ു
സ മായിരു ു െസാ ാൻ ‘തുൾേബാെമൻ’ റ റ ൽ
െച ു േകറു ു. ഒെരാഴിവുദിവസം രാവിെലയാണ്. അവർ
പാതലിന് ഓർഡർ െകാടു ,് േമശ റ ുെവ ഐസിലി
തണു ി മീനും മാംസവും രുചി േനാ ിെ ാ ു െസാ ു.
ചൂടു പദാർ ൾ വ ുേചരാൻ ഒ രമണി ൂർ പിടി .
ആർ ും ധൃതിയി . പരാതിയി . കാ ിരി ും േതാറും
വിശ ം വർ ി ുമെ ാ. അവർ പാതൽ കഴി ാൻ ഒരു
മണി ുെറടു ു. അതുകഴി ് ഒ ര മണി ൂർ പിെ യും
നാ വർ മാനം പറ ിരു ു. അേ ാേഴ ും ല ിനു
സമയമായി. ഇനി ല ു കഴി ി ് പുറ ിറ ാെമ ് അവർ
ഐകകണ്േഠ ന തീരുമാനി . െമനു കാർഡ് േനാ ി ല ിെ
പദാർ ൾ ് ഓർഡർ െകാടു ു. ല ു വ ുേചരാൻ
ര ു മണി ൂർ േവ ിവ ു. അ തതെ സമയം
അതാസ ദി ാനും. അ തയും രുചികരമാെയാരു തീനിേനാടു
മര ാദ കാ ാൻ അവർ ര ു മണി ൂർ െസാ ിെ ാ ്
അവിെട െ ഇരു ു. േനരം ഏഴുമണിയായി. ‘ഇനി
ഏതായാലും ഡി റും ഇവിെടനി ുതെ ആയ് ളയാം’ എ ു
ബു ിപൂർ ം തീരുമാനി . േയാഹനിയും ൈവേനാനും
േപാ ിയ ം രാ തി പ ുമണിവെര തുൾേബാെമനിൽതെ
ത ുകയാണു ായത്.
ഫി ിഷുകാർ ് സാധാരണ പ ാറു ഒരമളിയുെട
മാതൃകയാണിത്. പേ , അെതാരമളിയാെണ ു േതാ ു ത്
ന ൾ ാണ്. അവെര സംബ ി ിടേ ാളം അെതാരു
സാധാരണസംഭവം മാ തമാണ്.

െകാടിപാറിയ സദ
വിേദശ ളിെലവിെടനിെ ിലും ഒരു സ ർശകേനാ,
അതിഥിേയാ െഹൽസി ിയിൽ വ ുേചർ ാൽ
നഗരവാസികൾ ു മുഴുവനും ഏതു രാജ െ പൗരനാണു
ത ള െട പുണ നഗരെ അനു ഗഹി ുവാൻ
വ ുേചർ ി െത ് ഉടൻ മന ിലാകും. െഹൽസി ിയിെല
ന േഹാ ലുകളിെല ാം േലാക ിെല പധാന രാഷ് ട ള െട
േദശീയപതാകകൾ കരുതിെവ ി ായിരി ും. ഒരു
ഈജിപ്തുകാരൻ െഹൽസി ിയിെല ഒരു േഹാ ലിൽ
താമസി ുവാൻ വ ുെവ ിരി െ . ഉടൻ ഈജിപ്തിെ
പതാക േഹാ ൽ മാളിക വാ യിെല െകാടിമര ിൽ
െപാ ുകയായി. ആഗതൻ ഈജിപ്തിെല ഒരു
നിയമസഭാംഗേമാ, ഇൻഷുറൻസ് ഏജേ ാ, ആരായാലും ശരി,
അയാൾ ു തീൻ ഒരു ിെവ േമശ റ ് ഈജിപ്തിെ
ഒരു െചറിയ േദശീയപതാക കു ിനിർ ിയി ാകും.
സ േദശ ുെവ േപാലും കി ാ ഈ ബഹുമതി വീ ും
െകാതി െകാ ് ആ ഈജിപ്തുകാരൻ ഒരി ൽ ൂടി
െഹൽസി ി ് പുറെ ടാതിരി യി .
ഇ ൻ പതിനിധിസംഘ ിനു ചില ദിവസ ളിൽ ‘േഹാക്’
റ റ കളിലായിരു ു ഭ ണം ഏർ ാടുെചയ്തിരു ത്. 94
ഇ ാർ ് ഭ ണ ിന് ഓർഡർ കി ിയേ ാൾ
േഹാ ലധികൃത ാർ ഭ ണെമാരു ാന കുെറ ഇ ൻ
േദശീയപതാകകൾ നിർ ി ാനാണു ബ ാടു കാണി ത്.

