You are on page 1of 48

1379

Volume 29 • Issue: 39 • 25 March 2020

dP‑n. H‑m-^‑ok‑v
Ì‑pUâ‑vk‑v skâÀ,
tI‑m-g‑n-t¡‑m-S‑vþ673004
t^‑m¬: 0495 2720436
9526 383222, 9526 383444
CâÀ-s\-ä‑v F-U‑nj³
www.risalaonline.com

12
Cþsab‑n നമുക്ക് വെളിച്ചം
mail@risalaonline.com വീണ്ടെടുക്കുന്നവരാകാം
പ്രഭാഷണം/ മല്ലിക സാരാഭായ്
]»‑n-jÀ
hï‑qÀ A-Ð‑p-d-l‑va‑m³ ss^-k‑n അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടു
ക്കേണ്ടിയിരുന്നത് പ്രമുഖ നര്‍ത്തകി മല്ലിക സാരാഭായ് ആയിരുന്നു. ഫെബ്രുവരി ഏഴിന് നടക്കേണ്ടിയിരുന്ന ചടങ്ങ്
a‑m-t\-P‑n‑w-K‑v F-U‑n-äÀ മൂന്നു ദിവസം മുമ്പ് റദ്ദാക്കി. മുന്‍കൂട്ടി കാണാന്‍ സാധിക്കാത്ത സാഹചര്യങ്ങള്‍ മൂലം ചടങ്ങ് റദ്ദാക്കുന്നുവെന്നായിരു
Fk‑v i-d-^‑p±‑o³ ന്നു അറിയിപ്പ്. നരേന്ദ്രമ�ോഡി സര്‍ക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്ന വ്യക്തിയാണ് മല്ലിക സാരാഭായ്.
N‑o-^‑v F-U‑n-äÀ പൗരത്വനിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ക�ൊണ്ടുവന്ന ഭേദഗതിയെയും അവര്‍ എതിര്‍ത്തിരുന്നു. ഈ എതിര്‍പ്പാകണം
a‑m-f‑n-tb-¡Â k‑p-ssea‑m³ k-J‑m-^‑n അവര്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങ് റദ്ദാക്കാന്‍ കാരണം. ബിരുദദാന ചടങ്ങിലേക്കായി മല്ലിക സാരാഭായ്
തയാറാക്കിയ പ്രസംഗത്തിന്റെ പൂര്‍ണ രൂപം.
tI‑mU‑nt\ä‑n‑wK‑v FU‑näÀ
F‑w AÐ‑pÂaP‑oZ‑v
F-U‑n-äÀ

25
S‑n sI A-e‑n- A-i‑vd-^‑v രാഷ്ട്രീയത്തിലെ
FI‑vk‑nI‑y‑q«‑oh‑v FU‑näÀ
ചതിയൻ കുതിരകൾ
F³ F‑w k‑z‑mZ‑nJ‑v kJ‑m^‑n എസ് കുമാർ

30
k_‑v FU‑näÀ ഉസ്മാനികളുടെ
a‑pl½Ze‑n I‑n\‑me‑qÀ
F‑w sI A³hÀ _‑pJ‑mc‑n കലാമുദ്രകൾ
എ കെ അബ്ദുൽമജീദ്
P\-d a‑m-t\-PÀ

33
ke‑o‑w A-tï‑m-W വിത്തിട്ടു,
AU‑v-a‑n-\‑n-k‑v-t{S-äÀ ഇനി വെള്ളമ�ൊഴിക്കാം
a³-k‑qÀ k-J‑m-^‑n k‑z‑n±‑oJ‑n ]‑q-¨‑m മുനീർ അഹ്സനി ഒമ്മല
kÀ-¡‑p-te-j³ a‑m-t\-PÀ

37
sI ]‑n \‑nk‑mÀ ഇന്ത്യൻ സാമൂഹികത
സൂഫിസത്തോട്
കടപ്പെടുന്നതെങ്ങനെ?
07
ചാരം കുമിഞ്ഞുകൂടിയ ശാക്കിർ കെ മജീദി
ചുടലക്കളത്തിലൂടെ

43
25 am-À-¨v - 2020 ` 10.00

കാസിം ഇരിക്കൂർ
കുടിയേറ്റ
നിയന്ത്രണങ്ങളുടെ
16
മഹാവ്യാധിക്ക് യു എസ് നാൾവഴികൾ
മനുഷ്യരാണ് മരുന്ന് ഇസ്സുദ്ദീൻ പൂക്കോട്ടുച�ോല
In-g-¡-³- കെ കെ ജ�ോഷി
U-Â-ln-bn-se
-Np-S-e-¡-f-§-Ä

20
Im-knw- C-cn-¡q-À-
അവർ ആര�ോപിക്കുന്നു
a-lm-hym-[n-¡v മനുഷ്യനാണ് യഥാർത്ഥ വൈറസ് 04 വായനക്കാരുടെ വീക്ഷണം
a-\p-jy-cm-Wv ജി സമ്പത്ത് 28 മധുമ�ൊഴി
a- cp-¶v 40 അകക്കാന്തി

22 ഗാന്ധിയെത്തന്നെ
-
sI -sI -tPmjn- 46 ചരിത്രകഥ
ഗാന്ധിക്കെതിരെ 48 കരിയർ ക്യൂസ്
50 കരിയർ കഫേ
te H‑u-«v/ I-h-À ഉപയ�ോഗിക്കുകയ�ോ?
k‑m_‑n-¯‑v C F‑w- സുധീർ ചന്ദ്ര

c‑‑n-k‑m-e-b‑n-t‑e-¡‑v A-b-¡‑p-¶ c-N-\-If‑n {‑]-k‑n-²‑o-I-c‑n-¡‑m-¯h X‑‑n-c‑n-¨-b-¡‑p-¶-X-Ã. c-N-\-IÄ k‑‑w-_-Ô‑n-¨ h‑‑n-h-c-§Ä t‑^‑m-W‑n-e‑q-s‑S e-`‑n-¡‑p-¶-X‑p-a-Ã.
c‑‑n-k‑m-e-b‑n-s‑e h‑‑y-X‑y-k‑v-X ]‑‑w-à‑n-I-f‑n-t‑e-¡‑v (kÀ-K-t‑h-Z‑n‑, H‑‑m-¯‑p-]-Å‑n...‑)- c-N-\-IÄ A-b-¡‑p-t‑¼‑mÄ I-h-d‑p-I-f‑p-s‑S ]‑‑p-d-¯‑v A-X‑m-X‑v ]‑‑w-à‑n-I-f‑p-s‑S t‑]-c‑v F-g‑p-X‑p-I.
C s‑a-b‑n-e‑n-e‑m-W‑v A-b-¡‑p-¶-s‑X-¦‑n k-_‑v-P-I‑v-S‑v t‑I‑m-f-¯‑n ]‑‑w-à‑n-b‑p-s‑S t‑]-c‑v I‑‑m-W‑n-¡‑p-I. E‑mail: mail@risalaonline.com, article@risalaonline.com
18 amÀ-¨v 2020 ` 10.00

tIm-hn-Uv 19

h‑mb-\-¡‑m-c‑p-sS
A-[n-Im-c-¯nepw
k-¼-Zvhy-h-Ø-bnepw

h‑o£W‑w
UÂln- hwilXy
h-kv-Xp-Xm-t\z-j-W
dn-t¸mÀ«v

ജാഗ്രത്തായി ഇടപെടണം മാറ്റങ്ങളുണ്ടാക്കും. മലിനമായിക�ൊ പുസ്തക വിശകലനം വായക്കാര്‍ക്ക്


ണ്ടിരിക്കുന്ന ഈ കാലത്ത്, ഇത്തരം പ്രയ�ോജനകരമാണ്.
മ�ൊയ്തു മായിച്ചാന്‍കുന്നിന്റെ
ചരിത്രങ്ങള്‍കൊണ്ട് ആത്മീയമായി അസ്‌ലം വിളയൂര്‍
"ക�ോഴിയാണ�ോ മുട്ടയാണ�ോ ആദ്യമു
ഉയരാന്‍ സ്ത്രീകള്‍ക്ക് സാധിക്കും.
ണ്ടായത്' എന്ന കവിത (ലക്കം 1376)
വായിച്ചു. അധികാരത്തിന്റെ ബല
ആരിഫ് എ പി കളത്തൂര്‍ അവരെ
ത്തില്‍ ജനങ്ങളെ ഭീഷണിപ്പെടുത്തി അസ്വസ്ഥരാക്കണം
അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഭരണാധി പുത്തനുണര്‍വേകുന്നു എഴുത്തുകളെ ഫാഷിസത്തിന്
കാരികള്‍ക്ക് മുമ്പില്‍ ഭയമ�ൊട്ടുമില്ലാ സമകാലിക വിഷയങ്ങളിലെ എക്കാലത്തും ഭയമാണ്. എഴുത്തി
തെ നെഞ്ചുവിരിച്ചുനില്‍ക്കേണ്ടതിന്റെ വസ്തുനിഷ്ഠമായ രചനകള്‍ക്ക് പുറമെ നെ ആയുധമാക്കിയ ഗ�ോവിന്ദ്
ആവശ്യകതയാണ് കവിത ഉണ ക്രിയാത്മകതയുടെ സര്‍ഗവേദിയും പന്‍സാരെയും ഗൗരി ലങ്കേഷും ആ
ര്‍ത്തുന്നത്. ന്യൂനപക്ഷമാണെങ്കിലും രിസാലയെ വ്യത്യസ്തമാക്കുന്നുണ്ട്. 'പു ഭയത്തിന്റെ ബലിയാടുകളാണ്.
നമ്മള�ൊരുമിച്ചാല്‍ ഏതുതരത്തിലുള്ള സ്തകത്തട്ട്' എന്ന പുതിയ�ൊരു ക�ോളം ഫാഷിസ്റ്റ് ഭീകരവാദികളുടെ അക്രമ
അധികാരമ�ോഹികളെയും നില രിസാലയില്‍ വന്നുതുടങ്ങിയത് ഈ ങ്ങളെ വെളിപ്പെടുത്തുന്ന രിസാലയെ
ക്കുനിര്‍ത്താന്‍ സാധിക്കുമെന്നത് അടുത്താണെങ്കിലും വല്ലാത്തൊരു ഫാഷിസ്റ്റുകള്‍ ഭയക്കുന്നുണ്ടാകണം.
ഉറപ്പാണ്. നിലവിലെ സമരങ്ങള്‍ ആത്മബന്ധം ഞങ്ങള്‍ക്കിടയിലുണ്ട്. മാധ്യമ പ്രവര്‍ത്തകരുടെ നിലപാടുള്ള
തന്നെ ഭരണകൂടത്തിന് പ്രയാസങ്ങള്‍ ചെറിയ വിവരണത്തോടുകൂടിയ ഈ ലേഖനങ്ങളും ഫീച്ചറുകളും ഉള്‍പ്പെടു
സൃഷ്ടിച്ചിട്ടുണ്ട്. ക�ൊറ�ോണക്കാലത്ത്
താത്കാലികമായി നിര്‍ത്തിവെച്ച
സമരങ്ങള്‍ ശക്തമായി തിരിച്ചു
ക�ൊണ്ടുവരുന്നതിന് ജാഗ്രത്തായി
ധര്‍മം മറക്കുന്ന മാധ്യമങ്ങള്‍
ഇടപെടണം. അനില്‍ കുമാര്‍ എ വി എഴുതിയ "ഗ�ോഡ്‌സെ പ്രേമി
അസ്‌ലം ബിന്‍ മുസ്തഫ തളിപ്പറമ്പ കളുടെ വീരകൃത്യങ്ങള്‍' എന്ന ലേഖനം (ലക്കം 1373)
ആര്‍ എസ് എസ് നേതാക്കളുടെ വര്‍ഗീയ പരാമര്‍ശങ്ങ
വനിതകളുമടങ്ങിയതാണ് ളെയും ക്രൂരമായ മനസ്സിനെയുമാണ് സമര്‍ഥിക്കുന്നത്.
ഷണ്ഡീകരിക്കപ്പെട്ട മാധ്യമങ്ങളെയും ലേഖകന്‍
ചരിത്രം വിചാരണ ചെയ്യുന്നുണ്ട്. ജനാധിപത്യത്തിന്റെ നെടും
ഇസ്‌ലാമിന്റെ ചരിത്രപാഠങ്ങള്‍ തൂണുകളില�ൊന്നാണ് മാധ്യമങ്ങള്‍. നിയമനിര്‍മാണ
രിസാല കൃത്യതയ�ോടെ പങ്കുവെ സഭക്കും കാര്യനിര്‍വഹണ കേന്ദ്രത്തിനും നീതി
ക്കാറുണ്ട്. പക്ഷേ പുരുഷന്മാരുടെ ന്യായപീഠത്തിനും ശേഷമുള്ള നാലാമത്തെ തൂണ്.
ചരിത്രങ്ങള്‍ മാത്രമേ രിസാല പ്രസിദ്ധീ ജീവിതവ്യവസ്ഥയെ സന്തുലിതമാക്കാന്‍ നിഷ്പക്ഷത
കരിക്കുന്നുള്ളൂ എന്നൊരു സംശയ പുലര്‍ത്തുന്ന മാധ്യമങ്ങള്‍ ആവശ്യമാണ്. സമൂഹത്തിന്റെ പ്രതികരണശേഷി
മുണ്ട്. ഇസ്‌ലാമിലെ വനിതകളുടെ ഫലപ്രദമായും യുക്തിപൂര്‍വമായും മാധ്യമങ്ങള്‍ ഉപയ�ോഗപ്പെടുത്തേണ്ടതു
ചരിത്രങ്ങള്‍ വിവരിക്കാന്‍ ഒന്നിടവിട്ട ണ്ട്. എന്നാല്‍ ഇന്ന് മാധ്യമങ്ങള്‍ ഈ ദൗത്യം എത്രത്തോളം നിറവേറ്റുന്നുണ്ട്?
ആഴ്ചകളില്‍ രിസാല ശ്രമിക്കേണ്ടതു പലപ്പോഴും ജനങ്ങളെ നിലപാടുകളില്ലാത്തവരാക്കുന്നത് മാധ്യമങ്ങളാണ്.
ണ്ട്. മഹതികളായ ആഇശ ബീവി(റ), നിര്‍ണായകഘട്ടങ്ങളില്‍ ശ്രദ്ധതിരിക്കുന്ന വിധത്തില്‍ അപ്രധാന വാര്‍ത്തകള്‍
ഖദീജ ബീവി(റ) തുടങ്ങിയവരുടെ അസ്ഥാനത്ത് പ്രയ�ോഗിക്കുന്നത് മാധ്യമങ്ങള്‍ അവസാനിപ്പിക്കണം.
സൂക്ഷ്മതയുള്ള ജീവിതം നമ്മുടെ ജുനൈദ് ടി കെ ക�ൊടിഞ്ഞി
സാമൂഹിക ജീവിതത്തില്‍ വലിയ

4 2020 -am-À-¨v 25 
ത്തിയും സര്‍ഗവേദിയിലടക്കം കളുടെ എണ്ണത്തില്‍ കുറവ്
പ്രതിഷേധത്തിന്റെ ജ്വാലകള്‍
ഉള്‍പ്പടുത്തിയും നിരന്തരമവ
സംഭവിച്ചിരിക്കുന്നു. ഈ
വരുന്ന ദേശാടനപ്പക്ഷികള്‍
പുസ്തകത്തട്ട്
രെ അസ്വസ്ഥരാക്കിക്കൊണ്ടി മുഴുവനും വലിയ സഹന
രിക്കണം. ശേഷി ഉള്ളവരാണ് എന്ന്
ഖലീലുല്‍ റഹ്്മാന്‍ അവരുടെ സ്വഭാവത്തില്‍ നിന്ന് മദ്ഹബ് നിഷേധത്തിന്റെ
മൂന്നിയൂര്‍ മനസ്സിലാകും. കാരണം, മധ്യേ ആഘാതങ്ങൾ
ഷ്യയില്‍ മുട്ടയിട്ട് കുഞ്ഞുങ്ങ ഡ�ോ.സഈദ് റമദാൻ അൽ ബൂഥി
ഔദാര്യമല്ല ളെ വളര്‍ത്തി തണുപ്പ് കാലത്ത് വില 130, പേജ് 128.
ഹിമാലയത്തിന് മുകളിലൂടെ പ്രസാധകർ: ബുക് പ്ലസ്, ചെമ്മാട്
മാധ്യമസ്വാതന്ത്ര്യം പറന്ന് ഇന്ത്യയിലെത്തുന്ന ഫ�ോൺ: 9562661133
ഡല്‍ഹി കലാപം കേന്ദ്ര ബാര്‍ ഹെഡഡ് ഗീസ് എന്ന
സര്‍ക്കാര്‍ താത്പര്യങ്ങള്‍ക്ക് ഡ�ോ. സഈദ് റമദാൻ ബൂഥിയുടെ ലാ മദ്ഹബിയ്യ
അത്ഭുതപക്ഷിക്ക് 6 കില�ോ യുടെ വിവർത്തനം.ബൂഥിയുടെ സ്നേഹ�ോഷ്മള സം
വിരുദ്ധമായി റിപ്പോര്‍ട്ട് ചെയ്ത മീറ്റര്‍ ഉയരത്തില്‍ പറക്കാന്‍
2ചാനലുകള്‍ക്ക് 48മണിക്കൂര്‍ വാദരീതിയുടെ മൂർച്ച പ്രതിഫലിപ്പിക്കുന്ന കൃതി.
കഴിയും. കര്‍ണാടക, ആന്ധ്ര,
വിലക്കേര്‍പ്പെടുത്തിയിരുന്നു. തമിഴ്‌നാട് എന്നിവിടങ്ങളിലേ
മുമ്പ്, റാഫേല്‍ ഇടപാടിലെ ക്ര ക്കാണ് തണുപ്പുകാലങ്ങളില്‍ പൗരത്വ നിഷേധം: അധികാരം
മക്കേടുകള്‍ പുറത്തുക�ൊണ്ടു ഇവ വരുന്നത്. വ്യവഹാരം പ്രതിര�ോധം
വന്ന മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ അമീന്‍ ചിറ്റത്തുപാറ കെ അഷ്റഫ്
പരസ്യം നിഷേധിച്ചിരുന്നു. വില 100, പേജ് 96.
ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത പ്രസാധകർ: പെൻഡുലം ബുക്സ്,
മാധ്യമങ്ങളെ വരുതിയില്‍ നമ്മളെന്തു തെറ്റാണ് ക�ോഴിക്കോട്
നിര്‍ത്തുകയാണ് ഭരണകൂടം. ചെയ്തത്? ഫ�ോൺ: 9746957787
മാധ്യമസ്വാതന്ത്ര്യം എന്നത് കെ കെ ജ�ോഷിയുടെ "വം
തങ്ങളുടെ ഔദാര്യമാണെന്ന പൗരത്വ നിഷേധത്തിന്റെ രാഷ്ട്രീയത്തെ ആഗ�ോള
ശഹത്യയാണ്, അവര്‍ അനീതി പശ്ചാതലവും ഇന്ത്യൻ സാഹചര്യവും മുൻനിർത്തി
പ്രഖ്യാപനം കൂടിയാണിത്. ചെയ്യുകയാണ്'എന്ന ലേഖനം
ഇതനുവദിച്ചുകൂടാ. അന്വേഷിക്കുന്ന പഠനം.
വായിച്ചു. ഇന്ത്യന്‍ ഭരണഘടന
സല്‍മാന്‍ മുസ്തഫ അനുസരിച്ച് ന്യൂനപക്ഷ
മമ്പുറം സമൂഹത്തിനു സംരക്ഷണം
ഉറപ്പുവരുത്തേണ്ടത് ഭരണ വെള്ളാട്ടി മസ്അല:
ഇ-കാലം കര്‍ത്താക്കളാണ്. 2002ല്‍ ഭാഷയും വ്യാഖ്യാനവും
ലക്കം 1375ലെ ഗുജറാത്തില്‍ നടത്തിയ ഡ�ോ. പി സക്കീർ ഹുസൈൻ
സര്‍ഗവേദിയിലെ അന്‍വര്‍ തന്ത്രമാണ് ഹിന്ദുത്വവാദികള്‍ വില 100, പേജ് 88.
ക�ൊടക്കാടിന്റെ രചന വയിച്ചു. ഈയിടെ ഡല്‍ഹിയില്‍ പ്ര പ്രസാധകർ: ബുക് പ്ലസ്, ചെമ്മാട്
ഫേസ്ബുക്കിലും ഇന്‍സ്റ്റ യ�ോഗിച്ചിരിക്കുന്നത്. മുസ്‌ലിം ഫ�ോൺ: 9562661133
യിലും യൂ ട്യൂബിലുമ�ൊക്കെ ന്യൂനപക്ഷങ്ങള�ോട് മാത്രം
വ്യാപൃതരായിരിക്കുന്ന യുവസ അവര്‍ക്ക് എന്താണ് ഇത്ര ക�ോഴിക്കോട് ഖാളി മുഹ്്യിദ്ദീൻ പതിനേഴാം ശതക
മൂഹത്തിന്റെ അവസ്ഥയാണ് വിര�ോധം? മുസ്‌ലിം ആരാ ത്തിൽ മാപ്പിളമലയാളത്തിൽ രചിച്ച ഗദ്യകൃതിയുടെ
അവതരിപ്പിക്കുന്നത്. മുമ്പ് ധനാലയങ്ങളും വീടുകളും പ്രഥമ മലയാള പരിഭാഷയും വ്യാഖ്യാനവും.
ഫേസ്ലോക്ക് എന്ന കവിത കടകളും ലക്ഷ്യമാക്കിയിട്ടുള്ള
രിസാലയില്‍ വന്നിരുന്നു. നീക്കമാണ് അവര്‍ നടത്തുന്ന
അതും പുതിയ കാലത്തിന്റെ ത്. പ�ൊലീസ് മേധാവികളും സൃഷ്ടി
ഒരു ചിത്രമായിരുന്നു. ഇത്തരം ഉന്നത ഉദ്യോഗസ്ഥരും ഇത് അബ്ദുല്ല അമാനി പെരുമുഖം
ആനുകാലികരചനകള്‍ ന�ോക്കിനില്‍ക്കുകയാണ് വില 50, പേജ് 48.
ചിന്തനീയമാണ്. ചെയ്തത്. ഭരണാധികാരികള�ോ പ്രസാധകർ: മഅ്ദിൻ തഹ്ഫീളുൽ
എം ജെ ഖുതുബി ട് ഇന്ത്യയിലെ മുസ്‌ലിംകള്‍ ഖുർആൻ ക�ോളജ്
പൂവത്തിക്കല്‍ എന്തു തെറ്റാണ് ചെയ്തത്? മെയിൽ: hifz@madin.edu.in
മുര്‍ഷിദ് ത�ൊട്ടിപ്പാലം ചരാചരങ്ങളുടെ നിയ�ോഗലക്ഷ്യത്തെ കുറിച്ച്
സംസാരിക്കുന്ന കൃതി.
ദേശാടനപ്പക്ഷികള്‍ ജ്ഞാനസാഗരത്തില്‍
എവിടെപ്പോകുന്നു? നിന്നൊരു തുള്ളി പുസ്തകത്തട്ടിൽ നിങ്ങളുടെ പുസ്തകങ്ങൾ അടയാളപ്പെടുത്തു
വാൻ പുസ്തകത്തിന്റെ രണ്ടുക�ോപ്പികൾ താഴെ വിലാസ
കാലാവസ്ഥയില്‍ മാറ്റം ശൈഖുനാ ഒ കെ ഉസ്താദി ത്തിൽ അയക്കുക.
വന്നത�ോടെ കേരളത്തില്‍ നെക്കുറിച്ചുള്ള അലി ബാഖവി പുസ്തകത്തട്ട്, എഡിറ്റർ, രിസാല വാരിക, സ്റ്റുഡന്റ്സ്
എത്തുന്ന ദേശാടനപ്പക്ഷി ഉസ്താദിന്റെ അവതരണം വളരെ സെന്റർ, ക�ോഴിക്കോട്- 4

2020 -am-À-¨v 25  5
ശ്രദ്ധേയമാണ്. മുതഅല്ലിം, മുദരിസ്
എന്നീ ഘട്ടങ്ങളിലുള്ള ധന്യമായ മൗനികളാകുന്നത് മൗഢ്യമാണ്
ഓര്‍മകളാണ് പങ്കുവെക്കുന്നത്.
വിത്ത് പാകിക്കഴിഞ്ഞിരിക്കുന്നു, ഇനി വിളവെടു
ഉസ്താദുല്‍ അസാതീദ് ഒ കെ ഉസ്താദിന്റെ
പ്പിനുമുമ്പ് ചിലതെല്ലാം ചെയ്തുതീര്‍ക്കാനുണ്ട്. 2022ല്‍
ജീവിതം എന്തുക�ൊണ്ടും മാതൃകാ
ഹിന്ദുത്വയുടെ നൂറാം വാര്‍ഷികം ആഘ�ോഷിക്കാനി
യ�ോഗ്യമാണ്.
രിക്കുകയാണ്. അപ്പോഴേക്കും സമ്പൂര്‍ണ കാവിവ
അറിവ് ക�ൊണ്ടും പാരമ്പര്യം
ല്‍കൃത രാഷ്ട്രമാക്കിമാറ്റാനുള്ള ചുവടുവെപ്പുകളാണ്
ക�ൊണ്ടും ഔന്നത്യം കരഗതമാക്കിയ
നടന്നുക�ൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ്
പണ്ഡിതശ്രേഷ്ഠരാണ്. കേരളത്തിലെ
കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹി തെരുവ�ോരങ്ങള്‍
നിലവിലെ പണ്ഡിതന്മാരുടെയെല്ലാം
കത്തിയമര്‍ന്നത്. അമ്പതിലേറെ പേരെ ക�ൊല്ലുകയും
ഗുരുവ�ോ ഗുരുവിന്റെ ഗുരുവ�ോ ആണ്.
നൂറുകണക്കിന് പേര്‍ക്ക് ഗുരുതര പരിക്കേല്‍പ്പിക്കു
ബഹ്‌റുല്‍ ഉലൂമായ (ജ്ഞാനസാഗരം)
കയും ക�ോടികളുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്തു ഡല്‍ഹിയിലെ
ഉസ്താദിന്റെ ജീവിത വിശുദ്ധിയിലേക്കു
മൃഗീയ വംശഹത്യയില്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്ന
ള്ള ജാലകമാണ് ഈ ലേഖനം.
പ്രതിഷേധങ്ങളില്‍ പ�ോലും ഡല്‍ഹിയില്‍ സമാധാനപരമായ സമരമാര്‍ഗമാണ്
അബ്ദുല്‍ ജലീല്‍ തൃപ്പനച്ചി സ്വീകരിച്ചിരുന്നത്. മതേതരത്വത്തിന് മുറിവേല്‍ക്കുന്ന മുദ്രവാക്യങ്ങള്‍ക്കു
പകരമായി മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്ന ആസാദി വിളികളായിരുന്നു
നിര്‍ഭയമാകാത്ത പ്രതിഷേധത്തെ സര്‍ഗാത്മകമാക്കിയത്. എന്നാല്‍, പൗരത്വ ഭേദഗതിക്കെതി
സ്ത്രീജീവിതം രായ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ലക്ഷ്യമായിരുന്നു ഈ നിഗൂഢമായ
നിര്‍ഭയ വധക്കേസ് പ്രതികളുടെ അടിച്ചമര്‍ത്തല്‍. പ�ൊലീസിന്റെ അനാസ്ഥയും പറയാതെ വയ്യ. ജനങ്ങളെ
ദയാഹരജി തള്ളിയിരിക്കുന്നു. അടിച്ചൊതുക്കുമ്പോഴും പള്ളി കത്തിക്കുമ്പോഴും കൈ കെട്ടി ന�ോക്കിനി
ഒരുനിലക്കും ഇവര്‍ ദയ അര്‍ഹിക്കുന്നി ല്‍ക്കാനേ ആ കാക്കി ഏമാന്മാര്‍ക്ക് സാധിച്ചുള്ളു. കഴിഞ്ഞ ഡല്‍ഹി നിയമസഭാ
ല്ല എന്നാണ് രാഷ്ട്രപതി പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്ന സംഘപരിവാറിന്റെ ഇരുണ്ട
പക്ഷേ, ഇപ്പോള്‍ പ�ൊതുവെ ഈ മുഖവും ഇതിന�ോട് ചേര്‍ത്തുപറയേണ്ടതുണ്ട്. സര്‍വകലാശാലകളിലെ
കുറ്റവാളികള�ോട് പലര്‍ക്കും അനു ആള്‍ക്കൂട്ട അക്രമങ്ങളും ഇതിന് മൂര്‍ച്ച കൂട്ടുന്നുണ്ട്. രാജ്യം കലുഷമാകുമ്പോള്‍
കമ്പ ത�ോന്നിത്തുടങ്ങിയിരിക്കുന്നു. മൗനികളാകുന്നത് മൗഢ്യമാണ്. ഒച്ചവെക്കാനാവണം.
നിര്‍ഭയയെ ക്രൂരമായി ബലാത്സംഗം മുബശ്ശിര്‍ കാളികാവ്
ചെയ്തു ക�ൊന്നിട്ട് വര്‍ഷങ്ങളായി.
ഇന്ന് ആ ഫീലിങ്ങൊന്നും ആര്‍ക്കും
മനസ്സിലാകില്ല. ആ അമ്മക്ക് മാത്രമേ
മകളെ നഷ്ടപ്പെട്ട വേദന തീവ്രത അകറ്റിനിര്‍ത്തുന്നതില്‍ നിര്‍ണായക പുസ്തകങ്ങളുടെ പ്രാധാന്യവും രേഖ
ച�ോരാതെ ക�ൊണ്ടുനടക്കാന്‍ കഴിയൂ. പങ്കുവഹിച്ച സ�ോഷ്യലിസത്തെയും പ്പെടുത്തുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കു
ഈ കുറഞ്ഞ കാലയളവിനുള്ളില്‍ ജനാധിപത്യത്തെയും മതേതരത്വ നേരെയുളള അതിക്രമങ്ങള്‍ക്കെതിരെ
ആയിരക്കണക്കിന് ക്രൂരതകള്‍ രാജ്യ ത്തെയും അവര്‍ കുഴിച്ചുമൂടിക്കഴിഞ്ഞു നടത്തുന്ന സമരപ്പോരാട്ടങ്ങള്‍ക്ക്
ത്ത് നടന്നു. പ്രതികള്‍ നിയമത്തിന്റെ എന്നാണ് കവിത പറയുന്നത്. ഇന്ത്യന്‍ വീര്യംനല്‍കാന്‍ പ്രതിഷേധ വായന
സൗകര്യങ്ങളാസ്വദിച്ച് ഏമ്പക്കം വിട്ട് ജനതയുടെ മൗലികാവകാശങ്ങളായ ശാലകള്‍ക്ക് സാധിക്കുന്നുണ്ട് എന്ന്
സുഖമായി വിലസുന്നു. എന്തൊരു സ്വാതന്ത്ര്യവും സമത്വവും നീതിയും ലേഖകന്‍ നിരീക്ഷിക്കുന്നു. സ�ോഷ്യല്‍
നിയമ സംവിധാനം അല്ലേ. സ്ത്രീ നാടുകടത്തപ്പെട്ടുകഴിഞ്ഞു. മീഡിയയില്‍ മാത്രം സജീവമാകുന്ന
ജീവിതം കൂടുതല്‍ അരക്ഷിതമാക്കുന്ന മുഹമ്മദ് ആഷിഖ് മടവൂര്‍മുക്ക് പുതുതലമുറ വായനയുടെ ആനന്ദം
താണ് ഇത്തരം നടപടികള്‍. ആസ്വദിക്കേണ്ടതുണ്ട്. വായന
മിസ്ഹബ് തിനൂര്‍ മനുഷ്യന്റെ വ്യക്തിവികാസത്തിലും
ചിന്താവികാസത്തിലും വലിയ
അംബേദ്കറുടെ ഇന്ത്യ സ്വാധീനം ചെലുത്തുമെന്നും നാം
മരിക്കരുത് മനസ്സിലാക്കണം. പുസ്തകങ്ങള്‍
അന്യംനിന്നുപ�ോകുന്ന ഈ കാലത്ത,്
"മുഖവുരയില്ലാത്ത ഭരണഘടന' അക്രമരാഷ്ടീയത്തെ പ്രതിഷേധ
എന്ന കവിത (ലക്കം 1376) ഇന്ത്യന്‍ വായനശാലകള്‍ക്കൊണ്ട് ചെറുത്തു
ഭരണഘടനയുടെ സമകാലികാവസ്ഥ ത�ോല്‍പ്പിക്കുന്ന വിദ്യാര്‍ഥികളുടെ
വിളിച്ചോതുന്നുണ്ട്. ജനാധിപത്യ സമരരീതി പ്രതീക്ഷാവഹമാണ്.
ത്തിന്റെ ഓര�ോ തൂണുകളെയും സ്വാലിഹ് പരപ്പനങ്ങാടി
പ�ൊളിച്ചുമാറ്റിക്കൊണ്ടിരിക്കുകയാണ്
ഫാഷിസ്റ്റുകള്‍. അംബേദ്കറുടെ പുസ്തക വായന
മുന്‍കയ്യില്‍ തയാറാക്കിയ ഇന്ത്യന്‍ സമരമാണ്
ഭരണഘടന തിരുത്തി എഴുതാനാ ലക്കം 1376ലെ "പുസ്തകശാലകള്‍
ണവര്‍ ശ്രമിച്ചുക�ൊണ്ടിരിക്കുന്നത്. പ്രതിഷേധപ്പുരകള്‍' എന്ന ലേഖനം
രാജ്യത്തുനിന്ന് സ്വേച്ഛാധിപത്യത്തെ ലൈബ്രറികളുടെ സ്വാധീനവും

6 2020 -am-À-¨v 25 
I‑mk‑n‑w C-c‑n-¡‑qÀ

ചാരം കുമിഞ്ഞുകുടിയ
ചുടലക്കളത്തിലൂടെ
ഡല്‍ഹി വംശഹത്യക്ക് പിറകേ സ്ഥലം സന്ദര്‍ശിച്ചതിന്റെ അനുഭവസാക്ഷ്യങ്ങള്‍ പങ്കുവയ്ക്കുന്നു. വായി
ച്ചറിഞ്ഞതിനേക്കാള്‍ ഭീകരമായ താണ്ഡവമാണ് ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ കിഴക്കൻ ഡല്‍ഹിയില്‍
നടത്തിയതെന്ന് ലേഖകന്‍.

Y our nation has always been admired


around the Earth as the place where
millions upon millions of Hindus
മൂന്നാലു ദിവസം അറച്ചറച്ച് പ്രസിദ്ധീകരിച്ച
വാര്‍ത്തകള്‍, ക�ൊറ�ോണയുടെ മറവില്‍
മറവിയിലേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ പ്രക്ഷു
and Muslims and Sikhs and Jains, ബ്ധമുഖം നേരില്‍ കാണാനും ദുരിതഭൂമിയില്‍
Budhists,Christians, and Jews worship കൈകാലിട്ടടിച്ച് കേഴുന്നവര്‍ക്ക് തങ്ങളാലാ
side by side in harmony....Your unity is an വുന്നത് നല്‍കാനുമാണ് ഡല്‍ഹിയിലേക്ക്
inspiration to the world'- Donald Trump പുറപ്പെട്ടത്. കേരളത്തില്‍നിന്നുള്ള എട്ട്
പ്രതിനിധികളടക്കം പതിനഞ്ചംഗ സംഘം
ക�ോടിക്കണക്കിന് ഹിന്ദുക്കളും വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാ
മുസ്‌ലിംകളും സിഖുകാരും ജൈന, ബുദ്ധ, പബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍
ക്രൈസ്തവ, ജൂത വിശ്വാസികളും ഒരുമയ�ോടെ ഇറങ്ങുമ്പോള്‍ മാധ്യമങ്ങളിലൂടെ അതുവരെ
അടുത്തടുത്ത് ആരാധിക്കുന്ന സ്ഥലം എന്ന ലഭിച്ചുക�ൊണ്ടിരുന്ന കുറെ ധാരണകളാണ്
കീര്‍ത്തിയില്‍ , ല�ോകമാകമാനം നിങ്ങളുടെ മനസ്സിലുണ്ടായിരുന്നത്. സ്ഥിതിഗതികള്‍
രാജ്യത്തെ ആദരവ�ോടെയാണ് കാണുന്നത്. ശാന്തമാവുകയും ജനജീവിതം പൂര്‍വാവസ്ഥ
നിങ്ങളുടെ ഐക്യം ല�ോകത്തിന് പ്രച�ോദ യിലേക്ക് തിരിച്ചുവരുകയും ചെയ്തുവെന്ന്
നമാണ്. 2020 ഫെബ്രുവരി 24ന് ഉച്ചക്ക് 1.30ന് ഭരണത്തലവന്മാര്‍ പുറമേക്ക് അവകാശവാദം
അലഹബാദിലെ മ�ോര്‍ട്ടെറ സ്റ്റേഡിയത്തില്‍ ഉന്നയിക്കുന്ന ഘട്ടത്തിലായിരുന്നു ഞങ്ങ
യു എസ് പ്രസിഡന്റ് ഡ�ോണാള്‍ഡ് ട്രംപ് ളുടെ യാത്ര. വഴികാണിക്കാന്‍ ഒപ്പം വന്ന
പത്‌നി മെലാനിയയെ അടുത്തിരുത്തി ഇങ്ങ മധ്യവയസ്‌കന�ോട് പേര് ച�ോദിച്ചപ്പോള്‍
നെപറയുമ്പോള്‍, അങ്ങ് വടക്കുകിഴക്കന്‍ "ഖാലിഖുസ്സമാന്‍' എന്ന് മറുപടി കിട്ടി. ചൗധരി
ഡല്‍ഹിയില്‍ ജഅ്ഫറാബാദില്‍ പൗരത്വഭേ ഖാലിഖുസ്സമാന്റെ പേരാണല്ലോ എന്ന കമന്റ്
ദഗതി നിയമത്തിനെതിരെ സമരം നടത്തുന്ന കേള്‍ക്കേണ്ട താമസം "ഞാന്‍ വഞ്ചകനല്ല'
സ്ത്രീകള്‍ക്കുനേരെ ഹിന്ദുത്വ ഗുണ്ടകള്‍ എന്നായിരുന്നു പ്രതികരണം. (വിഭജനാന
കല്ലെറിയുകയായിരുന്നു. മൂന്നുദിവസം ന്തര ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥ
നീണ്ടുനിന്ന നിഷ്ഠുര ആക്രമണങ്ങളുടെയും പഠിക്കാന്‍ പാകിസ്ഥാനിലേക്ക് പ�ോയി
കൂട്ടക്കൊലകളുടെയും ക�ൊടിയ നശീകര അവിടെ തന്നെ പച്ചപ്പ് തേടിയ അവസരവാ
ണത്തിന്റെയും ഉദ്ഘാടനച്ചടങ്ങായിരുന്നു ദിയായ ചൗധരി ഖാലിഖുസ്സമാനെയാണ്
അത്. "ഡല്‍ഹി കലാപം' എന്ന വിളിപ്പേരില്‍ അദ്ദേഹം സൂചിപ്പിച്ചത്).

2020 -am-À-¨v 25 
7
കേരളഹൗസില്‍നിന്ന് അരമ ഭുനാ ല�ോ. അബ് ചൂക് ഗയാ ഥ�ോ ആളുകള്‍ വന്നുംപ�ോയിക്കൊണ്ടി
ണിക്കൂര്‍ യാത്ര ചെയ്തു കിഴക്കുമാറി ദുബാരാ മൗകാ നഹീ മിലേഗാ..'( രിക്കുന്നുമുണ്ട്. മറുവശത്ത് ശ്മശാന
സഞ്ചരിച്ചപ്പോള്‍ ആദ്യമെത്തിയത് ഇത് നല്ല അവസരമാണ്! ഇത് മൂകത. കടകള്‍ കത്തിക്കരിഞ്ഞനില
കര്‍ദംപുരിയിലാണ്. വര്‍ഗീയവി ഉപയ�ോഗപ്പെടുത്തിക്കോ. ഇത് യില്‍. അസ്ഥിപഞ്ജരങ്ങള്‍ പ�ോലെ
സ്‌ഫ�ോടനങ്ങളുടെ പ്രഭവകേന്ദ്രം നഷ്ടപ്പെടുകയാണെങ്കില്‍ ഇത്രയും കെട്ടിടത്തിന്റെ ഏതെങ്കിലും ഭാഗം
അവിടമായിരുന്നു. സമീപപ്രദേശങ്ങ നല്ല വേറ�ൊരു അവസരം കിട്ടിയെന്ന് മാത്രമാണ് ബാക്കി. കണ്ണുകള്‍ ചുറ്റും
ളായ ചാന്ദ്ബാഗ്, ജഅ്ഫറാബാദ്, വരില്ല). പിന്നീട് സംഘ്പരിവാര്‍ പായിച്ചാല്‍ നടുക്കുന്ന കാഴ്ചകള്‍
മുസ്തഫാബാദ് എന്നിടങ്ങളില്‍നിന്ന് കൂട്ടങ്ങള്‍ പരസ്പരം സന്ദേശങ്ങള്‍ അതില്‍ കുടുങ്ങും. കരിക്കട്ടപ�ോലെ
പൗരത്വപ്രക്ഷോഭകരെ ആട്ടിയ�ോ കൈമാറി. ആളും ആയുധങ്ങളും കത്തിക്കരിഞ്ഞ കാറുകളുടെ
ടിക്കാനുള്ള ശ്രമം അക്രമത്തിലേക്ക് മേഖലയിലേക്ക് ഒഴുകി. മുസ്‌ലിമാ നിര. ഒരു മുസ്‌ലിം ബിസിനസ്മാന്‍
വഴിമാറിയപ്പോഴാണ് അത് വര്‍ഗീ ണെന്ന് തിരിച്ചറിഞ്ഞവരെ മുഴുവന്‍ നടത്തിയ ഗ്യാരേജ് ആണത്രെ അത്.
യാഗ്‌നിയായി ആളിക്കത്തിയതും ഒന്നുകില്‍ തല്ലിക്കൊന്നു. അല്ലെങ്കില്‍ തുണ്ടംതുണ്ടമായ ബൈക്കുകള്‍.
അമ്പതിലേറെ പേരുടെ ജീവനെടു പ�ൊലീസ് വെടിവെച്ചിട്ടു. മുസ്‌ലിംക അവയ്ക്കു മുന്നില്‍ വിഷണ്ണരായിരി
ക്കുകയും അഞ്ഞൂറിലേറെപേര്‍ക്ക് ളുടെ വീടുകളും കടകളും ഗ്യാരേജ് ക്കുന്ന കുറെ മനുഷ്യക്കോലങ്ങള്‍.
പരിക്കേല്‍പിക്കുകയും ചെയ്തത്. പ�ോലുള്ള സ്ഥാപനങ്ങളും ആദ്യം അവയ�ൊന്നും ഗൗനിക്കാതെ
അവിടെവെച്ചാണ് കപില്‍ മിശ്ര ക�ൊള്ളയടിച്ചു. എല്ലാംകഴിഞ്ഞു ചീറിപ്പായുന്ന വണ്ടികള്‍. അതിലിരു
എന്ന വര്‍ഗീയവാദി അക്രമത്തിന് വെന്ന് ബ�ോധ്യപ്പെട്ടപ്പോള്‍ തീയിട്ട് ന്ന് ഗൗരവമാര്‍ന്ന മുഖവുമായി ചുറ്റും
ആഹ്വാനം ചെയ്തതെന്ന് എല്ലാവരും ചാമ്പലാക്കി. ചാരം കുമിഞ്ഞുകൂടിയ അറപ്പോടെ ന�ോക്കിക്കാണുന്ന
പറയുന്നു. ഫെബ്രുവരി 23ന് ഉച്ചക്ക് നിരത്തുകളിലൂടെ, ആവാസകേന്ദ്ര വേറെ ചില കൂട്ടര്‍. മെയിൻറ�ോഡ്
ശേഷം 3.30ന് മൗജ്പുരിയിലെത്തിയ ങ്ങളിലൂടെ ഞങ്ങള്‍ നടന്നുനീങ്ങിയ കടന്ന് ഇടവഴികളിലേക്ക് തിരിയുന്ന
കപില്‍ മിശ്ര സി എ എ അനുകൂലിക പ്പോള്‍ കണ്ട കാഴ്ചകള്‍ നടുക്കുന്നതും കവലയില്‍ കാര്‍ നിറുത്തി ഇറങ്ങിയ
പ്പോള്‍ എല്ലാ കണ്ണുകളും ഞങ്ങളി
ലേക്ക് പതിഞ്ഞു. സംശയദൃഷ്ടിയ�ോ
ആളും ആയുധങ്ങളും മേഖലയിലേക്ക് ഒഴുകി. മുസ്‌ലിമാണെന്ന് ടെയാണ് ന�ോക്കുന്നത്. ഞങ്ങളുടെ
തിരിച്ചറിഞ്ഞവരെ മുഴുവന്‍ ഒന്നുകില്‍ തല്ലിക്കൊന്നു, അല്ലെങ്കില്‍ സംഘത്തലവന്‍ ഐ എന്‍ എല്‍
പ�ൊലീസ് വെടിവെച്ചിട്ടു. മുസ്‌ലിംകളുടെ വീടുകളും കടകളും ഗ്യാരേജ് അഖിലേന്ത്യാ അധ്യക്ഷന്‍ പ്രഫ
പ�ോലുള്ള സ്ഥാപനങ്ങളും ആദ്യം ക�ൊള്ളയടിച്ചു. എല്ലാംകഴിഞ്ഞുവെ മുഹമ്മദ്‌സുലൈമാന്‍ സാഹിബിന്റെ
ന്ന് ബ�ോധ്യപ്പെട്ടപ്പോള്‍ തീയിട്ട് ചാമ്പലാക്കി. ചാരം കുമിഞ്ഞുകൂടിയ നീണ്ട താടിയും ത�ൊപ്പിയും ക�ോട്ടുമെ
നിരത്തുകളിലൂടെ, ആവാസകേന്ദ്രങ്ങളിലൂടെ ഞങ്ങള്‍ നടന്നുനീങ്ങി ല്ലാം മ�ോഡി പറഞ്ഞ "വേഷം ക�ൊണ്ട്'
അവര്‍ക്ക് ചിലത് മനസ്സിലാക്കിക�ൊ
യപ്പോള്‍ കണ്ട കാഴ്ചകള്‍ നടുക്കുന്നതും ഹൃദയഭേദകവുമാണ്. ടുത്തുവെന്നുറപ്പ്. പ�ൊലീസുകാര്‍
പരസ്പരം കുശുകുശുക്കുന്നുണ്ട്.
അത�ൊന്നും കാര്യമായെടുക്കാതെ
ഞങ്ങള്‍ മുന്നോട്ടുനടന്നു. തിരക്കു
ളെ അഭിസംബ�ോധന ചെയ്തുക�ൊണ്ട് ഹൃദയഭേദകവുമാണ്. ല�ോകം ആശ്ച പിടിച്ച ഒരു ഗല്ലിയിലൂടെ. ഞങ്ങളുടെ
മുഴക്കിയ ഭീഷണിയാണത്രെ ര്യത്തോടെ ന�ോക്കിക്കാണുന്നുണ്ട് വരവറിഞ്ഞ് കാത്തുനില്‍ക്കുന്ന
സംഘ്പരിവാര്‍ ഗുണ്ടകള്‍ക്ക് അഴി എന്ന് പ്രസിഡന്റ് ട്രംപ് വിശേഷിപ്പിച്ച ചെറിയ ജനക്കൂട്ടവുമായി മുന്നോട്ടു
ഞ്ഞാടാന്‍ അരങ്ങൊരുക്കിക്കൊ ഒരു നാടിന്റെ ഹൃദയം ഇത്രമാത്രം നീങ്ങി. ഡല്‍ഹിയിലെ ഒരു സ്‌കൂളി
ടുത്തത്. മൂന്നുദിവസത്തിനുള്ളില്‍ കത്തിയാളുകയാണ�ോ എന്ന് സ്വയം ല്‍നിന്ന് ഹെഡ്മാസ്റ്ററായി പിരിഞ്ഞ
സമരക്കാര്‍ സ്ഥലം വിട്ടുപ�ോവുന്നി ച�ോദിച്ചുപ�ോയ കാഴ്ചകള്‍. നല്ലൊരു മനുഷ്യന്റെ ക�ൊച്ചുവീട്ടില്‍
ല്ലെങ്കില്‍ അവരെയെല്ലാം ഞങ്ങളുടെ ഞങ്ങള്‍ക്ക് ചായയും ബിസ്‌കറ്റും
ആള്‍ക്കാര്‍ വേണ്ടവിധം കൈകാര്യം ബഹളങ്ങള്‍ക്കിടയില്‍ ഒരുക്കിയിട്ടുണ്ട്. എങ്ങനെ പ്രദേശം
ചെയ്തുക�ൊള്ളും എന്ന് പ�ൊലീസ് അശാന്തമായ മനസ്സുകള്‍ വര്‍ഗീയാഗ്‌നിയില്‍നിന്ന് രക്ഷപ്പെട്ടു
ഡെപ്യൂട്ടി കമ്മീഷണറെ സാക്ഷിനി വെന്ന ച�ോദ്യത്തിനു ആശ്വാസത്തി
പ്രത്യക്ഷത്തില്‍ വടക്കുകിഴക്കന്‍
റുത്തി കപില്‍ മിശ്ര ആക്രോശിക്കു ന്റെ വാക്കുകളാണ് പുറത്തുവന്നത്.
ഡല്‍ഹി ആള്‍ത്തിരിക്കും പുരുഷാ
മ്പോള്‍ ചുറ്റുംകൂടിയ സംഘികള്‍ ""ഈ ഗല്ലിയിലേക്ക് അക്രമികള്‍ കട
രവവും ക�ൊണ്ട് പൂര്‍വസ്ഥിതിയി
കൈയടിക്കുന്നുണ്ടായിരുന്നുവത്രെ. ന്നില്ല. പ്രദേശത്തെ ചെറുപ്പക്കാരാരും
ലേക്ക് തിരിച്ചുപ�ോയിരിക്കുന്നു. സൂ
ആ വര്‍ഗീയാവേശമാണ് സമീപ കലാപമേഖലയിലേക്ക് പ�ോകാതി
ക്ഷ്മമായി പരിശ�ോധിക്കുമ്പോഴാണ്
പ്രദേശത്തുനിന്ന് സംഘ്പരിവാര്‍ രുന്നത് ഭാഗ്യം. വാരകള്‍ക്ക് അകലെ
രണ്ടാഴ്ചകൾക്കു മുമ്പ് നടന്ന വ്യാപക
ഗുണ്ടകളെ ഇറക്കുമതി ചെയ്യുന്നതി കണ്‍മുമ്പില്‍വെച്ചാണ് അക്രമങ്ങള്‍
ആക്രമണങ്ങളുടെ അടയാളങ്ങളും
നും വ്യാപകമായ മുസ്‌ലിംവിരുദ്ധ അഴിച്ചുവിട്ടത്. ഞങ്ങളെ ദൈവം
അത് സൃഷ്ടിച്ച ആഘാതങ്ങളും
കലാപത്തിന് തിരിക�ൊളുത്തുന്നതി കാത്തു.''
ആര്‍ക്കും അനുഭവഗ�ോചരമാകുന്ന
നും പ്രച�ോദനമായതെന്ന് പ്രദേശ ചായ കുടിച്ച് പുറത്തിറങ്ങിയ
ത്. റ�ോഡിന്റെ ഒരുവശത്ത് കടക
വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഞങ്ങള്‍ പ�ൊലീസിന്റെ നിഷ്ഠുരതയി
മ്പോളങ്ങള്‍ തുറന്നുവെച്ചിരിക്കുന്നു.
"യഹി സഹി മൗകാ ഹായ്. ഇസെ ല്‍ ജീവന്‍ വെടിഞ്ഞ ഫര്‍സാന എന്ന

