You are on page 1of 52

29 G-{]n 2020

th-Ww \-ap-s¡m-cp
JpÀ-B³ kw-k-vIm-cw

t_mw-_-dp-IÄ
th-«-bm-Sm-¯
d-a-fm³
`m-Kyw, \mw A-{X
B-[p-\n-I-cm-bn-Ã-sÃm
1384
Volume 29 • Issue: 44 • 29 April 2020

dP‑n. H‑m-^‑ok‑v
Ì‑pUâ‑vk‑v skâÀ,
tI‑m-g‑n-t¡‑m-S‑vþ673004
t^‑m¬: 0495 2720436
9526 383222, 9526 383444
CâÀ-s\-ä‑v F-U‑nj³
www.risalaonline.com
Cþsab‑nÂ

12
mail@risalaonline.com
മറ്റൊരു ല�ോകം വരും
അവിടെ നമ്മളുണ്ടാകും
]»‑n-jÀ ചൂണ്ടുവിരല്‍/ കെ കെ ജ�ോഷി
hï‑qÀ A-Ð‑p-d-l‑va‑m³ ss^-k‑n
a‑m-t\-P‑n‑w-K‑v F-U‑n-äÀ ഹിംസാത്മക ഭൗതികതയുടെ വിപരീത പദമാണ് ആത്മീയത. അതിന്റെ പതാകകള്‍ ആണ് കേരളത്തില്‍ ഈ
Fk‑v i-d-^‑p±‑o³ ക�ോവിഡ് കാലത്ത് പാറി നില്‍ക്കുന്നത്. അതിന്റെ നായകരാണ് ഞങ്ങളുണ്ട് ഞങ്ങളുണ്ട് എന്ന് തമ്മില്‍ മല്‍സരിച്ച്
കെടുതികളില്‍ വലയുന്നവരിലേക്ക് സ്നേഹത്തോടെ കുതിച്ചെത്തുന്നത്. അത്രയ�ൊന്നും ആധുനികരായി തീരാതിരു
N‑o-^‑v F-U‑n-äÀ ന്നതിന് നാം കാലത്തോട് നന്ദി പറയുക.
a‑m-f‑n-tb-¡Â k‑p-ssea‑m³ k-J‑m-^‑n
tI‑mU‑nt\ä‑n‑wK‑v FU‑näÀ

29 ഹൃദയം ബന്ധിച്ച്
F‑w AÐ‑pÂaP‑oZ‑v
F-U‑n-äÀ
വേദഗ്രന്ഥത്തോട്
S‑n sI A-e‑n- A-i‑vd-^‑v
ഡ�ോ. ഉമറുല്‍ ഫാറൂഖ് സഖാഫി ക�ോട്ടുമല
FI‑vk‑nI‑y‑q«‑oh‑v FU‑näÀ

33
F³ F‑w k‑z‑mZ‑nJ‑v kJ‑m^‑n സൂഫി: ഇസ്‌ലാമിന്റെ
k_‑v FU‑näÀ ശുദ്ധമനസ്സ്
a‑pl½Ze‑n I‑n\‑me‑qÀ മുഹമ്മദ് മിദ്ല
‌ ാജ് തച്ചംപ�ൊയില്‍
F‑w sI A³hÀ _‑pJ‑mc‑n

36
P\-d a‑m-t\-PÀ ശമരിയ പട്ടണം
ke‑o‑w A-tï‑m-W ഉണ്ടാകുന്നതിനുമുമ്പ്
AU‑v-a‑n-\‑n-k‑v-t{S-äÀ ശമരിയക്കാരന�ോ?
a³-k‑qÀ k-J‑m-^‑n k‑z‑n±‑oJ‑n ]‑q-¨‑m ഡ�ോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണി
kÀ-¡‑p-te-j³ a‑m-t\-PÀ

38 ഇസ്
sI ]‑n \‑nk‑mÀ മദീന:
‌ലാമിക നാഗരികതയുടെ
അടിപ്പടവുകള്‍

07
റമളാന്‍: വിശുദ്ധിക്കപ്പുറത്തെ ഫിര്‍ദൗസ് മന്‍സൂര്‍
സാംസ്‌കാരിക മാനങ്ങള്‍
50
29 G-{]n 2020

th-Ww \-ap-s¡m-cp
JpÀ-B³ kw-k-vIm-cw കാസിം ഇരിക്കൂര്‍ മുറ്റത്തിറങ്ങിയ
അടുക്കള

16
പാപമുക്തിയുടെ നൗഫല്‍ പനങ്ങാട്
രീതിബ�ോധം
t_mw-_-dp-IÄ ഇ എം എ ആരിഫ് ബുഖാരി
th-«-bm-Sm-¯ 04 വായനക്കാരുടെ വീക്ഷണം

20
d-a-fm³ ഇന്‍ട്രാ ഡേ ട്രേഡിങ്ങ്: 24 നാട്ടെഴുത്ത്
`m-Kyw, \mw A-{X അറിഞ്ഞിരിക്കേണ്ടതെല്ലാം 42 ഗ്ലോബല്‍ ഇസ്‌ലാം
B-[p-\n-I-cm-bn-Ã-sÃm 45 പൈതൃകമുദ്രകള്‍
km-¼-¯n-Im-[p-\n-I cm-Py-§-fn-se
B-ßo-b-cm-ln-Xyw
സി എം ശഫീഖ് നൂറാനി 48 ഹദീസുകളുടെ ല�ോകം

26
മാനുഷികരാഷ്ട്രീയത്തിന്
te H‑u-«v/ I-h-À വീട്ടിലിരിക്കാനാകില്ല
k‑m_‑n-¯‑v C F‑w- എ പി മുഹമ്മദ് അശ്ഹര്‍

c‑‑n-k‑m-e-b‑n-t‑e-¡‑v A-b-¡‑p-¶ c-N-\-If‑n {‑]-k‑n-²‑o-I-c‑n-¡‑m-¯h X‑‑n-c‑n-¨-b-¡‑p-¶-X-Ã. c-N-\-IÄ k‑‑w-_-Ô‑n-¨ h‑‑n-h-c-§Ä t‑^‑m-W‑n-e‑q-s‑S e-`‑n-¡‑p-¶-X‑p-a-Ã.
c‑‑n-k‑m-e-b‑n-s‑e h‑‑y-X‑y-k‑v-X ]‑‑w-à‑n-I-f‑n-t‑e-¡‑v (kÀ-K-t‑h-Z‑n‑, H‑‑m-¯‑p-]-Å‑n...‑)- c-N-\-IÄ A-b-¡‑p-t‑¼‑mÄ I-h-d‑p-I-f‑p-s‑S ]‑‑p-d-¯‑v A-X‑m-X‑v ]‑‑w-à‑n-I-f‑p-s‑S t‑]-c‑v F-g‑p-X‑p-I.
C s‑a-b‑n-e‑n-e‑m-W‑v A-b-¡‑p-¶-s‑X-¦‑n k-_‑v-P-I‑v-S‑v t‑I‑m-f-¯‑n ]‑‑w-à‑n-b‑p-s‑S t‑]-c‑v I‑‑m-W‑n-¡‑p-I. E‑mail: mail@risalaonline.com, article@risalaonline.com
h‑mb-\-¡‑m-c‑p-sS
h‑o£W‑w
ക�ൊറ�ോണ: കാര്‍ഷികജീവിതത്തിന്റെ നല്‍കുന്നുണ്ടീ എഴുത്ത്.
ദൈവം ത�ോറ്റിട്ടുണ്ടോ? തനിമ ഖലീലുല്‍ റഹ്മാന്‍ മൂന്നിയൂര്‍
ലക്കം1382ലെ കാസിം ഇരിക്കൂ ഷൗക്കത്തലി ഖാന്റെ നട്ടെഴുത്ത്
റിന്റെ "മുസ്‌ലിംകള്‍ക്ക് വെണ്ണീരും (ലക്കം1383) വായിച്ചു. നാടന്‍ ഭരണഘടനയുടെ ചരിത്രം
വെറുതെ കളയാനല്ല' എന്ന ലേഖനം വാക്കുകളില്‍ ക�ോര്‍ത്തിണക്കിയ പുനര്‍വായിക്കപ്പെടണം
വായിച്ചു. മുന്‍കാലങ്ങളില്‍ ഇസ്ല ‌ ാം രചന പഴയ കാലത്തെ കൃഷിയുടെ വിഭവസമ്പന്നമായിരുന്നു ലക്കം
നേരിടേണ്ടിവന്ന പ്രയാസങ്ങളെയും തനിമ വെളിപ്പെടുത്തുന്നുണ്ട്. 1374 (ഭരണഘടനാപതിപ്പ്). പ്രതീക്ഷി
അതിനെ മറികടന്ന രീതിയും മുന്‍ഗാമികള്‍ക്ക് കൃഷിയ�ോടുണ്ടായി ച്ചതിനപ്പുറത്ത് അതിജീവനത്തിന്റെ
ഹ്രസ്വവും ലളിതവുമായി ആവിഷ്‌ക രുന്ന താല്‍പര്യവും ആവേശവും ഈ സമരങ്ങളില്‍ രാജ്യത്തിന്റെ ഓര�ോ
രിച്ചിട്ടുണ്ട്. മദീനയിലും മക്കയിലും രചനയില്‍ നിന്നും വായിച്ചെടുക്കാനാ തെരുവുകളും നവവിപ്ലവം അടയാള
പള്ളിയടച്ചത�ോടെ ക�ൊറ�ോണക്ക് കും. അത�ോട�ൊപ്പം, ഒത്തൊരുമയ�ോ പ്പെടുത്തുന്ന സമയത്ത് അറിഞ്ഞും
മുമ്പില്‍ ദൈവം ത�ോറ്റിരിക്കുകയാണെ ടെയുള്ള സമൂഹികജീവിതത്തെ കൂടി പഠിച്ചുമിരിക്കേണ്ട മഹത്തായ
ന്നു പറയുന്നവരെ ചരിത്രം പഠിപ്പിക്കു ഇതില്‍ വരച്ചുകാട്ടുന്നുണ്ട്. കാര്‍ഷിക പാഠമാണ് രിസാലയുടെ ഭരണഘടനാ
കയാണ് ലേഖകന്‍. വൃത്തി കുറഞ്ഞുവരുന്ന നവകാലത്ത് പതിപ്പ് പരിചയപ്പെടുത്തുന്നത്.
അമീന്‍ ചിറ്റത്തുപാറ കര്‍ഷകര്‍ക്കും അല്ലാത്തവര്‍ക്കും ഭരണഘടനയുടെ ആമുഖത്തെ
കൃഷിയിലേക്കിറങ്ങാന്‍ പ്രച�ോദനം കുറിച്ചുള്ള വ്യത്യസ്തമായ�ൊരു പഠന
തെളിച്ചമുള്ള മറുപടി
ക�ൊറ�ോണ വൈറസ് ല�ോകമ�ൊ
ട്ടുക്കും ഭീതി പരത്തുന്ന സാഹചര്യം കുട്ടികള്‍ക്ക് തേന്‍തുള്ളി നല്‍കണം
മുതലെടുത്ത് മത വിശ്വാസങ്ങളെ
വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയാ ല�ോക്ക് ഡൗണ്‍ കാലത്ത് വിദ്യാര്‍ഥികള്‍ വീടുകളി
ണ് സജീര്‍ ബുഖാരിയുടെ കവര്‍സ്റ്റോറി ല്‍ ഒതുങ്ങിജീവിക്കുകയാണ്. ഒഴിവുസമയങ്ങളിലെ
(ലക്കം 1380). ഓര�ോകാലത്തുമുണ്ടായ മുഷിപ്പ് മാറ്റാന്‍ വിദ്യാര്‍ഥികള്‍ തെറ്റായ മാര്‍ഗങ്ങള്‍
മഹാമാരികള�ോട് പൂര്‍വികരായ തേടിപ്പോവുന്നത് തടയാന്‍ നമുക്കാവണം. കുട്ടിക
പണ്ഡിതര്‍ സ്വീകരിച്ച നിലപാടുകള്‍ ളുടെ വായനാ രസത്തെ സംതൃപ്തിപ്പെടുത്തുന്ന
വ്യക്തതയ�ോടെ ലേഖനത്തിലുണ്ട്. ധാര്‍മിക മൂല്യങ്ങളുള്ള പുസ്തകങ്ങള്‍ വിരളമാണ്.
വിശ്വാസിയുടെ പ്രാര്‍ഥനകളെ പരിഹ ഈ ശൂന്യത പരിഹരിക്കാന്‍ അവര്‍ വഴിവിട്ടു സഞ്ച
സിക്കുകയും ദൈവത്തെ ഭീരുവായി രിക്കുന്നു. കേരളത്തില്‍ പ�ോണ്‍ സൈറ്റുകളുടെ
ചിത്രീകരിക്കുകയും ചെയ്യുന്ന മതനി സന്ദര്‍ശകരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണെന്ന്
ഷേധികള്‍ക്ക് മുന്നില്‍ യഥാര്‍ത്ഥ ഇ കഴിഞ്ഞദിവസങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. ഐ പി
സ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാ ബിയുടെ "തേന്‍തുള്ളികള്‍' പിഡിഎഫിന്റെ രൂപത്തില�ോ മറ്റോ ഓണ്‍ലൈന്‍
നത്തെ നല്ല രീതിയില്‍ സമര്‍ത്ഥിക്കാന്‍ വഴി വിദ്യാര്‍ഥികളിലേക്ക് എത്തിച്ചുക�ൊടുക്കാനാവുമെങ്കില്‍ അത�ൊരു വലിയ
ലേഖകന് സാധിച്ചിട്ടുണ്ട്. പ്രബ�ോധനമായിത്തീരും.
റാഷിദ് വെള്ളുവങ്ങാട് മുഹമ്മദ് തസ്നീം പി കെ പള്ളിശ്ശേരി

4 2020 -G{]n 29 
മാണ് "ഇങ്ങനെയാണ് നമ്മുടെ ഇന്ത്യ
ആമുഖമെഴുതിയത്' എന്ന ലേഖനം.
രാജ്യത്തിന്റെ മുഖവാചകത്തെ
യു എസിന്റെ പ്രതാപകാലം
തീക്ഷ്ണമായി പരിശ�ോധിക്കാനും ഇസ്സുദ്ദീന്‍ പൂക്കോട്ടുച�ോല എഴുതിയ "മു സ്ല‌ ിം
ആമുഖമെഴുത്തിന്റെ സമയത്ത് നടന്ന സൗഹൃദങ്ങളുടെ യു എസ് കാലം'(ലക്കം 1380)
എതിര്‍പ്പുകളും അതിനെ എങ്ങനെ വായിച്ചു.
യാണ് മറികടന്നതെന്നും ലേഖനം അമേരിക്കയുടെ പൂര്‍വകാല നേതൃത്വം ഇ
സൂക്ഷ്മമായി പരിശ�ോധിക്കുന്നു. സ്‌ലാമിന് നല്‍കിയ സ്വാതന്ത്ര്യവും മു സ്‌ലിംകള്‍ക്ക്
ഏറ്റവും നല്ല കവിതയെന്നാണ് നല്‍കിയ പരിഗണനയും ലേഖകന്‍ വസ്തുനിഷ്ഠമായി
ആമുഖത്തെ വിശേഷിപ്പിക്കുന്നത്. വരച്ചുകാട്ടുന്നുണ്ട്.
അസാധാരണമായ ചിന്തയും പ്രവൃ അമേരിക്കന്‍ പ്രഥമ പ്രസിഡന്റ് ജ�ോര്‍ജ് വാഷിംഗ്ട
ത്തിയുമുണ്ടായിരുന്ന പണ്ഡിറ്റ് ജവഹ ണിന്റെയും യു എസ് സ്ഥാപകനേതാവ് ബെഞ്ചമിന്‍
ര്‍ലാല്‍ നെഹ്റു 1946 ഡിസംബര്‍ 13ന് ഫ്രാങ്ക്ളിന്റെയും മുസ്‌ലിം സ്നേഹം ലേഖകന്‍ പ്രതിപാ
ഭരണഘടന നിര്‍മാണ അസംബ്ലിയി ദിക്കുന്നുണ്ട്. ആധുനിക അമേരിക്ക ഇസ്‌ലാമിന�ോട് ഉച്ഛനീചത്വം വെച്ചുപുല
ലവതരിപ്പിച്ച ഒബ്ജക്ടീവ് റെസല്യൂഷ ര്‍ത്തുന്നിടത്ത് ഈ വായനക്ക് പ്രസക്തിയേറെയുണ്ട്.
നിലെ ഓര�ോ വാക്കുകളും പ്രത്യേകം മുബഷിര്‍ വെള്ളുവങ്ങാട്
പരിശ�ോധിച്ചശേഷമാണ് ആമുഖമാ
യി സ്വീകരിക്കപ്പെട്ടത്. 1974 ജനുവരി
22ന് ഇത് അംഗീകരിക്കുകയും ചെയ്തു.
ഇങ്കുലാബ് സിന്ദാബാദ് (വിപ്ലവം
ജയിക്കട്ടെ) എന്ന മുദ്രാവാക്യത്തിന്റെ
സ്രഷ്ടാവ് ഹസ്രത്ത് മ�ൊഹാനിയാണ്
ഇന്ത്യക്ക് സമ്പൂര്‍ണ സ്വാതന്ത്ര്യം
വേണമെന്ന് പ്രമേയം 1921ല്‍ അഹ്മദാ
ബാദ് ക�ോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്.
എന്നാല്‍ ആമുഖം ദൈവനാമത്തില്‍
തുടങ്ങണമെന്നും എച് വി കാമത്തും
ഗാന്ധിജിയുടെ നാമം ആമുഖത്തില്‍
വേണമെന്ന് ഗ�ോവിന്ദ് മാളവ്യയും
ഷിബിന്‍ലാലും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ അധ്യക്ഷന്‍ രാജേന്ദ്രപ്രസാ
ദും ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍
ബി ആര്‍ അംബേദ്കറും അഭ്യര്‍ഥിച്ചി
ട്ടും അടിയുറച്ചു നിന്നതിനാല്‍ പ്രമേയം
വ�ോട്ടിനിട്ട് തള്ളുകയായിരുന്നു.
ഭരണഘടനയുടെ ഒരാമുഖമെഴുത്തി
ല്‍ പ�ോലും നേരിട്ട പ്രതിസന്ധിയെയും
ചര്‍ച്ചകളെയും ലേഖനം കൃത്യമായി
പ്രതിപാദിക്കുന്നു.
ഇന്ത്യയെന്ന ആശയത്തിന്റെ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ങ്ങള്‍. 1947 ഓഗസ്റ്റ് 14 വ്യാഴാഴ്ച ഭരണഘ
പിറവിയെ കുറിച്ചാണ് "ഒരു ദേശം എന്നാല്‍ ചമ്പാരനില്‍ നിന്നാണ് ടന അസംബ്ലിയിലെ അദ്ധ്യക്ഷന്‍ ഡ�ോ.
ഭരണഘടന വായിക്കുന്നു' എന്ന സമൂഹത്തിന് ഏറ്റവും ആവശ്യം രാജേന്ദ്രപ്രസാദിന്റെയും ജവഹര്‍ലാല്‍
ലേഖനം. നീലം കര്‍ഷകരായ സ്‌കൂളുകളാണെന്ന ബ�ോധ്യമുണ്ടാകു നെഹ്റുവിന്റെയും പ്രഭാഷണങ്ങള്‍.
ചെമ്പാരനിലെ കൃഷിക്കാര്‍ അവരുടെ ന്നത്. സുഹൃത്തുക്കള�ോട് ചര്‍ച്ച ചെയ്ത് ഇരുപ്രഭാഷണങ്ങളിലും രാഷ്ട്രപി
ഭൂമിയുടെ ഇരുപതില്‍ മൂന്നു ഭാഗം അങ്ങനെയാണ് ആറു ഗ്രാമങ്ങളില്‍ താവിന്റെ അധ്വാനം സമൂഹത്തെ
നീലമ�ോ നാണ്യവിളകള�ോ കൃഷി പ്രൈമറി സ്‌കൂളുകള്‍ തുടങ്ങുന്നത്. ഓര്‍മപ്പെടുത്തുന്നുണ്ട്. പൗരത്വഭേദ
ചെയ്ത് നിസാര വിലക്ക് ജന്മിമാര്‍ക്കും ഇങ്ങനെ ഗാന്ധി സൃഷ്ടിച്ച സമര ഗതി നിയമം നടപ്പിലാക്കാനിരിക്കുന്ന
ബ്രിട്ടീഷ് സര്‍ക്കാരിനും നല്‍കണമെ പന്തലില്‍ നിന്നാണ് ഇന്ത്യയെന്ന വേളയില്‍ വിധിയുമായുള്ള കൂടിക്കാ
ന്ന അനീതിക്കെതിരെയായിരുന്നു ആശയമുണ്ടാക്കുന്നതെന്ന് ലേഖകന്‍ ഴ്ചയെന്ന നെഹ്റുവിന്റെ പ്രസംഗം നാം
ചമ്പാരന്‍ സത്യഗ്രഹം. ഇതിനെതിരെ അടയാളപ്പെടുത്തുന്നു. പല ആവര്‍ത്തി വായിക്കേണ്ടതുണ്ട്.
ചമ്പാരനിലെ കര്‍ഷകര്‍ ഗാന്ധിയ�ോട് ഇന്ത്യന്‍ ചരിത്രത്തില്‍ മായാത്ത ഇന്ത്യയെ സേവിക്കണമെന്നും അത്
സഹായം തേടിയെങ്കിലും ചമ്പാരനി രണ്ടു പ്രഭാഷണങ്ങളാണ് "ഒരു പുതിയ ദുരിതമനുഭവിക്കുന്ന ലക്ഷക്ക
ല്‍ പ�ോയി പ്രശ്നം പഠിക്കുമ്പോള്‍ നക്ഷത്രം പിറവി ക�ൊള്ളുന്നു' എന്ന ണക്കിനാളുകളെയും ദാരിദ്ര്യവും
തന്നെ ഗാന്ധിക്ക് പ്രവേശനാനുമതി ലേഖനം പരിചയപ്പെടുത്തുന്നത്. അറിവില്ലായ്മയും ര�ോഗങ്ങളും
നിഷേധിക്കുകയും ക�ോടതിയില്‍ ഇന്ത്യയെ നിര്‍വചിച്ച രണ്ടു പ്രഭാഷണ അവസാനിപ്പിക്കല്‍ കൂടിയാണെന്നും

2020 -G{]n 29  5
ഓര്‍മിപ്പിക്കുന്നു. രാഷ്ട്രപിതാവിന്റെ
വിശ്വാസം, ശക്തി, ധൈര്യം, എളിമ ഭരണകൂടത്തിന്റെ
എന്നിവയില്‍ അഭിമാനിക്കുന്നു
ണ്ടെന്നും ഏതു ക�ൊടുങ്കാറ്റിലും
പ്രതികാരങ്ങള്‍
സ്വാതന്ത്ര്യത്തിന്റെ വെളിച്ചം കെട്ടുപ�ോ രാജ്യം ല�ോക് ഡൗണിലാണ്. പക്ഷേ ഹിന്ദുത്വ
കരുതെന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഈ ഫാഷിസം അതിന്റെ രഥമുരുട്ടുക തന്നെയാണ്. സി
സന്തോഷ നിമിഷത്തിലും ല�ോകത്തെ എ എ വിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളികളെ
മറ്റു ജനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും കരിനിയമം (യു എ പി എ ) ചുമത്തി ജയിലിലടച്ചതാണ്
നെഹ്റു ആശംസ അറിയിക്കുന്നു. ഒടുവിലത്തെ വിശേഷം. കൂട്ടത്തില്‍ ഒരു ഗര്‍ഭിണിയു
രാഷ്ട്രീയവെറി വിതറി രക്തം വിതച്ച് മുണ്ട്. അത�ൊന്നും ഡല്‍ഹി പ�ൊലീസിന�ോ കേന്ദ്രം
വിജയം സാധ്യമാക്കുന്ന രാഷ്ട്രീയ ഭരിക്കുന്നവര്‍ക്കോ പ്രശ്നമല്ല. ജനം പ്രതിഷേധിക്കാന്‍
പ്രതിനിധികള്‍ ഇടയ്ക്കിടെ ഈ പ്രഭാഷ ഇറങ്ങില്ലെന്നുറപ്പുള്ള തക്കം ന�ോക്കി സമരനേതാക്ക
ണം വായിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ളെ അകത്തിട്ട് പ്രതികാരം തീര്‍ക്കുകയാണ് ഹിന്ദുത്വ ഭരണകൂടം.
ഭാവി സുന്ദരമാക്കാനുള്ള മഹത്തായ രാജ്യമ�ൊന്നടങ്കം ക�ൊവിഡിനെ പ്രതിര�ോധിക്കാന്‍ വീട്ടിലായിരിക്കുമ്പോള്‍
ആഗ്രഹവും ഓര�ോ വരികളിലും ഹിന്ദുത്വം അതിന്റെ അജണ്ടകള്‍ ഓര�ോന്നായി പുറത്തെടുക്കുകയാണ്.
പ്രതിധ്വനിക്കുന്നുണ്ട്. ജനാധിപത്യവാദികള്‍ ജാഗ്രത കൈവിട്ടുകൂടാ എന്നാണ് ഇത് ബ�ോധിപ്പിക്കു
1893 സെപ്റ്റംബര്‍ 11ന് അമേരിക്ക ന്നത്. ജനാധിപത്യ ആശയപ്രചാരണങ്ങള്‍ അഭംഗുരം തുടരേണ്ടതുണ്ട്. ജനം
യിലെ ചിക്കാഗ�ോയില്‍ വിവേകാനന്ദ നട്ടെല്ലൊടിഞ്ഞു കിടക്കുമ്പോള്‍ അവരുടെ മുതുകില്‍ ചവിട്ടാന്‍ ഒരു ഭരണകൂട
സ്വാമി നടത്തിയ പ്രസംഗമാണ് "മാന ത്തെയും നമ്മള്‍ അനുവദിച്ചുകൂടാ.
വികതയ�ോട് ചാര്‍ച്ചപെട്ട വാക്കുകള്‍' അബ്ദുല്‍ ഹകീം പി കെ, പാപ്പിനിശ്ശേരി
എന്നുള്ളത്. രിസാല ഭരണഘടനാ
പതിപ്പിനകത്ത് വിവേകാനന്ദന്റെ
പ്രസംഗത്തിന്റെ പ്രസക്തിയേറെ
യാണ്. സര്‍വമത സാഹ�ോദര്യവും
മതസഹിഷ്ണുതയും പരസ്പര ബഹു
മാനവും വേണമെന്നാണ് അദ്ദേഹം
പഠിപ്പിച്ചിരുന്നത്. സംഘ് പരിവാറിന്റെ
മുദ്രാവാക്യങ്ങളിലും വചനങ്ങളി
ലുമെല്ലാം സജീവമായി ഉണ്ടായി
രുന്ന വിവേകാനന്ദനെ ബാബരി
പ്രശ്നാനന്തരം സംഘപരിവാര്‍
കയ്യൊഴിഞ്ഞു. മതഭ്രാന്ത്, സുന്ദരമായ
ഭൂമിയെ ഇല്ലാതാക്കുമെന്ന് അദ്ദേഹം
സംസാരിക്കുന്നിടത്ത് ഇന്ത്യയെന്ന
ആശയം സൃഷ്ടിക്കാന്‍ ദേശീയപ്ര
സ്ഥാനമാശ്രയിച്ച ആത്മീയതയുടെ
വേരുകള്‍ അദ്ദേഹത്തിലുമുണ്ടെന്ന്
നമുക്ക് വായിച്ചെടുക്കാന്‍ കഴിയും.
ഇന്ത്യയെന്ന ആശയം പൂവാ
ണിഞ്ഞാല്‍ രാജ്യം നേരിടാനിരി
ക്കുന്ന വിപത്തുകളെ മുന്നില്‍കണ്ട
അംബേദ്കറുടെ ദീര്‍ഘവീക്ഷണമുള്ള നിര്‍മാണത്തിന്റെ കഠിനാധ്വാനവും യിച്ചതെന്നും, പ�ൊരുതുന്ന ഇന്ത്യക്ക്
പ്രസംഗമാണ് "രാജ്യത്തേക്കാള്‍ പ്രതീക്ഷയും ആശങ്കയും അതിന്റെ മറക്കാനാവാത്ത അവകാശങ്ങളും
വലുതല്ല രാഷ്ട്രീയ വിശ്വാസമെന്നത്'. പ്രതിവിധികളുമാണ് വ്യത്യസ്തങ്ങളായ പുതിയ കാലത്തെ ഭേദഗതി നിയമത്തി
രാഷ്ട്രീയത്തിന്റെ മുതലെടുപ്പാഗ്രഹി ലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങ നെതിരെ തെരുവുകളില്‍ നിന്നുമുയ
ച്ച് രാജ്യത്തെ കഴുത്തുമുറിക്കുന്ന നവ ളിലൂടെയും പതിപ്പ് തുറന്നുവെക്കുന്ന ര്‍ന്ന ആസാദിയുടെ അക്ഷരങ്ങള്‍ക്ക്
കാലത്തെ കൃത്യമായി ചൂണ്ടിക്കാണി ത്. അവസാന പേജിലെ ട�ോം വട്ടക്കുഴി ശബ്ദധ്വനി കുറഞ്ഞെന്നും തിരിച്ചറിവ്
ക്കുന്നുണ്ട്. വെറുപ്പിന്റെ രാഷ്ട്രീയം വരച്ച വെടിയേറ്റു വീണ ഗാന്ധിയുടെ നല്‍കുന്നു. രാജ്യത്തിന്റെ തെരുവു
കൈമുതലാക്കി, രക്തം ചിന്തിയും ചേതനയറ്റ ശരീരം കാണുമ്പോള്‍ കളില്‍ ഇടക്കിടെ ഭരണഘടനയുടെ
ഭയം നിറച്ചും ഭരണം നിലനിര്‍ത്തുക ഏതു രാജ്യ സ്നേഹികളുടെയും ചരിത്രം പുനര്‍വായിക്കപെടണം.
യും മതാടിസ്ഥാനത്തില്‍ രാജ്യത്തെ കണ്ണുകള്‍ നിറയും. അവര്‍ വെടിവെ മുബഷിര്‍ മഞ്ഞപ്പറ്റ
കീറിമുറിക്കാനിരിക്കുകയും ഭരണഘ ച്ചുക�ൊന്ന ഗാന്ധിയാണ് ഇന്നും നമ്മെ
ടന മാറ്റി എഴുതുകയും ചെയ്യുന്ന നവ വിളിച്ചുണര്‍ത്തുന്നതെന്നത് എത്ര
കാലത്ത് ഇന്ത്യന്‍ ജനത ഈ ലക്കം ശരിയാണ്. ഇന്ത്യന്‍ ഭരണഘടനയെ
വായിച്ചിരിക്കേണ്ടതുണ്ട്. ഭരണഘടന ആര്‍ എസ് എസ് എങ്ങനെയാണ് വാ