വിഭവ ൾ
എെ ാെ യാണ് ഫി ിഷ് സദ യിെല സവിേശഷ വിഭവ ൾ?
ഫി ിഷുകാരുെട പിയെ ചില
ആഹാരപദാർ ള മായി എെ പരിചയെ ടു ാൻ
സഹായി തു ഞ ള െട ദ ിഭാഷിണി കാ യാണ്. േഹാ ലിെല
െമനുകാർഡ് േനാ ിയാൽ നമുെ ാ ും മന ിലാവുകയി .
പരിചാരികമാർ ു ന ുെട ഭാഷ അറി ുംകൂടാ. കാ പല
ഫി ിഷ് ‘ഡിഷുകള ം’ രുചി േനാ ുവാൻ േ പരി ി ് പല
േഹാ ലുകളിലും എെ കൂ ിെ ാ ുേപായി.
െറാ ി, െവ , പാൽ ി തുട ി പതിവുേപാലു
പാ ാത ഭ ണ ിനു പുറേമ, തണു ി മ ം, മാംസം
മുതലായവയും േമശ റ ു ായിരി ും. സൂ കഴി ാൽ
പിെ പേത ക ഡിഷുകൾ ് ഓർഡർ െകാടു ാം.
‘കേരലിയൻ ീ ’് ഒ ു കഴി േനാ ണം. േഗാമാംസം,
ആടുമാസം, െറയിൻഡിയർ (മാൻ) മാംസം മുതലായവയുെട
അംശ ൾ കലർ ി പുഴു ിെയടു ഒരു കറിയാണിത്.
െറയിൻഡീയർ ീ ് േവെറതെ കി ം. െറയിൻഡീയറിെ
വാരിെയ കൾ-അതാണേ ത. ആ മൃഗ ിെ േദഹ ിെല
ഏ വും രുചികരമായ ഭാഗം-േവവിെ ടു വിഭവമാണിത്;
‘ഫിഷൈഹവാ’ണ് േവെറാരു ഫി ിഷ് ഡിഷ്. ഉ ി ണ ിയതും
പ യുമായ പ ിയിറ ി ഒരു െഹറിങ് മ ിൽ െപാതി ്
എ ാം െറാ ി ശെകാ ു മൂടി ആവിയിൽ പാകം
െചയ്െതടു താണ്, േതനീ ൂടിെ ആകൃതിയിലു ഈ
‘ഫിഷ്ൈഹവ്.’
പുകയിൽ ഉണ ിെയടു സാൽമൻമ ം, മസാല
േചർ അ ാറി പ െഹറിങ് മ ം, ഐസിലി മരവി ി
മ ി മുതലായവയാണ് ഫി ിഷുകാരുെട മ ചില
സ ാദിഷ്ഠേഭാജ ൾ.
കാ െബറി ഴ ൾെകാ ു ാ ിയ പലതരം ജാമും
പു ി ുമാണ് മധുരപദാർ ൾ. എലു ി ളി, കു ള
മുതലായവ ഉ ിലി െവ തും ഫി ിഷ് സദ യുെട ഒരു
പധാേനാപദംശമാണ്.
സമാധാനസേ ളനം കഴി തിെ പിെ ാൾ, കാ
ഞ ൾ മൂ ുേപെര-ബംഗാളിയായ എലിയാസിെനയും
മഹാരാഷ് ട ാരിയായ മി ിസ് മംഗളാഭഗവ ിെനയും
മലയാളിയായ എെ യും-അവള െട വീ ിൽ ചായയ് ു
ണി . ഒരു തനി ഫി ിഷ് കുടുംബം സ ർശി ാൻ
അ െന ഞ ൾ ു നെ ാരവസരം ലഭി .
െമസുഹ ിയിൽനി ് അ ് ൈമൽ അകെല ഒരു
നാ ിൻപുറമായ ‘പാ ില’യിലാണ് കാ യുെട ‘െകായ്വുള’
കുടുംബം താമസി ു ത്. ഞ ൾ ഒരു ബ ിൽ അേ ാ
േപായി.
സഹകരണാടി ാന ിൽ പുതിയ പാർ ിട ൾ
െപാ ിവരു ഒരു മൂലയാണ് പാ ില. പിറകിൽ
ൈപൻകാടുകൾ പ വീശു ു. നവീനരീതിയിലു
പു ൻബം ാവുകള ം േ ാ ുകള ം െവൺമാട ളം
ാനി നുസരി ് ഓേരാ പറ ുകളിൽ പരിലസി ു ു.