8 2020 -am-À-¨v 25 
ചെറുപ്പക്കാരന്റെ വീട് ലക്ഷ്യമാക്കി നീങ്ങി. ശിവ് വിഹാറിലെ രാജധാനി പബ്ലിക് സ്‌കൂള്‍, വി പി ആര്‍
അപ്പോഴേക്കും പത്തമ്പത് പേര്‍ ഞങ്ങളെ ക�ോണ്‍വെന്റ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ രണ്ടായിരത്തോളം
അനുഗമിക്കാനുണ്ടായിരുന്നു. ഭൂരിഭാഗവും പേര്‍ 24 മണിക്കൂര്‍ തമ്പടിച്ചാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം
ചെറുപ്പക്കാര്‍. പണിക്കുപ�ോകാതെ, നല്‍കിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഹെല്‍മറ്റോ മുഖം
എവിടെയും ബൈക്കെടുത്ത് കറങ്ങാതെ
അവര്‍ ആ ഗല്ലിയില്‍തന്നെ തങ്ങുകയാണ്. മൂടിയ�ോ ധരിച്ചാണത്രെ അക്രമികള്‍ പുറത്തിറങ്ങി നടന്നതും
നിങ്ങളുടെ സഹ�ോദരങ്ങള്‍ ആക്രമിക്കപ്പെ കാപാലികത പുറത്തെടുത്തതും. കണ്ണില്‍പെടുന്നവരെ മതം
ടുകയും ക�ൊല്ലപ്പെടുകയും കൂട്ടനശീകരണ ന�ോക്കി വേര്‍തിരിച്ചാണ് ക�ൊല്ലുകയ�ോ കൈകാല്‍ വെട്ടുകയ�ോ
ത്തിന് ഇരയാവുകയും ചെയ്തപ്പോള്‍ നിങ്ങള്‍ തല്ലിച്ചതയ്ക്കുകയ�ോ ചെയ്തത്. കെട്ടിടത്തിനു മുകളില്‍ സുരക്ഷി
എവിടെയായിരുന്നുവെന്ന ച�ോദ്യത്തിന് തമാണെന്ന് കരുതി അഭയം തേടിയവരെ പ�ോലും വെറുതെവി
ഒരുത്തരമേ അവരുടെ പക്കലുണ്ടായിരു ട്ടില്ല. പുരുഷന്മാരെ താഴേക്ക് വലിച്ചിട്ട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും
ന്നുള്ളൂ. ""ഞങ്ങള്‍ ഈ ഗല്ലികളില്‍ കാവല്‍ നേരെ പെട്രോള്‍ ബ�ോംബ് എറിയുകയായിരുന്നു.
നില്‍ക്കുകയായിരുന്നു. അതുക�ൊണ്ടാണ്
അക്രമികളും പ�ൊലീസും കടന്നുവരാതിരു
ന്നത്. മറ്റിടങ്ങളില്‍ നടമാടിയ അക്രമങ്ങള്‍
ഇവിടെ ആവര്‍ത്തിക്കപ്പെട്ടിരുന്നുവെങ്കില്‍
ആയിരങ്ങള്‍ മരിച്ചുവീണേനെ. നൂറുകണക്കി
ന് പെണ്‍കുട്ടികളുടെ മാനം പിച്ചിച്ചീന്തിയേനെ.
ഈ ഗല്ലികളില്‍ മുസ്‌ലിംകള്‍ മാത്രമാണ്
ജീവിക്കുന്നത്.'' യുവാക്കളുടെ സംസാരം
നീണ്ടപ്പോള്‍, പ്രദേശത്ത് കാവല്‍നിന്ന പ�ൊലീ
സുകാരുടെ മട്ട് മാറുന്നതുപ�ോലെ. ഞങ്ങള്‍
ഓര�ോരുത്തരെയും അവര്‍ ശ്രദ്ധിക്കുന്നുണ്ട്.
ഫര്‍സാന എന്ന ഹതഭാഗ്യന്റെ കുടുംബത്തിനു
ള്ള സഹായം നല്‍കാന്‍ അകത്തുകടന്നപ്പോള്‍
ആ ഒറ്റമുറി വീട്ടിനകത്ത് സ്ത്രീകളുടെ ഒരു കൂട്ടം
തന്നെ കാണാമായിരുന്നു ചുറ്റുമിരുന്ന് അവര്‍
മരണവീട്ടിന്റെ നെടുവീര്‍പ്പില്‍ ശ്വാസമടക്കി
പ്പിടിച്ചിരിക്കയാണ്. വിറയാര്‍ന്ന കൈകളില്‍
സഹായമടങ്ങുന്ന കവര്‍ വെച്ചുക�ൊടുത്തപ്പോ
ള്‍ ആദ്യം കണ്ണുനനഞ്ഞു. പിന്നീട് തേങ്ങാന്‍
തുടങ്ങി. എത്ര തുക ക�ൊടുത്താലും തിരിച്ചു ശിവ് വിഹാറില്‍ കണ്ട
കിട്ടാന്‍ സാധ്യതയില്ലാത്ത മകന്റെ ഓര്‍മ ആ ഭീകരദൃശ്യങ്ങള്‍
മാതൃഹൃദയത്തെ വെട്ടിനുറുക്കുന്നുണ്ടാവണം.
സ്വതന്ത്രഇന്ത്യയുടെ ഇതഃപര്യന്ത ചരിത്രത്തില്‍ ശിവന്‍ വിഹരിച്ച ഇടമായിരിക്കണം ശിവ്്‌
അകാലത്തില്‍ തട്ടിയെടുക്കപ്പെട്ട മക്കളുടെ വിഹാര്‍. അല്പദൂരം കൂടി കാറില്‍ സഞ്ചരിച്ച്
വിധിയ�ോര്‍ത്ത് എത്ര ഗാലന്‍ കണ്ണീരാണ് മറ്റൊരു കവലയില്‍ ഇറങ്ങിയാണ് പിശാചുക്കള്‍
ഗാന്ധിജിയുടെ മണ്ണില്‍ ഒഴുക്കേണ്ടിവന്നത്. നൃത്തമാടിയ ശിവ്്‌വിഹാറിലേക്ക് ഞങ്ങള്‍
വീണ്ടും മറ്റൊരു മരണവീട്ടിലേക്ക്. കുറെ ചെന്നെത്തുന്നത്. ഒരുപക്ഷേ, ഈ വര്‍ഗീയ
ചെറുപ്പക്കാര്‍ വന്ന് ഗല്ലിയുടെ ഒരുഭാഗത്ത് താണ്ഡവത്തില്‍ ഏറ്റവും കൂടുതല്‍ നാശന
ഞങ്ങള്‍ക്ക് കസേരയിട്ട് തന്നു. ആ വീട്ടിലേക്ക് ഷ്ടങ്ങള്‍ വിതച്ച പ്രദേശമാവാമിത്. ഇപ്പോഴും
കയറിപ്പോവാന്‍ ആണ്‍പിറന്നവരായി ആരു റാപിഡ് ആക്ഷന്‍ ഫ�ോഴ്‌സ് ത�ോക്കുമേന്തി
മില്ലവിടെ. ക�ൊല്ലപ്പെട്ട യുവാവിന്റെ സഹ�ോ നില്പുണ്ടവിടെ. ഡല്‍ഹി വംശഹത്യ വളരെ
ദരനെ കാത്തിരുന്നു ഞങ്ങള്‍. അതിനിടെ ആസൂത്രിതവും നിഷ്ഠുരവുമാണെന്ന് സമ
ബൈക്കുകളില്‍ ചീറിപ്പാഞ്ഞുവന്ന രണ്ടു ര്‍ഥിക്കുന്ന തെളിവുകള്‍ ബാക്കിവെച്ചിട്ടുണ്ട്
ചെറുപ്പക്കാര്‍ ഞങ്ങളെ തുറിച്ചുന�ോക്കി. ഇവിടെ. മുസ്‌ലിംകളുടെ വീടുകളും കടകളും
കൈത്തണ്ടയിലെ ചുവന്ന ചരടുകള്‍ അവര്‍ തിരഞ്ഞുപിടിച്ച് കത്തിച്ചാമ്പലാക്കാന്‍ സംഘ്പ
ആരാണെന്ന് മനസ്സിലാക്കിത്തന്നു. ക�ൊല്ലപ്പെ രിവാര്‍ ഗുണ്ടകള്‍ ശ്രമിച്ചതിന്റെ തെളിവുകളാണ്
ട്ട അനുജന്റെ മക്കളെ അവരുടെ മാതൃവീട്ടില്‍ പ്രദേശം സന്ദര്‍ശിക്കുന്നവരെ എതിരേല്‍ക്കുന്ന
ക�ൊണ്ടാക്കിവന്ന ആ സഹ�ോദരന് കൂടു ത്. ഷ�ോപ്പുകളുടെ നീണ്ട നിരയില്‍ ചിലത് മാത്രം
തല�ൊന്നും സംസാരിക്കാന്‍ കഴിയുന്നില്ല. കത്തിച്ചുകളഞ്ഞിരിക്കുന്നു. ശേഷിക്കുന്നവ
വല്ല സഹായവുമുണ്ടെങ്കില്‍ അവിടെയുള്ള ഭദ്രമാണ് എന്നല്ല, തുറന്നുപ്രവര്‍ത്തിക്കുന്നുമു
സഹ�ോദരിയുടെ കൈയില്‍ ക�ൊടുത്താല്‍ ണ്ട്. പുറമെനിന്ന് വന്നവരാണ് അക്രമങ്ങളും
മതിയെന്ന് മാത്രം പറഞ്ഞു. വീണ്ടും വിറയാര്‍ന്ന ക�ൊലയും നടത്തിയതെന്ന സിദ്ധാന്തം പ�ൊ
കൈകള്‍! ളിയുന്നത് ഇവിടെയാണ്. യു പിയില്‍നിന്നോ

2020 -am-À-¨v 25 
9
ഹരിയാനയില്‍നിന്നോ ഓടിവന്ന എണ്‍പതുകാരിയെ ചുട്ടുക�ൊല്ലാന്‍ അഗ്‌നിക്കിരയാവുകയ�ോ തച്ചുത
അക്രമികള്‍ക്ക് എങ്ങനെ മുസ്‌ലിമി അക്രമികാരികള്‍ക്ക് കയ്യറപ്പുണ്ടാ കര്‍ക്കപ്പെടുകയ�ോ ചെയ്തിട്ടുണ്ട്.
ന്റെയും ഹിന്ദുവിന്റെയും കടകളും യില്ല. ആ രംഗം വിവരിക്കുമ്പോള്‍ ഞങ്ങളുടെ ഗൈഡ് ആദ്യംതന്നെ
വീടുകളും തിരിച്ചറിയാന്‍ കഴിഞ്ഞു? സ്ത്രീകള്‍ ഞെട്ടിവിറക്കുകയാണ്. കൂട്ടിപ്പോയത് മുസ്തഫാബാദിനടുത്ത്
പ്രദേശത്തുകാരുടെ പൂര്‍ണ കലാപം തുടങ്ങിയ ഉടന്‍ റ�ോയി ബ്രിജ്പുരി പുലിയയിലെ ഫാറൂഖിയ
ഒത്താശയിലാണ് എല്ലാ ആസുരത ട്ടര്‍ ഫ�ോട്ടോഗ്രാഫര്‍ പകര്‍ത്തിയ ജമാമസ്ജിദിലേക്കാണ്. ആര്‍ എസ്
കളും അരങ്ങേറിയതെന്ന് ചുരുക്കം. ചാന്ദ്ബാഗിലെ മുഹമ്മദ് സുബൈര്‍ എസുകാരും പ�ൊലീസും ചേര്‍ന്ന്
പുറമെനിന്ന് അക്രമികളെ തദ്ദേശീയര്‍ എന്ന 37കാരന്‍ നേരിട്ട ജീവിതദുരന്തം കത്തിച്ചാമ്പലാക്കാന്‍ ശ്രമിച്ച
വിളിച്ചുവരുത്തിയിട്ടുണ്ട് എന്നത് ഹിന്ദുത്വ പടര്‍ത്തിയ വിദ്വേഷത്തിന്റെ വലിയ�ൊരു പള്ളിയാണിത്. റ�ോഡരി
നേരാണ്. ഡല്‍ഹി ന്യൂനപക്ഷ കമ്മീ രാഷ്ട്രീയം രാജ്യത്തെ എവിടെവരെ കില്‍ മൂന്നുനില ഉയരത്തിലുള്ള ചുമ
ഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം എത്തിച്ചുവെന്ന് ല�ോകത്തിന് രുകള്‍ പുറത്തുനിന്നുന�ോക്കുമ്പോള്‍
ഖാന്‍ ഇത് അടിവരയിടുന്നുണ്ട്. കാട്ടിക്കൊടുത്തു. തബ്്‌ലീഗ് ഭദ്രമാണ്. കേടുപാടുകള�ൊന്നും
ശിവ്്‌വിഹാറിലെ രാജധാനി പബ്ലിക് ജമാഅത്ത് സമ്മേളനം കഴിഞ്ഞ് സംഭവിച്ചിട്ടില്ല. എന്നാല്‍ കവാടംതു
സ്‌കൂള്‍, വി പി ആര്‍ ക�ോണ്‍വെന്റ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് റന്നു അകത്തുകടന്നപ്പോള്‍ ഞെട്ടി.
സ്‌കൂള്‍ എന്നിവിടങ്ങളില്‍ രണ്ടായിര ഇദ്ദേഹം അക്രമികളുടെ മുന്നില്‍ ഗ്യാസ് സിലിണ്ടറുകളും പെട്രോള്‍
ത്തോളം പേര്‍ 24 മണിക്കൂര്‍ തമ്പടി പെടുന്നത്. തലയിലെ ത�ൊപ്പിയും ബ�ോംബുകളും മുകളില്‍നിന്ന്
ച്ചാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം അല്പം നീട്ടിവളര്‍ത്തിയ താടിയും എറിഞ്ഞു മിമ്പറും മിഹ്‌റാബുമടക്കം
നല്‍കിയതെന്ന് ദൃക്‌സാക്ഷികള്‍ ഇദ്ദേഹത്തിന്റെ മുസ്‌ലിം ഐഡന്റിറ്റി കത്തിച്ചുകളഞ്ഞിരിക്കുന്നു.
പറയുന്നു. ഹെല്‍മറ്റോ മുഖംമൂടിയ�ോ വെളിപ്പെടുത്തിയപ്പോള്‍, അക്രമികള്‍ തീപിടിച്ച ചുമരുകള്‍ കറുത്തിരുണ്ട്
കിടക്കുകയാണ്. വലതുഭാഗത്തുള്ള
ക�ോണ്‍ക്രീറ്റ് അലമാരയില്‍ സൂക്ഷിച്ച
ഇത്രയധികം പള്ളികള്‍ ആക്രമിക്കപ്പെട്ട കലാപം സമീപകാലത്തൊ മുസ്ഹഫുകള്‍ മുഴുവന്‍ കത്തിച്ചു
ന്നും രാജ്യത്തുണ്ടായിട്ടില്ല. ചുരുങ്ങിയത് ഒരു ഡസന്‍ പള്ളികള്‍ കളഞ്ഞു. ത�ൊട്ടാല്‍ പ�ൊടിയുന്ന
അഗ്‌നിക്കിരയാവുകയ�ോ തച്ചുതകര്‍ക്കപ്പെടുകയ�ോ ചെയ്തിട്ടുണ്ട്. രൂപത്തില്‍ അവ ചാമ്പലായി കിടക്കു
500ലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന മദ്രസയുണ്ടവിടെ. അതും നശിപ്പി ന്നുണ്ട് അതുവെച്ച സ്ഥാനത്ത് തന്നെ.
ച്ചിട്ടുണ്ട്. ഇമാമിനെ പിടിച്ച് ആസിഡ�ൊഴിച്ച് മര്‍ദിച്ചത് പ�ൊലീസാണ മതഭേദമന്യേ, വിശുദ്ധഗ്രന്ഥത്തിന്റെ
ത്രെ. പള്ളിയുടെ പിന്‍ഭാഗത്തൂടെ രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ പ�ോലും അവശിഷ്ടങ്ങള്‍ സന്ദര്‍ശകരുടെ
പരാജയപ്പെടുത്തിയത് നിയമപാലകരാണെന്ന് പറയുമ്പോള്‍ ജമാഅ ഹൃദയം ഉലയ്ക്കുന്ന കാഴ്ചയാണ്. ഒരു
ത്ത് സെക്രട്ടറിയുടെ മുഖത്ത് വല്ലാത്തൊരു ഉത്കണ്ഠ. ല�ോകത്തെവി സമുദായത്തോടുള്ള ഒടുങ്ങാത്ത
വിദ്വേഷവും അടങ്ങാത്ത പകയും ഒരു
ടെയെങ്കിലും ഇമ്മാതിരി പ�ൊലീസുകാരുണ്ടാകുമ�ോ? നാഗരികതയുടെ പ്രാമാണികവേദഗ്ര
ന്ഥത്തോട് പ�ോലും പക തീര്‍ക്കാന്‍
ഒരുകൂട്ടം മനുഷ്യരെ പ്രാപ്തമാക്കു
ന്നുവെങ്കില്‍ എത്ര ആസുരമാണ്
ധരിച്ചാണത്രെ അക്രമികള്‍ പുറ അശേഷം കാത്തുനിന്നില്ല. നീണ്ടവടി അവരുടെ പ്രത്യയശാസ്ത്ര ചിന്ത
ത്തിറങ്ങി നടന്നതും കാപാലികത യും ഹ�ോക്കി സ്റ്റിക്കും ക്രിക്കറ്റ് ബാറ്റും യെന്ന് ആരും ചിന്തിച്ചുപ�ോകുന്ന
പുറത്തെടുത്തതും. കണ്ണില്‍പെടുന്ന ഉപയ�ോഗിച്ച് പത്തിരുപത് പേര്‍ ദൃശ്യങ്ങള്‍! 500ലേറെ വിദ്യാര്‍ഥികള്‍
വരെ മതം ന�ോക്കി വേര്‍തിരിച്ചാണ് തല്ലിക്കൊല്ലാന്‍ തുടങ്ങി. തലയില്‍നി പഠിക്കുന്ന മദ്രസയുണ്ടവിടെ. അതും
ക�ൊല്ലുകയ�ോ കൈകാല്‍ വെട്ടു ന്നും കൈകാലുകളില്‍നിന്നും ച�ോര നശിപ്പിച്ചിട്ടുണ്ട്. ഇമാമിനെ പിടിച്ച്
കയ�ോ തല്ലിച്ചതയ്ക്കുകയ�ോ ചെയ്തത്. വാര്‍ന്ന് ഇദ്ദേഹം ബ�ോധമറ്റ് വീണു. ആസിഡ�ൊഴിച്ച് മര്‍ദിച്ചത് പ�ൊലീ
കെട്ടിടത്തിനു മുകളില്‍ സുരക്ഷിതമാ കഥകഴിഞ്ഞുവെന്ന ധാരണയില്‍ സാണത്രെ. പള്ളിയുടെ പിന്‍ഭാഗ
ണെന്ന് കരുതി അഭയം തേടിയവരെ വഴിയില്‍ ഉപേക്ഷിച്ച് അവര്‍ സ്ഥലംവി ത്തൂടെ രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍
പ�ോലും വെറുതെവിട്ടില്ല. പുരുഷന്മാ ട്ടു. ആര�ോ ആശുപത്രിയില്‍ എത്തി പ�ോലും പരാജയപ്പെടുത്തിയത്
രെ താഴേക്ക് വലിച്ചിട്ട് സ്ത്രീകള്‍ക്കും ച്ചതുക�ൊണ്ട് ജീവന്‍ ബാക്കിയായി. നിയമപാലകരാണെന്ന് പറയുമ്പോള്‍
കുട്ടികള്‍ക്കും നേരെ പെട്രോള്‍ ഇത്രക്കും മാരകമായ പരിക്കേറ്റിട്ടും ജമാഅത്ത് സെക്രട്ടറിയുടെ മുഖത്ത്
ബ�ോംബ് എറിയുകയായിരുന്നു. പ�ൊ ആശുപത്രി അധികൃതര്‍ ബാന്‍ഡേജി വല്ലാത്തൊരു ഉത്കണ്ഠ. ല�ോക
ട്ടിത്തെറി സൃഷ്ടിക്കാന്‍ വ്യാപകമായി ട്ട് പറഞ്ഞുവിടുകയായിരുന്നു . ത്തെവിടെയെങ്കിലും ഇമ്മാതിരി
ഉപയ�ോഗിച്ചത് ഗ്യാസ് സിലിണ്ടറുക പ�ൊലീസുകാരെ കണ്ടിട്ടുണ്ടോ?
ളാണ്. അക്രമിക്കപ്പെട്ട വീടുകളുടെ എത്രയെത്ര എന്തുക�ൊണ്ട് അവര്‍ മുസ്‌ലിംകളെ
മ�ോന്തായം കറുത്തിരുണ്ട് കിടക്കു ബാബരിധ്വംസനങ്ങള്‍? ശത്രുക്കളായി കാണുന്നു? ആര്‍ എസ്
കയാണ്. കത്തിയെരിഞ്ഞ്, ശ്വാസം എസ് പ്രസരിപ്പിക്കുന്ന വിദ്വേഷധൂളി
ഇത്രയധികം പള്ളികള്‍
മുട്ടി പുറത്തേക്ക് ഓടുകയായിരുന്നു കള്‍ അത്രയ്ക്കും വിഷലിപ്തമാണെന്ന്
ആക്രമിക്കപ്പെട്ട കലാപം സമീപകാ
സ്ത്രീകളും കുട്ടികളും. രക്ഷപ്പെടാന്‍ ചുരുക്കം.
ലത്തൊന്നും രാജ്യത്തുണ്ടായിട്ടില്ല.
കഴിയാത്തവരുടെ കഥ കഴിച്ചു. പൗത്രി ശിവ് വിഹാറില്‍ അടുത്തടുത്ത
ചുരുങ്ങിയത് ഒരു ഡസന്‍ പള്ളികള്‍
യുടെ പ്രസവം കാത്തുകഴിയുന്ന ഒരു രണ്ടു പള്ളികളാണ് അഗ്‌നിക്കിരയാ

10 2020 -am-À-¨v 25 
ക്കിയത്. മദീന മസ്ജിദും ഔലിയ മസ്ജിദും. രാജ്യതലസ്ഥാന നഗരിയില്‍ അരങ്ങേറിയ വംശഹത്യയും
പെട്രോള്‍ ബ�ോംബും ഗ്യാസ് സിലിണ്ടറും ഏകപക്ഷീയ അക്രമങ്ങളും കലാപം എന്ന പതിവ് സംജ്ഞ
തന്നെയായിരുന്നു നശീകരണായുധങ്ങള്‍. ക�ൊണ്ട് ചരിത്രത്തില്‍ കുറിച്ചിടപ്പെടാന്‍ പാടില്ല. ഇത്രയും നാള്‍
അവിടെയും ഖുര്‍ആന്‍ കത്തിക്കുകയും പാരസ്പര്യത്തിന്റെ ല�ോലമായ കൈവരികള്‍ പിടിച്ചെങ്കിലും
വലിച്ചെറിയുകയും ചെയ്തു. പള്ളിക്കകത്ത്
മദ്യപിച്ച് കൂത്താടുകയായിരുന്നുവത്രെ അക്ര മുന്നോട്ടുനീങ്ങിയ ഒരുജനത എത്രപെട്ടെന്നാണ് കാട്ടാളവേഷമ
മികള്‍. യുവാക്കളടക്കമുള്ളവര്‍ പ്രാണഭയം ണിഞ്ഞ് കൂടെ നടന്നവരെയും ദിവസവും കാണുന്ന മുഖങ്ങളെ
ക�ൊണ്ട് വീടുകളില്‍ കഴിഞ്ഞു. അതിനടിയില്‍ യും തല്ലിക്കൊല്ലാനും കത്തിച്ചാമ്പലാക്കാനും ഒരുമ്പെട്ടത്?
വ്യാപകമായി ക�ൊള്ളയും ക�ൊള്ളിവെപ്പും
തുടര്‍ന്നു. മദീന മസ്ജിദിന് സമീപത്തെ ഒര�ൊറ്റ
മുസ്‌ലിം വീടും നശിപ്പിക്കാതെ ബാക്കിവെച്ചില്ല. ലേക്ക് തള്ളിവിട്ട് അന്തരീക്ഷം വര്‍ഗീയമയമാക്കു
ആറുമാസംമുമ്പ് തുടങ്ങിയ ഒരു ബേക്കറിയില്‍ കയും വ�ോട്ടുബാങ്ക് ശാശ്വതമാക്കുകയുമാണ്
കയറി സകല സാധനങ്ങളും ക�ൊള്ളയടിച്ചു. ലക്ഷ്യം. പൗരത്വഭേദഗതി നിയമത്തിനെതിരെ
പിന്നീട് തീയിട്ടപ്പോള്‍ ന�ോട്ടുകെട്ടുകള്‍ പ�ോലും ഉയര്‍ന്നുവന്ന മതേതരചേരിയുടെ ശാക്തീകര
ചാമ്പലായത് അദ്ദേഹം കാണിച്ചുതന്നു. ണം തടയുകയും മുസ്‌ലിം- ദളിത് ഐക്യത്തി
അഞ്ചാറു ലക്ഷത്തിന്റെ നഷ്ടം ആര് വകവെച്ചുത ന്റെ പാശങ്ങള്‍ അറുത്തുമാറ്റുകയും ചെയ്യുക
രും എന്നാണ് ആ ഹതഭാഗ്യന്‍ ച�ോദിക്കുന്നത്. കലാപത്തിനു പിന്നിലെ ലക്ഷ്യമായിരുന്നു. രാ
അശ�ോക്‌നഗറിലെ മൗലാബക്ഷ് മസ്ജിദ് ആക്ര ജ്യത്ത് എവിടെയും മുസ്‌ലിംകള്‍ക്ക് സുരക്ഷിത
മിക്കപ്പെട്ടത് നട്ടുച്ചനേരത്താണ്. "ഹിന്ദുവ�ോം താവളമ�ോ രക്ഷകര�ോ ഇല്ലെന്ന പരമാര്‍ഥം
കാ ഹിന്ദുസ്ഥാന്‍'( ഇന്ത്യ ഹിന്ദുക്കളുടേതാണ്) ബ�ോധ്യപ്പെടുത്തുക സംഘ്പരിവാറിന്റെ
എന്ന മുദ്രാവാക്യം വിളിച്ച് പള്ളിയിലേക്ക് ഇരച്ചു അജണ്ടയായിരുന്നു. സെക്യുലര്‍ നാട്യവുമായി
കയറിയ സംഘികളില�ൊരുവന്‍ മിനാരത്തില്‍ വ�ോട്ട് ച�ോദിെച്ചത്താറുള്ള ഒരുപാര്‍ട്ടിയും
പറ്റിപ്പിടിച്ച് കയറി കാവിക്കൊടി നാട്ടി വിജയം മുസ്‌ലിംകളെ രക്ഷിക്കാന്‍ ഈ മൂന്നുദിവസങ്ങ
ക�ൊണ്ടാടുകയായിരുന്നു. ബാബരി ധ്വംസന ളില്‍ മുന്നോട്ടുവന്നില്ല എന്ന യാഥാര്‍ത്ഥ്യത്തിനു
ത്തിന്റെ ഓര്‍മകളാണ് അക്രമികളെ നയിക്കു മുന്നിലാണ് "മിലിറ്റന്റ് ഹിന്ദുത്വ'യുടെ ആശയ
ന്നതെന്ന് അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തി മേധാവിത്തം സ്ഥാപിക്കപ്പെടുന്നത്. ഇത് ആം
ല്‍നിന്ന് വ്യക്തമാവുന്നു. "ഹര്‍ മസ്ജിദ് ബാബരി ആദ്മി പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ച ന്യൂനപ
ബനേഗി' (എല്ലാ പള്ളിയും ബാബരിയാക്കും) ക്ഷവിഭാഗത്തില്‍പെട്ട യുവതയെ നിരാശരും
എന്നാണ് അക്രമിസംഘം ആക്രോശിച്ചതത്രെ. നിസ്സംഗരുമാക്കുന്നു. ഇവരെ തീവ്രചിന്താഗതി
"ജയ് ശ്രീറാം' എന്ന മന്ത്രത്തിന് ക�ൊലവിളിയുടെ ക്കാര്‍ വല വീശിപ്പിടിച്ചേക്കുമെന്ന ഭയം പലരും
ഭാഷ്യം നല്‍കിയ ആര്‍ എസ് എസുകാര്‍ ശ്രീരാമ പങ്കുവെച്ചു. കെജ്‌രിവാളിനെ വഞ്ചകനായാണ്
ഭഗവാന�ോട് കാട്ടുന്ന ക്രൂരതക്ക് സമാനമായി ഇവര്‍ കാണുന്നത്. അമാനത്തുള്ള ഖാന്‍ എന്ന
എന്തുണ്ട്? ഓഖ്‌ല എം എല്‍ എയെ പഴിക്കുകയാണിവര്‍. ദി
ശാബ�ോധമില്ലാത്ത അധികാരമ�ോഹി എന്നാണ്
പടരുന്ന വിദ്യാസമ്പന്നനായ ഒരു ചെറുപ്പക്കാരാന്‍
വിഷാദ ചിന്തകള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. മതേതരത്വം
രാജ്യതലസ്ഥാന നഗരിയില്‍ അരങ്ങേറിയ "പുതിയ ഇന്ത്യയില്‍' വ�ോട്ട് തട്ടാനുള്ള ഒരു
വംശഹത്യയും ഏകപക്ഷീയ അക്രമങ്ങളും മുദ്രാവാക്യം മാത്രമാണെന്നും ക�ോണ്‍ഗ്രസ
കലാപം എന്ന പതിവ് സംജ്ഞ ക�ൊണ്ട് ടക്കമുള്ള സെക്യുലര്‍ അപ്പോസ്തലന്മാര്‍ക്ക്
ചരിത്രത്തില്‍ കുറിച്ചിടപ്പെടാന്‍ പാടില്ലെന്ന് ഇത്തരംഘട്ടത്തില്‍ ഒന്നും ചെയ്യാനില്ലെന്നും
ചാരം കുമിഞ്ഞുകത്തുന്ന ചുടലക്കളത്തി വരുമ്പോഴാണ് നമ്മുടെ വ്യവസ്ഥിതി തകര്‍ന്ന
ല്‍നിന്ന് സന്ധ്യയ�ോടടുത്ത് മടങ്ങുമ്പോള്‍ തായി വിലയിരുത്തേണ്ടിവരുന്നത്. ഇരുളുറഞ്ഞ
മനസ്സ് താക്കീത് നല്‍കുന്നു. ഇത്രയും നാള്‍ ഭാവിക്കുമുന്നില്‍ ഒരു രാജ്യം തപ്പിത്തടയുമ്പോ
പാരസ്പര്യത്തിന്റെ ല�ോലമായ കൈവരികള്‍ ള്‍ ആരുണ്ട് ഒരു വിളക്ക് കത്തിച്ചുവെക്കാന്‍?
പിടിച്ചെങ്കിലും മുന്നോട്ടുനീങ്ങിയ ഒരുജനത ഷഹീന്‍ബാഗിലെ വിശേഷങ്ങളറിയാന്‍
എത്രപെട്ടെന്നാണ് കാട്ടാളവേഷമണിഞ്ഞ് ഓഖ്‌ലയുടെ തിരക്കുപിടിച്ച നിരത്തിലൂടെ നട
കൂടെ നടന്നവരെയും ദിവസവും കാണുന്ന ന്നുമുന്നോട്ടുപ�ോയപ്പോള്‍, ഇത്തരം ഇടുങ്ങിയ
മുഖങ്ങളെയും തല്ലിക്കൊല്ലാനും കത്തിച്ചാമ്പ വഴികളില്‍ മാത്രമാണ�ോ ന്യൂനപക്ഷങ്ങള്‍ക്ക്
ലാക്കാനും ഒരുമ്പെട്ടത്? സ്വാസ്ഥ്യമുള്ളൂവെന്ന ച�ോദ്യം ഒരശരീരി പ�ോലെ
രാഷ്ട്രീയലക്ഷ്യം മുന്നില്‍കണ്ട് ദുഷ്ടമന കാതുകളില്‍ വന്നലക്കുന്നുണ്ടായിരുന്നു.
സ്സുകള്‍ ആസൂത്രണം ചെയ്തതാണെല്ലാം. ആര്‍
എസ് എസും പ�ൊലീസും ഭരണകൂടവുമാണ്
സര്‍വനാശത്തിന്റെയും പിന്നില്‍. സമുദായങ്ങ
ളെ തമ്മില്‍ ക�ൊല്ലിച്ച് മനുഷ്യരെ ഇരുധ്രുവങ്ങളി

2020 -am-À-¨v 25 
11
പ്രഭാഷണം/ മല്ലിക സാരാഭായ്

അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥി


യായി പങ്കെടുക്കേണ്ടിയിരുന്നത് പ്രമുഖ നര്‍ത്തകി മല്ലിക സാരാഭായ് ആയിരുന്നു. ഫെബ്രുവരി ഏഴിന്
നടക്കേണ്ടിയിരുന്ന ചടങ്ങ് മൂന്നു ദിവസം മുമ്പ് റദ്ദാക്കി. മുന്‍കൂട്ടി കാണാന്‍ സാധിക്കാത്ത സാഹചര്യങ്ങ
ള്‍ മൂലം ചടങ്ങ് റദ്ദാക്കുന്നുവെന്നായിരുന്നു അറിയിപ്പ്.
നരേന്ദ്രമ�ോഡി സര്‍ക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്ന വ്യക്തിയാണ് മല്ലിക സാരാഭായ്.
പൗരത്വനിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ക�ൊണ്ടുവന്ന ഭേദഗതിയെയും അവര്‍ എതിര്‍ത്തിരുന്നു. ഈ
എതിര്‍പ്പാകണം അവര്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങ് റദ്ദാക്കാന്‍ കാരണം.
ബിരുദദാന ചടങ്ങിലേക്കായി മല്ലിക സാരാഭായ് തയാറാക്കിയ പ്രസംഗത്തിന്റെ പൂര്‍ണ രൂപം.

നമുക്ക് വെളിച്ചം
വീണ്ടെടുക്കുന്നവരാകാം
പ്രിയ വിദ്യാർഥികളേ, എന്റെ ജീവിതത്തിലില്ല. സ്കൂളില്‍ പഠിക്കുന്ന
ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കു കാലത്ത്, തറിയില്‍ നൂല്‍നുല്‍ക്കാന്‍ പഠിച്ചി
ന്നതും ചിന്തകളും ആശയങ്ങളും നിങ്ങള�ോ ട്ടുണ്ട്. ചെളി കുഴച്ച് പാത്രങ്ങളുണ്ടാക്കാന്‍
ട് പങ്കുവെക്കാന്‍ കഴിയുന്നതുമ�ൊരു ബഹുമ ശ്രമിച്ചിട്ടുണ്ട്, മരം ക�ൊണ്ട് ചെറുമേശകളും
തിയാണ്. അതിന്റെ ആവേശം എനിക്കുണ്ട്. മറ്റും ഉണ്ടാക്കാന്‍ പഠിച്ചിട്ടുണ്ട്. അമ്മ
ഒപ്പം അത്ഭുതവും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മൃണാളിനി എല്ലാറ്റിലും സൗന്ദര്യത്തെ
ഓഫ് ഡിസൈനുമായി അടുത്ത് സഹകരിച്ച് കാണുന്നവരായിരുന്നു. ഞങ്ങളുടെ വീട്ടിലെ
പ്രവര്‍ത്തിച്ചിട്ടുണ്ട്, വര്‍ഷങ്ങള�ോളം. ഈ ഉച്ചഭക്ഷണത്തില്‍ പ�ോലും നിറങ്ങളുടെ
മല്ലിക സാരാഭായ് സ്ഥാപനത്തിന്റെ ഭരണസമിതിയുടെ ഏക�ോപനമുണ്ടാകുമായിരുന്നു. ഇനങ്ങളി
ഭാഗവുമായിരുന്നു. എങ്കിലും ഈ അവസരം ലും വൈവിധ്യമുണ്ടായിരുന്നു. ഒരു വിഭവം
നിങ്ങള്‍ നല്‍കിയപ്പോള്‍ എനിക്കുണ്ടായത് മ�ൊരിഞ്ഞതാണെങ്കില്‍ മറ്റൊന്ന് മൃദുവാ
വലിയ ഉത്സാഹമാണ്. യിരിക്കും. നാടന്‍ കലാരൂപങ്ങളുടെയും
ഈ ക്ഷണം ലഭിച്ച് ഏതാനും ദിവസ ആദിവാസി കലാരൂപങ്ങളുടെയും ശേഖരം
ങ്ങൾക്കുശേഷം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നൊരു വീട്ടിലുണ്ടായിരുന്നു. ല�ോകത്തിന്റെ വിവിധ
പുസ്തകം എനിക്ക് ലഭിച്ചു. മുന്‍കാലത്ത് ഭാഗങ്ങളില്‍ നിന്ന് ക�ൊണ്ടുവന്ന വെങ്കലശി
ബിരുദദാനചടങ്ങില്‍ മുഖ്യാതിഥികളായവ ല്‍പ്പങ്ങളും.
രുടെ വിവരങ്ങള്‍ അതില്‍ ചേര്‍ത്തിരുന്നു. 38 എന്റെ വസ്ത്രങ്ങള്‍ ഞാന്‍ രൂപകല്പന
വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഒരിക്കല്‍ ചെയ്യാന്‍ തുടങ്ങിയത് പതിമൂന്നാം
മാത്രമാണ് ഒരു സ്ത്രീ ഈ ചടങ്ങില്‍ വയസ്സുമുതലാണ്. സഹായിക്കാന്‍
മുഖ്യാതിഥിയായിരിക്കുന്നത്. ഡ�ോ. കപില തയ്യല്‍ക്കാരനുണ്ടായിരുന്നു. മുത്തുകളും
വാത്സ്യായനന്‍ മാത്രം. ഇത് എന്നെ അത്ഭുത തൂവലുകളുമ�ൊക്കെ ഉപയ�ോഗിച്ച് ആഭ
പ്പെടുത്തി. അപ്പോള്‍ ഞാന്‍ എന്നെക്കുറിച്ച് രണങ്ങളുണ്ടാക്കിയിരുന്നു അക്കാലത്ത്.
തന്നെ അല�ോചിച്ചു. ഈ അദൃശ്യഭിത്തി കഥകളിക്ക് ചമയമ�ൊരുക്കിയിരുന്നവരുടെ
നമുക്ക് ഭേദിക്കാം. സഹായത്തോടെയായിരുന്നു ഇത്. ചെറു
രുപകല്പനയിലും തുണിത്തരങ്ങളിലും കല്ലുകളും വെള്ളി മുത്തുകളും ക�ൊണ്ട്
ആവേശം ത�ോന്നാത്ത ഒരു കാലവും ബട്ടണുകളുണ്ടാക്കുമായിരുന്നു. നൃത്ത

12 2020 -am-À-¨v 25 
ത്തിന് ഉപയ�ോഗിക്കുന്ന വസ്ത്രങ്ങളും മറ്റും വലിപ്പവും വേഗവും ഉയരവുമാണ് നമ്മുടെ മഹത്വത്തിന്റെ
ഉപേക്ഷിക്കുമ്പോള്‍ അതുപയ�ോഗിച്ച് വലിയ മാനദണ്ഡങ്ങളെന്ന് നമ്മള്‍ വിശ്വസിക്കുകയാണെങ്കില്‍
സഞ്ചികളുണ്ടാക്കും. ക�ോളജില്‍ എനിക്കും മറ്റേത�ൊരു രാജ്യത്തോട�ൊപ്പവും ഓടുന്ന രാജ്യമായി നമ്മളും
സഹപാഠികള്‍ക്കും വിലയേറിയ വസ്ത്രങ്ങ മാറും. എല്ലാവരുടെയും രുചികള്‍ ഒന്നായിത്തീരുമ്പോഴാണ്
ളില�ോ ആഭരണങ്ങളില�ോ ഭ്രമമുണ്ടായിരു
ന്നില്ല. എന്തെങ്കിലും പ്രത്യേകതകളുള്ളത�ോ (എല്ലാവരും ഒരേ വസ്ത്രം ധരിക്കുന്നതും ഒരേ ഭക്ഷണം കഴി
വൈചിത്ര്യമുള്ളത�ോ ആയവയ�ോടായിരുന്നു ക്കുന്നതും) നമ്മുടെ സ്വത്വത്തിന് മൂല്യമേറുന്നത് എന്ന് കരു
താത്പര്യം. തുകയാണെങ്കില്‍, മുതലാളിത്തത്തിന്റെ വിജയരീതികളെ
എന്റെ ആഭരണങ്ങളും വസ്ത്രങ്ങളും പിന്തുടരുന്നതിലൂടെയാണ് മൂല്യമേറുന്നത് എന്ന് ചിന്തിക്കുക
എവിടെ നിന്നാണ് കിട്ടുന്നത് എന്ന് എന്നോട് യാണെങ്കില്‍ നമുക്ക് നമ്മുടെ വഴികള്‍ നഷ്ടമാകുകയാണ്.
തന്നെ ച�ോദിച്ചിരുന്നു. ആ ച�ോദ്യത്തില്‍
നിന്നാണ് സംരംഭകത്വമെന്ന ആശയമുണ്ടാ
യത്. ഞാനുപയ�ോഗിക്കുന്നത് പ�ോലുള്ളവ
മറ്റുള്ളവര്‍ക്ക് കൂടി വാങ്ങാന്‍ പാകത്തില�ൊരു എല്ലാ അവധിക്കാലത്തും. പ�ോളിസ്റ്റര്‍
ബ�ൊട്ടിക് തുടങ്ങിയാല�ോ എന്ന് ആല�ോചി തുണിത്തരങ്ങളുടെയും ടി ഷര്‍ട്ടുകളുടെയും
ച്ചു. അവിടെ വില്‍ക്കുന്നവയുടെ പരമാവധി ആകര്‍ഷണീയതയില്‍ നിന്ന് യുവാക്കളെ മ�ോ
വില 50 രൂപയായി നിജപ്പെടുത്താമെന്നും. ചിപ്പിച്ച് ഇന്ത്യന്‍ പരുത്തിയിലെ വൈവിധ്യം
അങ്ങനെയായാല്‍ ആര്‍ക്കും സാധനങ്ങള്‍ പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
വാങ്ങാനാകും. കുറച്ചുതവണ ഉപയ�ോഗിച്ച വസ്ത്രങ്ങളില്‍ പല പുതിയ പരീക്ഷണങ്ങളും
തിന് ശേഷം അവര്‍ക്ക് അത് ഒഴിവാക്കാനും അമ്മയുടേതായുണ്ട്.
കഴിയും. എല്ലായിപ്പോഴും പുതിയത് ധരിക്കാ ഷബാന അസ്മിയും പര്‍വീണ്‍ ബാബിയും
ന്‍ അവര്‍ക്ക് സാധിക്കും. അങ്ങനെയാണ് ഞാനുമ�ൊക്കെ സിനിമയിലേക്ക് കണ്ണുന
എന്റെ വിജയകരമായ വ്യവസായസംരംഭം ട്ടിരിക്കുന്ന കാലം കൂടിയായിരുന്നു അത്.
തുടങ്ങുന്നത്, ഞാന്‍ ആരംഭിച്ച ഒരേയ�ൊരു ഞങ്ങളെ പരുത്തിയുടെയും കരകൗശലവസ്തു
സംരംഭം. അങ്ങനെയാണ് ആഴ്ചയുടെ ക്കളുടെയും പ്രചാരകരാക്കാന്‍ അമ്മ ശ്രമിച്ചു.
അവസാനദിനങ്ങളില്‍ മാത്രം പ്രവര്‍ത്തി ഞങ്ങള്‍ കുര്‍ത്തയും പൈജാമയും ധരിച്ച്
ക്കുന്ന സ്ഥാപനം തുടങ്ങുന്നത്. ഞങ്ങളുടെ നിരവധി ഫ�ോട്ടോ ഷൂട്ടുകള്‍ക്ക് മ�ോഡലുക
അക്കാദമിയായ ദര്‍പണയുടെ മുറികളി ളായി. അമ്മയുടെ ശ്രമങ്ങള്‍ക്ക് ഫലമുണ്ടായി.
ല�ൊന്നില്‍. തമാശ എന്നായിരുന്നു പേര്. അതാണ് ഇപ്പോഴും കാണുന്നത്. പിന്നീട്
വിജയകരമായി മുന്നേറിയ സ്ഥാപനം ഒരു ഗുര്‍ജരിക്ക് വേണ്ടി വസ്ത്രങ്ങള്‍ രൂപകല്പന
വര്‍ഷത്തിനുശേഷം പൂട്ടി. ഇക്കാലമത്രയും ചെയ്യുന്ന ജ�ോലി ഞാന്‍ ചെയ്തുതുടങ്ങി.
വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും 1979ലാണ് ഇന്‍സൈഡ് ഔട്ട്‌സൈഡ്
രൂപകല്പന മാത്രമാണ് ചെയ്തിരുന്നത് എന്ന് എന്ന മാസിക പുറത്തിറങ്ങുന്നത്. വസ്ത്രം,
തിരിച്ചറിഞ്ഞപ്പോഴാണ് പൂട്ടാന്‍ തീരുമാനി ആഭരണം, ഇതര കരകൗശലവസ്തുക്കള്‍
ച്ചത്. സ്ഥാപനം വീണ്ടും തുടങ്ങാന്‍ കൂട്ടുകാ തുടങ്ങിയവയുടെ രൂപകല്പനയില്‍ മുഴുകി
ര�ൊക്കെ നിര്‍ബന്ധിച്ചു. ഞാന്‍ വഴങ്ങിയില്ല. യവര്‍ക്ക് ഗൗരവമേറിയ സംവാദത്തിനുള്ള
പഠനത്തെക്കുറിച്ചായിരുന്നു ചിന്ത. അവസരമ�ൊരുക്കുകയായിരുന്നു ഉദ്ദേശ്യം.
1970കളുടെ തുടക്കത്തില്‍ ഗുജറാത്ത് എന്നാല്‍ ഒരു ലക്കം ഇറങ്ങിയതിന് ശേഷം
കരകൗശല വികസന ക�ോര്‍പ്പറേഷനായ മാസിക പ്രതിസന്ധിയിലായി. അത് പൂട്ടി
ഗുർജരിയുടെ അധ്യക്ഷ സ്ഥാനം അമ്മ പ്പോകുമെന്ന് ഉറപ്പായ ഘട്ടത്തില്‍ അതിന്റെ
(മൃണാളിനി) ഏറ്റെടുത്തു. ഇത�ോടെ പ്രസാധകന്‍ എനിക്കൊരു അവസരം
ഗുജറാത്തിലെ കരകൗശല വസ്തുക്കളുടെ തന്നു, മാസിക ഏറ്റെടുത്ത് നടത്താന്‍.
പ്രദര്‍ശന വേദിയായി ഞങ്ങളുടെ വീട് പ്രസാധനത്തെക്കുറിച്ച് എനിക്ക് ഒന്നുമറി
മാറി. പ്രകൃതിദത്ത നിറങ്ങളും അതുപ യില്ലായിരുന്നു. മാസികകളില്‍ ഏറിയപങ്കും
യ�ോഗിച്ചുള്ള ചിത്രണങ്ങള്‍ക്കും വേണ്ടി ബ�ോംബെയിലായിരുന്നു, പരസ്യം നല്‍കുന്ന
ജീവിതം ഉഴിഞ്ഞുവെച്ച തുഫാന്‍ റഫായ് വരും. ഞാന്‍ അഹമ്മദാബാദിലും. മാസിക
(ഗുജറാത്തിലെ അമ്രേലി സ്വദേശിയായ ഏറ്റെടുക്കുക എന്നത�ൊരു സാഹസമായാണ്
പ്രസിദ്ധ കലാകാരന്‍) അക്കാലത്ത് വീട്ടില്‍ ത�ോന്നിയത്. എങ്കിലും ഞാനതേറ്റു. മൂന്ന്
വരുമായിരുന്നു. അദ്ദേഹം ക�ൊണ്ടുവരുന്ന വര്‍ഷം നീണ്ട, വന്യവും ആവേശകരവുമായ
സാരികളുടെ കെട്ട് അമ്മ വാങ്ങും, ഗുര്‍ജരി യാത്രയുടെ തുടക്കമായിരുന്നു അത്. വിവിധ
വഴി വിറ്റഴിക്കും. ബാന്ധ്‌നി, അജ്‌രഖ്, നാംദാ, മേഖലകളില്‍ രൂപകല്പനകള്‍ നിര്‍വഹിക്കുന്ന
മ�ോചി ഭാരത് തുടങ്ങിയ വാക്കുകള്‍ എന്റെ വരുമായി, അതിലെ പ്രഗത്ഭരുമായി അടുത്ത്
നിഘണ്ഡുവിലേക്ക് വരുന്നത് അപ്പോഴാണ്. പരിചയപ്പെടാനുള്ള അവസരം എനിക്ക്
കച്ചിലെയും സൗരാഷ്ട്രയിലെയും ഗ്രാമ ലഭിച്ചു. ഞാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ല�ോകം.
ങ്ങളിലേക്ക് അമ്മയ്‌ക്കൊപ്പം യാത്ര പ�ോയി, ഇന്‍സൈഡ് ഔട്ട്‌സൈഡിന് അമേരി

2020 -am-À-¨v 25 
13
ക്കയില്‍ വിതരണക്കാരെ കണ്ടെത്താനായി ക്കാള്‍ ക്രൂരമായ ബലപ്രയ�ോഗത്തിനാണ് മൂല്യം
ന്യൂയ�ോര്‍ക്കിലേക്ക് നടത്തിയ യാത്ര എന്റെ കൂടുതല്‍. മനുഷ്യത്വത്തേക്കാള്‍ അധികാര
ആശയങ്ങളെ സ്വാധീനിച്ചു. അങ്ങനെയാണ് പ്രകടനത്തിനാണ് പ്രാമുഖ്യം. പങ്കുവെക്കലി
1984ല്‍ മാപിന്‍ പബ്ലിഷിംഗ് എന്ന സ്ഥാപനം നും കൈമാറ്റം ചെയ്യലിനും പകരം സ്വന്തമാക്ക
തുടങ്ങുന്നത്. നമ്മുടെ കലാരൂപങ്ങളെക്കുറി ലിനും പൂഴ്ത്തിവയ്ക്കലിനും വില കല്പിക്കപ്പെടുകയാ
ച്ചും കരകൗശലവിദ്യയെക്കുറിച്ചും പൈതൃക ണ്. ഈ സംവിധാനം വംശാധിപത്യത്തിലും
ത്തെക്കുറിച്ചുമ�ൊക്കെ വിശദമായി പ്രതിപാദി മര്‍ക്കടമുഷ്ടിയിലും അധിഷ്ഠിതവുമാണ്.
ക്കുന്ന ല�ോകനിലവാരമുള്ള പ്രസിദ്ധീകരണം മനുഷ്യത്വമില്ലാത്ത ഒന്ന്. നമ്മളെ വ്യക്തികളെ
എന്നതായിരുന്നു ലക്ഷ്യം. എഴുത്തുകാരും ന്നതിലുപരി ഉപഭ�ോക്താക്കളായി കാണുന്നത്.
ഫ�ോട്ടോഗ്രാഫര്‍മാരുമ�ൊക്കെ ഇന്ത്യക്കാരായി അത് നിലവാരത്തേക്കാള്‍ അളവിനെയാണ്
രുന്നു. കല, കരകൗശല വിദ്യ, ഫ�ോട്ടോഗ്രാഫി, ആഘ�ോഷിക്കുന്നത്, അധികാരത്തെയും.
രൂപകല്പന തുടങ്ങിയവയില്‍ ഏറ്റവും മികച്ച ഭയത്തിലും അരക്ഷിതാവസ്ഥയിലുമാണ് ഈ
ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്ന സ്ഥാപനമായി സംവിധാനം ജീവിക്കുന്നത്. ഇവിടെ ഒരാള്‍
മാപിന്‍ ഇന്ന് വളര്‍ന്നു. നാനൂറ�ോളം പുസ്തകങ്ങ വിലയിരുത്തപ്പെടുന്നത് അയാള്‍ എന്താണ്
ള്‍ പ്രസിദ്ധീകരിച്ചു. എന്നതിനെ ആധാരമാക്കിയല്ല, മറിച്ച്
മാപിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് അയാളുടെ പക്കലെന്തുണ്ട് എന്നതിനെ ആധാ
2001ല്‍ ഞാന്‍ മാറി. കലാപ്രകടനങ്ങളും പ്രഭാഷ രമാക്കിയാണ്. ഇതുവഴി അതിവിശിഷ്ടമായ
ണങ്ങളുമ�ൊക്കെയായി തിരക്കേറിയപ്പോഴായി നമ്മുടെ രാജ്യത്തിന്റെ ആത്മാവിനെയാണ്
രുന്നു മാറ്റം. കുറേക്കൂടി മികച്ച, ആര�ോഗ്യമുള്ള നശിപ്പിക്കുന്നത്.
ഇന്ത്യയെ രൂപകല്പന ചെയ്യുക എന്നതിലേക്ക് ല�ോകത്ത്, ഇന്ത്യയെ വിശിഷ്ടമായി
അപ്പോഴേക്ക് എന്റെ ശ്രദ്ധ മാറിയിരുന്നു. നിലനിര്‍ത്തുന്നത് ഒര�ൊറ്റ സംഗതിയാണ്.
ഗുജറാത്തില്‍ പൂര്‍ണമായും ജൈവ രീതിയില്‍ നമ്മുടെ സംസ്‌കാരം. നമ്മുടെ ഭാഷകള്‍,
നടന്നിരുന്ന കൃഷിയിടത്തില്‍ പൂര്‍ണമായും നമ്മുടെ വൈവിധ്യം, നമ്മുടെ കരകൗശല
സൗര�ോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വീടും വൈദഗ്ധ്യം, ഭക്ഷണം, ശീലങ്ങള്‍, കലകള്‍,
കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത ഹരതി വിശ്വാസങ്ങള്‍....എല്ലാറ്റിന്റെയും സാക്ഷാത്കാ
തീയറ്ററായ നടറാണിയുമ�ൊക്കെ അതിന്റെ രം. എല്ലാ വൈരുധ്യങ്ങള�ോടെയും ബഹളങ്ങ
ള�ോടെയുമുള്ള സാക്ഷാത്കാരം. വലിപ്പവും
വേഗവും ഉയരവുമാണ് നമ്മുടെ മഹത്വത്തിന്റെ
പങ്കുവയ്ക്കലിനും കൈമാറ്റം ചെയ്യലിനും പകരം സ്വന്തമാക്ക മാനദണ്ഡങ്ങളെന്ന് നമ്മള്‍ വിശ്വസിക്കുകയാ
ലിനും പൂഴ്ത്തിവെക്കലിനും വില കല്പിക്കപ്പെടുകയാണ്. ഈ ണെങ്കില്‍ മറ്റേത�ൊരു രാജ്യത്തോട�ൊപ്പവും
സംവിധാനം വംശാധിപത്യത്തിലും മര്‍ക്കടമുഷ്ടിയിലും അധി ഓടുന്ന രാജ്യമായി നമ്മളും മാറും. എല്ലാവരു
ഷ്ഠിതവുമാണ്. മനുഷ്യത്വമില്ലാത്ത ഒന്ന്. നമ്മളെ വ്യക്തിക ടെയും രുചികള്‍ ഒന്നായിത്തീരുമ്പോഴാണ്
ളെന്നതിലുപരി ഉപഭ�ോക്താക്കളായി കാണുന്നത്. അത് (എല്ലാവരും ഒരേ വസ്ത്രം ധരിക്കുന്നതും ഒരേ
നിലവാരത്തേക്കാള്‍ അളവിനെയാണ് ആഘ�ോഷിക്കുന്നത്, ഭക്ഷണം കഴിക്കുന്നതും) നമ്മുടെ സ്വത്വത്തിന്
അധികാരത്തെയും. ഭയത്തിലും അരക്ഷിതാവസ്ഥയിലുമാ മൂല്യമേറുന്നത് എന്ന് കരുതുകയാണെങ്കില്‍,
ണ് ഈ സംവിധാനം ജീവിക്കുന്നത്. മുതലാളിത്തത്തിന്റെ വിജയരീതികളെ പിന്തു
ടരുന്നതിലൂടെയാണ് മൂല്യമേറുന്നത് എന്ന്
ചിന്തിക്കുകയാണെങ്കില്‍ നമുക്ക് നമ്മുടെ
വഴികള്‍ നഷ്ടമാകുകയാണ്.
ല�ോക രാഷ്ട്രങ്ങള്‍ക്കിടയില്‍ നമ്മുടെ
ഭാഗമായിരുന്നു. കൈകള്‍ ക�ൊണ്ട് നിര്‍മിക്കു രാജ്യത്തിന് പ്രത്യേകസ്ഥാനം ലഭിക്കുന്നത്
ന്ന, പ്രകൃതിക്കിണങ്ങുന്ന സാങ്കേതികവിദ്യകള്‍ വേഗം കൂടിയ വിമാനം നിര്‍മിച്ചിട്ടാകണമ�ോ?
പ്രോത്സാഹിപ്പിക്കുക എന്നതില്‍ ഊന്നിയുള്ള വേണ്ട. ആ സ്ഥാനം നമ്മുടെ 900 ഭാഷകളുടെ
പ്രവര്‍ത്തനം തുടരുകയാണ്. നിലനില്പില്‍ നിന്ന് ലഭിക്കണം. ഓര�ോ വീട്ടിലും
പ്രശ്‌നകലുഷിതമായ കാലത്താണ് ഓര�ോ സമുദായത്തിലും ഓര�ോ ഗ്രാമത്തിലും
നമ്മള്‍ ജീവിക്കുന്നത്. പ്രപഞ്ചത്തിന്റെ കേന്ദ്രം പരിപ്പുകറിയ്ക്കുള്ള വ്യത്യസ്തമായ രുചികളില്‍ നി
നമ്മളാണെന്നും നമ്മളെ സേവിക്കാനാണ് ന്നുണ്ടാകണം. വൈവിധ്യങ്ങളുടെ കലവറയില്‍
പ്രപഞ്ചം നിലനില്‍ക്കുന്നതെന്നും മനുഷ്യന്‍ നിന്നാണ് ആ സ്ഥാനം ലഭിക്കേണ്ടത്.
വിശ്വസിക്കുന്ന അവസ്ഥ ഏതാനും നൂറ്റാണ്ടു നമ്മളെ ഭരിക്കുന്ന ശക്തികള്‍, നയങ്ങള്‍
കള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. പ്രകൃതിയെയും ആവിഷ്‌കരിക്കുന്നവര്‍ കൂടുതല്‍ വിജയം
പ്രപഞ്ചത്തിലെ മനുഷ്യേതരമായ സകലതി നേടിയതെന്ന് അവര്‍ കരുതുന്ന രാജ്യങ്ങളിലേ
നെയും ദുരാഗ്രഹത്തോടെ ചൂഷണം ചെയ്യുന്ന ക്കാണ് ന�ോക്കുന്നത്. അതിന�ോട് താരതമ്യം
സ്ഥിതി ഇതിലൂടെ സൃഷ്ടിക്കപ്പെടുകയും ചെയ്ത് സ്വന്തം രാജ്യത്തിന്റെ മൂല്യം നിശ്ചയി
ചെയ്തു. ഇതാണ് ഏറ്റവും മികച്ച സംവിധാനമെ ക്കുകയാണ് അവര്‍. നമ്മുടെ സമ്പത്തിലേക്ക്,
ന്ന് പരിഗണിക്കപ്പെടുന്നു. സഹാനുഭൂതിയേ കരകൗശല വൈദഗ്ധ്യത്തിലേക്ക്, രൂപകല്പ