6 2020 -G{]n 29 
I‑mk‑n‑w C-c‑n-¡‑qÀ

റമളാന്‍: വിശുദ്ധിക്കപ്പുറത്തെ
സാംസ്‌കാരിക മാനങ്ങള്‍
ഇസ്രയേല്‍ പ്രധാനമന്ത്രി ‘റമളാന്‍ കരീം’ ആശംസിക്കുന്നു. ക�ൊറ�ോണയുടെ പശ്ചാതലത്തില്‍ പശ്ചി
മേഷ്യയിലെ നിരപരാധരായ മുസ്്ലിംകള്‍ക്ക് തലക്ക് മുകളില്‍ ബ�ോംബറുകളുടെ ഭീകരമുഴക്കങ്ങള്‍
കേള്‍ക്കാതെ ച�ോരപ്പുഴകള്‍ കാണാതെ ന�ോമ്പനുഷ്ഠിക്കാനാവുന്നു. ല�ോകത്തെവിടെയും മാധ്യമങ്ങളും
ഭരണാധികാരികളും റമളാന്‍ ന�ോമ്പുകാലത്തെ ബഹുമാനത്തോടെ പരാമര്‍ശിക്കുന്നു. ഈ മാറ്റം മത
ത്തിന്റെ വിജയമായല്ല, മാനവരാശിയുടെ സാംസ്ക ‌ ാരിക സമേകതയിലേക്കുള്ള യാത്രയുടെ തുടക്ക
മായാണ് കാണേണ്ടതെന്ന് ലേഖകന്‍. അപ്പോഴാണ് ന�ോമ്പിന്റെ സാംസ്‌കാരിക പരിസരം കൂടുതല്‍
അനുഭവവേദ്യമാകുന്നതും ചൈതന്യവത്താവുന്നതും.

ഇ സ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍


നെതന്യാഹു കടുത്ത ജൂതപക്ഷപാതിയും
ഫലസ്തീനികളുടെ പ്രഖ്യാപിത ശത്രുവുമാണെന്ന്
പ്രാര്‍ഥനാഹാളെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി.
"റമളാന്‍ കരീം' ആശംസിച്ചുക�ൊണ്ടാണ്
തീവ്രവലതുപക്ഷ നേതാവ് സംസാരം തുടങ്ങി
ല�ോകത്തിന് നന്നായറിയാം. എന്നിട്ടും റമളാന്‍ യത് തന്നെ. റമളാന്‍ മാസപ്പിറവിയ�ോടെ യഹൂദ
ആശംസകള്‍ നേരാന്‍ അദ്ദേഹം രാജ്യത്തെ അഭി ഭരണാധിപന് മനംമാറ്റം സംഭവിച്ചുവെന്ന് ആരും
സംബ�ോധന ചെയ്തപ്പോള്‍ പറഞ്ഞ നല്ല വാക്കുക കരുതുന്നില്ല. എങ്കിലും മാറ്റത്തിന്റെ ലക്ഷണങ്ങ
ള്‍ കേട്ട് ല�ോകം ആശ്ചര്യം ക�ൊണ്ടു. ഇസ്രയേല്‍ ളല്ലേ ഇത് എന്ന് പലരും ച�ോദിക്കുന്നുണ്ട്. ഗസ്സ
ഒരു ജുതരാഷ്ട്രമാണെങ്കിലും രാജ്യത്ത് ഒരുദശല മുനമ്പില്‍ എല്ലാ വ്രതമാസത്തിലും ഇസ്രയേല്‍
ക്ഷം മുസ്‌ലിംകളുണ്ടെന്നും അവരില്‍ പ്രമുഖരായ ബ�ോംബുകള്‍ വര്‍ഷിക്കാറുണ്ട്. ആ തുറന്ന
ഡ�ോക്ടര്‍മാരും ജഡ്ജിമാരും പ്രഫസര്‍മാരും ജയിലിനകത്ത് ജീവിക്കുന്ന 1.75 ദശലക്ഷം ഹതഭാ
പ്രഫഷനലുകളും നിയമനിര്‍മാതാക്കളുമെല്ലാം ഗ്യരുടെ ജീവിതം ദുസ്സഹമാക്കുന്ന വിഷയത്തില്‍
ഉള്‍പ്പെടുമെന്നും രാജ്യത്തിന്റെ വിജയഗാഥയില്‍ റമളാനില്‍ ഒരു ഇളവും ചെയ്യാന്‍ തെല്‍അവീവ്
എല്ലാ വിഭാഗങ്ങളും അവരവരുടെ സംഭാവനകള്‍ ഭരണകൂടം തയാറാവാറില്ല. ക�ോവിഡ് മഹാമാരി
അര്‍പ്പിച്ച് ദേശീയ�ോദ്ഗ്രഥനം സാധ്യമാക്കുന്ന പടര്‍ന്നുപിടിച്ച് നിയന്ത്രണാതീതമാകുമ്പോള്‍,
സന്ദര്‍ഭമാണ് ഏറ്റവും സന്തോഷദായകമെന്നും മനുഷ്യത്വത്തെക്കുറിച്ചും പാരസ്പര്യത്തെക്കുറി
നെതന്യാഹു മനസ്സ് തുറന്നു. ഇസ്രയേല്‍ ഇസ്‌ലാം ച്ചും ചിന്തിക്കാന്‍ സാഹചര്യങ്ങള്‍ നെതന്യാഹുവി
വിരുദ്ധമല്ല എന്നു കാണിക്കാന്‍ ഒരുകാര്യം കൂടി നെ പ�ോലുള്ളവരെ പ്രേരിപ്പിക്കുന്നുണ്ടോ എന്ന
ഉണര്‍ത്തി. പാര്‍ലമെന്റ് കെട്ടിടത്തിനകത്ത് ച�ോദ്യം പ�ോലും അപ്രസക്തമാണ് എന്നാണ്
ജൂതദേവാലയത്തിന് (സിനഗ�ോഗ്) ത�ൊട്ടുരുമ്മി സയണിസ്റ്റുകളെ അറിയുന്നവര്‍ ഓര്‍മപ്പെടു
ഒരു മുസ്‌ലിം ആരാധനാലയം ഉണ്ട് എന്ന കാര്യം ത്തുന്നത്. സമീപകാലത്ത് പശ്ചിമേഷ്യയില്‍
നിങ്ങള്‍ അദ്ഭുതപ്പെട്ടേക്കാം എന്നാണ് അദ്ദേ യുദ്ധം ഒഴിഞ്ഞ ഒരുകാലഘട്ടം ഇതുപ�ോലെ
ഹത്തിന്റെ മറ്റൊരു വെളിപ്പെടുത്തല്‍. മുസ്ല ‌ ിം മുമ്പൊരിക്കലുമുണ്ടായിട്ടില്ല എന്ന് കൂടി ഇത�ോടു
നിയമനിര്‍മാതാക്കള്‍ക്ക് പ്രാര്‍ഥിക്കാനുള്ളതാണീ ചേര്‍ത്തുപറയണം. അമേരിക്കന്‍ ബ�ോംബറുകള്‍

2020 -G{]n 29 
7
പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സ്ത്രീകളുടെ
യും കുഞ്ഞുങ്ങളുടെയും തലക്കുമുകളില്‍
ബ�ോംബുകള്‍ വര്‍ഷിക്കാത്ത ഒരുറമളാനാണ്
കടന്നുപ�ോവുന്നതെന്നു വിളിച്ചുപറയേണ്ടി
വരുന്നത് പ�ോയകാല അനുഭവങ്ങളിലെ
നിഷ്ഠുരതകളാണ്.
തീവ്രവലതുപക്ഷ, പ്രതില�ോമകാരിയായ
ബെഞ്ചമിന്‍ നെതന്യാഹുവിനെ ക�ൊണ്ട്
"റമളാന്‍ കരീം' പറയിപ്പിക്കുന്ന ഒരു വികാ
രമുണ്ടല്ലോ, അതാണ് വ്രതത്തിന്റെ ആരും
കാണാതെ പ�ോകുന്ന സാംസ്‌കാരിക മാനം.
എല്ലാ മതവിശ്വാസികളും വ്രതമനുഷ്ഠിക്കു
ന്നുണ്ട്. എന്നാല്‍, യഥാര്‍ത്ഥ അര്‍ഥത്തിലുള്ള
വ്രതം മുസ്‌ലിംകളുടേത് മാത്രമാണെന്ന്
ല�ോകം തിരിച്ചറിഞ്ഞുക�ൊണ്ടിരിക്കുന്നു.
മുസ്്ലിമേതര സമൂഹങ്ങളിൽ പലരുടെയും
വ്രതങ്ങള്‍ അനുഷ്ഠാനങ്ങളില്‍നിന്നും
ആചാരങ്ങളായി പരിണമിച്ചപ്പോള്‍ നഷ്ടപ്പെട്ട
അതിന്റെ ചൈതന്യം ഇസ്‌ലാമിലെ വ്രതം
ഇന്നും നിലനിര്‍ത്തുന്നുവെന്ന സത്യത്തിനു
മുന്നില്‍ സെമിറ്റിക് മതങ്ങളെ കുറിച്ച് അറിയാ
ത്ത കേരളത്തിലെ ഒരു ഹിന്ദുസ്ത്രീ പ�ോലും
സാക്ഷ്യം പറയുന്നത് കേട്ടപ്പോള്‍ ആശ്ചര്യ
പ്പെട്ടുപ�ോയി. പ്രഭാതം മുതല്‍ പ്രദ�ോഷം വരെ
അന്നപാനീയങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ച്
ജീവിതത്തിന്റെ കാമനകളെ നിരാകരിക്കുന്ന
ഒരു വിശ്വാസിയുടെ സഹനവും ക്ഷമയും
നിശ്ചയദാര്‍ഢ്യവുമാണ് ഏത് സാഹസികത
യും ഏറ്റെടുക്കാന്‍ അയാള്‍ക്ക് മനക്കരുത്ത്
പകരുന്നത് എന്ന സാധാരണക്കാരിയായ
ആ സ്ത്രീയുടെ നിരീക്ഷണം കഴമ്പുള്ളതായി
ത�ോന്നി. അതെന്തുമാവട്ടെ, മുസ്ല ‌ ിംകളുടെ
റമളാന്‍ ന�ോമ്പുകാലത്തെ അറിയാനും
മനസ്സിലാക്കാനും ഇതര സമൂഹങ്ങള്‍ കാണി
ക്കുന്ന താല്‍പര്യം, പുതിയ�ൊരു സാമൂഹിക
ഉണര്‍വിന്റെ ലക്ഷണമായി വേണം വിലയി
രുത്താന്‍. ക�ോവിഡ് കാലത്ത് മുഖ്യമന്ത്രി
വൈകുന്നേരങ്ങളില്‍ നടത്തുന്ന വാര്‍ത്താ
സമ്മേളനങ്ങളില്‍ പ�ോലും റമളാന്‍ വ്രതവും
വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളും
ഇങ്ങനെ വിപുലമായി ചര്‍ച്ച ചെയ്യപ്പെടുന്നത്
ഇതാദ്യമായിരിക്കാം. ഒരു മൂന്നുപതിറ്റാണ്ടിന്
മുമ്പ് റമളാന്‍ വന്നതും പ�ോയതും ഇവിടെ
ആരുമറിയാറില്ല. അതിന്റെ സാംസ്ക ‌ ാരിക
വിപണി കൂടുതല്‍ ഉണരുന്ന കാലഘട്ടമെന്നതിനാല്‍ മാനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് പ�ോലും
ബിസിനസ് മേഖലയില്‍ റമളാന്‍ സ്‌പെഷലുകള്‍ ഉന്നത ചേപ്രയായാണ് കണക്കാക്കാറ്. എന്നാല്‍,
തലങ്ങളില്‍ പ�ോലും ചര്‍ച്ച ചെയ്യപ്പെടുന്നു. ഈ പുണ്യമാസ ഇന്ന് സ്ഥിതിയാകെ മാറി. ഇന്ന് റമളാന്‍ വ്രതം
ത്തെ കാര്‍ണിവല്‍ കാലമായി കണ്ട്, അതിനനുസൃതമായ പ�ൊതുഇടങ്ങളിലെ ചര്‍ച്ചാവിഷയമാണ്.
ഉല്‍പന്നങ്ങള്‍ വിപണിയില്‍ ഇറക്കാന്‍ വന്‍കിട കമ്പനികള്‍ കുഞ്ഞുങ്ങള്‍ക്ക് പ�ോലും റമളാനും വ്രതാനു
മല്‍സരിക്കുകയാണ്. ക�ൊറ�ോണ വൈറസ് പരത്തിയ സം ഷ്ഠാനവും അത�ോടനുബന്ധിച്ചുള്ള ജീവിത
ഭ്രാന്തി ഈ വര്‍ഷം വിപണികളെ സാരമായി ബാധിച്ചെങ്കിലും ക്രമങ്ങളും സുപരിചിതമാണ്. വാര്‍ത്താവിനി
മയരംഗത്തെ കുതിച്ചുചാട്ടവും സാമൂഹിക
അത�ൊരു അപവാദമായി എണ്ണിത്തള്ളാനാണ് ക�ോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ ഇരച്ചുകയറ്റവും അറബ്
മേഖല ശ്രമിക്കുന്നത്. ഇസ്‌ലാമിക ല�ോകവുമായുള്ള ല�ോകത്തിന്റെ
നിരന്തര സമ്പര്‍ക്കവും മതനാഗരികതകള്‍

8 2020 -G{]n 29 
തമ്മിലുള്ള അകലം കുറച്ചുക�ൊണ്ടു വ്രതമാസം മാനുഷികഭാവങ്ങളെ അഗാധമായി സ്പര്‍ശിക്കുന്നുണ്ട്.
വന്നപ്പോള്‍ വ്രതമാസം ഒരു പ്രത്യേക എല്ലാ ജനപദങ്ങളിലും റമളാന് ഒരു ഗീതമുണ്ട്. ഭക്തിസാന്ദ്രമായ
സമൂഹത്തിന്റേതല്ലാതായി മാറി. ഒരന്തരീക്ഷം ഒരുക്കുന്ന സാമൂഹിക ഇടപെടലുകള്‍ അനിര്‍വചനീ
അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ�ോലും യവും വിവരണാതീതവുമാണ്. ന�ോമ്പ് അനുഷ്ഠിക്കാത്തവര്‍ക്കുപ�ോലും
റമളാന് അര്‍ഹമായ കവറേജ്
നല്‍കുന്നതില്‍ മത്സരിക്കുകയാ അനുഭവവേദ്യമാകുന്ന സുഗന്ധം നിറഞ്ഞ സാമൂഹിക പരിസരം സൃഷ്ടി
ണിന്ന്. വിപണി കൂടുതല്‍ ഉണരുന്ന ക്കപ്പെടുന്നത് ഒരുപക്ഷേ, റമളാനില്‍ മാത്രം ചന്തയില്‍ പ്രത്യക്ഷപ്പെ
കാലഘട്ടമെന്നതിനാല്‍ ബിസിനസ് ടുന്ന പഴവര്‍ഗങ്ങള്‍ ക�ൊണ്ടോ ഇഫ്താറ�ോട് അനുബന്ധിച്ച് കഴിക്കുന്ന
മേഖലയില്‍ റമളാന്‍ വിശേഷങ്ങള്‍ ഭക്ഷണപാനീയങ്ങളുടെ മണവും രുചിയും ക�ൊണ്ടോ ആവാം.
ഉന്നത തലങ്ങളില്‍ പ�ോലും ചര്‍ച്ച
ചെയ്യപ്പെടുന്നു. . ഈ പുണ്യമാസ
ത്തെ കാര്‍ണിവല്‍ കാലമായി കണ്ട്,
അതിനനുസൃതമായ ഉല്‍പന്നങ്ങള്‍
വിപണിയില്‍ ഇറക്കാന്‍ വന്‍കിട
കമ്പനികള്‍ മത്സരിക്കുകയാണ്.
ക�ൊറ�ോണ വൈറസ് പരത്തിയ
സംഭ്രാന്തി ഈ വര്‍ഷം വിപണികളെ
സാരമായി ബാധിച്ചെങ്കിലും
അത�ൊരു അപവാദമായി എണ്ണി
ത്തള്ളാനാണ് ക�ോര്‍പ്പറേറ്റ് മേഖല
ശ്രമിക്കുന്നത്.

റമളാന്റെ ഗീതങ്ങള്‍
വിശുദ്ധ ഖുര്‍ആന്‍ അവതീ
ര്‍ണമായ മാസം എന്ന നിലയില്‍
റമളാന്‍ പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍
ആത്മീയമായ ആ ച�ോദനക്കപ്പുറം
വ്രതമാസം മാനുഷികഭാവങ്ങളെ
അഗാധമായി സ്പര്‍ശിക്കുന്നുണ്ട്.
എല്ലാ ജനപദങ്ങളിലും റമളാന്
ഒരു ഗീതമുണ്ട്. ഭക്തിസാന്ദ്രമായ
ഒരന്തരീക്ഷം ഒരുക്കുന്ന സാമൂഹിക
ഇടപെടലുകള്‍ അനിര്‍വചനീയവും
വിവരണാതീതവുമാണ്. ന�ോമ്പ്
അനുഷ്ഠിക്കാത്തവര്‍ക്കുപ�ോലും
അനുഭവവേദ്യമാകുന്ന സുഗന്ധം
നിറഞ്ഞ സാമൂഹിക പരിസരം
സൃഷ്ടിക്കപ്പെടുന്നത് ഒരുപക്ഷേ,
റമളാനില്‍ മാത്രം ചന്തയില്‍ പ്രത്യക്ഷ
പ്പെടുന്ന പഴവര്‍ഗങ്ങള്‍ ക�ൊണ്ടോ
ഇഫ്താറ�ോട് അനുബന്ധിച്ച്
കഴിക്കുന്ന ഭക്ഷണപാനീയങ്ങളുടെ
മണവും രുചിയും ക�ൊണ്ടോ ആവാം.
മരുഭൂമിയുടെ വന്യതകള്‍ താണ്ടി
ഒട്ടകപ്പുറത്ത് യാത്ര ചെയ്യുന്ന
വിഖ്യാത എഴുത്തുകാരന്‍ മുഹമ്മദ്
അസദ് ന�ോമ്പ് മണക്കുന്ന സായാ
ഹ്നങ്ങളെക്കുറിച്ചെഴുതിയിട്ടുണ്ട്.
അഫ്ഗാനിസ്ഥാനില്‍നിന്ന് ഇറാന്റെ
അതിര്‍ത്തികളിലൂടെ നടന്നുപ�ോയ
സായന്തനങ്ങളില്‍ റമളാന്റെ
സുഗന്ധം ആസ്വദിച്ചതും കുഗ്രാമ
ത്തിലെ ചെറ്റക്കുടിലില്‍ അതിഥിയാ
യി ചെന്ന് ന�ോമ്പ് മുറിച്ചതും വലിയ

2020 -G{]n 29 
9
അനുഭവങ്ങളായാണ് അദ്ദേഹം കാണുന്നത്. അഭിഭാഷകനായ നിസാം പാഷ റമളാന്റെ
അറബ്-ഇസ്ല ‌ ാമിക ല�ോകത്ത് (ക്രസന്റ് ഇന്ത്യന്‍ സാംസ്‌കാരിക പരിസരത്തെ കുറിച്ച്
ബെല്‍റ്റില്‍) റമളാന് പ്രത്യേക വേഷവിധാന എഴുതിയ പഠനാര്‍ഹമായ ഒരു കുറിപ്പില്‍
ങ്ങളുണ്ട് എന്ന് നാമറിയുന്നത് പള്ളിയിലേക്ക് ( ദി വയര്‍ ഓണ്‍ലൈന്‍ പത്രത്തില്‍ ) ഈ
വിശ്വാസികള്‍ ഒഴുകുമ്പോഴും വീടകങ്ങ വിഷയം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
ളില്‍ അതിഥികളായി ചെല്ലുമ്പോഴുമാണ്. ചില ഭാഷാപ്രയ�ോഗങ്ങളില്‍ ഇന്ത്യന്‍ തനിമ
മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ (ഒരു (Indianess) സ്ഫുരിക്കുന്നുണ്ടെന്നും ഗംഗ
തലമുറയുടെ കാലപരിധി) എല്ലാ ഋതുഭേദ -യമുന സങ്കര സംസ്‌കാരത്തിന്റെ അംശങ്ങള്‍
ങ്ങളെയും പരിചയപ്പെടാന്‍ വ്രതമാസത്തിന് അതില്‍ ലീനമായിട്ടുണ്ടെന്നുമാണ് അദ്ദേഹം
അവസരം കൈവരുന്നുവെന്നത് ചന്ദ്രമാസം എടുത്തുപറയുന്നത്. അതേസമയം, ഇതര
ആസ്പദമാക്കിയുള്ള ആരാധനയുടെ മാത്രം സമൂഹങ്ങളെക്കൂടി മുന്നില്‍ കണ്ടുള്ള
സവിശേഷതയാണ്. കടുത്ത വേനലിലും അഭിസംബ�ോധന രീതികളും പൈതൃക
അതികഠിനമായ ശൈത്യത്തിലും ന�ോമ്പെ ങ്ങളും പാരസ്പര്യത്തിന്റെ ജീവിതഭൂമിക
ടുക്കേണ്ടിവരുന്ന വിശ്വാസിസമൂഹത്തിന് സൃഷ്ടിക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യത്തെ
വസന്തത്തിലും ഗ്രീഷ്മത്തിലും അതിനു വിസ്മരിക്കാനാവില്ല. സാധാരണക്കാരുടെ
അവസരം സിദ്ധിക്കുന്നുവെന്നതാണ് വീടുകളില്‍ ഘടികാരങ്ങള്‍ ഇല്ലാത്ത ഒരു കാ
എടുത്തുപറയേണ്ട സവിശേഷത. ന�ോമ്പ് ലഘട്ടത്തില്‍ അത്താഴത്തിന് വിശ്വാസികളെ
പകരുന്ന കരുത്തും ഇത് തന്നെയാണ്. ഉറക്കില്‍നിന്നുണര്‍ത്താന്‍ ദഫ�ോ തബലയ�ോ
മറ്റേതെങ്കിലും ആചാരാനുഷ്ഠാനങ്ങള്‍ക്ക് മുട്ടി, പാട്ട് പാടി ഉണര്‍ത്തുന്ന ആചാരം
മനഷ്യന്റെ ശാരീരിക -മാനസിക ഘടനയെ റമളാന്റെ രാവാഘ�ോഷമായിരുന്നു അടുത്ത
ഇത്ര കണ്ട് സ്വാധീനിക്കാനാവില്ല എന്ന് കാലം വരെ. ഈ ഉണര്‍ത്തുപാട്ടിന് എണ്ണമറ്റ
നിഷ്പ്രയാസം കണ്ടെത്താം. ന�ോമ്പ് പ്രദേശിക വകഭേദങ്ങളുണ്ട്. ഈജിപ്ത്
സംഭരിച്ചുവെക്കുന്ന ജൈവികമായ ഉന്മേഷ റമളാന്‍ ആഗതമായാല്‍ ഉറങ്ങാറില്ല. നൈല്‍
വും മാനസികാനന്ദവും പകര്‍ന്നുനല്‍കുന്ന നദിയിലുടെ ഒഴുകിനടക്കുന്ന, ദീപാലംകൃത
ഊര്‍ജവും ഒരുവര്‍ഷത്തേക്ക് നന്മകള്‍ വഞ്ചികളില്‍ പുലര്‍ച്ചവരെ പാട്ടുപാടി
ചെയ്യാന്‍ അവനെ പ്രാപ്തമാക്കുന്നു. മുസ്‌ലിം രാവിനെ സജീവമാക്കുന്ന സംഘങ്ങള്‍
നാഗരികത പ്രദര്‍ശിപ്പിക്കുന്ന ഊര്‍ജസ്വല എക്കാലത്തേയും കാഴ്ചയാണ്. ബെയ്‌റൂത്തി
ലും റമളാന് പ്രത്യേക ഗീതങ്ങളുണ്ട്. യുദ്ധം
ക�ൊടുമ്പിരിക്കൊണ്ടപ്പോഴും ഇറാഖിന്റെയും
ബെല്‍ജിയത്തെ ഒരു യൂനിവേഴ്‌സിറ്റിയില്‍ ഗവേഷണം സിറിയയുടെയും നഗരപ്രാന്തങ്ങളിലെ
നടത്തുന്ന മലയാളി വിദ്യാര്‍ഥിനി അയച്ച കത്തില്‍ അവളുടെ ഉള്‍വഴികളിലൂടെ, വിളക്കുകള്‍ തൂക്കിപ്പിടിച്ച്,
വ്രതാനുഷ്ഠാനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുക�ൊണ്ട് അറബന മുട്ടി നീങ്ങുന്ന കുട്ടികളുടെയും
കാമ്പസ് മുഴുവന്‍ ഒരുദിവസം ന�ോമ്പെടുത്തതും വിപുലമായ വയ�ോധികരുടെയും പാട്ടുകൂട്ടം, ഒരു
ഇഫ്താര്‍ സംഘടിപ്പിച്ചതും ഹൃദയസ്പൃക്കായ ഭാഷയില്‍ വിവരി പുരാതന നാഗരികതയുടെ ശേഷിപ്പായാണ്
ക്കുന്നുണ്ട്. രാജ്യത്തെ അറിയപ്പെടുന്ന പ�ോപ്പ് ഗായിക മുഖ്യാതി ല�ോകമീഡിയ ഒപ്പിയെടുക്കാറ്. പതിനെട്ടാം
ഥിയായി എത്തിയാണത്രെ ഖുര്‍ആന്‍ പാരായണത്തോടെ നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഹജ്ജിന്നായി
സുഊദിലേക്ക് പുറപ്പെട്ട ഭ�ോപ്പാല്‍ നവാ
റമളാന്‍ ഭാഷണം നടത്തിയത്. ബുമാര്‍ (രണ്ടു സഹ�ോദരിമാര്‍) ജിദ്ദയിലും
മക്കയിലും മദീനയിലുമ�ൊക്കെ കണ്ട
അറബികളുടെ ജീവിതം കുറിച്ചിട്ടപ്പോള്‍,
പുണ്യഭൂമിയിലെ റമളാനെക്കുറിച്ച് സൂക്ഷ്മമാ
തയുടെ നിദാനം മറ്റൊന്നല്ല. ന�ോമ്പിന്റെ യി പ്രതിപാദിക്കുന്നുണ്ട്. ശഅബാന്‍ 15ന് ജിദ്ദ
സാമൂഹിക പരിസരം ഇതരജനവിഭാഗങ്ങ തുറമുഖത്ത് കപ്പലിറങ്ങിയപ്പോള്‍ കടക
ള്‍ക്ക് കൂടി ആഹ്‌ളാദം ച�ൊരിയുന്ന അനുഭവ മ്പോളങ്ങളും വീടുകളും ദീപങ്ങള്‍ ക�ൊണ്ട്
ങ്ങളായി പരിണമിക്കുന്നതില്‍ ആത്മീയവും അലങ്കരിച്ചുകണ്ടതിനാല്‍ കാരണം ച�ോ
ഭൗതികവുമായ ഘടകങ്ങളുണ്ട്. ദിച്ചത്രെ. ഇന്ന് ബറാഅത്ത് രാവാണെന്നും
റമളാന്‍ മാസം ആഗതമാകുന്നത�ോടെ റമളാന്‍ കഴിയുന്നത് വരെ ഈ വിളക്കുകള്‍
കേള്‍ക്കാന്‍ കഴിയുന്ന ഈണങ്ങള്‍ക്ക് പ്രാദേ അണക്കുകയില്ലെന്നുമാണ് മറുപടി കിട്ടിയത്.
ശിക വൈവിധ്യങ്ങളുണ്ട്. അറബ് ഇസ്‌ലാമിക രാവേറും വരെ പുരുഷന്മാര്‍ പള്ളികളിലും
ല�ോകത്ത് "റമളാന്‍ കരീം' എന്ന അറബിപദ സ്ത്രീകള്‍ അങ്ങാടികളിലും കഴിച്ചുകൂ
ങ്ങളാണ് അഭിസംബ�ോധനയില്‍ വരുന്നതെ ട്ടുന്നതിനെക്കുറിച്ച് ഭ�ോപ്പാല്‍ നവാബ്
ങ്കില്‍ ല�ോകമുസ്ല‌ ിംകളുടെ മൂന്നില�ൊന്ന് സൂക്ഷ്മമായി വിവരിക്കുന്നുണ്ട്. ഇതിന്റെ
ജീവിക്കുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മറ്റൊരു രൂപമെന്നോണം, യമനികളടക്കമുള്ള
"റമളാന്‍ മുബാറക് ' ആണ് പരമ്പരാഗതമായി അറബികളുടെ പാരമ്പര്യം രക്തത്തില�ോടുന്ന
കൈമാറപ്പെടുന്നത്. സുപ്രീംക�ോടതിയിലെ ക�ോഴിക്കോട്ടുകാര്‍ മിഠായി തെരുവില്‍