േകരള ിെലേ ാെല േവലിെകാേ ാ മതിലുെകാേ ാ
ചു െ , ഫലവൃ ൾ തഴ നില് ു പറ ുകള ം
അവയിൽ ഒ െ നില് ു ഗൃഹ ള ം ഇവിെട ധാരാളം
കാണാം.
ഞ ൾ കാ യുെട വീ ിെല ിയേ ാൾ ഇ ാെര
കാണാനും അവരുമായി സംസാരി ാനും ആ ഗഹി െകാ ്
അയൽ വീടുകളിെല കുെറ സ് തീപുരുഷ ാർ അവിെട
സ ിഹിതരായിരു ു.
കാ യുെട മാതാപിതാ ാരും ര ു സേഹാദര ാരും ഒരു
സേഹാദരിയും - അ െന ആറുേപരട ിയ ഒരു
കുടുംബമാണത്. കാ യുെട അ ൻ ഒരു െചരു കു ിയാണ്.
പേ , ആ വീട് ഒരു െചരു കു ിയുേടതാെണ ു
വിശ സി ാൻ കഴിയുകയി . ഒരു പൂമുഖം, ഒരു സ ീകരണമുറി,
നാലു കിട മുറി, ഒരു വലിയ അടു ള, കുളിമുറി-അ െന
എ മുറികൾ താെഴയു ്. മാളികയിലും ര ു മുറികള ്.
േറഡിേയാ, െടലേഫാൺ മുതലായവെയ ാം ഈ വീ ിലു ്.
ഭ ണം പാകം െച തു ഗ ാസുെകാ ാണ്.
സ ീകരണമുറിയിൽ നാല ് അലമാരകളിലായി ധാരാളം
ഗ ൾ േശഖരി െവ ിരി ു ു-ഒരു െചറിയ
ൈല ബറിതെ . ഓേരാ ഫി ിഷ് ഗൃഹ ിലും ഇ രം
സ കാര ൈല ബറികൾ കാണുെമ ് കാ പറ ു.
‘േഹമ കാല ാണ് ഞ ള െട വായന’— കാ യുെട
പിതാവ്, കൗേനാ വിശദീകരി : “േഹമ മാണ് ഞ ള െട
പിയെ കാലം. െനയ് ്, തു ൽ ണി, വീടു
േമാടിപിടി ി ൽ, ആശാരി ണി മുതലായവെയ ാം െച ത്
േഹമ കാല ാണ്. പുസ്തക ൾ വായി ുക, നാടക ൾ
അഭിനയി ുക, സംഗീതമഭ സി ുക, വിദ ാഭ ാസപരമായ
പുതിയ േകാഴ്സുകൾ പരിശീലി ുക, പുതിയ ഭാഷകൾ
പഠി ുക—അ െന പലതും െചയ്വാൻ േഹമ കാലെ
നീ രാ തികൾ സഹായി ു ു.”
ചായയും പലഹാര ളം േമശ റ ു നിര ു.
ഫി ിഷുകാരുെട പധാനെ എ ാ പലഹാര ള െടയും ഒരു
പദർശനമായിരു ു അത്. ഞ ൾ എ ാം ഒ ു രുചിേനാ ി.
െകായ്വു കുടുംബ ിെ സ്േനഹപൂർ മായ
െപരുമാ വും ലാളിത വും ഞ ള െട ഹൃദയെ വശീകരി .
ഭൂമിയുെട വടേ യ ു കിട ു ഒരിട രം കുടുംബം.
പേ , വളെര ാലം വി പിരി സ ം കുടുംബ ിൽ
െച ു കയറിയേപാെലയാണു ഞ ൾ ു േതാ ിയത്.
“നി ൾ നാെള ഫിൻലൻഡ് വിടുകയാണേ ?” കാ യുെട
അ പറ ു: “േഹമ കാല ് സുഓമി നാടു കാണാൻ
ഒരി ൽ ൂടി നി ളിവിെട വരണം.”
േഹമ കാലെ കാഴ്ചകൾ കാണാൻ ഞ ൾ ും
േമാഹമു ായിരു ു. എ ാൽ ഇനി ഒരി ൽ ൂടി ഈ
മേനാഹരമായ നാടു കാണാനും, ഇവിടെ ജന ള െട
മാ കൂടിയ മനുഷ ത ം നുകരാനും സാധി ുേമാ എേ ാ!
“ൈഹയ്വാസ്തി സുഓമി!” സുഓമി (ഫിൻലൻഡ്) നാേട,
സ സ്ത സ്തു!
1955 ജൂലായ് 1-ാം തീയതി ഞ ൾ ഫിൻലൻഡിേനാടു യാ ത
പറ ു. െഹൽസി ിയിൽനി ു േസാവിയ ് യൂണിയനിേല ു
വ ി കയറി.

You might also like