14 2020 -am-À-¨v 25 
നകളിലേക്ക്, വിവിധ കാലാവസ്ഥകള്‍ക്ക് തെളിഞ്ഞ വെളിച്ചത്തിലേക്ക്, സഹാനുഭൂതിയും മനുഷ്യ
അനുയ�ോജ്യമായ വിധത്തില്‍ കെട്ടിടങ്ങള്‍ ത്വവും നിറയുന്ന ല�ോകത്തിലേക്ക് നയിക്കാന്‍ ശേഷിയുള്ള,
നിര്‍മിക്കാനുള്ള സാമർഥ്യത്തിലേക്ക് അവര്‍ എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന, അഭിപ്രായ വ്യത്യാസങ്ങളെ
ന�ോക്കുന്നതേയില്ല. നമ്മുടെ വ്യക്തിത്വത്തെ, സ്വീകരിക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റുന്ന സ്വത്വമാണ്
വൈചിത്ര്യങ്ങളെ, വൈവിധ്യങ്ങളെ ഒക്കെ
തകര്‍ക്കുന്നതാണ് നമ്മുടെ നയങ്ങള്‍. നമ്മുടേത്. ഇന്ന് നമ്മുടെ രാജ്യത്തെയും ആത്മാവിനെയും
എല്ലാറ്റിനെയും ഒന്നിലേക്ക് ക�ൊണ്ടുവരാന്‍ വലയം ചെയ്തിരിക്കുന്ന ഇരുട്ടിനെ ഒരുമിച്ച് പ്രതിര�ോധിക്കാന്‍
ശ്രമിക്കുന്നത്. ഒരു ജീവിത രീതിയിലേക്ക്, നമുക്ക് യ�ോജിക്കാം. ദേശീയതയെന്ന പേരില്‍ നമ്മളിലേക്ക്
സത്യമെന്ന് അധികാരം അംഗീകരിക്കുന്ന വമിപ്പിക്കുന്ന വെറുപ്പിനെയും പ്രതിര�ോധിക്കാം.
ഒന്നിലേക്ക്.
ഇന്ന് നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ ഏതാ
ണ്ടെല്ലാം ക�ോണ്‍ക്രീറ്റിലാണ്. നിര്‍മാണത്തിന്
നല്‍കുന്നത് എന്നും. ഉത്പന്നങ്ങളുടെ, തുണി
വെള്ളം അധികം വേണ്ടിവരും സിമന്റ്
ത്തരങ്ങളുടെ, വസ്ത്രങ്ങളുടെയ�ൊക്കെ രൂപ
ഉപയ�ോഗിക്കുമ്പോള്‍. ഈ നിര്‍മിതികള്‍
കല്പനയിലേക്ക് തിരിയുമ്പോള്‍ വികസനം,
അമ്പത് ക�ൊല്ലം കഴിയുമ്പോള്‍ തകരുകയും
വിജയം, സന്തോഷം എന്നിവയെക്കുറിച്ചുള്ള
ചെയ്യും. ചുണ്ണാമ്പുകട്ടകള്‍ ക�ൊണ്ട് നിര്‍മിച്ച
കാഴ്ചപ്പാടുകളില്‍ മാറ്റമുണ്ടാക്കാനുള്ള
നമ്മുടെ ക�ോട്ടകളിലേക്ക് ന�ോക്കൂ, അവ
കഴിവ് കൂടിയാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്.
നൂറ്റാണ്ടുകള്‍ക്ക് ശേഷവും തലയുയര്‍ത്തി
ഒരു ഗ്രാമം ദത്തെടുക്കൂ. അവിടുത്തെ തനത്
നില്‍ക്കുന്നു. നമ്മുടെ യുവാക്കളെ വിനാശ
വിദ്യകളെക്കുറിച്ച് പഠിക്കൂ. വൈവിധ്യ
കാരിയായ സാങ്കേതികവിദ്യയാണ�ോ നമ്മള്‍
സമ്പന്നമായ നമ്മുടെ പാരമ്പര്യം എത്രമാത്രം
പഠിപ്പിക്കേണ്ടത്? അത്തരം സാങ്കേതികവി
ചെലവ് കുറഞ്ഞതും വ്യതിരിക്തവുമാണെന്ന്
ദ്യകളാണ് ല�ോകത്ത് ഒന്നാമതെന്ന് നമ്മള്‍
മനസ്സിലാക്കൂ. അതിലൂടെ സ്വയം നശിക്കുന്ന
കരുതുന്ന രാജ്യങ്ങള്‍ പിന്തുടരുന്നത് എന്നത്
ഈ ല�ോകത്തെ പുനര്‍നിര്‍വചിക്കാന്‍
നമ്മളെ അരക്ഷിതര�ോ അപകര്‍ഷതാബ�ോധ
നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ ഭാവന
മുള്ളവര�ോ ആക്കി മാറ്റുന്നുണ്ടോ? പ്രകൃ
ഉപയ�ോഗപ്പെടുത്തിക്കൊണ്ട് ഒരു പുതിയ
തിക്കിണങ്ങുന്ന നമ്മുടെ തനത് വിദ്യകള്‍
ജീവിതം അവിടെയുള്ളവര്‍ക്ക് നല്‍കാന്‍
പ്രചരിപ്പിച്ച് ല�ോകത്തിന് വഴി തെളിക്കുകയും
നിങ്ങള്‍ക്ക് കഴിയും. ദയാവായ്പുള്ള, പ്രസക്ത
നാശം വിളിച്ചുവരുത്തുന്ന പാതയിലൂടെ
മായ ഒരു പുതിയ ജീവിതം. ല�ോകത്തെക്കുറി
സഞ്ചരിക്കുന്നത് അവസാനിപ്പിക്കുകയുമല്ലേ
ച്ച് നിങ്ങള്‍ക്കുള്ള വീക്ഷണം അവര്‍ക്ക് കൂടി
വേണ്ടത്?
പകര്‍ന്നുനല്‍കണം. അവരുടെ കഴിവുകള്‍
മുമ്പില്ലാത്ത വിധത്തില്‍ ത�ൊഴിലില്ലായ്മ
നിങ്ങളുടേത് കൂടിയാക്കുകയും അത്
നമ്മുടെ രാജ്യത്ത് ഇന്നുണ്ട്. നിങ്ങളെപ്പോ
ല�ോകത്തിന് പങ്കുവെക്കുകയും വേണം.
ലുള്ള നിരവധി യുവാക്കള്‍ ത�ൊഴില്‍തേടി
യഥാര്‍ത്ഥ സ്വത്വത്തെ തിരിച്ചുപിടിക്കുന്ന
ഇറങ്ങുകയുമാണ്. രാജ്യത്ത് ഏഴുക�ോടി
ജനതയും രാജ്യവുമാണ് നമ്മുടേത്. ബ്രാന്‍ഡ്
ആളുകളാണ് കരകൗശലവിദ്യാ മേഖലയില്‍
അംബാസഡര്‍മാര�ോ ഭയത്തിന്റെ പ്രചാരക
ത�ൊഴിലെടുക്കുന്നത്. മറ്റൊരു ഏഴുക�ോടി
ര�ോ വിപണനം നടത്തിയ സ്വത്വബ�ോധമല്ല
ആളുകള്‍ സംരംഭകരായുമുണ്ട്. പ്രകൃതി
നമ്മുടേത്. തെളിഞ്ഞ വെളിച്ചത്തിലേക്ക്,
വിഭവങ്ങള്‍ ചൂഷണം ചെയ്യാതെ സ്വന്തം
സഹാനുഭൂതിയും മനുഷ്യത്വവും നിറയുന്ന
വൈദഗ്ധ്യവും കരുത്തുമാണ് ഇവര്‍ ഉപയ�ോ
ല�ോകത്തിലേക്ക് നയിക്കാന്‍ ശേഷിയുള്ള,
ഗിക്കുന്നത്. എന്നാല്‍ ഈ ഏഴുക�ോടിയാളു
എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന, അഭിപ്രായ
കളെ ആരും വിലവെക്കുന്നില്ല, പ്രോത്സാഹി
വ്യത്യാസങ്ങളെ സ്വീകരിക്കുന്ന രാജ്യമായി
പ്പിക്കുന്നുമില്ല. അവര്‍ക്ക് അഭയകേന്ദ്രങ്ങളില്ല.
ഇന്ത്യയെ മാറ്റുന്ന സ്വത്വമാണ് നമ്മുടേത്.
അവര്‍ക്ക് ത�ൊഴില്‍ ഇല്ലാതാകുമ്പോള്‍, അവര്‍
ഇന്ന് നമ്മുടെ രാജ്യത്തെയും ആത്മാവിനെ
തന്നെ ഇല്ലാതാകുമ്പോള്‍ മാനവികതയുടെ
യും വലയം ചെയ്തിരിക്കുന്ന ഇരുട്ടിനെ ഒരുമിച്ച്
മഹത്വം കൂടിയാണ് ഇല്ലാതാകുന്നത്. സ്വയം
പ്രതിര�ോധിക്കാന്‍ നമുക്ക് യ�ോജിക്കാം.
ഇല്ലാതായിക്കൊണ്ട് അവര്‍ സൃഷ്ടിക്കുന്നത്
ദേശീയതയെന്ന പേരില്‍ നമ്മളിലേക്ക് വമിപ്പി
എല്ലാ മാനവികതകളുടെയും പൈതൃകമാ
ക്കുന്ന വെറുപ്പിനെയും പ്രതിര�ോധിക്കാം.
ണെന്നത് ഓര്‍ക്കുക.
നിങ്ങള്‍ക്ക് നന്മകള്‍ നേരുന്നു, ഞങ്ങള്‍
ഈ സന്ദിഗ്ധ ഘട്ടത്തില്‍ ഏകപ്രതീക്ഷ
നിങ്ങളെ ആശ്രയിക്കുകയാണ്.
യായി ഞാന്‍ കാണുന്നത് നിങ്ങളെയാണ്.
നമുക്ക് വെളിച്ചം വീണ്ടെടുക്കുന്നവരാ
രൂപകല്പനയുടെ ല�ോകമാണ് എന്റേത്
കാം, ഇന്ത്യക്കും സ്വസ്ഥമായ ല�ോകത്തിനും
എന്ന് തീരുമാനിച്ചപ്പോള്‍ തന്നെ ശരിയായ
വേണ്ടി.
ചിന്താഗതിയുടെ ഭാഗത്താണ് എന്ന് നിങ്ങള്‍ (കടപ്പാട്: ദി വയർ)
തെളിയിച്ചിരിക്കുന്നു. ഉയര്‍ന്ന വരുമാന
ത്തേക്കാള്‍ വ്യക്തിത്വത്തിനാണ് പ്രാധാന്യം

2020 -am-À-¨v 25 
15
ചൂണ്ടുവിരൽ/ കെ കെ ജ�ോഷി

ആധുനികമായ ജീവിതപരിസരത്തുനിന്ന് മനുഷ്യനെ ഒറ്റപ്പെടുത്തുന്ന ഒരു ലക്ഷണവും ക�ൊറ�ോണ


അതിന്റെ ഇരയില്‍ പ്രത്യക്ഷമാക്കില്ല. ര�ോഗവാഹകന്റെ സാമൂഹികമായ പ്രതിബദ്ധത ഒന്നുമാത്രമാണ്
ര�ോഗം വ്യാപിക്കാതിരിക്കാന്‍ സഹായകമാവുക. ഒരാള്‍ മറച്ചുവെച്ചാല്‍ ല�ോകം തകിടം മറിയും.

മഹാവ്യാധിക്ക്
മനുഷ്യരാണ് മരുന്ന്
""ലാഭാനാം ഉത്തമം കിം'' രിടത്തും മാനുഷികമായ മുഖം സാധ്യമല്ല.
ച�ോദ്യം യക്ഷന്റേതാണ്. ജ്യേഷ്ഠ പാണ്ഡ അതിനാല്‍ അധിനിവേശത്താല്‍ നിര്‍മിക്കുന്ന
വനായ യുധിഷ്ഠിരന�ോട്. മഹാഭാരതത്തിലെ ലാഭത്തിനും മാനുഷികമാവുക വയ്യ. മാനുഷി
വിഖ്യാതമായ യക്ഷപ്രശ്‌നമാണ് സന്ദര്‍ഭം. കമായ വ്യവഹാരങ്ങളുടെ നീക്കിബാക്കി എന്ന
ല�ോകത്തെ ലാഭങ്ങളില്‍ വെച്ച് ഏറ്റവും നിലയില്‍ നിന്ന് അധിനിവേശപാപത്തിന്റെ
ശ്രേഷ്ഠമായ ലാഭം ഏതാണ്? യുധിഷ്ഠിരന്റെ ശമ്പളം എന്ന പദവിയിലേക്ക് ലാഭം എന്ന
മറുപടി ഇതായിരുന്നു: പ്രമേയം നിലംപ�ൊത്തി. യക്ഷപ്രശ്‌നത്തില്‍
""ലാഭാനാം ശ്രേയ ആര�ോഗ്യം.''ആര�ോഗ്യ നാം കണ്ട ആര�ോഗ്യലാഭം എന്ന ആശയം
ലാഭമാണ് ല�ോകത്തില്‍ സര്‍വോത്തമമായ മാനുഷികമായ ഒരു വിചാരമാണ്. അത്തരം
ലാഭം. വിചാരങ്ങള്‍ക്ക് അധിനിവേശത്തില്‍ ഇടമില്ല.
അധിനിവേശത്തിലെ ആര�ോഗ്യലാഭം എന്നത്

ലാ ഭം സംബന്ധിച്ച പഴയ ഒരു


വിചാരമാണ് യക്ഷപ്രശ്‌നത്തിലെ
ഈ സംവാദം. മഹാഭാരതം പ്രചാരത്തിലാ
ആര�ോഗ്യവ്യവസായത്തിന്റെ ലാഭമായി മാറി.

നിങ്ങള്‍ മനസ്സിലാക്കിയതുപ�ോലെ
വുന്ന കാലത്ത് ലാഭം ഒരു ല�ോകവ്യവസ്ഥ ക�ൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഈ
ആയിരുന്നില്ല എന്ന് നമുക്ക് അറിയാം. ലാഭം ആമുഖം. മനുഷ്യരുടെ സാമൂഹികജീവിത
ല�ോകവ്യവസ്ഥയായി തീര്‍ന്നത് കച്ചവടം എന്ന ത്തിന്റെ തുടക്കം മുതല്‍ മഹാമാരികളുണ്ട്.
മാനുഷികവ്യവഹാരം അധിനിവേശത്തിന്റെ പകര്‍ച്ചവ്യാധികളുണ്ട്. ഒട്ടും കൃത്യമല്ലാത്ത
ഉപാധി ആയതിനെ തുടര്‍ന്നാണെന്നും ഇടവേളകളില്‍ അത് മനുഷ്യരെ കൂട്ടത്തോടെ
നാം വ്യാപാരങ്ങളുടെ ല�ോകചരിത്രത്തില്‍ ക�ൊന്നൊടുക്കിയിട്ടുണ്ട്. എ ഡി 165 ല്‍
നിന്ന് മനസ്സിലാക്കിയിട്ടുണ്ട്. അധിനിവേശം ഏഷ്യാമൈനറിലും ഈജിപ്തിലും ഗ്രീസിലും
എന്നത് ഒരു ദേശത്തെ ജനതക്ക് മേല്‍ മറ്റൊരു ഇറ്റലിയിലുമായി ലക്ഷക്കണക്കിന് മനുഷ്യരെ
ജനതയുടെ അധികാരരൂപങ്ങള്‍ നടത്തുന്ന ക�ൊന്നൊടുക്കിയ പ്ലേഗ് ഓര്‍ക്കാം. എഴുതപ്പെട്ട
കയ്യേറ്റമാണ്. കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകളുടെ ചരിത്രത്തിലെ ഏറ്റവും ആധികാരികമായ
ല�ോകചരിത്രം ഇത്തരം അധിനിവേശങ്ങ മഹാമാരി. ആറാം നൂറ്റാണ്ടില്‍; 541-ല്‍
ളുടേതായിരുന്നുവല്ലോ? അങ്ങനെ ലാഭം യൂറ�ോപ്പിലെ പാതി ജനതയെ ക�ൊന്നുകളഞ്ഞ
എന്ന ആശയം അതിശക്തമായ ഒരു ഭൗതി ജസ്റ്റീനിയന്‍ പ്ലേഗ് പതിനാലാം നൂറ്റാണ്ടിലും
കസാന്നിധ്യമായി മാറുകയും മാനുഷിക ആവര്‍ത്തിച്ചു. അക്കുറി ഏഴുവര്‍ഷമായിരുന്നു
വ്യവഹാരങ്ങളുടെ ആദ്യത്തെയും പലപ്പോഴും താണ്ഡവം. അത്തവണ ഏഷ്യയില്‍ നിന്ന്
അവസാനത്തെയും ഉപാധിയായി മാറുകയും കപ്പല്‍ കയറിയെത്തി ആഫ്രിക്കയെയും
ചെയ്തു. അധിനിവേശത്തിന് ല�ോകത്തൊ യൂറ�ോപ്പിനെയും കശക്കി ആ മഹാമാരി.

16 2020 -am-À-¨v 25 
1852-ല്‍ മൂന്നാം ക�ോളറ വന്നു. ഇന്ത്യ എത്ര ഗംഭീരമായാണ് കേരളത്തിലെ ഭരണകൂടം, ആര�ോഗ്യവകുപ്പ്
ആയിരുന്നു പ്രഭവകേന്ദ്രം. പിന്നെ ക�ൊറ�ോണയെ നേരിട്ടതെന്ന് നേരിടുന്നതെന്ന് നമ്മള്‍ കണ്ടു.
എബ�ോള, സാർസ് അങ്ങനെ നീളുന്നു കേരളത്തില്‍ എന്തുക�ൊണ്ട് ല�ോകത്തിന് അത്ഭുതമാകും വിധം
മഹാമാരികളുടെ ല�ോകചരിത്രം. ഇത് സാധിച്ചു എന്നാണ് അന്വേഷിക്കേണ്ടത്. അതിന്റെ കാരണം
അക്കൂട്ടത്തിലേക്കാണ് ക�ോവിഡിന്റെ
കടന്നിരിപ്പ്. ചൈനയാണ് പ്രഭവസ്ഥാ അടിത്തട്ട് സാമൂഹികതയുടെ ശക്തമായ സാന്നിധ്യമാണ് എന്ന്
നം. മുന്‍കാല മഹാമാരികളെക്കാള്‍ മനസ്സിലാക്കാന്‍ കഴിയണം. കാരണം ആ ബന്ധനിലയിലാണ്
ക�ോവിഡിനെ അപകടകാരിയാക്കു മാനവികതയുടെ ഭാവി.
ന്നത് അതിന്റെ വ്യാപനസ്വഭാവമാണ്.
മറ്റൊന്ന് ആഗ�ോളവല്‍കരണവും
വ്യാജആധുനികതയുമായി അതിനു
ള്ള ആഴബന്ധമാണ്.
മറ്റുമഹാമാരികളെ വ്യാപന
സമയത്ത് തന്നെ മനസ്സിലാക്കല്‍ എളു
പ്പമായിരുന്നു. അതിന്റെ ആക്രമണം
ബാധിക്കുന്ന മനുഷ്യരെ പ�ൊടുന്നനെ
കിടപ്പിലാക്കും. ര�ോഗാണുക്കള്‍
പടരുന്ന വഴിപ�ോലും തിട്ടപ്പെടുത്താം.
ഒട്ടും മാന്യനല്ലാത്ത ര�ോഗാണു എന്ന്
ഇന്നത്തെ ഭാഷ. ക�ൊവിഡിന്റെ
കാരണക്കാരനായ ക�ൊറ�ോണ
തുല�ോം വ്യത്യസ്തനാണെന്ന് നിങ്ങള്‍
കണ്ടുകഴിഞ്ഞു. അത് വാഹകനെ
പ�ൊടുന്നനെ കിടപ്പിലാക്കില്ല. അത്
ര�ോഗലക്ഷണങ്ങളെ മൂടിവെക്കാന്‍
സമര്‍ഥനാണ്. മാത്രവുമല്ല, ആധു
നികമായ ജീവിതപരിസരത്തുനിന്ന്
മനുഷ്യനെ ഒറ്റപ്പെടുത്തുന്ന ഒരു
ലക്ഷണവും ക�ൊറ�ോണ അതിന്റെ
ഇരയില്‍ പ്രത്യക്ഷമാക്കില്ല. സമൂഹങ്ങളിലേത്. കുടുംബമാണ് ബന്ധനിലയാണ്. ഇങ്ങനെ നിരവധി
ര�ോഗവാഹകന്റെ സാമൂഹികമായ മനുഷ്യരെ സാമൂഹികവത്കരിക്കുന്ന ഉദാഹരണങ്ങള്‍.
പ്രതിബദ്ധത ഒന്നുമാത്രമാണ് ര�ോഗം ആദ്യ അടിസ്ഥാനഘടകം എന്ന് ലാഭകേന്ദ്രിതവും അതിനാല്‍
വ്യാപിക്കാതിരിക്കാന്‍ സഹായകമാ നമുക്കറിയാം. അതേപ�ോലെ തന്നെ വ്യക്തിമൂല്യ രഹിതവുമായ
വുക. ഒരാള്‍ മറച്ചുവെച്ചാല്‍ ല�ോകം അടിത്തട്ട് സാമൂഹികത എന്ന ഒരു സമൂഹങ്ങള്‍ ഇത്തരം അടിത്തട്ട്
തകിടം മറിയും. ഈ വാചകമാണ് ബന്ധനിലയുണ്ട്. സാമൂഹികശാ ബന്ധനിലകള്‍ സൃഷ്ടിക്കാറില്ല.
ഇനി നമ്മള്‍ നടത്തുന്ന ക�ൊവിഡ് സ്ത്രം ധാരാളമായി ചിന്തിക്കുന്ന ഒരു മുകേഷ് അംബാനിക്ക് അടിത്തട്ട്
വിചാരങ്ങളുടെ കേന്ദ്രം. ലാഭകേന്ദ്രി മേഖലയാണത്. കേരളത്തില്‍ ഇരുന്ന് ബന്ധനിലകള്‍ അസാധ്യമാണ്.
തമായ ഒരു ല�ോകക്രമം സാമൂഹികത ഇതുവായിക്കുന്ന നിങ്ങള്‍ക്ക് ഒട്ടും മുകേഷ് അംബാനിക്ക് അയൽപക്കം
എന്ന ആശയത്തെ അടിത്തട്ടില്‍ അപരിചിതമല്ല ആ ബന്ധനില. വീട് എന്ന ആശയം അസാധ്യമാണ്. അത്രേ
ആവിഷ്‌കരിക്കാതിരിക്കുകയും വിട്ട് പുറത്തേക്കിറങ്ങുന്ന നിങ്ങള്‍ യുള്ളൂ. ഇനി ക�ൊവിഡിലേക്ക് വരാം.
പുറംമ�ോടിയില്‍ ആഘ�ോഷത്തോടെ എല്ലാദിവസവും തന്നെ ആദ്യം ചൈനയില്‍ നിന്ന് പ്രവഹിച്ചതായി
ആവിഷ്‌കരിക്കുകയും ചെയ്യുമെന്ന് പങ്കെടുക്കുന്ന സാമൂഹിക ബന്ധനില ഇപ്പോള്‍ മനസ്സിലാക്കുന്ന ക�ൊവിഡ്
പ�ൊതുവേ മനസ്സിലാക്കപ്പെട്ടിട്ടുണ്ട്. അടിത്തട്ട് സാമൂഹികതയാണ്. ഇപ്പോള്‍, ഈ കുറിപ്പ് എഴുതുമ്പോള്‍
വിശദീകരിക്കാം. ആഗ�ോളീ നിങ്ങള്‍ ഒരു സംഘടനാപ്രവര്‍ത്തകന്‍ ഏറ്റവും വലയ്ക്കുന്നത് യൂറ�ോപ്പിനെ
കരണത്തിന്റെ, ലാഭകേന്ദ്രിത ആണെങ്കില്‍ നിങ്ങള്‍ ആ സംഘ യാണ്. ഇറ്റലിക്കാരനായ ജെയ്‌സണ്‍
ല�ോകക്രമത്തിന്റെ ഏറ്റവും വലിയ ടനയുടെ നിങ്ങളുടെ പ്രദേശത്തെ യാന�ോവിറ്റ്‌സ് ട്വീറ്റ് ചെയ്ത് സാമൂഹിക
ഗുണഭ�ോക്താക്കള്‍ മുതലാളിത്ത ഘടകവുമായി ബന്ധപ്പെടും, മാധ്യമങ്ങള്‍ ഗൗരവമായി
രാജ്യങ്ങളാണല്ലോ? അടിത്തട്ട് എന്ന സൗഹൃദപ്പെടും. അത് അടിത്തട്ട് ചര്‍ച്ച ചെയ്ത ഒരു കുറിപ്പ്
ഒരു പരിഗണന നിങ്ങള്‍ക്ക് അത്തരം സാമൂഹിക ബന്ധനിലയാണ്. ഇങ്ങനെ വായിക്കാം.
സമൂഹങ്ങളില്‍ കാണാന്‍ കഴിയില്ല. ഗ്രാമങ്ങള്‍, ചെറുപട്ടണങ്ങളായ
അടിത്തട്ടില്‍ അവര്‍ ഒറ്റയ�ൊറ്റയായ ഗ്രാമങ്ങള്‍ എന്തിന് കേരളത്തിലെ “എല്ലാവര്‍ക്കും
വീടുകളാണ്. മിക്കപ്പോഴും ഒറ്റയ�ൊ വലിയ നഗരങ്ങള്‍ പ�ോലും അടി അറിയാം ഇറ്റലി
റ്റയായ മനുഷ്യര്‍ പ�ോലുമാണ്. ത്തട്ട് സാമൂഹികതയുടെ പലപല ക്വാറന്റൈനിലാണെന്ന്.
അതായത് ഏറ്റവും സങ്കീര്‍ണമായ യൂണിറ്റുകളാണ്. അയൽപക്കം ഇവിടുത്തെ അവസ്ഥ
ജെയ്‌സണ്‍
കുടുംബബന്ധങ്ങളാണ് അത്തരം അത്തരത്തിലുള്ള മറ്റൊരു സാമൂഹിക വളരെ മ�ോശമാണ്. യാന�ോവിറ്റ്‌സ്

2020 -am-À-¨v 25 
17
പക്ഷേ അതിലും പരിതാപകരമാണ് ണുകള്‍ കൂടി ക്വാറന്റൈന്‍ ചെയ്തു (മാര്‍ച്ച് 7).
തങ്ങള്‍ക്കൊന്നും പറ്റില്ലെന്ന് കരുതുന്ന മറ്റു ഇറ്റലിയുടെ 25% ഇപ്പോള്‍ ക്വാറന്റൈനിലാണ്.
രാജ്യക്കാരെ കാണുന്നത്. സ്‌കൂളുകളും ക�ോളജുകളും അടച്ചു. പക്ഷേ
ഞങ്ങള്‍ക്ക് അത് മനസ്സിലാവും. കാരണം ബാറുകളും ഹ�ോട്ടലുകളും ജ�ോലിസ്ഥലങ്ങ
രണ്ടാഴ്ച മുമ്പ് വരെ ഞങ്ങളും അങ്ങനെത്തെ ളും ഇപ്പോഴും തുറന്നിരിക്കുകയാണ്.
ന്നെ ആയിരുന്നു. ഒഫീഷ്യല്‍ ഓര്‍ഡര്‍ ഇറങ്ങുന്നതിന്
മുന്നേ തന്നെ ചില മാധ്യമങ്ങള്‍ ച�ോര്‍ത്തി
സ്റ്റേജ് 1 പ്രസിദ്ധീകരിക്കുന്നു. തുടര്‍ന്ന് 10000 ത്തോളം
ക�ൊറ�ോണ എന്നൊരു വൈറസ് ഉണ്ട്. ആളുകള്‍ റെഡ് സ�ോണില്‍ നിന്ന് സൂത്രത്തില്‍
രാജ്യത്ത് ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരി കടന്നുകളഞ്ഞ് ഇറ്റലിയുടെ മറ്റുഭാഗങ്ങളിലു
ക്കുന്നു. ഓ.. പേടിക്കാന�ൊന്നും ഇല്ല. അത�ൊരു ള്ള തങ്ങളുടെ വീടുകളിലേക്ക് പ�ോകുന്നു(ഈ
പകര്‍ച്ചപ്പനി മാത്രമാണ്. മാത്രമല്ല എനിക്ക് 75 ഭാഗം പിന്നീട് പ്രധാനമാണ്). ബാക്കി 75%
വയസ്സായിട്ടും ഇല്ല. ഭാഗത്ത് ആളുകളും അവരുടെ ജീവിതം
ഞാന്‍ സുരക്ഷിതനാണ്. വെറുതെ സാധാരണ പ�ോലെത്തന്നെ തുടരുന്നു.
എന്തിനാണ് പ�ോയി മാസ്‌കും സാനിറ്റൈസ അവര്‍ക്കിപ്പോഴും കാര്യത്തിന്റെ ഗൗരവം
റും ഒക്കെ വാങ്ങിവെച്ച് കാശ് കളയുന്നത്? മനസ്സിലായിട്ടില്ല. എവിടെ തിരിഞ്ഞാലും
വെറുതെ പേടിച്ച് ആധി കൂട്ടാതെ ഞാന്‍ അകലം പാലിക്കാനും കൈ വൃത്തിയായി
സാധാരണത്തെ പ�ോലെത്തന്നെ ജീവിക്കാന്‍ സൂക്ഷിക്കാനും അനാവശ്യമായ യാത്രകള്‍
പ�ോകുകയാണ്. ഒഴിവാക്കുവാനുമുള്ള നിർദേശങ്ങളാണ്.
എല്ലാ 5 മിനുട്ടിലും ടിവിയില്‍ ഈ നിർദേശ
സ്റ്റേജ് 2 ങ്ങള്‍ കാണിക്കുന്നുണ്ട്. പക്ഷേ ഇത�ൊന്നും
കേസുകളുടെ എണ്ണം കാര്യമായി കൂടുന്നു. ആളുകളുടെ മനസ്സിലേക്ക് കയറിയിട്ടില്ല.
രാജ്യത്ത് ചില റെഡ് സ�ോണുകള്‍ പ്രഖ്യാപി
ച്ചിരിക്കുന്നു. ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്റ്റേജ് 4
ചില നഗരങ്ങള്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുന്നു. കേസുകള്‍ ക്രമാതീതമായി വർധിച്ചിട്ടുണ്ട്.
കുറേ ആളുകള്‍ ഇന്‍ഫെക്റ്റഡ് ആണ് (ഫെ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും ഒരു
ബ്രുവരി 22). ഇത് കഷ്ടമാണ്. പക്ഷേ ഗവണ്മെന്റ് മാസത്തോളമായി അടച്ചിട്ടിരിക്കുകയാണ്.
ശ്രദ്ധിക്കുന്നുണ്ട്. പേടിക്കാന�ൊന്നും ഇല്ല. ദേശീയ ആര�ോഗ്യ അടിയന്തരാവസ്ഥ
കുറച്ച് മരണങ്ങള്‍ ഒക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ പ്രഖ്യാപിച്ചിരിക്കുന്നു.
അത�ൊക്കെ വയസ്സായവരാണ്. മീഡിയയും ഹ�ോസ്പിറ്റലുകള്‍ ഒക്കെ നിറഞ്ഞിരിക്കു
ന്നു. ബാക്കി യൂണിറ്റുകള്‍ എല്ലാം ഒഴിപ്പിച്ച്
ക�ൊറ�ോണ ര�ോഗികള്‍ക്കായി ക്രമീകരിച്ചിരി
ആഗ�ോളീകരണത്തില്‍ ഉല്പന്നങ്ങളും ആശയങ്ങളും ക്കുന്നു. രക്ഷപ്പെടാനുള്ള സാധ്യത ന�ോക്കി
എന്നപ�ോലെ ര�ോഗങ്ങളും ആഗ�ോളമാണ്. ക�ൊറ�ോണ ആളുകള്‍ക്ക് മുന്‍ഗണന ക�ൊടുക്കേണ്ട
അതിനാല്‍ അവസാനത്തേതല്ല. ഇന്ന് ആധുനിക മുതലാളി ഗതികേടിലേക്ക് ഡ�ോക്ടര്‍മാര്‍ എത്തിയിരി
ത്ത രാജ്യങ്ങള്‍ അടിത്തട്ട് ബന്ധങ്ങളുടെ അഭാവത്താല്‍ ക്കുന്നു. എന്നുവച്ചാല്‍ വയസ്സായവരെയും
നിലവില്‍ ഗുരുതര പ്രശ്‌നമുള്ളവരെയും
ര�ോഗത്തോട് ഒറ്റയ്ക്ക് പ�ൊരുതിവീഴുകയാണ്. തഴയേണ്ട അവസ്ഥ.
എല്ലാവരെയും രക്ഷിക്കാനുള്ള സൗകര്യ
ങ്ങള്‍ ഇല്ല. അതുക�ൊണ്ട് നല്ല ഫലം ഉറപ്പുള്ള
വയ്ക്ക് മാത്രം മുന്‍ഗണന. ആവശ്യത്തിന് സ്ഥലം
സര്‍ക്കാരും ചുമ്മാ വ്യൂവര്‍ഷിപ്പിനും പ്രശസ്തി ഇല്ലാത്തതുക�ൊണ്ട് ആളുകള്‍ മരിക്കുന്നു.
ക്കും വേണ്ടി പാനിക്ക് ഉണ്ടാക്കുകയാണ്. എന്റെ ഒരു ഡ�ോക്ടര്‍ സുഹൃത്ത് വിളിച്ചിരു
എന്തൊരു വൃത്തികെട്ടവന്മാര്‍. മനുഷ്യര്‍ ന്നു. അവന്‍ ആകെ തളര്‍ന്നു പ�ോയിരിക്കുന്നു.
അവരുടെ ജീവിതം സാധാരണപ�ോലെത്തന്നെ കാരണം അന്നേദിവസം മാത്രം 3 പേരെ
ക�ൊണ്ടുപ�ോവും. ഇതു കാരണം ഞാന്‍ എന്റെ മരിക്കാന്‍ വിടേണ്ടി വന്നുവത്രേ.
സുഹൃത്തുക്കളെ കാണാതിരിക്കാണ�ോ.. ഉവ്വ, നഴ്‌സുമാര്‍ കരയുന്നു. അവര്‍ക്ക് ആളുകള്‍
നടന്നതുതന്നെ. ഇത�ൊന്നും എന്നെ ബാധിക്കി മരിക്കുന്നത് കയ്യുംകെട്ടി ന�ോക്കി നില്‍ക്കാനേ
ല്ല. ഞാന്‍ സുരക്ഷിതനാണ്. കഴിയുന്നുള്ളൂ. മരിക്കുന്നവര്‍ക്ക് നല്‍കാന്‍
ആകെ അവരുടെ കയ്യിലുള്ളത് കുറച്ച്
സ്റ്റേജ് 3 ഓക്‌സിജന്‍ മാത്രമാണ്.
കേസുകള്‍ ഭീകരമായി വർധിച്ചിരിക്കുന്നു. ഒരു സുഹൃത്തിന്റെ ബന്ധു ആവശ്യ
ഒറ്റദിവസം ക�ൊണ്ട് ഇരട്ടിയ�ോളം കൂടി. ഒരുപാട് ത്തിന് ചികിത്സ കിട്ടാതെ മരണപ്പെട്ടുവത്രേ.
ആളുകള്‍ മരിച്ചുക�ൊണ്ടിരിക്കുന്നു. കൂടുതല്‍ കാര്യങ്ങള്‍ കൈവിട്ടുപ�ോയിരിക്കുന്നു. സിസ്റ്റം
ഭാഗങ്ങള്‍ റെഡ് സ�ോണ്‍ ആക്കി. 4 റീജിയ തകര്‍ന്നിരിക്കുന്നു. എവിടെ തിരിഞ്ഞാലും

18 2020 -am-À-¨v 25 
ക�ൊറ�ോണയല്ലാതെ മറ്റൊന്നും ഈ കുറിപ്പ് എഴുതുമ്പോള്‍ കേരളത്തില്‍ ഐസ�ൊലേഷനിലുള്ള,
കേള്‍ക്കാനില്ല. വീടുകളില്‍ നിരീക്ഷണത്തിലുള്ള മനുഷ്യരെ ആഹ്ലാദിപ്പിക്കാന്‍
എന്തുവേണമെന്നതിനെക്കുറിച്ച് കയ്യകലത്തില്‍ കൂട്ടമായിരുന്ന്
സ്റ്റേജ് 5 ചെറുപ്പക്കാര്‍ പദ്ധതിയിടുകയാണ്. അയൽപക്കത്തെ ചെറുപ്പക്കാ
റെഡ് സ�ോണില്‍ നിന്ന്
സൂത്രത്തില്‍ കടന്നുകളഞ്ഞ 10000 രാവണം അവര്‍. അതിനാല്‍ നാം ഉറപ്പിച്ചുപറയണം, മനുഷ്യരാണ്
ആളുകളെ മറന്നുപ�ോയിട്ടില്ലല്ലോ? മഹാവ്യാധികളുടെ മരുന്നെന്ന്. മനുഷ്യരുടെ അഭാവമാണ് യൂറ�ോപ്പി
ഇവര്‍ കാരണം രാജ്യം മ�ൊത്തം മാര്‍ച്ച് നെ ഇപ്പോള്‍ പിടികൂടിയിരിക്കുന്ന ഭൂതമെന്ന്.
9 ഓടെ ക്വാറന്റൈന്‍ ചെയ്യേണ്ടി വന്നി
രിക്കുന്നു. വൈറസിന്റെ വ്യാപനം
മാക്‌സിമം തടയുക എന്നതാണ് ഘട്ടങ്ങളില്‍ മനുഷ്യര്‍ പരസ്പരം
ലക്ഷ്യം! ആളുകള്‍ക്ക് ഇപ്പോഴും ല�ോകത്തെ ഏറ്റവും ആധുനിക ചേര്‍ന്ന് നടത്തിയ ഇടപെടലുകളുടെ
ജ�ോലിക്ക് പ�ോകാം പലചരക്കുകള്‍ മെന്ന് ഘ�ോഷിക്കപ്പെട്ട ഒരിടത്തെ, മഹാകാവ്യം. അമേരിക്കന്‍ ഐക്യ
വാങ്ങിക്കാം മരുന്ന് വാങ്ങിക്കാം. ഇറ്റലിയിലെ ഒരു ദൃശ്യമാണിത്. നാടുകളിലെ ചുഴലിക്കാറ്റുകളെ
ഇത�ൊന്നും ഇല്ലെങ്കില്‍ സാമ്പത്തിക വിശദീകരണം വേണ്ടാത്തവിധം ഓര്‍ക്കുക. തകര്‍ന്നുപ�ോയതെല്ലാം
രംഗം തകരും (ഇപ്പോഴേ തകര്‍ച്ചയി വിവരണാത്മകം. കടകവിരുദ്ധമായ അതേപടി തുടരുന്നത് ഓര്‍ക്കുക.
ലാണ്). പക്ഷേ വ്യക്തമായ കാരണം മറ്റൊരു കാഴ്ച കാണാം കേരളത്തില്‍. ആഗ�ോളീകരണത്തില്‍
ഇല്ലാതെ സ്വന്തം താലൂക്ക് വിട്ടുപ�ോ നിങ്ങള്‍ ഓര്‍ക്കുന്നുണ്ട്, കണ്ടുക�ൊ ഉല്‍പന്നങ്ങളും ആശയങ്ങളും
കാന്‍ കഴിയില്ല. ണ്ടിരിക്കുന്നുണ്ട്. വുഹാനില്‍ നിന്ന് എന്നപ�ോലെ ര�ോഗങ്ങളും ആഗ�ോ
ആളുകള്‍ക്ക് പേടി വന്നിരിക്കു വന്ന ആദ്യര�ോഗിയ�ോട് കേരളം ളമാണ്. ക�ൊറ�ോണ അതിനാല്‍
ന്നു. ഒരുപാട് ആളുകള്‍ മാസ്‌കും ഒറ്റമനസ്സോടെ നടത്തിയ ഐക്യപ്പെ അവസാനത്തേതല്ല. ഇന്ന് ആധുനിക
ഗ്ലൗസും ഒക്കെ ഉപയ�ോഗിക്കുന്നുണ്ട്. ടലാണ് ഒന്നാമത്തേത്. എണ്ണയിട്ട മുതലാളിത്ത രാജ്യങ്ങള്‍ അടിത്തട്ട്
പക്ഷേ ഇപ്പോഴും തങ്ങള്‍ വൈറസ്സിന് യന്ത്രംപ�ോലെ പ്രവര്‍ത്തിച്ച അടിത്തട്ട് ബന്ധങ്ങളുടെ അഭാവത്താല്‍
ത�ൊടാന്‍ കഴിയാത്ത മരണമാസുകള്‍ സംവിധാനങ്ങളില്‍ നിങ്ങളുമുണ്ടാ ര�ോഗത്തോട് ഒറ്റയ്ക്ക് പ�ൊരുതിവീഴുക
ആണെന്ന് കരുതുന്ന ഒരു കൂട്ടരുണ്ട്. യിരുന്നുവല്ലോ? എത്ര ഗംഭീരമാ യാണ്. “സ്‌കാന്‍ഡിനേവിയയിലേക്ക്
അവരിപ്പോഴും വലിയ കൂട്ടമായി യാണ് കേരളത്തിലെ ഭരണകൂടം, ന�ോക്കൂ, അവിടെ സമരങ്ങളില്ല,
റെസ്റ്റോറന്റുകളിലും ബാറുകളിലും ആര�ോഗ്യവകുപ്പ് ക�ൊറ�ോണയെ മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്ത
കറങ്ങിനടക്കുന്നു. നേരിട്ടതെന്ന് നേരിടുന്നതെന്ന് നമ്മള്‍ നമില്ല, മതസംഘാടനങ്ങളില്ല,
കണ്ടു. ചെറിയ വീഴ്ചകളെ പെരുപ്പിച്ച വടംവലികളും ഓണാഘ�ോഷങ്ങളു
സ്റ്റേജ് 6 പ്രതിപക്ഷ നേതാവിനെ കേരളം മില്ല, എത്ര അച്ചടക്കമുള്ള മാന്യരായ
2 ദിവസത്തിനുശേഷം എല്ലാം അപഹാസ്യനാക്കിയതുപ�ോലും ജനത'' എന്ന ഗീര്‍വാണങ്ങളെ നാം
അടച്ചിരിക്കുന്നു. ഓഫീസുകള്‍, നമ്മള്‍ കണ്ടു. വിജയിച്ചു എന്ന അതി പലപ്പോഴും അഭിമുഖീകരിച്ചിട്ടുണ്ട്.
ഹ�ോട്ടലുകള്‍, ഷ�ോപ്പിങ്ങ് സെന്ററുക വാദമല്ല. ല�ോകം അക്ഷരാര്‍ഥത്തില്‍ “അമേരിക്കന്‍ ജനതയെ കണ്ടുപടി
ള്‍, തിയറ്ററുകള്‍. വിറങ്ങലിച്ച് നില്‍ക്കുന്ന ക�ൊടിയ ക്കണം'' എന്ന് നാം കേൾക്കാറുണ്ട്.
സൂപ്പര്‍മാര്‍ക്കറ്റുകളും മെഡി സന്ദര്‍ഭമാണല്ലോ ഇത്? നിശ്ചയമാ ശരിയാണ് അത്ര ആധുനികരല്ല നാം.
ക്കല്‍ ഷ�ോപ്പുകളും ഒഴികെ എല്ലാം. യും ക�ൊറ�ോണക്ക് ശേഷം ല�ോകം അത്ര ആധുനികമാവാതിരുന്നതിന്
സര്‍ട്ടിഫിക്കേറ്റ് ഉണ്ടെങ്കിലേ ഇനി പഴയതുപ�ോലെ ആവില്ല എന്നും നാം നന്ദിയുള്ളവരാവുകയാണ്
സഞ്ചരിക്കാന്‍ കഴിയൂ. നമുക്കറിയാം. പക്ഷേ, കേരളത്തില്‍ വേണ്ടത്. ഈ കുറിപ്പ് എഴുതുമ്പോള്‍
പേര് , എവിടുന്ന് വരുന്നു, എവി എന്തുക�ൊണ്ട് ല�ോകത്തിന് അത്ഭുത കേരളത്തില്‍ ഐസ�ൊലേഷനിലു
ടേക്ക് പ�ോകുന്നു, എന്തിന് പ�ോകുന്നു മാകും വിധം ഇത് സാധിച്ചു എന്നാണ് ള്ള, വീടുകളില്‍ നിരീക്ഷണത്തിലുള്ള
എന്നിവ അടങ്ങിയ ഒഫീഷ്യല്‍ അന്വേഷിക്കേണ്ടത്. അതിന്റെ മനുഷ്യരെ ആഹ്ലാദിപ്പിക്കാന്‍ എന്തു
രേഖയാണ് ഈ സര്‍ട്ടിഫിക്കറ്റ്. കാരണം അടിത്തട്ട് സാമൂഹികത വേണമെന്നതിനെക്കുറിച്ച് കയ്യകല
ഒരുപാടിടത്ത് പ�ൊലീസ് ചെ യുടെ ശക്തമായ സാന്നിധ്യമാണ് ത്തില്‍ കൂട്ടമായിരുന്ന് ചെറുപ്പക്കാര്‍
ക്‌പ�ോസ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നു. എന്ന് മനസ്സിലാക്കാന്‍ കഴിയണം. പദ്ധതിയിടുകയാണ്. അയൽപക്ക
അനാവശ്യമായി പുറത്ത് കാരണം ആ ബന്ധനിലയിലാണ് ത്തെ ചെറുപ്പക്കാരാവണം അവര്‍.
കാണുന്നവര്‍ക്ക് 206 യൂറ�ോ വരെ മാനവികതയുടെ ഭാവി. വഴിയ�ോരങ്ങ അതിനാല്‍ നാം ഉറപ്പിച്ചുപറയണം,
ഫൈന്‍ ചുമത്തും. കൂടാതെ ഈ ളില്‍ മനുഷ്യര്‍ പ്രതിര�ോധത്തിനായി മനുഷ്യരാണ് മഹാവ്യാധികളുടെ
ആള്‍ നേരത്തെതന്നെ ക�ൊറ�ോണ നിലക�ൊള്ളുന്ന കാഴ്ച, കൈകഴുകി മരുന്നെന്ന്. മനുഷ്യരുടെ അഭാവമാണ്
പ�ോസിറ്റീവ് ആയ ആളാണെങ്കില്‍ ത�ോല്‍പിക്കാം എന്ന മുദ്രാവാക്യം യൂറ�ോപ്പിനെ ഇപ്പോള്‍ പിടികൂടിയിരി
ക�ൊലപാതക ശ്രമത്തിന് 1 മുതല്‍ 12 അടിത്തട്ട് ബന്ധനിലകള്‍ സമര്‍ഥ ക്കുന്ന ഭൂതമെന്ന്.
വര്‍ഷം വരെ തടവ് ലഭിക്കും. മായി ഏറ്റെടുക്കുന്ന കാഴ്ച എല്ലാം
നിര്‍ത്തുന്നതിന് മുന്‍പ്: ഇന്നുവ കാണുന്നുണ്ടല്ലോ? പ്രളയകേരളത്തി
രെ (മാർച്ച് 12 ) ഉള്ള അവസ്ഥയാണിത്. ല്‍ കണ്ടതിന്റെ മറ്റൊരാവിഷ്‌കാരം.
ഓര്‍ക്കുക ഇത്രയും സംഭവിച്ചത് 2 സംവിധാനങ്ങളുടെ ശക്തിക്കും പണ
ആഴ്ചയിലാണ്.’’ ത്തിനും ഒന്നും ചെയ്യാന്‍ ആവാത്ത

2020 -am-À-¨v 25 
19
ലേഖനം/ ജി സമ്പത്ത്
വിവ. കെ സി ഷൈജല്‍

ഈ ഭൂഗ�ോളത്തിലെ മറ്റെല്ലാ ജീവിവര്‍ഗങ്ങളെയും അടിച്ചമര്‍ത്തുവാന്‍ ശേഷിയുള്ള അധീശത്വ വര്‍ഗമാ


ണിന്ന് മനുഷ്യര്‍. പക്ഷേ, ഇവിടെ നിലനില്‍ക്കുന്ന ഒരേയ�ൊരു വീക്ഷണക�ോണ്‍ മനുഷ്യന്റെ വീക്ഷണം
മാത്രമാണ് എന്ന് അതിന് അര്‍ഥമുണ്ടോ? ജൈവവൈവിധ്യത്തിന്റെ ബൃഹത്തായ ശ�ോഷണത്തിനും
കാലാവസ്ഥാ വ്യതിയാനത്തിനും കാരണമായി ഭവിക്കുന്നത് ഈയ�ൊരു മന�ോഭാവം മാത്രമല്ലേ?