10 2020 -G{]n 29 
റമളാന്റെ രാവുകളില്‍ ചുറ്റുന്നത് കാണാന്‍ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലടക്കം ആഫ്രോ -ഏഷ്യന്‍
സാധിക്കുും. തുര്‍ക്കിയിലും ഇറാനിലും പാകി വംശജരുടെ കുടിയേറ്റം തുടര്‍ന്നപ്പോള്‍ എണ്ണമറ്റ മുസ്ല
‌ ിം
സ്താനിലും മധ്യേഷ്യന്‍ രാജ്യങ്ങളിലുമെല്ലാം വിദ്യാര്‍ഥികള്‍ കാമ്പസുകളില്‍ പുതിയ�ൊരു സംസ്‌കാരികാ
റമളാന്‍ രാവുകള്‍ക്ക് ഇതിന്റെ വകഭേദങ്ങള്‍ ന്തരീക്ഷം സൃഷ്ടിച്ചു. റമളാന്‍ വ്രതവും അത�ോടനുബന്ധിച്ചുള്ള
പരിചിതമാണ്. മുഗിള കാലഘട്ടത്തിന്റെ
അസ്തമയവേളയില്‍ പ�ോലും റമളാന്‍ കാലത്ത് ആരാധകളും ദിനചര്യകളും കൂടുതല്‍ മനസ്സിലാക്കാന്‍
ഡല്‍ഹി ഉറങ്ങാറില്ല. ഡല്‍ഹി ജുമാമസ്ജിദ് പ�ൊതുസമൂഹം കാണിക്കുന്ന താല്‍പര്യം മീഡിയക്ക് കാണാതി
പരിസരം, കശ്മീര്‍ ഗെയ്റ്റ്, ചാന്ദ്‌നിചൗക്ക്, രിക്കാനാവുന്നില്ല.
ഓഖ്‌ല, മുസ്തഫാബാദ്, ജാഫറാബാദ്
തുടങ്ങിയ മുസ്‌ലിം ഭൂരിപക്ഷ മേഖലകളിലെ
റമളാന്‍ രാവുകള്‍ പലര്‍ക്കും ഗൃഹാതുരത്വം
പകരുന്ന ഓര്‍മകളാണ്.

പുതിയ അനുഭവങ്ങള്‍
പടിഞ്ഞാറന്‍ ക്രൈസ്തവ ല�ോകം
അടുത്ത കാലത്താണ് ഇസ്‌ലാമിനെയും
മുസ്‌ലിം നാഗരിക ചിഹ്നങ്ങളെയും
കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനും
താല്‍പര്യപൂര്‍വം മുന്നോട്ടുവന്നത്.
യൂറ�ോപ്പിലേക്കും അമേരിക്കയിലേ
ക്കുമുള്ള കുടിയേറ്റക്കാരില്‍ വലിയ
വിഭാഗം മുസ്‌ലിംകളാണെന്നതാണ്
ഈ ജിജ്ഞാസ വര്‍ധിക്കാന്‍ കാരണം.
പടിഞ്ഞാറന്‍ സമൂഹങ്ങളില്‍ , വിശിഷ്യാ
ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ "പഴയ
യൂറ�ോപ്പില്‍' മുസ്‌ലിം പ്രതിനിധാനം ഇന്ന്
ഗണനീയമാണ്. സ്‌കാന്‍ഡിനേവിയന്‍
രാജ്യങ്ങളിലടക്കം ആഫ്രോ -ഏഷ്യന്‍ വംശ
ജരുടെ കുടിയേറ്റം തുടര്‍ന്നപ്പോള്‍ എണ്ണമറ്റ
മുസ്‌ലിം വിദ്യാര്‍ഥികള്‍ കാമ്പസുകളില്‍
പുതിയ�ൊരു സംസ്‌കാരികാന്തരീക്ഷം
സൃഷ്ടിച്ചു. റമളാന്‍ വ്രതവും അത�ോടനു
ബന്ധിച്ചുള്ള ആരാധകളും ദിനചര്യകളും
കൂടുതല്‍ മനസ്സിലാക്കാന്‍ പ�ൊതുസമൂഹം
കാണിക്കുന്ന താല്‍പര്യം മീഡിയക്ക് കാണാ
തിരിക്കാനാവുന്നില്ല. റമളാന്‍ ചര്‍ച്ചകളില്‍
18 മണിക്കൂര്‍ പകലും ആറ് മണിക്കൂര്‍ മാത്രം
രാത്രിയുമുള്ള ഏതാനും രാജ്യങ്ങളിലെ
ഇഫ്താറും അത്താഴവുമ�ൊക്കെ നിര്‍ണ
യിക്കുന്ന സമയക്രമത്തെക്കുറിച്ച് സംവാദ
ങ്ങള്‍ നടക്കുന്നുണ്ട്. ബെല്‍ജിയത്തെ ഒരു
യൂനിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്തുന്ന
മലയാളി വിദ്യാര്‍ഥിനി അയച്ച കത്തില്‍
അവളുടെ വ്രതാനുഷ്ഠാനത്തോട് ഐക്യ
ദാര്‍ഢ്യം പ്രഖ്യാപിച്ചുക�ൊണ്ട് കാമ്പസ്
മുഴുവന്‍ ഒരുദിവസം ന�ോമ്പെടുത്തതും രിക സമേകതയിലേക്കുള്ള യാത്രയുടെ
വിപുലമായ ഇഫ്താര്‍ സംഘടിപ്പിച്ചതും തുടക്കമായാണ് നാമതിനെ കാണേണ്ടതും
ഹൃദയസ്പൃക്കായ ഭാഷയില്‍ വിവരിക്കു പ്രോത്സാഹിപ്പിക്കേണ്ടതും. അപ്പോഴാണ്
ന്നുണ്ട്. രാജ്യത്തെ അറിയപ്പെടുന്ന പ�ോപ്പ് ന�ോമ്പിന്റെ സാംസ്ക‌ ാരിക പരിസരം
ഗായിക മുഖ്യാതിഥിയായി എത്തിയാണത്രെ കൂടുതല്‍ അനുഭവവേദ്യമാകുന്നതും
ഖുര്‍ആന്‍ പാരായണത്തോടെ റമളാന്‍ ചൈതന്യവത്താവുന്നതും.
ഭാഷണം നടത്തിയത്.
ഈ മാറ്റം ചിന്താപരമായ ഒരു വിപ്ലവത്തി
ന്റെ നാന്ദിയാണ്. ഏതെങ്കിലും മതത്തിന്റെ
വിജയമായല്ല, മാനവരാശിയുടെ സാംസ്‌കാ

2020 -G{]n 29 
11
ചൂണ്ടുവിരല്‍/ കെ കെ ജ�ോഷി

ഹിംസാത്മക ഭൗതികതയുടെ വിപരീത പദമാണ് ആത്മീയത. അതിന്റെ പതാകകള്‍ ആണ് കേരള


ത്തില്‍ ഈ ക�ോവിഡ് കാലത്ത് പാറി നില്‍ക്കുന്നത്. അതിന്റെ നായകരാണ് ഞങ്ങളുണ്ട് ഞങ്ങളുണ്ട്
എന്ന് തമ്മില്‍ മല്‍സരിച്ച് കെടുതികളില്‍ വലയുന്നവരിലേക്ക് സ്നേഹത്തോടെ കുതിച്ചെത്തുന്നത്.
അത്രയ�ൊന്നും ആധുനികരായി തീരാതിരുന്നതിന് നാം കാലത്തോട് നന്ദി പറയുക.

മറ്റൊരു ല�ോകം വരും


അവിടെ നമ്മളുണ്ടാകും
Humankind is now facing a global crisis.
Perhaps the biggest crisis of our generation.
The decisions people and governments take
in the next few weeks will probably shape the
world for years to come. They will shape not just
our healthcare systems but also our economy,
politics and culture.We must act quickly and
decisively. We should also take into account the
long-term consequences of our actions. When
choosing between alternatives, we should
ask ourselves not only how to overcome the
immediate threat, but also what kind of world
we will inhabit once the storm passes. Yes, the
storm will pass, humankind will survive, most
of us will still be alive - but we will inhabit a
different world.
-യുവാന്‍ ന�ോവ ഹരാരി

യു വാന്‍ ന�ോവ ഹരാരി നമുക്ക് അപരിചിത


നല്ല. പ�ൊടുന്നനെ ഈ ല�ോകം ഇങ്ങനെ
മാറിത്തീരുന്നതിന് മുന്‍പ് അക്കാദമികവും അക്കാ
ദമികേതരവുമായ സംവാദങ്ങളില്‍ പലവുരു
നാം കടന്നുപ�ോയ പേരാണ്. ഹാ വിജിഗീഷു
മൃത്യുവിന്നാമ�ോ ജീവിതത്തിന്‍ ക�ൊടിപ്പടം താഴ്ത്താന്‍
എന്ന് വിജൃംഭിച്ചുനിന്ന ഒരു ല�ോകമായിരുന്നല്ലോ
ഇത്തിരി നാള്‍ മുന്നേ നമ്മുടേത്. ജീവിതം ജീവിതം
എന്ന് നാം ആഘ�ോഷിച്ച കാലം. അക്കാലത്താണ്
സാപിയന്‍സിന്റെ കഥ ഹരാരി എഴുതുന്നത്. മനു
ഷ്യന്റെ ജീവിത കഥയായിരുന്നു അത്. ല�ോകത്തെ
മനുഷ്യന്‍ രൂപപ്പെടുത്തിയത് എങ്ങനെയെന്നും
ല�ോകം മനുഷ്യനെ നിര്‍ണയിച്ചത് എങ്ങനെ
യെന്നും ആരാഞ്ഞ പുസ്തകം. സുഭദ്രമെന്ന് നാം
അടിവരയിട്ടുറപ്പിച്ച ഒരു ല�ോകത്തിരുന്നാണ്

12 2020 -G{]n 29 
ലക്ഷോപലക്ഷം പേര്‍ ഹരാരിയെ വായിച്ചത്. സാമ്പത്തിക ജീവിതം എന്ന പേരില്‍ നമ്മിലേക്ക് പ്രവ
അതി ദീര്‍ഘകാലത്തേക്കുള്ള ഊനം തട്ടാത്ത ഒരു ഹിച്ചിരുന്ന പലതും നമ്മുടെ ജീവിതത്തിന്റെ ത�ൊലിപ്പുറം
പദ്ധതിയായി ല�ോകത്തെയും ല�ോകജീവിതത്തെ പ�ോലുമായിരുന്നില്ല. നമ്മുടേതെന്ന് നമ്മെ വിശ്വസിപ്പിച്ചിരുന്ന
യും അക്കാലങ്ങളില്‍ നാം വിഭാവനം ചെയ്തിരുന്നു ആടയാഭരണങ്ങള്‍ ഊരിത്തെറിച്ചുപ�ോയിരിക്കുന്നു. നാം
എന്നത് ഇപ്പോള്‍ മറന്നുപ�ോകരുത്. മനുഷ്യാ
ഇതാണ് നീ എന്ന പാഠം ആ പുസ്തകത്തിന്റെ അടിസ്ഥാനത്തിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായിരിക്കു
അടിത്തറ ആയിരുന്നു. ന്നു. എറ്റവും അടിത്തട്ടിലെ കാഴ്ചകളെക്കുറിച്ച് മാത്രം സംസാ
എന്തായിരുന്നു ആ ല�ോകം എന്ന്, ആ ല�ോകം രിക്കേണ്ട കാലമായിരിക്കുന്നു.
നമ്മില്‍ നിന്ന് തെറിച്ച് പ�ോയ, മനുഷ്യന്റെ ഉഗ്രഭാവന
യില്‍ പ�ോലും ഇടം പിടിക്കാതിരുന്ന ഒരു ഒറ്റയാവ
ലിന്റെ, ഏറ്റവും ഭ്രാന്തമായ സ്വപ്നത്തിന് പ�ോലും ജനാധിപത്യ നിരാസത്തിന്റെ നാളുകളിലൂടെ
അന്യമായിരുന്ന സര്‍വനാശത്തിന്റെ വക്കില്‍ ഇരുന്ന് കടന്നുപ�ോയിരുന്നു മൂന്ന് മാസങ്ങള്‍ക്ക് മുന്‍പു
ഇപ്പോള്‍ നാം ആല�ോചിക്കുകയാണ്. മനുഷ്യന്റെ വരെ. അധികാരമെന്ന പ്രതീതിയെ അടിസ്ഥാന
കഥയെഴുതിയ ഹരാരിയെപ്പോലെ. യാഥാര്‍ത്ഥ്യമെന്ന് കണ്ട് ഭ്രമിച്ച് വശായ ഒരു കൂട്ടര്‍
പ്രതീതികള്‍ ആവര്‍ത്തനം ക�ൊണ്ട് യാഥാ ഇന്ത്യയിലെ ഒരു വിഭാഗം ജനതയെ ഈ രാജ്യത്ത്
ര്‍ത്ഥ്യത്തിന് സമം ആകുമെന്നതാണ് വിര്‍ച്വല്‍ നിന്ന് പുറത്താക്കാന്‍ നടത്തിയ ഗൂഢാല�ോചനക
കാലത്തിന്റെ ഒരു സവിശേഷത. നിരന്തരമായി നാം ളുടെ കാലത്തെക്കുറിച്ചാണ് പറയുന്നത്. എവിടെ
പ്രതീതികള്‍ക്കകത്ത് ജീവിക്കുമ്പോള്‍ ആ പ്രതീതി പ്പോയി ആ വിദ്വേഷത്തിന്റെ വിളകള്‍? ആ ല�ോകം
തന്നെയാണ് യാഥാര്‍ത്ഥ്യമെന്ന് ത�ോന്നിപ്പോകും. ദീര്‍ഘകാലത്തേക്ക് തീര്‍ന്നുപ�ോയിരിക്കുന്നു.
ഉദാഹരണത്തിന് നിങ്ങളിപ്പോള്‍ സെന്‍സെക്സിനെ അവശേഷിക്കുന്നത് അപ്പോള്‍ ഏത് ല�ോകമാണ്?
ക്കുറിച്ച് വെറുതേ ഓര്‍ക്കുക. നിങ്ങള്‍ ഒരു ഓഹരി അത് പറയാനാണ് ഹരാരിയെ തുടക്കത്തില്‍
ഇടപാടുകാരന�ോ സാമ്പത്തിക പ്രവര്‍ത്തകന്‍ വായിച്ചത്. ഈ ല�ോകം ഇനി ഇങ്ങനെ ആയിരിക്കില്ല
പ�ോലുമ�ോ അല്ലെങ്കിലും സെന്‍സെക്സ് എന്ന വാക്ക് എന്നാണല്ലോ നാം ഇപ്പോള്‍ ജീവിതം ക�ൊണ്ട്
നിങ്ങളിലൂടെ സഞ്ചരിച്ചിരുന്നു. ഒരേ ടെംപ്ലെറ്റ് തിരിച്ചറിയുന്നത്. അതിനാല്‍ പുതിയ ല�ോകത്തിന്റെ
ക�ൊണ്ട് മാധ്യമങ്ങള്‍ സെന്‍സെക്സ് വാര്‍ത്തകള്‍ പ�ൊടിപ്പുകളെ ചൂണ്ടിക്കാട്ടാനാണ് ഒരുങ്ങുന്നത്.
നല്‍കിയിരുന്നത് ഓര്‍ക്കുക. സെന്‍സെക്സ് ഇടിയുക ഇത് വരെ നാം മനസ്സിലാക്കിയ ല�ോകമല്ല
എന്നാല്‍ നിങ്ങളുടെ ജീവിതത്തിന് സാരമായ ഇപ്പോഴുള്ളതെന്നും ഇനി വരാനുള്ളതെന്നും
എന്തോ സംഭവിക്കുകയാണ് എന്ന് നമ്മെ നമുക്ക് ഇപ്പോഴറിയാം. പലയാവര്‍ത്തി മനുഷ്യര്‍
വിശ്വസിപ്പിച്ചിരുന്നു. അതിനാല്‍ നാം നമുക്കൊരു കടന്നുപ�ോയ നാനാതരം പ്രകൃതി ദുരന്തങ്ങള്‍
സ്പര്‍ശനം പ�ോലുമല്ലാത്ത സെന്‍സെക്സിനെക്കുറിച്ച് പ�ോലുള്ള ഒന്നല്ല ക�ൊറ�ോണ. അത്തരം ദുരന്ത
ചിലപ്പോഴെങ്കിലും വ്യാകുലപ്പെട്ടു. സെന്‍സെക്സ് ങ്ങള്‍ പ്രതീക്ഷിതവും അതിന്റെ ആഘാതങ്ങള്‍
എന്നാല്‍ ബ�ോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് പ്രവചിക്കാന്‍ കഴിയുന്നതുമായിരുന്നല്ലോ?
ചെയ്യപ്പെട്ടവയിലെ പ്രധാനപ്പെട്ട മുപ്പത�ോളം കമ്പനി ക�ോവിഡ് അത്തരത്തില്‍ ഒന്നല്ല. നിശ്ചയമായും
കളുടെ ഓഹരി വിലയുടെ ത�ോത് മാത്രമാണെന്നും ഇത് മനുഷ്യരാശി നേരിടുന്ന ഒരു നിര്‍ഭാഗ്യകരമായ
നമ്മുടെ ദൈനംദിന ജീവിതത്തെ പ്രത്യക്ഷത്തില്‍ അപകടമല്ല. കാരണം മനുഷ്യരെ ക�ൊന്നൊടുക്കു
കാര്യമാത്രമായി സ്പര്‍ശിക്കുന്ന ഒന്നല്ല എന്നൊന്നും കയ�ോ വസ്തുവകകള്‍ക്ക് നാശം വരുത്തുകയ�ോ
നാം ഓര്‍ത്തിട്ടില്ല. അങ്ങനെ നമ്മില്‍ നിന്ന് ചെയ്യുന്ന അപകടങ്ങളെയാണ് നാം ഇതിന് മുന്‍പ്
വ്യവഛേദിച്ച് നിന്നിരുന്ന ഒരു പ്രതീതിയെ നാം അഭിമുഖീകരിച്ചിട്ടുള്ളത്. ഒരു പ്രദേശത്തെ അപ്പാടെ
യാഥാര്‍ത്ഥ്യമായിക്കണ്ട് വേദനിച്ചിരുന്നു. ഇപ്പോള്‍ കടപുഴക്കുന്ന പ്രകൃതി ദുരന്തങ്ങള്‍. പക്ഷേ, ആ
എവിടെപ്പോയി സെന്‍സെക്സ്. എങ്ങും പ�ോയിട്ടില്ല. ദുരന്തം കടന്നുപ�ോവുകയും സമ്പദ് ബലം ക�ൊണ്ട്,
ഇതെഴുതുമ്പോഴും അതിന്റെ വിലനിലകള്‍ ചിലപ്പോള്‍ സൈനിക ബലം ക�ൊണ്ടുപ�ോലും
മാറുന്നുണ്ട്, മറിയുന്നുണ്ട്. അത് നമ്മെ സ്പര്‍ശിക്കു അവിടങ്ങളില്‍ ജീവിതം പഴയപടി സ്ഥാപിക്കുകയും
ന്നില്ല. എന്താണ് ആ സ്പര്‍ശ നഷ്ടത്തിന്റെ പ�ൊരുള്‍? ചെയ്തിരുന്നു. മനുഷ്യനിര്‍മിതമായ മഹാദുരന്തങ്ങ
സാമ്പത്തിക ജീവിതം എന്ന പേരില്‍ നമ്മിലേക്ക് ളില്‍ പ�ോലും അങ്ങനെ ആയിരുന്നു. അമേരിക്കന്‍
പ്രവഹിച്ചിരുന്ന പലതും നമ്മുടെ ജീവിതത്തിന്റെ ഐക്യനാടുകള്‍ ല�ോകത്തിന്റെ പലയിടങ്ങളില്‍
ത�ൊലിപ്പുറം പ�ോലുമായിരുന്നില്ല. നമ്മുടേതെന്ന് നടത്തിയ സൈനിക കയ്യേറ്റങ്ങളേയും മാരകായുധ
നമ്മെ വിശ്വസിപ്പിച്ചിരുന്ന ആടയാഭരണങ്ങള്‍ പ്രഹരത്താല്‍ സൃഷ്ടിച്ച ക�ൊടും ദുരന്തങ്ങളേയും
ഊരിത്തെറിച്ചുപ�ോയിരിക്കുന്നു. നാം അടിസ്ഥാന ഓര്‍ക്കുക. താറുമാറായ ദേശങ്ങളെ ഓര്‍ക്കുക.
ത്തിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. അവയെല്ലാം, അല്ലെങ്കില്‍ പലതെങ്കിലും പുനര്‍
എറ്റവും അടിത്തട്ടിലെ കാഴ്ചകളെക്കുറിച്ച് മാത്രം നിര്‍മിക്കപ്പെട്ടു. ആ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍,
സംസാരിക്കേണ്ട കാലമായിരിക്കുന്നു. അല്ലെങ്കില്‍ അത്തരം ദുരന്തങ്ങള്‍ സംഭവിപ്പിക്കു
നമ്മെ വിഭജിക്കാന്‍ ശ്രമിച്ച വിധ്വംസകതകളെ മ്പോള്‍ ല�ോകം പുറത്തുണ്ടായിരുന്നു. അഥവാ
ക്കുറിച്ച് ഓര്‍ക്കാന്‍ ശ്രമിക്കാമ�ോ? അത്ര വിദൂരത്തി പുറത്തേ ല�ോകത്ത് ജീവിതം തിരയടിച്ചിരുന്നു.
ലല്ല അത�ൊന്നും. ജനാധിപത്യ ഇന്ത്യ അതിന്റെ മഹാമാരികളുടെ ചരിത്രവും വ്യത്യസ്തമല്ല.
അരനൂറ്റാണ്ട് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഏഷ്യാമൈനറിലും ഈജിപ്തിലും ഗ്രീസിലും