അവർ ആര�ോപിക്കുന്നു,
മനുഷ്യനാണ് യഥാർത്ഥ വൈറസ്
ഞാ നാല�ോചിക്കുകയായിരുന്നു: സമാ
ധാനപൂര്‍ണമായ സഹവര്‍ത്തിത്വം
മാത്രമാണ് ഈ ക�ൊറ�ോണ വൈറസ് ആകപ്പാടെ
എന്ന് തിരിച്ചറിയുന്നത�ോടെ മാനസിക പിരിമുറു
ക്കം അനുഭവിക്കാതിരിക്കാന്‍ പ്രയാസമായിരിക്കും
എന്നെനിക്കറിയാം. ചെറിയ�ൊരളവിലെങ്കിലും
ആഗ്രഹിക്കുന്നതെന്ന് വരുമ�ോ?! സ്‌ട്രെസ്സ് അനുഭവിക്കുന്നത് ഭയാനകമായ
ഇങ്ങനെയ�ൊരു ചിന്ത പങ്കുവെച്ചതിന്റെ ക�ൊറ�ോണാ വൈറസിന് നിങ്ങളുടെ ശരീരത്തെ
പേരില്‍, നിന്റെ തല അറുത്തെറിയുന്നതിനു വിധേയപ്പെടുത്തുവാനിടയാക്കും എന്ന അറിവ്
മുമ്പ്, എന്റെ വീടിന് തീവെക്കും മുമ്പ്, എനിക്ക് തന്നെ സ്‌ട്രെസ്സ് വര്‍ധിപ്പിക്കുവാന്‍ ഹേതുവാകും.
പറയാനുള്ളത് മുഴുവന്‍ പറയാനനുവദിച്ചാലും! നിങ്ങളുടെ വര്‍ധിച്ചുവരുന്ന സ്‌ട്രെസ്സ് ലെവല്‍
ക�ൊറ�ോണ വൈറസിനെ ന്യായീകരിക്കുവാനുള്ള കാരണം നിങ്ങളുടെ സ്‌ട്രെസ്സ് ലെവല്‍ വര്‍ധിച്ചുവ
ഒരുദ്ദേശ്യവുമെനിക്കില്ല. ക�ൊറ�ോണയുടെ പേരില്‍ രുമെന്ന സുസ്ഥിരമായ അവബ�ോധം നിങ്ങളുടെ
നിങ്ങളെത്രമാത്രം പേടിച്ചരണ്ടിരിക്കുകയാണ�ോ, സ്‌ട്രെസ്സ് ലെവലിനെ കൂടുതല്‍ വര്‍ധിപ്പിക്കുകയും
അത്ര തന്നെ പേടിയിലാണ് ഞാനും. നിങ്ങളെപ്പോ ഒടുക്കം ഒരു ക�ൊറ�ോണാവാഹകന്‍ മുമ്പിലേക്ക്
ലെത്തന്നെ ഞാനും കൈ കഴുകാനുള്ള ത്രിതല ചാടിവീണ് ഇന്നാ പിടിച്ചോ എന്ന മട്ടില്‍ ര�ോഗാ
പദ്ധതിയെ പിന്തുടരുന്ന ഒരാളാണ്: ആദ്യം ഞാന്‍ ണുവിനെ സമ്മാനിച്ചിരുന്നുവെങ്കില്‍ എന്നാഗ്ര
സ�ോപ്പുപയ�ോഗിച്ച് കൈ കഴുകുന്നു, തുടര്‍ന്ന് ഹിക്കുന്ന തലത്തിലേക്ക്, നിരന്തരം സ്‌ട്രെസ്സിനെ
ഡെറ്റോള്‍ ഉപയ�ോഗിച്ച് കഴുകുന്നു, ഒടുവില്‍ ദൃഢീകരിക്കുന്ന ഒരു പിരിയന്‍ ഗ�ോവണിയായി
ഗ�ോമൂത്രം ഉപയ�ോഗിച്ചും കഴുകുന്നു. നിങ്ങളെ നിങ്ങള്‍ പരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്യുമെ
പ്പോലെത്തന്നെ ഞാനും എല്ലാ പ്രഭാതങ്ങളിലും ന്ന് ചുരുക്കം (മുരളീധരന്‍ മന്ത്രിയുടെ പെട്രോളിയം
ചാണകക്കുഴമ്പില്‍ ചുട്ടെടുത്ത പലഹാരങ്ങള്‍ തീരുവ വര്‍ധനവ് ല�ോജിക്കല്‍ ന്യായീകരണം ഈ
കഴിച്ച് ക�ൊറ�ോണ വൈറസിനെതിരായി പ്രതി സന്ദര്‍ഭത്തില്‍ സ്മരണീയമാണ്!-വിവര്‍ത്തകന്‍).
ര�ോധ ശേഷി വികസിപ്പിച്ചെടുക്കുന്ന ഒരാളാണ്. ഒരു കാര്യം കൂടി വ്യക്തമാക്കുന്നത് നന്നായിരി
ഇതിലെല്ലാമുപരി, ഞാന്‍ പ്രയ�ോഗവത്കരിക്കുവാ ക്കുമെന്ന് ത�ോന്നുന്നു: ക�ൊറ�ോണാ വൈറസിനെ
ന്‍ പരിശ്രമിക്കുന്നതും നിങ്ങള�ോടെല്ലാവര�ോടും പിന്തുണക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും
ശുപാര്‍ശ ചെയ്യാനാഗ്രഹിക്കുന്നതുമായ സുപ്ര ഭാഗമല്ല ഞാന്‍. എന്നാല്‍ നമ്മള�ൊരു ജനാധിപത്യ
ധാന കാര്യം, ബഹുമാനപ്പെട്ട യു പി മുഖ്യമന്ത്രി ശ്രീ വ്യവസ്ഥിതിയുടെ ഭാഗമാണ് എന്നതിനാലും
യ�ോഗി ആദിത്യനാഥ്ജിയുടെ ഉപദേശമാണ്:ക�ൊ ഞാന്‍ ഒരു ലിബറല്‍ ആണ് എന്നതിനാലും ഓര�ോ
റ�ോണ വൈറസിനെ മറികടക്കുവാന്‍ മാനസിക സ്‌റ്റോറിയുടെയും ഇരുപുറവും തുറന്നുകാണി
പിരിമുറുക്കങ്ങളെ മറികടന്നാല്‍ മതി എന്നതാണ ക്കുക എന്നത് ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന
ത്. ഞാനീ പറഞ്ഞത്ര എളുപ്പമല്ല അത് പ്രാവര്‍ത്തിക നിലയ്ക്ക് എന്റെ ചുമതലയാണെന്ന് ഞാന്‍ വിശ്വസി
മാക്കുന്നത് എന്നെനിക്ക് നന്നായറിയാം. മാനസിക ക്കുന്നു. അതിനാല്‍തന്നെ, ക�ൊറ�ോണാ വൈറസ്
പിരിമുറുക്കം(സ്‌ട്രെസ്സ്) ഇല്ലാതിരിക്കുന്നതിലാണ് ര�ോഗത്തിന്റെ /ക�ോവിഡ്-19ന്റെ കവറേജില്‍ നിഷ്
നിങ്ങളുടെ അതിജീവനം ആശ്രയിച്ചുനില്‍ക്കുന്നത് പക്ഷതയുടെ, വസ്തുനിഷ്ഠതയുടെ, സമതുലനത്തി

20 2020 -am-À-¨v 25 
ന്റെ ഒരു ഛായപ�ോലും പുലര്‍ത്തുന്ന ഈ ഗ�ോളത്തിലധിവസിക്കുന്ന എല്ലാ മനുഷ്യേതര ജീവിവര്‍ഗങ്ങ
തില്‍ എന്റെ സഹപ്രവര്‍ത്തകര്‍ക്ക് ളും ചേര്‍ന്ന് നടത്തുന്ന വിപ്ലവത്തിലെ മുന്നണിപ്പോരാളികളാണ്
വന്നുഭവിക്കുന്ന പരാജയം എന്നെ വൈറസുകളെങ്കില്‍? ജൈവ മണ്ഡലത്തിന്റെ നേര്‍ക്കുള്ള ഏറ്റവും
ഏറെ ഖിന്നനാക്കുകയാണ്. ഭീകരമായ ഭീഷണിയ�ോട് അടരാടുന്ന പ്രകൃതിയുടെ ഒളിപ്പോരാളി
ഒുരു ജീവിവര്‍ഗം/ സ്പീഷീസ് എന്ന
നിലയ്ക്ക്, ഒരു കാലത്ത് ഡൈനസ�ോറു കളാണ് അവര്‍ എങ്കില്‍? മനുഷ്യനെ ക�ൊറ�ോണ വൈറസുകള്‍
കള്‍ അലങ്കരിച്ചിരുന്ന പദവിയിലാണ് അടച്ചിടുന്ന തടങ്കല്‍പ്പാളയങ്ങളാണ് ക്വാറന്റൈനുകള്‍(സംസര്‍ഗ
ഇന്ന് മനുഷ്യര്‍ വിരാജിക്കുന്നതെന്ന് നിഷേധം) എങ്കില്‍?
നമുക്കറിയാം. ഉച്ചസ്ഥായിയില്‍
നിലക�ൊള്ളുന്ന ഹിംസ്രജന്തുക്കളാ
ണ് നാം. ഈ ഭൂഗ�ോളത്തിലെ മറ്റെല്ലാ സസ്തനികളല്ല എന്നതാണ്. ഈ ഗ്രഹത്തില്‍ ജീവിച്ച്, അവിടുത്തെ
ജീവിവര്‍ഗങ്ങളെയും അടിച്ചമര്‍ത്തു ഗ്രഹത്തില്‍ അധിവസിക്കുന്ന എല്ലാ വിഭവങ്ങളെല്ലാം തിന്ന് തീര്‍ത്ത്
വാന്‍ ശേഷിയുള്ള അധീശത്വ സസ്തനികളും അന്ത: പ്രേരിതരായി ഇപ്പോള്‍ ഭൂമിയിലേക്ക് കാലെടുത്ത്
വര്‍ഗമാണിന്ന് മനുഷ്യര്‍. പക്ഷേ, തങ്ങളുടെ പരിസ്ഥിതിയ്ക്കനുരൂപമായ വെച്ച കുടിയേറ്റക്കാരാണ് മനുഷ്യര്‍
ഇവിടെ നിലനില്‍ക്കുന്ന ഒരേയ�ൊരു ഒരു സമതുലിതാവസ്ഥ സ്വയം രൂപീ എന്നാവും വൈറസുകള്‍ തിരിച്ചറി
വീക്ഷണക�ോണ്‍ മനുഷ്യന്റെ കരിച്ചെടുക്കുന്നുവെങ്കിലും നിങ്ങള്‍ യുന്നുണ്ടാവുക. നിബിഡവനങ്ങള്‍
വീക്ഷണം മാത്രമാണ് എന്ന് അതിന് മാത്രം അത് ചെയ്യുന്നില്ല. നിങ്ങള്‍ ഒരു മരുഭൂമിയാക്കിയും മഹാനദികളെ
അര്‍ഥമുണ്ടോ? ജൈവവൈവിധ്യത്തി പ്രദേശത്തേക്ക് ചെന്നെത്തുകയും ക�ൊന്നൊടുക്കിയും സമുദ്രാന്തര്‍
ന്റെ ബൃഹത്തായ ശ�ോഷണത്തിനും സ്വയം ഇരട്ടിക്കുകയും വീണ്ടും ഭാഗങ്ങള്‍ പ�ോലും മലിനീകരിച്ചും
കാലാവസ്ഥാ വ്യതിയാനത്തിനും വീണ്ടും ഇരട്ടിച്ചുക�ൊണ്ടേയിരിക്കുക തങ്ങളുടെ വന്യമായ ഈ കുതിപ്പ് മനു
കാരണമായി ഭവിക്കുന്നത് ഈയ�ൊരു യും ചെയ്യും. ആ പ്രദേശത്തെ മുഴുവന്‍ ഷ്യന്‍ ഇനിയും തുടരുകയാണെങ്കില്‍
മന�ോഭാവം മാത്രമല്ലേ? എന്നിട്ടും സ്വഭാവിക പ്രകൃതി വിഭവങ്ങളും ഉപ ഈ ഗ്രഹത്തിന്റെ ആയുസ്സ് അധിക
വൈറസിന്റെ അഭിവീക്ഷണത്തില്‍ യ�ോഗിച്ച് തീര്‍ന്നുകഴിഞ്ഞാല്‍, ഇനി മ�ൊന്നും ശേഷിക്കുവാനിടയില്ലെന്ന്
കൂടി ഇടം നല്‍കുന്ന ഒരു വാര്‍ത്തയ�ോ മറ്റൊരു പ്രദേശത്തേക്ക് വ്യാപിക്കുക എല്ലാ മനുഷ്യേതര ജീവിവര്‍ഗങ്ങളും
ലേഖനമ�ോ മുഖപ്രസംഗമ�ോ ഞാനി മാത്രമാണ് അതിജീവനത്തിനുള്ള 2020 മാര്‍ച്ചോടെ തിരിച്ചറിഞ്ഞു കഴി
തുവരെ കണ്ടിട്ടില്ല. പ�ോംവഴി എന്ന് നിങ്ങള്‍ തിരിച്ചറിയും. ഞ്ഞതായി വിശ്വസനീയ വൃത്തങ്ങള്‍
വൈറസുകളുടെ അക്രമ�ോ ഈ ഗ്രഹത്തില്‍ ഇതേ മാതൃക പിന്തുട നിന്നെ അറിയിക്കുന്നു.
ത്സുകതയെ-അത് മനുഷ്യര്‍ക്കെ രുന്ന മറ്റൊരു ജീവിവര്‍ഗം കൂടിയുണ്ട്. ഈ ഗ�ോളത്തിലധിവസിക്കുന്ന
തിരായാലും ശരി മറ്റ് വൈറസുക അതെന്താണെന്നറിയാമ�ോ? വൈറസ് എല്ലാ മനുഷ്യേതര ജീവിവര്‍ഗങ്ങളും
ള്‍ക്കെതിരായാലും ശരി-ഞാന�ൊരു ആണത്. മനുഷ്യകുലമേ, നിങ്ങള്‍ ചേര്‍ന്ന് നടത്തുന്ന വിപ്ലവത്തിലെ
തരത്തിലും സാധൂകരിക്കുവാന്‍ ഒരു മഹാര�ോഗമാണ്; ഈ ഗ്രഹത്തെ മുന്നണിപ്പോരാളികളാണ് വൈറസു
ശ്രമിക്കുന്നില്ലെന്ന് ഊന്നിപ്പറയാന്‍ കാര്‍ന്നുതിന്നുന്ന കാന്‍സറാണ് കളെങ്കില്‍? ജൈവ മണ്ഡലത്തിന്റെ
ഈ സന്ദര്‍ഭത്തില്‍ എന്നെ അനുവദി നിങ്ങള്‍. നിങ്ങള്‍ പ്ലേഗ് ര�ോഗമാണെ നേര്‍ക്കുള്ള ഏറ്റവും ഭീകരമായ ഭീഷ
ക്കണം. മനുഷ്യവംശത്തിനെതിരായ ങ്കില്‍ അതില്‍ നിന്നീ ല�ോകത്തെ ണിയ�ോട് അടരാടുന്ന പ്രകൃതിയുടെ
രാജ്യദ്രോഹപ്രസ്താവന നടത്തിയ രക്ഷിക്കുന്ന പ്രത്യൗഷധമാണ് ഒളിപ്പോരാളികളാണ് അവര്‍ എങ്കില്‍?
പ്രമുഖ കമ്പ്യൂട്ടര്‍ വൈറസ് ഏജന്റ് ഞങ്ങള്‍.' മനുഷ്യനെ ക�ൊറ�ോണ വൈറസുകള്‍
സ്മിത്തിനെ ഞാനെപ്പോഴും തള്ളിപ്പ ഒന്നാല�ോചിച്ചുന�ോക്കൂ, അടച്ചിടുന്ന തടങ്കല്‍പ്പാളയങ്ങളാണ്
റയുന്നതിന്റെ കാരണം മറ്റൊന്നല്ല. ഇപ്പറഞ്ഞത് പ�ോലെയാണ് യഥാര്‍ത്ഥ ക്വാറന്റൈനുകള്‍(സംസര്‍ഗ
പ്രസിദ്ധമായ ത്രിഖണ്ഡ ഡ�ോക്യുമെ ത്തില്‍ കാര്യങ്ങള്‍ എങ്കില്‍?! നമ്മുടെ നിഷേധം) എങ്കില്‍?
ന്ററി "ദിമാട്രിക്‌സ്' കണ്ടിട്ടുണ്ടെങ്കില്‍ സര്‍വ സാമ്പത്തിക മാതൃകകളും ഈ ച�ോദ്യത്തോട് സത്യസന്ധ
നിങ്ങള്‍ക്ക് ഞാനീ പറയുന്നത് ഈ പ്രപഞ്ചത്തിന്റെ വിഭവശേഷിയെ മായി പ്രതികരിക്കുക: ഭൂമുഖത്ത്
എളുപ്പം മനസ്സിലാകും. ഇനിയഥവാ നിശ്ശൂന്യമാക്കുന്ന വിധത്തിലാണ് കൂടുതല്‍ ജീവവര്‍ഗങ്ങള്‍ക്ക്
അത് കണ്ടിട്ടില്ലെങ്കില്‍ നിങ്ങളതുടനെ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത് വിനാശഭീഷണി ഉയര്‍ത്തുന്നത് ഇവ
കാണണം. മനുഷ്യവംശത്തെക്കുറി എന്ന നിരീക്ഷണത്തെ ആര്‍ക്കെങ്കി രിലാരാണ്-ഹ�ോമ�ോസേപിയന്‍സ്
ച്ചുള്ള വൈറസിന്റെ കാഴ്ചപ്പാടുകള്‍ ലും നിഷേധിക്കുവാന്‍ സാധിക്കുമ�ോ? ആണ�ോ "സാര്‍സ്-ക�ോവ് 2' ആണ�ോ?
പ്രതിഫലിപ്പിക്കുന്ന ഒരേയ�ൊരു നിങ്ങള്‍ക്കിഷ്ടമുള്ള ഏത് ഇനി പറയൂ: ക�ോവിഡ്-19 സ്‌റ്റോറിക്ക്
ആധാരരേഖയാണത്. "മാട്രിക്‌സ്' ബയ�ോളജിസ്റ്റിന�ോട് വേണമെങ്കിലും രണ്ട് വശങ്ങളില്ലേ? എന്റെ ഉത്തരം
ത്രയം കണ്ടിട്ടില്ലാത്തവര്‍ക്ക് വേണ്ടി, അന്വേഷിച്ചോളൂ-അവര്‍ പറഞ്ഞു ഇതാണ്: തീര്‍ച്ചയായും ഉണ്ട്‌വൈറ
നിര്‍മിതബുദ്ധിയാല്‍ സൃഷ്ടിക്കപ്പെട്ട തരും, ഈ ഗ�ോളത്തിലെ ഏറ്റവും സിന്റെ പക്ഷവും 'സാര്‍സ്-കോവ്2'
ഏജന്റ് സ്മിത്ത് എന്ന വൈറസ് ആദിമനിവാസികളില�ൊന്നാണ് വിന്റെ പക്ഷവും.
നടത്തിയ ആ പ്രസ്താവം ഞാനിവിടെ വൈറസുകളെന്ന്. ആദ്യ മാനവന്‍ പ്ര
ഉദ്ധരിക്കുകയാണ്: "നിങ്ങളുടെ ത്യക്ഷപ്പെടുന്നതിനും കാലങ്ങള്‍ക്ക് (കടപ്പാട്: ദി ഹിന്ദു സന്‍ഡേ മാഗസിന്‍)
സ്പീഷീസിനെ വര്‍ഗീകരിക്കുവാന്‍ മുമ്പേ അവരിവിടെ ഉണ്ടായിരുന്നു.
ശ്രമിച്ചപ്പോള്‍ എനിക്ക് ബ�ോധ്യപ്പെട്ട ഏറെ മന�ോഹരമായിരുന്ന, ഏറെ
ഒരു കാര്യം നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ വാസയ�ോഗ്യമായിരുന്ന മറ്റൊരു

2020 -am-À-¨v 25 
21
ലേഖനം/ സുധീര്‍ ചന്ദ്ര

ഏറ്റവും നല്ല ഗാന്ധി ചിന്തകരായ രാജ്‌മ�ോഹന്‍ ഗാന്ധിയും രാമചന്ദ്ര ഗുഹയും പൗരത്വഭേദഗതി ബില്‍
ഗാന്ധിയുടെ ആശയങ്ങളുടെ പൂര്‍ത്തീകരണമാണെന്ന സര്‍ക്കാര്‍ വാദത്തിന്റെ പ�ൊള്ളത്തരം
പ�ൊളിച്ചു കാട്ടിയിട്ടുണ്ട്. അത്തരം വാദങ്ങളെ തെളിവ�ൊന്നുമില്ലാതെ സ്വീകരിക്കാന്‍ സന്നദ്ധരായവരു
ണ്ടെന്നതാണ് ഖേദകരം. പ�ൊള്ളവാദങ്ങള്‍ക്ക് ഇല്ലാത്ത തെളിവു കണ്ടെത്താന്‍ ശ്രമിക്കുന്ന രാജഭ
ക്തരുമുണ്ട്.

ഗാന്ധിക്കെതിരെ
ഗാന്ധിയെത്തന്നെ
ഉപയ�ോഗിക്കുകയ�ോ?
ഗാ ന്ധിയുടെ അവസാനത്തെ പതിനഞ്ചു
മാസങ്ങള്‍ കടന്നുപ�ോയത്, വർഗീ
യവെറിയില്‍ കത്തിയെരിഞ്ഞ പ്രദേശങ്ങളില്‍
ചെയ്തു. കൂടാതെ, ബിഹാറിലെ ക�ോണ്‍ഗ്രസ്
മന്ത്രിസഭ അവസരത്തിന�ൊത്തുയരുമെന്നും
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുമെ
സമാധാനവും സുബ�ോധവും വീണ്ടെടുക്കാനു ന്നും അദ്ദേഹം വിശ്വസിച്ചു.
ള്ള നെട്ടോട്ടത്തിലായിരുന്നു. എഴുപത്തിയേഴു പക്ഷേ അതു സംഭവിച്ചില്ല. അക്രമത്തിനു
വയസ്സുള്ള ഗാന്ധിയുടെ നെട്ടോട്ടം ആരംഭിച്ചത് പിറകില്‍ ചില ക�ോണ്‍ഗ്രസുകാര്‍ പ�ോലുമുണ്ടാ
1946 നവംബറിലാണ്. മുസ്‌ലിം ജനക്കൂട്ടത്തിന്റെ യിരുന്നു. ഗാന്ധിക്കു മാത്രമേ മുസ്‌ലിംകളെ
ഇരകളായി ഹിന്ദുക്കള്‍ മാറിയ നവഖലിയി രക്ഷിക്കാനാകൂവെന്ന് ബിഹാറിലെ ഒരു മന്ത്രി
ലേക്കായിരുന്നു വേവലാതി പൂണ്ട ആദ്യത്തെ അദ്ദേഹത്തിന് അടിയന്തിര സന്ദേശമയക്കുക
ഓട്ടം. നവഖലിയിലെ മുസ്‌ലിം ഭൂരിപക്ഷത്തെ യും ചെയ്തു. അത�ോടെ ഗാന്ധി ബിഹാറിലേക്ക്
സമാധാനത്തിലേക്കു തിരിച്ചുക�ൊണ്ടുവരാ കുതിച്ചു. അവിടത്തെ സമാധാനം മറ്റെല്ലായിട
ന്‍- അദ്ദേഹത്തെ സംബന്ധിച്ചിടത്തോളമത് ത്തും സമാധാനമുണ്ടാക്കുമെന്ന വിശ്വാസത്തോ
ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും ഹൃദയ ടെ. 1947 ലെ മാര്‍ച്ചു മാസം മുഴുവന്‍-അദ്ദേഹ
ങ്ങളെ ഒരുമിച്ചുചേര്‍ക്കലായിരുന്നു-ശ്രമിക്കു ത്തിന്റെ ജീവിതത്തിലെ അവസാനത്തെ മാര്‍ച്ചു
മ്പോള്‍, നവഖലിയുടെ പ്രതികരണമെന്നോണം മാസം-ഗാന്ധി, ലഹള പ�ൊട്ടിപ്പുറപ്പെട്ട നഗരങ്ങ
ബിഹാറില്‍ ലഹള പ�ൊട്ടിപ്പുറപ്പെട്ടു. ളും ഗ്രാമങ്ങളും സന്ദര്‍ശിക്കുകയും ജനങ്ങളുടെ
അത് ഗാന്ധിയുടെ സമാധാനശ്രമങ്ങള്‍ക്ക് മനസ്സില്‍ നിന്ന് വർഗീയ വിഷം തുടച്ചുകളയാന്‍
കനത്ത ആഘാതമേല്‍പ്പിച്ചു. ശേഷിച്ച ഇന്ത്യക്ക് തന്റെ ആത്മീയ മൂലധനം ഉപയ�ോഗിക്കുകയും
മാതൃക കാട്ടാനാണ് അദ്ദേഹം നവഖലിയില്‍ ചെയ്തു.
ശ്രമിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ തന്നെ നവഖലിയും ബിഹാറും സംഭവിച്ചത്
പാര്‍ട്ടിയായ ക�ോണ്‍ഗ്രസ് ഭരിക്കുന്ന ബിഹാറില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് ത�ൊട്ടുമു
മുസ്‌ലിംകള്‍ക്കെതിരെ അക്രമം പ�ൊട്ടിപ്പുറപ്പെടു മ്പുള്ള മാസങ്ങളിലാണ്. സ്വതന്ത്ര ഇന്ത്യയില്‍
കയാണുണ്ടായത്. ഹിന്ദുവായ ഗാന്ധി ബിഹാറി ജീവിക്കാന്‍ അനുവദിക്കപ്പെട്ട അഞ്ചര മാസക്കാ
ലേക്കു പ�ോകാതെ നവഖലിയില്‍ തങ്ങുന്നതിനെ ലയളവിലും ഗാന്ധിക്ക് നേരിടേണ്ടി വന്നത് അതേ
വർഗീയവാദികളായ മുസ്‌ലിംകള്‍ കഠിനമായി അവസ്ഥ തന്നെ. സ്വാതന്ത്ര്യപ്പിറവിയുടെ തലേന്ന്
വിമര്‍ശിക്കുകയും ചെയ്തു. അദ്ദേഹം നവഖലിയിലേക്ക് പ�ോകുകയായിരു
ഗാന്ധി അതെല്ലാം അവഗണിക്കുകയും ന്നു. വിഴിയില്‍വെച്ച് ലഹളബാധിത പ്രദേശമായ
നവഖലിയിലെ സമാധാനം മറ്റെല്ലായിടത്തും കല്‍ക്കത്തയില്‍ അദ്ദേഹം തങ്ങി. കല്‍ക്കത്ത
സമാധാനമുണ്ടാക്കുമെന്ന് വാദിക്കുകയും യില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടപ്പോള്‍

22 2020 -am-À-¨v 25 
യാത്ര പുറപ്പെട്ട അദ്ദേഹം ലഹളബാധിതമായ ഡല്‍ഹിയിലെ ഗാന്ധിജിയുടെ നിരാഹാരസമരം പ�ോലും
ഡല്‍ഹിയില്‍ തങ്ങി. കല്‍ക്കത്തയിലും തെറ്റിദ്ധരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ നിരാഹാരം ഇന്ത്യ
ഡല്‍ഹിയിലും അദ്ദേഹത്തിന് സത്യഗ്രഹിയു യിലെ മുസ്‌ലിംകള്‍ക്കു വേണ്ടിയല്ലേയെന്ന ച�ോദ്യം ഉയ
ടെ അവസാനത്തെ ആയുധമായ "മരണം വരെ ര്‍ത്തപ്പെട്ടു. ആ ദുസ്സൂചന പിന്നീട് ആഴത്തില്‍ പരന്ന ഒരു
നിരാഹാരം' പുറത്തെടുക്കേണ്ടിവന്നു.
ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ നിരാ മന�ോഭാവത്തെ പ്രതിഫലിപ്പിച്ചു. ഇന്ത്യയിലെ മുസ്‌ലിംകളുടെ
ഹാരസമരം പ�ോലും തെറ്റിദ്ധരിക്കപ്പെട്ടു. സഹനത്തെച്ചൊല്ലിയാണ് തന്റെ സത്യഗ്രഹമെന്ന് ഗാന്ധി
അദ്ദേഹത്തിന്റെ നിരാഹാരം ഇന്ത്യയിലെ സമ്മതിച്ചു. പക്ഷേ അത് പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്കും
മുസ്‌ലിംകള്‍ക്കു വേണ്ടിയല്ലേയെന്ന ച�ോദ്യം സിഖുകാര്‍ക്കും വേണ്ടിക്കൂടിയുള്ളതാണെന്ന് അദ്ദേഹം
ഉയര്‍ത്തപ്പെട്ടു. ആ ദുസ്സൂചന പിന്നീട് ആഴത്തി കൂട്ടിച്ചേര്‍ത്തു.
ല്‍ പരന്ന ഒരു മന�ോഭാവത്തെ പ്രതിഫലിപ്പിച്ചു.
ഇന്ത്യയിലെ മുസ്‌ലിംകളുടെ സഹനത്തെ
ച്ചൊല്ലിയാണ് തന്റെ സത്യഗ്രഹമെന്ന് ഗാന്ധി
സമ്മതിച്ചു. പക്ഷേ അത് പാകിസ്ഥാനിലെ സ്വന്തം ജീവന്‍ ബലികഴിക്കാന്‍ അദ്ദേഹത്തെ
ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും വേണ്ടിക്കൂടി പ്രേരിപ്പിച്ചത്.
യുള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരാഹാരം വിജയിച്ചെങ്കിലും അതിനെ
ഗാന്ധിയുടെ ആശയങ്ങള്‍ ജനങ്ങള്‍ എത്ര ക്കുറിച്ചുയര്‍ന്ന ച�ോദ്യങ്ങള്‍ ഗാന്ധിയുടെ
കുറച്ചു മാത്രമാണ് മനസ്സിലാക്കിയതെന്ന് രാഷ്ട്രസങ്കല്പങ്ങളെ വെല്ലുവിളിച്ചു. അവസാ
-സ്വാംശീകരിച്ച കാര്യം പ�ോകട്ടെ-വ്യക്തമാക്കു നത്തെ പതിനഞ്ചു മാസം ദുഃഖിതനായ ആ
ന്ന മറ്റൊരു ച�ോദ്യം ഗാന്ധി നേരിടുകയുണ്ടാ വൃദ്ധന് അനുഭവിക്കേണ്ടിവന്നത് അതില�ൊ
യി. ""കറാച്ചിയിലെയും ഗുജറാത്തിലെയും തുങ്ങിയില്ല. നവഖലിയില്‍ നിന്ന് അദ്ദേഹം
(പാകിസ്ഥാന്‍) കൂട്ടക്കൊലകള്‍ക്കു ശേഷം നല്‍കിയ ഒരു പരസ്യപ്രസ്താവന ബിഹാറിലെ
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി മുസ്‌ലിംകള്‍ക്കെതിരെ അക്രമമുയര്‍ത്തിവിടാ
ചേരുന്നതിന്റെ തലേന്ന് താങ്കള്‍ നിരാഹാരം ന്‍ ദുരുപയ�ോഗം ചെയ്യപ്പെട്ടു. ഗാന്ധിക്കെതിരെ
ഗാന്ധി തന്നെ ഉപയ�ോഗിക്കപ്പെട്ടു! രാജ�്മോഹൻ ഗാന്ധി
ആരംഭിച്ചു. ആ കലാപങ്ങളെക്കുറിച്ച് വിദേശ
മാധ്യമങ്ങള്‍ എഴുതിയതെന്തെന്ന് അറിയില്ല. അന്ന് ബിഹാറില്‍ സംഭവിച്ചതാണ് ഇന്ന്
പക്ഷേ, താങ്കളുടെ നിരാഹാരം പാകിസ്ഥാന് ഇന്ത്യയില്‍ സംഭവിക്കുന്നത്. ഇന്നത് അജ്ഞാ
സഹായകരമായി. ഹിന്ദുക്കളുടെ സുബ�ോധം തരായ തെമ്മാടികളല്ല ചെയ്യുന്നത്,രാജ്യത്ത്
വീണ്ടെടുക്കാന്‍ ഗാന്ധിക്ക് നിരാഹാരം ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പട്ട
തുടങ്ങേണ്ടി വന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഭരണകൂടമാണെന്നു മാത്രം. ഗാന്ധിയുടെ
ഭൂഗ�ോളത്തിന്റെ നാലു മൂലകളിലുമെത്താന്‍ അഹിംസാവചനങ്ങള്‍ വെട്ടിച്ചുരുക്കി അച്ചടി
സത്യത്തിന് ഏറെ നേരം വേണം. എന്നാല്‍ ക്കുന്ന പത്രങ്ങളാണെന്നു മാത്രം. നെടുങ്കന്‍
അതിനിടെ താങ്കളുടെ നിരാഹാരം ഐക്യ ലേഖനങ്ങളെഴുതുന്നവരാണെന്നു മാത്രം.
രാഷ്ട്ര സഭയുടെ മുമ്പില്‍ നമ്മള്‍ക്കെതിരെ ഏറ്റവും നല്ല ഗാന്ധി ചിന്തകരായ രാജ്‌മ�ോ
മുന്‍വിധികളുണ്ടാക്കി.'' ഹന്‍ ഗാന്ധിയും രാമചന്ദ്ര ഗുഹയും പൗരത്വ
കശ്മീരിനെക്കുറിച്ച് സുരക്ഷാസമിതിയില്‍ ഭേദഗതി ബില്‍ ഗാന്ധിയുടെ ആശയങ്ങളുടെ
സംസാരിക്കുമ്പോള്‍ സര്‍ മുഹമ്മദ് സഫറുള്ള പൂര്‍ത്തീകരണമാണെന്ന സര്‍ക്കാര്‍ വാദത്തി
ന്റെ പ�ൊള്ളത്തരം പ�ൊളിച്ചു കാട്ടിയിട്ടുണ്ട്. രാമചന്ദ്ര ഗുഹ
ഖാന്‍ പറഞ്ഞത് ശ്രദ്ധേയമാണ്, "ഗാന്ധിയുടെ
നിരാഹാരത്തെ തുടര്‍ന്ന് ഇന്ത്യയിലും അത്തരം വാദങ്ങളെ തെളിവ�ൊന്നുമില്ലാതെ
പാകിസ്ഥാനിലും സുഹൃദ്ബന്ധത്തിനുള്ള സ്വീകരിക്കാന്‍ സന്നദ്ധരായവരുണ്ടെന്നതാണ്
ആഗ്രഹവും ആവേശവും പടരുകയാണ്.' ഖേദകരം. പ�ൊള്ളവാദങ്ങള്‍ക്ക് ഇല്ലാത്ത
ഗാന്ധി ഒരിക്കല്‍ ഉറ്റമിത്രമായ സി തെളിവു കണ്ടെത്താന്‍ ശ്രമിക്കുന്ന രാജഭക്ത
എഫ് ആന്‍ഡ്രൂസിന�ോട് ച�ോദിച്ചു: "ജീവന്‍ രുമുണ്ട്.
ക�ൊടുക്കുന്നതിനേക്കാള്‍ വലുതായി അത്തരമ�ൊരു രാജഭക്തന്‍ ഈയ്യിടെ
ഒരാള്‍ക്ക് എന്തെങ്കിലും ചെയ്യാനാകുമ�ോ?' ഫെബ്രുവരി 20 ന് "ഇന്ത്യന്‍ എക്‌സ്പ്രസി'ല്‍
ആ അഞ്ചരമാസത്തിനുള്ളില്‍ സംഭവിച്ച ഒരു ലേഖനം പ്രസിദ്ധീകരിച്ചു: "ഗാന്ധിയെ
എന്തായിരിക്കും സ്വന്തം ജീവന്‍ അപകടത്തി തെറ്റിവായിക്കല്‍-പൗരത്വബില്ലിനെ ചെറു
ലാക്കാന്‍ ഗാന്ധിയെ പ്രേരിപ്പിച്ചിട്ടുണ്ടാകുക? ക്കുന്നവര്‍ ഗാന്ധിയുടെ ല�ോകവീക്ഷണത്തെ
നമ്മളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചെറുക്കുന്നവര്‍.' അതെഴുതിയ ശ്രീകൃഷ്ണ കു
നിരാശഭരിതമായ ഒരു പരാമര്‍ശത്തില്‍ ല്‍ക്കര്‍ണിക്ക് ഗാന്ധിയെക്കുറിച്ച് യാത�ൊന്നുമ
അതിനുള്ള ഉത്തരമുണ്ട്: ‘നമുക്ക്, ചിലപ്പോള്‍, റിയില്ല. പക്ഷേ അയാള്‍ ആധികാരികമായാണ്
ഹൃദയമില്ലെന്നു ത�ോന്നുന്നു.' ഓര�ോ ദിനവും സംസാരിക്കുന്നത്. രാജ്‌മ�ോഹന്‍ ഗാന്ധിയുടെ
ഗാന്ധി സുബ�ോധത്തിലേക്ക് തിരിച്ചുവരാനും അനന്തരവനാണെന്നതാണ് ഗാന്ധിയുമായി
മനുഷ്യരാകാനും നമ്മള�ോട് കെഞ്ചി. അതു അയാള്‍ക്കാകെയുള്ള ബന്ധം.
ഫലിക്കാഞ്ഞതാകണം ആവശ്യമെങ്കില്‍ അതെന്നെ എന്റെ അനന്തരവനെ കുറിച്ച്

2020 -am-À-¨v 25 
23
ഓർമിപ്പിക്കുന്നു. അവന്‍ മരുന്നു വ്യാപാരിയാണ്. അത് എല്ലാ സമുദായങ്ങള്‍ക്കുമുള്ള മുന്നറി
അവന�ൊരിക്കല്‍ എന്നോടു പറഞ്ഞു: അമ്മാവാ, യിപ്പും അപേക്ഷയുമാണ്. ഈ പശ്ചാത്തലത്തി
അങ്ങേയ്ക്ക് ചരിത്രമറിയില്ല. ഈ മുസ്‌ലിംകള്‍...' ലാണ് ഗാന്ധി സംഭവിക്കാവുന്ന ഏറ്റവും മ�ോശം
കാരമസ�ോവ് സഹ�ോദരന്മാരിലെ ന്യായാധിപന്‍ അവസ്ഥയെക്കുറിച്ചു പറയുന്നത്: "പാകിസ്ഥാന്‍
ക്രിസ്തുവിന് ക്രിസ്തുമതത്തെക്കുറിച്ച് പഠിപ്പിക്കുന്ന സര്‍ക്കാരില്‍ നിന്ന് നീതി കിട്ടില്ലെന്ന് പൂർണമായും
തു പ�ോലെ നമ്മുടെ അനന്തരവന്മാര്‍ ഗാന്ധിയ�ോ ഉറപ്പായാല്‍-തങ്ങള്‍ ചെയ്തതു തെറ്റാണെന്ന്
ടുപ�ോലും അദ്ദേഹം പറഞ്ഞതെന്താണെന്നും അവര്‍ സ്വമേധയാ സമ്മതിച്ചില്ലെങ്കില്‍-നിങ്ങ
ചിന്തിച്ചതെന്താണെന്നും ചെയ്തതെന്താണെന്നും ള്‍ക്കു സഹായത്തിന് നിങ്ങളുടെ മന്ത്രിസഭയും
പറഞ്ഞുക�ൊടുക്കും. കുല്‍ക്കർണി നമ്മള�ോടു ജവഹര്‍ലാലും സര്‍ദാര്‍ പട്ടേലുമുണ്ട്. മറ്റു
പറയുന്നത് അവര്‍ ഗാന്ധിയ�ോടു പറയും: "പാകി പലരുമുണ്ട്. അവര്‍ക്കും പാകിസ്ഥാനെ തെറ്റുകള്‍
സ്ഥാനിലെ ഹിന്ദുക്കളുടെയും സിഖുക്കാരുടെയും ബ�ോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നമുക്ക്
വിഭജനാന്തര അവസ്ഥയെക്കുറിച്ച്, പാകിസ്ഥാനി പ�ോരാടേണ്ടിവരും. പക്ഷേ നമുക്ക് സൗഹാർദപ
ല്‍ നിന്ന് നീതി വാങ്ങേണ്ട ആവശ്യകതയെക്കുറിച്ച് രമായി വേണം കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍.
ഗാന്ധി ഏറെപ്പറഞ്ഞിട്ടുണ്ട്.’ അതു നമുക്കു ചെയ്യാന്‍ കഴിയാത്തതെന്ത്?'
നമ്മുടെ അനന്തരവന്മാര്‍ ഗാന്ധിക്ക് സ്വന്തം ജനങ്ങളാല്‍ തന്നെ തച്ചുതകര്‍ക്ക
ഗാന്ധിയുടെ തന്നെ വാക്യങ്ങള്‍ പറഞ്ഞുക�ൊടു പ്പെടുന്നതില്‍ നിന്ന് ഗാന്ധിയെ രക്ഷിക്കാന്‍
ക്കും. കുല്‍ക്കര്‍ണ്ണി അദ്ദേഹത്തിന്റെ വാക്യങ്ങള്‍ നമുക്ക് കഴിയുന്നില്ലല്ലോ! ഗാന്ധി ഒരിക്കലും
ഉദ്ധരിക്കുന്നതു പ�ോലെ! 1947 സെപ്തംബര്‍ 25 പാകിസ്ഥാനും ഇന്ത്യക്കുമിടയില്‍ ഭേദം കണ്ടില്ല,
ന് ഗാന്ധി ഇങ്ങനെ പറഞ്ഞെന്ന് കുല്‍ക്കർണി "പാകിസ്ഥാനെയും ഇന്ത്യയെയും വ്യത്യസ്ത രാജ്യ
എഴുതുന്നു: “പാകിസ്ഥാനിലെ ഹിന്ദുക്കളുടെയും ങ്ങളായി ഞാന്‍ കാണുന്നേയില്ല.' അദ്ദേഹത്തി
സിഖുകാരുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ടത് ന�ൊരിക്കലും അവയെ വേർതിരിച്ചോ മറ്റൊന്നിനെ
ഇന്ത്യന്‍ സര്‍ക്കാരിന്റെ ചുമതലയായിരുന്നു. ഇകഴ്ത്തിയ�ോ കാണാനാകുമായിരുന്നില്ല. ഒന്നു
അതിന് സര്‍ക്കാരിന് പൂർണപ്രവര്‍ത്തന സ്വാത നരകമായാല്‍ മറ്റേതിനു സ്വർഗമാകാന്‍ കഴിയില്ലെ
ന്ത്ര്യം നല്‍കുകയും ഓര�ോ ഇന്ത്യാക്കാരന്റെയും ന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ഇന്ത്യയുടെയും
ആത്മാർഥമായ സഹകരണം ഉറപ്പുവരുത്തുക പാകിസ്ഥാന്റയും ക്ഷേമം അവിഭാജ്യമാണെന്ന്
യും വേണം.' സെപ്തംബര്‍ 26 ന് ഗാന്ധി ഇങ്ങനെ അദ്ദേഹം കരുതി. പരസ്പര ശത്രുത പരസ്പര
നാശത്തിനു കാരണമാകും. യുദ്ധം രണ്ടിനെയും
നശിപ്പിക്കും.
ഗാന്ധി ഒരിക്കലും പാകിസ്ഥാനും ഇന്ത്യക്കുമിടയില്‍ ഭേദം പാകിസ്ഥാനിലെ ഹിന്ദുക്കളുടെയും മുസ്‌ലിം
കണ്ടില്ല, ‘പാകിസ്ഥാനെയും ഇന്ത്യയെയും വ്യത്യസ്ത രാജ്യങ്ങ കളുടെയും ഭാവി ഗാന്ധിയെ ഉത്കണ്ഠയിലാഴ്ത്തി.
ളായി ഞാന്‍ കാണുന്നേയില്ല.’ അദ്ദേഹത്തിന�ൊരിക്കലും ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളെക്കുറിച്ചോ
അവയെ വേർതിരിച്ചോ മറ്റൊന്നിനെ ഇകഴ്ത്തിയ�ോ ര്‍ത്തും അദ്ദേഹം വേവലാതിപ്പെട്ടു. ഇരുരാജ്യങ്ങ
കാണാനാകുമായിരുന്നില്ല. ഒന്നു നരകമായാല്‍ മറ്റേതിനു ളും തങ്ങളുടെ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുക
സ്വർഗമാകാന്‍ കഴിയില്ലെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. യാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.
ഇന്ത്യയുടെയും പാകിസ്ഥാന്റെയും ക്ഷേമം അവിഭാജ്യമാണെ "ഇന്ത്യയില്‍ കുറ്റക്കാര്‍ ഹിന്ദുക്കളും മുസ്‌ലിം
കളുമാണെങ്കില്‍' അദ്ദേഹം 1947 നവംബര്‍ 19 നു
ന്ന് അദ്ദേഹം കരുതി. പരസ്പര ശത്രുത പരസ്പര നാശത്തിനു പറഞ്ഞു, "പാകിസ്ഥാനിലത് മുസ്‌ലിംകളാണ്.'
കാരണമാകും. യുദ്ധം രണ്ടിനെയും നശിപ്പിക്കും. നവഖലിക്കും ബിഹാറിനും വേണ്ടി ഒരു പ�ോലെ
വേദനിച്ച ആ ഹൃദയത്തിന് അങ്ങിനെയേ
പറയാനാകുമായിരുന്നുള്ളൂ. ഗാന്ധി പറഞ്ഞു:
"മുസ്‌ലിംകള�ോട് അനീതി കാട്ടുന്നതിലൂടെ നീതി
പറഞ്ഞത്രേ: "...പാകിസ്ഥാന്‍ നിര്‍ബന്ധബുദ്ധി നേടാമെന്ന് നിങ്ങള്‍ കരുതരുത്. പാകിസ്ഥാനില്‍
യ�ോടെ തെറ്റുകള്‍ കാണാന്‍ വിസമ്മതിച്ചാല്‍, ഹിന്ദുക്കളും സിഖുകാരും അനീതിക്കിരയായി
പാകിസ്ഥാന�ോട് ഇന്ത്യന്‍ സര്‍ക്കാരിന് യുദ്ധം എന്നതു നേരാണെങ്കില്‍ കിഴക്കന്‍ ബംഗാളില്‍
പ്രഖ്യാപിക്കേണ്ടിവരും.' മുസ്‌ലിംകള്‍ അനീതിക്കിരയായെന്നതും
താളുകള്‍ കൃത്യമായി രേഖപ്പെടുത്താതെ നേരാണ്. ഇരുകൂട്ടരും തെറ്റു സമ്മതിക്കുകയും
നടത്തുന്ന ഇത്തരം ഉദ്ധരണികള്‍ക്ക് യാത�ൊരു പരസ്പരധാരണയിലെത്തുകയും ചെയ്യേണ്ടതുണ്ട്.
അടിസ്ഥാനവുമില്ല. ഗാന്ധിയുടെ സന്ദേശ അതിനു കഴിഞ്ഞില്ലെങ്കില്‍ അവശേഷിച്ചിട്ടുള്ളത്
ങ്ങള്‍ക്കും ജീവിതത്തിനും കടകവിരുദ്ധമായ യുദ്ധത്തിന്റെ കാടന്‍വഴിയാണ്. യുദ്ധമെന്ന
ഉദ്ധരണികളാണവ. സെപ്തംബര്‍ ഇരുപത്തിയാ വാക്കു പ�ോലും എന്നില്‍ വെറുപ്പുളവാക്കുന്നു.'
റിന്റെ ഉദ്ധരണി ഗാന്ധിയുടെ പ്രാർഥനായ�ോഗ ദുഃഖിതനായ ഈ വൃദ്ധനെ നിങ്ങള്‍ കേള്‍ക്കു
ത്തില്‍ നിന്നെടുത്തതാണ്. അത് വിഷാദകരമായ ന്നുണ്ടോ? അദ്ദേഹം നിങ്ങള�ോട്-നമ്മള�ോട്-ഇന്ന്
വാക്കുകള�ോടെയാണ് തുടങ്ങുന്നത്: "ഇപ്പോള്‍ നമ്മള്‍ അടിയന്തിരമായി ശ്രദ്ധിക്കേണ്ട ചില
സംഭവിക്കുന്നത്സിഖുധർമമ�ോഇസ്‌ലാംധർമമ�ോ കാര്യങ്ങള്‍ പറയുന്നില്ലേ?
ഹിന്ദു ധർമമ�ോ അല്ല.'

24 2020 -am-À-¨v 25 
പ്രതിവാർത്ത/ എസ് കുമാര്‍

രാഹുല്‍ ഗാന്ധിയുടെ വലം കൈയായി അറിയപ്പെടുന്ന, ഒരുവേള ക�ോണ്‍ഗ്രസിന്റെ അടുത്ത ദേശീയ


നേതാവായിപ്പോലും പരിഗണിക്കപ്പെട്ടയാളാണ് സ്വാര്‍ഥലാഭത്തിനായി നിർദയം എതിര്‍ചേരിയിലേക്ക്
മാറിയത്. രാഹുലിന്റെ മൗനാനുവാദത്തോടുകൂടിയാണ് ഈ കൂറുമാറ്റം എന്ന് ആരെങ്കിലും സംശയിച്ചാല്‍
കുറ്റംപറയാന്‍ പറ്റില്ല. അങ്ങനെയല്ലെങ്കില്‍, രാഹുലിന് തന്റെ വലംകൈയ്ക്കു മേലെപ്പോലും നിയന്ത്രണം
ഇല്ലെന്ന് കരുതേണ്ടിവരും.

രാഷ്ട്രീയത്തിലെ
ചതിയന്‍ കുതിരകള്‍
ഝാന്‍സി റാണിയെ മാത്രമല്ല,
ബ്രിട്ടീഷുകാര്‍ക്കെതിരായ പ�ോരാട്ട
ത്തില്‍ റാണിയുടെ പങ്കാളിയായിരുന്ന
താത്യാ ട�ോപ്പെയെ(താന്തിയ ത�ോപ്പി)
പിടികൂടി വധിക്കാന്‍ ബ്രിട്ടീഷുകാ
ര്‍ക്ക് സഹായം നല്‍കിയതും സിന്ധ്യ
രാജാവാണെന്ന് പ്രശസ്ത രാഷ്ട്രീയ
ചിന്തകന്‍ പ്രൊഫസര്‍ ഷംസുല്‍
ഇസ്‌ലാം ചൂണ്ടിക്കാണിക്കുന്നു.
ക�ൊല്‍ക്കത്തയില്‍ 1808ല്‍ അച്ചടിച്ച
ഗ്വാളിയ�ോര്‍ സ്‌റ്റേറ്റ് ഗസറ്റിയറില്‍
ഇതിന് തെളിവുകളുണ്ടെന്ന് പ്രൊഫ
സര്‍ ഷംസുലിന്റെ
ഇ-മെയില്‍
സന്ദേശം ഉദ്ധരിച്ച്
"കൗണ്ടര്‍ വ്യൂ'
റിപ്പോര്‍ട്ട് ചെയ്യു

ഝാ ന്‍സിയിലെ റാണി
ലക്ഷ്മിബായി നാടിന്റെ
സ്വാതന്ത്ര്യത്തിനു വേണ്ടി പടനയി
രക്തസാക്ഷിത്വത്തിന് വഴിവെച്ചത്.
ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുംവരെ
അവരുടെ സാമന്തന്‍മാരായി നാടു
ന്നു. ഗ്വാളിയ�ോര്‍
ഭരിച്ച സിന്ധ്യ
കുടുംബത്തിന്റെ
പ്രൊഫസര്‍
ച്ചപ്പോള്‍ അതിനെ ത�ോല്‍പ്പിക്കാന്‍ ഭരിച്ച സിന്ധ്യ രാജവംശം ഇന്ത്യ സ്വത പടയാളികളാണ് ഷംസുല്‍ ഇസ്‌ലാം
ബ്രിട്ടീഷുകാര്‍ക്കു കൂട്ടുനിന്നയാളാണ് ന്ത്രയായപ്പോള്‍ ദേശീയവാദികളായി താത്യാ ട�ോപ്പെയെ
ഗ്വാളിയ�ോറിലെ ജിവാജിറാവു രാഷ്ട്രീയത്തിലിറങ്ങി. രാജമാതായും പിടികൂടാന്‍ ബ്രിട്ടീഷ് സൈന്യത്തെ
സിന്ധ്യ മഹാരാജാവ്. ബ്രിട്ടീഷുകാര്‍ പെണ്‍മക്കളും സംഘപരിവാറിലും സഹായിച്ചത്. ഗ്വാളിയ�ോറിന്റെ
ക�ോട്ട വളഞ്ഞപ്പോള്‍ കുതിരപ്പുറ രാജകുമാരനും കുടുംബവും ഭാഗമായിരുന്ന ശിവ്പുരിയില്‍വെ
ത്തേറി ക�ോട്ടമതില്‍ ചാടിക്കടന്ന് ക�ോണ്‍ഗ്രസിലുമായിരുന്നതുക�ൊ ച്ചാണ് 1859 ഏപ്രില്‍ 18ന് ട�ോപ്പെയുടെ
ഗ്വാളിയ�ോറിലെത്തിയ ഝാന്‍സി ണ്ട്, അധികാരത്തില്‍ ആരു വന്നാലും വധശിക്ഷ നടപ്പാക്കിയത്.
റാണിയെ അന്നത്തെ സിന്ധ്യ സിന്ധ്യ കുടുംബം അതില്‍ പങ്കാളിത്ത ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ
രാജാവ് ചാവാലിക്കുതിരയെ നല്‍കി മുറപ്പാക്കിപ്പോന്നു. ജ്യോതിരാദിത്യ സമരം പ�ൊട്ടിപ്പുറപ്പെടുമ്പോള്‍
ചതിച്ചെന്നാണ് ചരിത്രം പറയുന്നത്. സിന്ധ്യ ക�ോണ്‍ഗ്രസ് വിട്ടത�ോടെ ഗ്വാളിയ�ോറിലെ അവസാനത്തെ
സിന്ധ്യ രാജകുടുംബത്തിന്റെ ഈ സിന്ധ്യ കുടുംബം പൂര്‍ണമായി ബി രാജാവായ ജിവാജിറാവു സിന്ധ്യ
ചതിയാണ് ലക്ഷ്മി ബായിയുടെ ജെ പിയിലായിരിക്കുകയാണ്. തീരേ ചെറുപ്പമായിരുന്നു. ജനങ്ങളും

2020 -am-À-¨v 25 
25
ക�ൊട്ടാരത്തിലെ ഉപദേഷ്ടാക്കളില്‍ ജിവാജിറാവു സിന്ധ്യയുടെ പത്‌നി രാജമാതാ വിജയരാജെ സിന്ധ്യ
ഭൂരിപക്ഷവും ബ്രിട്ടനെതിരായ യിലൂടെയാണ് ഗ്വാളിയ�ോര്‍ രാജകുടുംബം രാഷ്ട്രീയത്തിലിറങ്ങിയത്.
സമരത്തില്‍ ഗ്വാളിയ�ോര്‍ പങ്കാളിയാക രാഷ്ട്രീയ സ്വയം സേവക് സംഘവുമായും ഇന്നത്തെ ബി ജെ പിയുടെ
ണമെന്ന അഭിപ്രായക്കാരായിരുന്നെ പൂര്‍വ മാതൃകയായ ഭാരതീയ ജനസംഘവുമായും അടുത്ത ബന്ധം
ങ്കിലും അതു നഷ്ടക്കച്ചവടമാണെന്ന്
അദ്ദേഹം മനസ്സിലാക്കി. യുദ്ധത്തില്‍ പുലര്‍ത്തിയവരാണ് സിന്ധ്യ കുടുംബം. എന്നാല്‍ പ്രഥമ പ്രധാനമന്ത്രി
ജയം ബ്രിട്ടന്റെ പക്ഷത്താവുമെന്നും ജവഹര്‍ലാല്‍ നെഹ്റുവിന്റെ സമ്മർദത്തിനു വഴങ്ങി ക�ോണ്‍ഗ്രസ്
അവര്‍ക്കൊപ്പം നില്‍ക്കുന്നതാണ് ടിക്കറ്റിലാണ് 1957ലും 1962ലും വിജയരാജ സിന്ധ്യ ല�ോക്‌സഭയിലെ
മെച്ചമെന്നും അദ്ദേഹം കണക്കുകൂട്ടി. ത്തിയത്.
1858 മെയ് മാസം 30ന് ഗ്വാളിയ�ോറി
ലെത്തി ബ്രിട്ടീഷുകാര്‍ക്കെതിരായ
പ�ോരാട്ടത്തില്‍ പങ്കാളിയാകാന്‍
ഒരാളായ വിജയരാജെ സിന്ധ്യയെ മാധവറാവുവിനെ ക�ോണ്‍ഗ്രസില്‍
അഭ്യര്‍ഥിച്ച റാണി ലക്ഷ്മിബായിയെ
അനുയായികള്‍ രാജമാത എന്നേ ചേരാന്‍ നിര്‍ബന്ധിതനാക്കിയതെന്ന്
യും താത്യാ ട�ോപ്പെയെയും അദ്ദേഹം
വിളിക്കാറുള്ളൂ. സംഘകുടുംബത്തി യശ�ോധര പറയുന്നു. ഇടയ്ക്ക് ക�ോണ്‍ഗ്ര
കൈയ�ൊഴിഞ്ഞു. പ്രതിവര്‍ഷം
ല്‍ ജനിച്ച ജ്യോതിരാദിത്യ സിന്ധ്യയെ സ് വിട്ടു സ്വന്തം പാര്‍ട്ടിയുണ്ടാക്കിയ
മൂന്നുലക്ഷം രൂപ വരുമാനം ലഭി
സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ മാധവറാവു സ�ോണിയാ ഗാന്ധി
ക്കുന്ന ഭൂമിയും സേനാബലം
ബി ജെ പി പ്രവേശം യഥാര്‍ഥത്തില്‍ പാര്‍ട്ടിയുടെ നേതായപ്പോള്‍ തിരിച്ച്
വര്‍ധിപ്പിക്കാനുള്ള അനുമതിയു
ഘര്‍ വാപ്പസി തന്നെയാണെന്ന് ക�ോണ്‍ഗ്രസില്‍ത്തന്നെയെത്തി.
മാണ് ഈ സേവനത്തിന് ബ്രിട്ടീഷ്
ഇന്ത്യാടുഡേയുടെ വെബ് സൈറ്റില്‍ ഡൂണ്‍ സ്‌കൂളിലും അമേരിക്കയി
ഭരണകൂടത്തില്‍ നിന്ന് അദ്ദേഹത്തിന്
എഴുതിയ റിപ്പോര്‍ട്ടില്‍ പ്രഭാഷ് കെ. ലെ പ്രശസ്ത സര്‍വകലാശാലകളിലും
പാരിത�ോഷികമായി ലഭിച്ചത്. സിന്ധ്യ
ദത്ത പറയുന്നു. പഠിച്ച് ബഹുരാഷ്ട്ര ധനകാര്യ
കുടുംബത്തെ ക�ൊണ്ടുനടക്കുന്ന
വിജയരാജെ സിന്ധ്യയുടെ ഇളയ സ്ഥാപനത്തില്‍ ജ�ോലി ന�ോക്കുക
സ്വതന്ത്ര ഇന്ത്യയിലെ രാഷ്ട്രീയ കക്ഷി
മകള്‍ യശ�ോധര മധ്യപ്രദേശിലെ ബി യായിരുന്ന ജ്യോതിരാദിത്യ അച്ഛന്‍
കള്‍ ഈ ചരിത്രം വിസ്മരിക്കരുതെന്ന്
ജെ പി സര്‍ക്കാറുകളില്‍ മന്ത്രിയായി മാധവറാവുവിന്റെ മരണത്തെത്തുട
പ്രൊഫസര്‍ ഷംസുല്‍ ഇസ്‌ലാം
രുന്നു. രാജസ്ഥാനിലെ ധ�ോല്‍പുര്‍ ര്‍ന്നാണ് രാഷ്ട്രീയത്തിലിറങ്ങിയത്.
പറയുന്നു.
രാജകുടുംബത്തിലേക്ക് വിവാഹം അച്ഛന്റെ ഗുണ മണ്ഡലത്തില്‍ 2001
ജിവാജിറാവു സിന്ധ്യയുടെ
കഴിച്ചയച്ച മൂത്തമകള്‍ വസുന്ധര ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍
പത്‌നി രാജമാതാ വിജയരാജെ
രാജെ സിന്ധ്യ അവിടെ ബി ജെ നാലരലക്ഷം വ�ോട്ടിന്റെ ഭൂരിപക്ഷ
സിന്ധ്യയിലൂടെയാണ് ഗ്വാളിയ�ോര്‍
പിയുടെ മുഖ്യമന്ത്രിയായി. ജനസംഘ ത്തില്‍ യുവരാജാവ് ജയിച്ചു. അടുത്ത
രാജകുടുംബം രാഷ്ട്രീയത്തിലിറ
ത്തിലൂടെ രാഷ്ട്രീയത്തിലിറങ്ങിയ രണ്ടു തിരഞ്ഞെടുപ്പുകളിലും വിജയം
ങ്ങിയത്. രാഷ്ട്രീയ സ്വയം സേവക്
മാധവറാവു സിന്ധ്യ ക�ോണ്‍ഗ്ര ആവര്‍ത്തിച്ചു. സംസ്ഥാനത്തെ
സംഘവുമായും ഇന്നത്തെ ബി.ജെ.
സിലേക്ക് മാറിയത് എന്തെങ്കിലും ഏറ്റവും സമ്പന്നരായ സ്ഥാനാര്‍ഥിക
പിയുടെ പൂര്‍വ മാതൃകയായ ഭാരതീയ
ആദര്‍ശത്തിന്റെ പേരില�ൊന്നുമായിരു ളില്‍ ഒരാളായ ജ്യോതിരാദിത്യ ഓര�ോ
ജനസംഘവുമായും അടുത്ത
ന്നില്ലെന്ന് സഹ�ോദരി യശ�ോധരയെ തിരഞ്ഞെടുപ്പിലും പണമെറിഞ്ഞ്
ബന്ധം പുലര്‍ത്തിയവരാണ് സിന്ധ്യ
ഉദ്ധരിച്ച് റിപ്പബ്ലിക് ടി വി റിപ്പോർട്ട് സ്വന്തം സ്ഥാനാര്‍ഥികളെ ജയിപ്പിച്ച്
കുടുംബം. എന്നാല്‍ പ്രഥമ പ്രധാന
ചെയ്യുന്നുണ്ട്. സംഘപരിവാറിന്റെ ക�ോണ്‍ഗ്രസിലെ പ്രബല സ്വാധീന
മന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ
സഹയാത്രികരായിരുന്ന സിന്ധ്യ മായി. എന്നാല്‍, നീണ്ട ഇടവേളയ്ക്കു
സമ്മർദത്തിനു വഴങ്ങി ക�ോണ്‍ഗ്രസ്
കുടുംബത്തെ അടിയന്തരാവസ്ഥക്കാ ശേഷം മധ്യപ്രദേശില്‍ ക�ോണ്‍ഗ്രസ്
ടിക്കറ്റിലാണ് 1957ലും 1962ലും
ലത്ത് ക�ോണ്‍ഗ്രസ് ഭരണകൂടം വേട്ട കഷ്ടിച്ച് ഭരണത്തിലെത്തിയപ്പോള്‍
വിജയരാജ സിന്ധ്യ ല�ോക്‌സഭയി
യാടി. ആദായനികുതി റെയ്ഡുകളും രാജകുടുംബാംഗമ�ൊന്നുമല്ലാത്ത
ലെത്തിയത്. 1964ല്‍ ജവാഹര്‍ലാല്‍
സാമ്പത്തികകുറ്റകൃത്യങ്ങള്‍ സംബ കമല്‍നാഥിനെയാണ് ക�ോണ്‍ഗ്രസ്
നെഹ്റു മരിച്ചത�ോടെ സിന്ധ്യ
ന്ധിച്ച കേസുകളും ധാരാളമുണ്ടായി. മുഖ്യമന്ത്രിയാക്കിയത്. യുവരാജാവി
കുടുംബം ക�ോണ്‍ഗ്രസുമായുള്ള
വിജയരാജെ സിന്ധ്യയെ തടങ്കലി ന്റെ കൂറുമാറ്റം അതിന്റെ തുടര്‍ച്ചയാ
ബന്ധം ഉപേക്ഷിച്ചു. ജ്യോതിരാദിത്യ
ലാക്കി. മാധവറാവു വിദേശത്തേക്ക് യിരുന്നു.
സിന്ധ്യ ജനിച്ച 1971ലെ തിരഞ്ഞെടു
രക്ഷപ്പെട്ടു. തിരിച്ചെത്തിയ മാധവറാ പഴയ നാട്ടുരാജാക്കന്‍മാരുടെ
പ്പില്‍ അച്ഛന്‍ മാധവറാവു സിന്ധ്യയും
വുവും അമ്മയും തമ്മില്‍ സ്വത്തിന്റെ പിന്‍തലമുറകള്‍ അരങ്ങുവാഴുന്ന
അച്ഛന്റെ അമ്മ
പേരില്‍ ഇടഞ്ഞു. ഇന്ദിരാഗാന്ധിയു മധ്യപ്രദേശില്‍ സ്വന്തം വാഹനത്തിലെ
വിജയരാജെ
ടെ മക്കളുടെ അടുത്ത സുഹൃത്തായി എയര്‍ കണ്ടീഷനറുകള്‍ പ്രവര്‍ത്തി
സിന്ധ്യയും
മാറിയ മാധവറാവു ക�ോണ്‍ഗ്രസില്‍ പ്പിക്കാത്ത രണ്ടു നേതാക്കളേ ഉള്ളൂ
ജനസംഘത്തിന്റെ
ചേര്‍ന്നു. അങ്ങനെ നെഹ്റു എന്ന് ബി ജെ പിയില്‍ ചേര്‍ന്നയുടനെ
സ്ഥാനാര്‍ഥികളാ
കുടുംബത്തിന്റെ ഏറ്റവുമടുത്തയാ ഭ�ോപ്പാലില്‍ നടന്ന സ്വീകരണ
യാണ് മത്സരിച്ചത്.
ളും മധ്യപ്രദേശിലെ ക�ോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ ജ്യോതിരാദിത്യ
ബി ജെ പിയുടെ
അനിഷേധ്യ നേതാവുമായി മാറി. സിന്ധ്യ വെളിപ്പെടുത്തിയിരുന്നു.
സ്ഥാപകനേ ജവഹർലാൽ
നെഹ്റു അടിയന്തരാവസ്ഥയിലെ പേടിയാണ് അതില്‍ ഒരാള്‍ ജ്യോതിരാദിത്യ
താക്കളില്‍

26 2020 -am-À-¨v 25 
തന്നെ; രണ്ടാമത്തെയാള്‍ ബി ജെ പി രാഹുലിന്റെ മൗനാനുവാദത്തോ നിര്‍ത്താന്‍ ഗാന്ധി കുടുംബത്തിനു
നേതാവ് ശിവരാജ് സിങ് ചൗഹാന്‍. ടുകൂടിയാണ് ഈ കൂറുമാറ്റം മാത്രമേ കഴിയൂ എന്ന ധാരണയാണ്
ക�ോടികള്‍ വിലവരുന്ന ആഢംബര എന്ന് ആരെങ്കിലും സംശയിച്ചാല്‍ അടുത്തത്. ഏറെ ക�ൊട്ടിഘ�ോഷിക്ക
വാഹനത്തില്‍ സഞ്ചരിക്കുന്ന കുറ്റംപറയാന്‍ പറ്റില്ല. അങ്ങനെയല്ലെ പ്പെടുന്ന മതനിരപേക്ഷത ഉള്‍പ്പെടെ
നേതാവ് അതിലെ എ സി പ്രവര്‍ത്തിപ്പി ങ്കില്‍, രാഹുലിന് തന്റെ വലംകൈയ്ക്കു ക�ോണ്‍ഗ്രസിന് ഉള്ളതായി പറയുന്ന
ക്കാറില്ലെന്നത് ലളിത ജീവിതത്തിന്റെ മേലെപ്പോലും നിയന്ത്രണം ഇല്ലെന്ന് എല്ലാ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാ
തെളിവായി അവകാശപ്പെടാന്‍മാത്രം കരുതേണ്ടിവരും. ന്‍ ശേഷിയുള്ള ഒരേയ�ൊരു കുടുംബം
കാപട്യം നിറഞ്ഞതാണ് സമകാലീന രണ്ടായാലും ക�ോ ഇതാണ് എന്നതാണ് മൂന്നാമത്തെ
രാഷ്ട്രീയമെന്ന് ദ പ്രിന്റില്‍ എഴുതിയ ണ്‍ഗ്രസില്‍ ഗാന്ധി വിശ്വാസം.
ലേഖനത്തില്‍ പ്രശസ്ത പത്രപ്രവര്‍ത്ത കുടുംബത്തിന്റെ എ ബി വാജ്‌പേയിയുടെ
കന്‍ ശേഖര്‍ ഗുപ്ത ചൂണ്ടിക്കാണിക്കു അപ്രമാദിത്വമാണ് ഭരണപരാജയത്തിന്റെ പശ്ചാത്ത
ന്നു. രാഹുല്‍ഗാന്ധിക്ക് ദളിതരുടെ ഇത�ോടെ ച�ോദ്യം ലത്തില്‍ 2004ലെ തിരഞ്ഞെടുപ്പില്‍
വീടുകളില്‍ നിന്നും ഢാബകളില്‍ ചെയ്യപ്പെടുന്നത്. അധികാരം ലഭിക്കാനും 2009ല്‍ അതു
നിന്നും ഭക്ഷണം കഴിക്കുന്നതിന്റെ രാഹുൽ ഗാന്ധി മധ്യപ്രദേശ് നിലനിര്‍ത്താനും ഈ ധാരണകള്‍
ഫ�ോട്ടോ പ്രസിദ്ധീകരിക്കേണ്ടിവരുന്ന രാഷ്ട്രീയത്തില്‍ ക�ോണ്‍ഗ്രസിനെ സഹായിച്ചിട്ടുണ്ട്.
ത് അതുക�ൊണ്ടാണ്. ഈ കാപട്യ താന്‍ അപ്രസക്തനായെന്ന എന്നാല്‍ 2009 നു ശേഷം സ്ഥിതി മാറി.
ത്തിന്റെ പരക�ോടിയാണ് ചായ്‌വാല ത�ോന്നലില്‍ ജ്യോതിരാദിത്യ ചെയ്ത സ്വാര്‍ഥതാല്‍പര്യങ്ങള്‍ മാത്രമുള്ള
യായിരുന്നു എന്ന് അവകാശപ്പെടുന്ന ഈ കടുംകൈ ഫലത്തില്‍ ദേശീയ കുടുംബപാര്‍ട്ടിയായി ക�ോണ്‍ഗ്രസ്
പ്രധാനമന്ത്രി നരേന്ദ്രമ�ോഡിയെന്ന് രാഷ്ട്രീയത്തില്‍ ഗാന്ധികുടുംബത്തെ അധപ്പതിച്ചു. ക�ോണ്‍ഗ്രസിനെ
അദ്ദേഹം പറയുന്നു. അപ്രസക്തമാക്കുകയാണ് ചെയ്യു പുറന്തള്ളാന്‍ കിട്ടിയ ആദ്യ അവസര
ജ്യോതിരാദിത്യയുടെ ചതിയെ ന്നത്. പാര്‍ട്ടിയുടെ താത്ക്കാലിക ത്തില്‍ത്തന്നെ 2014ല്‍ ജനം നരേന്ദ്ര
ക�ോണ്‍ഗ്രസിന�ോട് ഇഷ്ടമുള്ള പ്രസിഡന്റായി തുടരുന്ന സ�ോണിയാ മ�ോഡിയെ അധികാരത്തിലേറ്റി. 2014
മതനിരപേക്ഷ, പുര�ോഗമന, ഗാന്ധിക്ക് സ്വന്തം സംഘടനയ്ക്കുമേല്‍ ലെപ്പോലെ 2019 ലും വ�ോട്ടു പിടിക്കാന്‍
മ�ോഡിക്കു കഴിയുമെന്നു മനസ്സി
ലാക്കാന്‍ പക്ഷേ ക�ോണ്‍ഗ്രസിലെ
അടിയന്തരാവസ്ഥക്കാലത്ത് മാധവറാവു സിന്ധ്യ വിദേശത്തേക്ക് യുവരാജാവായ രാഹുല്‍ ഗാന്ധിക്കു
രക്ഷപ്പെട്ടു. തിരിച്ചെത്തിയ മാധവറാവുവും അമ്മയും തമ്മില്‍ സ്വത്തി കഴിഞ്ഞില്ല. രാഹുലിനെ അക്കാര്യം
ന്റെ പേരില്‍ ഇടഞ്ഞു. ഇന്ദിരാഗാന്ധിയുടെ മക്കളുടെ അടുത്ത സു ബ�ോധ്യപ്പെടുത്താന്‍ മുതിർന്ന നേതാ
ഹൃത്തായി മാറിയ മാധവറാവു ക�ോണ്‍ഗ്രസില്‍ ചേര്‍ന്നു. അങ്ങനെ ക്കളാരും ശ്രമിച്ചുമില്ല. ഹൈക്കമാന്‍ഡ്
എന്ന സങ്കല്‍പത്തിന്റെ പിന്നില്‍
നെഹ്റു കുടുംബത്തിന്റെ ഏറ്റവുമടുത്തയാളും മധ്യപ്രദേശിലെ അവര്‍ അണിനിരന്നു.
ക�ോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവുമായി മാറി. അടിയന്തരാവ ക�ോണ്‍ഗ്രസ് നേതൃത്വം എന്നത്
സ്ഥയിലെ പേടിയാണ് മാധവറാവുവിനെ ക�ോണ്‍ഗ്രസില്‍ ചേരാന്‍ ഏതെങ്കിലും മഹത്തായ മൂല്യത്തിന്റെ
നിര്‍ബന്ധിതനാക്കിയതെന്ന് യശ�ോധര പറയുന്നു. മാത്രം അടിസ്ഥാനത്തില്‍ മുന്നേറു
ന്നതല്ലെന്നും അതിന് അപ്രമാദിത്വ
മ�ൊന്നും അവകാശപ്പെടാനില്ലെന്നു
മുള്ള വസ്തുതയാണ് സിന്ധ്യയുടെ
ജനാധിപത്യവാദികളെല്ലാം സ്വാഗതം ധാര്‍മികമായ�ോ സംഘടനാപരമാ കൂറുമാറ്റത്തിലൂടെ വെളിപ്പെടുന്നത്.
ചെയ്യണമെന്നാണ് പ്രശസ്ത പത്രപ്രവ യ�ോ ഒരു മേല്‍ക്കൈയും ഇല്ലെന്ന് ഹൈക്കമാന്‍ഡ് എന്ന സങ്കല്‍പ്പത്തി
ര്‍ത്തകന്‍ ഹരീഷ് ഖരേ പറയുന്നത്. തെളിയുന്നു. എന്നിട്ടും ക�ോണ്‍ഗ്രിസി ന്റെ തകര്‍ച്ചയ്ക്കാണിത് വഴിതുറക്കുക.
ഗാന്ധികുടുംബത്തിന്റെ പിന്തുടര്‍ച്ചാ ന് ഗാന്ധി കുടുംബമല്ലാതെ വേറെ രാജ്യം ചരിത്രത്തിലെ ഏറ്റവും മ�ോശം
നേതൃത്വം അലിഞ്ഞില്ലാതെയായി ആശ്രയമില്ലെന്ന് ക�ോണ്‍ഗ്രസുകാര്‍ സാഹചര്യങ്ങളിലൂടെ കടന്നുപ�ോകു
ക�ോണ്‍ഗ്രസില്‍ ജനാധിപത്യനേതൃ കരുതുകയും ചെയ്യുന്നു. മ്പോഴാണ് സിന്ധ്യയുടെ ഈ ചതി
ത്വം രൂപപ്പെടുന്നതിന്റെ തുടക്കമായി ബ�ോധപൂര്‍വം നിര്‍മിച്ചെടുത്ത വരുന്നത്. ഹൈക്കമാന്‍ഡിന�ോടുള്ള
വേണം ഇതിനെ കാണാന്‍. രാഹുല്‍ മൂന്നു മിഥ്യാധാരണകള്‍ക്കു വിധേയത്വത്തിനപ്പുറം തങ്ങള്‍ക്കു
ഗാന്ധിയുടെ വലം കൈയായി അറിയ പുറത്താണ് ക�ോണ്‍ഗ്രസിന്റെ കടമയുണ്ടെന്ന് മനസ്സിലാക്കാനും
പ്പെടുന്ന, ഒരുവേള ക�ോണ്‍ഗ്രസിന്റെ എക്കാലത്തെയും നേതാക്കളായി പ്രവര്‍ത്തിക്കാനും ക�ോണ്‍ഗ്രസിലെ
അടുത്ത ദേശീയ ഗാന്ധി കുടുംബം അവര�ോധിക്കിക്ക മുതിര്‍ന്ന നേതാക്കള്‍ തയാറാവണം.
നേതാവായിപ്പോ പ്പെട്ടതെന്ന് ഹരീഷ് ഖരേ പറയുന്നു. അല്ലെങ്കില്‍ ഗാന്ധി കുടുംബത്തിന�ൊ
ലും പരിഗണിക്ക ഇന്ത്യയിലെവിടെയും ക�ോണ്‍ഗ്രസിന് പ്പം ക�ോണ്‍ഗ്രസും ചരിത്രത്തിന്റെ
പ്പെട്ടയാളാണ് വ�ോട്ടു നേടിക്കൊടുക്കാനുള്ള വിപ ചവറ്റുകുട്ടയില്‍ തള്ളപ്പെടുമെന്ന് ദ
സ്വാര്‍ഥലാഭത്തി ണിമൂല്യമുള്ള ഒരേയ�ൊരു കുടുംബം വയറില്‍ എഴുതിയ ലേഖനത്തില്‍
നായി നിര്‍ദ്ദയം ഇതാണെന്ന വിശ്വാസമാണ് ഒന്ന്. ഹരീഷ് ഖരേ പറയുന്നു.
എതിര്‍ചേരിയി ഭിന്നചേരികളിലായി തമ്മിലടിക്കുന്ന
ലേക്ക് മാറിയത്. ഹരീഷ് ഖരേ ക�ോണ്‍ഗ്രസ് നേതൃത്വത്തെ ഒരുമിച്ചു

2020 -am-À-¨v 25 
27
മധുമ�ൊഴി/ പി പി അബ്ദുറസാഖ് ദാരിമി

ഹിജ്റ 227 മുഹർറം പത്തിന് ബുധനാഴ്ച തന്റെ 76ാം വയസിൽ ബിശ്റുൽ ഹാഫീ വഫാതായി. അന്ത്യ
കർമങ്ങളിൽ മഹാജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. സുബ്ഹ് നിസ്കാരാനന്തരം എടുത്ത ജനാസ ജന
ബാഹുല്യം കാരണം ബാബുഹർബ് മഖ്ബറയിലെത്തിയത് സന്ധ്യകഴിഞ്ഞാണ്. ജനാസയിൽ ഇമാം
അഹ്്മദ്ബ്നു ഹൻബൽ മകന�ോട�ൊപ്പം പങ്കെടുത്തുവെന്ന് ചരിത്രം.

ബിശ്റുൽ ഹാഫീ
അ ബൂനസ്വ്ർ എന്ന് ഉപനാമം. പിതാവ്
ഹാരിസ്ബ്നു അബ്ദിറഹ്്മാൻ.
ഖുറാസാനിലെ മർവ് ആണ് പൂർവികരുടെ
കഷ്ണം കിട്ടി. അതെടുത്ത് നിവർത്തിന�ോക്കിയ
പ്പോൾ അതിൽ "ബിസ്മി…’ എഴുതിയിട്ടുണ്ടായി
രുന്നു. ആഹ്! അല്ലാഹുവിന്റെ വിശുദ്ധ നാമം
ദേശം. മന്ത്രിമാരുടെ സെക്രട്ടറി പദവികളിൽ ഈ ചെളിക്കുണ്ടില�ോ! അദ്ദേഹം അത് ഉടനെ
സേവനമനുഷ്ഠിക്കുന്നവരായിരുന്നു കഴുകി വൃത്തിയാക്കി തന്റെ പക്കലുണ്ടായിരു
കുടുംബം. അതിനാൽ ബിശ്ർ സുഖാഢംബ ന്ന രണ്ട് ദിർഹമിന് ഏറ്റവും മുന്തിയ സുഗ
രങ്ങൾ അനുഭവിച്ചുക�ൊണ്ടാണ് വളർന്നത്. ന്ധലേപനം വാങ്ങി ആ കടലാസിൽ പുരട്ടി
ക�ൊട്ടാര സമാനമായ വീട്ടിനകത്ത് ഒരുദിവ വീണുപ�ോവാത്ത വിധം ഒരു മതിൽപ�ൊത്തിൽ
സം കൂട്ടുകാര�ോട�ൊത്ത് വിന�ോദങ്ങളിൽ സൂക്ഷിച്ചുവെച്ചു. അന്നുരാത്രി അദ്ദേഹം
അഭിരമിച്ചുക�ൊണ്ടിരിക്കേ ആര�ോ വാതിലിൽ സ്വപ്നത്തിൽ ഇങ്ങനെ കേട്ടു: “ ഓ ബിശ്ർ,
മുട്ടുന്നു. എന്റെ നാമത്തെ വൃത്തിഹീനമായ സ്ഥലത്ത്
പരിചാരിക വാതിൽ തുറന്നു. ഒരു ദർവീശ്. നിന്നെടുത്ത് വൃത്തിയാക്കി സുഗന്ധലേപനം
അദ്ദേഹം ച�ോദിച്ചു. “ഈ വീടിന്റെ ഉടമസ്ഥൻ ചെയ്തപ�ോലെ താങ്കളുടെ നാമത്തെ ഇരുല�ോക
അടിമയ�ോ സ്വതന്ത്രന�ോ?” പരിചാരിക: ത്തും പരിമളമുള്ളതാക്കും!”
“സ്വതന്ത്രനാണ്.” ജ്ഞാനസമ്പാദനത്തിനായി ബിശ്ർ
ദർവീശ്: “ശരിയാണ്, ഒരു ദാസനാ സഞ്ചാരമാരംഭിച്ചു. ഫുളൈലുബ്നു
യിരുന്നെങ്കിൽ അടിമത്വത്തിന്റെ സ്വഭാവ ഇയാളുമായി സന്ധിച്ചു. അനസ്ബ്നു മാലിക്,
സംസ്കാരങ്ങള�ൊക്കെ ഉണ്ടാകുമായിരുന്നു. ഹമ്മാദുബ്നു സൈദ്, ഫുളൈലുബ്നു
വിന�ോദങ്ങളത്രയും അദ്ദേഹം ഉപേക്ഷിക്കുമാ ഇയാള്, മുആഫാ ഇബ്നു ഇബ്റാഹീം, അബ്ദു
യിരുന്നു.” ഇത്രയും പറഞ്ഞ് ദർവീശ് നടന്ന ല്ലാഹിബ്നു ദാവൂദ്, അബ്ദുല്ലാഹിബ്നുൽ
കന്നു. ബിശ്റിന്റെ മനസ്സിൽ ആ വാക്കുകൾ മുബാറക് തുടങ്ങിയവരിൽനിന്ന് ഹദീസുകൾ
അനുരണനങ്ങളുണ്ടാക്കി. ബിശ്ർ ചാടിയെ സ്വീകരിച്ചു. ഇമാം അഹ്്മദ്ബ്നു ഹൻബൽ,
ണീറ്റ് നഗ്നപാദനായി അയാൾക്കുപിന്നാലെ സരിയ്യുസ്സഖ്ത്വീ തുടങ്ങി അനേകം മഹാ
ഓടിച്ചെന്ന് പറഞ്ഞു: “താങ്കൾ പറഞ്ഞത് ജ്ഞാനികൾ ബിശ്റുൽ ഹാഫിയിൽനിന്ന്
ആവർത്തിച്ചാലും!” ദർവീശ് അത�ൊന്നുകൂടി ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. അധ്യാത്മിക,
പറഞ്ഞു. ബിശ്ർ പശ്ചാതാപവിവശനാവുക ജ്ഞാനമേഖലയിൽ ഉന്നത സ്ഥാനമാണ്
യും ഒരു പുതുജീവിതത്തിന് തുടക്കമിടുകയും ബിശ്റുൽ ഹാഫിക്കുള്ളത്. സാധാരണക്കാ
ചെയ്തു. വിനയാന്വിതനായി പാദരക്ഷ പാടേ രും വിജ്ഞന്മാരും അദ്ദേഹത്തെ അത്യധികം
ഉപേക്ഷിച്ചു. പ�ോയ കാലത്തെ അരുതായ്മക ഇഷ്ടപ്പെട്ടിരുന്നു.
ള�ോർത്ത് അദ്ദേഹം കരഞ്ഞുക�ൊണ്ടേയിരു ഹിജ്റ 227 മുഹർറം പത്തിന് ബുധനാഴ്ച
ന്നു. ബിശ്ർ, ബിശ്റുൽഹാഫി(നഗ്നപാദനായ തന്റെ 76ാം വയസിൽ ബിശ്റുൽ ഹാഫീ
ബിശ്ർ) എന്നറിയപ്പെട്ടു. ഒരിക്കൽ ബിശ്റിന് വഫാതായി. അന്ത്യ കർമങ്ങളിൽ മഹാജ
മലീമസമായ ഒരിടത്തുനിന്ന് ഒരു കടലാസ് നക്കൂട്ടമാണ് ഒഴുകിയെത്തിയത്. സുബ്ഹ്

28 2020 -am-À-¨v 25 
ത്തോടെ ന�ോക്കിക്കാണുന്നവർ
മരണത്തെ വെറുക്കുന്നു. പരിത്യാ
ഗികൾ മരണത്തെ ഇഷ്ടപ്പെടുന്നു.
അല്ലാഹുവുമായി സന്ധിക്കാൻ
അവർ ക�ൊതിക്കുന്നു.
- അധ്യാത്മിക ജ്ഞാനമാഗ്രഹി
ക്കുന്നുവെങ്കിൽ പാപം ചെയ്യാതിരി
ക്കുക.
- വിദ്യാർഥികളേ, നിങ്ങൾ
അറിവുകൾ കേട്ട് പുളകിതരാവു
കയും അതുദ്ധരിക്കുകയുമാണ�ോ
ചെയ്യുന്നത്? അറിവ് നേടുന്നത് കർമം
ചെയ്യാനുള്ളതാണ്. അതിനാൽ
ശ്രദ്ധയ�ോടെ കേൾക്കുക. പഠിക്കുക.
അതനുസരിച്ച് പ്രവർത്തിക്കുക.
ഭൗതിക താൽപര്യങ്ങളിൽനിന്ന്
ഓടിയകലുക.
- ഭൗതിക സുഖ ഐശ്വര്യങ്ങൾ
ലഭിക്കാൻ അല്ലാഹുവ�ോട് പ്രാർഥി
ക്കുന്നവർ മഹ്ശറയിലെ ദീർഘമായ
നിർത്തത്തെയാണ് ച�ോദിച്ചുവാങ്ങു
ന്നത്.
- ഇന്നലെകൾ മൃതിയടഞ്ഞതാ
ണ്. ഇന്നത്തെ ദിനം ഊർദ്ധശ്വാസം
വലിച്ചുക�ൊണ്ടിരിക്കുകയാണ്.
നാളെയ�ോ, അത് പിറന്നിട്ടുമില്ല.
- ഏറ്റവും പ്രയാസമേറിയ കർമ
ങ്ങൾ മൂന്നാണ്. ദാരിദ്ര്യമനുഭവിക്കു
മ്പോഴുള്ള ദാനം. ആര�ോരുമില്ലാത്ത
സന്ദർഭത്തിൽ സൂക്ഷ്മത പാലിക്കുക.
നീ ഭയക്കുന്നവന്റെ അരികിൽ സത്യം
പറയുക.
- അല്ലാഹുവെക്കുറിച്ചുള്ള
ഭയം ഭക്തന്റെ മനസ്സകത്ത് മാത്രമേ
പാർക്കുകയുള്ളൂ.
- അതിശൈത്യമുള്ള ഒരുനാൾ
നിസ്കാരാനന്തരം എടുത്ത ജനാസ പറയാതിരിക്കുന്നതാണ് സുന്ദരമായ തണുപ്പകറ്റുന്ന വസ്ത്രങ്ങളുപേക്ഷി
ജനബാഹുല്യം കാരണം ബാബു ക്ഷമ. ച്ച് ബിശ്റുൽ ഹാഫീ ഇരിക്കുന്നത്
ഹർബ് മഖ്ബറയിലെത്തിയത് - ശത്രു നിന്നെക്കുറിച്ച് നിർഭ കാണാനിടയായ ഒരാൾ ച�ോദിച്ചു.
സന്ധ്യകഴിഞ്ഞാണ്. ജനാസയിൽ യനായിരിക്കുവ�ോളം നീ പൂർണ “ഗുര�ോ, എന്തിനാണ് അങ്ങ്
ഇമാം അഹ്്മദ്ബ്നു ഹൻബൽ നാവുകയില്ല. സ്നേഹിതന് തന്നെ കമ്പിളിയുപേക്ഷിച്ച് വിറച്ചുക�ൊ
മകന�ോട�ൊപ്പം പങ്കെടുത്തുവെന്ന് നിന്നെ വിശ്വാസമില്ലെങ്കിൽ നിന്നിൽ ണ്ടിരിക്കുന്നത്.” അദ്ദേഹം പറഞ്ഞു:
ചരിത്രം. നന്മയുണ്ടാവുകയില്ല. “വസ്ത്രമില്ലാത്ത ദരിദ്രരെ ഓർത്തു
- നിനക്കും ഇഛകൾക്കുമിടയിൽ പ�ോയതാണ്. അവർക്ക് ക�ൊടുക്കാൻ
മ�ൊഴികൾ ഒരു ഇരുമ്പ് മതിൽ തീർക്കുന്നത് വരെ എന്റെ പക്കല�ൊന്നുമില്ലതാനും.
- പ്രശസ്തി മ�ോഹിക്കുന്നവന് അല്ലാഹുവിനുള്ള സാധനയുടെ അവര�ോട് അനുഭാവം പുലർത്തുക
പരല�ോകത്തിന്റെ മാധുര്യം മധുരം നിനക്ക് ലഭിക്കുകയില്ല. യാണ് ഞാൻ.”
ലഭിക്കുകയില്ല. പാപമുപേക്ഷിക്കുന്നത് തന്നെ - ചീത്ത ആളുകള�ോടുള്ള
- ഹലാൽ ദുർവ്യയവുമായി പ്രാർഥനയാണ്. കൂട്ടുകെട്ട് സജ്ജനങ്ങളെക്കുറിച്ച്
സന്ധിയാകില്ല. - മരിച്ചുപ�ോയ ചിലരുണ്ട്. ദുഷ്ചിന്തകളുണ്ടാക്കും.
- ജ്ഞാനികൾക്ക് സന്തോഷമു അവരെ ഓർത്താൽ മനുഷ്യമനസു
ണ്ടാകാത്ത കാലം വരാനിരിക്കുന്നു. കൾ സജീവമാവും. ജീവിച്ചിരിക്കുന്ന
വിഡ്ഢികൾ ഭരണാധികാരികളാവുന്ന ചിലരുണ്ട്. അവരെ ദർശിച്ചാൽ
യുഗവും വരാനിരിക്കുന്നു. മനസ്സകം കറുത്തുപ�ോകും.
- ആളുകള�ോട് ആവലാതി - ഭൗതികല�ോകത്തെ പിരിശ

2020 -am-À-¨v 25 
29
കല/ എ കെ അബ്ദുൽമജീദ്

വാസ്തുവിദ്യ, സെറാമിക് ടൈലുകൾ, പാത്ര നിർമാണ കല, ടെക്സ്റ്റൈൽസ്, ഗ്രന്ഥനിർമാണ കല എന്നി


വയിൽ തനതായ സംഭാവനകൾ നൽകാൻ ഉസ്മാനികൾക്ക് സാധിച്ചു. പല മേഖലകളിലും പുതിയ നിലവാ
രങ്ങൾ സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞു എന്നത് എടുത്തുപറയേണ്ടതുണ്ട്. സാമ്രാജ്യത്തിന്റെ സാമ്പത്തിക
ഭദ്രതയും സുൽത്താന്മാരുടെ വികസന മന�ോഭാവവും നിർമാണ തല്പരതയും ആസൂത്രണ വൈഭവവും
കലാരംഗത്ത് പുത്തനുണർവിനു കാരണമായിത്തീർന്നു.

ഉസ്മാനികളുടെ കലാമുദ്രകൾ
സുൽത്താൻ സലീം മൂന്നാമൻ(1789-1807)
ഭരണരംഗത്തെ യഥാർത്ഥ പരിഷ്കർ
സിന്റെ സ്വേഛാധിപത്യപരമായ നടപടികൾ
എതിർപ്പുകൾ ക്ഷണിച്ചുവരുത്തി. സുൽത്താ
ത്താവായിരുന്നു. കടുത്ത നടപടികളിലൂടെ ന്മാർ അബ്ദുൽഹമീദ് രണ്ടാമൻ(1876-1909)
അദ്ദേഹം അഴിമതി നിർമാർജനം ചെയ്തു. അധികാരമേറ്റ ഉടനെ ഭരണഘടന പ്രഖ്യാ
പ�ൊതുഖജനാവ് സംരക്ഷിച്ചു. നിയമം പിച്ചു. അതിനനുസരിച്ച് എല്ലാ രാഷ്ട്രീയ
ശക്തമാക്കി. യൂറ�ോപ്പിന്റെ സൈനിക മികവ് ശക്തികൾക്കും പാർലമെന്റിൽ പങ്കാളിത്തം
തിരിച്ചറിഞ്ഞു. തന്റെ സൈന്യത്തിനു പുതിയ ലഭിച്ചു. മുസ്‌ലിം ല�ോകത്തെ പാശ്ചാത്യ
സാങ്കേതികവിദ്യ അഭ്യസിക്കുന്നതിന് അവ മാതൃകയിലുള്ള പ്രഥമ പാർലമെന്റായിരുന്നു
സരമ�ൊരുക്കി. ഇതെല്ലാം പഴയ ആളുകളുടെ അത്. വ്യക്തി സ്വാതന്ത്ര്യം, അഭിപ്രായസ്വാത
ശത്രുത ക്ഷണിച്ചുവരുത്തി. യൂറ�ോപ്യൻ ന്ത്ര്യം, മതസ്വാതന്ത്ര്യം, നിർബന്ധിത സ്കൂൾ
മാതൃകയിൽ സൈന്യത്തെ പുനഃസംവിധാ വിദ്യാഭ്യാസം എന്നിവ നിലവിൽ വന്നു.
നിക്കുന്നത് മതവിരുദ്ധമാണെന്നായിരുന്നു 1877ൽ റഷ്യൻ പക്ഷത്തുനിന്ന് തുർക്കി
വിമർശനം. മതാധ്യക്ഷന്റെ (ശൈഖുൽഇ കടുത്ത വെല്ലുവിളി നേരിട്ടു. റഷ്യക്കുമുമ്പിൽ
സ്‌ലാം) ആഹ്വാനപ്രകാരം സലീം മൂന്നാമൻ ആയുധം വെച്ച് കീഴടങ്ങാൻ തുർക്കി
സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. സലീമിന്റെ പിൻഗാമി നിർബന്ധിതമായി. പല പ്രദേശങ്ങളും ഉസ്മാനീ
മഹ്്മൂദ് രണ്ടാമൻ(1808-1839) പരിഷ്കരണ സാമ്രാജ്യത്തിനു നഷ്ടപ്പെട്ടു. ബൾഗേറിയ,
ശ്രമങ്ങൾ തുടർന്നു. പരിഷ്കരണത്തിന് സർവിയ തുടങ്ങിയ രാജ്യങ്ങൾ സ്വതന്ത്രമായി.
തടസ്സമായ പഴയ ജാനിസ്സരി സൈന്യത്തെ റുമാനിയയുടെ നിയന്ത്രണം റഷ്യ സ്വന്തമാക്കി.
അദ്ദേഹം പിരിച്ചുവിട്ടു. എതിരാളികളെ സൈപ്രസ് ദ്വീപ് ബ്രിട്ടൻ പാട്ടത്തിനെടുത്തു.
ക�ൊന്നൊടുക്കി. യൂറ�ോപ്യൻ മാതൃകയിലുള്ള ഈജിപ്ത് ബ്രിട്ടന്റെ കൈയിലായി. തുനീഷ്യ
മന്ത്രിസഭ രൂപീകരിച്ചു. സാങ്കേതികവിദ്യാഭ്യാ ഫ്രാൻസ് പിടിച്ചെടുത്തു. ഈ പ്രതിസന്ധികൾ
സത്തിന് പ്രാധാന്യം നൽകി വിദ്യാലയങ്ങൾ ഭരണഘടന റദ്ദാക്കാനും പാർലമെന്റ്
സ്ഥാപിച്ചു. എന്നാൽ പുറത്തുനിന്നുള്ള പിരിച്ചുവിടാനുമുള്ള അവസരമാക്കുകയാണ്
വെല്ലുവിളികൾ തിരിച്ചടികളായി. ഇംഗ്ലണ്ടും സുൽത്താൻ അബ്ദുൽഹമീദ് ചെയ്തത്. ഇത്,
ഫ്രാൻസും റഷ്യയും തുർക്കിയുടെ മുന്നേറ്റം രാജ്യത്തെ സ്വാതന്ത്ര്യമാഗ്രഹിക്കുന്ന യുവജന
തടയുന്നതിൽ ഐക്യപ്പെട്ടു. ഈജിപ്തിൽനി ങ്ങളെ, അദ്ദേഹത്തിനെതിരെ ഐക്യപ്പെടാൻ
ന്നും തുർക്കിക്ക് ഭീഷണി ഉയർന്നു. പ്രേരിപ്പിച്ചു. യുവതുർക്കി പ്രസ്ഥാനം എന്ന
അബ്ദുൽമജീദ് ഖാൻ(1839-1861), പേരിൽ ഒരു പ്രതിപക്ഷ നിര രൂപപ്പെട്ടു.
അബ്ദുൽഅസീസ്(1861- 1879) എന്നീ സുൽ ഭരണഘടന പുനഃസ്ഥാപിക്കുന്നതിനുവേണ്ടി
ത്താന്മാർ തങ്ങളുടെ പിതാവ് മഹ്്മൂദ് തുടക്കം രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും
കുറിച്ച ‘തൻസീമാത് ഖൈരിയ്യ’ എന്ന പേരു മുറവിളികളുയർന്നു. 1908ൽ സൈന്യത്തിന്റെ
നൽകിയ പരിഷ്കരണങ്ങൾ ശക്തമായി മുന്നോ പിന്തുണയ�ോടെ യുവതുർക്കികൾ അധികാരം
ട്ടുക�ൊണ്ടുപ�ോയി. എന്നാൽ അബ്ദുൽഅസീ പിടിച്ചു. പിറ്റേ വർഷം സുൽത്താനെ മാറ്റി.

30 2020 -am-À-¨v 25 
മഹ്്മൂദ് അഞ്ചാമൻ(1909-1918) ഭരണഘടന 1326 മുതൽ ഉസ്മാനികളുടെ തലസ്ഥാനമായിരുന്ന ബുർ
പ്രകാരമുള്ള സുൽത്താൻ ആയി അവര�ോ സയിൽ മുറാദ് ഒന്നാമൻ (1360-1389) ഒരു പള്ളി പണിതു.
ധിക്കപ്പെട്ടു. അധികാരം യഥാർത്ഥത്തിൽ മധ്യത്തിൽ ഖുബ്ബയുള്ള ഈ പള്ളിക്ക് മദ്റസയായി ഉപയ�ോ
യുവതുർക്കികളുടെ കൈകളിലായിരുന്നു. ഗിച്ചിരുന്ന ഒരു മുകൾനിലയുണ്ടായിരുന്നു. നഗരത്തിനുപുറ
വിദേശ ശക്തികളിൽനിന്ന് തുർക്കി വലിയ
വെല്ലുവിളികൾ നേരിട്ടു. 1914-18 കാലത്തെ ത്ത് നിർമിച്ച പള്ളി താഴ്്വരയിലെ ഉൾപ്പുളകമേകുന്ന ഒരു
ഒന്നാം ല�ോകയുദ്ധത്തിൽ തുർക്കി സഖ്യക കാഴ്ചയായിരുന്നു.
ക്ഷികളുടെ പക്ഷത്തായിരുന്നു. യുദ്ധത്തിൽ
സഖ്യകക്ഷികൾ പരാജയപ്പെട്ടത�ോടെ തുർക്കി
അപമാനിക്കപ്പെട്ടു. ആഭ്യന്തരരംഗം വ്യത്യസ്ത അതേ രൂപഭംഗിയ�ോടെ അവർ നിർമിച്ചു.
കാഴ്ചപ്പാടുകൾ തമ്മിലുള്ള അടർക്കളമായി മുസ്‌ലിം സമൂഹത്തോടുള്ള തങ്ങളുടെ കൂറും
മാറി. പാൻ ഇസ്‌ലാമിസം, തുർക്കി ദേശീയത, പ്രതിബദ്ധതയും തെളിയിക്കുക എന്ന ഉദ്ദേശ്യം
ആധുനികത ഇവ തമ്മിൽ ആശയപരമായ ഭരണകർത്താക്കൾക്ക് ഈ നിർമാണങ്ങളിൽ
ഏറ്റുമുട്ടലുകൾ നടന്നു. ഒടുവിലത്തെ സുൽ ഉണ്ടായിരുന്നു. 1326 മുതൽ ഉസ്മാനികളുടെ
ത്താൻ മഹ്്മൂദ് ആറാമൻ(1918-1922) സ്ഥാന തലസ്ഥാനമായിരുന്ന ബുർസയിൽ മുറാദ്
ഭ്രഷ്ടനാക്കപ്പെട്ടത�ോടെ ഉസ്മാനീ ഖിലാഫത്ത് ഒന്നാമൻ (1360-1389) ഒരു പള്ളി പണിതു.
അവസാനിച്ചു. യുവതുർക്കികളുടെ നേതാവ് മധ്യത്തിൽ ഖുബ്ബയുള്ള ഈ പള്ളിക്ക് മദ്റസ
കമാൽ പാഷ 1924 മാർച്ചിൽ ആണ് ഖിലാഫത് യായി ഉപയ�ോഗിച്ചിരുന്ന ഒരു മുകൾനിലയു
ഔദ്യോഗികമായി അവസാനിപ്പിച്ചത്. ണ്ടായിരുന്നു. നഗരത്തിനുപുറത്ത് നിർമിച്ച
അതിനുമുമ്പേ പാഷ തുർക്കി റിപ്പബ്ലിക്കിന്റെ പള്ളി താഴ്്വരയിലെ ഉൾപ്പുളകമേകുന്ന ഒരു
പ്രസിഡന്റായി സ്ഥാനമേറ്റിരുന്നു. "തുർക്കികളു കാഴ്ചയായിരുന്നു. പള്ളിയ�ോടനുബന്ധിച്ച്
ടെ പിതാവ്’(അത്താതുർക്ക്) എന്ന പേരിലാണ് ഖുർആൻ പഠനകേന്ദ്രം, പാവങ്ങൾക്കുള്ള
കമാൽ പാഷ അറിയപ്പെട്ടത്. അടുക്കള മുതലായവയ്ക്കുപുറമെ മുറാദ്
വാസ്തുവിദ്യ, സെറാമിക് ടൈലുകൾ, പാത്ര തന്റെ അന്ത്യവിശ്രമ സ്ഥാനമായി പണിത
നിർമാണ കല, ടെക്സ്റ്റൈൽസ്, ഗ്രന്ഥനിർമാണ ശവകുടീരവും ഉണ്ടായിരുന്നു. മുറാദിന്റെ
കല എന്നിവയിൽ തനതായ സംഭാവനകൾ മകനും പിൻമാഗിയുമായിരുന്ന ബായസീദും
നൽകാൻ ഉസ്മാനികൾക്ക് സാധിച്ചു. പല (1389-1402) പഴയ നഗരത്തിന്റെ അറ്റത്ത്
മേഖലകളിലും പുതിയ നിലവാരങ്ങൾ സമാനമായ ഒരു മന്ദിര സമുച്ചയം പണികഴിപ്പി
സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞു എന്നത് ച്ചു. മുറാദിന്റേതിനെക്കാൾ മികച്ചതായിരുന്നു
എടുത്തുപറയേണ്ടതുണ്ട്. സാമ്രാജ്യത്തിന്റെ ബായസീദിന്റെ നിർമാണശൈലി. രണ്ടു
സാമ്പത്തിക ഭദ്രതയും സുൽത്താന്മാരുടെ പ്രധാന ഖുബ്ബകൾ, ചെറിയ ഖുബ്ബകള�ോടു
വികസന മന�ോഭാവവും നിർമാണ തല്പരതയും കൂടിയ പ്രത്യേക മുറികൾ, സ്നാനഗൃഹം, പാവ
ആസൂത്രണ വൈഭവവും കലാരംഗത്ത് ങ്ങളുടെ അടുക്കള, രണ്ടു മതപാഠശാലകൾ,
പുത്തനുണർവിനു കാരണമായിത്തീർന്നു. ശവകുടീരം- ഇവ ഒരു മതിൽകെട്ടിനകത്തായാ
കീഴടക്കിയ രാജ്യങ്ങളിൽനിന്നെല്ലാമുള്ള വിഭ ണ് ബായസീദ് പണിതത്. പല വർണങ്ങളിലും
വങ്ങളും അധ്വാനശേഷിയും നിർമാണവൈദ ആകൃതികളിലും ഉള്ള ഇഷ്ടികകളും മാർബിളും
ഗ്ധ്യവും ഫലപ്രദമായി പ്രയ�ോജനപ്പെടുത്താൻ നിർമാണത്തിന് ഉപയ�ോഗിച്ചു. മധ്യഭാഗത്ത്
ഉസ്മാനി സുൽത്താന്മാർക്ക് സാധിച്ചതാണ് കമാനത്തോടുകൂടിയ പ്രവേശനകവാടം
കലാരംഗത്തെ അവരുടെ അനദൃശ നേട്ടങ്ങൾ ഒരുക്കി. തറ നിരപ്പിൽനിന്ന് ഉയരത്തിൽ
ക്കാധാരം. ചതുരാകൃതിയിലായിരുന്നു "മിഹ്റാബ്’.
1396 ൽ ബുർസയിലും 1403ൽ എഡിർ സുൽത്താൻ എല്ലാവരെയും കണ്ടുക�ൊണ്ട്
നയിലും പണിയിക്കപ്പെട്ട സൽജൂഖ് അഭിസംബ�ോധന ചെയ്യാൻ പാകത്തിൽ
മാതൃകയിലുള്ള കൂറ്റൻ ഖുബ്ബകള�ോടുകൂടിയ ഉയരത്തിലുള്ള ഒരു പ്രഭാഷണവേദിയും
പള്ളികളായിരുന്നു ഉസ്മാനികൾക്ക് മാതൃക. പ്രവേശനകവാടത്തിൽനിന്ന് കയറിപ്പോവാൻ
ഖുബ്ബകൾക്ക് ചുവട്ടിലെ വിശാലമായ പറ്റിയ വിധത്തിൽ സജ്ജീകരിച്ചിരുന്നു.
നടുത്തളം ആളുകൾക്ക് ഖിബ്്ലക്ക് അഭിമുഖ ബായസീദിന്റെ മകൻ സുൽത്താൻ മഹ്്മൂദ്
മായി, നിരനിരയായിനിന്ന് നിസ്കരിക്കാനുള്ള ഒന്നാമൻ(1413-1421) ആണ് ബുർസയിൽ
സൗകര്യമ�ൊരുക്കി. ഒന്നിലധികം ഖുബ്ബകളുള്ള അടുത്ത വാസ്തു സമുച്ചയത്തിന്റെ നിർമാതാവ്.
വിശാലമായ പള്ളികളാണ് ഉസ്മാനികൾ പള്ളി, മദ്റസ, പാവങ്ങൾക്കുള്ള അടുക്കള,
നിർമിച്ചത്. ഉസ്മാനികൾ കീഴടക്കുന്നതിനുമുമ്പ് സ്ഥാപകനു വേണ്ടി ഒരുക്കിയ ശവകുടീരം ഇവ
ബുർസയിലും എഡിർനയിലും ഉണ്ടായിരുന്ന ബായസീദിന്റെ മന്ദിരസമുച്ചയത്തെ ഓർമിപ്പി
പള്ളികൾ അവർ തങ്ങൾ നിർമിക്കാൻ ഉദ്ദേശി ക്കുന്നതായിരുന്നു. അലങ്കാരങ്ങളും ആന്തരിക
ക്കുന്ന പള്ളികളുടെ മാതൃകയായി സ്വീകരിച്ചു. സംവിധാനങ്ങളും സൽജൂഖ് മാതൃകയിലാണ്
പള്ളികൾക്കുപുറമെ മതപരമായും സാമൂഹി ഒരുക്കിയത്. കാലിഗ്രഫിയും അറബസ്കും പ്ര
കമായും പ്രാധാന്യമുള്ള മറ്റു കെട്ടിടങ്ങളും വേശനകവാടത്തിന്റെ അഴകും കുലീനതയും

2020 -am-À-¨v 25 
31
വർധിപ്പിച്ചു. അകത്തെ മുറികളുടെ വാതി പിടികൂടിയതായും അതിന്റെ പേരിൽ അതിന്റെ
ലുകൾ ഷഡ്ഭുജാകൃതിയിലുള്ള നീല, പച്ച വാസ്തുശില്പിയെ തുറുങ്കിലടച്ചു വധിച്ചതായും
ടൈൽസ് പതിപ്പിച്ചവയായിരുന്നു. പള്ളിക്ക് പറയപ്പെടുന്നു. സുൽത്താൻ നിർദേശിച്ച രീതി
‘പച്ചപ്പള്ളി’(യെസിൽകാവി) എന്നു പേരുവ യിലുള്ള മാറ്റങ്ങൾ നിർമാണത്തിൽ വരുത്താൻ
രാൻ ഇതാണുകാരണം. വർണ വൈവിധ്യവും ശില്പി തയാറാവാതിരുന്നതാണ് സുൽത്താനെ
നക്ഷത്ര ചിഹ്നവും ഉസ്മാനീ അലങ്കാരത്തിന്റെ പ്രക�ോപിപ്പിച്ചത് എന്നും പറയപ്പെടുന്നുണ്ട്.
സവിശേഷതകളാണ്. നിയമജ്ഞരെയും പണ്ഡിതന്മാരെയും
തബ്രീസിൽനിന്നുള്ള വിദഗ്ധ ത�ൊഴിലാളി വാർത്തെടുക്കുന്ന സുപ്രധാന മതവിജ്ഞാന
കളാണ് ബഹുവർണ ടൈലുകൾ തയാറാക്കി കേന്ദ്രമായി ഇവിടത്തെ വിദ്യാലയങ്ങൾ
യിരിക്കുന്നത്. മഹ്്മൂദിന്റെ ശവകുടീരത്തിനു വളർന്നു. ആതുരാലയം, പാവങ്ങൾക്കുള്ള
ള്ള ടൈൽ ആവരണം ഒരുക്കിയത് ഇവരാണ്. 89 അടുക്കള എന്നിവയും ഈ സമുച്ചയത്തിന്റെ
അടി ഉയരമുള്ളതാണ് അഷ്ടക�ോണാകൃതിയി ഭാഗമായിരുന്നു. ആയിരം ആളുകൾക്ക് ഇവിടെ
ലുള്ള ഈ ഖുബ്ബ. അത്രയും ഉയരമുള്ള സ്മാരക നിന്ന് സൗജന്യമായി ഭക്ഷണം നൽകിയിരുന്നു.
മന്ദിരം അനാത�ോലിയയിൽ അതിനുമുമ്പ് ദിവസവും 3300 റ�ൊട്ടികളാണ് ഇതിനായി
ഉണ്ടായിരുന്നില്ല. ഇസ്തംബൂളിലെ പിൽക്കാല തയാറാക്കിയിരുന്നതത്രേ. ഇവയ്ക്കുപുറമെ
ഭരണാധികാരികൾ മാതൃകയാക്കിയത് ഈ ക്രയവിക്രയ കേന്ദ്രങ്ങൾ, ത�ൊഴിൽശാലകൾ,
നിർമാണരീതിയാണ്. പ�ൊതു സ്നാനഗൃഹങ്ങൾ, അതിഥിമന്ദിരങ്ങൾ
മുഹമ്മദ് അൽഫാതിഹ്(1451-1481) ഇസ്തം തുടങ്ങിയവയും നഗരത്തിന്റെ വിവിധ
ബൂൾ കീഴടക്കി(1453)യതിൽപിന്നെ ഉസ്മാനീ ഭാഗങ്ങളിൽ മുഹമ്മദ് അൽ ഫാതിഹ് നിർമിച്ചു.
സാമ്രാജ്യത്തിന്റെ യശസ്സിനാധാരം ആ നഗര മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവർക്കുള്ള
മായിത്തീർന്നു. ജസ്റ്റീനിയൻ ചക്രവർത്തിയുടെ വസതികളും ഇത�ോട�ൊപ്പം നിർമിക്കപ്പെട്ടു.
ഹാഗിയസ�ോഫി- അയാസ�ോഫിയ- പുതിയ സുൽത്താൻ ബായസീദ് രണ്ടാ
രണ്ടു മിനാരങ്ങൾ കൂട്ടിച്ചേർത്ത് ഉസ്മാനികളു മൻ(1481-1512) പ്രശസ്ത വാസ്തുശില്പി യഅ്ഖൂബ്
ടെ വിജയ ചിഹ്നമായി പരിവർത്തിപ്പിക്കപ്പെട്ടു. ശാഹ് ഇബ്നു സുൽത്താൻഷായെ ഇസ്തം
പള്ളിക്കകത്തെ സംവിധാനങ്ങളും ഘടനയും ബൂളിൽ ഒരു പുതിയ ദേവാലയ സമുച്ചയം
ഇസ്‌ലാമികാചാരങ്ങൾക്കനുസൃതമായി പണിയുന്നതിന് ചുമതലപ്പെടുത്തി. 1501നും
നവീകരിക്കപ്പെട്ടു. 1506നും ഇടയിലായി അതിന്റെ നിർമാണം
പൂർത്തിയായി. ഹാഗിയാ സ�ോഫിയയുടെ
ഇസ്തംബൂൾ കീഴടക്കിയ മുഹമ്മദ് അൽഫാതിഹ് അതുവരെ മാതൃകയിൽ അർധ കുംഭങ്ങള�ോടുകൂടിയതും
അവഗണിക്കപ്പെട്ടിരുന്ന നഗരത്തെ ല�ോക ശ്രദ്ധയിൽക�ൊ മിഹ്റാബിനു കമാനമുള്ളതുമായ വിശാലമായ
ണ്ടുവരുന്ന രീതിയിലുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് പ്രാർഥനാമന്ദിരം. പ്രവേശന കവാടത്തിന്റെ
തുടക്കം കുറിച്ചു. ‘മുഹമ്മദ് ഫാതിഹ് കുല്ലിയസി’ എന്ന ഒരു ഇരുവശങ്ങളിലുമുള്ള അനുബന്ധ മുറികളുടെ
അറ്റങ്ങളിലായി രണ്ടു വലിയ മിനാരങ്ങൾ, നൂറു
മന്ദിരസമുച്ചയം അദ്ദേഹം പണിതു. ഏഴു വർഷംക�ൊണ്ടാണ് മീറ്റർ ഉയരം. പള്ളിയങ്കണം ചതുരത്തിലാണ്.
അതിന്റെ പണി പൂർത്തിയായത്. വിശാലമായ പാർക്കോടുകൂ സ്ഥല വിന്യാസത്തിലെ അനുപാതപ്പൊരുത്തം
ടിയ ദേവാലയത്തിന് നാല്പത് മീറ്റർ(130 അടി) ഉയരമുള്ള ഈ വാസ്തു മാതൃകയുടെ സവിശേഷതയാണ്.
ഖുബ്ബയാണ് നിർമിച്ചത്. കുറ്റമറ്റ ജ്യാമിതി. കമനീയമായ ചുമരലങ്കാര
ങ്ങൾ. ചതുര വടിവിലുള്ള കൂഫി എഴുത്തുകൾ
മിനാരങ്ങളുടെ മന�ോഹാരിത വർധിപ്പിക്കുന്നു.
മാർബിൾ, ചാര നിറത്തിലും ചുവപ്പുനിറത്തി
ഇസ്തംബൂൾ കീഴടക്കിയ മുഹമ്മദ് അൽ ലുമുള്ള ടൈലുകൾ എന്നിവയാണ് നിർമാണ
ഫാതിഹ് അതുവരെ അവഗണിക്കപ്പെട്ടിരുന്ന വസ്തുക്കളിൽ പ്രധാനം.
നഗരത്തെ ല�ോക ശ്രദ്ധയിൽക�ൊണ്ടുവരുന്ന സുൽത്താൻ ബായസീദിന്റെയും
രീതിയിലുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് മകളുടെയും ശവകുടീരങ്ങൾ ഉൾക്കൊള്ളുന്ന
തുടക്കം കുറിച്ചു. "മുഹമ്മദ് ഫാതിഹ് സമുച്ചയത്തിൽ മദ്റസ, ദരിദ്രർക്കുള്ള
കുല്ലിയസി’ എന്ന ഒരു മന്ദിരസമുച്ചയം ഭക്ഷണശാല, പ്രഭാഷണവേദി, സ്നാനഗൃഹം
അദ്ദേഹം പണിതു. ഏഴു വർഷംക�ൊണ്ടാണ് എന്നിവയുണ്ട്. ജനനിബിഢമായ നഗരത്തിന്റെ
അതിന്റെ പണി പൂർത്തിയായത്. വിശാലമായ പ്രധാന ശ്രദ്ധാകേന്ദ്രം കൂടിയാണിത്.
പാർക്കോടുകൂടിയ ദേവാലയത്തിന് നാല്പത്
മീറ്റർ(130 അടി) ഉയരമുള്ള ഖുബ്ബയാണ്
നിർമിച്ചത്. പള്ളിയുടെ ഇരുവശങ്ങളിലും (തുടരും)
200 മീറ്റർ നീളത്തിൽ വിദ്യാലയങ്ങളും
സ്ഥാപിച്ചു. എന്നാൽ ഈ മന്ദിര സമുച്ചയം
അയാസ�ോഫിയയ�ോളം മികച്ചതായില്ല
എന്ന ദുഃഖം മുഹമ്മദ് അൽ ഫാതിഹിനെ

32 2020 -am-À-¨v 25 
ശഅ്ബാൻ/ മുനീര്‍ അഹ്‌സനി ഒമ്മല

റജബ് വിതയ്ക്കാനും ശഅ്ബാൻ നനയ്ക്കാനും റമളാൻ വിളവെടുപ്പിനുമുള്ള മാസങ്ങളാണെന്ന് മഹാന്മാർ


വിശദീകരിച്ചിട്ടുണ്ട്. ശഅ്ബാനിൽ പ്രവാചകർ(സ) ധാരാളമായി ന�ോമ്പനുഷ്ഠിച്ചുവെന്ന് ബീവി ആഇശ(റ).
ശഅ്ബാന്റെ ശ്രേഷ്ഠപ്പെരുക്കങ്ങൾ പറയുന്ന ലേഖനം.