2020 -G{]n 29 
13
ഇറ്റലിയിലുമായി ലക്ഷക്കണക്കിന് ക�ോവിഡ് സമാശ്വാസത്തിലും കേരളം മിനിമം ഭാഷയില്‍ കവര്‍ച്ചക്ക് ചെല്ലുക
മനുഷ്യരെ ക�ൊന്നൊടുക്കിയ പ്ലേഗ് ല�ോകത്തിന് മാതൃകയായതിനും എന്നാണര്‍ഥം. കവര്‍ച്ചക്കാര്‍ക്ക്
പലതരം ആഖ്യാനങ്ങളിലൂടെ നമുക്ക് അമേരിക്കന്‍ ഐക്യനാടുകള്‍ ആ ഒരിക്കലും ജനാധിപത്യത്തിന്റെ
പരിചിതമായിത്തീര്‍ന്ന മഹാമാരിയാ മാതൃക പകര്‍ത്തിയതിനും കാരണം ഭാഷയ�ോ മനുഷ്യസ്നേഹത്തിന്റെ
ണ്. ലക്ഷങ്ങള്‍ മരിച്ചു വീണ ദാരുണ ഇതേ സാമൂഹികതയുടെ സാന്നിധ്യ ഭാഷയ�ോ മര്യാദയുടെ ഭാഷയ�ോ
കാലം. പിന്നീട് ജസ്റ്റീനിയന്‍ പ്ലേഗ് വും അസാന്നിധ്യവുമാണ്. ക�ോവിഡ് സംസാരിക്കാന്‍ കഴിയില്ല. കാരണം
വന്നു. 1852-ല്‍ ക�ോളറയുടെ മൂന്നാം പ്രതിര�ോധത്തിലും സമാശ്വാസത്തി കവര്‍ച്ച എന്ന പ്രയ�ോഗത്തിന്റെ
വരവുണ്ടായി. പിന്നീട് എബ�ോളയും ലും ഇന്ത്യ ഭേദപ്പെട്ട നില കൈവരിച്ച ഉള്ളടക്കം ഹിംസയാണ്. ഹിംസയ�ോട്
സാര്‍സും വന്നു. ഈ വ്യാധികള്‍ തും ഇറ്റലി, ജര്‍മനി, സ്പെയിന്‍, ഇംഗ്ലണ്ട് ഒരിക്കലും ചേര്‍ന്നുപ�ോകുന്ന ഒന്നല്ല
ഒക്കെയും പ്രകട ലക്ഷണങ്ങള�ോടെ തുടങ്ങിയ അത്യാധുനിക രാഷ്ട്രങ്ങള്‍ മേല്‍പ്പറഞ്ഞവ. അപ്പോള്‍ ഹിംസ
വ്യക്തിയില്‍ പ�ൊട്ടിമുളക്കുന്നവയാണ്. അമ്പേ തകര്‍ന്നടിഞ്ഞതിനും കാരണം അടിസ്ഥാന സ്വഭാവമായി മാറിയ
അതിനാല്‍ തികച്ചും സ്വാഭാവികമായി ഇതേ സാമൂഹികതയുടെ ബലവും ഒരു സാമ്പത്തിക ആധുനികതയാണ്
അവര്‍ വിട്ടുനില്‍ക്കും. ഇവയ�ോട�ൊ ബലമില്ലായ്മയും ക�ൊണ്ടാണ്. ഈ അമേരിക്കയില്‍ സംജാതമായത് എന്ന്
ന്നും ഒരു നിലയിലും സാമ്യമില്ലല്ലോ ബലത്തിനും ബലമില്ലായ്മക്കും കാണാം. വ്യാപാരം പ്രധാനമായി
ക�ോവിഡിന്. ഒന്നാമതായി അത് ഉത്തരമുള്ളത് ചരിത്രത്തിലാണ്. മാറിയ, ലാഭം ഭാഷയായി മാറിയ
വ്യക്തിയില്‍ തിരിച്ചറിയും വിധം, ക�ോവിഡിന് മുന്‍പുള്ള കാലത്ത് സമൂഹത്തേയാണ് സാമ്പത്തിക
ഭയമുളവാക്കും വിധം മുളക്കുന്നില്ല. അതിശക്തിയുടെ രാഷ്ട്രരൂപമായിരു ആധുനികത സൃഷ്ടിക്കുക. അമേരി
മറിച്ച് അതിനിശബ്ദമായി പാര്‍പ്പുറ ന്നല്ലോ അമേരിക്കന്‍ ഐക്യനാടുകള്‍. ക്കയും അങ്ങനെയുള്ള ഒന്നായാണ്
പ്പിച്ച് കളയും. ഒരു ര�ോഗവാഹിക്ക് അതിസമ്പന്നം. സൈനികബലത്തില്‍ തീര്‍ന്നത്. ആ സമൂഹത്തില്‍ നിന്ന്
ഒട്ടുപലപ്പോഴും താന്‍ അത്തരം ല�ോക�ോത്തരം. ആര�ോഗ്യമേഖലക്ക് ആദ്യം പടിയിറങ്ങുക സാമൂഹികത
ര�ോഗവാഹിയാണെന്ന് തിരിച്ചറിയുക വന്‍തുക നീക്കിവെക്കുന്ന രാഷ്ട്രം. പ്ര എന്ന പ്രമേയമാണ്. ഇറ്റലി, ജര്‍മനി,
സാധ്യമാകാതെ പ�ോലും വരും. തിശീര്‍ഷ ആര�ോഗ്യ നീക്കിയിരിപ്പ് മറ്റ് സ്പെയിന്‍, ഇംഗ്ലണ്ട് എന്നിങ്ങനെ ഏത്
മരണനിരക്ക് മറ്റ് മഹാമാരികളേക്കാള്‍ രാഷ്ട്രങ്ങളെ അമ്പരപ്പിക്കുന്നതാണ്. രാഷ്ട്രത്തെയും നമുക്ക് ഇങ്ങനെ
തുല�ോം കുറവാണുതാനും. മറ്റ് മഹാ ആധുനിക ജനാധിപത്യമാണ് അമേ മനസ്സിലാക്കാം.
എന്തുക�ൊണ്ടാണത് എന്ന്
പരിശ�ോധിക്കപ്പെട്ടിട്ടുണ്ട്. ഹിംസ
എന്തുക�ൊണ്ടാണ് കേരളത്തില്‍ അതിപ്രബലമായ ഈ സാമൂഹി അടിത്തറയാകുന്നത�ോടെ ജീവിതപദ്ധ
കത ദുരന്തമുഖങ്ങളില്‍ ഇത്രയേറെ ഉദാരവും സേവന സജ്ജവുമാ തി ആത്മീയതാരഹിതമാകും. ഇവിടെ
കുന്നത്. എന്തുക�ൊണ്ടാണ് ആ സാമൂഹികതയിലെ ചെറുപ്പക്കാര്‍ ആത്മീയത എന്ന് വ്യവഹരിക്കുന്നത്
പരസ്പരം മത്സരിക്കും വിധം സേവന സജ്ജരായി വരുന്നത്. പ്രതി അതിന്റെ പ്രത്യക്ഷ മതാത്മക അനുഭ
ഫലം എന്നത് ഈ സേവനങ്ങള്‍ക്കിടയില്‍ ഒരു അശ്ലീലവാക്കായി വത്തില്‍ അല്ല. മതാത്മക അനുഭവം
മാറിയത്? കൂടി ഉള്‍ച്ചേര്‍ന്ന അതിവിശാലമായ
ഒന്നാണ് സാമൂഹിക ആത്മീയത. ഒരു
ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.
ഒരു ദുരന്തം സംഭവിക്കുന്നു എന്ന്
മാരികള്‍ വ്യക്തികളെ അതിവേഗം രിക്കന്‍ രാഷ്ട്രീയത്തിന്റെ കാതല്‍. കരുതുക. ഒരു പ്രത്യേക പ്രദേശത്ത്
ക�ൊന്നൊടുക്കിയപ്പോള്‍ ക�ൊറ�ോണ പ്രസിഡന്റിനെ നേരിട്ട് തിരഞ്ഞെടു വന്‍തോതില്‍ നാശനഷ്ടമുണ്ടാകുന്നു.
സാമൂഹിക ക്രമത്തെ ക�ൊന്നൊടുക്കു ക്കും. പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി സാമ്പത്തിക ആധുനികത അടിത്തറ
കയാണ് എന്ന് പറയാം. യാകട്ടെ ഫെഡറലിസത്തിന് ഊന്നല്‍ യായുള്ള രാഷ്ട്രങ്ങള്‍ ആ സാഹചര്യ
പറഞ്ഞു വന്നത് അതാണ്. സാമൂ ക�ൊടുത്തും തിരഞ്ഞെടുക്കപ്പെടും. ത്തെ എങ്ങനെയാണ് നേരിടുക എന്ന്
ഹികതക്ക് മേല്‍ ഭവിച്ച മഹാമാരിയാ രണ്ടാം ല�ോക യുദ്ധാനന്തരം ഉരുവായ പരിശ�ോധിക്കാം.
ണ് ക�ോവിഡ് എന്ന്. വ്യക്തി ശരീരത്തെ സാമ്പത്തിക ആധുനികത പടര്‍ന്നു ഒന്നാമതായി അവിടെ രാഷ്ട്രം
കാര്‍ന്നെടുത്ത മുന്‍കാല മാരികള്‍ക്ക് പന്തലിച്ച ദേശമാണ് അമേരിക്ക. അതിന്റെ സമ്പത്തുക�ൊണ്ട്
വ്യക്തിതലത്തിലും ഏറിയാല്‍ ചെറിയ അധിനിവേശം ഒരു വ്യാപാരതന്ത്രമാ എത്തിച്ചേരും. നാശനഷ്ടങ്ങളെ
മട്ടിലുള്ള സാമൂഹികതലത്തിലും ക്കി മാറ്റിയ ഒന്നാണ് ആ സാമ്പത്തിക സാമ്പത്തിക ബലം ക�ൊണ്ട്
പരിഹാരം സാധ്യമായിരുന്നു. ആധുനികത. വ്യാപാരത്തിലേക്ക് പരിഹരിക്കും. രണ്ടാമതായി സന്നദ്ധ
ക�ോവിഡില്‍ പക്ഷേ, ആ സാധ്യത അധിനിവേശം ഒരു പ്രത്യക്ഷ ഉപകരണ സംഘടനകള്‍, പ്രൊഫഷണല്‍
തരിമ്പും ഇല്ല. എന്തെന്നാല്‍ ക�ോവിഡ് മായി കടന്നുവരുമ്പോള്‍ വ്യാപാരം സന്നദ്ധ സംഘടനകള്‍ സര്‍ക്കാരില്‍
പ്രാഥമികമായി ബാധിക്കുക ഹിംസാത്മകമാകും. കാരണം നിന്നും മറ്റ് അന്താരാഷ്ട്ര ഏജന്‍സി
സാമൂഹികതയെ ആണ്. അതിനാ അധിനിവേശം എല്ലായ്പ്പോഴും കളില്‍ നിന്നും പണം വാങ്ങി അവിടെ
ലാണ് ക�ോവിഡിനുള്ള പ്രതിവിധി ഹിംസയാണ്. നിങ്ങള്‍ ഉല്‍പന്നം ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തും.
വ്യക്തിയില്‍ അല്ല സാമൂഹികതയില്‍ വിറ്റഴിക്കാന്‍, അല്ലെങ്കില്‍ കൂടുതല്‍ നടത്തിയ ഓര�ോ പ്രവര്‍ത്തനവും
ആണെന്ന് പ�ോയ മാസം ഇതേ ലാഭമുണ്ടാക്കാന്‍, അല്ലെങ്കില്‍ എണ്ണ കൃത്യമായി റെക്കോര്‍ഡ് ചെയ്ത്
പംക്തിയില്‍ നാം ആശയപ്പെടുത്തി കവര്‍ന്നെടുക്കാന്‍ മറ്റൊരു ദേശത്തേ സൂക്ഷിക്കും. അവരെ സംബന്ധിച്ച്
യത്. ക�ോവിഡ് പ്രതിര�ോധത്തിലും ക്ക് അധിനിവേശം നടത്തുക എന്നാല്‍ ആ റെക്കോര്‍ഡ് എന്നത് വരും കാല

14 2020 -G{]n 29 
പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു വിഭവമാ
ണ്. സാമ്പത്തിക ആധുനികതയുടെ
പ്രധാന ഉല്‍പന്നങ്ങളില്‍ ഒന്നാണ്
ഇത്തരം ലാഭകേന്ദ്രിത സന്നദ്ധ
പ്രവര്‍ത്തനം. അവിടെ റിലീഫ് അഥവാ
സേവനം എന്ന പ്രക്രിയയെ നയി
ക്കുന്നത് ലാഭം എന്ന ആശയമാണ്.
സാമ്പത്തിക ആധുനികതയില്‍ ലാഭം
എന്നാല്‍ ഹിംസാത്മക ലാഭമാണെന്ന്
നാം കണ്ടു. അപ്പോള്‍ റിലീഫ് അഥവാ
സേവനം എന്നത് ഹിംസാത്മകമായ
ഒന്നായി തീരുന്നു. ഭൗതികതയില്‍
വേരുകളുള്ള ഒന്നാണ് ഹിംസ എന്ന്
നമുക്കറിയാം. അഥവാ ഭൗതികതയില്‍
മാത്രം വേരുകള്‍ ഉള്ള ഒന്നാണത്.
ആത്മീയതയുടെ എതിര്‍ പദം. അതിനാ
ലാണ് സാമ്പത്തിക ആധുനികതയുടെ
ഗുണഭ�ോക്തൃ രാജ്യങ്ങള്‍ ആത്മീ
യതയുടെ അഭാവമുള്ളിടങ്ങളാണ്
എന്ന് പറഞ്ഞത്. അതിനാലാണ്
അവിടങ്ങളിലെ ആരാധനാലയങ്ങള്‍
മാളുകളും ഹാളുകളുമായി തീര്‍ന്ന
വാര്‍ത്ത നിങ്ങള്‍ വായിച്ചത്. സാമൂഹി
കതയില്ലാത്തിടത്ത് ആരാധനാലയങ്ങ
ള്‍ക്കെന്ത്?
ആത്മീയത ഹിംസാത്മകമല്ലാത്ത
മനുഷ്യോന്മുഖമായ എല്ലാത്തരം
പ്രവര്‍ത്തനങ്ങളിലും അടിവേരായി
പടര്‍ന്നു നില്‍ക്കുന്ന ഒന്നാണ്. അവിടത്തെ നീതി. വ്യക്തിയേയും അഥവാ ഒരേ നിലയില്‍ അംഗത്വമുള്ള
സാമ്പത്തിക ലാഭം എന്നത് പരിണഗന ഭരണകൂടത്തേയും തമ്മില്‍ കൂട്ടിയിണ ഒരു ആത്മീയതയാണത്. അതിന്റെ
അല്ലാത്ത ഒന്ന്. ക്കുന്ന സാമൂഹികത അവിടെ ദൃശ്യമല്ല. പതാകകള്‍ ആണ് കേരളത്തില്‍ ഈ
കേരളത്തിലേക്ക് വരാം. ഭാഗ്യവശാല്‍ കേരളം സാമ്പത്തിക ക�ോവിഡ് കാലത്ത് പാറി നില്‍ക്കുന്ന
സമീപകാല കേരളം കടന്നുപ�ോന്ന ആധുനികത കൈവരിച്ച സമൂഹമല്ല, ത്. അതിന്റെ നായകരാണ് ഞങ്ങളുണ്ട്
ദുരന്തങ്ങളെ ന�ോക്കൂ. പ്രളയവും ഇന്ത്യയും. അതിനാല്‍ കേരളത്തില്‍ ഞങ്ങളുണ്ട് എന്ന് തമ്മില്‍ മത്സരിച്ച്
ക�ോവിഡുമാണത്. മൂന്ന് സന്ദര്‍ഭങ്ങള്‍ സാമൂഹികത എന്ന സ്ഥാപനം കെടുതികളില്‍ വലയുന്നവരിലേക്ക്
എന്ന് എണ്ണിയെടുക്കാം. ഭരണകൂടം സുദൃഢമായി നിലക�ൊള്ളുന്നുണ്ട്. ആ സ്നേഹത്തോടെ കുതിച്ചെത്തുന്നത്.
അതിന്റെ ഭരണനിര്‍വഹണപരമായ സാമൂഹികതയ�ോടാണ് ഭരണകൂടം അത്രയ�ൊന്നും ആധുനികരായി
പങ്ക് നിര്‍വഹിച്ചു എന്ന് സമ്മതിക്കേണ്ട സഹായിക്കൂ എന്ന് അഭ്യര്‍ഥിച്ചത്. തീരാതിരുന്നതിന് നാം കാലത്തോട്
കാലമാണ് മൂന്നും. പക്ഷേ, ആ എന്തുക�ൊണ്ടാണ് കേരളത്തില്‍ നന്ദി പറയുക. ഹരാരി തുടക്കത്തില്‍
പ്രവൃത്തി മാത്രമല്ല മൂന്ന് സന്ദര്‍ഭങ്ങ അതിപ്രബലമായ ഈ സാമൂഹികത പറഞ്ഞതുപ�ോലെ Yes, the storm will
ളിലും കേരളത്തെ എഴുന്നേല്‍പ്പിച്ച് ദുരന്തമുഖങ്ങളില്‍ ഇത്രയേറെ pass, humankind will survive, most
നിര്‍ത്തിയത്. മറിച്ച് സാമൂഹികമായ ഉദാരവും സേവന സജ്ജവുമാകുന്നത്. of us will still be alive - but we will
മുന്‍കൈയുകളാണ്. നിങ്ങള്‍ എന്തുക�ൊണ്ടാണ് ആ സാമൂഹി inhabit a different world. ഈ ക�ൊടു
ഓര്‍ക്കുന്നുവ�ോ? മൂന്ന് സന്ദര്‍ഭങ്ങളി കതയിലെ ചെറുപ്പക്കാര്‍ പരസ്പരം ങ്കാറ്റിനേയും മനുഷ്യരാശി അതിജീവി
ലും ഭരണകൂടം അതിന്റെ ജനതയ�ോട് മത്സരിക്കും വിധം സേവന സജ്ജരായി ക്കും. പക്ഷേ, ബാക്കിയാവുക മറ്റൊരു
സാമ്പത്തിക സഹായം ച�ോദിച്ചത്? വരുന്നത്. പ്രതിഫലം എന്നത് ഈ ല�ോകമായിരിക്കും. ആ ല�ോകത്തിന്റെ
സാമ്പത്തിക ആധുനികത വ്യവസ്ഥ സേവനങ്ങള്‍ക്കിടയില്‍ ഒരു അശ്ലീല വേരുകളെയാണ് നിങ്ങളിപ്പോള്‍
യായ രാഷ്ട്രങ്ങളെ സംബന്ധിച്ച് വാക്കായി മാറിയത്? കേരളത്തില്‍ നിറഞ്ഞു പടരുന്ന ഈ
ചിന്തിക്കാനാവാത്തതാണ് അത്തരം അതിന്റെ ഒരു ഉത്തരമാണ് നാം സന്നദ്ധരില്‍ കാണുന്നത്. ക�ോവിഡി
അഭ്യര്‍ഥനകള്‍. ഭരണകൂടവും ആത്മീയത എന്ന വാക്കില്‍ കണ്ടത്. ന്റെ മരുന്ന് സാമൂഹികതയാണെന്നും
വ്യക്തികളും സമ്പൂര്‍ണമായി രണ്ട് ഹിംസാത്മക ഭൗതികതയുടെ പറഞ്ഞല്ലോ? ക�ോവിഡിനുമുന്നില്‍
സ്വത്വങ്ങളായാണ് അത്തരം ഇടങ്ങളി വിപരീത പദം എന്ന നിലയിലാണ് കേരളം ജയിക്കുന്നതും അമേരിക്ക
ല്‍ നിലനില്‍ക്കുന്നത്. ഭരണകൂടത്തിന് ആത്മീയതയെ വിവക്ഷിക്കുന്നത്. ത�ോല്‍ക്കുന്നതും അതിനാലാണ്.
ഭരണകൂടത്തിന്റെ പണി; വ്യക്തിക്ക് ദൈവവിശ്വാസിക്കും നിരീശ്വരവാദി
വ്യക്തിയുടെ പണി എന്നതാണ് ക്കും ഒരേ നിലയില്‍ സാധ്യമാകുന്ന,

2020 -G{]n 29 
15
റമളാന്‍/ ഇ എം എ ആരിഫ് ബുഖാരി

സുകൃതങ്ങള്‍ ചെയ്യുന്നവര്‍ ആത്മീയ വളര്‍ച്ച നേടുന്നു. അവരുടെ ഹൃദയം പ്രകാശിതമാകുന്നു. അത്


ല�ോലവും മൃദുലവുമാകുന്നു. എന്നാല്‍ തെറ്റുകുറ്റങ്ങള്‍ ആത്മാവിന്റെ വളര്‍ച്ചയെ മുരടിപ്പിക്കുന്നു. മനസ്സില്‍
വികൃത കലകള്‍ വീഴുന്നു. മനസ്സ് അന്ധത വന്ന് ഉറച്ചുപ�ോകുന്നു. നന്മയുടെ പ്രകാശം കയറാന്‍ ഒരു
പാളിപ�ോലും അതില്‍ ശേഷിക്കാതെയാകുന്നു. പാപങ്ങള്‍ ചെയ്യുന്നവര്‍ അവര്‍ക്കു തന്നെ സ്വയം നാശം
വരുത്തിവെക്കുകയാണ് ചെയ്യുന്നത്.

പാപമുക്തിയുടെ
രീതിബ�ോധം
അല്ലാഹുമ്മര്‍ഹംനീ യാ അര്‍ഹമര്‍റാഹിമീന്‍... ബന്ധപ്പെട്ടതാണ്. നമ്മുടെ സല്‍കര്‍മങ്ങള്‍
അല്ലാഹുമ്മഗ്ഫിര്‍ ലീ ദുനൂബീ ക�ൊണ്ട് അല്ലാഹുവിന് ഒരു നേട്ടവുമില്ല; ലാഭവും.
യാ റബ്ബല്‍ആലമീന്‍... എന്നപ�ോലെ നമ്മുടെ ദുഷ്ക ‌ ര്‍മങ്ങള്‍ മൂലം
അല്ലാഹുമ്മ ഇന്നക അഫുവ്വുന്‍ തുഹിബ്ബുല്‍ അല്ലാഹുവിന് ഒരു ക�ോട്ടവുമില്ല; നഷ്ടവും.
അഫ് വ(Afwa) ഫഅ്ഫു(f'afu) അന്നീ... ഇപ്പറഞ്ഞതില്‍ നിന്ന് ഒരു കാര്യം സ്പഷ്ടമാകും.
അല്ലാഹുമ്മഅ്തിഖ്‌നീ മിനന്നാര്‍ കര്‍മങ്ങളുടെ നേട്ടങ്ങളും ക�ോട്ടങ്ങളും അനുഭവി
വഅദ്ഖില്‍നില്‍ ജന്നത യാ റബ്ബല്‍ആലമീന്‍...! ക്കുന്നവന്‍ മനുഷ്യന്‍ തന്നെയാകുന്നു. ഇക്കാര്യം
അന്യത്ര ഖുര്‍ആനില്‍ കാണാവുന്നതാണ്.

പാ പമുക്തിയും നരകരക്ഷയും ഉള്ളുല


ഞ്ഞ് ച�ോദിച്ചു വാങ്ങുന്ന രാപ്പകലുക
ള്‍. ല�ോകമുസ്‌ലിംകള്‍ ഇത്രമാത്രം ഗൗരവതരമാ
"ന�ോക്കുക, നിങ്ങള്‍ക്ക് നാഥങ്കല്‍നിന്ന്
ഉള്‍ക്കാഴ്ചയുടെ കിരണങ്ങള്‍ വന്നുകിട്ടിയിരിക്കു
ന്നു. ഇനി, ആരെങ്കിലും കാഴ്ചയെ ഉപയ�ോഗപ്പെ
യി പാപത്തെ കാണുന്നത് എന്തുക�ൊണ്ടാണ്? ടുത്തുന്നുവെങ്കില്‍ അതിന്റെ ഗുണം അവ
കരഞ്ഞു കലങ്ങിയ കണ്ണുകളും തപിച്ചുപിടയ്ക്കുന്ന ര്‍ക്കുതന്നെ. ആര് അന്ധനാകുന്നുവ�ോ അവന്‍
ഇടനെഞ്ചും ഇടറുന്ന വാക്കുകളും ക�ൊണ്ട് തനിക്കുതന്നെ നഷ്ടമേല്‍പിക്കുകയാകുന്നു.
വിശ്വാസികള്‍ ഉള്ളം കഴുകിത്തുടയ്ക്കുന്നത് ഞാന�ോ, നിങ്ങളുടെമേല്‍ ഒരു സൂക്ഷിപ്പുകാര
ഈ റമളാന്‍ മാസത്തിന്റെ പ്രത്യേകതയാണ്. ന�ൊന്നുമല്ല '(വി.ഖു. 6: 104).
അങ്ങനെ ഉള്ളുരുകി പ്രാര്‍ഥിക്കുമ്പോള്‍ ഒരു "വല്ലൊരാളും സന്മാര്‍ഗം സ്വീകരിക്കുന്നുവെ
വിശ്വാസി അല്ലാഹുവിന് മുമ്പാകെ തെളിയിക്കു ങ്കില്‍ അത് സ്വന്തം ഗുണത്തിനുവേണ്ടിത്തന്നെ
ന്നത് എന്താണ്? അത് മാനവരാശിയ്ക്കു മുമ്പാകെ യാകുന്നു. വല്ലൊരാളും ദുര്‍മാര്‍ഗിയാകുന്നുവെ
വെക്കുന്ന സന്ദേശമെന്താണ്? തെറ്റുകുറ്റങ്ങളെ ങ്കില�ോ, അവന�ോട് പറഞ്ഞേക്കുക: ഞാന�ൊരു
സ്വന്തം ഉത്തരവാദിത്തത്തില്‍ കാണുകയും മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു '(വി.ഖു.
പൈശാചിക ദുര്‍ബോധനത്തില്‍ നിന്നു രക്ഷ 27:92).
പ്പെടാന്‍ ദൈവ കൃപയും സഹായവും അപേക്ഷി "നാം, ഈ വേദം എല്ലാ മനുഷ്യര്‍ക്കും വേണ്ടി
ക്കുകയും ചെയ്യുന്ന ഈ റമളാന്‍ ദിനരാത്രങ്ങള്‍ സത്യസമേതം നിനക്ക് ഇറക്കിത്തന്നു. ആരെങ്കി
മുസ്‌ലിം ജീവിതത്തിന്റെ കര്‍മസങ്കല്പത്തെ ലും സന്മാര്‍ഗം കൈക്കൊണ്ടുവെങ്കില്‍, അത്
സുവ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്. അവന്റെതന്നെ ഗുണത്തിനാകുന്നു. ആരെങ്കിലും
അതുക�ൊണ്ട് മനുഷ്യ പ്രവര്‍ത്തനങ്ങളിലെ ദുര്‍മാര്‍ഗമവലംബിച്ചാല�ോ ആ ദുര്‍മാര്‍ഗത്തിന്റെ
അര്‍ഥാനര്‍ഥങ്ങളെപ്പറ്റിയുള്ള വിചാരപ്പെടലുക ദുഷ്ഫലവും അയാള്‍ക്കുതന്നെ '(വി.ഖു. 39:41).
ള്‍ ഇപ്പോള്‍ പ്രസക്തമായിരിക്കും. "വല്ലൊരാളും കഠിനപ്രയത്ന ‌ ം ചെയ്യുന്നുവെ
നന്മകള്‍ നിറഞ്ഞ ജീവിതമാണ് ഇസ്‌ലാ ങ്കില്‍ അത് അവന്റെതന്നെ നന്മക്കുവേണ്ടിയത്രെ.
മിന്റെ ലക്ഷ്യം. സല്‍കര്‍മങ്ങള്‍ ചെയ്യുന്നവര്‍ നിശ്ചയം, അല്ലാഹു ല�ോകവാസികളെ ഒട്ടും
രക്ഷപ്പെടും. ദുഷ്ക‌ ര്‍മങ്ങള്‍ ചെയ്യുന്നവര്‍ പരാജ ആശ്രയിക്കാത്തവനാകുന്നു ' (വി.ഖു.29:6).
യപ്പെടും. നമ്മുടെ ഭാവി അത്രമാത്രം നാമുമായി സുകൃതങ്ങള്‍ ചെയ്യുന്നവര്‍ ആത്മീയ