വിത്തിട്ടു,
ഇനി വെള്ളമ�ൊഴിക്കാം
റമളാനിന്റെയും റജബിന്റെയും ഇടയില്‍
വരുന്നതിനാല്‍ പലരും ഈ മാസത്തെ അത്ര
ശ്രദ്ധിക്കാറില്ല. മഹത്വമേറിയ ഒരുമാസത്തെ
വിശ്വാസി അർഹിക്കുന്ന പ്രാധാന്യത്തോടെ
പരിഗണിക്കാനാണ് നബി തങ്ങള്‍ ഇപ്രകാരം
ചെയ്തത്. നബി(സ്വ) പ്രസ്തുത മാസത്തെ
നല്ലതുപ�ോലെ ശ്രദ്ധിക്കുകയും ചെയ്തിരുന്നു.
ഇക്കാര്യം നബി തങ്ങള്‍ തന്നെ പ്രസ്താവി
ക്കുന്നു: റജബിന്റെയും റമളാനിന്റെയും
ഇടയിലുള്ള മാസമാണ് ശഅ്ബാന്‍, ജനങ്ങള്‍
അതില്‍ അശ്രദ്ധരാകുന്നു, അതിലാണ്
അടിമകളുടെ അമലുകള്‍ അല്ലാഹുവിലേക്ക്
ഉയര്‍ത്തപ്പെടുന്നത്. എന്റെ അമലുകള്‍
ന�ോമ്പുകാരനായിരിക്കേ ഉയര്‍ത്തപ്പെടാനാ
ണ് ഞാനിഷ്ടപ്പെടുന്നത്. വീണ്ടും പറയുന്നു:
"റമളാന്‍ വ്രതത്തിന് വേണ്ടി ശഅ്ബാന്‍
ന�ോമ്പുക�ൊണ്ട് ശരീരങ്ങളെ നിങ്ങള്‍
ശുദ്ധീകരണം നടത്തുക.’ ആയതിനാല്‍
വിശുദ്ധമാസത്തിലേക്കുള്ള ഒരു ചുവടുവെ
പ്പാണ് ത�ൊട്ടുമുന്നേയുള്ള ശഅ്ബാന്‍ മാസം
. ആഇശാബീവി (റ) പറയുന്നു: നബി(സ)
ശഅ്ബാനില്‍ വ്രതമനുഷ്ഠിക്കുന്നതിനേ
ക്കാള്‍ ഉപരി മറ്റൊരു മാസത്തിലും ഞാന്‍
ദര്‍ശിച്ചിട്ടില്ല.
തിരുഅധ്യാപനങ്ങള്‍ ഉൾക്കൊണ്ട്
ജീവിതം ചിട്ടപ്പെടുത്തിയ മുന്‍കാലക്കാര്‍
തി രുനബി(സ) അരുള്‍ ചെയ്തു:
"ശഅ്ബാന്‍ എന്റെ മാസമാണ്. റജബ്
അല്ലാഹുവിന്റെ മാസവും റമളാന്‍ എന്റെ
റജബ് മാസം വന്നണയുമ്പോള്‍ തന്നെ
പുണ്യങ്ങളുടെ പൂക്കാലത്തെ വരവേല്‍ക്കാന്‍
ഒരുങ്ങുമായിരുന്നു. ഖുര്‍ആന്‍പാരായണം
സമുദായത്തിന്റെ മാസവുമാണ്.’ ശഅ്ബാന്‍ ക�ൊണ്ടും മറ്റു ശ്രേഷ്ഠകർമങ്ങള്‍ ക�ൊണ്ടും
പാപങ്ങള്‍ പ�ൊറുപ്പിക്കുന്ന മാസവും രണ്ടുമാസം സ്വശരീരത്തെ പാകപ്പെടു
റമളാന്‍ ശുദ്ധീകരിക്കപ്പെടുന്ന മാസവുമാണ്. ത്തിക്കൊണ്ടാണ് അവര്‍ വ്രതകാലത്തെ
2020 -am-À-¨v 25 
33
വരവേറ്റിരുന്നത്. അംറുബ്‌നു ഖൈസ്(റ) റജബ് ശാരീരിക ശുദ്ധീകരണത്തിന്റെയും
ശഅ്ബാന്‍ മാസം വന്നണയുമ്പോള്‍ ശഅ്ബാൻ ഹൃദയശുദ്ധീകരണത്തിന്റെയും
തന്റെ കട അടക്കുകയും ശഅ്ബാനിലും റമളാൻ ആത്മീയ ശുദ്ധീകരണത്തിന്റെയും
റമളാനിലും ഖുര്‍ആന്‍ പരായണത്തിനായി മാസമാണ്(നുസ്ഹതുല്‍ മജാലിസ്).
ഒഴിഞ്ഞിരിക്കലും പതിവായിരുന്നു. അനസ് മറ്റു ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു:
ബിന്‍ മാലികിൽ(റ) നിന്ന് ഉദ്ധരണി: റജബ് കാറ്റുപ�ോലെയും ശഅ്ബാന്‍ മേഘം
ശഅ്ബാന്‍ മാസം വന്നാല്‍ സ്വഹാബിക പ�ോലെയും റമളാന്‍ മഴ പ�ോലെയുമാണ്.
ള്‍ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകുകയും അതായത് പേമാരിയ�ോടാണ് റമളാനിനെ ഉപ
റമളാനിനു ആവശ്യമുള്ള വസ്തുക്കള്‍ മിക്കുന്നത്. പേമാരി വര്‍ഷിക്കുന്നത് നമുക്ക്
ശേഖരിക്കാന്‍ വേണ്ടി മുസ്‌ലിംകള്‍ അവരുടെ തിരിച്ചറിയാം. അതിന് മുന്നേ ശക്തിയാര്‍ജിച്ച
സകാത് പാവങ്ങള്‍ക്ക് വിതരണം ചെയ്യു കാറ്റടിക്കും കാര്‍മേഘം ഇരുണ്ടു മൂടും ഇതിന്
കയും ചെയ്യുമായിരുന്നു. ഭരണാധികാരി ശേഷമാണ് മഴ വര്‍ഷിക്കുന്നത്. പെട്ടെന്നു
കള്‍ തടവിലാക്കപ്പെട്ടവരെ വിളിക്കുകയും മഴ പെയ്യല്‍ അപൂർവമാണ്. മറ്റു സമയങ്ങ
പ്രതിക്രിയ ചെയ്യാനുള്ളവരെ അങ്ങനെ ളില്‍ ഇങ്ങനെ ഒരുങ്ങിയതിന് ശേഷമേ
ചെയ്യുകയും അല്ലാത്തവരെ വിട്ടയക്കുകയും ഉണ്ടാവാറുള്ളൂ. ഇപ്രകാരം നന്മക്കാലമായ
കച്ചവടക്കാര്‍ അവരുടെ കടങ്ങള്‍ വീട്ടുകയും റമളാനിലേക്ക് മുന്‍കൂട്ടി ഒരുങ്ങി തയാറാവണ
കിട്ടാനുള്ളത് വാങ്ങുകയും ചെയ്യുമായിരുന്നു മെന്നാണ് ഉപര്യുക്ത സൂചകങ്ങള്‍ നല്‍കുന്ന
അങ്ങനെ റമളാന്‍ മാസപ്പിറ കണ്ടാല്‍ അവര്‍ സന്ദേശം. അതുക�ൊണ്ട് തന്നെ മഹാന്മാര്‍
കുളിച്ചു വൃത്തിയായി ഇഅ്തികാഫിരിക്കുക വ്യക്തമാക്കി, റജബ് ഇസ്തിഗ്ഫാറിന്റെ
യും ചെയ്യുമായിരുന്നു(ഗുന്‍യത്). അമ്മാര്‍(റ) മാസമാണ്. ശഅ്ബാന്‍ നബിയുടെ(സ)
വിന്റെ അടിമ അവരെക്കുറിച്ച് പ്രസ്താവിക്കു പേരില്‍ സ്വലാത്ത് ച�ൊല്ലാനുള്ള മാസമാണ്.
ന്നു: "റമളാന്‍ ന�ോമ്പിനു തയാറാവുന്നത് റമളാന്‍ ഖുര്‍ആന്റെ മാസം. എന്റെ മാസമെന്ന്
പ്രകാരം ശഅ്ബാന്‍ ന�ോമ്പിനും ഒരുങ്ങാറു പ്രത്യേകം ഇതിനെ അഭിസംബ�ോധന
ണ്ടായിരുന്നു.’ ഇപ്രകാരം നിരവധി ഓർമകൾ ചെയ്തതിനാല്‍ മൂത്ത് നബിയുടെ മാസത്തില്‍
മഹത്തുക്കളുടെ ശ്രേഷ്ഠജീവിതത്തില്‍ സ്വലാത്ത് വർധിപ്പിക്കേണ്ടതാണ്. ഏതുസമ
നിന്ന് അടയാളപ്പെടുത്താന്‍ സാധിക്കും. യവും നിര്‍വഹിക്കാന്‍ കഴിയുന്ന ആരാധന
പ്രസ്തുത മാസത്തിന്റെ മഹത്വമാണ് അവരെ യാണ് സ്വലാത്ത്. പ്രത്യേക സമയ സന്ദര്‍ഭ
ഇത്തരണത്തില്‍ ആരാധനാനിമഗ്നരാവാന്‍ ങ്ങള്‍ അതിനില്ല. മാത്രവുമല്ല സ്വലാത്തിന്റെ
പ്രേരിപ്പിച്ചത്. അബൂബക്കറുല്‍ വാരിഖ്(റ) ആയത്ത് (നിശ്ചയമായും, അല്ലാഹുവും,
അവന്റെ മലക്കുകളും നബിയുടെമേല്‍
സ്വലാത്ത് ച�ൊല്ലുന്നു. സത്യവിശ്വസികളെ,
റജബ് ഇസ്തിഗ്ഫാറിന്റെ മാസമാണ്. ശഅ്ബാന്‍ നബിയുടെ നബിയുടെ മേല്‍ നിങ്ങള്‍ സ്വലാത്തും
(സ) പേരില്‍ സ്വലാത്ത് ച�ൊല്ലാനുള്ള മാസമാണ്. റമളാന്‍ സ്വലാമും ച�ൊല്ലുവിന്‍- അഹ്‌സാബ് 56)
ഖുര്‍ആന്റെ മാസം. എന്റെ മാസമെന്ന് പ്രത്യേകം ഇതിനെ ഇറങ്ങിയത് തന്നെ പ്രസ്തുത മാസത്തിലായതി
അഭിസംബ�ോധന ചെയ്തതിനാല്‍ മൂത്ത് നബിയുടെ മാസ നാല്‍ സ്വലാത്ത് ചെല്ലാന്‍ ഏറ്റവും ബന്ധപ്പെട്ട
ത്തില്‍ സ്വലാത്ത് വർധിപ്പിക്കേണ്ടതാണ്. മാസവും ശഅ്ബാന്‍ തന്നെ. അതുക�ൊണ്ടു
മാണ് പ്രസ്തുത മാസത്തിനെ മുത്തുനബിയുടെ
മാസമെന്ന് വിളിപ്പേരിട്ടതും .

പറഞ്ഞുവല്ലോ, റജബ് കൃഷിയുടെ മാസവും ലൈലതുല്‍ ബറാഅത്


ശഅ്ബാൻ നനവിന്റെയും റമളാന്‍ കൃഷി ശഅ്ബാന്‍ പതിനഞ്ചിലെ വിശുദ്ധ
ക�ൊയ്ത്തിന്റെയും കാലമാണ്. അഥവാ റജബ് രാവിന്റെ നാമമാണ് ലൈലത്തുല്‍ ബറാഅത്.
മാസത്തില്‍ പ്രത്യേകം ഇബാദത്തുകള്‍ ലൈലത്തുല്‍ മുബാറക, ലൈലത്തുല്‍
ചെയ്ത് ശഅ്ബാന്‍ മാസത്തില്‍ അതിനെ ഇജാബ, ലൈലത്തുല്‍ ഹയാത്, ലൈലത്തുല്‍
പാകപ്പെടുത്തിയെടുത്താല്‍ മാത്രമേ വിശുദ്ധ ഖിസ്മതി വത്തഖ്ദീര്‍, ലൈലതുല്‍ ഗുഫ്‌റാന്‍
റമദാനില്‍ ക�ൊയ്ത്ത് നടക്കുകയുള്ളു. ശൈഖ് എന്നിങ്ങനെ നിരവധി നാമങ്ങള്‍ ഈ
അബ്ദുര്‍റഹ്്മാനിസ്‌സുഫൂരി(റ) പറയുന്നു: രാവിനുണ്ട്. ഏറെ ശ്രേഷ്ഠതകള്‍ നിറഞ്ഞ
റജബ്മാസം സല്‍കർമങ്ങളുടെ വിത്ത് ചില പ്രത്യേകരാവുകളില�ൊന്നാണിത്.
കുഴിച്ചുമൂടേണ്ട മാസവും ശഅ്ബാന്‍ ആ അല്ലാഹുവിന്റെ കാരുണ്യം അടിമകള്‍ക്ക്
വിത്തിനു വെള്ളം നല്‍കേണ്ട മാസവും ച�ൊരിഞ്ഞുക�ൊടുക്കുന്ന നാലുരാത്രികളെ
റമളാന്‍ കൃഷി ക�ൊയ്‌തെടുക്കാനുളള മഹാന്‍മാര്‍ പരിചയപ്പെടുത്തുന്നുണ്ട്. അവ
മാസവുമാണ്. റജബില്‍ വിത്ത് കുഴിച്ചിടാ ശഅ്ബാന്‍ പതിനഞ്ച്, റജബിലെ പ്രഥമ രാത്രി,
തെ, ശഅ്ബാനില്‍ വെള്ളം നല്‍കാതെ റജബ് ഇരുപത്തിയേഴ്, ചെറിയ പെരുന്നാള്‍
എങ്ങനെയാണ് റമളാനിൽ റഹ്മത്താകുന്ന രാത്രി എന്നിവയാണത്. അല്ലാഹു പറയുന്നു:
വിള ക�ൊയ്‌തെടുക്കാന്‍ സാധിക്കുക. "നിശ്ചയമായും, നാം അതിനെ (ഖുര്‍ആനി

34 2020 -am-À-¨v 25 
നെ) ഒരു അനുഗൃഹീത രാത്രിയില്‍
അവതരിപ്പിച്ചിരിക്കുന്നു(സൂറത്തു
ദുഖാന്‍). പ്രസ്തുതവാക്യം ഈ
രാവിനെ സംബന്ധിച്ചാണെന്ന്
ഒട്ടുമിക്ക ഖുര്‍ആന്‍ മുഫസ്സിറുകളും
അഭിപ്രായപ്പെടുന്നു. എന്നാല്‍
സൂറതുൽഖദ്‌റില്‍ ലൈലത്തുല്‍ഖ
ദ്‌റിലാണ് എന്നുമുള്ളതിനാല്‍ ഈ
പറഞ്ഞതും ലൈലതുല്‍ ഖദ്‌റിനെ
സംബന്ധിച്ചാണെന്ന് ചില വ്യാഖ്യാ
താക്കള്‍ വ്യക്തമാക്കുന്നു. എന്നാല്‍
മറ്റുള്ളവര്‍ പറഞ്ഞു: ഒന്നാം ആകാ
ശത്തേക്കുള്ള ഇറക്കമാണ് ഇപ്പറ
ഞ്ഞത്. തുടര്‍ന്നുള്ള ഇറക്കമാണ്
സൂറത്തുല്‍ ഖദ്‌റില്‍ പ്രതിപാദിച്ചത്.
മാത്രമല്ല മനുഷ്യജീവിതത്തിലെ ഒരു
വര്‍ഷത്തെ കാര്യങ്ങള്‍ തീരുമാനിക്ക
പ്പെടുന്നത് ഈ ദിനത്തിലാണ്. അത്
ഹദീസുകളാല്‍ തെളിയിക്കപ്പെട്ടതാ
ണ്. നബി (സ) പറയുന്നു: ബറാഅത്
രാത്രിയില്‍ അല്ലാഹു വിധികള്‍
തീരുമാനിക്കപ്പെടും. ഖദ്‌റിന്റെ
രാത്രിയില്‍ അവ ചുമതലാവിഭാഗത്തി
ന് ഏല്‍പ്പിക്കപ്പെടും. തദ്്വാക്യത്തില്‍ ചെയ്യാത്ത, പ്രശ്‌നം വെക്കാത്ത, പ�ൊറുക്കലിനെ തേടുന്നവരുണ്ടോ
നിന്ന് വ്യക്തമാവുന്നത്, ജയപരാജയ മദ്യപാനം ശീലമാക്കാത്ത, പലി അവര്‍ക്ക് പ�ൊറുക്കപ്പെടുന്നതാണ്.
ങ്ങള്‍ ഒഴിച്ച് ബാക്കിയുള്ള കാര്യങ്ങളി ശക്കും വ്യഭിചാരത്തിനും അടിമ നബി തങ്ങള്‍ പറയുന്നു: ഞാന്‍
ല്‍ അല്ലാഹു മായ്ച്ചുകളഞ്ഞ് അവിടെ പ്പെടാത്ത സർവര്‍ക്കും അല്ലാഹു ജിബിരീലിന�ോട്(അ) ച�ോദിച്ചു : ഈ
പുതിയ വിധികള്‍ എഴുതപ്പെടും. പ�ൊറുത്തുക�ൊടുക്കുന്നതാണ്. ഈ കവാടങ്ങള്‍ ഏതുവരെ തുറക്കപ്പെ
ഇക്കാര്യം തീരുമാനിക്കപ്പെടുന്നത് പറയപ്പെട്ടവര്‍ക്ക് ഖേദിച്ചുമടങ്ങാതെ ടും. മറുപടി: രാത്രിയുടെ ആദ്യം
പ്രസ്തുത രാത്രിയിലാണ്. പ�ൊറുക്കപ്പെടില്ല. മുതല്‍ പ്രഭാതം പുലരുംവരെ ഈ
ഇമാം സുബ്കി(റ) പറയുന്നു: രാത്രിയുടെ നാലില�ൊരുഭാഗം രാത്രിയില്‍ കല്‍ബ് ഗ�ോത്രക്കാരുടെ
വെള്ളിയാഴ്ച രാവിനെ ആരാധന പിന്നിട്ടപ്പോള്‍ ജിബ്്രീല്‍ വീണ്ടും (അറേബ്യയിലെ ഒരു ഗ�ോത്രമാണ്
കള്‍ ക�ൊണ്ട് ഹയാത്താക്കല്‍ ആ വന്നു പറഞ്ഞു: നബിയേ, തല കല്‍ബ് ഗ�ോത്രം) ആടിന്റെ ര�ോമ
ആഴ്ചയിലെയും ബറാഅത് രാവിനെ ഉയര്‍ത്തിയാലും. അവിടുന്ന് തല ത്തിന്റെ എണ്ണമനുസരിച്ച് അല്ലാഹു
ഹയാത്താക്കല്‍ പ്രസ്തുത വര്‍ഷത്തി ഉയര്‍ത്തിയപ്പോള്‍ സ്വർഗവാതില്‍ നരകവാസികളെ മ�ോചിതരാക്കും.
ലെയും ലൈലതുല്‍ഖദ്റിനെ ഹയാ തുറന്നു. ഒന്നാം കവാടത്തിലെ മലക്ക് അബൂഹുറൈറ(റ) ഉദ്ധരിച്ചതാ
ത്താക്കല്‍ അവന്റെ ആയുസ്സിലെയും വിളിച്ചുപറഞ്ഞു: ഈ രാത്രി റുകൂഅ് ണിത്(അല്‍ ഗുന്‍യത്). മറ്ററ്റൊരു
പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമാണ്. ചെയ്തവന്‌സന്തോഷം. രണ്ടാം ഹദീസില്‍ കാണാം, നബി (സ)
അതായത് മാനവകുലത്തിന് കവാടത്തിലും മലക്കിന്റെ അശരീരി പറയുന്നു: ശഅ്ബാന്‍ പകുതിയുടെ
ചെയ്തുപ�ോയ തെറ്റുകള്‍ക്ക് വിടുതി ഈ രാത്രിയില്‍ സുജൂദ് ചെയ്തുവനു രാത്രിയായാല്‍ നിങ്ങള്‍ നിന്ന് നിസ്‌ക
ലഭിക്കാന്‍ സ്രഷ്ടാവായ പ്രപഞ്ചനാ സന്തോഷം. മൂന്നാം കവാടത്തിലെ രിക്കുകയും പകലില്‍ വ്രതം അനു
ഥന�ോട് കണ്ണീര്‍ പ�ൊഴിച്ച് രാവിനെ മലക്ക് പറയുന്നു: ഈ രാത്രി പ്രാർഥി ഷ്ഠിക്കുകയും ചെയ്യുക. നിശ്ചയം
പകലാക്കി മാറ്റി പ�ൊറുക്കലിനെ ച്ചവന് സന്തോഷം. നാലാം കവാട ആ ദിവസം സൂര്യന്‍ അസ്തമിച്ചാല്‍
ച�ോദിക്കാന്‍ മുസ്‌ലിംകൾക്ക് നാഥന്‍ ത്തിലെ മലക്കില്‍ നിന്ന് കേള്‍ക്കുന്നു, അല്ലാഹുവിന്റെ കാരുണ്യം ഒന്നാം
നല്‍കിയ നല്ലൊരു അവസരമാണ് ഈ രാത്രി ദിക്റ് ച�ൊല്ലുന്നവന് ആകാശത്തേക്ക് ഇറങ്ങുന്നതാണ്.
ശഅ്ബാന്‍ പതിനഞ്ചിന്റെ രാവ്. സന്തോഷം. അഞ്ചാം കവാടത്തിലെ അല്ലാഹു ച�ോദിക്കും പ�ൊറുക്കലിനെ
നബി (സ) പറയുന്നു: “ഒരിക്കല്‍ മലക്ക് പറഞ്ഞു: ഈ രാത്രിയില്‍ ച�ോദിക്കുന്നവനുണ്ടോ ഞാനവനു
ബറാഅത് രാവില്‍ ജിബ്്രീല്‍(അ) അല്ലാഹുവിനെ ഭയന്ന് കരഞ്ഞവനു പ�ൊറുക്കാം, ഭക്ഷണം ച�ോദിക്കുന്ന
വന്നുപറഞ്ഞു: നബിയേ, അങ്ങ് സന്തോഷം. ആറാം കവാടത്തിലെ വരുണ്ടോ ഞാനവര്‍ക്ക് നല്‍കാം,
തലയുയര്‍ത്തിയാലും. ഞാന്‍ മലക്ക് പറഞ്ഞു: ഈ രാത്രി പരീക്ഷിക്കപ്പെട്ടവനുണ്ടോ ഞാനവന്
ച�ോദിച്ചു: ഇത് ഏതുരാത്രിയാണ്. മുസ്‌ലിംകള്‍ക്ക് സന്തോഷം. ഏഴാം സമാധാനം നല്‍കാം. അങ്ങനെ
ജിബ്്രീൽ മറുപടി പറഞ്ഞു: ഈ കവാടത്തിലെ മലക്ക് പറയുന്നു: ഈ എന്തെല്ലാം ച�ോദിക്കുന്നുണ്ടോ
രാത്രി അല്ലാഹു കാരുണ്യത്തിന്റെ രാത്രി വല്ലതും ച�ോദിക്കുന്നവര്‍ക്ക് അതെല്ലാംനല്‍കാം. പ്രഭാതം വരെ
മുന്നൂറു കവാടങ്ങള്‍ തുറന്നിടുന്ന അത് നല്‍കപ്പെടുന്നതാണ്. എട്ടാം അല്ലാഹു ഇപ്രകാരം പറഞ്ഞുക�ൊ
താണ്. ശിർക് ചെയ്യാത്ത, ആഭിചാരം കവാടത്തിലെ മലക്ക് പറയുന്നു: ണ്ടിരിക്കും(ഇബ്‌നുമാജ).

2020 -am-À-¨v 25 
35
മറ്റനുഗ്രഹങ്ങള്‍ എന്നിവയെല്ലാം കണക്കാ
ക്കപ്പെടുന്ന ബറാഅത് രാവില്‍ പ്രസ്തുത കാര്യ
ങ്ങള്‍ സഫലമാകുന്നതിന് വേണ്ടി പ്രത്യേകം
പ്രാര്‍ഥിക്കല്‍ പ്രസക്തമാണ്. സ്വഹാബി
പ്രമുഖരായ ഉമര്‍ (റ), ഇബ്‌നു മസ്ഊദ്(റ)
തുടങ്ങിയവര്‍ ഈ രാവില്‍ ഇങ്ങനെ
പ്രാര്‍ഥിച്ചിരുന്നു. "അല്ലാഹുവേ, നീ എന്നെ
പരാജിതരിലാണ് രേഖപ്പെടുത്തിയതെങ്കില്‍
അത് മാറ്റി വിജയികളില്‍ രേഖപ്പെടുത്തണേ.
വിജയികളിലാണ് രേഖപ്പെടുത്തിയതെങ്കില്‍
അത് സ്ഥിരപ്പെടുത്തേണമേ' (മിര്‍ഖാത്).
അതിനാല്‍ ഇക്കാര്യങ്ങള്‍ക്കെല്ലാം വേണ്ടി
പ്രസ്തുത ദിനത്തില്‍ പ്രാർഥിക്കല്‍ നല്ലതാണ്.
അപ്രകാരം തന്നെ വിശുദ്ധ ഖുര്‍ആന്റെ
ഹൃദയമെന്ന് വിശേഷിപ്പിക്കപ്പെട്ട സൂറത്തായ
വിശുദ്ധ ഖുര്‍ആന്റെ ഹൃദയമെന്ന് വിശേഷിപ്പിക്കപ്പെട്ട യാസീന്‍ കൂടി ഓതി പ്രാർഥിക്കുമ്പോള്‍
അതിന് മഹത്വം വർധിക്കുകയാണ്.
സൂറത്ത് യാസീന്‍ കൂടി ഓതി പ്രാർഥിക്കുമ്പോള്‍ അതിന് ദിവസത്തിന്റെയും മാസത്തിന്റെയും ഒപ്പം
മഹത്വം വർധിക്കുകയാണ്. ദിവസത്തിന്റെയും മാസത്തി സൂറത്തിന്റെയും പവിത്രത കൂടിച്ചേരുമ്പോള്‍
ന്റെയും ഒപ്പം സൂറത്തിന്റെയും പവിത്രത കൂടിച്ചേരുമ്പോള്‍ വിശ്വാസി എന്ത് ഉദ്ദേശ്യം വെച്ചാണ�ോ
വിശ്വാസി എന്ത് ഉദ്ദേശ്യം വെച്ചാണ�ോ നാഥന�ോടാവശ്യപ്പെ നാഥന�ോടാവശ്യപ്പെട്ടത് അത് അപ്രകാരം
ട്ടത് അത് അപ്രകാരം കരസ്ഥമാവുകയും ചെയ്യും. യാസീന്‍ കരസ്ഥമാവുകയും ചെയ്യും. യാസീന്‍
പാരായണശേഷം സൂറത്തു ദുഖാന്‍ പാരായണം ചെയ്യലും പാരായണശേഷം സൂറത്തു ദുഖാന്‍
നല്ലതുതന്നെ. പാരായണം ചെയ്യലും നല്ലതുതന്നെ. മാത്രമല്ല
സജ്ജനങ്ങളായ മഹത്തുക്കള്‍ പറയുന്നു:
ലാഇലാഹ ഇല്ലാ അന്‍ത സുബ്ഹാനക ഇന്നീ
കുന്‍തു മിനള്ളാലിമീന്‍ എന്നത് ശഅ്ബാന്‍
പകുതിയുടെ രാവില്‍ ഇതിന്റെ അക്ഷരകണ
യാസീന�ോത്ത് ക്കില്‍ (2375 പ്രാവശ്യം) ച�ൊല്ലിയാല്‍ അത്രയും
ബറാഅത്ത് രാവില്‍ ഇശാ മഗ്്രിബിനി വര്‍ഷത്തേക്ക് കാവലായിത്തീരും, ആ വര്‍ഷം
ടയില്‍ മൂന്നു പ്രാവശ്യം സൂറത്തു യാസീന്‍ പരീക്ഷണങ്ങളില്‍ നിന്നും ഭയങ്ങളില്‍ നിന്നും
പാരായണം ചെയ്യല്‍ പുണ്യകർമമാണ്. അവന് നിര്‍ഭയത്വം ലഭിക്കും. മത്സ്യവയറ്റി
ആദ്യകാലം മുതല്‍ക്ക് തന്നെ മഹത്തുക്കള്‍ ലകപ്പെട്ട യൂനുസ് നബി രക്ഷപ്രാപിച്ചതും
ഈ കർമം നിര്‍വഹിക്കാന്‍ പ്രത്യേകം ശ്രദ്ധ ഇത് ചെല്ലിയിട്ടാണെന്നതും വ്യക്തമായ
ചെല്ലുത്തിയിരുന്നു. ചുരുക്കം ചിലര്‍ ഈ രേഖയാണ്. അപ്രകാരം തന്നെ പകലില്‍
കർമം അസ്വറിന് ശേഷമാണ് നിര്‍വഹിക്കാ ന�ോമ്പ് ന�ോല്‍ക്കലും സുന്നത്തുണ്ട്. ഇബ്‌നു
റുള്ളത്. ആയുസ്സില്‍ ബറകത്ത് ലഭിക്കാനും, മാജ(റ) ഉദ്ധരിച്ചു: ശഅ്ബാന്‍ പകുതിയുടെ
ഭക്ഷണ വിശാലതക്കും, സൗഭാഗ്യ സിദ്ധമായ രാത്രിയില്‍ നിങ്ങള്‍ നിസ്‌കരിക്കുക, അതിന്റെ
അന്ത്യം (ഹുസ്‌നുൽ ഖാതിമ) ലഭിച്ച് വിജയി പകലില്‍ ന�ോമ്പെടുക്കുകയും ചെയ്യുക എന്ന
കളില്‍ ഉള്‍പ്പെടാനുമാണ് യഥാക്രമം മൂന്ന് ഹദീസിനെ സംബന്ധിച്ച് വന്ന ച�ോദ്യത്തിന്
യാസീനുകള്‍ പാരായണം ചെയ്യുന്നത്. മറുപടിയായി ഇമാം റംലി (റ) പറയുന്നു:
ഇക്കാര്യം അല്ലാമാ മുര്‍തളസ്സബീദി(റ) ശഅ്ബാന്‍ പകുതിയുടെ (ബറാഅത് രാവ്)
പ്രസ്താവിക്കുന്നു: ഒരു യാസീന്‍ ഓതിയ ശേഷം ന�ോമ്പ് സുന്നതാണ്. എന്നല്ല 13, 14 ന്റെ ന�ോ
പ്രസിദ്ധമായ ലൈലതുല്‍ ബറാഅതിന്റെ മ്പുകളും സുന്നതാണ്. അതു സംബന്ധമായി
ദുആയും ആയുസ്സില്‍ ബറകതിനുവേണ്ടി വന്ന ഹദീസ് തെളിവിന് പറ്റുന്നതാണ്. ( ഇമാം
യുള്ള ദുആയും നടത്തുക. രണ്ടാം യാസീന് റംലി (റ) അല്‍ഫതാവാ 2/79)
ശേഷം ഭക്ഷണത്തില്‍ ബറകതിനുവേണ്ടി
യും മൂന്നാം യാസീന് ശേഷം അന്ത്യം നന്നായി
ത്തീരുന്നതിനും പ്രാർഥിക്കുക (ഇത്ഹാഫ്).
യാസീനുകള്‍ക്കിടയില്‍ അന്യസംസാരം
പാടില്ല. പാരായണശേഷം പ്രത്യേക പ്രാർഥന
നിര്‍വഹിക്കലും നല്ലതാണ്. നബി(സ) പറയു
ന്നു: പ്രാർഥനയല്ലാതെ ഖളാഇനെ തട്ടിക്കളയു
കയില്ല. ഗുണം ചെയ്യലല്ലാതെ ആയുസ്സിനെ
വര്‍ധിപ്പിക്കുകയില്ല. ആയുസ്സ്, ഭക്ഷണം,

36 2020 -am-À-¨v 25 
സൂഫിസം/ ശാക്കിർ കെ മജീദി

സൂഫികൾ എങ്ങനെയാണ് ഇന്ത്യൻ സാമൂഹികതയുടെ ചാലകശക്തികളായി മാറിയത് എന്നന്വേഷി


ക്കുകയാണ് ഈ ലേഖനം. സൂഫി പർണശാലകൾ രൂപപ്പെടുത്തിയ ജീവിത സംസ്കാരത്തെ പുനർവായി
ക്കുകയും ചെയ്യുന്നു.

ഇന്ത്യൻ സാമൂഹികത
സൂഫിസത്തോട്
കടപ്പെടുന്നതെങ്ങനെ?
ഇന്ത്യ യിലെ സമ്പന്നമായ
ആത്മീയ അടിത്തറകള്‍ക്ക്
ഇന്ത്യന്‍ സൂഫികള്‍ രാജ്യത്തിന്റെ
ആത്മാവിനെ സംരക്ഷിച്ചു. സൂഫി
ചരിത്രകാരന്മാര്‍ പറയുന്നുണ്ട്.
ഭക്തി പ്രസ്ഥാനത്തിന്റെ വേരുകള്‍
കാരണം നവ�ോത്ഥാനത്തിന്റെ തത്വചിന്തയുടെ സാമൂഹിക-സാം വരെ സൂഫി സിദ്ധാന്തങ്ങളിലേക്ക്
ഹൃദയത്തില്‍ സൂഫിസത്തിന്റെ സ്‌കാരിക ഫലങ്ങള്‍ അവല�ോകനം ചെന്നെത്തുന്നവയാണ്.
സാമൂഹിക-സാംസ്‌കാരിക ചെയ്യാനും പ്രതിഫലിപ്പിക്കാനുമാണ് സ്‌നേഹം, സഹിഷ്ണുത എന്നീ
സാന്നിധ്യമാണ്. പര�ോപകാരത്തി ഈ ലേഖനം ശ്രമിക്കുന്നത്. മൂല്യങ്ങളുയർത്തിപ്പിടിച്ച് സൂഫികള്‍
ന്റെയും സാര്‍വത്രിക സ്‌നേഹത്തി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഇന്ത്യന്‍ സാമൂഹികതയിലിടപെട്ടു.
ന്റെയും സാഹ�ോദര്യത്തിന്റെയും സൂഫീചിന്തകളുടെ പ്രതിഫലനങ്ങ ക്രമേണ മദ്യപാനം, ചൂതാട്ടം, വ്യഭി
ആള്‍രൂപങ്ങളായ സൂഫികള്‍ക്ക് ള്‍ വിപ്ലവകരമായിരുന്നു. ഇന്ത്യയുടെ ചാരം തുടങ്ങിയ തിന്മകളില്‍ നിന്ന്
സമൂഹത്തിനുള്ളില്‍ രൂപപ്പെടുന്ന സാംസ്‌കാരികമണ്ഡലത്തെ വൈവി ആളുകള്‍ വിട്ടുനില്‍ക്കാന്‍ തുടങ്ങി.
അപകര്‍ഷതാബ�ോധം ഇല്ലാതാ ധ്യങ്ങളെ സ്വാംശീകരിക്കുന്നതിലേ സാമൂഹികജീവിതത്തിൽനിന്ന്
ക്കാന്‍ കഴിയും. ഇന്റര്‍ഫെയിത്ത് ക്കും അവയുടെ ഉള്‍ചേരലിലേക്കും എല്ലാത്തരം അഴുക്കുകളും ഏറെക്കു
ഡില�ോഗുകളും (സുല്‍ഹേ-കുല്‍) ക�ൊണ്ടെത്തിച്ചതിലെ അത്ഭുതകര റെ അപ്രത്യക്ഷമായി. എച്ച് എ ആര്‍
മനുഷ്യരാശിക്കുള്ള സേവനവും (ഖി മായ പങ്ക് പഠനവിധേയമാക്കേണ്ട ഗിബ്ബ് പറയുന്നതനുസരിച്ച്, ഇസ്‌ലാം
ദ്മതേ-ഖല്‍ഖ്) അവയിലെ പ്രധാന തുണ്ട്. പാരമ്പര്യ സൂഫീ പർണശാ അപകടത്തിലായ സമയങ്ങളില്‍
വശങ്ങളായിരുന്നു. "നാനാത്വത്തില്‍ ലകളില്‍ (ഖാന്‍ഗാഹുകള്‍) വിവിധ തത്വചിന്താപരമായ പ്രചാരണത്തി
ഏകത്വം' എന്ന പ്രായ�ോഗികതയില്‍ ജാതികള്‍, മതങ്ങള്‍, ത�ൊഴിലുകള്‍ ലൂടെ അതിനെ പ്രതിര�ോധിക്കാന്‍
സൂഫി ഖാന്‍ഗാഹുകളും (പർണ എന്നിവയില്‍ നിന്നെല്ലാമുള്ള സൂഫികള്‍ മുന്‍പന്തിയിലായിരുന്നു.
ശാല) ദര്‍ഗകളും നിർണായകമായ ജീവിതങ്ങളുടെ സംഗമം നമുക്ക് മുഖ്യധാരാ ചരിത്രം അവഗണിച്ച
പങ്കുവഹിക്കുകയുണ്ടായി. ഇന്ത്യന്‍ കാണാന്‍ കഴിയും. ഭാഷയിലെ സാധാരണക്കാരായ ജനങ്ങളുടെ
ജീവിതത്തിന്റെ എല്ലാ മേഖലകളിലും വൈവിധ്യം അവരുടെ ആശയവിനിമ ജീവിതാവിഷ്‌കാരങ്ങളെ ഉയര്‍ത്തി
പ്രകടമാകുന്ന സൂഫി ഇടപെടലു യത്തിന് ഒരു തടസ്സവും സൃഷ്ടിച്ചില്ല. ക്കൊണ്ടുവരുന്നതില്‍ അതുല്യമായ
കളുടെ ഭാഷാപരവും അക്ഷരീയ ഇത് സാംസ്‌കാരിക വൈവിധ്യത്തെ പങ്കുവഹിക്കാന്‍ മല്‍ഫൂസാതു
വുമായ ഫലങ്ങളാണ് "ഹിന്ദാവി ദൃഢവത്കരിക്കുന്നതിനും പുതിയ കള്‍ക്കായി. ഇങ്ങനെ മണ്ണടിഞ്ഞ്
ഭാഷ'(ഹിന്ദി, ഉറുദു എന്നീ ഭാഷകളു ഭാഷകളുടെ ഉത്ഭവത്തിനും പേവേണ്ടിയിരുന്ന ചരിത്രസന്ദര്‍ഭ
ടെ പ്രാകൃത രൂപം), "മാല്‍ഫുസാത്ത് കാരണമായി. ഖാന്‍ഗാഹുകളിലാണ് ങ്ങളെ അവതരിപ്പിക്കുന്നതിലൂടെ
സാഹിത്യങ്ങള്‍' എന്നിവ. ആസൂത്രി ഹിന്ദാവി ഭാഷയുടെ രൂപീക ഇന്ത്യയുടെ മധ്യകാല ചരിത്രത്തിന്
തമായ ആത്മീയപ്രചാരണത്തിലൂടെ രണമുണ്ടായതെന്ന് ധാരാളം ഏറ്റവും വലിയ സംഭാവനകള്‍

2020 -am-À-¨v 25  37
നല്‍കാന്‍ ഈ സൂഫീ സാഹിത്യങ്ങ വിലയിരുത്തുന്നത്. അക്കാലഘ തെറ്റില്ല.
ള്‍ക്ക് സാധിച്ചു. ആ ഗ്രന്ഥങ്ങളുടെ ട്ടത്തിലെ സാമൂഹികവും മതപര പ്രവാചകന്റെ(സ്വ) ജീവിതവും
ഭാഷാപരവും ദാര്‍ശനികവുമായ വുമായ സാഹചര്യങ്ങളെക്കുറിച്ച് ജീവിതപാഠങ്ങളും സംരക്ഷിക്കു
വശങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യേ നിഗൂഢവും ആഴത്തിലുള്ളതുമായ ന്നതിനായി ഇസ്‌ലാമിന്റെ ആദ്യ
ണ്ടതുണ്ട്. അറിവുകളാണ് ഇത്തരം രചനകള്‍ നൂറ്റാണ്ടുകളില്‍ തന്നെ ആരംഭിച്ച
ചരിത്രകാരന്മാര്‍ സൂഫീ സാഹി ചരിത്രകാരന്മാര്‍ക്ക് നല്‍കുന്നത്. സീറയുടെയും ഹദീസിന്റെയും
ത്യങ്ങളെ രണ്ടുഭാഗങ്ങളാക്കുന്നുണ്ട്. മുഗള്‍ കാലഘട്ടത്തിന് മുന്‍പുള്ള രീതിശാസ്ത്രങ്ങളെ പിന്തുട
കിതാബുല്‍ ഉലമ, രിസാലതുൽ ധാരാളം ചരിത്രപരവും സാമൂ ര്‍ന്നുണ്ടായ, യുക്തിസഹമായ
ഖുശൈരിയ്യ, കശ്ഫുല്‍ മഹ്ജൂബ് ഹികവുമായ യാഥാര്‍ത്ഥ്യങ്ങളെ അവയുടെ വികസിത രൂപമായിട്ടാണ്
തുടങ്ങിയ ഗ്രന്ഥങ്ങള്‍ പിറവിയെടു മല്‍ഫൂസാതുകളിലൂടെ മനസ്സിലാ ചരിത്രകാരന്മാര്‍ മല്‍ഫൂസാതുകളെ
ത്ത ആദിമ കാലഘട്ടം. ക്കിയെടുക്കാന്‍ സാധിക്കുന്നു. കണക്കാക്കുന്നത്. അബ്ദുറഹ്്മാന്‍
തദ്കിറകള്‍, മല്‍ഫൂസാത്, മല്‍ഫൂസിന്റെ (Malfuz) അല്‍സുലൈമാനിയുടെ ത്വബഖാതു
മക്തൂബാത് തുടങ്ങിയ ശാഖകള്‍ ബഹുവചനമാണ് മല്‍ഫൂസാത് സ്സൂഫിയ്യ, അബൂയസീദ് ബിസ്താമിയു
ആവിര്‍ഭവിച്ച മറ്റൊരു ഘട്ടം. രണ്ട് (Malfuzat). ഉച്ചരിച്ചത് അല്ലെങ്കില്‍ ടെ സൂഫീ സംസാരങ്ങള്‍ തുടങ്ങിയ
കാലഘട്ടങ്ങള്‍ക്കും അതിന്റേതായ ഉച്ചാരണം എന്നൊക്കെയാണ് നിരവധി ഗ്രന്ഥങ്ങള്‍ മ�ോണ�ോഗ്രാഫി
പ്രത്യേകതകള്‍ ഉണ്ട്. ഇതില്‍ ഇതിനർഥം. അതുക�ൊണ്ട് തന്നെ മ�ോഡലില്‍ എഴുതപ്പെട്ട കൃതികൾ
രണ്ടാമത്തെ കാലഘട്ടത്തിലാണ് ശിഷ്യന്മാര്‍ സ്വയം നിര്‍മിച്ചെടുത്ത ക്ക് ഉദാഹരണങ്ങളാണ്. പ്രേക്ഷക
മല്‍ഫൂസാതുകളുടെ പിറവിയെന്ന് സാഹിത്യഗ്രന്ഥങ്ങളല്ല ഇതെന്നും രുടെ വാക്കുകളും അഭിപ്രായങ്ങളും
കാണാം. ആദരണീയരായ ഗുരുക്കന്മാരില്‍ പ്രതിപാദിക്കപ്പെടുന്ന രചനകളും
മല്‍ഫൂസാത് സാഹിത്യങ്ങളെ നിന്നുള്ള വാമ�ൊഴികളാണിതെന്നും ഉണ്ടായിട്ടുണ്ട്. മിക്കതും പണ്ഡിത
മൂന്നായി വർഗീകരിക്കാം. ധർമ ഈ ശാഖയുടെ പേരുതന്നെ ന്മാരുടെ ച�ോദ്യോത്തര സെഷനുക
പ്രഭാഷണങ്ങള്‍ (സൂഫി സംഗമങ്ങ വ്യക്തമായി അവകാശപ്പെടുന്നു. ളാണ്. ഇവ "മജ്‌ലൂസാത്' എന്നാണ്
ളിലെ പ്രസംഗം), സംഭാഷണങ്ങള്‍, ഗുരുവിന്റെയും (ശൈഖ്)ശിഷ്യന്റെ അറിയപ്പെടുന്നത്. ഹസ്‌റത്
സാധാരണ പ്രസംഗങ്ങള്‍. ഇത്തരം യും(മുരീദ്) ഒരു സഹകരണ പദ്ധ അലിയുടെ (റ) പ്രഭാഷണങ്ങള്‍
സന്ദര്‍ഭങ്ങളിലെ സൂഫീ ആചാര്യന്മാ തിയായി ഇതിനെ അവതരിപ്പിക്കാം. സമാഹരിച്ച് നഹ്ജുല്‍ ബലാഗ് എന്ന
രുടെ വാക്കുകൾ ക്രോഡീകരിച്ചാണ് സാഹിത്യത്തിന്റെ നിഗൂഢതകള്‍ ഗ്രന്ഥം സയ്യിദ് റാസി എഴുതിയിട്ടുണ്ട്.
ഇത്തരം സാഹിത്യങ്ങള്‍ ഉരുവം മറഞ്ഞിരിക്കുന്ന സൂഫീ പ്രയ�ോഗ സൂഫീ ജീവിതങ്ങളെ
ക�ൊള്ളുന്നത്. തന്റെ അനുചരന്മാ ങ്ങളും വാക്യഘടനയും ചേര്‍ത്ത് സൂക്ഷ്മമായി പ്രതിപാദിക്കുന്ന
രുമായുള്ള സൂഫിയുടെ സംഭാഷ ന�ോക്കുമ്പോള്‍ ബൗദ്ധികമായ മല്‍ഫൂസാതുകള്‍ വിഷയങ്ങളുടെ
ണങ്ങള്‍ യാഥാര്‍ത്ഥ്യ ല�ോകത്ത് പരിപ്രേഷ്യത്തില്‍ സാമൂഹികസ്ഥാപ വൈവിധ്യം ക�ൊണ്ടും വൈപുല്യം
നിന്നും അനുഭവിക്കുന്നതായാണ് നങ്ങളും വ്യവഹാരങ്ങളും എങ്ങനെ ക�ൊണ്ടും ഏറെ പ്രസിദ്ധമാണ്.
ഡയറി രൂപത്തിലുള്ള ജാമിഉല്‍
ഖാൻഗാഹുകളുടെ വലിയ കേന്ദ്രമായിരുന്നു ഡല്‍ഹി. ധാരാളം ഉലൂം, ചിശ്തിയ്യ, സൂഫീ ശാഖയിലെ
സൂഫികളും സൂഫീ മന്ദിരങ്ങളും ഇവിടെ നിലനിന്നിരുന്നു. സുല്‍ത്താനേറ്റ് പ്രധാന കൃതികളില�ൊന്നായ
ഭരണത്തിലെ പന്ത്രണ്ട് സുല്‍ത്താന്മാരെ ചിശ്തി ത്വരീഖത്തിലെ കിസാനതുല്‍ ഫവാഇദുല്‍ ജലാലിയ്യ
തുടങ്ങിയവ ഉദാഹരണം.
ഉന്നത ശീർഷരായ ശൈഖ് ഖുതുബുദ്ദീന്‍ ബക്തിയാര്‍ കാക്കി ദഹ്്ലവി, മല്‍ഫൂസാതുകളെ പിന്തുടര്‍ന്ന്
ശൈഖ് നിസാമുദ്ദീന്‍ ഔലിയ, ശൈഖ് നാസ്വിറുദ്ദീന്‍ ചിരാഗി തുടങ്ങിയവ പേര്‍ഷ്യന്‍ ഭാഷയില്‍ പ്രത്യേക
രായിരുന്നു നിയന്ത്രിച്ചിരുന്നത്. സാഹിതീയ രൂപം തന്നെ ജന്മം
ക�ൊണ്ടു. ദില്ലി സുല്‍ത്താനേറ്റ്
സ്ഥാപിച്ചതിന് ശേഷമാണ്
പേർഷ്യന്‍ സാഹിത്യത്തില്‍ ഗദ്യവും
വായനക്കാരന് അനുഭവപ്പെടുന്നത്. കയറിവരുന്നു എന്ന ച�ോദ്യം പദ്യവും കൂടുതൽ ജനകീയമാകു
മധ്യകാല ഇന്ത്യയുടെ ചരി ഒറ്റന�ോട്ടത്തില്‍ ഉയര്‍ന്നു വന്നേക്കാം. ന്നതും നിരവധി വാള്യങ്ങളിലായി
ത്രരേഖ രാഷ്ട്രീയ ചരിത്രത്തില�ോ എന്നാല്‍ ജാതിമത ഭേദമന്യേ ധാരാളം സാഹിത്യ ഗ്രന്ഥങ്ങള്‍
ജീവചരിത്ര, ഓർമക്കുറിപ്പുകളില�ോ ഒരുമിച്ചുകൂടിയിരുന്ന ഖാൻഗാ വിരചിതമാവുകയും ചെയ്യുന്നത്.
ഒതുങ്ങി. ജനങ്ങളുടെ സാമൂഹികജീ ഹുകളില്‍ നിന്നുത്ഭവിച്ച ഇത്തരം അമീര്‍ ഖുസ്രു, ഫിര്‍ദൗസി തുടങ്ങിയ
വിതം പൂർണമായും അവഗണിക്ക സാഹിത്യ കൃതികളില്‍ സാമൂഹിക പേര്‍ഷ്യന്‍ സാഹിത്യകാരന്മാര്‍ ഉദയം
പ്പെട്ടു. അക്കാലത്തെ രാഷ്ട്രീയേതര ജീവിതം അന്യംനില്‍ക്കുമെന്നത് ചെയ്തു. ആധുനിക ഹിന്ദി, ഉറുദു
സവിശേഷതകളെ മാൽഫൂസാ അചിന്തനീയമാണ്. അതുക�ൊണ്ട് ഭാഷകളുടെ പ്രാഗ്്രൂപമായ ഹിന്ദാവി
ത്തിലൂടെ രേഖപ്പെടുത്തുകവഴി തന്നെ മധ്യകാല ഇന്ത്യന്‍ ജനതയുടെ കൂടി പിറന്നത് ഖാൻഗാഹുകളിള്‍
രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിന് അടിസ്ഥാന വ്യവഹാരങ്ങളെ ഭാഷാവൈവിധ്യം സൃഷ്ടിക്കുകയും
ബദല്‍ സൃഷ്ടിക്കാനായി. വളരെ വ്യത്യ നിരീക്ഷിക്കുന്നതിനുള്ള രീതിശാ ഇത് അതിഥികളുടെ ആശയവിനിമ
സ്തമായ ഒരു സാഹിത്യശാഖയായിട്ടാ സ്ത്രമായി ഈ കൃതികളെ നമുക്ക് യം സുഗമമാക്കുകയും ചെയ്തു.
ണ് ല�ോകം ഇന്ന് മല്‍ഫൂസാതുകളെ ഉപയ�ോഗിക്കാമെന്ന് പറയുന്നതില്‍ ഇന്ത്യയില്‍ സൂഫിസത്തിന്