16 2020 -G{]n 29 
വളര്‍ച്ച നേടുന്നു. അവരുടെ ഹൃദയം
പ്രകാശിതമാകുന്നു. അത് ല�ോലവും
മൃദുലവുമാകുന്നു. എന്നാല്‍ തെറ്റു
കുറ്റങ്ങള്‍ ആത്മാവിന്റെ വളര്‍ച്ചയെ
മുരടിപ്പിക്കുന്നു. മനസ്സില്‍ വികൃത
കലകള്‍ വീഴുന്നു. മനസ്സ് അന്ധത
വന്ന് ഉറച്ചു പ�ോകുന്നു. നന്‍മയുടെ
പ്രകാശം കയറാന്‍ ഒരു പാളിപ�ോലും
അതില്‍ ശേഷിക്കാതെയാകുന്നു.
പാപങ്ങള്‍ ചെയ്യുന്നവര്‍ അവര്‍ക്കു
തന്നെ സ്വയം നാശം വരുത്തി
വെക്കുകയാണ് ചെയ്യുന്നത്.
"അല്ലാഹു അവരെ ദ്രോഹിച്ചിട്ടി
ല്ല. പിന്നെയ�ോ, അവര്‍തന്നെയാണ്
അവരെ ദ്രോഹിച്ചുക�ൊണ്ടിരിക്കുന്ന
ത് ' (വി.ഖു. 3:117).
"എന്നാല്‍, (നിങ്ങളുടെ
പൂര്‍വികരുടെ ചെയ്തികള്‍) അവര്‍
നമ്മുടെ നേരെ നടത്തിയ അക്രമ
മായിരുന്നില്ല. പിന്നെയ�ോ, അവര്‍
അവരെത്തന്നെ അക്രമിക്കുകയായി
രുന്നു'(വി.ഖു 2:57).
"ഇത് അല്ലാഹു നിശ്ചയിച്ച പരി ശിക്ഷിക്കപ്പെടുന്നു എന്നതിനര്‍ഥം ദുര്‍വഹമായ ഭാരം ചുമത്തപ്പെട്ടവന്‍
ധികളാകുന്നു. അതിനെ അതിലം അത് സ്വയം വരുത്തിവെച്ച വിന അത് താങ്ങാന്‍ സഹായിക്കണമെന്ന്
ഘിക്കാതിരിക്കുവിന്‍. ദൈവികനിയ തന്നെയാകുന്നു എന്നതാണല്ലോ. നിലവിളിച്ചാല്‍ അവന്റെ ഭാരത്തി
മങ്ങളെ അതിലംഘിക്കുന്നവരാര�ോ, അതുപ�ോലെ ദൈവ സമക്ഷത്തില്‍ ല്‍നിന്ന് ചെറിയ�ൊരംശമെങ്കിലും
അവര്‍ അധര്‍മികള്‍തന്നെയാകുന്നു' ശിക്ഷയ്ക്ക് ഭവിക്കുന്നതിന്റെ അര്‍ഥം ഏറ്റെടുക്കാന്‍ ആരും എത്തുകയില്ല;
(വി.ഖു. 2:229). നിരപരാധിയായിട്ടും അതിനു അടുത്ത ബന്ധുപ�ോലും.( നബിയേ,)
തെറ്റും കുറ്റവും ചെയ്യുമ്പോള്‍ വിധേയമായി എന്നല്ല, മറിച്ച് തങ്ങളുടെ നാഥനെ നേരില്‍
അധര്‍മികളും അക്രമകാരികളും സ്വയംകൃതാര്‍നര്‍ഥങ്ങളുടെ പേരില്‍ കാണാതെതന്നെ ഭയപ്പെടുകയും
ആയി മാറുന്നു.അവര്‍ ശിക്ഷിക്കപ്പെ അതു ച�ോദിച്ചു വാങ്ങുകയാണ് മുറപ്രകാരം നിസ്‌കാരമനുഷ്ഠിക്കുക
ടുകയെന്നത് നീതിയുടെ താത്പര്യ എന്നതത്രെ. യും ചെയ്യുന്നവരെ മാത്രമേ നിനക്ക്
മാണല്ലോ. "വല്ലൊരാളും സന്മാര്‍ഗം സ്വീ ഉണര്‍ത്താനാകൂ. വല്ലൊരാളും
(അന്തിമ വിധി കല്‍പിക്കു കരിക്കുന്നുവെങ്കില്‍ അത് സ്വന്തം വിശുദ്ധി കൈക്കൊള്ളുന്നുവെങ്കില്‍
മ്പോള്‍) "നാം അവര�ോട് പറയും: ഗുണത്തിനുവേണ്ടിയാകുന്നു. അത് അയാളുടെതന്നെ ഗുണത്തിനു
"ഇനി നിങ്ങള്‍, കരിച്ചുകളയുന്ന ദുര്‍മാര്‍ഗം ആചരിക്കുന്നുവെങ്കില്‍ വേണ്ടിയാകുന്നു' (വി.ഖു 35:15-18).
നരകശിക്ഷ ആസ്വദിക്കുവിന്‍. അതിന്റെ ദ�ോഷവും അവന്നുതന്നെ. പാപമുക്തി നേടിയെടുക്കേണ്ട
ഇതു നിങ്ങളുടെതന്നെ കരങ്ങള്‍ ഭാരം വഹിക്കുന്നവരാരുംതന്നെ ത് നമ്മുടെ ആവശ്യമാണ്. അതിന്
സമ്പാദിച്ചതാകുന്നു. അല്ലാഹുവ�ോ, മറ്റൊരുവന്റെ ഭാരം വഹിക്കുകയില്ല. നാം എന്തെല്ലാമാണ് ചെയ്യേണ്ടത്?
തന്റെ അടിമകളെ പീഡിപ്പിക്കുന്നവ (സത്യവും മിഥ്യയും വിവേചിച്ചറിയു ഒന്നാമതായി അതിലേക്കുള്ള
നല്ലതന്നെ ' (വി.ഖു.3:182). ന്നതിനുവേണ്ടി) ഒരു പ്രവാചകനെ വഴികളറിയുകയാണ് വേണ്ടത്. ജീ
"അവര്‍ ദൈവത്തിന്റെ സൂക്ത നിയ�ോഗിക്കുന്നതുവരെ നാം വിതത്തില്‍ വന്നുപ�ോയ അപാകത
ങ്ങളെ തള്ളിപ്പറഞ്ഞു. അപ്പോള്‍ (ജനങ്ങളെ) ശിക്ഷിക്കാറുമില്ല' (വി. കള�ോട് ഉത്തരവാദിത്ത പൂര്‍ണമായ
അവരുടെ പാപങ്ങളുടെ ഫലമായി ഖു.17:15). ഒരു നിലപാട് സ്വീകരിക്കേണ്ടതും
നാം അവരെ നശിപ്പിച്ചു ' (വി.ഖു. "അല്ലയ�ോ മനുഷ്യരേ, നിങ്ങള്‍ അനിവാര്യമാണ്. "സൃഷ്ടികഥ'
8:51). അല്ലാഹുവിന്റെ ആശ്രിതരാകുന്നു. അഥവാ ആദം നബിയുടെ(അ)ചരി
നമ്മുടെ ജീവിതത്തിലെ സ്വാഭാ അല്ലാഹുവാകട്ടെ, ആരുടെയും ത്രസംഭവം ഈ വസ്തുതകളിലേക്ക്
വികനിയമത്തിന്റെ ആവര്‍ത്തനം ആശ്രയംവേണ്ടാത്ത സ്വയംപര്യാ വെളിച്ചം വീശുന്നുണ്ട്.അതുക�ൊണ്ട്
തന്നെയാണ് പരല�ോകത്ത് വെച്ച് പ്തനും സ്തുത്യനുമാകുന്നു.അവന്നു ആ ഭാഗങ്ങള്‍ നമുക്ക് വായിച്ചു
നടക്കുന്നതെന്ന് ഒരു കണക്കിന് വേണമെങ്കില്‍ നിങ്ങളെ നീക്കിക്കള ന�ോക്കാം.
പറയാം. കളവും കള്ളക്കടത്തും ഞ്ഞ് തല്‍സ്ഥാനത്ത് പുതിയ�ൊരു "പിന്നീട് നാം മലക്കുകള�ോട്
കുടിയും കൂത്താട്ടവും നമ്മുടെ സൃഷ്ടിയെ ക�ൊണ്ടുവരാം. അവ്വിധം ആദമിനെ നമിക്കാനാജ്ഞാപിച്ചു.
നാട്ടില്‍ ശിക്ഷാര്‍ഹമായ തെറ്റുക ചെയ്യുക അല്ലാഹുവിന് പ്രയാസ അവരെല്ലാം നമിച്ചു. പക്ഷേ,
ളാണ്.ഒരാളെയും ഈ തെറ്റുകള്‍ കരമല്ല.ഭാരം വഹിക്കുന്നവരാരും സാത്താന്‍ വിസമ്മതിച്ചു.അവന്‍
ചെയ്യാതെ ശിക്ഷിക്കാറില്ല. അഥവാ അന്യന്റെ ഭാരം വഹിക്കുകയില്ല. താന്‍ പ�ോരിമയില്‍ നിഗളിച്ചു.

2020 -G{]n 29 
17
അവന്‍ ധിക്കാരികളില്‍ പെട്ടുപ�ോയി '(വി.ഖു പറഞ്ഞു: "വരണ്ടതും ഗന്ധമുളളതുമായ ഇരുണ്ട
2:34) ഇബ്‌നുകസീര്‍ നല്‍കുന്ന വിവരണത്തില്‍ കളിമണ്ണില്‍നിന്നു സൃഷ്ടിച്ച മനുഷ്യനെ പ്രണ
നിന്ന് സാത്താന്റെ ഉള്ളില്‍ നേരത്തെ തന്നെ മിക്കാന്‍ ഞാനില്ല.' ദൈവം കല്‍പിച്ചു: "ശരി,
അഹങ്കാരം മുളപ�ൊട്ടിയിട്ടുണ്ടായിരുന്നു എന്നു എങ്കില്‍ നീ ഇവിടെനിന്നു പുറത്തുപ�ോവുക. നീ
ഗ്രഹിക്കാം. സാത്താന്‍ മലക്കുകളുടെ കൂട്ടത്തി ആട്ടിയകറ്റപ്പെട്ടവനാകുന്നു. ഇനി പ്രതിഫലം
ല്‍ പെട്ട ജിന്ന് വിഭാഗത്തിലെ ഒരംഗമായിരുന്നു. നല്‍കുന്ന നാള്‍വരെ നിന്നില്‍ ശാപമുണ്ട്.'
ആ വിഭാഗം മലക്കുകള്‍ക്ക് ജിന്ന് എന്നു പേരു അപ്പോള്‍ അവന്‍ അപേക്ഷിച്ചു: "എന്റെ നാഥാ,
വരാന്‍ കാരണം അവര്‍ ജന്നത്തിന്റെ അഥവാ അങ്ങനെയാണെങ്കില്‍, ഇനി മനുഷ്യര്‍ പുന
സ്വര്‍ഗത്തിന്റെ സൂക്ഷിപ്പുകാര്‍ ആയിരുന്നു. രുജ്ജീവിപ്പിക്കപ്പെടുന്ന ദിനം വരെ എനിക്ക്
അധികാര പദവികള�ോട�ൊപ്പം സ്വര്‍ഗസൂക്ഷിപ്പു അവസരം നല്‍കേണമേ!' അവന്‍ അരുളി: "ശരി,
കൂടി ആയത�ോടെ അവന്റെയുള്ളില്‍ അഹങ്കാരം നിനക്കവസരമുണ്ട്; കാലം നിര്‍ണയിക്കപ്പെട്ട ആ
അങ്കുരിക്കാന്‍ തുടങ്ങി. തനിക്ക് ഇതെല്ലാം ദിനം വരെ.' അവന്‍ പറഞ്ഞു: "നാഥാ, നീ എന്നെ
കിട്ടിയത് മലക്കുകളില്‍ ഞാന്‍ ഉന്നത സ്ഥാ പിഴപ്പിച്ചുവല്ലോ. അതുപ�ോലെ ഇനി, ഭൂമിയില്‍
നീയനായനായതിനാലാണെന്ന അഹങ്കാരം ഞാനവര്‍ക്ക് കൗതുകങ്ങള്‍ കാണിച്ചുക�ൊടു
ത�ോന്നിത്തുടങ്ങി. അങ്ങനെയിരിക്കെയാണ് ക്കും. സകലരെയും പിഴപ്പിക്കുകയും ചെയ്യും'
ആദമിനെ വണങ്ങാന്‍ കല്പനയുണ്ടാകുന്നത്. (വി.ഖു15:26-39).
അവന്റെയുള്ളില്‍ അത് അഹങ്കാരത്തെ സാത്താന്‍ തന്റെ ദുഷ്‌ചെയ്തികള്‍ക്ക്
അനേകമിരട്ടിയാക്കി എന്നു പറയേണ്ടതില്ലല്ലോ. കാരണം കണ്ടെത്തുന്നത് ശ്രദ്ധേയമാണ്. "നാഥാ
തന്‍മൂലം സാത്താനെ സ്വപദവികളില്‍ നിന്ന് നീ എന്നെ പിഴപ്പിച്ച കാരണത്താല്‍ '. സകല
ഭ്രഷ്ടനാക്കി. ഈ കഥ നമുക്കറിയാവുന്നതാണ ജനങ്ങളെയും മാര്‍ഗച്യുതിയിലകപ്പെടുത്തു
ല്ലോ. ശ്രദ്ധിക്കേണ്ട ഒരു ഭാഗമുണ്ട് ഇവിടെ.അത് മെന്നാണ് സാത്താന്റെ പ്രഖ്യാപനം ! യഥാര്‍ത്ഥ
ഇതാണ്: അല്ലാഹുവിന്റെ ഉത്തരവ് അനുസരി ത്തില്‍ സാത്താനെ അല്ലാഹു പിഴപ്പിച്ചിട്ടുണ്ടോ?
ക്കുന്നതില്‍ വന്ന വീഴ്ചയ്ക്ക് പക്ഷേ സാത്താന്റെ ഇല്ലേയില്ല. മറിച്ച് അവന്‍ സ്വയം തെറ്റുകുറ്റങ്ങള്‍
ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള പശ്ചാതാപവും ചെയ്യുകയായിരുന്നു. അഹങ്കരിച്ചു ദൈവ
ഉണ്ടായിട്ടില്ല. മറിച്ച് അല്ലാഹുവ�ോടുള്ള ശാസനയെ ധിക്കരിക്കുകയായിരുന്നു.
എതിര്‍പ്പും മനുഷ്യവര്‍ഗത്തോടുള്ള ശത്രുതയും പശ്ചാതപിച്ചു മടങ്ങാനുള്ള മനസ്സു പ�ോലും
വര്‍ധിച്ചതേയുള്ളൂ. ന�ോക്കൂ സാത്താന്റെ തീ കാണിക്കാതെ അല്ലാഹുവ�ോട് നീ എന്നെ
പിഴപ്പിച്ചുവെന്ന് സത്യമല്ലാത്ത ഒരാര�ോപണം
ഉന്നയിക്കുകയായിരുന്നു.
തെറ്റുകുറ്റങ്ങള്‍ നമ്മുടെ തന്നെ ഉത്തരവാദിത്തത്തിലാണ് ഇനി നമുക്ക് ആ പഴം പറിച്ചുതിന്നവരുടെ
നാം ഏറ്റെടുക്കേണ്ടത്. നാം സ്വയം ഉത്തരവാദിത്തം ഏല്ക്കാ കഥയിലേക്ക് വരാം - ആദം ഹവ്വമാര്‍! -അല്ലാഹു
തിരിക്കുകയും അത് പിശാചുക്കളുടെ തലയില്‍ കെട്ടിവെക്കുക നമ്മുടെ ഉമ്മ-ഉപ്പമാരില്‍ കരുണാകടാക്ഷം
യും ചെയ്താല്‍ എന്താണ് ഉണ്ടാവുന്നതെന്നോ? ബുദ്ധിപരമായി വര്‍ഷിക്കുമാറാകട്ടെ -
നമുക്കു പറ്റുന്ന വലിയ വീഴ്ചയാണത്. അത് സ്വന്തം തെറ്റിനെ "പിന്നീട് ആദമിന�ോടു നാം പറഞ്ഞു: "നീയും
തിരുത്താനുള്ള അവസരത്തെ നിഷേധിക്കുന്നു. പത്നിയും സ്വര്‍ഗത്തില്‍ വസിച്ചുക�ൊള്ളുക.
നിങ്ങള്‍ അതില്‍നിന്ന് യഥേഷ്ടം സുഭിക്ഷമായി
ആഹരിച്ചുക�ൊള്‍ക. പക്ഷേ, ഈ വൃക്ഷ
ത്തോടടുക്കരുത്.അടുത്തുപ�ോയാല്‍ നിങ്ങള്‍
അതിക്രമകാരികളുടെ കൂട്ടത്തില്‍ പെട്ടുപ�ോ
ര്‍പ്പുള്ള തീരുമാനം: മനുഷ്യനെ നാം, വരണ്ടതും കും.' ഒടുവില്‍ പിശാച് അവരിരുവരിലും ആ വൃ
ഗന്ധമുള്ളതുമായ ഇരുണ്ട കളിമണ്ണില്‍നിന്നു ക്ഷത്തോട് മ�ോഹം ജനിപ്പിച്ച്, നമ്മുടെ കല്‍പന
സൃഷ്ടിച്ചു.അതിനുമുമ്പ് ജിന്നുകളെ നാം തീജ്വാല പാലിക്കുന്നതില്‍നിന്ന് തെറ്റിച്ചു. അവരെ നിലവി
യില്‍നിന്നു സൃഷ്ടിച്ചിട്ടുണ്ടായിരുന്നു. നിങ്ങളുടെ ലുള്ള അവസ്ഥയില്‍നിന്ന് പുറംതള്ളുകയും
റബ്ബ് മലക്കുകള�ോട് ഇപ്രകാരം പറഞ്ഞത് ചെയ്തു. അപ്പോള്‍ നാം കല്‍പിച്ചു: "ഇനി നിങ്ങള്‍
ഓര്‍ക്കുവിന്‍: "വരണ്ടതും ഗന്ധമുള്ളതുമായ ഇവിടെനിന്ന് ഇറങ്ങിപ്പോകുവിന്‍. നിങ്ങള്‍
ഇരുണ്ട കളിമണ്ണില്‍നിന്നു ഞാന്‍ മനുഷ്യനെ പരസ്പരം ശത്രുക്കളാകുന്നു. ഭൂമിയില്‍ നിങ്ങള്‍ക്ക്
സൃഷ്ടിക്കുന്നുണ്ട്. സൃഷ്ടി പൂര്‍ത്തീകരിക്കുകയും ഒരു നിശ്ചിത കാലംവരേക്കുള്ള താമസവും
അതില്‍ എന്റെ ആത്മാവില്‍നിന്ന് ഊതുകയും ജീവിതവിഭവങ്ങളുമുണ്ട്.' ആ സമയം ആദം
ചെയ്താല്‍, നിങ്ങളെല്ലാം അവന്റെ മുമ്പില്‍ തന്റെ റബ്ബിങ്കല്‍നിന്ന് ചില വചനങ്ങള്‍ പഠിച്ച്
പ്രണാമത്തില്‍ വീഴണം.' അങ്ങനെ മലക്കു പശ്ചാത്തപിച്ചു.റബ്ബ് അതു സ്വീകരിച്ചു.
കള�ൊക്കെയും പ്രണാമം ചെയ്തു; സാത്താന്‍ എന്തുക�ൊണ്ടെന്നാല്‍ ഏറെ മാപ്പരുളുന്നവനും
ഒഴിച്ച്. അവന്‍ പ്രണാമം ചെയ്യുന്നവരുടെ കൂടെ ദയാപരനുമത്രെ അവന്‍(വി.ഖു. 2:35-37).
ചേരാന്‍ വിസമ്മതിച്ചു. ദൈവം ച�ോദിച്ചു: പിശാചിന്റെ കൗശലവും തെറ്റിന്റെ പേരില്‍
"ഹേ ഇബ്ലീസ്, പ്രണാമം ചെയ്തവരുടെ കൂടെ ആദം ഹവ്വ ദമ്പതിമാരിലുണ്ടായ മനപ്രയാസവും
ചേരാതിരിക്കാന്‍ നിനക്കെന്തു കാര്യം?' അവന്‍ മറ്റൊരിടത്ത് കൂടുതല്‍ സ്പഷ്ടമായി വായിക്കാം:

18 2020 -G{]n 29 
"പിന്നീട് ചെകുത്താന്‍ സാത്താന്‍ തന്റെ ദുഷ്‌ചെയ്തികള്‍ക്ക് കാരണം കണ്ടെത്തുന്നത്
അവരെ വഞ്ചിച്ചു; അവരില്‍ ശ്രദ്ധേയമാണ്. ‘നാഥാ നീ എന്നെ പിഴപ്പിച്ച കാരണത്താല്‍’. സകല
പരസ്പരം മറയ്ക്കപ്പെട്ടിരുന്ന ജനങ്ങളെയും മാര്‍ഗച്യുതിയിലകപ്പെടുത്തുമെന്നാണ് സാത്താന്റെ
നഗ്‌നതകള്‍ വെളിപ്പെടുത്താന്‍.
അവന്‍ അവര�ോടു പറഞ്ഞു: "റബ്ബ്
പ്രഖ്യാപനം ! യഥാര്‍ത്ഥത്തില്‍ സാത്താനെ അല്ലാഹു പിഴപ്പിച്ചിട്ടു
ഈ വൃക്ഷം നിര�ോധിച്ചിട്ടുള്ളത്, ണ്ടോ? ഇല്ലേയില്ല. മറിച്ച് അവന്‍ സ്വയം തെറ്റുകുറ്റങ്ങള്‍ ചെയ്യുകയാ
നിങ്ങള്‍ മലക്കുകളായിത്തീരുകയ�ോ യിരുന്നു.
നിത്യജീവിതം കൈവരിക്കുകയ�ോ
ചെയ്യാതിരിക്കേണ്ടതിനു മാത്രമാ
കുന്നു.' ഞാന്‍ നിങ്ങളുടെ ഗുണ
കാംക്ഷിയെന്ന് അവന്‍ അവര�ോട്
ആണയിടുകയും ചെയ്തു. ഇവ്വിധം
മ�ോഹിപ്പിച്ച്, അവന്‍ അവരെ പാട്ടി
ലാക്കി. അങ്ങനെ ആ വൃക്ഷഫലം
രുചിച്ചപ്പോള്‍ ഇരുവര്‍ക്കും നഗ്‌നത
വെളിപ്പെട്ടു. അവര്‍ ഉദ്യാനത്തിലെ
ഇലകള്‍കൊണ്ട് താന്താങ്ങളുടെ
നഗ്‌നത മറയ്ക്കാന്‍ തുടങ്ങി. അപ്പോള്‍
ദൈവം അവര�ോട് വിളിച്ചുച�ോദിച്ചു:
"ഞാന്‍ ഈ വൃക്ഷം നിങ്ങള്‍ക്കു
വിലക്കിയിരുന്നില്ലേ? ചെകുത്താന്‍
നിങ്ങളുടെ തെളിഞ്ഞ ശത്രുവാണെ
ന്നു പറയുകയും ചെയ്തിരുന്നില്ലേ?'
ഇരുവരും കേണുതുടങ്ങി: "നാഥാ!
ഞങ്ങള്‍ ഞങ്ങള�ോടുതന്നെ അക്രമം
ചെയ്തുപ�ോയി. ഇനി നീ ഞങ്ങള്‍ക്കു
മാപ്പരുളുകയും കരുണ കാണിക്കുക
യും ചെയ്തില്ലെങ്കില്‍ നിശ്ചയമായും
ഞങ്ങള്‍ നശിച്ചുപ�ോകും'(വി.ഖു
7:20-23).
ന�ോക്കൂ നിങ്ങള്‍, പിശാച് തന്ത്ര
പൂര്‍വം വീഴ്ത്തിയ ആദം ഹവ്വ ദമ്പതിക
ള്‍ അതിന്റെ ഉത്തരവാദിത്തം സ്വയം
ഏറ്റെടുക്കുന്നു. പിശാച് പിഴപ്പിച്ചത്
ക�ൊണ്ടാണ് ഞങ്ങള്‍ അത് ചെയ്തു
പ�ോയതെന്ന ന്യായം പറയാതെ ഞങ്ങള്‍ നിന്നെ ധിക്കരിച്ചു ക�ൊണ്ട് കെട്ടിവെക്കുകയും ചെയ്താല്‍
അല്ലാഹുവ�ോട് അവര്‍ പശ്ചാതപിച്ച് ഞങ്ങള്‍ ഞങ്ങള�ോട് തന്നെ ഉപദ്രവം എന്താണ് ഉണ്ടാവുന്നതെന്നോ?
കേണപേക്ഷിക്കുന്നു -"നാഥാ! ചെയ്തിരിക്കുകയാണ്. നിന്റെയും ബുദ്ധിപരമായി നമുക്കു പറ്റുന്ന
ഞങ്ങള്‍ ഞങ്ങള�ോടുതന്നെ അക്രമം ഞങ്ങളുടെയും ശത്രുവിനെ അനു വലിയ വീഴ്ചയാണത്. അത് സ്വന്തം
ചെയ്തുപ�ോയി. ഇനി നീ ഞങ്ങള്‍ക്കു സരിച്ചു പ�ോയി. ശരിക്കും ഞങ്ങള്‍ തെറ്റിനെ തിരുത്താനുള്ള അവസര
മാപ്പരുളുകയും കരുണ കാണിക്കുക അനുസരിക്കാന്‍ പാടില്ലായിരുന്നു. ത്തെ നിഷേധിക്കുന്നു. തെറ്റുകുറ്റങ്ങ
യും ചെയ്തില്ലെങ്കില്‍ നിശ്ചയമായും നീ നിര�ോധിച്ചിട്ടും ഞങ്ങള്‍ ആ മര ളുടെ ഉത്തരവാദിത്തം പിശാചില്‍
ഞങ്ങള്‍ നശിച്ചുപ�ോകും' ത്തിന്റെ പഴം തിന്നു പ�ോയി. ഇനി നീ ആര�ോപിക്കുന്നത് പിശാചിന്
പിശാച് പിഴച്ചതിന്റെ കുറ്റം ആ കുറ്റം മറച്ചുവെക്കാതെ അതിന്റെ ഇഷ്ടമാണ്. മനഷ്യന്‍ നന്നാവാനുള്ള
അല്ലാഹുവില്‍ ആര�ോപിച്ചപ്പോള്‍, പേരില്‍ ശിക്ഷിക്കുകയാണെങ്കിലും ഒന്നാമത്തെയും പ്രധാനപ്പെട്ടതു
പിശാചിന്റെ ചതിക്കുഴിയില്‍ ഞങ്ങളുടെ മേല്‍ നിന്റെ അനുകമ്പ മായ ഒരു വഴി അതിലൂടെ അടച്ചു
അറിയാതെ പെട്ടു പ�ോയിട്ടും വര്‍ഷിച്ച് ഞങ്ങളെ പിടികൂടുന്നത് കളയുന്നു എന്നതാണ് അതിന്റെ
അതിന്റെ ഭാരം പിശാചില്‍ ആര�ോപി ഒഴിവാക്കാതിരുന്നാലും ഞങ്ങള്‍ അര്‍ഥം! ആകയാല്‍ ഈ പാപമ�ോച
ക്കാതെ സ്വയം ഏറ്റെടുത്തു ക�ൊണ്ട് നഷ്ടം പറ്റിയവരായിത്തീരുന്നതാണ്. നക്കാലത്ത് പിശാചിന്റെ തലയില്‍
നടത്തുന്ന ആ ഉത്തരവാദിത്തബ�ോ എന്താണ് നാം മനസ്സിലാക്കേ പാപഭാരം കെട്ടിവെക്കാതെ നമ്മുടെ
ധം, എത്ര മാത്രം ശ്ലാഘനീയമാണത്; ണ്ടത്? തെറ്റുകുറ്റങ്ങള്‍ നമ്മുടെ ആദ്യ മാതാപിതാക്കളുടെ ബുദ്ധിപൂ
ബുദ്ധിപരവും. തന്നെ ഉത്തരവാദിത്തത്തിലാണ് ര്‍വമായ പശ്ചാതാപം സ്വീകരിക്കാന്‍
ആ കേണപേക്ഷയുടെ അര്‍ഥ നാം ഏറ്റെടുക്കേണ്ടത്. നാം സ്വയം നമുക്കും കഴിയട്ടെ.
മ�ൊന്നു ന�ോക്കുക: ഞങ്ങളുടെ ഉത്തരവാദിത്തം ഏല്ക്കാതിരിക്കുക
നാഥാ, നിന്റെ ശാസനയ്‌ക്കെതിരായി യും അത് പിശാചുക്കളുടെ തലയില്‍

2020 -G{]n 29 
19
സാമ്പത്തികം/ സി എം ശഫീഖ് നൂറാനി
(ഭാഗം-2)

ഇന്‍ട്രാ ഡേ ട്രേഡിങിന്റെ പല വകുപ്പുകളും മതപരമായി കുഴപ്പങ്ങളുള്ളവയാണ്. അവയെ കൃത്യമായി


മനസ്സിലാക്കിയതിന് ശേഷം മാത്രമേ കച്ചവടത്തിലിറങ്ങാവൂ. മതം മുന്നോട്ടു വെക്കുന്ന നിബന്ധനകള്‍
നമുക്ക് കൂടുതല്‍ സുരക്ഷയാണ് നല്‍കുന്നത്. അമിതമായ ലാഭമുണ്ടാക്കിയില്ലെങ്കിലും നഷ്ടമുണ്ടാകാതിരി
ക്കല്‍ തന്നെയാണ് പ്രധാനം.

ഇൻട്രാ ഡേ ട്രേഡിങ്ങ്:
അറിഞ്ഞിരിക്കേണ്ടതെല്ലാം
ഒ രു കാലത്ത് വലിയ സമ്പന്നര്‍ക്കു മാത്രം
നിക്ഷേപിക്കാനുള്ള ഒരു ഇടമായിരുന്നു
ഓഹരി വിപണി. എന്നാല്‍, ഓണ്‍ലൈന്‍
സംവിധാനവും ബ്രോക്കര്‍മാരുടെ വര്‍ധ
നവും നൂതനമായ വിപണന മാര്‍ഗങ്ങളും
കൂടിയായപ്പോള്‍ ഓഹരി വിപണി ഏത്
തലത്തിലുള്ള സമ്പദ് സ്ഥിതിയുള്ളവര്‍ക്കും
ഇടപെടാവുന്ന മേഖലയായി മാറി. കുറഞ്ഞ
പണം കൈവശമുള്ള ആളുകള്‍ക്കും ഓഹരി
വിപണിയില്‍ ഏര്‍പ്പെടാനുള്ള മാര്‍ഗങ്ങള�ൊ
രുങ്ങി. ഒരുപ�ോലെ ലാഭം ക�ൊയ്യാനും നഷ്ടം
സംഭവിക്കാനും സാധ്യതയുള്ള ഇടമായി
ഓഹരിവിപണിയും മാറി. അതുക�ൊണ്ട്
തന്നെ, കൃത്യമായി മാര്‍ക്കറ്റ് പ്രവണതകളെ
അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
പണപ്പെരുപ്പത്തെ ചെറുക്കാമെന്നും
വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്നും
കരുതി ഇത്തരം ഇടങ്ങളിലേക്ക് കാലെടുത്തു
വെക്കുമ്പോള്‍, അതിന്റെ ഇസ്‌ലാമിക വശം
കൂടി മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.
ഓഹരിവിപണിയിലെ ദീര്‍ഘകാല
നിക്ഷേപങ്ങളെ കുറിച്ചാണ് കഴിഞ്ഞ
ലക്കത്തില്‍ ചര്‍ച്ച ചെയ്തത്. എന്നാല്‍,ഇന്ന്
കൂടുതലാളുകളും ഓഹരിവിപണിയില്‍ സജീ
വമാകുന്നത് ഹ്രസ്വ കാല നിക്ഷേപങ്ങള്‍ക്ക്
(Short-Term Investment) വേണ്ടിയാണ്.
ഓഹരിയില്‍ നിന്ന് ലഭിക്കുന്ന ലാഭത്തേക്കാ
ള്‍(Dividend) ഓഹരി വില്‍പ്പനയിലൂടെ
ലഭിക്കുന്ന ലാഭത്തിനാണ് ഹ്രസ്വകാല
നിക്ഷേപങ്ങള്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്.
അതില്‍ ഏറെ പ്രാധാന്യമുള്ള ഇന്‍ട്രാ ഡേ
ട്രേഡിങിനെ (Intra day trading) കുറിച്ചാണ്
ഈ ലക്കം ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

20 2020 -G{]n 29 
ബ്രോക്കര്‍മാരുടെ കണക്കനുസരിച്ച് നമ്മുടെ അക്കൗണ്ടി
ഇന്‍ട്രാ ഡേ ട്രേഡിങ്ങ് ലുള്ള പണത്തിന്റെ പത്തും ഇരുപതും ഇരട്ടി രൂപ ക�ൊണ്ട്
(Intra day trading) നമുക്ക് ഓഹരി വിപണിയിലിറങ്ങാം. ലാഭമുണ്ടാകുമ്പോള്‍
പേര് അന്വര്‍ത്ഥമാക്കുന്നത് പ�ോലെ, വലിയ ലാഭമുണ്ടാക്കാനും നഷ്ടം വരുമ്പോള്‍ വലിയ നഷ്ടം
ഒരു ദിവസത്തിനുള്ളില്‍ തന്നെ ഓഹരി സംഭവിക്കാനും ലിവറേജ് സംവിധാനം കാരണമാകുന്നുണ്ട്.
വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഇവിടെ ബ്രോക്കര്‍ ഈടാക്കുന്ന ഫീസ് ലിവറേജിനാണെന്ന്
വിപണന രീതിക്കാണ് ഇന്‍ട്രാ ഡേ ട്രേഡിങ്ങ് വരുമ്പോള്‍, അത് പലിശയിടപാടായി മാറും.
എന്ന് പറയുന്നത്. ഓഹരിയുടെ മൂല്യത്തിലു
ണ്ടാകുന്ന ഏറ്റവ്യത്യാസത്തെ അടിസ്ഥാന
മാക്കി, ഭാവിയെ മുന്‍കൂട്ടി കണ്ട് നടത്തുന്ന
വ്യാപാരമാണ് ഇന്‍ട്രാ ഡേ ട്രേഡിങ്ങ്. ഒന്നാമത്തെ രൂപത്തിലാണ് പല തരത്തിലുള്ള
അതുക�ൊണ്ട് തന്നെ സൂക്ഷ്മമായി കൈകാര്യം സംശയങ്ങളും ഉടലെടുക്കുന്നത്. അതുമായി
ചെയ്യേണ്ട ഇടമാണിത്. 100 രൂപയുള്ളവനും ബന്ധപ്പെട്ട് വരുന്ന ചില കര്‍മ്മശാസ്ത്ര
2000 രൂപയുടെ കച്ചവടം നടത്താമെന്നതാണ് വായനകള്‍ ന�ോക്കാം.
ഇതിന്റെ പ്രത്യേകത. അഥവാ, നമ്മുടെ 1. ദീര്‍ഘകാല നിക്ഷേപങ്ങളില്‍ ഓഹരി
അക്കൗണ്ടില്‍ 100 രൂപയാണുള്ളതെങ്കില്‍, വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അതിന്റെ നിശ്ചിത ഇരട്ടി (ഉദാ:*20=2000) കഴിഞ്ഞ ലക്കം പറഞ്ഞിരുന്നു. അത്
നമുക്ക് കടമായി ലഭിക്കും. ലാഭമാണെങ്കില്‍ മുഴുവനും ഇന്‍ട്രാ ഡേ ട്രേഡിങ്ങിലും ബാ
ഇരുപത് ഇരട്ടി ലാഭവും നഷ്ടമാണെങ്കില്‍ ധകമാണ്. അനുവദനീയമായ മാര്‍ഗത്തില്‍
അത്ര തന്നെ നഷ്ടവും ഈ സംവിധാനത്തിലൂ കച്ചവടം നടത്തുന്ന വ്യവസായ സ്ഥാപനത്തി
ടെ സഹിക്കേണ്ടി വരും. ഇന്‍ട്രാ ഡേ ട്രേഡി ന്റെ ഓഹരികള്‍ മാത്രമേ വാങ്ങാന്‍ പാടുള്ളൂ.
ങില്‍ ബ്രോക്കര്‍ നമുക്ക് തരുന്ന ഈ തുകയെ മാത്രവുമല്ല, ലാഭവിഹിതമാണ് നമുക്ക്
leverage എന്നാണ് പറയുന്നത്. വരുമാനമായി ലഭിക്കേണ്ടത്.
രണ്ടു തരം വിപണന രീതിയാണ് ഇന്‍ട്രാ 2. കൈവശപ്പെടുത്തിയ വസ്തുക്കള്‍
ഡേ ട്രേഡിങ്ങ് സംവിധാനത്തിലുള്ളത്. മാത്രമാണ് വില്‍ക്കേണ്ടത് (തുഹ്ഫ401\4).
വൈകുന്നേരമാകുമ്പോഴേക്കും ഓഹരി നബി(സ്വ) പറയുന്നു: 'ഒരു വസ്തുവും
വില കൂടുമെന്ന് കണ്ട്, പ്രസ്തുത സമയത്ത് വി കൈവശപ്പെടുത്തുന്നതിന് മുന്‍പ് നീ
ല്‍ക്കാമെന്ന നിബന്ധനയില്‍ രാവിലെ തന്നെ വില്‍ക്കരുത്'. രണ്ട് കാരണങ്ങള്‍ ക�ൊണ്ടാണ്
ഓഹരികള്‍ വാങ്ങി വെക്കുന്ന രൂപമാണ് പ്രസ്തുത ഇടപാട് അസാധുവായതെന്ന്
ഒന്നാമത്തേത്. ഓഹരിവിപണിയിലെ വ്യാപാര പണ്ഡിതര്‍ വിശദീകരിക്കുന്നു. ഉടമാവകാ
സമയമാണ് (Business Hour) ഇന്‍ട്രാ ഡേ ശത്തിലെ ബലഹീനതയാണ് ഒന്നാമത്തെ
ട്രേഡിങില്‍ പരിഗണിക്കുക. വ്യാപാര സമയം കാരണം. കൈവശപ്പെടുത്തുന്നതിന് മുന്‍പ്
കഴിയുന്നതിന് മുന്‍പായി വില കുറയുമെന്ന് വസ്തുവിന് നാശം സംഭവിച്ചാല്‍ അതിന്റെ
കണ്ടാല്‍ ഓഹരി വില്‍ക്കാനുള്ള അവസരവു ഉത്തരവാദിത്തം വില്‍ക്കുന്ന വ്യക്തിക്കാണ്.
മുണ്ട്. എന്നാല്‍, വ്യാപാര സമയത്തിനിടയില്‍ അതുക�ൊണ്ട് തന്നെ കൈവശപ്പെടുത്തുന്നതി
വില്‍ക്കാതെ, വൈകുന്നേരം വരെ ആയാല്‍ ന് മുന്‍പ് വസ്തു രണ്ടാമതായി വില്‍ക്കുമ്പോള്‍,
നമ്മുടെ ഓഹരി square off ചെയ്യപ്പെടും. ഒരു വസ്തുവില്‍ തന്നെ രണ്ടാളുകള്‍ക്ക്
അഥവാ, സ്വമേധയാ വില്‍ക്കപ്പെടും. ഉത്തരവാദിത്വം വരുന്ന പ്രശ്നമുണ്ടാകുന്നു.
വൈകുന്നേരമാകുമ്പോഴേക്കും ഓഹരി ഇതാണ് രണ്ടാമത്തെ കാരണം (ഹാശിയതു
വിപണിയിലെ വില കുറയുമെന്ന് ബ്രോക്കറി അമീറാ 263\2). അതുക�ൊണ്ടാണ് ആദ്യം
ലൂടെ ഉപഭ�ോക്താവ് മനസ്സിലാക്കുന്നു. ഇത് വില്‍ക്കുകയും പിന്നീട് വാങ്ങുകയും ചെയ്യുന്ന
കണക്കിലെടുത്ത്, വൈകുന്നേരം വാങ്ങാനു ഇന്‍ട്രാ ട്രേഡിങ്ങ് സംവിധാനം നിരുപാധികം
ള്ള ഓഹരികള്‍ രാവിലെ തന്നെ വൈകുന്നേരം തെറ്റാണെന്ന് പറയേണ്ടി വരുന്നത്.
വാങ്ങുമെന്ന നിബന്ധനയില്‍ വില്‍ക്കുന്നു. ഒരു വസ്തു കൈവശപ്പെടുത്തിയെന്ന്
ഇതാണ് രണ്ടാമത്തെ രൂപം. ഇതിലൂടെ എപ്പോഴാണ് പറയാന്‍ സാധിക്കുക? ഇന്‍ട്രാ
വൈകുന്നേരം 100 രൂപക്ക് ലഭിക്കുന്ന ഓഹ ഡേ ട്രേഡിങില്‍ രാവിലെ നാം വാങ്ങിയ
രികള്‍ രാവിലെ 110 രൂപക്ക് വില്‍പ്പന നടത്തി ഓഹരി രേഖാമൂലം നമ്മുടെ ഡി-മാറ്റ് അക്കൗ
ഉപഭ�ോക്താവ് ലാഭമുണ്ടാക്കുന്നു. ഇവിടെ ണ്ടിലേക്കെത്തണമെങ്കില്‍ ചുരുങ്ങിയത് രണ്ട്
ഓഹരികള്‍ ഉടമപ്പെടുത്താതെയാണ് ആദ്യം ദിവസമെങ്കിലുമെടുക്കും. ഡി-മാറ്റ് അക്കൗ
വില്‍ക്കുന്നത്. ഇത് ഇസ്‌ലാമികപരമായി ണ്ടിലേക്കെത്തുമ്പോഴാണ് രേഖാമൂലം നമ്മള്‍
തെറ്റാണെന്ന് പറയാന്‍ കൂടുതല്‍ ചര്‍ച്ചയുടെ ഓഹരിയുടെ ഉടമയായി മാറുന്നത്. (കമ്പനിക
ആവശ്യമ�ൊന്നുമില്ല. ഉടമസ്ഥതയിലുള്ള ളുടെ നിക്ഷേപകരുടെ വിവരങ്ങളും ഓഹരിക
വസ്തുക്കള്‍ മാത്രമേ വില്‍ക്കാവൂ എന്ന നൈതി ളുടെ വിവരങ്ങളും ഡീമറ്റീരിയലൈസേഷന്‍
കമായ തിരിച്ചറിവ് തന്നെ ധാരാളമാണതിന്. എന്നറിയപ്പെടുന്ന സംവിധാനത്തിലൂടെ ഒരു

2020 -G{]n 29 
21
ത്തിയെന്ന് പറയാന്‍ സാധിക്കുക? ഇവിടെ,
ഒരാളുടെ ട്രേഡിങ്ങ് അക്കൗണ്ടിലേക്ക് ഷെയറുകള്‍ രജിസ്റ്റര്‍ കൈവശപ്പെടുത്തലിന് മതം മുന്നോട്ടു
ചെയ്യപ്പെടുകയ�ോ, ഓണ്‍ലൈന്‍ വാലറ്റിലേക്ക് നീക്കപ്പെടു വെക്കുന്ന മാനദണ്ഡമറിഞ്ഞിരിക്കല്‍ അത്യാ
കയ�ോ ചെയ്താല്‍ അതിനെ കൈവശപ്പെടുത്തലായി പരിഗ വശ്യമാണ്. ഇമാം സുയൂത്വി(റ) പറയുന്നു:
ണിക്കാന്‍ പറ്റുമ�ോ? അതല്ല, ഡീമാറ്റ് അക്കൗണ്ടില്‍ എത്തി മതത്തില്‍ നിരുപാധികം ഒരു വിഷയത്തെ
യാല്‍ മാത്രമാണ�ോ കൈവശപ്പെടുത്തിയെന്ന് പറയാന്‍ കുറിച്ച് പ്രതിപാദിക്കുകയും, ഭാഷാപരമായും
സാധിക്കുക? ഇവിടെ, കൈവശപ്പെടുത്തലിന് മതം മുന്നോട്ടു മതപരമായും അതിന് പ്രത്യേക നിര്‍വ്വചനം
വെക്കുന്ന മാനദണ്ഡമറിഞ്ഞിരിക്കല്‍ അത്യാവശ്യമാണ്. വരാതിരിക്കുകയും ചെയ്യുമ്പോള്‍, അവിടെ
സാമ്പ്രദായിക രീതിയെ (ഉര്‍ഫ്) പരിഗണിച്ചാ
ണ് വിധി നടപ്പിലാക്കുക (അല്‍ അശ്ബാഹു വ
നളാഇര്‍ 98\1). പ്രസ്തുത വ്യവസ്ഥക്ക് ഉദാഹരണ
കേന്ദ്രീകൃത കമ്പ്യൂട്ടര്‍ വിവര ശേഖരണത്തില്‍ മായി കൈവശപ്പെടുത്തലിനെ (ഖബ്‌ള്) ഇമാം
ഇലക്ട്രോണിക് വിവരങ്ങളായാണ് സൂക്ഷി സുയൂത്വി (റ) ഉദ്ധരിച്ചിട്ടുമുണ്ട്. കൈവശപ്പെ
ക്കുക. ഓര�ോ നിക്ഷേപകനും തുടങ്ങുന്ന ടുത്തലിന് കൃത്യമായ നിര്‍വ്വചനം ഭാഷയിലും
ഡീമാറ്റ് അക്കൗണ്ടുകളില്‍ തങ്ങളുടെ പേരിലു മതത്തിലും വരാത്തത് ക�ൊണ്ട് സാമ്പ്രദായിക
ള്ള ഓഹരികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി രീതിയെ അടിസ്ഥാനപ്പെടുത്തിയാണ് വിധി
നല്‍കുന്നു. ഓഹരികള്‍ വാങ്ങുമ്പോഴും നിര്‍ണ്ണയിക്കേണ്ടതെന്ന് ഇമാം ഇബ്നു ഹജ
വില്‍ക്കുമ്പോഴും ഡീമാറ്റ് അക്കൗണ്ടില്‍ ര്‍(റ) തുഹ്ഫയിലും പറയുന്നുണ്ട്. അങ്ങനെ
രേഖപ്പെടുത്തി നല്‍കുന്ന സ്റ്റേറ്റ് മെന്റ് ഓഫ് വരുമ്പോള്‍, ഓഹരിവിപണിയിലെ നടപ്പുരീ
അക്കൗണ്ടുകളാണ് ഓഹരികള്‍ കൈവശമു തികളില്‍ എന്താണ് കൈവശപ്പെടുത്തലായി
ണ്ടെന്ന് നിക്ഷേപകന് ലഭിക്കുന്ന വിവരം). പരിഗണിക്കുന്നത് എന്ന് ന�ോക്കണം. പണം
എന്നാല്‍ ഒരാളുടെ ട്രേഡിങ്ങ് ക�ൊടുത്തത് ക�ൊണ്ട് മാത്രം കൈവശപ്പെടു
അക്കൗണ്ടിലേക്ക് ഷെയറുകള്‍ രജിസ്റ്റര്‍ ത്തല്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. ഡി-മാറ്റ്
ചെയ്യപ്പെടുകയ�ോ, ഓണ്‍ലൈന്‍ വാലറ്റിലേക്ക് അക്കൗണ്ടിലേക്ക് എത്തുന്ന സമയത്താണ്
നീക്കപ്പെടുകയ�ോ ചെയ്താല്‍ അതിനെ യഥാര്‍ത്ഥത്തില്‍ കൈവശപ്പെടുത്തലുണ്ടാകു
കൈവശപ്പെടുത്തലായി പരിഗണിക്കാന്‍ ന്നത് എന്നാണ് ഒറ്റവായനയില്‍ മനസ്സിലാകു
പറ്റുമ�ോ? അതല്ല, ഡീമാറ്റ് അക്കൗണ്ടില്‍ ന്നത്. ഓഹരിവിപണിയിലെ വ്യവസ്ഥിതിക്ക
എത്തിയാല്‍ മാത്രമാണ�ോ കൈവശപ്പെടു

22 2020 -G{]n 29 
നുസരിച്ച് കൈവശപ്പെടുത്തല്‍ അതിന് മുന്‍പ് ഒരു വസ്തു കൈവശപ്പെടുത്തിയെന്ന് എപ്പോഴാണ് പറയാന്‍
സംഭവിക്കുമെങ്കില്‍ അങ്ങനെയുമാകാം. സാധിക്കുക? ഇന്‍ട്രാ ഡേ ട്രേഡിങില്‍ രാവിലെ നാം
3. ഇന്‍ട്രാ ഡേ ട്രേഡിങ്ങിലെ പ്രധാന വാങ്ങിയ ഓഹരി രേഖാമൂലം നമ്മുടെ ഡി-മാറ്റ് അക്കൗണ്ടിലേ
ആനുകൂല്യം ലിവറേജാണ്. ബ്രോക്കര്‍മാരുടെ ക്കെത്തണമെങ്കില്‍ ചുരുങ്ങിയത് രണ്ട് ദിവസമെങ്കിലുമെടു
കണക്കനുസരിച്ച് നമ്മുടെ അക്കൗണ്ടിലുള്ള
പണത്തിന്റെ പത്തും ഇരുപതും ഇരട്ടി രൂപ ക്കും. ഡി-മാറ്റ് അക്കൗണ്ടിലേക്കെത്തുമ്പോഴാണ് രേഖാമൂലം
ക�ൊണ്ട് നമുക്ക് ഓഹരി വിപണിയിലിറങ്ങാം. നമ്മള്‍ ഓഹരിയുടെ ഉടമയായി മാറുന്നത്.
ലാഭമുണ്ടാകുമ്പോള്‍ വലിയ ലാഭമുണ്ടാ
ക്കാനും നഷ്ടം വരുമ്പോള്‍ വലിയ നഷ്ടം
സംഭവിക്കാനും ലിവറേജ് സംവിധാനം
കാരണമാകുന്നുണ്ട്. ഇവിടെ ബ്രോക്കര്‍
ഈടാക്കുന്ന ഫീസ് ലിവറേജിനാണെന്ന്
വരുമ്പോള്‍, അത് പലിശയിടപാടായി മാറും.
ബ്രോക്കര്‍ നല്‍കിയ കടത്തിന് പകരമാണല്ലോ
നാം പൈസ നല്‍കേണ്ടി വരുന്നത്. എന്നാല്‍
ഇന്‍ട്രാ ഡേ ട്രേഡിങ്ങിന് വഴിയ�ൊരുക്കിയ
ഡീമാറ്റ് അക്കൗണ്ടിനും മറ്റു സൗകര്യങ്ങള്‍ക്കും
വേണ്ടിയാണ് ബ്രോക്കറേജ് ഫീയെങ്കില്‍ അത്
കുറ്റകരവുമല്ല.
4. ലിവറേജ് സംവിധാനത്തിലൂടെ കച്ചവടം
നടത്തിയ വ്യക്തിയെ സംബന്ധിച്ചിടത്തോളം
വ്യാപാര സമയം (ഉദാ-3:15) അവസാനിക്കു
മ്പോഴേക്ക് വാങ്ങിയ ഓഹരികള്‍ വില്‍ക്കല്‍
നിര്‍ബന്ധമാണ്. ഇത്തരത്തില്‍ പിന്നീട്
വില്‍ക്കണമെന്ന നിബന്ധനയ�ോടെ കച്ചവടം
നടത്തുന്നത് ഇസ്ല ‌ ാം അനുവദിക്കുന്നില്ല
(തുഹ്ഫ 508\1). നിബന്ധനയ�ോടു കൂടി കച്ചവ
ടം നടത്തുന്നത് നബി(സ്വ) തങ്ങള്‍ നിര�ോധിച്ചി
ട്ടുണ്ട്. കച്ചവടത്തിന്റെ യഥാര്‍ത്ഥ ഉദേശ്യത്തെ
ഇല്ലാതാകുന്ന നിബന്ധനകളാണ് പ്രസ്തുത
ഹദീസിന്റെ സാരം. അല്ലാതെ, വാങ്ങുന്ന
വസ്തുവില്‍ ന്യൂനതകള്‍ ഇല്ലാതിരിക്കണം എന്ന
രീതിയിലുള്ള നിബന്ധനകള്‍ കച്ചവടത്തിന്റെ
സാധുതയെ ബാധിക്കില്ല. അത് കച്ചവടത്തിന് നടത്തുന്ന വിപണന രീതിയെ Delivery
കൂടുതല്‍ ഭദ്രത നല്‍കുന്നവയാണ്. Based Trading എന്നു പറയും. ഇത്തരത്തില്‍
ഇന്‍ട്രാ ഡേ ട്രേഡിങില്‍, ലിവറേജ് ഡെലിവറിയാക്കാന്‍ സാധിക്കുന്ന ഇന്‍ട്രാ ഡേ
ആനുകൂല്യം ഉപയ�ോഗപ്പെടുത്തുമ്പോള്‍, ട്രേഡിങ്ങ് സംവിധാനങ്ങള്‍, അസാധുവാകുന്ന
നാം വാങ്ങിയ ഓഹരികള്‍ വ്യാപാര സമയം നിബന്ധനകളില്ലാത്തത് ക�ൊണ്ട് തന്നെ
കഴിയുമ്പോഴേക്കും വില്‍ക്കണമെന്ന നിബന്ധ അനുവദനീയമാണ്. ഇവിടെയും, സ്റ്റോക്ക്
നയിലാണ് വാങ്ങുന്നത്. ഇത് കച്ചവടത്തിന്റെ മാര്‍ക്കറ്റിംഗ് വ്യവസ്ഥകള്‍ പ്രകാരം ഓഹരികള്‍
പരമമായ ലക്ഷ്യത്തെ വ്യര്‍ത്ഥമാക്കുന്ന കൈവശപ്പെടുത്തിയാല്‍ മാത്രമേ രണ്ടാമത്
ഒന്നാണ്. വാങ്ങുന്ന വസ്തുവില്‍ ഇഷ്ടാനുസര മറിച്ചു വില്‍ക്കാന്‍ സാധിക്കുകയുള്ളു.
ണം ഉപഭ�ോഗം നടത്താനുള്ള അധികാരമാണ ചുരുക്കത്തില്‍, ഇന്‍ട്രാ ഡേ ട്രേഡിങിന്റെ
ല്ലോ കച്ചവടത്തിലൂടെ നാം ഉദ്ദേശിക്കുന്നത്. പല വകുപ്പുകളും മതപരമായി കുഴപ്പങ്ങളുള്ള
അതുക�ൊണ്ട് തന്നെ ഇത്തരം നിബന്ധനകളു വയാണ്. അവയെ കൃത്യമായി മനസ്സിലാക്കിയ
ള്ള ഇന്‍ട്രാ ഡേ ട്രേഡിങ്ങ് സംവിധാനം ശാഫി തിന് ശേഷം മാത്രമേ കച്ചവടത്തിലിറങ്ങാവൂ.
മദ്ഹബ് പ്രകാരം അനുവദനീയമല്ല. മതം മുന്നോട്ടു വെക്കുന്ന നിബന്ധനകള്‍
എന്നാല്‍ ലിവറേജ് വാങ്ങാതെ നടത്തുന്ന നമുക്ക് കൂടുതല്‍ സുരക്ഷയാണ് നല്‍കുന്നത്.
ഇന്‍ട്രാ ഡേ ട്രേഡിങില്‍, നാം വാങ്ങിയ അമിതമായ ലാഭമുണ്ടാക്കിയില്ലെങ്കിലും നഷ്ട
ഓഹരി ഡെലിവറിയാക്കാനുള്ള അവസരം മുണ്ടാകാതിരിക്കല്‍ തന്നെയാണ് പ്രധാനം.
ഉപഭ�ോക്താവിനുണ്ട്. നമുക്ക് ഇഷ്ടമുള്ള
സമയം വരെ കൈവശം വെക്കാന്‍ സാധി
ക്കുന്ന ഓഹരികള്‍ക്കാണ് ഡെലിവറി എന്ന്
പറയുന്നത്. ഇത്തരം ഓഹരികള്‍ വില്‍പ്പന

2020 -G{]n 29 
23
നാട്ടെഴുത്ത്/ ഷൗക്കത്തലി ഖാന്‍
ഓലച്ചീന്താണ് പാന്തം.