38 2020 -am-À-¨v 25 
തുടക്കം കുറിച്ചത് ചിശ്തികളായ ഏത് ഉയര്‍ന്ന പദവിയിലുള്ള ശിഷ്യന്മാരും അടുക്കളയില്‍ പണി
തുക�ൊണ്ടാവണം മല്‍ഫൂസാത് യെടുക്കേണ്ടിവന്നു. സമൂഹത്തിന് വേണ്ടി ഏതുരീതിയിലും സേവനം
സാഹിത്യങ്ങളുടെ കീര്‍ത്തി ചിശ്തി ചെയ്യുന്ന തരത്തിലേക്ക് മനസ്സുകളെ പരിവര്‍ത്തനപ്പെടുത്തുക
സൂഫീ ശാഖയ�ോട് ചേർന്നുനില്‍ക്കു എന്നത് തന്നെയായിരുന്നു ഇതിന്റെ മുഖ്യലക്ഷ്യം. സൂഫീ പര്‍ണ
ന്നത്. അമീര്‍ ഹസന്‍ ഹലാസിജിയു
ടെ ഫവാഇദുല്‍ ഫുആദ്, ഖിവാനുല്‍ ശാലകളില്‍ പ്രാചീന കാലം മുതല്‍ക്ക് തന്നെ ഇത്തരം ചര്യകള്‍
അഖാഇദു ദുററേ നിസാമുദ്ദീന്‍ പതിവായിരുന്നു.
(ശൈഖ് ഖിവാമുദ്ദീന്‍ സമാഹരിച്ച
ഹസ്‌റത് നിസാമുദ്ദീന്‍ ഔലിയയുടെ
മ�ൊഴിമുത്തുകള്‍, മൗലാന അലി ള്‍ക്ക് ചുറ്റും മനുഷ്യവാസം ആരംഭി ലങ്കാര്‍ ഖാനകളായിരുന്നു. ആദ്യം
ബിന്‍ മഹ്്മൂദ് ജന്ദര്‍), അസ്സുറൂറു ക്കുകയും പുതിയ സംസ്‌കാരങ്ങളും അഭിവാദ്യം (സ്വീകരണം) പിന്നെ
വസുദൂര്‍ (ശൈഖ് സഈദ് സമാഹരി സമൂഹങ്ങളും രൂപം ക�ൊള്ളുകയും ഭക്ഷണം, പിന്നീട് സംസാരം
ച്ച ശൈഖ് ഹിമാദുദ്ദീന്‍ നാഗുരിയുടെ സാംസ്‌കാരിക സൗഹൃദങ്ങളുടെ എന്നതായിരുന്നു അവിടുത്തെ
മഹത്്വചനങ്ങള്‍), അനീസുല്‍ വേദിയാവുകയും ചെയ്തു. പതിവ്. ഏത് ഉയര്‍ന്ന പദവിയിലുള്ള
അര്‍വാഹ് (ഖാജ മുഈനുദ്ദീന്‍ പിന്നീട് ശൈഖുകളുടെ മഖ്ബ ശിഷ്യന്മാരും അടുക്കളയില്‍ പണി
ചിശ്തി രചിച്ച തന്റെ ആത്മീയഗു റകള്‍ (അന്ത്യവിശ്രമ കേന്ദ്രങ്ങള്‍) യെടുക്കേണ്ടിവന്നു. സമൂഹത്തിന്
രുവായ ഉസ്മാനെ ഹറ�ോനിയുടെ അവരുടെ ശിഷ്യന്മാരുടെ ആത്മീയ വേണ്ടി ഏതുരീതിയിലും സേവനം
ഇരുപത്തിയെട്ട് പ്രഭാഷണങ്ങള്‍), കേന്ദ്രങ്ങളാവുകയും കാലക്രമേണ ചെയ്യുന്ന തരത്തിലേക്ക് മനസ്സുകളെ
ഖിസാനതുല്‍ ഫവാഇദു ജലാലിയ്യ, അവിടങ്ങളില്‍ ഖാൻഗാഹുകൾ പരിവര്‍ത്തനപ്പെടുത്തുക എന്നത്
ജാമിഉല്‍ ഉലൂം (രണ്ടും സയ്യിദ് ജലാ ഉരുവം പ്രാപിക്കുകയും ചെയ്തു. തന്നെയായിരുന്നു ഇതിന്റെ മുഖ്യ
ലുദ്ദീന്‍ ബുഖാരി എന്നവരുടെ വച ഖാൻഗാഹുകളുടെ വലിയ ലക്ഷ്യം. സൂഫീ പര്‍ണശാലകളില്‍
നങ്ങളാണ്). 13-17 നൂറ്റാണ്ടുകളിലെ കേന്ദ്രമായിരുന്നു ഡല്‍ഹി. ധാരാളം പ്രാചീന കാലം മുതല്‍ക്ക് തന്നെ
ഇരുപത്തിയ�ൊന്‍പത് മല്‍ഫൂസാത് സൂഫികളും സൂഫീ മന്ദിരങ്ങളും ഇത്തരം ചര്യകള്‍ പതിവായിരുന്നു.
രചനകളെക്കുറിച്ച് മുഹമ്മദ് അസ്‌ലം ഇവിടെ നിലനിന്നിരുന്നു. സുല്‍ത്താ ജലാലുദ്ദീന്‍ റൂമിയുടെ സൂഫീപാ
സംഗ്രഹിച്ച് എഴുതിയ ചരിത്രപഠനം നേറ്റ് ഭരണത്തിലെ പന്ത്രണ്ട് സു ഠശാലയില്‍ അംഗത്വം ലഭിക്കാന്‍
ഏറെ പ്രസിദ്ധമാണ്. ല്‍ത്താന്മാരെ ചിശ്തി ത്വരീഖത്തിലെ വേണ്ടി നാല്പത് ദിവസം പ�ൊതു
ഖാൻഗാഹ് / ജമാഅത് ഉന്നത ശീർഷരായ ശൈഖ് ഖുതുബു ശൗചാലയങ്ങള്‍ വൃത്തിയാക്കല്‍
ഖാനകള്‍ അന്തേവാസികളെ ദ്ദീന്‍ ബക്തിയാര്‍ കാക്കി ദഹ്്ലവി, നിര്‍ബന്ധമായിരുന്നു.
സംരക്ഷിക്കുകയും വിശക്കുന്നവന് ശൈഖ് നിസാമുദ്ദീന്‍ ഔലിയ, ശൈഖ് ഇന്ത്യന്‍ സൂഫികള്‍ നാഗരി
ഭക്ഷണം നല്‍കുകയും ചെയ്തു. നാസ്വിറുദ്ദീന്‍ ചിരാഗി തുടങ്ങിയ കവത്കരണത്തോട�ൊപ്പം നാനാ
ഈ രണ്ട് പദങ്ങളും (ഖാന്‍കാഹ്, വരായിരുന്നു നിയന്ത്രിച്ചിരുന്നത്. ത്വത്തില്‍ ഏകത്വം എന്നതിന്റെ
ജമാഅത് ഖാന) പര്യായപദങ്ങളായി നഗരവത്കരണത്തിന്റെ ഭാഗമായി പ്രയ�ോഗവത്കരണം എങ്ങനെ
ഉപയ�ോഗിക്കുന്നുവെങ്കിലും ചിശ്തി ഈ ആത്മീയ ഗുരുക്കന്മാരിലേക്ക് ഇന്ത്യന്‍ മണ്ണില്‍ സാധ്യമാക്കാമെന്ന്
കേന്ദ്രങ്ങളെ ജമാഅത് ഖാന എന്ന് അഭയം തേടി ഒഴുകിയെത്തിയ തെളിയിച്ചു തന്നു. ഖാൻഗാഹുകളില്‍
മാത്രമാണ് വിളിച്ചിരുന്നത്. ഇതിന് ജനങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക നിലനിന്ന മതേതര അന്തരീക്ഷം
പുറമെ "സാവിയ' (ക�ോര്‍ണര്‍) എന്ന് വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ചു. ഇന്ത്യയുടെ സാമൂഹികക്രമത്തില്‍
വിളിക്കപ്പെട്ടിരുന്ന ചെറിയ ഇടങ്ങളും നാഗരിക ബുദ്ധിജീവികളു ചെറുതല്ലാത്ത സ്വാധീനം ചെലുത്തി.
ഉണ്ടായിരുന്നു. അവിടെ പുറംല�ോ ടെയും ഗ്രാമീണ മനുഷ്യരുടെയും ഹിന്ദുവും മുസല്‍മാനും ത�ോള�ോട്
കവുമായി യാത�ൊരു ബന്ധവുമില്ലാ കൂടിച്ചേരലുകള്‍, സാംസ്‌കാരിക ത�ോള്‍ ചേര്‍ന്ന് ഐക്യത്തോടെ
തെ ഒരു പറ്റം സൂഫികള്‍ ജീവിച്ചു മായ ഉള്‍ച്ചേരലുകള്‍ എന്നിവക്ക് ജീവിച്ചു. മല്‍ഫൂസാതുകള്‍ അതിന്
പ�ോന്നു. ഈ സാവിയ എന്ന പദം ഖാൻഗാഹുകളുടെ വളര്‍ച്ച ആക്കം വേഗം കൂട്ടി.
ല�ോപിച്ചാണ് നമ്മുടെ നാടുകളില്‍ കൂട്ടി. പ്രഭുക്കന്മാര്‍, അമീറുമാര്‍,
കാണപ്പെടുന്ന ഗ്രാമങ്ങളിലെ ചെറിയ രാജകുമാരന്മാര്‍, സാധാരണക്കാര്‍ റഫറന്‍സ്:
നിസ്‌കാരപള്ളികളെ വിളിക്കുന്ന തുടങ്ങി ചെറുതും വലുതുമായ 1- അറിയപ്പെടാത്ത ഇന്ത്യ, ഹുസൈന്‍
"സ്രാമ്പ്യ' എന്ന പദമുണ്ടായതന്ന് എല്ലാ വിഭാഗങ്ങളിലെയും ആളുകള്‍ രണ്ടത്താണി
ചില ഭാഷാപണ്ഡിതന്മാർ അഭിപ്രായ ശൈഖില്‍ നിന്ന് ആശ്വാസവും 2- Malfuzat: An analysis of the criticism
പ്പെടുന്നു. അനുഗ്രഹവും മാര്‍ഗനിര്‍ദേശവും on Aneesul Arwah by Atif Kazmi
ആത്മീയ ഗുരുക്കന്മാര്‍ തങ്ങ തേടി അവിടെയെത്തി. ഇത് വ്യത്യസ്ത 3- His Master's Voice: The genre of
ളുടെ ആരാധനാസൗകര്യത്തിനും സാമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍ malfuzat in osuth asian sufism by Amina
സ്വസ്ഥതക്കും ചെറിയ കൂരകള്‍ strinfels
പരസ്പര സ്‌നേഹവും ബഹുമാനവും
കെട്ടി. ആള�ൊഴിഞ്ഞ പ്രദേശങ്ങളി സഹകരണവും വളര്‍ത്താന്‍
ലാണ് ഭൂരിഭാഗം സൂഫീ മന്ദിരങ്ങളും സഹായകമായി.
കാണപ്പെടുന്നത്. പിൽക്കാലത്ത് ചിശ്തി ഖാൻഗാഹുകളുടെ
അവരുടെ പ്രസിദ്ധി സമൂഹത്തില്‍ ഏറ്റവും ശ്രദ്ധേയമായ സവിശേഷത
വ്യാപകമാവുമ്പോള്‍ ആ മന്ദിരങ്ങ കമ്മ്യൂണിറ്റി കിച്ചണ്‍ അെല്ലങ്കില്‍

2020 -am-À-¨v 25 
39
അകക്കാന്തി/ഇസ്ഹാഖ് അഹ്സനി

അറിയാത്തത് അറിയില്ല എന്നു പറയുന്നതിന് ദുരഭിമാനം തടസ്സമാകരുത്. വിദ്യാര്‍ഥികളുടെ ച�ോദ്യങ്ങള്‍


സശ്രദ്ധം കേള്‍ക്കുകയും ശരിയാം വണ്ണം മനസ്സിലാക്കുകയും വേണം. അവര്‍ നിരത്തുന്ന ന്യായമായ
തെളിവുകള്‍ സ്വീകരിക്കണം. അബദ്ധം സംഭവിച്ചതായി ബ�ോധ്യമായാല്‍ ഉടന്‍ തന്നെ അതില്‍ നിന്ന്
മടങ്ങുകയും യാഥാര്‍ത്ഥ്യം അംഗീകരിക്കുകയും വേണം.

ആരെ
തിരഞ്ഞെടുക്കണം?
ജ്ഞാ നികള്‍ മര്യാദ വേണം. ക്ഷമ,
വിട്ടുവീഴ്ചാമന�ോഭാവം, സഹനം,
ദൃഢചിത്തത, ശാന്തത, മാന്യവും പക്വവുമായ സമീപനം,
സൗമ്യവും കുലീനവുമായ പെരുമാറ്റം ഇത�ൊക്കെ
അതിൽ പ്രധാനമാണ്.സദസ്സുകളിലും സമ്മേളന
സ്ഥലങ്ങളിലും ഇരിക്കുമ്പോൾ താൻ വലിയ ആളാണെ
ന്ന ഗര്‍വ് വേണ്ട, വിനയം ഉൾക്കൊള്ളുക. അക്രമികള�ോട്
സൗമ്യം വേണ്ട. അവരെ അക്രമത്തിൽനിന്ന് തടയാനാണ്
ഈ സമീപനം സ്വീകരിക്കുന്നത്. മാന്യതയും ബഹുമാ
നവും നഷ്ടപ്പെടുത്തുന്ന തമാശകളിൽ ജ്ഞാനികൾ
ഏർപ്പെടരുത്. വിന�ോദവര്‍ത്തമാനങ്ങൾ അവർക്ക്
ചേർന്നതല്ല. പഠിതാക്കള�ോട് സൗമ്യമായി പെരുമാറുക.
ധാര്‍ഷ്ട്യമുള്ള വിദ്യാര്‍ഥികളെ തന്ത്രപരമായി നേര്‍വഴിയി
ലേക്ക് ക�ൊണ്ടുവരിക. മെച്ചപ്പെട്ട ഉപദേശങ്ങള്‍ നല്‍കി
ബുദ്ധി കുറഞ്ഞവരെ അഭിവൃദ്ധിപ്പെടുത്താൻ ശ്രമിക്കുക.
അവരെക്കുറിച്ചുള്ള മുന്‍വിധികൾ ജ്ഞാനികൾക്ക്
ഉണ്ടാവാൻ പാടില്ല.
അറിയാത്തത് അറിയില്ല എന്നു പറയുന്നതിന് ദുര
ഭിമാനം തടസ്സമാകരുത്. വിദ്യാര്‍ഥികളുടെ ച�ോദ്യങ്ങള്‍
സശ്രദ്ധം കേള്‍ക്കുകയും ശരിയാം വണ്ണം മനസ്സിലാക്കുക
യും വേണം. അവര്‍ നിരത്തുന്ന ന്യായമായ തെളിവുകള്‍
സ്വീകരിക്കണം. അബദ്ധം സംഭവിച്ചതായി ബ�ോധ്യമാ
യാല്‍ ഉടന്‍ തന്നെ അതില്‍ നിന്ന് മടങ്ങുകയും യാഥാ
ര്‍ത്ഥ്യം അംഗീകരിക്കുകയും വേണം. ഉപദ്രവകരമായ
വിജ്ഞാനങ്ങളില്‍ (ആഭിചാരം, ജ്യോത്സ്യം തുടങ്ങിയവ)
ഏര്‍പ്പെടുന്നതില്‍ നിന്ന് വിദ്യാര്‍ഥികളെ താക്കീതു
ചെയ്യണം. അധ്യാപനത്തിലൂടെ അല്ലാഹുവിന്റെ
പ്രീതി മാത്രമായിരിക്കണം കാംക്ഷിക്കേണ്ടത്. ഭൗതിക
താല്‍പര്യങ്ങള്‍ക്കു വേണ്ടി മാത്രം അറിവ് പഠിക്കുന്ന രീതി
തടയണം. വൈയക്തിക ബാധ്യതകള്‍ പൂര്‍ത്തീകരിക്കു
ന്നതിനു മുമ്പ് സാമൂഹിക ബാധ്യതകളില്‍ ഏര്‍പ്പെടാന്‍
വിദ്യാര്‍ഥികളെ അനുവദിക്കരുത്. അകവും പുറവും

40 2020 -am-À-¨v 25 
തഖ്‌വ ക�ൊണ്ട് മെച്ചപ്പെടുത്തണം. നാലാം ഖലീഫ അലി(റ) ഒരു കവിതയില്‍ കുറിച്ചു: ‘വിഡ്ഢിയെ ചങ്ങാ
അല്ലാഹുവിന്റെ ആജ്ഞ പ്രകാരമാ തിയാക്കുന്നത് കരുതിയിരിക്കണം. എത്ര വിഡ്ഢികളാണ് സഹന
ണ�ോ തന്റെ സഞ്ചാരമെന്ന് ആത്മപ ശീലരായ കൂട്ടുകാരെ നശിപ്പിച്ചിരിക്കുന്നത്. ആരുടെകൂടെയാണ്
രിശ�ോധന നടത്തണം. ഇത�ൊക്കെ നടക്കുന്നതെന്ന് ന�ോക്കിയാണ് ഒരാളെ വിലയിരുത്തുന്നത്.’
ജ്ഞാനികളുടെ വൈയക്തികമായ
ബാധ്യതയാണ്. വിദ്യാര്‍ഥികള്‍
ആദ്യം ഗുരുവിന്റെ ജീവിതരീതിയാണ്
പിന്തുടരേണ്ടത്. പിന്നീടാണ് ഗുരു ത്. അപരിചിതരായ ആളുകള�ോട് നാലാം ഖലീഫ അലി(റ) ഒരു
വിന്റെ ഉല്‍ബോധനത്തില്‍ നിന്ന് ഇടപഴകേണ്ടിവരുമ്പോള്‍ അവരുടെ കവിതയില്‍ കുറിച്ചു: "വിഡ്ഢിയെ
കാര്യങ്ങള്‍ മനസ്സിലാക്കേണ്ടത്. സംസാരത്തില്‍ ഇടപെടുകയ�ോ ചങ്ങാതിയാക്കുന്നത് കരുതിയി
അവരുടെ അസഭ്യവര്‍ത്തമാനങ്ങള്‍ രിക്കണം. എത്ര വിഡ്ഢികളാണ്
ചങ്ങാതി ശ്രദ്ധിക്കുകയ�ോ ചെയ്യരുത്. അവരില്‍ സഹനശീലരായ കൂട്ടുകാരെ നശിപ്പി
മാതാപിതാക്കള്‍, ഗുരു നിന്നുണ്ടാകുന്ന വൃത്തികെട്ട ച്ചിരിക്കുന്നത്. ആരുടെകൂടെയാണ്
ശിഷ്യന്മാര്‍ എന്നിവര്‍ കഴിഞ്ഞാല്‍ പദപ്രയ�ോഗങ്ങള്‍ അവഗണിച്ചേ നടക്കുന്നതെന്ന് ന�ോക്കിയാണ്
മൂന്നുതരം ആളുകള�ോടാണ് ക്കണം. കൂടുതലായി അവരെ ഒരാളെ വിലയിരുത്തുന്നത്.
ഇടപഴകേണ്ടിവരിക. കൂട്ടുകാര്‍, അഭിമുഖീകരിക്കുന്നതില്‍ നിന്നും ഒരു പാദുകത്തെ മറ്റൊന്നിന�ോട്
പരിചിതര്‍, അപരിചിതര്‍. വ്യത്യസ്ത സമീപിക്കേണ്ടി വരുന്നതില്‍ നിന്നും ചേര്‍ത്ത് വെച്ച് വലിപ്പചെറുപ്പം കണ
മായ സമീപന രീതിയാണ് ഇവരില്‍ ജാഗ്രത്തായിരിക്കണം. അരുതായ്മ ക്കാക്കുക. ഏത�ൊരു വസ്തുവിനും
ഓര�ോരുത്തര�ോടും സ്വീകരിക്കേണ്ട കളെക്കുറിച്ച് സൗമ്യമായി അവരെ അനുരൂപമായ മറ്റൊരു വസ്തുവുണ്ട്.
ഓര്‍മപ്പെടുത്തണം. സ്വീകരിക്കുമെ രണ്ടു മനസ്സുകള്‍ പരസ്പരം സന്ധി
ന്ന് പ്രതീക്ഷയുള്ളപ്പോള്‍ അവരെ ക്കുമ്പോള്‍ ഒന്ന് മറ്റൊന്നിനെ വഴി
ഗുണദ�ോഷിക്കണം. നടത്തും.
കൂട്ടുകാരുടെയും സുഹൃത്തുക്ക രണ്ട്: സല്‍സ്വഭാവം. ദുഃസ്വഭാ
ളുടെയും കാര്യത്തില്‍ നിനക്ക് രണ്ടു വികള�ോട് കൂട്ടുകുടരുത്. ക�ോപിക്കു
കര്‍ത്തവ്യങ്ങളുണ്ട്. മ്പോഴും വികാരഭരിതനാവുമ്പോഴും
ഒന്ന്: സഹവാസത്തിലും മനസ്സ് നിയന്ത്രിക്കാന്‍ സാധിക്കാ
ചങ്ങാത്തം സ്ഥാപിക്കുമ്പോഴും ത്തവരാണവര്‍. മരണശയ്യയില്‍
പാലിച്ചിരിക്കേണ്ട നിബന്ധനകള്‍ വെച്ച് അല്‍ഖമ അത്വാരിദി മകന�ോട്
അറിത്തിരിക്കണം. ചങ്ങാതിയാ ചെയ്ത വസ്വിയ്യതില്‍ ഇക്കാര്യം
ക്കാനും സൗഹൃദം സ്ഥാപിക്കാനും വിശദമാക്കിയിട്ടുണ്ട്. അദ്ദേഹം
പറ്റിയവരെയല്ലാതെ കൂട്ടുകാരാക്കരു പറഞ്ഞു: സൗഹൃദം സ്ഥാപിക്കാന്‍
ത്. "തന്റെ ചങ്ങാതിയുടെ ആദര്‍ശമാ ആഗ്രഹിക്കുന്നുവെങ്കില്‍, സേവി
യിരിക്കും ഒരാള്‍ക്കുണ്ടായിരിക്കുക. ച്ചാല്‍ സംരക്ഷണം നല്‍കുന്ന,
അതുക�ൊണ്ട് ആരെ കൂട്ടുകാരനാ കൂട്ടുകൂടിയാല്‍ ചന്തം വർധിപ്പി
ക്കണമെന്ന് നിങ്ങള�ോര�ോരുത്തരും ക്കുന്ന, നിവൃത്തിക്കാനാവാത്ത
ആത്മ വിചിന്തനം നടത്തേണ്ടതാണ്' സാമ്പത്തിക കാര്യങ്ങള്‍ വരുമ്പോള്‍
എന്ന് തിരുനബി(സ്വ) അരുള്‍ ചിലവുകളെല്ലാം വഹിക്കുന്ന ആളു
ചെയ്തിട്ടുണ്ട്. കള�ോടായിരിക്കണം കൂട്ടുകൂടുന്നത്.
അതിനാല്‍ മതപരവും ഭൗതിക അവര്‍ നന്മ ലക്ഷ്യമാക്കി ഇറങ്ങിത്തി
വുമായ കാര്യങ്ങളില്‍ കൂട്ടുകൂടുന്ന രിച്ചാല്‍ സഹായിക്കും. നന്മകളെ
തിനും പഠനകാര്യത്തില്‍ പങ്കാളി പരിഗണിക്കുകയും എടുത്തുപറ
യാക്കുന്നതിനും തിരഞ്ഞെടുക്കുന്ന യുകയും വല്ല തിന്മയും കണ്ടാല്‍
കൂട്ടുകാരനില്‍ അഞ്ചു കാര്യങ്ങള്‍ രഹസ്യമാക്കി വെക്കുകയും ചെയ്യും.
പരിഗണിക്കേണ്ടതുണ്ട്. വല്ലതും പറഞ്ഞാല്‍ അംഗീകരിക്കും.
ഒന്ന്: വിവേചനബുദ്ധി. വിഡ്ഢിക എന്തെങ്കിലും കാര്യമേല്‍പിച്ചാല്‍
ള�ോട് കൂട്ടുകൂടുന്നത് തീരെ നന്നല്ല. അതേറ്റെടുത്ത് സഹായിക്കും. വീക്ഷ
ബന്ധ വിച്ഛേദനവും, ഒറ്റപ്പെടലുമായി ണവിത്യാസമുണ്ടായാല്‍ നിങ്ങളുടെ
രിക്കും അതിന്റെ പരിണതി. ബന്ധം അഭിപ്രായത്തിന് മുന്‍ഗണന
നല്ല നിലയിലായിരിക്കുമ്പോള്‍ നല്‍കും. ഒരാക്ഷേപകാവ്യത്തില്‍
ഉപകരിക്കട്ടേ എന്ന് വിചാരിച്ചു അലി(റ) എഴുതി: "സന്തോഷത്തിലും
ക�ൊണ്ട് അവന്‍ ചെയ്യുന്ന കാര്യങ്ങള്‍ സന്താപത്തിലും കൂടെയുണ്ടാകു
പ�ോലും പലപ്പോഴും ഉപദ്രവമായിട്ടാ ന്നവനാണ് യഥാര്‍ത്ഥ കൂട്ടുകാരന്‍.
ണ് ഭവിക്കുക. വിഡ്ഢിയായ ചങ്ങാ നിന്റെ ഗുണത്തിനായി സ്വന്തത്തെ
തിയേക്കാള്‍ നല്ലത് ബുദ്ധിമാനായ ഉപദ്രവിക്കുന്നവന്‍, കാലക്കേടു
ശത്രുവാണ്. കളില്‍ അകപ്പെട്ട് നിന്റെ ജീവിതം

2020 -am-À-¨v 25 
41
ജനങ്ങള്‍ മൂന്നു തരക്കാരാണ്. അന്നപാനീയങ്ങളെപ്പോലെ കുഴപ്പങ്ങളില്‍ നിന്നും സുരക്ഷിത്വം
ഒഴിച്ചുകൂടാനാവാത്തവരാണ് ഒരു വിഭാഗം. രണ്ടാമത്തെ വിഭാഗം ലഭിക്കുമ�ോ എന്ന കാര്യമാണ്
ഔഷധം പ�ോലെയാണ്. ചില സന്ദര്‍ഭങ്ങളില്‍ അവര്‍ ആവശ്യം അത്തരം ചങ്ങാത്തം കെട്ടുമ്പോൾ
വരും. മൂന്നാമത്തെ വിഭാഗമാകട്ടെ ര�ോഗം പ�ോലെ ഒട്ടും ആവ പരിഗണിക്കേണ്ടത്.
ജനങ്ങള്‍ മൂന്നു തരക്കാരാണ്.
ശ്യമില്ലാത്തവരാണ്. അവരെക്കൊണ്ട് യാത�ൊരു പ്രയ�ോജന അന്നപാനീയങ്ങളെപ്പോലെ
വുമില്ല. സംതൃപ്തി ലഭിക്കുകയുമില്ല. എങ്കിലും പലപ്പോഴും അത്തരം ഒഴിച്ചുകൂടാനാവാത്തവരാണ് ഒരു
ആളുകളെ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. വിഭാഗം. രണ്ടാമത്തെ വിഭാഗം
ഔഷധം പ�ോലെയാണ്. ചില
സന്ദര്‍ഭങ്ങളില്‍ അവര്‍ ആവശ്യം
താറുമാറാക്കുമ്പോള്‍ അവ നാല്: ചങ്ങാതി ഐഹികകാര്യ വരും. മൂന്നാമത്തെ വിഭാഗമാകട്ടെ
ഏക�ോപിക്കുന്നതിനായി സ്വന്തം ങ്ങളില്‍ അത്യാര്‍ത്തിയുള്ളവനാകാ ര�ോഗം പ�ോലെ ഒട്ടും ആവശ്യമി
കാര്യങ്ങള്‍ താറുമാറാകുന്നത് തിരിക്കുക. ഐഹിക കാര്യങ്ങളില്‍ ല്ലാത്തവരാണ്. അവരെക്കൊണ്ട്
വകവെക്കാത്തവന്‍. ആര്‍ത്തിയുള്ളവന�ോടുള്ള കൂട്ടു യാത�ൊരു പ്രയ�ോജനവുമില്ല.
മൂന്ന്: സത്യസന്ധനും സന്മാര്‍ഗി കെട്ട് ആളെക്കൊല്ലുന്ന കാളകൂട സംതൃപ്തി ലഭിക്കുകയില്ല. എങ്കിലും
യുമായിരിക്കണം. വന്‍പാപങ്ങള്‍ വിഷമാണ്. കാരണം, അനുകരണം പലപ്പോഴും അത്തരം ആളുകളെ
പതിവായി ചെയ്യുന്ന തെമ്മാടിക മനുഷ്യന്റെ ജന്മ പ്രകൃതമാണ്. അഭിമുഖീകരിക്കേണ്ടി വരാറുണ്ട്.
ള�ോട് കൂട്ടിനു പ�ോകരുത്. അവന് മറ്റുള്ളവരുടെ സ്വഭാവഗുണങ്ങളില്‍ അത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ
അല്ലാഹുവിനെ ഭയക്കുകയില്ല. നിന്ന് അറിയാതെ പലതും മനുഷ്യ വലയത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള
അല്ലാഹുവിനെ ഭയപ്പെടുന്നവർ പ്രകൃതി മ�ോഷ്ടിക്കുന്നുണ്ട്. ഭൗതിക മാര്‍ഗങ്ങള്‍ അവലംബിക്കേണ്ട
മഹാപാതകങ്ങള്‍ വല്ലതും സംഭ കാര്യങ്ങളില്‍ അത്യാര്‍ത്തിയുള്ളവ താണ്. എന്നാല്‍ അല്ലാഹുവിന്റെ
വിച്ചാല്‍ പശ്ചാതപിക്കും. ആവ നുമായി കൂട്ടുകൂടിയാല്‍ ആര്‍ത്തി സൗഭാഗ്യം ലഭിച്ചവര്‍ക്ക് അത്തരം
ര്‍ത്തിക്കുകയില്ല. അല്ലാഹുവിനെ വർധിക്കും. ഭൗതിക വിരക്തന�ോടാ ആളുകളെ കാണുമ്പോൾ വലിയ
ഭയപ്പെടാത്തവർക്ക് വിനാശത്തില്‍ ണ് കൂട്ടുകൂടുന്നതെങ്കില്‍ നിന്നിലെ പ്രയ�ോജനമുണ്ട്. അവരുടെ അവ
നിന്ന് രക്ഷപ്പെടാനുമാവില്ല. ഭൗതിക ത്യാഗമന�ോഭാവമാണ് വർധിക്കുക. സ്ഥയും ദുഷിച്ച പ്രവര്‍ത്തനങ്ങളും
സാഹചര്യങ്ങള്‍ക്കനുസരിച്ച് അഞ്ച്: ചങ്ങാതി സത്യം വിമര്‍ശനാത്മകമായി വിലയിരുത്തി
അവരെപ്പോഴും മാറിക്കൊണ്ടിരി പറയുന്നവനായിരിക്കുക. കള്ളം അത്തരം കാര്യങ്ങള്‍ വര്‍ജിക്കാന്‍
ക്കും. അല്ലാഹു തിരുനബിയ�ോടായി പറയുന്നവന�ോട് കൂട്ടിന് പ�ോകരുത്. അവര്‍ക്ക് സാധിക്കുന്നു. മറ്റുള്ളവരി
ഇങ്ങനെ പറഞ്ഞിരിക്കുന്നു: "നമ്മുടെ അത്തരം ആളുകള്‍ ഏതു സമയവും ല്‍ നിന്ന് പാഠമുള്‍കൊള്ളുന്നവരാണ്
സ്മരണയില്‍ നിന്ന് അശ്രദ്ധരാകു വഞ്ചിച്ചേക്കാം. മരീചിക പ�ോലെയാ സൗഭാഗ്യവാന്മാര്‍. ഒരു വിശ്വാസി
കയും തന്നിഷ്ടം പിന്തുടരുകയും ണവര്‍. അകലെയുള്ളത് അടുത്താ മറ്റൊരു വിശ്വാസിയുടെ കണ്ണാടി
അതിക്രമം പ്രവര്‍ത്തിക്കുകയും യും, അടുത്തുള്ളത് അകലെയായും യാണ്. "ആരാണ് താങ്കളെ മര്യാദ
ചെയ്യുന്നവരെ അനുസരിക്കരുത് ത�ോന്നിപ്പിക്കും. സത്യത്തില്‍ ഒന്നും പഠിപ്പിച്ചത്' എന്നു ച�ോദിച്ചപ്പോള്‍
(വിശുദ്ധ ഖുര്‍ആന്‍ 18/29). ഉണ്ടാവുകയുമില്ല. ഈസയുടെ(അ) പ്രതികരണം
തെമ്മാടി ചങ്ങാതിമാരുടെ ദുര്‍ന ഇപ്രകാരമായിരുന്നു. "ഒരാളും എന്നെ
ടപ്പുകള്‍ക്കും അരുതായ്മകള്‍ക്കും പാഠശാലയിലും, പള്ളി മര്യാദ പഠിപ്പിച്ചിട്ടില്ല. വിഡ്ഢികള്‍
സാക്ഷിയാവുന്ന നാം കാലക്രമേണ വാസികളിലും ഈ ഗുണങ്ങള്‍ ചെയ്തുകൂട്ടുന്ന വിവരക്കേടുകള്‍
അതുമായി പ�ൊരുത്തപ്പെടും. അരു ഒത്തു ചേര്‍ന്നവരെ കണ്ടെത്താന്‍ കണ്ട് ഞാനതുപേക്ഷിക്കുകയാണ്
തായ്മകള�ോടുള്ള വെറുപ്പ് നമ്മുടെ സാധിച്ചില്ലെങ്കില്‍ രണ്ടാല�ൊരുകാ ചെയ്തത്.' മറ്റുള്ളവരില്‍ നിന്ന്
മനസ്സില്‍ നിന്ന് നീങ്ങും. അത�ൊരു ര്യം തിരഞ്ഞെടുക്കാം. ഒന്നുകില്‍ കാണാന്‍ ഇഷ്ടപ്പെടാത്ത കാര്യം
നിസ്സാരകാര്യമായി ത�ോന്നുകയും കൂട്ടുകാരില്‍ നിന്നെല്ലാം അകന്നു സ്വയം ഉപേക്ഷിക്കുകയാണെങ്കില്‍
ചെയ്യും. ഒരു പതിവ് ചെയ്തിയായി നിന്ന് ഏകാന്തവാസമനുഷ്ഠിച്ച് രക്ഷ ജനങ്ങളെല്ലാം മര്യാദയുള്ളവരാകു
ത്തീര്‍ന്നത് ക�ൊണ്ടാണ് പരദൂഷണം പ്പെടാം. അല്ലെങ്കില്‍ കൂട്ടുകാര�ോട് മായിരുന്നു. മര്യാദ പഠിക്കുന്നവരുടെ
എന്ന മഹാപാതകം ഒരു നിസ്സാരകാ അവരിലുള്ള ഗുണഗണങ്ങളുടെ ത�ോ ആവശ്യം ഉണ്ടാകുകയില്ല എന്ന
ര്യമായി ജനങ്ങള്‍ക്ക് ത�ോന്നുന്നത്. തനുസരിച്ച് ഇടപഴകാം. അതിനായ് നബിവചനം എത്ര യാഥാര്‍ത്ഥ്യം.
ഒരു കപടഭക്തന്‍ സ്വര്‍ണമ�ോതിരം കൂട്ടുകാരെക്കുറിച്ച് പഠിക്കണം.
ധരിക്കുകയ�ോ പട്ടുടയാട അണിയുക കൂട്ടുകാര്‍ മൂന്നുതരക്കാരാണ്. ഒന്ന്:
യ�ോ ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പരല�ോക വിജയം ലക്ഷ്യമാക്കി (തുടരും)
ജനങ്ങള്‍ അയാളെ കഠിനമായി കൂട്ടുകൂടുന്നവര്‍. രണ്ട്: ഐഹിക
വിമര്‍ശിക്കും. എന്നാല്‍ അയാൾ വിജയത്തിന് വേണ്ടി കൂട്ടുകൂടുന്ന
പരദൂഷണം പറയുന്നത് ശ്രദ്ധയില്‍ വര്‍. സല്‍സ്വഭാവമായിരിക്കണം
പെട്ടാല്‍ അവരത് ചൂണ്ടിക്കാണി അത്തരം കൂട്ടുകാരില്‍ നിന്ന് പരി
ക്കുകയില്ല. പരദൂഷണമാണല്ലോ ഗണിക്കേണ്ടത്. മൂന്ന്: സംതൃപ്തി
കടുത്ത പാപം. നല്‍കുന്ന കൂട്ടുകാര്‍. ഉപദ്രവങ്ങളില്‍
നിന്നും, ദുഷ്‌കൃത്യങ്ങളില്‍ നിന്നും

42 2020 -am-À-¨v 25 
ഗ്ലോബല്‍ ഇസ്‌ലാം 04/ ഇസ്സുദ്ദീന്‍ പൂക്കോട്ടുച�ോല

മുസ്‌ലിം ജനസംഖ്യാവർധനവിനെ ഭീതിയ�ോടെ ന�ോക്കിക്കാണുന്ന ഡ�ൊണാള്‍ഡ് ട്രംപ് മത്സരിച്ച 2016-


ലെ അമേരിക്കന്‍ പ്രസിഡൻഷ്യല്‍ തിരഞ്ഞെടുപ്പിന്റെ സമയത്താണ് മുസ്‌ലിം വിരുദ്ധ നീക്കം ശക്തി
പ്പെടുന്നത്. 2015-ല്‍ നെവന്തയിലെ ലാസ് വേഗാസ് സിറ്റിയില്‍ വെച്ച് നടന്ന ഒരു റിപ്പബ്ലിക്കന്‍ പാര്‍ട്ടി
ഡിബേറ്റില്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞിരുന്നു: “ഞാന്‍ പ്രസിഡണ്ടാവുകയാണെങ്കില്‍ മുസ്‌ലിംകള്‍
ഈ രാജ്യത്തേക്ക് കടക്കാന്‍ പാടില്ല”.

കുടിയേറ്റ നിയന്ത്രണങ്ങളുടെ
യു എസ് നാള്‍വഴികള്‍
അവയില്‍ പ്രധാനം. യൂറ�ോപ്യന്‍ രാജ്യങ്ങള്‍ക്ക്
ഏറെ തൃപ്തികരമായിരുന്നു ഈ രണ്ട്
നിയമങ്ങളും. ഇവ രണ്ടിലും യൂറ�ോപ്യന്മാര്‍ക്ക്
മാത്രം പ്രത്യേകാധികാരം നല്‍കുന്ന വിവേചന
പരവും പക്ഷപാതപരവുമായ സമീപനമാണ്
യു എസ് സ്വീകരിച്ചത്. ബ്ലാക്ക്- വൈറ്റ് എന്നീ
രണ്ട് അതിര്‍വരമ്പുകളില്‍ നിന്നുക�ൊണ്ടുള്ള
വിവേചനമനുസരിച്ച് എല്ലാ യൂറ�ോപ്യന്മാരും
വെള്ളക്കാരായിട്ടാണ് ഗണിക്കപ്പെടുന്നത് എന്ന്
ഡ�ോഗള്‍സ് കാരണ്‍. എം Encyclopedia of
Race, Ethnicity and Socitey and National
Origins System എന്ന അധ്യായത്തില്‍
പറയുന്നുണ്ട്.
ഈ രണ്ട് നിയമങ്ങളനുസരിച്ചും മുസ്‌ലിം
കുടിയേറ്റക്കാര്‍ ന�ോണ്‍ വൈറ്റ് വിഭാഗത്തിലാ
ണ് ഉള്‍പെടുത്തപ്പെട്ടത്. അവരുടെ കുടിയേറ്റം
മാത്രം ഗൗരവതരമായും കാര്യക്ഷമമായും
വിലക്കപ്പെട്ടു. വെള്ളക്കാരല്ലാത്തതിനാല്‍
ഇരുപതാം നൂറ്റാണ്ടിലെ യു എസ് കുടിയേറ്റ
ത്തെക്കുറിച്ച് പ്യൂ റിസര്‍ച്ച് സെന്റര്‍ 2015-ല്‍
മുസ്‌ലിംകള്‍ യു എസ് പൗരത്വത്തിന് യ�ോഗ്യര
ല്ലെന്ന് തീർച്ചപ്പെടുത്തിയത് ഇസ്‌ലാമിന�ോടുള്ള
ഒരു പഠനം നടത്തിയിട്ടുണ്ട്. കുടിയേറ്റത്തിന് കടുത്ത വിദ്വേഷം ക�ൊണ്ട് മാത്രമായിരുന്നു.
കൃത്യമായ ത�ോത് തിട്ടപ്പെടുത്തുകവഴി കുടി ഉദാഹരണത്തിന്, 1942-ല്‍ യമന്‍കാരനും
യേറ്റക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്ന യു.എസ് പൗരത്വത്തിന് അപേക്ഷ നല്‍കിയ
തിനും അമേരിക്കയുടെ പഴയ കുടിയേറ്റ നയം ആദ്യ അറബ് മുസ്‌ലിമുമായ അഹ്്മദ് ഹസന്
തിരിച്ചുക�ൊണ്ടുവരുന്നതിനുമായി മാറിവന്ന അമേരിക്കന്‍ പൗരത്വാവകാശം നിഷേധിക്ക
ഭരണകൂടങ്ങള്‍ ആവിഷ്‌കരിച്ച നിരവധി പ്പെട്ടുവത്രെ. ആ വിഭാഗം(അറബ് മുസ്‌ലിംകള്‍)
നിയമപരിഷ്‌കാരങ്ങൾ പ്രസ്തുത പഠനത്തില്‍ നമ്മുടെ നാഗരികതയ�ോട് ഇണങ്ങിച്ചേരുകയും
വരച്ചുകാട്ടുന്നുണ്ട്. 1921-ലെ എമര്‍ജന്‍സി മിശ്രവിവാഹത്തിന് അനുയ�ോജ്യരാവുകയും
ക്വാട്ട ആക്ട്, ഇമിഗ്രേഷന്‍ ആക്ട് എന്നിവയാണ് ചെയ്യുമെന്ന് പ്രതീക്ഷയില്ല എന്ന ബാലിശമായ

2020 -am-À-¨v 25 
43
ന്യായമായിരുന്നുവത്രെ, അതിന് കാരണമായി യായിരുന്നു ഇതും. Hart-Celler Act എന്ന
ക�ോടതി പറഞ്ഞത്. പേരിലും ഇത് അറിയപ്പെടുന്നുണ്ട്. മിഡില്‍
വംശീയതയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റിലെയും ഏഷ്യയിലെയും ജനങ്ങ
അമേരിക്കയുടെ മുസ്‌ലിംകള�ോടുള്ള ഈ ള്‍ക്കായി നിരവധി വിസകള്‍ മാറ്റിവെയ്ക്കാന്‍
വിവേചനം രണ്ടാം ല�ോക മഹായുദ്ധം യു എസിന്റെ ഭരണ തന്ത്രജ്ഞരെ പ്രേരിപ്പിച്ച
വരെ വന്‍തോതില്‍ തുടര്‍ന്നു. 1944-ഓടെ നിയമമായിരുന്നു ഹാര്‍ട്ട് സെല്ലര്‍ ആക്ട്.
യു എസിന്റെ ഭൂരാഷ്ട്ര തന്ത്രപരമായ ചില അയര്‍ലാന്റ്, ജർമനി, യു കെ തുടങ്ങിയ
ആവശ്യങ്ങള്‍ക്ക് വേണ്ടി മുസ്‌ലിം കുടിയേറ്റ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്കായിരുന്നു ഈ
നിയമം ഇല്ലാതാക്കപ്പെട്ടു. അറബ് മുസ്‌ലിം പ്രത്യേക വിസകളുടെ 75 ശതമാനവും മാറ്റി
കള്‍ക്ക് പൗരത്വം നല്‍കാന്‍ തുടങ്ങിയതി വെയ്ക്കപ്പെട്ടിരുന്നതെന്ന് 2015-ലെ പ്യൂ റിസര്‍ച്ച്
ലൂടെ അമേരിക്ക ചില ലക്ഷ്യങ്ങള്‍ മുന്നില്‍ സെന്ററിന്റെ പഠനം വ്യക്തമാക്കുന്നുണ്ട്.
കണ്ടിരുന്നു. മിഡില്‍ ഈസ്റ്റില്‍ അമേരിക്കയ്ക്ക് താമസസ്ഥലം, ദേശീയത, ലിംഗഭേദം
വർധിച്ചുവരുന്ന സ്വാധീനത്തിന് ആക്കം എന്നിവയെ അടിസ്ഥാനപ്പെടുത്തി കുടിയേറ്റ
കൂട്ടുക എന്നതായിരുന്നു അതില്‍ പ്രധാനം. വിസകള്‍ നല്‍കുന്നിടത്ത് യാത�ൊരു തരത്തി
പ്രത്യേകിച്ച് പെട്രോളിയം സമ്പത്തുക�ൊണ്ട് ലുള്ള മുന്‍ഗണനയ�ോ അവഗണനയ�ോ ഒരു
ധന്യമായ സഊദി അറേബ്യ പ�ോലുള്ള വ്യക്തിക്കും നേരിടാന്‍ പാടില്ലെന്ന് ഈ ആക്ട്
രാഷ്ട്രങ്ങള�ോട് അമേരിക്ക നല്ല സമീപനം തീര്‍ച്ചപ്പെടുത്തിയിരുന്നു.
സ്വീകരിച്ചിരുന്നുവെന്ന് ബെയ്ദൂന്‍ ഖാലിദ് ആഫ്രിക്ക, സൗത്ത് ഏഷ്യ, മിഡില്‍ ഈസ്റ്റ്
America Banned Muslims Long before തുടങ്ങിയ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന
Donald Trump എന്ന ലേഖനത്തില്‍ പ്രദേശങ്ങള്‍ക്ക് 1965-ല്‍ യു എസ് അതിന്റെ
നിരീക്ഷിക്കുന്നുണ്ട്. അറബ് മുസ്‌ലിമിന് കവാടങ്ങള്‍ തുറന്നു വെച്ചതിനെത്തുടര്‍ന്ന്
പൗരത്വം നല്‍കിയ പ്രഥമ യു എസ് ക�ോര്‍ട്ട് 1951-ല്‍ രണ്ട് ലക്ഷത്തോളമായിരുന്ന മുസ്‌ലിം
നിയമമുണ്ടായത് 1944-ലെ Ex Parte Mohriez ജനസംഖ്യ 1971-ഓടെ ഒരു മില്ല്യണായി
കേസില്‍ നിന്നായിരുന്നു. ഒരുപക്ഷേ പ്രസ്തുത ഉയര്‍ന്നുവെന്ന് ബയ്ദൂന്‍ ഖാലിദ് നിരീക്ഷി
നിയമത്തിലൂടെ അറബി വംശജരെയും വെ ക്കുന്നുണ്ട്. ഈ വ്യത്യാസം കേവലം മുസ്‌ലിം
ള്ളക്കാരുടെ ഗണത്തിലായിരുന്നു അമേരിക്ക ജനസംഖ്യയില്‍ മാത്രമായിരുന്നില്ല, മറിച്ച്
അമേരിക്കന്‍ ജനസംഖ്യയില്‍ തന്നെ നിഴലിച്ചു
കണ്ടു. പുതുതായി എത്തിച്ചേര്‍ന്ന മുസ്‌ലിം
ആഫ്രിക്ക, സൗത്ത് ഏഷ്യ, മിഡില്‍ ഈസ്റ്റ് തുടങ്ങിയ കുടിയേറ്റക്കാരുമായുള്ള സമ്പര്‍ക്കങ്ങളും
മേഖലകള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങള്‍ക്ക് 1965-ല്‍ യു പുതുമുസ്‌ലിംകളടക്കമുള്ള തദ്ദേശീയരായ
എസ് അതിന്റെ കവാടങ്ങള്‍ തുറന്നുവെച്ചതിനെത്തുടര്‍ന്ന് മുസ്‌ലിംകളില്‍ നിന്ന് അവര്‍ക്ക് പിറന്ന
1951-ല്‍ 2 ലക്ഷത്തോളമായിരുന്ന മുസ്‌ലിം ജനസംഖ്യ കുഞ്ഞുങ്ങളും അമേരിക്കയെ സംബന്ധി
1971-ഓടെ 1 മില്ല്യണായി ഉയര്‍ന്നുവെന്ന് ബയ്ദൂന്‍ ഖാലിദ് ച്ചിടത്തോളം വലിയ�ൊരു വെല്ലുവിളിയായി
നിരീക്ഷിക്കുന്നുണ്ട്. ഈ വ്യത്യാസം കേവലം മുസ്‌ലിം ജനസം മാറി. യു എസില്‍ ഇസ്‌ലാമിക നടപടികളും
ഖ്യയില്‍ മാത്രമായിരുന്നില്ല, മറിച്ച് അമേരിക്കന്‍ ജനസംഖ്യ ആചാരങ്ങളും സുഗമമാക്കി മാറ്റാനുള്ള
യില്‍ തന്നെ നിഴലിച്ചു കണ്ടു. പുതിയ അവസര യു എസിന്റെ പുതിയ കു
ടിയേറ്റ നയങ്ങള്‍ ഉരുവം ക�ൊണ്ടത് 1965-ലെ
ഇമിഗ്രേഷന്‍ ആന്റ് നാഷണാലിറ്റി ആക്ടിന്റെ
പ്രതിഫലനങ്ങളില്‍ നിന്നായിരുന്നു. മുസ്‌ലിം
ഉള്‍പെടുത്തിയിരുന്നതെങ്കിലും യു എസിന്റെ ജനസംഖ്യാവർധനവിനെ ഭീതിയ�ോടെ
വംശീയമായ നിയന്ത്രണത്തിന്റെയും ന�ോക്കിക്കാണുന്ന ഡ�ൊണാള്‍ഡ് ട്രംപ്
പ്രകൃതിവത്കരണത്തിന്റെയും ഭാഗമായുള്ള മത്സരിച്ച 2016-ലെ അമേരിക്കന്‍ പ്രസിഡൻഷ്യ
കുടിയേറ്റ നിയമ നിര്‍മ്മാണങ്ങള്‍ 1965 വരെ ല്‍ തിരഞ്ഞെടുപ്പിന്റെ സമയത്താണ് മുസ്‌ലിം
പിന്നെയും അഭംഗുരം തുടര്‍ന്നുക�ൊണ്ടേ വിരുദ്ധ നീക്കം ശക്തിപ്പെടുന്നത്. 2015-ല്‍ നെ
യിരിക്കുകയും അവയ�ൊക്കെയും മുസ്‌ലിം വന്തയിലെ ലാസ് വേഗാസ് സിറ്റിയില്‍ വെച്ച്
കുടിയേറ്റത്തെ തടസ്സപ്പെടുത്തുകയും ചെയ്തു. നടന്ന ഒരു റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഡിബേറ്റില്‍
1924-ലെ ഇമിഗ്രേഷന്‍ ആക്ടും 1965-ലെ അദ്ദേഹം ഇപ്രകാരം പറഞ്ഞിരുന്നു: “ഞാന്‍
നാഷണല്‍ ക്വാട്ട നിയമവും നിര്‍ത്തലാക്കിയ പ്രസിഡണ്ടാവുകയാണെങ്കില്‍ മുസ്‌ലിംകള്‍
തിനു ശേഷം മാത്രമാണ് മുസ്‌ലിം കുടിയേറ്റ ഈ രാജ്യത്തേക്ക് കടക്കാന്‍ പാടില്ല''. പിന്നീട്
ത്തിന്റെ തടസ്സങ്ങള്‍ പരിപൂർണമായും നീങ്ങി അമേരിക്കക്കാരായ എല്ലാ മുസ്‌ലിംകള�ോടും
യത്. 1965-ല്‍ മുസ്‌ലിംകള്‍ക്ക് ഏറെക്കുറെ ഒരു സ്‌പെഷ്യല്‍ ഇമിഗ്രേഷന്‍ രജിസ്‌ട്രേഷന്
അനുകൂലവും വിശാലാർഥത്തിലുള്ളതുമായ ആജ്ഞാപിക്കുകയും മുസ്‌ലിം ആരാധ
ഇമിഗ്രേഷന്‍ ആന്റ് നാഷണാലിറ്റി ആക്ട് യു നായങ്ങളുടെമേല്‍ തികച്ചും അന്യായമായ
എസ് ക�ോൺഗ്രസ് നടപ്പിലാക്കി. യൂറ�ോപ്യരെ നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു.
ഏറെ തൃപ്തിപ്പെടുത്തിയ നിയമം തന്നെ വാഷിംഗ്ടണ്‍ ഡി സി ആസ്ഥാനമായി

44 2020 -am-À-¨v 25 
പ്രവര്‍ത്തിക്കുകയും അമേരിക്കയുടെ പ�ൊതു മുസ്‌ലിംകളെ ഉന്നം വെച്ചുക�ൊണ്ടുള്ള ട്രംപിന്റെ കുടിയേറ്റ
പുര�ോഗതിയെക്കുറിച്ച് പര്യവേക്ഷണം വിരുദ്ധ നിലപാടുകള്‍ക്കെതിരെ പല ജഡ്ജിമാരും ബുദ്ധി
നടത്തുകയും വാഗ്വാദങ്ങളിലും സംവാദ ജീവികളുമ�ൊക്കെ രംഗത്തുവന്നിരുന്നു. അമേരിക്കയുടെ
ങ്ങളിലുമ�ൊക്കെ ഏര്‍പെടുകയും ചെയ്യുന്ന സ്ഥാപക നേതാക്കളും യു എസ് ഭരണഘടനയും വിഭാവനം
Research for American progress എന്ന
സംഘടന ട്രംപിന്റെ ഈ പ്രസ്താവനയ�ോട് ചെയ്ത ആശയം അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിന്
പ്രതികരിച്ചത്, “ഈ മുസ്‌ലിം വിരുദ്ധമായ അനുകൂലമായിരുന്നുവെന്നത് തന്നെ കാരണം. യു എസ്സിന്റെ
തീവ്രവികാരം അമേരിക്കന്‍ സുരക്ഷയ്ക്ക് ചരിത്രത്തിലൂടെ കണ്ണോടിക്കുന്നവര്‍ക്ക് അക്കാര്യം കൃത്യമായി
വന്‍ഭീഷണിയാകുമെ''ന്നാണ്. മുസ്‌ലിംകളെ ബ�ോധ്യപ്പെടുകയും ചെയ്യും.
ഉന്നം വെച്ചുക�ൊണ്ടുള്ള ഈ പ്രസ്താവനകള്‍
പലപ്പോഴും ഐ എസ്സിന്റെ ലക്ഷ്യങ്ങള്‍ക്കാ
യിരിക്കും ശക്തി പകരുകയെന്ന് ഈ
സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ ആണയിട്ട്
പറഞ്ഞിരുന്നു. ഇത്തരം പ്രസ്താവനകള്‍
അമേരിക്കയുടെ സുരക്ഷയ്ക്ക് ഗുണം ചെയ്യില്ലെ
ന്ന് മാത്രമല്ല, ആപത്കരമാവുകയും ഭീഷണി
സൃഷ്ടിക്കുകയും ചെയ്യുമെന്നും അതിനാല്‍
ഇത്തരം പ്രസ്താവനകള്‍ ട്രംപ് നിര്‍ത്തണമെ
ന്നും സംഘടന പറഞ്ഞിരുന്നു.
യു എസിലേക്ക് വിദേശ തീവ്രവാദികള്‍
കടക്കുന്നത് വിലക്കാനെന്ന പേരില്‍ 2017
ജനുവരി 27-ന് ട�ോണാള്‍ഡ് ട്രംപ് ഒപ്പുവെച്ച
“മുസ്‌ലിം ബാന്‍' നിയമത്തെ (Executive
Order 13769) വെള്ളക്കാരുടെ സർവാധിപത്യ
താല്‍പര്യങ്ങളുടെ ഭാഗമെന്നാണ്, മുസ്‌ലിം
മൗലികാവകാശ സംരക്ഷണത്തിനായി
നിലക�ൊള്ളുന്ന സംഘടനയായ Council on
American Islamic Relations 2017 സെപ്തം
ബറില്‍ നടന്ന ഒരു പത്രസമ്മേളനത്തില്‍
വിശേഷിപ്പിച്ചത്. ഇറാന്‍, ലിബിയ, സിറിയ,
യമന്‍, സ�ോമാലിയ അടക്കമുള്ള മുസ്‌ലിം ളില്‍ കസ്റ്റംസ് ആന്റ് ബ�ോര്‍ഡര്‍ പ്രൊട്ടക്ഷന്‍,
ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ക്ക് വിലക്കേര്‍പ്പെ ബ�ോര്‍ഡര്‍ പട്രോള്‍ ടാക്ടിക്കല്‍ യൂണിറ്റിലെ
ടുത്തിക്കൊണ്ടുള്ള ട്രംപിന്റെ നിയമത്തെ അംഗങ്ങള്‍ (ബ�ോര്‍ടാക്) എന്നിവരെക്കൂടി
വെല്ലുവിളിച്ചുക�ൊണ്ട് American Civil ട്രംപ് വിന്യസിച്ചു.
Liberties Union (ACLU)-നും രംഗത്തെ ഗവൺമെന്റ് മതപരമായി പക്ഷപാതം
ത്തിയിരുന്നു. തീര്‍ത്തും ഭരണഘടനാ സ്വീകരിച്ചപ്പോഴ�ൊക്കെയും ക�ോടതി
വിരുദ്ധമാണെന്നായിരുന്നു ACLU-വിന്റെ പറഞ്ഞത് ഈ നയങ്ങളും പ്രസ്താവനകളുമ�ൊ
നിരീക്ഷണം. പ്രത്യേക മതവിഭാഗങ്ങള�ോട് ക്കെ തികച്ചും ഭരണഘടനാവിരുദ്ധമാണെന്ന്
വിവേചനം കാണിക്കരുതെന്ന ഭരണഘടനാ തന്നെയായിരുന്നു. മുസ്‌ലിംകളെ ഉന്നം
നിലപാടിന് ഇത് കടകവിരുദ്ധമാണെന്ന് 2017 വെച്ചുക�ൊണ്ടുള്ള ട്രംപിന്റെ കുടിയേറ്റ വിരുദ്ധ
മെയ് മാസത്തില്‍ Court of Appeals for the നിലപാടുകള്‍ക്കെതിരെ പല ജഡ്ജിമാരും ബു
Fourth Circute-ഉം നിരീക്ഷിച്ചിരുന്നു. ദ്ധിജീവികളുമ�ൊക്കെ രംഗത്തു വന്നിരുന്നു.
പക്ഷപാതപരമായ ഈ നിയമത്തി കാരണം അമേരിക്കയുടെ സ്ഥാപക നേതാ
നെതിരില്‍ അമേരിക്കന്‍ പ്രതിപക്ഷമായ ക്കളും യു എസ് ഭരണഘടനയും വിഭാവനം
ഡെമ�ോക്രാറ്റുകൾ ശക്തമായ പ്രതിഷേധമു ചെയ്ത ആശയം അമേരിക്കയിലേക്കുള്ള കു
യർത്തി. ഇങ്ങനെയ�ൊക്കെയാണെങ്കിലും ടിയേറ്റത്തിന് അനുകൂലമായിരുന്നുവെന്നത്
ഏകാധിപത്യപരമായ തീരുമാനങ്ങളില്‍ നിന്ന് തന്നെയാണ്. യു എസ്സിന്റെ ചരിത്രത്തിലൂടെ
ഒരടിപ�ോലും പിന്നോട്ടില്ലാതെ കരുക്കള്‍ കണ്ണോടിക്കുന്നവര്‍ക്ക് അക്കാര്യം കൃത്യമായി
നീക്കാന്‍ ശ്രമിച്ചുക�ൊണ്ടേയിരിക്കുകയാണ് ബ�ോധ്യപ്പെടുകയും ചെയ്യും.
ട്രംപ്. അനധികൃത കുടിയേറ്റം തടയാന്‍
പ്രത്യേക സേനയെ ട്രംപ് പ്രഖ്യാപിച്ചിട്ട് ആഴ്ച
കളേ ആയിട്ടുള്ളൂ. നിലവിലുള്ള ഇമിഗ്രേഷന്‍
ആന്റ് കസ്റ്റംസ് എംഫ�ോഴ്‌സ്‌മെന്റിനെ (ICE)
സഹായിക്കുന്നതിനായി ല�ോസ് ഏഞ്ചല്‍സ്,
ഷിക്കാഗ�ോ, ന്യൂയ�ോർക് തുടങ്ങിയ നഗരങ്ങ

2020 -am-À-¨v 25 
45
ചരിത്രകഥ/മുജീബ് റഹ്്മാൻ കക്കാട്

യസീദിന്റെ ദൂതൻ ഒരു സന്ദേശവുമായി ഹസൻ(റ)ന്റെ ഭാര്യയെ ചെന്നുകണ്ടു. ‘ഹസന് വിഷം


ക�ൊടുത്ത് ക�ൊല്ലണം. നിന്നെ രാജാവ് വിവാഹം കഴിക്കും.’ ഇതായിരുന്നു രാജവാഗ്ദാനം. ജഅ്ദ ആ
വാഗ്ദാനത്തിൽ വീണു. ഹസന്റെ(റ) ഭക്ഷണത്തിലവർ വിഷം ചേർത്തു !