പാന്തം നീട്ടി നീട്ടിയെടുത്ത്


വൈക്കോല�ൊടിച്ചിക്കാര്‍ ക�ൊണ്ടുപ�ോ
കുന്നു. വൈക്കോക്കന്നുകള്‍ കെട്ടി
ഉമ്മ കയ്യാലയിലേക്ക് കയറി കുട്ടാപ്പുവിനെ വിളിച്ച് പാന്തം ക�ൊണ്ട് തലച്ചുമടായി പറമ്പിലിട്ട് ഉണക്കണം.
മൂട്ടിയ നെല്ലും ചാക്കുകള്‍ കെട്ടഴിച്ച് ചെരിഞ്ഞ് ചിക്കിപ്പരത്താന്‍ മുളവടിക�ൊണ്ട് തല്ലിയ�ൊതുക്കണം.
പറഞ്ഞു. അപ്പോഴേക്കും തലയില്‍ ഒരു മുഷിഞ്ഞ ത�ോര്‍ത്തും ഒരു അതാണ് വൈക്കോല�ൊടിച്ചിക്കാരുടെ
പണി.
ബീഡിക്കുറ്റിയുടെ അവസാന പുക കവിളില്‍ ആവാഹിച്ച് വീര്‍ത്ത
ഒരു കവിള്‍പ്പുകയില്‍ വേലായുധേട്ടനും വന്നു. പുഞ്ചക്കാലമായാല്‍ മെതിച്ച് വീണ്
ചണ്ടിയായ വൈക്കോക്കന്നിലെ "ശിഷ്ട
മായ വഴുതി വീഴാത്ത നെല്ലു' മണിയു

വര്‍സം
ണ്ടാകും. അവ ക�ൊത്തിയെടുക്കാന്‍
വറുതിയുടെ പാലക്കാടന്‍ ഗ്രാമങ്ങളില്‍
നിന്ന് വരുന്ന മുഷിഞ്ഞ പട്ടിണിക്കോ

പ�ോലെയാണ്
ലങ്ങളാണ് വൈക്കോല�ൊട്ച്ചിക്കാര്‍.
തേഞ്ഞ് മിനുസപ്പെട്ട ഒരു ജ�ോഡി
മുളവടികളുമേന്തി, പ�ൊക്കണത്തില്‍

കിര്‍സി
ചുരുട്ടിപ്പിടിച്ച പെരുങ്കായ സഞ്ചിയില്‍
ഒരു കുപ്പായവും ലുങ്കിയുമുണ്ടാകും.
ചടച്ച് മെല്ലിച്ച് അയഞ്ഞ് തൂങ്ങിയ
വൃദ്ധമായ പെണ്‍ദേഹങ്ങള്‍. ഒട്ടിയ
വയറും മുഷിഞ്ഞ പെണ്‍കുപ്പായവും
ചേറ് പറ്റിയ തുണിയിലും വിയര്‍ത്തൊ
ലിച്ച ചടച്ച വിയര്‍പ്പുകള്‍. പുഞ്ചക്കൊയ്ത്ത്
അ യിലക്കാട്ടെ പുഞ്ചപ്പാടത്തിന്റെ ചളിച്ചൂരു പുതഞ്ഞ മൂവായിരത്തി
ഇരുന്നൂറ് ഉറുപ്പിക ഇക്കാക ഒരിക്കല്‍ കൂടി തിരിച്ചെണ്ണി തിട്ടപ്പെട്ടുത്തി...
റഹ്മത്തിന്റെ മലക്കെത്തിയ ചേല്ക്ക് ഞങ്ങ വൈക്കോ തുറുമ്പ് ചിതറിക്കിടന്ന തിണ്ണക്ക്
കഴിഞ്ഞ വൈക്കോക്കന്നുള്ള മാനം
മുട്ടെയുള്ള വൈക്കോക്കുന്നിന്റെ
വന്മലകളാണ് അവരുടെ തീരങ്ങള്‍.
ചുറ്റുമിരുന്നു. കുലച്ച് നില്ക്കുന്ന കുന്നന്‍ വാഴക്കയുടെ മാണിയില്‍ വന്നിരുന്ന് ഒരു വീഴാത്ത നെന്മണികള്‍ തേടിയിറങ്ങിയ
കാക്ക എത്തിന�ോക്കുന്നു. വിടര്‍ന്ന മാണിക്കായയുടെ അടര്‍ന്ന ചുണ്ടില്‍ നിന്ന് ഒരു പാലക്കാടന്‍ പേശുള്ള ദേശാടനപ്പക്ഷി
തേനറ ക�ൊത്തുകയാണ് കാക്കാച്ചി . കളാകും അവര്‍.
ല�ോറി വാടകയും കയറ്റിറക്കു കൂലിയും കൂടി കണക്കിലുള്‍ക്കൊള്ളിച്ച് കണക്ക് ചിതറിയ ആ പക്ഷിക്കൂട്ടം എര
ബറാബര്‍ ആയപ്പോഴേ ഉമ്മാക്ക് ഒരു നിപ്പെരങ്ങ് കിട്ടിയതുള്ളൂ. മംഗലത്തിറങ്ങി പല ചാലുകളിലൂടെ
"മായിനാക്കയുടെ പലചരക്ക് പീടികയില്‍ ഒരു നാനൂറ് ഉറുപ്പികയെങ്കിലും ചെമ്പോത്തുകളെപ്പോലെ പതുക്കെപ്പ
ക�ൊടുക്കണം. പാത്തു പെറ്റ് കെട്ക്കല്യേ? ഓളെ രണ്ടാമത്തെ പേറല്ലേ? ഒരു പവന്റെ തുക്കെ പച്ചച്ച വൈക്കോക്കന്നുകളും
അരഞ്ഞാ മണി ആ പൈതലിന് ക�ൊടുക്കണ്ടേ? ന്റെ കാതില അണ്ടത്തോട് ബാങ്കില് വൈക്കോച്ചൂരും തേടി നടന്നു.
പണയത്തിലല്ലേ ? അത�ൊന്ന് എടുക്കണം.'
എന്തെല്ലാം കടസാരങ്ങള് ണ്ട് ഒരു കുടി ആയാല്? വൈക്കോക്കന്നെടുത്ത്
"വര്‍സം പ�ോലെ അല്ലേ കിര്‍സി'. ചെലവിന്റെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സ് അവയിലെ പ�ൊഴിയാത്ത നെന്മണിക
പതറുമ്പോള്‍ ഉമ്മ പറഞ്ഞവസാനിപ്പിക്കുന്ന ഊന്ന് വടിയാണ് ആ വാചകം. ളിലേക്ക് പൈദാഹത്തോടെ ന�ോക്കി.
"വര്‍സം പ�ോലെയാണ് കിര്‍സി ' തിമിരം കിനിഞ്ഞ വേനലുകളിലെ
കാഴ്ചയുടെ അറ്റത്ത് അടര്‍ന്നുവീഴാത്ത
മുറ്റത്തിന്റെ എറക്കിലേക്കിറങ്ങി തട്ടം മാടി തലയിലേക്കിട്ട് ഉമ്മ അദാബിന്റെ നക്ഷത്രമണികള്‍ തിളങ്ങി.
കാര്യങ്ങള്‍ എണ്ണിയെണ്ണി പറയാന്‍ ത�ൊടങ്ങി. അവരില്‍ ദീര്‍ഘദൃഷ്ടിയുള്ള
ഇതിനിടയിലാണ് ഇക്കാക്ക ഒരു പയ്യിനെ വേടിക്കുന്ന കാര്യം' പറഞ്ഞത്. വറുതിയുടെ പക്ഷികള്‍ പറഞ്ഞു.
ഉമ്മ കയ്യാലയിലേക്ക് കയറി കുട്ടാപ്പുവിനെ വിളിച്ച് പാന്തം ക�ൊണ്ട് മൂട്ടിയ "നെല്ലുമണികള്‍ ഉണ്ടുട്ടോളി '
നെല്ലും ചാക്കുകള്‍ കെട്ടഴിച്ച് ചെരിഞ്ഞ് ചിക്കിപ്പരത്താന്‍ പറഞ്ഞു. അപ്പോഴേക്കും ആ ദേശാടനസംഘം തനത്
തലയില്‍ ഒരു മുഷിഞ്ഞ ത�ോര്‍ത്തും ഒരു ബീഡിക്കുറ്റിയുടെ അവസാന പുക ഭാഷയില്‍ ചിരിച്ചും ചിലച്ചും പറമ്പിലും
കവിളില്‍ ആവാഹിച്ച് വീര്‍ത്ത ഒരു കവിള്‍പ്പുകയില്‍ വേലായുധേട്ടനും വന്നു. റ�ോഡിലും പണിക്കരെ കാവിലെ
"വേലായീ ... ആ കുട്ടാപ്പൂനെ ഒന്ന് സഗായിക്ക്. ആ നെല്ലൊക്കെ ഒന്ന് ചിക്കിപ്പര തണല്‍മരങ്ങളുടെ ച�ോട്ടിലുമ�ൊക്കെ
ത്താന്‍ ന�ോക്ക്.' തിക്ക് മുറിയാതെ പണി തുടങ്ങിയിരി
വേലായുധേട്ടനും കയ്യാലയിലേക്ക് കയറി നെല്ലും ചാക്കുകള്‍ ചെരിഞ്ഞ് ക്കുന്നു .
ചിക്കിപ്പരത്താന്‍ തുടങ്ങി. മുറ്റത്തും പറമ്പിലും വെയില്‍
മുറ്റത്ത് തെങ്ങിന്റെ ഓലേ മടല് കമഴ്ത്തിയിട്ട് ചീന്തിയെടുക്കുന്ന വീതിയുള്ള പരന്ന പ്രസന്നത. അയിലക്കാട്ടെ

24 2020 -G{]n 29 
പുഞ്ചപ്പാടത്ത് ഒരാഴ്ച മുന്നെ കതിരായി വിളഞ്ഞ് നിന്നിരുന്ന എട്ടൊമ്പത് കടന്ന ഇറക്കത്താണ് കണ്ണേല്‍ പാടം.
പെരും കണ്ടങ്ങളിലെ കതിര�ൊളികള്‍. ക�ൊയ്ത്ത് കഴിഞ്ഞ് പല കൈകളിലൂ അവടെയാണ് ഞങ്ങടെ നാലുകണ്ടം. ഉമ്മ
ടെ കൈമാറി കൈമാറിയാണ് ഇന്ന് ഈ ചേലിലായത്. അവിടെയില്ല.
നാലായിരം വൈക്കോക്കന്നുകള്‍ ഉമ്മ പുയങ്ങാട്ട് വെച്ച് തന്നെ ത�ോട് കടന്ന് ചിറ വലം വെച്ച് ആളത്താ
വിറ്റിരുന്നത്രേ. ണ് ബാക്കി സ്ഥലം.
അയിലക്കാട്ട് ഞങ്ങടെ നെല്ല് മെതിക്കുന്ന വീട്ടുടമസ്ഥനായ താറാവു ചിറ വരമ്പ് കടന്ന് ദൂരെ കാണുന്ന
കാരന്‍ ബാവക്കയാണ് അത് വാങ്ങിച്ചത്. പുഞ്ച നിലങ്ങള്‍, പാറിക്കളിക്കുന്ന തുമ്പി
താറാവുകാരന്‍ ബാവക്കക്ക് വേറെയും വിശേഷങ്ങളുണ്ട്. ഉമ്മയുടെ കള്‍, ചെളിച്ചൂരിന്റെ മാദകമായ ചേറ് മണം,
കൃഷിക്കാര്യങ്ങള്‍ ന�ോക്കുന്ന സഹായിയാണ് ബാവക്ക. പനമരം പ�ോലെ കന്നുപൂട്ടുകാരുടെ "ഇമ്പേ' വിളികള്‍,
കരുത്തുള്ള ഒരു കരിന്തണ്ടനാണ് ബാവക്ക. ഉരുക്ക് പ�ോലത്തെ ശരീരം. പറന്നിറങ്ങുന്ന ക�ൊറ്റിക്കൂട്ടങ്ങള്‍, പരുന്ത്
വിരിഞ്ഞ നെഞ്ച്. കയ്യിമ്മേലും കാലിമ്മേലും പള്ളമ്മേലും ഒക്കെ ഉരുക്ക് രാക്കങ്ങള്‍, പ�ൊന്മയും കുരുവിയും പറന്നു
വെച്ച് പിടിപ്പിച്ച പ�ോലെ. ഒന്ന് പിടിച്ചാല്‍ ആ ഭാഗത്ത് പെരുംവേദനയാണ് യരുന്ന നീലമേലാപ്പുകള്‍, ചെളി പുതഞ്ഞ്
പിന്നെ. വരുന്ന ത�ൊഴിലാളികള്‍, മീന്‍ പിടിക്കുന്ന
പുഞ്ചക്കോളിന്റെ കരയിലാണ് ബാവക്കാടെ പെര. ബാവക്കാടെ വല വീശുകാര്‍, ചൂണ്ടലിടുന്ന ക്ഷമകള്‍,
ഉമ്മയും വീടരും അന്സ ‌ മ്മാരും കുട്ടികളുമ�ൊക്കെയാണ് ആ ചെറിയ വല വീശുന്ന റിയാലിറ്റി ഷ�ോകള്‍, പുഞ്ച
പെരയില്‍. പുഞ്ചപ്പണിയുടെ നാല് മാസങ്ങളാണ് ഈ കരക്കാരുടെ നിലത്തേക്ക് ആഞ്ഞുവീശുന്ന മീനക്കാറ്റു
ജീവിതത്തിനുള്ള ഒജീനം കിട്ടുന്ന നയിപ്പ് കാലങ്ങള്‍. പത്തുനൂറ്റമ്പത് കള്‍.
ചെറിയ ചെറിയ കൂരകളുള്ള ചെറിയ ഒരു കര . അന്നാണ് ബാവക്ക കണ്ണെത്താതെ
പ�ൊന്നാനി ക�ോളിലെ ആയിരക്കണക്കിന് ഹെക്ടര്‍ പാടശേഖരങ്ങളി കിടക്കുന്ന കായല്‍ നിലങ്ങളുടെ അക്കരപ്പ
ലെ ഒരു ചെറിയ ചെനപ്പ് മാത്രമാണ് പുയങ്ങാട്. ച്ച കാണിച്ച് പറഞ്ഞത്
മുല്ല മാട്, തേരേറ്റ്, ഇരുമ്പൂഴി, കണ്ണേ കായല്‍, പുയങ്ങാട്, അന്താളി ആ കാണണതാണ് മുല്ലമാട് ക�ോള്‍,
ച്ചിറ എന്നിങ്ങനെയ�ൊക്കെയാണ് അവയുടെ പേരുകള്‍ . അതിനുമപ്പുറത്ത് കണ്ണേകായല്‍.
ഉമ്മാക്ക് ഒരു അലൂമിനത്തിന്റെ കഞ്ഞിപ്പാത്രത്തില്‍ കഞ്ഞിയുമായി അങ്ങനെയങ്ങിനെ...
ഒരിക്കല്‍ ഞാന്‍ അയിലക്കാട്ടേക്ക് പ�ോയിട്ടുണ്ട്.
ദുബായ് പടിയില്‍ ബസിറങ്ങി മാമുട്ടിക്കാന്റെ കവുങ്ങിന്‍ ത�ോപ്പ്

2020 -G{]n 29 
25
SSFView (എ പി മുഹമ്മദ് അശ്ഹര്‍
ജനറല്‍ സെക്രട്ടറി SSF കേരള)

ഏപ്രില്‍ 29- എസ് എസ് എഫ് സ്ഥാപകദിനം


മാനുഷികരാഷ്ട്രീയത്തിന്
വീട്ടിലിരിക്കാനാകില്ല
അപഖ്യാതിയും ഉണ്ടായിട്ടുണ്ട്.
അങ്ങനെ ആയിരിക്കുമ്പോഴും
കേരളം ഇന്ന് കാണുന്ന പുര�ോഗതി
യും പ്രബുദ്ധതയും കൈവരിച്ചത്
അവകാശപ്പോരാട്ടങ്ങളുടെ കൂടി
പിന്‍ബലത്തിലാണ് എന്നത് മറന്നു
കൂടാ. ജനാധിപത്യത്തില്‍ സമരവും
പ്രതിഷേധവും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.
എല്ലാ സമരങ്ങളെയും ഒരേ ത്രാസി
ലിട്ട് തൂക്കി ക�ൊള്ളരുതാത്തത് എന്ന്
വിധിക്കാനാകില്ല. എങ്കിലും സമരം
വഴിതെറ്റിപ്പോയ ഒരു കാലം കേരള
ത്തിന് ഓര്‍ക്കാനുണ്ട്. എഴുപതുകള്‍
എന്ന് നമ്മള്‍ വിളിക്കുന്ന, സാഹി
ത്യത്തിലും സംസ്‌കാരത്തിലും
രാഷ്ട്രീയത്തിലും അങ്ങനെത്തന്നെ
അടയാളപ്പെട്ട കാലം. തീവ്രഇടതു
പക്ഷ ചിന്തകളുടെയും തീവ്രമായ
ആവിഷ്‌കാരങ്ങളുടെയും കാലം.

കേ രളം പല കാരണങ്ങളാല്‍
ല�ോകത്തുതന്നെ
വേറിട്ടുനില്‍ക്കുന്ന തുരുത്താണ്.
മുതുക�ൊടിഞ്ഞു വീണിട്ടും അവിടെ
നിന്ന് നമ്മള്‍ ഉയിര്‍ത്തെഴുന്നേറ്റു.
എങ്ങനെ ? മൂന്ന് ഉത്തരങ്ങള്‍ നമ്മുടെ
മാവ�ോ ചിന്തകള്‍ക്ക് വേര�ോട്ടമു
ണ്ടായ കാലം. വിദ്യാര്‍ഥികള്‍ പലരും
പഠനമുപേക്ഷിച്ച് തെരുവിലേക്കും
വിദ്യാഭ്യാസത്തിലും പ�ൊതുജനാ മുമ്പിലുണ്ട്. സമരത്തിലേക്കുമിറങ്ങിയ കാലം.
ര�ോഗ്യത്തിലും 'കേരള മ�ോഡല്‍' ഒന്ന്, രാഷ്ട്രീയപ്രബുദ്ധത. അന്ന് നടന്നതെല്ലാം തെറ്റാണ് എന്ന്
തന്നെ വികസിപ്പിക്കാന്‍ നമുക്കായി രണ്ട്, ഗള്‍ഫ് കുടിയേറ്റം. മൂന്ന്, വിലയിരുത്തുന്നത് ചരിത്രത്തോ
ട്ടുണ്ട്. ഏറ്റവുമ�ൊടുവില്‍ ക�ോവിഡ് ഇത് രണ്ടിന്റെയും ഫലമായി ടുള്ള നിഷേധമാകും. ഒട്ടനവധി
ബാധയുടെ കാലത്ത് ല�ോകരാഷ്ട്ര ഉണ്ടായ വിദ്യാഭ്യാസ പുര�ോഗതി. സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍
ങ്ങള്‍ക്ക് മുമ്പില്‍ കേരളം നിവ അവകാശങ്ങളെക്കുറിച്ച് മാത്രമല്ല, അക്കാലത്ത് കേരളത്തില്‍ നടന്നിട്ടു
ര്‍ന്നുനില്‍ക്കുന്നത് കാണുന്നില്ലേ? ചുമതലകളെക്കുറിച്ചും ബ�ോധ ണ്ട്. ചെറുമാസികകള്‍, സാംസ്‌കാ
എങ്ങനെയാണ് നമ്മള്‍ ഇത് സാധി മുള്ള ജനതയാണ് മലയാളികള്‍. രിക കൂട്ടായ്മകള്‍, കവിയരങ്ങുകള്‍..
ച്ചത്? ക�ോളനി വാഴ്ചക്കാലത്ത് വലിയ സമരവേലിയേറ്റങ്ങളുടെ നാട് എന്ന് അങ്ങനെ പലതുമുണ്ടായിട്ടുണ്ട്.
അടിച്ചമര്‍ത്തലുകള്‍ക്കും പ്രതികാര പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട് അതേസമയം അധികാരികളുടെയും
നടപടികള്‍ക്കും വിധേയമായ പ്രദേ കേരളം. ഇവിടെ വിശ്വസിച്ച് അവരുടെ സ്വന്തക്കാരുടെയും അതി
ശങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് നിക്ഷേപമിറക്കാന�ോ വ്യവസായ ക്രമങ്ങള്‍ക്ക് അറുതിവരുത്താന്‍
കേരളം. ബ്രിട്ടീഷ് അതിക്രമത്തില്‍ ങ്ങള്‍ ആരംഭിക്കാന�ോ കഴിയില്ലെന്ന ഉന്മൂലനം മാത്രമാണ് പരിഹാരമെന്ന

26 2020 -G{]n 29 
അപകടകരവും ജനാധിപത്യവിരു മാനസികമായും സാമൂഹികമായും ഹിംസയുടെയും ശത്രുതയുടെ
ദ്ധവുമായ ചിന്താഗതി അക്കാലത്ത് മുക്തമായിട്ടില്ലായിരുന്നു സമുദായം. യും രാഷ്ട്രീയത്തില്‍ നിന്ന് സര്‍ഗാത്മ
ശക്തിപ്പെടുകയും പ�ോലീസ് രാഷ്ട്രീയമായ തീരുമാനങ്ങളിലൂടെ കതയുടെയും സേവനത്തിന്റെയും
സ്റ്റേഷന്‍ ആക്രമണവും ജന്മിമാരുടെ ഈ പതിതാവസ്ഥക്ക് പ്രതിവിധി കാ രാഷ്ട്രീയവഴികളിലേക്ക് വിദ്യാര്‍ത്ഥി
തലവെട്ടുന്നതുമുള്‍പ്പടെ സംഭവ ണേണ്ടിയിരുന്നവര്‍ വ�ോട്ടുബാങ്കിന്റെ കളെ വഴി നടത്തിയത് എസ് എസ്
ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുമു കള്ളികള്‍ക്ക് പുറത്തേക്ക് മലയാളി എഫ് ആണ്. ഒരു പാര്‍ട്ടിയുടെയും
ണ്ടായി. കേരളത്തിന്റെ രാഷ്ട്രീയ മുസ്ലിംകള്‍ തെറിച്ചുപ�ോകാതിരിക്കാ ക�ൊടി പിടിച്ചില്ലെങ്കിലും രാഷ്ട്രീയം
പ്രബുദ്ധതയില്‍ ഹിംസ വന്നുചേരു നുള്ള പരിപാടികളില്‍ ആശ്വാസം സംസാരിക്കാനുള്ള നിങ്ങളുടെ
ന്ന സന്ദര്‍ഭവും ഇത് തന്നെയാണ്. കണ്ടെത്തി. അവര്‍ക്ക് അത�ൊക്കെ സ്വാതന്ത്ര്യവും അവകാശവും റദ്ദ് ചെ
അക്കാലത്ത് പ്രത്യക്ഷമായി മതി എന്ന മന�ോഗതം. മറ്റിടങ്ങളുമാ യ്യപ്പെടുന്നില്ലെന്ന് വിദ്യാര്‍ത്ഥികളെ
രാഷ്ട്രീയം പറയാതെ, കക്ഷി രാഷ്ട്രീ യി താരതമ്യപ്പെടുത്തുമ്പോള്‍ മല ബ�ോധ്യപ്പെടുത്താന്‍ കഴിഞ്ഞതാണ്
യത്തിന് പുറത്ത് ഒരു സംഘാടനം ബാറിലെ ഗ്രാമീണ മുസ്ലിം ജീവിതം എടുത്തുപറയേണ്ട കാര്യം. ചൂടുള്ള
എളുപ്പമായിരുന്നില്ല. പ്രത്യേകിച്ചും അങ്ങേയറ്റം പരിക്ഷീണമായിരുന്നു. മുദ്രാവാക്യങ്ങള്‍ ചുട്ടെടുക്കുന്നതില
വിദ്യാര്‍ഥികളിലേക്കിറങ്ങുന്ന ഒരു അതിനെ മറികടക്കാന്‍ മണലാരണ്യ ല്ല, സമൂഹത്തിന് വേണ്ടി നമ്മളെന്തു
സംഘടനക്ക് വേര് പിടിപ്പിക്കാനും ത്തിലേക്ക് കണ്ണും നട്ടിരിപ്പായിരുന്നു ചെയ്യുന്നു എന്നിടത്താണ് നമ്മുടെ
വെളിച്ചം കണ്ടെത്താനും സാധ്യമാ ചെറുപ്പക്കാര്‍. അവര�ോടാണ് എസ് ഭാഗധേയം നിര്‍ണയിക്കപ്പെടുന്നത്
കുന്ന അന്തരീക്ഷം സമുദായത്തില്‍ എസ് എഫ് വിദ്യാഭ്യാസത്തെയും എന്ന നിലപാടുതറയില്‍ നിന്നു
പ�ോലുമുണ്ടായിരുന്നില്ല. പ്രതികൂല അവസരങ്ങളെയും കുറിച്ച് സംസാരി ക�ൊണ്ടാണ് എസ് എസ് എഫിന്റെ
സാഹചര്യങ്ങള�ോട് പ�ൊരുതിനി ച്ചത്. അത�ൊരു സാഹസമായിരുന്നു. സമീപനങ്ങളും സമരങ്ങളും രൂപ
ല്‍ക്കാന്‍ അപാരമായ ഇച്ഛാശക്തി കേള്‍വിക്കാര്‍ കൂടുമ്പോഴും ഉള്‍കൊ പ്പെട്ടത്. ചുറ്റിലും തിന്മ പെയ്യുമ്പോള്‍
യും വ്യക്തമായ ലക്ഷ്യബ�ോധവും ള്ളുന്ന മനസുകള്‍ കുറവായിരുന്നു. മൂടിപ്പുതച്ചുറങ്ങാന്‍ സാധിക്കാത്ത
വേണ്ടിയിരുന്നു. അത് രണ്ടും എന്നിട്ടും എസ് എസ് എഫ് പരിശ്രമം വിധം വിദ്യാര്‍ത്ഥിത്വത്തെ സമരസ
കൈമുതലായുണ്ടായിരുന്നു അവസാനിപ്പിച്ചില്ല. പതിയെപ്പതിയെ ജ്ജമാക്കി എസ് എസ് എഫ്. പൗരത്വ
എന്നതാണ് എസ് എസ് എഫ് എന്ന മാറ്റങ്ങളുണ്ടായി. ഗ്രാമങ്ങളില്‍ നിന്ന് ഭേദഗതി നിയമത്തിനെതിരെ കേരള
വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നഗരങ്ങളിലേക്ക് പഠനത്തിന് വേണ്ടി ത്തില്‍ ക്യാമ്പസിന്റെ ശബ്ദമായി ഈ
അതിജീവനം സാധ്യമാക്കിയത്. കുടിയേറുന്ന വിദ്യാര്‍ത്ഥികളുടെ സംഘം മാത്രമേ ഉണ്ടായിരുന്നുളളൂ.
മുളയിലേ നുള്ളാനും കൂമ്പൊടിച്ചു എണ്ണം പ്രതിവര്‍ഷം വര്‍ധിച്ചു. അതി കാലിക്കറ്റ് വാഴ്സിറ്റി ക്യാമ്പസില്‍
കളയാനുമുള്ള ശ്രമങ്ങളെ അക്കാല പ്പോള്‍ മഹാമുന്നേറ്റമായിരിക്കുന്നു. എസ് എസ് എഫ് ഒരുക്കിയ, പത്ത്
ത്തെ സംഘടനാനേതൃത്വമെങ്ങനെ വിപ്ലവകരമായ ആ മാറ്റം എസ് എസ് ദിനം നീണ്ട ആസാദി ക്യാമ്പസ്
കൈകാര്യം ചെയ്തുവെന്ന് ചരിത്രത്തി എഫിന്റെ കൂടി ശ്രമഫലമെന്ന് വിനയ അക്കാര്യം അടിവരയിട്ടു. രാഷ്ട്രീയ
ലുണ്ട്. തന്നിഷ്ടം പ്രവര്‍ത്തിക്കുക ത്തോടെ ഞങ്ങള്‍ തിരിച്ചറിയുന്നു. മായ വിധേയത്വത്തിന്റെ പേരില്‍ ഒരു
യായിരുന്നില്ല അവര്‍. കേരളത്തിലെ
സമുന്നതരായ മഹാപണ്ഡിതന്മാ
രുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കൊത്ത്
ചലിക്കുകയായിരുന്നു. സമസ്ത കേരള
ജംഇയത്തുല്‍ ഉലമയുടെ ആശീര്‍വാ
ദവും മേല്‍നോട്ടവും തന്നെയാണ്
എസ് എസ് എഫിന്റെ വഴിയിലെ
എന്നത്തേയും വെളിച്ചം.
രണ്ടു ലക്ഷ്യങ്ങളിലേക്കാണ്
എസ് എസ് എഫ് തുഴയെറിഞ്ഞത്.
ഒന്ന്, സമുദായത്തിന്റെ വിദ്യാഭ്യാസ
പിന്നാക്കാവസ്ഥ പരിഹരിക്കുക.
രണ്ട്, യഥാര്‍ത്ഥ രാഷ്ട്രീയബ�ോ
ധത്തിലേക്ക് വിദ്യാര്‍ത്ഥികളെ
വഴിതിരിച്ചുവിടുക. രണ്ടും
ശ്രമകരമായിരുന്നു. ക�ൊള�ോണി
യല്‍ അധികാര പ്രയ�ോഗങ്ങളുടെ
പീഡനാനുഭവങ്ങളില്‍ നിന്നു