വേര്‍പാട്
സ ഹായം ച�ോദിച്ചൊരാള്‍
ഹസനെ(റ) സമീപിച്ചു.
നല്‍കാന്‍ കൈയില്‍ ഒന്നുമില്ല.
ക്കാന്‍ വിധിച്ചു. അയാള്‍ അമ്പതിനാ
യിരം ദിര്‍ഹം ഹാജറാക്കി. ഹസന്‍
ച�ോദിച്ചു: നിന്റെ കൈയിലുള്ള
വിവരം പറഞ്ഞു. ഭര്‍ത്താവ് അവരെ
ശാസിച്ചു. അപരിചിതര്‍ക്കു വേണ്ടി
ആടിനെ അറുത്തത് ശരിയായില്ലെന്ന്
എന്നാല�ോ, വെറും കൈയ�ോടെ വിട്ടു അഞ്ഞൂറ് ദിനാര്‍ എന്തു ചെയ്തു? കുറ്റപ്പെടുത്തി. അതങ്ങനെ കഴിഞ്ഞു.
കൂടല്ലോ. ഹസന്‍(റ) അദ്ദേഹത്തെ ഹസന്റെ(റ) ച�ോദ്യം അയാളെ നാളുകള്‍ക്ക് ശേഷം, അന്നാട്ടിൽ
ആശ്വസിപ്പിച്ചു: എന്റെ കൈയില്‍ അമ്പരപ്പിച്ചു. അയാള്‍ക്ക് ആ പണം ക്ഷാമം പിടിപെട്ടു. വൃദ്ധയും ഭര്‍ത്താ
തരാന�ൊന്നുമില്ല. പകരം നിനക്ക് ഹാജറാക്കേണ്ടി വന്നു. ഹസൻ(റ) വും ഭക്ഷണം കിട്ടാതെ വലഞ്ഞു.
ഗുണകരമാകുന്ന ഒരുകാര്യം പറ പരാതിക്കാരന് ആവശ്യമായ തുക അവര്‍ സഹായം യാചിച്ച് മദീനയിലെ
ഞ്ഞുതരാം. ശരി, അയാള്‍ സമ്മതിച്ചു. നല്‍കി അയാളെ ആശ്വസിപ്പിച്ചു. ത്തി. ഹസന്‍(റ) അപ്പോൾ വീട്ടുപ
ഹസന്‍(റ) പറഞ്ഞു: ഖലീഫയുടെ ഹസൻ നടന്നാണ് ഹജ്ജിനു ടിക്കല്‍ ഇരിക്കുകയായിരുന്നു. ആ
മകള്‍ മരണപ്പെട്ടിരിക്കുന്നു. നീ പ�ോവാറുള്ളത്. ഇതേക്കുറിച്ച് സ്ത്രീയെ അദ്ദേഹം തിരിച്ചറിഞ്ഞു.
ഖലീഫയെ ചെന്നു കാണുക. ഇന്നേ ച�ോദിച്ചവര�ോട് അദ്ദേഹം പറഞ്ഞത്: "ഉമ്മാ എന്നെ അറിയുമ�ോ? 'ഹസന്റെ
വരെ ഒരാളും പറയാത്ത ഒരനുശ�ോ "നാഥനെ ആഗ്രഹിച്ച് അവന്റെ ഗൃഹ (റ) വിളികേട്ട് തിരിഞ്ഞു ന�ോക്കിയ
ചനാവാക്യം ഞാന്‍ പറഞ്ഞുതരാം. ത്തിലേക്ക് വാഹനപ്പുറത്ത് സുഖം ആ സ്ത്രീ ഇല്ലെന്ന് തലയാട്ടി. "അന്ന്
അതു പറഞ്ഞാൽ മതി. ആസ്വദിച്ച് പ�ോകാൻ താല്പര്യമില്ല, നിങ്ങളുടെ അതിഥികളായി വന്നവ
ഹസന്‍(റ) പഠിപ്പിച്ചുനല്‍കിയ അതിൽ ഞാന്‍ ലജ്ജിക്കുന്നു.' പതിന രില്‍ ഒരാളാണ് ഞാന്‍. നിങ്ങള്‍ക്ക്
വചനങ്ങള്‍ അദ്ദേഹം ഖലീഫയ�ോട് ഞ്ചു തവണ ഇങ്ങനെ കാല്‍നടയായി ഓര്‍മയില്ലേ. '
അനുശ�ോചന സന്ദേശമായി ഹജ്ജ് ചെയ്തു. "ഇല്ല, എനിക്ക് നിങ്ങളെ
പറഞ്ഞു. അത�ോടെ,ഖലീഫയുടെ ഒരിക്കൽ അബ്ദുല്ലാ ജഅ്ഫ ഓര്‍മയില്ല.'
വ്യസനം നീങ്ങി. മനസ് ശാന്തമായി. റിന�ൊപ്പമാണ് (റ) ഹജ്ജിന് നിങ്ങള്‍ക്ക് ഓര്‍മയില്ലേലും
ഖലീഫ അയാൾക്ക് പാരിത�ോഷിക പ�ോയത്. ആ യാത്രയിൽ അവരുടെ എനിക്കോര്‍മയുണ്ട്.
ങ്ങള്‍ നല്‍കി. എന്നിട്ട് ച�ോദിച്ചു: ഇത് ലഗേജുകള്‍ നഷ്ടപ്പെട്ടു. വിശപ്പും ഇതും പറഞ്ഞ് ഹസന്‍(റ) ഉടനെ
നിങ്ങളുടെ വചനങ്ങളാണ�ോ? ദാഹവും സഹിക്കാനാവാതെയായി. സേവകനെ വിളിച്ച് പറഞ്ഞു: ഇവ
അല്ല, ഇത് ഹസന്റെ(റ) വഴിയില്‍ കണ്ട അപരിചിതയായ ഒരു ര്‍ക്ക് ആയിരം ആടുകളെ നല്‍കുക.
വാക്കുകളാണ്. വൃദ്ധയ�ോട് അവര്‍ വിഷമം പറഞ്ഞു. ആയിരം ദിനാറും നല്‍കുക. പറഞ്ഞ
"നീ സത്യം പറഞ്ഞു. ഹസന്‍ വാ ആ വൃദ്ധ അവരുടെ വിശപ്പ് മാറ്റി. പ�ോലെത്തന്നെ ആടുകളും ദീനാറും
ക്കുകളുടെ നിധിയാണ്. അദ്ദേഹത്തി അവർ ഒരു ആടിനെ അറുത്ത് പാകം കിട്ടി. എന്നിട്ട് അവരെ ഹുസൈന്റെ
നും പാരിത�ോഷികങ്ങള്‍ നല്‍കുക.' ചെയ്തു. ദാഹമകറ്റാന്‍ ആട്ടിന്‍ പാല്‍ (റ) അടുത്തേക്കയച്ചു. ഹുസൈനും
ഖലീഫ ഉത്തരവിട്ടു. നല്‍കി. ഭക്ഷണം കഴിച്ച ശേഷം (റ) ഇതു പ�ോലെ പാരിത�ോഷികം
സാമ്പത്തിക പരാധീനതയുള്ള അവര്‍ പറഞ്ഞു: "ഞങ്ങള്‍ ഖുറൈശി നല്‍കി. അബ്ദുല്ലാ ജഅ്ഫര്‍(റ)
ഒരാൾ മുതലാളി കൂലി നല്‍കിയില്ല സംഘമാണ്. സുരക്ഷിതരായി നാട്ടി ഒരുപടി കൂടി കടന്ന് രണ്ടായിരം
എന്ന പരാതിയുമായി ഹസനെ(റ) ലെത്തിയാല്‍ ഇതിന് പ്രത്യുപകാരം ആടും അത്ര തന്നെ ദിനാറും നല്‍കി.
കണ്ടു. മുതലാളിയെ ഹസന് (റ) ചെയ്യും. ഇന്‍ശാ അല്ലാഹ്.' അവര്‍ ആ വൃദ്ധയുടെയും ഭര്‍ത്താവിന്റെയും
മുന്നിൽ ഹാജരാക്കി. വിചാരണ സന്തോഷത്തോടെ യാത്രപറഞ്ഞു. കണ്ണുകള്‍ നിറഞ്ഞു പ�ോയി. അവര്‍
നടത്തി. കയ്യിലുള്ള പണം ഹാജറാ വൃദ്ധ അവരുടെ ഭർത്താവിന�ോട് സ്വദേശത്തേക്ക് മടങ്ങി.

46 2020 -am-À-¨v 25 
ഒരിക്കല്‍ ആര�ോ ഹസന�ോട്(റ) ഒരിക്കല്‍ ആര�ോ ഹസന�ോട്(റ) ച�ോദിച്ചു: എത്ര പ്രയാസത്തിലാ
ച�ോദിച്ചു: എത്ര പ്രയാസത്തിലായാ യാലും അങ്ങ് യാചകരെ തിരിച്ചയക്കാത്തതെന്താ? ഹസന്‍(റ)
ലും അങ്ങ് യാചകരെ തിരിച്ചയക്കാ പ്രതികരിച്ചു: ഞാന്‍ അല്ലാഹുവിന�ോട് പ്രതീക്ഷയ�ോടെ യാചിക്കാ
ത്തതെന്താ? ഹസന്‍(റ) പ്രതികരിച്ചു: റുണ്ട്. ഞാന്‍ തന്നെ യാചകനായിരിക്കേ എനിക്ക് മറ്റു യാചകരെ
ഞാന്‍ അല്ലാഹുവിന�ോട് പ്രതീക്ഷ
യ�ോടെ യാചിക്കാറുണ്ട്. ഞാന്‍ വെറും കൈയ്യോടെ മടക്കിവിടാന്‍ പറ്റില്ലല്ലൊ.
തന്നെ യാചകനായിരിക്കേ എനിക്ക്
മറ്റു യാചകരെ വെറും കൈയ്യോടെ
മടക്കിവിടാന്‍ പറ്റില്ലല്ലൊ. വന് അവന്‍ എല്ലാം എളുപ്പമാക്കും. ഹുസൈനെ(റ) വിളിച്ചു. "ഞാന്‍ മരി
അധികാരം ഹസൻ (റ) മുആ അല്ലാഹുവിനെ ആഗ്രഹിക്കുന്നവർ ച്ചാല്‍ മുത്തുനബിയ�ോട�ൊപ്പം മറവു
വിയക്ക്(റ) നല്‍കിയത് പലര്‍ക്കും സൃഷ്ടിയെ ആഗ്രഹിക്കുകയില്ല.' ചെയ്യാന്‍ അനുമതി ച�ോദിക്കണം.
ദഹിച്ചില്ല. അവര്‍ അത് തിരിച്ചുപിടി കാലം പിന്നെയും നീങ്ങി. സമ്മതിച്ചാല്‍ അവിടെ മറവുചെ
ക്കാൻ ഹസനെ(റ) നിര്‍ബന്ധിച്ചു മുആവിയ(റ)ന്റെ പിൻഗാമി യസീദ് യ്യണം. അല്ലെങ്കില്‍ ജന്നതുല്‍
ക�ൊണ്ടേയിരുന്നു. അതിനിടയില്‍ ഹസൻ(റ)നെ നിരന്തരം ഉപദ്രവിച്ചു. ബഖീഇല്‍ മറവുചെയ്യണം.'
ജനങ്ങള്‍ അറുപത്തിയാറുകാരനായ ഒടുവിൽ, യസീദിന്റെ ദൂതൻ ഒരു ഹസന്റെ(റ) മുഖത്ത് പരിഭവം
മുആവിയയെ ബൈഅത് ചെയ്യാന്‍ സന്ദേശവുമായി ഹസൻ(റ)ന്റെ കണ്ട ഹുസൈന്‍(റ) ച�ോദിച്ചു:
തുടങ്ങി. ഹസന്‍(റ) താമസം ഭാര്യയെ ചെന്നുകണ്ടു. "നിങ്ങള്‍ സത്യത്തിന്റെ വഴിയിലല്ലേ,
കൂഫയില്‍ നിന്ന് മദീനയിലേക്ക് മാറ്റി. "ഹസന് വിഷം ക�ൊടുത്ത് അല്ലാഹുവിന്റെ റസൂലിന്റെയും
മദീനക്കാര്‍ ഹര്‍ഷപുളകിതരായി. ക�ൊല്ലണം. നിന്നെ രാജാവ് നമ്മുടെ ഉമ്മ ബാപ്പമാരുടെയും
കൂഫക്കാര്‍ക്ക് പ്രയാസം ത�ോന്നി. വിവാഹം കഴിക്കും.' ഇതായിരുന്നു വഴിയിലല്ലേ, പിന്നെന്തിന് ഇക്കാക്ക
കൂഫയില്‍ നിന്ന് പ�ോന്നപ്പോള്‍ രാജവാഗ്ദാനം. പരിഭ്രമിക്കണം.'
ജനങ്ങള്‍ ഒന്നടങ്കം കരഞ്ഞു. ജഅ്ദ ആ വാഗ്ദാനത്തിൽ വീണു. ഹസന്‍(റ) പറഞ്ഞു:
ഹസന്‍(റ) പറഞ്ഞു: കൂഫക്കാര്‍ ഹസന്റെ(റ) ഭക്ഷണത്തിലവർ "ഹുസൈനേ, പുതിയ�ൊരു ല�ോക
വിജയഘട്ടത്തിലല്ലെങ്കില്‍ ആരെയും വിഷം ചേർത്തു ! ഇനി രാജ വാഗ്ദാനം ത്തേക്ക് കടക്കുകയാണ്. ഇതുവരെ
വിശ്വസിക്കാന്‍ പറ്റില്ല. അവര്‍ കിട്ടണമല്ലോ, അവർ യസീദിനെ ഞാനതില്‍ കടന്നിട്ടില്ല. അല്ലാഹു
പരസ്പരം പ�ോരടിച്ചു ക�ൊണ്ടിരിക്കും. ചെന്ന് കണ്ടു. പക്ഷേ, ക�ൊതിച്ച വിന്റെ സൃഷ്ടികളെ കാണുകയാണ്,
എന്റെ പിതാവ് തന്നെ ധാരാളം തല്ല വിധിച്ചത്. ജഅ്ദയെ രാജാവ് ഞാനിതുവരെ അവരെ കണ്ടിട്ടില്ല.'
അനുഭവിച്ചിട്ടുണ്ട്. വിരട്ടിയ�ോടിച്ചു. ഇന്നാലില്ലാഹ്... ഹസന്‍(റ)
മദീനയില്‍ പ്രവാചകരുടെ ചാരെ വിഷം കഴിച്ച ഹസന്‍(റ) കണ്ണടച്ചു. ഹസനെ ഖബറടക്കാനു
ശാന്തമായ ജീവിതമായിരുന്നു. നാല്‍പത് ദിവസം അവശനായി ള്ള സമ്മതം ച�ോദിച്ച് ഹുസൈന്‍(റ)
മദീനയിലെ ജീവിതം പത്തുവര്‍ഷ കിടന്നു. മദീന ശ�ോകമൂകമായി. ആഇശ ബീവിയുടെ അടുത്തെത്തി.
ത്തോളം നീണ്ടു. സഹ�ോദരന്‍ ഹുസൈന്‍(റ) ര�ോഗശ ബീവി സമ്മതിച്ചു. പക്ഷേ മദീന
ഹസന്(റ) വര്‍ഷത്തില്‍ ഒരു യ്യക്കരികിൽ വന്നു നിന്നു. ഗവര്‍ണര്‍ സമ്മതിച്ചില്ല. ഹുസൈന്
ലക്ഷം വരുമാനമുണ്ടായിരുന്നു. ഒരു ഹസന്‍(റ) ആ സത്യം പറഞ്ഞു: (റ) ര�ോഷവും ദുഃഖവും ത�ോന്നി.
വര്‍ഷം വരുമാനം എന്തോ കാരണ "ഹുസൈനേ, മൂന്നുതവണ എനിക്ക് അദ്ദേഹം വാളെടുത്തു.
ത്താൽ തടഞ്ഞുവെക്കപ്പെട്ടു. ഉടനെ വിഷമേറ്റിട്ടുണ്ട്. പക്ഷേ ഇതല്പം വിവരം അബൂഹുറൈറ(റ)
ഭരണാധികാരിയായ മുആവിയ മാരകമായിരുന്നു. എന്റെ കരള്‍ അറിഞ്ഞു. അദ്ദേഹം ഹുസൈനെ(റ)
ക്ക്(റ) ഒരു കത്തെഴുതാന്‍ തീരുമാ നുറുങ്ങുന്ന പ�ോലെയാണ് ത�ോന്നു ശാന്തനാക്കി. സമാധാനപ്രിയനായ
നിച്ചു. അന്നുരാത്രി മുത്തുനബിയെ ന്നത്.' സഹ�ോദരന്റെ പേരിൽ ഒരു രക്ത
സ്വപ്‌നത്തില്‍ കണ്ടു. ഹസന്‍(റ) ആരാണ് വിഷം തന്നത്?- ഹു ച്ചൊരിച്ചിൽ ഉണ്ടാവരുത്. തുടര്‍ന്ന്
തന്റെ വിഷമം റസൂലിനെ അറിയിച്ചു. സൈൻ(റ) ച�ോദിച്ചു. ഹസനെ(റ) ജന്നതുല്‍ ബഖീഇല്‍
റസൂൽ(സ) പറഞ്ഞു: "പരിഭവം " പകരം വീട്ടാനാണ�ോ, ഖബറടക്കി.
പറഞ്ഞ് കത്തെഴുതുകയല്ല വേണ്ടത്. അതു വേണ്ട, ഞാന്‍ അവരെ ജനാസ നിസ്‌കാരത്തിന്
അല്ലാഹുവിന�ോട് ച�ോദിക്കൂ.' അല്ലാഹുവിനെ ഏല്‍പിച്ചിട്ടുണ്ട്. വന്‍ജനാവലി പങ്കെടുത്തു. ഭരണാ
റസൂൽ(സ്വ) ഒരു പ്രാര്‍ഥനയും ഇതിന്റെ പേരില്‍ ആരുടെയും രക്തം ധികാരി മര്‍വാന്‍ പ�ോലും കരഞ്ഞു.
നിര്‍ദേശിച്ചു. ചിന്തണ്ട.' ഇതുകണ്ട ഹുസൈന്‍(റ) ച�ോദിച്ചു:
ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്റെ കണ്‍മുന്നില്‍ സൂറത്തുല്‍ നിങ്ങള്‍ ഇദ്ദേഹത്തോടുള്ള ക�ോപം
സർക്കാർ പണവുമായി ദൂതനെ ഇഖ്‌ലാസ് എഴുതിയതായി ഹസ അടക്കിപ്പിടിച്ച് നടക്കുകയായിരുന്നി
വിട്ടു. പണം ലഭിച്ചപ്പോള്‍ ഹസന്‍(റ) ന്‍(റ)നിരന്തരം കാണാന്‍ തുടങ്ങി. ല്ലേ.
അല്ലാഹുവിനെ സ്തുതിച്ചു. താബിഈ പ്രമുഖനായ സഈദ് മര്‍വാന്‍ ദുഃഖത്തോടെ പറഞ്ഞു:
അന്നും ഹസന്‍(റ) മുത്തുനബി മുസയ്യബ്(റ) ആ കാഴ്ചകളുടെ വ്യാ അതെ, ഞാനങ്ങനെ ചെയ്തിട്ടുണ്ട്.
യെ സ്വപ്‌നത്തില്‍ കണ്ടു. വിവരങ്ങള്‍ ഖ്യാനം പറഞ്ഞു: "താങ്കള്‍ കണ്ടത് ഞാനതില്‍ ഖേദിക്കുന്നു.
അന്വേഷിച്ചു. ഹസന്‍(റ) വിവരങ്ങള്‍ സത്യമാണെങ്കില്‍ അവധിയെത്തിയി
രിക്കുന്നു.' (അവസാനിച്ചു)
വിശദീകരിച്ചു. റസൂൽ(സ) പറഞ്ഞു:
"മ�ോനേ, സ്രഷ്ടാവിനെ ആഗ്രഹിച്ച വസ്വിയ്യത് രേഖപ്പെടുത്താനായി

2020 -am-À-¨v 25 
47
CAREER CUES
dkÂ

ക�ോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ ഐ എം) ജൂലൈയില്‍ ആരംഭിക്കു


ന്ന ലിബറല്‍ സ്റ്റഡീസ് ആന്‍ഡ് മാനേജ്മെന്റിലെ പ�ോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം (മാസ്റ്റര്‍ ഓഫ്
ബിസിനസ് അഡ്മിനിസ്ട്രേഷന്‍- എം ബി എ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മള്‍ട്ടി ഡിസി
പ്‌ളിനറി കാഴ്ചപ്പാട�ോടെ ഹ്യുമാനിറ്റീസ്, നാച്വറല്‍ സയന്‍സസ്, സ�ോഷ്യല്‍ സയന്‍സസ്, ആര്‍ട്‌സ്
തുടങ്ങിയ മേഖലകളിലെ പഠനങ്ങള്‍ ഉള്‍പ്പെടുന്ന ലിബറല്‍ സ്റ്റഡീസിനും മാനേജ്മെന്റ് പഠനത്തിനും
ഊന്നല്‍ നല്‍കുന്ന ഈ പ്രോഗ്രാം നാലുമാസം വീതമുള്ള ആറുടേമുകളിലായി നടത്തുന്ന ഫുള്‍ടൈം
റസിഡന്‍ഷ്യല്‍ പ്രോഗ്രാമാണ്.

ക�ോഴിക്കോട് ഐ ഐ എമ്മില്‍
എം ബി എയ്ക്ക് ചേരാം
ജെന്‍ഡര്‍ ഡൈവേഴ്സിറ്റി സ്‌ക�ോര്‍
ക�ോ ഴിക്കോട് ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
മാനേജ്മെന്റ് (ഐ ഐ എം)
ങ്കിലും വിഷയത്തില്‍ മാസ്റ്റേഴ്സ്
ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാ
വുന്നതാണ്. പട്ടികവിഭാഗക്കാര്‍ക്ക്
എന്നിവ പരിഗണിച്ചുക�ൊണ്ട്, അഗ്ര
ഗേറ്റ് ഇന്‍ഡക്‌സ് സ്‌ക�ോര്‍ കണക്കാ
ക്കിയാണ് ചുരുക്കപ്പട്ടിക തയാറാ
ജൂലൈയില്‍ ആരംഭിക്കുന്ന ലിബറല്‍ യ�ോഗ്യതാ മാര്‍ക്കില്‍ അഞ്ചു ക്കുക. തുടര്‍ന്ന് ഇവര്‍ക്കായി റിട്ടണ്‍
സ്റ്റഡീസ് ആന്‍ഡ് മാനേജ്മെന്റിലെ ശതമാനം ഇളവുണ്ട്. അപേക്ഷക എബിലിറ്റി ടെസ്റ്റ്, പേഴ്സണല്‍
പ�ോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം (മാസ്റ്റര്‍ ര്‍ക്ക് ക്യാറ്റ് 2019/ ജി ആര്‍ ഇ/ ജി മാറ്റ് ഇന്റര്‍വ്യൂ എന്നിവ നടത്തും. ഏപ്രില്‍/
ഓഫ് ബിസിനസ് അഡ്മിനിസ്ട്രേ എന്നിവയില�ൊന്നിലെ സാധുവായ മേയ് മാസത്തില്‍, ക�ോഴിക്കോട്,
ഷന്‍- എം ബി എ) പ്രവേശനത്തിന് സ്‌ക�ോര്‍ ഉണ്ടായിരിക്കണം. ഇതില്‍ ക�ൊല്‍ക്കത്ത, ഡല്‍ഹി, ബെംഗളൂരു,
അപേക്ഷ ക്ഷണിച്ചു. മള്‍ട്ടി ഡിസി അപേക്ഷാര്‍ഥിക്ക് നിശ്ചിത പെര്‍സ മുംബൈ കേന്ദ്രങ്ങളില്‍വെച്ച്
പ്‌ളിനറി കാഴ്ചപ്പാട�ോടെ ഹ്യുമാ ന്റൈല്‍ കട്ട് ഓഫ് ഉണ്ടായിരിക്കണം. നടത്തും. അന്തിമ റാങ്ക് പട്ടിക മേയ്/
നിറ്റീസ്, നാച്വറല്‍ സയന്‍സസ്, ഓവറ�ോള്‍, വെര്‍ബല്‍ ഭാഗങ്ങളില്‍, ജൂണ്‍ മാസത്തില്‍ പ്രസിദ്ധീകരിക്കും.
സ�ോഷ്യല്‍ സയന്‍സസ്, ആര്‍ട്‌സ് ജനറല്‍ കാറ്റഗറി അപേക്ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥകള്‍
തുടങ്ങിയ മേഖലകളിലെ പഠനങ്ങള്‍ കുറഞ്ഞത് 80 പെര്‍സെന്റെല്‍ പ്രകാരമുള്ള സംവരണം, പ്ര
ഉള്‍പ്പെടുന്ന ലിബറല്‍ സ്റ്റഡീസിനും സ്‌ക�ോര്‍ ഉണ്ടായിരിക്കണം. വേശനത്തിന് ഉണ്ടായിരിക്കും.
മാനേജ്മെന്റ് പഠനത്തിനും ഊന്നല്‍ അപേക്ഷ ഓണ്‍ലൈനായി വിശദവിവരങ്ങള്‍ക്ക് https://iimk.
നല്‍കുന്ന ഈ പ്രോഗ്രാം നാലുമാസം മാര്‍ച്ച് 31 വരെ http://iimk.ac.in/ ac.in/academics/pgplsm എന്ന
വീതമുള്ള ആറു ടേമുകളിലായി നട academics/pgplsm എന്ന ലിങ്കു വഴി വെബ്‌സൈറ്റ് കാണുക.
ത്തുന്ന ഫുള്‍ടൈം റസിഡന്‍ഷ്യല്‍ നല്‍കാം. യ�ോഗ്യതാ പ്രോഗ്രാമിന്റെ
പ്രോഗ്രാമാണ്. രണ്ടാംവര്‍ഷത്തില്‍ അന്തിമവര്‍ഷ പരീക്ഷ അഭിമുഖീക റ�ോഹ്തക്
നാലാംടേമില്‍ ഇന്റര്‍നാഷണല്‍ രിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഐ ഐ എമ്മില്‍
ആന്‍ഡ് റൂറല്‍ ഇമേര്‍ഷന്‍ എന്ന അപേക്ഷാഫീസ് 2000 രൂപയാണ്.
മ�ോഡ്യൂളുമുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കല്‍ മാനേജ്മെന്റ് പഠനം
കുറഞ്ഞത് 50 ശതമാനം വേളയില്‍ ഇത് അടയ്ക്കാം. റ�ോഹ്തക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
മാര്‍ക്ക്/ തത്തുല്യഗ്രേഡ് നേടിയുള്ള ക്യാറ്റ്/ ജി ആര്‍ ഇ/ ജി മാറ്റ് ഓഫ് മാനേജ്മെന്റിലെ (ഐ ഐ
ഏതെങ്കിലും വിഷയത്തിലെ വെര്‍ബല്‍ സെക്ഷന്‍ സ്‌ക�ോര്‍, എം) പഞ്ചവത്സര ഇന്റഗ്രേറ്റഡ്
ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. 10, 12 ക്ലാസുകളിലെ അക്കാദമിക് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ
ഇതേ മാര്‍ക്ക് വ്യവസ്ഥയ�ോടെ ഏതെ പെര്‍ഫോമന്‍സ്, പ്രവൃത്തിപരിചയം, ക്ഷണിച്ചു. പ്രോഗ്രാമിന്റെ ആദ്യഭാഗം

48 2020 -am-À-¨v 25 
അടിസ്ഥാന ക�ോഴ്സുകള്‍ക്ക് ഊന്നല്‍ നല്‍കു മഹാരാഷ്ട്ര പുണെയിലുള്ള ഗ�ോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ന്നതാണെങ്കില്‍ രണ്ടാംഭാഗം മാനേജ്മെന്റിന് പ�ൊളിറ്റിക്‌സ് ആന്‍ഡ് ഇക്കണ�ോമിക്‌സ് (ജി ഐ പി ഇ),
പ്രാധാന്യം നല്‍കുന്നതാണ്. നാലും അഞ്ചും 2020-21 അധ്യയനവര്‍ഷത്തെ ബിരുദ, ബിരുദാനന്തര
വര്‍ഷത്തെ പാഠ്യപദ്ധതി, മാനേജ്മെന്റിലെ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷ
പ�ോസ്റ്റ്ഗ്രാജുവേറ്റ് പ്രോഗാമിന്റേതുതന്നെയാണ്.
പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്ന ണിച്ചു. ബിരുദതലത്തില്‍ ഉള്ള ബി എസ് സി (ഇക്കണ�ോ
വര്‍ക്ക് രണ്ടു ബിരുദങ്ങള്‍ ലഭിക്കും. ബാച്ചിലര്‍ മിക്‌സ്) പ്രോഗ്രാം പ്രവേശനത്തിന്, അപേക്ഷാര്‍ഥി, മ�ൊ
ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനും (ബി ത്തത്തില്‍ 60% മാര്‍ക്ക് വാങ്ങി പ്ലസ് ടു/തത്തുല്യ ബ�ോര്‍ഡ്
ബി എ) മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേ പരീക്ഷ ജയിച്ചിരിക്കണം.
ഷനും (എം ബി എ) മൂന്നാംവര്‍ഷത്തിനുശേഷം
ബി ബി എ ബിരുദവുമായി പുറത്തുപ�ോകാനും
സൗകര്യമുണ്ട്. അപേക്ഷാര്‍ഥി പ്ലസ്ടു/ തത്തുല്യ
പരീക്ഷ ജയിച്ചിരിക്കണം. 10 ലും 12ലും, കുറഞ്ഞ ഗ�ോഖലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍
ത് 60 ശതമാനം മാര്‍ക്ക് വീതം ഉണ്ടായിരിക്കണം. ഡിഗ്രി, പി ജി പഠനം
പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55% മതി. മഹാരാഷ്ട്ര പുണെയിലുള്ള ഗ�ോഖലെ
പ്രായം, 2020 ജൂലായ് 31ന് 20 വയസ്സ് കവിഞ്ഞിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ�ൊളിറ്റിക്‌സ് ആന്‍ഡ്
ക്കരുത്. യ�ോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്ന ഇക്കണ�ോമിക്‌സ് (ജി ഐ പി ഇ), 2020-21
വര്‍ക്കും അപേക്ഷിക്കാം. ജൂണ്‍ 30 നകം അവര്‍ അധ്യയനവര്‍ഷത്തെ ബിരുദ, ബിരുദാനന്തര
യ�ോഗ്യത നേടണം. ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന്
പ്രോഗ്രാമിലെ പ്രവേശനത്തിന് ആദ്യഘ അപേക്ഷ ക്ഷണിച്ചു. ബിരുദതലത്തില്‍ ഉള്ള
ട്ടത്തില്‍ അഭിരുചി പരീക്ഷയുണ്ടാകും. മേയ് ബി എസ് സി (ഇക്കണ�ോമിക്‌സ്) പ്രോഗ്രാം
ഒന്നിന് രാവിലെ ഒമ്പത് മുതല്‍ 11 വരെ നടത്തുന്ന പ്രവേശനത്തിന്, അപേക്ഷാര്‍ഥി, മ�ൊത്തത്തില്‍
ഐ പി എം ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് കേരളത്തി 60% മാര്‍ക്ക് വാങ്ങി പ്ലസ് ടു/തത്തുല്യ ബ�ോര്‍ഡ്
ല്‍, ക�ോഴിക്കോടും തിരുവനന്തപുരവും കേന്ദ്ര പരീക്ഷ ജയിച്ചിരിക്കണം. പട്ടികവിഭാഗക്കാര്‍ക്ക്
ങ്ങളാണ്. പരീക്ഷയില്‍ അപേക്ഷാര്‍ഥിയുടെ 50% മാര്‍ക്ക്, മ�ൊത്തത്തില്‍ പ്ലസ് ടു തലത്തില്‍
ആപ്റ്റിറ്റിയൂഡ്, ല�ോജിക്കല്‍ റീസണിങ്, ഇംഗ്ലീഷ് ഉണ്ടായിരിക്കണം. യ�ോഗ്യതാ പരീക്ഷ അഭിമുഖീ
പ്രൊഫിഷ്യന്‍സി എന്നിവ വിലയിരുത്തപ്പെടും. കരിച്ച് ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷി
പരീക്ഷയ്ക്ക് മൂന്ന് ഭാഗങ്ങളുണ്ടാകും. 40 വീതം ക്കാം. മാസ്റ്റേഴ്സ് തലത്തില്‍ നാല് സവിശേഷ
മള്‍ട്ടിപ്പിള്‍ ച�ോയ്സ് ച�ോദ്യങ്ങള്‍. ക്വാണ്ടിറ്റേറ്റീവ് മേഖലകളിലുള്ള പ്രോഗ്രാമുകളാണുള്ളത്.
എബിലിറ്റി, ല�ോജിക്കല്‍ റീസണിങ്, വെര്‍ബല്‍ ഇക്കണ�ോമിക്‌സ്, ഫിനാന്‍ഷ്യല്‍ ഇക്കണ�ോ
എബിലിറ്റി എന്നിവയില്‍നിന്നുമായിരിക്കും മിക്‌സ്, അഗ്രി ബിസിനസ് ഇക്കണ�ോമിക്‌സ്,
ച�ോദ്യങ്ങള്‍. ഓര�ോ ശരിയുത്തരത്തിനും നാലു ഇന്റര്‍നാഷണല്‍ ബിസിനസ് ഇക്കണ�ോമിക്‌സ്
മാര്‍ക്ക് കിട്ടും. തെറ്റു ത്തരത്തിന് ഒരു മാര്‍ക്ക് & ഫിനാന്‍സ് എന്നീ സ്പെഷലൈസേഷന�ോ
നഷ്ടപ്പെടും. അഭിരുചി പരീക്ഷയുടെ അടിസ്ഥാ ടെയുള്ള എം എസ് സി പ്രോഗ്രാമുകളാണ്
നത്തില്‍, അപേക്ഷകരെ, റിട്ടണ്‍ എബിലിറ്റി സ്ഥാപനത്തിലുള്ളത്. കുറഞ്ഞത് 50%
ടെസ്റ്റ്, പെഴ്സണല്‍ ഇന്റര്‍വ്യൂ എന്നിവയ്ക്കായി മാര്‍ക്കോടെയുള്ള (പട്ടികവിഭാഗക്കാര്‍ക്ക്
ഷ�ോര്‍ട്ട് ലിസ്റ്റ് ചെയ്യും. ഇതിനുള്ള അറിയിപ്പ് 45%) ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫലം
മേയ് ആദ്യവാരമ�ോ രണ്ടാം വാരമ�ോ നല്‍കും. കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. രണ്ടു
ഈ ഘട്ടം മേയ് മൂന്നാം വാരമ�ോ നാലാം വാരമ�ോ തലങ്ങളിലെ പ്രോഗ്രാമുകളിലെയും പ്രവേശനം,
ബെംഗളൂരു, ഡല്‍ഹി, ക�ൊല്‍ക്കത്ത, മുംബൈ, പ്രവേശന പരീക്ഷകള്‍ വഴിയായിരിക്കും. ബിരുദ
റ�ോഹ്തക് എന്നിവിടങ്ങളില്‍ നടത്തും. അക്കാ പ്രോഗ്രാം പ്രവേശനത്തിനുള്ള ജി ഐ പി ഇ
ദമിക് മികവ്, ജനറല്‍ അവേര്‍നസ്, കമ്യൂണിക്കേ എന്‍ട്രന്‍സ് എക്സാമിനേഷന്‍, മേയ് 3ന് രാവിലെ
ഷന്‍ സ്‌കില്‍സ് എന്നിവയില്‍ അപേക്ഷകരെ 10 മുതല്‍ 12 വരെ നടത്തും. എറണാകുളവും
ഈ ഘട്ടത്തില്‍ വിലയിരുത്തും. ആപ്റ്റിറ്റിയൂഡ് പരീക്ഷാകേന്ദ്രമാണ്.
ടെസ്റ്റ് സ്‌ക�ോറിന് 50 ശതമാനവും പെഴ്സണല്‍ www.gipe.ac.in എന്ന വെബ്‌സൈറ്റ് വഴി
ഇന്റര്‍വ്യൂവിന് 30 ശതമാനവും റിട്ടണ്‍ എബിലിറ്റി ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ഡിഗ്രി
ടെസ്റ്റ്, മുന്‍ അക്കാദമിക് റെക്കോഡ് എന്നിവയ്ക്ക് പ്രവേശനത്തിനുള്ള അപേക്ഷ ഏപ്രില്‍ 17
10 ശതമാനം വീതവും വെയ്റ്റേജ് നല്‍കി അന്തിമ വരെയും പി ജി പ്രവേശനത്തിനുള്ള അപേക്ഷ,
മെറിറ്റ് പട്ടിക തയാറാക്കും. ജൂണ്‍ രണ്ടാം മേയ് 29 വരെയും നല്‍കാം. വിശദവിവരങ്ങള്‍ക്ക്
വാരത്തില്‍ അന്തിമ പട്ടിക പ്രസിദ്ധപ്പെടുത്തും. www.gipe.ac.in എന്ന വെബ്‌സൈറ്റ് കാണുക.
ഓഫര്‍ ലെറ്ററും ഇത�ോട�ൊപ്പം നല്‍കുന്നതാണ്.
മ�ൊത്തം സീറ്റ് 150. അപേക്ഷ ഓണ്‍ലൈനായി
ഏപ്രില്‍ ആറുവരെ www.iimrohtak.ac.in എന്ന
വെബ്‌സൈറ്റ് വഴി നല്‍കാം.

2020 -am-À-¨v 25  49
]n Un kn-\n Zm-kv വേണ്ടിവരും. സാധാരണക്കാരുടെ
പ്രശ്‌നങ്ങള്‍ അടുത്തറിയാനും
അതിന് പരിഹാരം കണ്ടെത്താന്‍
പ്രയത്‌നിക്കാനും കഴിയും എന്നതാണ്

സന്നദ്ധസംഘടനകളില്‍ എന്‍ ജി ഒ ജ�ോലിയുടെ ആകര്‍ഷണം.


എന്നും ഒരുപാടുപേരെ പുതുതായി
പരിചയപ്പെടാനും അവരുടെ

ത�ൊഴിലവസരം നേടാന്‍ ജീവിതമറിയാനുമ�ൊക്കെ ഈ ജ�ോലി


അവസരമ�ൊരുക്കും.

എന്തുപഠിക്കാം?
പ ഠനം കഴിഞ്ഞാലുടന്‍ ജ�ോലി
ആഗ്രഹിക്കുന്നവരാണ്
ഭൂരിഭാഗം പേരും. സ്വകാര്യസ്ഥാപന
സംഘടനകള്‍ രാജ്യത്ത് പ്രവര്‍ത്തി
ക്കുന്നുണ്ട്. ഇന്ത്യന്‍ നിയമങ്ങള്‍ക്ക്
അനുസൃതമായി പ്രവര്‍ത്തിക്കുന്ന
എന്ത് വിഷയമെടുത്ത് പഠിച്ചവ
ര്‍ക്കും എന്‍ ജി ഒകളില്‍ ജ�ോലിക്ക്
ങ്ങളില�ോ സര്‍ക്കാര്‍ വകുപ്പുകളില�ോ ഇത്തരം സംഘടനകള്‍ക്ക് പണം സാധ്യതയുണ്ട്. മാസ്റ്റര്‍ ഇന്‍ സ�ോഷ്യല്‍
കയറി പടിപടിയായി ഉയര്‍ന്ന് മികച്ച സംഭാവന ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ വര്‍ക്ക്(എം എസ് ഡബ്ല്യു), ബി
പദവിയിലെത്തുന്നത് സ്വപ്‌നം നികുതിയിളവ് നല്‍കാറുണ്ട്. വന്‍കിട ടെക്ക്, എം ബി എ ക�ോഴ്‌സുകള്‍
കാണാത്തവര്‍ കുറവായിരിക്കും. കമ്പനികള്‍ ക�ോര്‍പ്പറേറ്റ് സ�ോഷ്യല്‍ റെ കഴിഞ്ഞവരാണ് കൂടുതലായും എന്‍
പക്ഷേ ചിലരുണ്ട്, വ്യക്തിപരമായ സ്‌പ�ോണ്‍സിബിലിറ്റി (സി എസ് ആര്‍) ജി ഒ മേഖലയിലേക്ക് എത്താറുള്ളത്.
നേട്ടങ്ങള്‍ക്കപ്പുറം സമൂഹത്തിനായി നയത്തിന്റെ ഭാഗമായും സര്‍ക്കാരിതര പക്ഷേ മറ്റുവിഷയങ്ങളില്‍ ബിരുദമെടു
എന്തെങ്കിലും ചെയ്യണമെന്ന് സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്നു. ത്തവര്‍ക്കും എന്‍ ജി ഒകളില്‍ അവസരം
കൂടി ആഗ്രഹമുള്ളവര്‍. പക്ഷേ, ഈ തുകയാണ് ഇത്തരം സംഘടനക ലഭിക്കാറുണ്ട്. പരിസ്ഥിതിരംഗത്ത്
ശമ്പളമില്ലാതെ മുഴുവന്‍ സമയവും ളുടെ പ്രവര്‍ത്തനമൂലധനം. ഹെല്‍പ്പേജ് പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒകളാണെ
സാമൂഹ്യപ്രവര്‍ത്തനത്തിനിറങ്ങാന്‍ ഇന്ത്യ, പ്രഥം, നന്നി കലി, കല്‍പവൃക്ഷ്, ങ്കില്‍ ഫ�ോറസ്ട്രി, അഗ്രിക്കള്‍ച്ചര്‍
ജീവിത സാഹചര്യങ്ങള്‍ അവരെ ക്രൈ എന്നിവ മികച്ച രീതിയില്‍ ബിരുദക്കാരെയാണ് കൂടുതലായി
അനുവദിക്കുന്നുണ്ടാവില്ല. സമൂ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എന്‍ ജി പരിഗണിക്കുക. വിദ്യാഭ്യാസമേഖലയി
ഹത്തോടുള്ള കടപ്പാടും സ്വന്തം ഒകളാണ്. കേരളത്തിലും ധാരാളം എന്‍ ലെ എന്‍ ജി ഒകളാണെങ്കില്‍ ബി എഡ്
കുടുംബത്തോടുള്ള പ്രതിബദ്ധതയും ജി ഒകള്‍ പ്രവര്‍ത്തിക്കുന്നു. രാഷ്ട്രീയ ബിരുദക്കാര്‍ക്ക് മുന്‍ഗണന നല്‍കും.
ഒരേ അനുപാതത്തില്‍ ഉളളില്‍ പാര്‍ട്ടികള്‍ക്കും മത, രാഷ്ട്രീയ എന്‍ ജി ഒകളില്‍ പ്രവര്‍ത്തിക്കാ
സൂക്ഷിക്കുന്നവര്‍ക്കായി ഒരു കരിയര്‍ വിഭാഗങ്ങള്‍ക്കുമെല്ലാം അവരുടെ നായി ധാരാളം ഫെല�ോഷിപ്പുകളും
അവസരമുണ്ട്. ന�ോണ്‍ ഗവണ്‍മെന്റല്‍ സ്വന്തം എന്‍ ജി ഒകളുണ്ട്. രാഷ്ട്രീയാ വിവിധ സംഘടനകള്‍ നല്‍കുന്നുണ്ട്.
ഓര്‍ഗനൈസേഷന്‍ (എന്‍ ജി ഒ) തിപ്രസരം കൂടിയതുക�ൊണ്ടാകാം ഗാന്ധി ഫെല�ോഷിപ്പ്, എസ് ബി ഐ
അഥവാ സര്‍ക്കാരിതര സംഘടനക കേരളത്തിലെ പല എന്‍ ജി ഒകളുടെ യൂത്ത് ഫ�ോര്‍ ഇന്ത്യ ഫെല�ോഷിപ്പ്,
ളില്‍ ജ�ോലി നേടുക എന്നതാണത്. യും പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് പ്രൈം മിനിസ്‌റ്റേഴ്‌സ് ഡെവലപ്‌മെന്റ്
അപ്പോള്‍ സാമൂഹ്യസേവനവുമാവാം, മാത്രമായി ഒതുങ്ങിപ്പോകുന്നു. ഫെല�ോഷിപ്പ് എന്നിവ ഇവയില്‍
ജീവിക്കാന്‍ ആവശ്യമായ മാന്യമായ ചിലതാണ്. എന്‍ ജി ഒകളില്‍ മാത്രമല്ല
വിവിധ കമ്പനികളുടെ നേരിട്ടുള്ള
ശമ്പളം ലഭിക്കുകയും ചെയ്യും. എന്‍ ജി കൈയിലെന്തു വേണം? സഹായത്തോടെ പ്രവര്‍ത്തിക്കുന്ന
ഒ രംഗത്തെ ത�ൊഴില്‍സാധ്യതകളെക്കു ഏതെങ്കിലുമ�ൊരു സ്ഥാപനത്തില്‍
റിച്ചാണ് ഈയാഴ്ചത്തെ കരിയര്‍ കഫെ ചില ഫൗണ്ടേഷനുകളിലും ജ�ോലി സാ
ജ�ോലിക്ക് കയറുന്നത് പ�ോലെയല്ല ധ്യതയുണ്ട്. ടാറ്റ ട്രസ്റ്റ്, ബില്‍ ആന്‍ഡ്
ചര്‍ച്ച ചെയ്യുന്നത്. എന്‍ ജി ഒകളില്‍ കരിയര്‍ ആരംഭിക്കു മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍,
ന്നത്. ദുരിതമനുഭവിക്കുന്നവര�ോട് ദേശ്പാണ്ഡേ ഫൗണ്ടേഷന്‍ എന്നിവ
എന്താണീ എന്‍ ജി ഒ? സഹാനുഭൂതിയും അവരുടെ ഉന്നമന ചില ഉദാഹരണങ്ങളാണ്.
പ്രത്യേകമായ സാമൂഹ്യ ലക്ഷ്യ ത്തിനായി കഠിനാധ്വാനം ചെയ്യാനുള്ള തുടക്കക്കാര്‍ക്ക് പതിനായി
ത്തിന�ോ ലക്ഷ്യങ്ങള്‍ക്കോ വേണ്ടി മനസ്സുമുള്ളവര്‍ക്കേ എന്‍ ജി ഒ ജ�ോലി രത്തിനും മുപ്പതിനായിരത്തിനും
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ശരിയാവുകയുള്ളൂ. മറ്റു ജ�ോലികളെ ഇടയിലാണ് എന്‍ ജി ഒ മേഖലയിലെ
പ്രസ്ഥാനങ്ങളെയാണ് സര്‍ക്കാരിതര അപേക്ഷിച്ചുന�ോക്കുമ്പോള്‍ ശമ്പള ശമ്പളം. 5-6 വര്‍ഷത്തെ പ്രവൃത്തിപരിച
സംഘടനകള്‍ അഥവാ എന്‍ ജി ഒകള്‍ വും മറ്റു സേവനവ്യവസ്ഥകളും അത്ര യമാകുന്നത�ോടെ മാനേജര്‍ കേഡറി
എന്ന് വിളിക്കുന്നത്. വിദ്യാഭ്യാസം, പരി ആകര്‍ഷകമായിരിക്കില്ല. കംപ്യൂട്ടറില്‍ ലേക്ക് സ്ഥാനക്കയറ്റം ലഭിക്കും. മികച്ച
സ്ഥിതി, ആര�ോഗ്യം, വനസംരക്ഷണം, ഡാറ്റ എന്‍ട്രി മുതല്‍ അത്യാവശ്യം എന്‍ ജി ഒകളിലെ മാനേജര്‍മാര്‍ക്ക്
മൃഗസംരക്ഷണം, മനുഷ്യാവകാശം, ചുമടെടുപ്പ് വരെ ചെയ്യേണ്ടിവരും. അരലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപ
ബാലാവകാശം എന്നീ മേഖലകളില്‍ മിക്ക എന്‍ ജി ഒകളുടെയും പ്രധാന വരെ പ്രതിമാസശമ്പളമുണ്ട്.
ഗുണപരമായ മാറ്റങ്ങള്‍ വരുത്താനായി പ്രവര്‍ത്തനമേഖല ഗ്രാമങ്ങളിലായ
നൂറുകണക്കിന് സര്‍ക്കാരിതര തിനാല്‍ ദൂരയാത്രകള്‍ ധാരാളമായി

Printed And Published By Wandoor Abdurahiman On Behalf Of Islamic Publishing Bureau Printed At
Geethanjali press for Alkamal Offset Press, East Nadakkavu, Calicut, Kerala673006 And Published
From Students Centre, Calicut, Kerala673004., Editor: M.sulaiman Saquafi.

You might also like