2020 -G{]n 29 
27
തെറ്റിന് നേരെയും കണ്ണടക്കേണ്ടി സ്‌കൂളിംഗ് വ്യാപകമാക്കും.
വന്നിട്ടില്ല ഇന്നോളം. ഉജ്ജ്വലമായ രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥപാഠ
സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയി ങ്ങളെ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു
ട്ടുണ്ട് എസ് എസ് എഫ്. അതിന്റെ ക�ൊടുക്കും. വരും തലമുറയ്ക്ക്
പേരില്‍ഒരുക്രമസമാധാനപ്രശ്നമ�ോ കാമ്പുള്ള രാഷ്ട്രീയം നഷ്ടപ്പെട്ടു
പ�ൊതുമുതല്‍ നഷ്ടമ�ോ ഉണ്ടായ പ�ോവാതിരിക്കാനുള്ള ജാഗ്രതയ�ോ
തായി ആര്‍ക്കും ആര�ോപിക്കാന്‍ ടെയുള്ള ഇടപെടലുകളുണ്ടാവും.
പ�ോലും കഴിയില്ല.! ഒരു വിദ്യാര്‍ഥി കൗമാരക്കാരെ കേന്ദ്രീകരിച്ച് രാഷ്ട്ര
സംഘടനക്ക് അഭിമാനിക്കാന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍
ഇതില്‍പരം മറ്റെന്തുവേണം? എസ് അവരുടെ ഭാഗധേയത്വം ഉറപ്പിക്കു
എസ് എഫ് കേരളത്തിന് പുതിയ ന്നതിന് വേണ്ട ഇടപെടലുകള്‍
സമരസംസ്‌കാരം പരിചയപ്പെടുത്തി നടത്തും. സമൂഹമാധ്യമങ്ങളിലൂടെ
എന്ന് കാലം അതിന്റെ നാള്‍വഴി രൂപപ്പെട്ട വിശാലമായ ല�ോകത്തെ
പുസ്തകത്തില്‍ കുറിച്ചിടാതിരിക്കി അവരുടെ പരിസരത്തിന് അനുഗുണ
ല്ലെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. പുതിയ മായ രീതിയില്‍ ഉപയ�ോഗപ്പെടുത്തു
കാലത്തേക്ക് ചുവടുവെക്കുമ്പോള്‍ ന്നതിനെക്കുറിച്ച് ക്രിയാത്മകമായ
സംഘടനക്ക് കരുത്താകുന്നതും ആ പരിശീലനങ്ങളുണ്ടാവും. ഡിജിറ്റല്‍
ആത്മവിശ്വാസം തന്നെ. ല�ോകത്ത് ഒതുങ്ങിപ്പോവാതെ
ഭാവിയില്‍ വൈജ്ഞാനിക ചുറ്റുപാടും കാണാനും ഇടപെടാനു
വര്‍ധനവ് ലക്ഷ്യമിടണമെന്നാണ് മുള്ള കാഴ്ചപ്പാട് പരിപ�ോഷിപ്പിക്കും.
എസ് എസ് എഫ് ആവശ്യപ്പെടുന്നത്. ഡിജിറ്റല്‍ ല�ോകത്തും പുറത്തും
പഠനം പരീക്ഷാ കേന്ദ്രിതമായി അവര്‍ നന്മയുടെ വാഹകരാവും.
ചുരുങ്ങാതെ വൈജ്ഞാനിക പ്രതികരണശേഷിയും സേവന
വികാസത്തിലേക്ക് ലക്ഷ്യം ന്നതില്‍ നിന്നേറെ മാറി, സാമൂഹി മനസും കൈമ�ോശം വരാതെ സൂക്ഷി
പുനഃക്രമീകരിക്കേണ്ടിയിരിക്കുന്നു. കമായ വിശാല താത്പര്യങ്ങള്‍ ക്കുകയാണ് വിദ്യാര്‍ത്ഥികളില്‍
നമ്മുടെ പ�ൊതുബ�ോധവും ആ മുന്നോട്ടുവെക്കുന്ന, അപരനെക്കു ഇക്കാലത്ത് നിര്‍വഹിക്കാനുള്ള സൂ
തലത്തിലേക്ക് മാറ്റപ്പെടേണ്ടതുണ്ട്. റിച്ചുള്ള ആശകള്‍ നുരയുന്ന, അവ ക്ഷ്മമായ രാഷ്ട്രീയപ്രയ�ോഗം. ല�ോക്
ത�ൊഴിലില�ോ ബിരുദത്തില�ോ ഗണിക്കപ്പെട്ടരുടെ ആശങ്കകള്‍ക്ക് ഡൗണ്‍ നാളുകളിലും ഫാഷിസം
ആകരുത് പഠിതാക്കളുടെ കണ്ണ്. ചെവിയ�ോര്‍ക്കുന്ന, അവര്‍ക്ക് വേണ്ടി വെറുതെയിരിക്കുന്നില്ല. ഡല്‍ഹിയി
നമുക്കിനി വേണ്ടത് മികച്ച അക്കാ യുള്ള ഇടപെടലുകളാണ് യഥാര്‍ത്ഥ ല്‍ സി എ എ വിരുദ്ധ സമരം നയിച്ച
ദമീഷ്യന്മാരെയും തല പുകയ്ക്കുന്ന രാഷ്ട്രീയമെന്ന ബ�ോധ്യം പങ്കുവെയ്ക്ക വിദ്യാര്‍ത്ഥികളെ ഭരണകൂടം യു
ഗവേഷകന്മാരെയുമാണ്. അതിനു പ്പെടുന്ന ഈ കാലം വലിയ മാറ്റങ്ങള്‍ എ പി എ ചുമത്തി അറസ്റ്റ് ചെയ്ത്
ള്ള സാഹചര്യങ്ങളും സംവിധാന സാധ്യമാക്കുമെന്ന് തീര്‍ച്ചയാണ്. ജയിലിലടച്ചിരിക്കുന്നു. അതേസമ
ങ്ങളും സൃഷ്ടിക്കപ്പെടണം. അതിന് അതിരുകെട്ടി ഒതുങ്ങിപ്പോവാതെ യം ഡല്‍ഹി കത്തിക്കാനിറങ്ങിയ
വിദ്യാര്‍ത്ഥികളുടെ സന്നദ്ധത മാത്രം പരസ്പരം അടുത്തറിയാനും മനുഷ്യന്‍ കപില്‍ മിശ്രമാര്‍ ഭരണത്തണലില്‍
പ�ോരാ, ഭരണകൂടത്തിന്റെ മുന്‍കൈ എന്ന മഹാ ആശയത്തെ പുതിയ ഇപ്പോഴും സുരക്ഷിതരായിരിക്കുന്നു.
ആവശ്യമാണ്. വിദ്യാഭ്യാസത്തിനു അര്‍ത്ഥത്തിലേക്കും അനുഭൂതിയി ഇത് നീതിനിഷേധമാണ്. അറസ്റ്റ്
വകുപ്പും മന്ത്രിമാരും ഉണ്ടായതുക�ൊ ലേക്കും വികസിപ്പിക്കാനും കഴിഞ്ഞ ചെയ്യപ്പെട്ട വിദ്യാര്‍ത്ഥിനേതാക്കള�ോ
ണ്ട് മാത്രമായില്ല, അധികാരികള്‍ക്ക് സഹാനുഭൂതിയുടെ മന�ോതലങ്ങളി ട് എസ് എസ് എഫ് ഐക്യദാര്‍ഢ്യം
വിദ്യാഭ്യാസ സ്വപ്‌നങ്ങളുണ്ടാകണം. ല്‍ നാമ്പെടുക്കുന്ന ചിന്തകള്‍ പുതിയ പ്രഖ്യാപിക്കുന്നു. നീതിപുലരും
അത് സഫലീകരിക്കാനുള്ള ആല�ോ ല�ോകവും പുതിയ സമൂഹവും വരേയ്ക്കും അവകാശപ്പോരാട്ടങ്ങളില്‍
ചനകളും നടപടികളുമുണ്ടാകണം. സാധ്യമാക്കും എന്നതില്‍ സന്ദേഹ നിന്ന് എസ് എസ് എഫ് പിന്മാറില്ല.
ക�ൊവിഡാനന്തര കാലത്ത് മില്ല. ആ പുതുസമൂഹ സൃഷ്ടിപ്പിന്റെ പ്രതികാരനടപടികള്‍ ഭയന്ന് ഈ വി
മാനുഷിക രാഷ്ട്രീയം വീണ്ടും മുന്‍നിരയില്‍ വിദ്യാര്‍ത്ഥിത്വത്തെ ദ്യാര്‍ഥിസംഘം നിശ്ശബ്ദരാകുമെന്ന്
ചര്‍ച്ചയാകുന്നത് പ്രതീക്ഷയാണ്. അണിനിരത്താനുള്ള ശ്രമങ്ങളിലേ ആരും കരുതേണ്ടതില്ല. ക�ൊടുംവെ
മുതലാളിത്തത്തിന്റെ വിപണി ക്ക് എസ് എസ് എഫ് ചുവടുവെച്ചു യിലില്‍ ഉരുകിയും സമരമുഖങ്ങളില്‍
കേന്ദ്രിത രാഷ്ട്രീയ വ്യവസ്ഥ തകരുക കഴിഞ്ഞു. പതറാത്ത സാന്നിധ്യമായി എസ്
യാണ്. പകരം നനവും നന്മയുമുള്ള ഇസ്ലാം മുന്നോട്ട് വെക്കുന്ന എസ് എഫ് നിറഞ്ഞുനില്‍ക്കും. ഈ
ജനക്ഷേമ രാഷ്ട്രീയത്തിലേക്ക് രാഷ്ട്രീയ സങ്കല്പങ്ങളെ ഇനിയും സ്ഥാപകദിനം ആ പ്രതിഞയെടുക്കാ
ല�ോകം തിരിച്ചുനടക്കുന്നതിന്റെ കൂടുതല്‍ തിളക്കത്തോടെ എസ് ന്‍ കൂടിയുള്ള അവസരമായി ഞങ്ങള്‍
സൂചനകളാണ് നമുക്ക് കാണാന്‍ എസ് എഫ് കാണുന്നു. ധാര്‍മിക വിപ്ലവം
കഴിയുന്നത്. വ്യക്തിതാത്പര്യങ്ങള്‍ പ്രകാശിപ്പിക്കും. വിദ്യാര്‍ഥി സിന്ദാബാദ്.
നടപ്പിലാക്കാനുള്ള അവസരമെ കള്‍ക്കിടയില്‍ പ�ൊളിറ്റിക്കല്‍

28 2020 -G{]n 29 
മരണമില്ലാത്തവരുടെ നാട്ടിൽ- 4
ഡ�ോ. ഉമറുല്‍ഫാറൂഖ് സഖാഫി ക�ോട്ടുമല

ഈജിപ്തുകാരുടെ ഏറ്റവും വലിയ ഹ�ോബി ഖുര്‍ആന്‍ കേള്‍ക്കല്‍ തന്നെയാണ്. അത്ഭുതമാണ് ആ


നാട്ടുകാരുടെ ഖുര്‍ആനുമായുള്ള ബന്ധം. ഉന്തുവണ്ടികളിലും സൈക്കിളുകളിലും മ�ോട്ടോര്‍ ബൈക്കുകളി
ലും വലിയ ബസിലുമെല്ലാം ഒരു ശബ്ദമേ നാം കേള്‍ക്കൂ.

വേദഗ്രന്ഥത്തോട്
ഹൃദയം ബന്ധിച്ച്
സു ബ്ഹി വാങ്ക് വിളിക്കാന്‍
ഇനിയും ഒരു മണിക്കൂറ�ോ
ളം അവശേഷിക്കുന്നുണ്ട്. കഠിനമായ
ചെവിയ�ോര്‍ക്കുമ്പോള്‍ ഒന്നല്ല,
അനേകം പാരായണങ്ങള്‍ കേ
ള്‍ക്കുന്നുണ്ട്. എല്ലാം ഏകദേശം
മനസ്സിലാകാതെ ഒരല്പ സമയം കൂടി
പുതപ്പിനുള്ളില്‍ തന്നെ കിടന്നു.
റൂമിന്റെ പുറത്തുനിന്ന് സംസാര
ശൈത്യം കാരണം പുതപ്പിനുള്ളിൽ ഒരേ ശൈലിയിലാണ്. ഹൃദയത്തില്‍ ങ്ങളും പലരും വുളൂഅ് എടുക്കുന്ന
നിന്ന് തല പുറത്തേക്കിടാൻ തുളച്ചുകയറുന്ന ശൈലിയും ശബ്ദവും കേള്‍ക്കാമായിരുന്നു.
സാധിക്കുന്നില്ല. വളരെ മന�ോഹ കാതുകളിൽ നിന്ന് മാഞ്ഞു ഇനിയും പുതപ്പിനുള്ളിൽ കിടക്കുന്ന
രമായ ഖുര്‍ആന്‍ പാരായണമാണ് പ�ോവാത്ത ശ്രവണ മധുരിമയും. തിൽ അര്‍ഥമില്ലെന്നു മനസ്സിലാക്കി
കേട്ടുക�ൊണ്ടിരിക്കുന്നത്. ശ്രദ്ധിച്ചു എന്താണ് സംഭവിക്കുന്നതെന്നു ഞങ്ങളും എഴുന്നേറ്റു. തലേന്നുരാത്രി
ഡല്‍ഹിയിലെ നിസാമുദ്ദീനിലുള്ള
ഗ്രാന്‍ഡ് മുഫ്തി ഓഫീസിലായി
രുന്നു ഉറങ്ങിയിരുന്നത്. സാദിഖ്
നൂറാനിയും നൗഫല്‍ ഖുദ്റാനും
അവിടെയില്ലാത്തതുക�ൊണ്ടുതന്നെ
വേണ്ടതുപ�ോലെ ഉറക്കം ശരിയായി
ട്ടുമില്ല. അല്പനേരം കൂടി ഉറങ്ങിയിട്ട്
പള്ളിയില്‍പോകാമെന്നു മനസ്സ്
മന്ത്രിച്ചെങ്കിലും ഒന്നാം ദിവസമല്ലേ,
എന്തെങ്കിലും നിര്‍ദേശങ്ങള�ൊക്കെ
കിട്ടിയാല�ോ എന്ന വിചാരം ഞങ്ങളെ
ഉറക്കം വിട്ടെഴുന്നേല്പിച്ചു.
ത�ൊട്ടടുത്ത് തന്നെയാണ് ബുഊ
സിന്റെ മസ്ജിദുള്ളത്. ഒന്നിനുമേലെ
മറ്റൊന്നായി വസ്ത്രങ്ങളും അതിനു
മേലെ തണുപ്പിനെ പ്രതിര�ോധിക്കാന്‍
പ്രത്യേകം നിര്‍മിച്ച കുപ്പായവും
സ�ോക്സും കയ്യുറയും വലിയ�ൊരു
ഷാള്‍ ക�ൊണ്ട് തല മൂടിക്കെട്ടിയും
ഞങ്ങള്‍ പള്ളിയിലേക്ക് പുറപ്പെട്ടു.
വലിയ ഉച്ചത്തില്‍ ഖുര്‍ആന്‍
പാരായണം കേള്‍ക്കുന്നത് ഈ
പള്ളിയില്‍ നിന്നല്ലെന്നും അത്
ത�ൊട്ടടുത്തുള്ള മസ്ജിദുല്‍ ജൈ
ഷില്‍നിന്നാണെന്നും അപ്പോഴാണ്

2020 -G{]n 29 
29
പിടികിട്ടിയത്. ബുഊസ് പള്ളിയില്‍ ചിലപ്പോഴ�ൊക്കെ കണ്ണീര്‍ തുടക്കുന്ന വന്ന് ആയിരക്കണക്കിന് ആളുകളു
നിന്ന് ഖുര്‍ആന്‍ പാരായണം തു കാണാം. ചിലര്‍ എന്തൊക്കെയ�ോ ടെ സാന്നിധ്യത്തിലാകും ഖുര്‍ആന്‍
പുറത്തേക്കൊഴുകുന്നുണ്ട്- സ്പീക്ക വിളിച്ചുപറയുന്നുമുണ്ട്. ഉച്ചത്തില പാരായണം. കേവല ഓത്തുകളല്ല.
റുകള്‍ കുറവായതിനാല്‍ ജെയ്ഷ് ല്ലെങ്കിലും അല്ലാഹ്, സുബ്ഹാനല്ലാ വിങ്ങലും പ�ൊട്ടിക്കരച്ചിലും ചില
മസ്ജിദില്‍ നിന്നും കേള്‍ക്കുന്നയത്ര ഹ് തുടങ്ങിയ ദിക്‌റുകളാണെന്നു ര�ൊക്കെ അട്ടഹസിച്ചുകരയുകയും
ശബ്ദമില്ലെന്നു മാത്രം. മസ്ജിദുല്‍ വ്യക്തം. കൂട്ടത്തില�ൊരാള്‍ ക്ഷമ കെട്ട് ചെയ്യുന്ന രംഗങ്ങള്‍. ചില ചെറിയ
ജെയ്ഷിലേക്ക് പ�ോകുക വളരെ എണീറ്റുചെന്ന് ഇമാമിന്റെ മുഖത്ത് പള്ളികളില്‍ ഖുര്‍ആന്‍ പാരായണം
പ്രയാസകരമാണ്, അത്രയും ആഴത്തില�ൊരു ചുംബനം നല്‍കി. ചെയ്യാന്‍ നല്ല ഖാരിഉകള്‍ ഇല്ലാത്ത
തണുപ്പുണ്ട് പുറത്ത്. എന്റെ പ്രത്യേകിച്ചൊന്നും സംഭവിക്കാത്തമ തുക�ൊണ്ട് തന്നെ റേഡിയ�ോകളും
തണുപ്പിനിടുന്ന കുപ്പായം കസാ ട്ടില്‍ അദ്ദേഹം ഖുര്‍ആന്‍ പാരായണം ടേപ്പ് റെക്കോര്‍ഡറുകളുമാണ് ഉണ്ടാ
ഖ്സ്ഥാനില്‍ നിന്ന് സുഹൃത്തുക്കള്‍ തുടര്‍ന്നു. ഏത�ോ സ്വപ്ന ‌ ല�ോക വുക- വര്‍ഷങ്ങള്‍ക്കു ശേഷമാണ്
സമ്മാനിച്ചതായിരുന്നു. മൈനസ് ത്തെത്തിയ പ്രതീതിയില്‍ ഞങ്ങള്‍ ടേപ്പ് റെക്കോര്‍ഡറും കാസ്സറ്റുകളും
പതിനേഴ് ഡിഗ്രിയായിരുന്നു ചെറിയ കുട്ടികളെപ്പോലെ എല്ലാം കാണാനായത്- സമയമാകുമ്പോള്‍
അവിടുത്തെ തണുപ്പ്. അതിനെ കണ്ടും കേട്ടുമിരുന്നു. ഖുര്‍ആന്‍ ഇവ മൈക്കുമായി ബന്ധിപ്പിച്ച് നല്ല
പ്രതിര�ോധിക്കാന്‍ മാത്രം കെല്പുള്ള പാരായണത്തിന് ഇത്രയും വലിയ പാരായണങ്ങള്‍ ലൗഡ്സ്പീക്കറിലൂ
കുപ്പായത്തിനു ഈജിപ്തിലെ സ്വാധീനമുണ്ടെന്നു ജീവിതത്തില്‍ ടെ വരും.
തണുപ്പൊരു പ്രശ്‌നമായി ത�ോന്നി മനസ്സിലാക്കിത്തന്ന നിമിഷങ്ങള്‍. ഈജിപ്തുകാരുടെ ഏറ്റവും
യില്ല. അതേസമയം കൂടെയുള്ള ആദ്യമായിട്ടാകും ഇത്രയും നേരം വലിയ ഹ�ോബി ഖുര്‍ആന്‍ ശ്രവണ
സുഹൃത്തുക്കള്‍ ഇത്രയും തണുപ്പ് ഖുര്‍ആന്‍ കേട്ടിരുന്നതും. നമ്മള്‍ മാണ്. അത്ഭുതമാണ് ആ നാട്ടുകാ
പ്രതീക്ഷിച്ചിരുന്നില്ല. മലയാളികള്‍ ഖുര്‍ആന്‍ പാരായണം രുടെ ഖുര്‍ആനുമായുള്ള ബന്ധം.
പള്ളിയുടെ വാതിലുകള്‍ അട കേള്‍ക്കാറുമില്ല, ആസ്വദിക്കാറുമില്ല. ഉന്തുവണ്ടികളിലും സൈക്കിളുക
ഞ്ഞുകിടക്കുകയായിരുന്നു. അകത്ത് ചില പ�ൊതുയ�ോഗങ്ങള്‍ക്കു മുമ്പ് ളിലും മ�ോട്ടോര്‍ ബൈക്കുകളിലും
വലിയ ബസിലുമെല്ലാം ഒരു ശബ്ദമേ
ക�ോടമ്പുഴ അബ്ദുല്ലത്തീഫ് സഖാഫിയാണ് കേരളത്തില്‍ നിന്നും നാം കേള്‍ക്കൂ. ഖുര്‍ആന്‍ മാത്രം.
ചെറിയ�ൊരു റേഡിയ�ോ ഖുര്‍ആന്‍
ആദ്യമായി അഷറ: ഖിറാഅത്ത് പൂര്‍ത്തീകരിച്ചത്. അദ്ദേഹത്തെ കേള്‍ക്കാന്‍ വേണ്ടി മാത്രം ഉന്തുവ
കയ്‌റ�ോയില്‍ വെച്ച് കണ്ടപ്പോള്‍ ഈ വേദന പങ്കുവെക്കുകയും കേരള ണ്ടി മുതല്‍ എല്ലാ വണ്ടികളിലുമുണ്ടാ
ത്തിലെ സ്ഥാപനങ്ങള്‍ തയാറാണെങ്കില്‍ യുഎഇയിലെ ജ�ോലിയുപേ വും. ചില ബസുകളില്‍ ഖുര്‍ആന്‍
ക്ഷിച്ച് കേരളത്തില്‍ വരാന്‍ സന്നദ്ധമാണെന്ന് പറയുകയും ചെയ്തു. പാരായണം കേള്‍പ്പിക്കുക മാത്രമല്ല,
അധികം വൈകാതെ ന�ോളേജ് സിറ്റിയിലെ ശരീഅ സിറ്റി കേന്ദ്രീകരി പാരായണം ചെയ്യാനുദ്ദേശിക്കുന്ന
ച്ച് ഇങ്ങനെയ�ൊന്നു തുടങ്ങണമെന്ന് ദൃഢനിശ്ചയമെടുത്തു. വര്‍ക്ക് മുസ്ഹഫുകളും ലഭ്യമാണ്.
അതിനായി അത്തരം ബസുകളില്‍
ചെറിയ�ൊരു ബ�ോക്‌സും ഘടിപ്പി
ച്ചിട്ടുണ്ടാകും. ബസില്‍ കയറിയാല്‍
ആളുള്ളതിന്റെ അടയാളമ�ൊന്നും അഞ്ചുമിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള പലരും ആദ്യം അങ്ങോട്ടാണ്
പുറത്തില്ല. കാര്യമായ ആകാംക്ഷ ഖുര്‍ആന�ോത്ത് കേട്ടിരിക്കുന്ന പ�ോകുക, സീറ്റ് പിടിക്കുന്നതിനു
യ�ൊന്നുമില്ലാതെയാണ് പള്ളിവാ ത�ൊഴികെ, ഖുര്‍ആന്‍ കേള്‍ക്കുന്ന മുമ്പ് മുസ്ഹഫ് കയ്യിലാക്കും. ഇറ
തില്‍ തുറന്നത്. പക്ഷേ, ആശ്ചര്യ ശീലമേ നമുക്കില്ല. വല്ലാത്ത കഷ്ടം ങ്ങുമ്പോള്‍ ആ ബ�ോക്സില്‍ തന്നെ
ജനകമായിരുന്നു അകം കാഴ്ച്ച. പിടിച്ചവരാണ് നമ്മള്‍ മലയാളിക വെച്ച് ഇറങ്ങുകയും ചെയ്യും. അങ്ങാ
പ്രത്യേകം നിര്‍മിച്ച കസേരയിലിരുന്ന് ളെന്നു ആ ഇരുപ്പില്‍ തന്നെ എന്റെ ടിയില്‍ യാചിക്കുന്നവരും ഉന്നത
ഇമാം മൈക്കിലൂടെ ഈണത്തില്‍ മനസ്സ് മന്ത്രിച്ചു. എത്രയ�ോ ഹിഫ്ളുല്‍ ഉദ്യോഗസ്ഥന്മാരും ഒഴിവുകിട്ടിയാല്‍
ഖുര്‍ആന്‍ ഓതുന്നു. ഏകദേശം ഖുര്‍ആന്‍ ക�ോളജ് കേരളത്തിലുണ്ട്, ഖുര്‍ആന്‍ ഓതും. പ�ൊലീസുകാരും
മുന്നൂറിലധികം ആളുകള്‍ അതുകേ ആയിരക്കണക്കിന് ഹാഫിളുകള്‍ കാവല്‍ പട്ടാളക്കാരും ഖുര്‍ആന്‍
ട്ടിരിക്കുന്നു. എല്ലാവരും സ്വഫ്ഫാ പുറത്തിറങ്ങിയിട്ടുമുണ്ട്, എന്നിട്ടും ഓതുന്നുണ്ടാവും. ഒമാന്‍ എയര്‍
യിട്ടാണിരിക്കുന്നത്. പുതുതായി ഖുര്‍ആനുമായി ആഴത്തില�ൊരു വിമാനത്തില്‍ ഞങ്ങള്‍ മടങ്ങുമ്പോ
വരുന്നവരെല്ലാം നിസ്‌കരിച്ചതിനു ബന്ധവും മനം നിറക്കുന്ന ഒരു ള്‍ വിമാനത്തിന്റെ പിറകിലിരുന്ന്
ശേഷമാണ് സ്വഫ്ഫിലിരിക്കുന്നത്. ഖുര്‍ആന്‍സംസ്‌കാരവും നമുക്കി സാമാന്യം ശബ്ദത്തോടെയും ഈണ
സ്വഫ്ഫുകളില്‍ അധികം വിടവുക നിയും രൂപപ്പെടുത്തിയെടുക്കാനാ ത്തോടെയും എയര്‍ ഹ�ോസ്റ്റസ്
ള�ൊന്നുമില്ലാത്തത് ക�ൊണ്ടുതന്നെ യിട്ടില്ലല്ലോ എന്ന ആത്മസംഘര്‍ഷം ഖുര്‍ആന്‍ ഓതുന്നത് കാണാനിടയാ
ഞങ്ങള്‍ അല്പം പിറകിലാണിരുന്നത്. എന്നെ ഉലച്ചു. യി. അലക്‌സാന്‍ഡ്രിയ ലൈബ്രറിയി
എല്ലാവരും ഇമാമിനെ ന�ോക്കി സുബ്ഹിക്ക് മുമ്പ് എന്നപ�ോലെ ല്‍ ചെന്നപ്പോള്‍ ലൈബ്രേറിയനും
ഖുര്‍ആന്‍ ആസ്വദിക്കുകയാണ്. എല്ലാ നിസ്‌കാരങ്ങള്‍ക്കുമുമ്പും ഖുര്‍ആന്‍ ഓതുകയായിരുന്നു.
ചിലര്‍ പ�ൊട്ടിക്കരയുന്നുണ്ട്. ചിലര്‍ ഈജിപ്തിലെ ഒട്ടുമിക്ക പള്ളികളി ഇങ്ങനെ നൂറുകൂട്ടം അനുഭവങ്ങ
കണ്ണീര്‍ തുടക്കുന്നുണ്ട്. ഖുര്‍ആന്‍ ലും ഖുര്‍ആന്‍ പാരായണമുണ്ടാകും. ളുണ്ട്. ഖുര്‍ആന്‍ അവര്‍ക്കൊരു
പാരായണം ചെയ്യുന്ന ഇമാമും ജുമുഅക്കു പ്രത്യേകം ഖാരിഉകള്‍ വികാരവും അന്തസ്സുമാണ്.

30 2020 -G{]n 29 
ഖുര്‍ആന്‍ ഹിഫ്ളാക്കിയിട്ടുണ്ടെ പരിഹസിക്കുകയേയില്ല. ഈജിപ്തി സൗകര്യമ�ൊരുക്കുകയും ചെയ്യും.
ന്നറിഞ്ഞാല്‍ ഓതിക്കേള്‍പ്പിക്കാന്‍ ല്‍ ഖുര്‍ആന്‍ പാരായണത്തിനായി ഖുര്‍ആന്‍ പാരായണം തുടങ്ങിയാല്‍
ഈജിപ്തുകാര്‍ നിര്‍ബന്ധിച്ചുക�ൊ ധാരാളം എഫ് എം റേഡിയ�ോകളും എല്ലാവരും അതു ശ്രദ്ധിച്ച് ഖുര്‍ആ
ണ്ടേയിരിക്കും. സുഹൃത്ത് ഖലീല്‍ ടിവി ചാനലുകള്‍ തന്നെയുമുണ്ട്. നില്‍ ലയിച്ചിറങ്ങും. അറബി ഭാഷ
നുസ്രിക്കും എ പി അബ്ദുല്‍ ഹകീം ഇരുപത്തിനാലുമണിക്കൂറും അറിയുന്നത് ക�ൊണ്ടാണിതെന്നാണ്
അസ്ഹരി ഉസ്താദിന്റെ മകന്‍ മുഹമ്മദ് വ്യത്യസ്തയാളുകളുടെ ഖുര്‍ആന്‍ ആദ്യം നിനച്ചെതെങ്കിലും അറബി
യാസീനും അത്തരം പല അനുഭവങ്ങ പാരായണം മാത്രമാണ് കേള്‍ക്കുക. അറിയാത്തവരും ഇങ്ങനെത്തന്നെ
ളുമുള്ളതായി പങ്കുവെച്ചു. ഇരുവരും പല ചായക്കടകളിലും ജനങ്ങള്‍ യാണെന്നു പിന്നീട് മനസ്സിലായി.
രണ്ടുവര്‍ഷമായി ഈജിപ്തിലാണ് കൂടിയിരിക്കുന്ന മറ്റു സ്ഥലങ്ങളിലും അല്ലെങ്കിലും ഈജിപ്തിലെ
പഠിക്കുന്നത്. വലുതും ചെറുതുമായ ടിവികളില്‍ ഒട്ടുമിക്കയാളുകളും ഖുര്‍ആന്റെ
വാഹനത്തിലും ബസ്സ്റ്റാന്‍ഡി ഇത്തരം ചാനലുകള്‍ പ്രവര്‍ത്തിപ്പി അര്‍ഥം ഗ്രഹിക്കാന്‍ മാത്രം അറബി
ലും ട്രെയിനിലും ചായക്കടയിലും ക്കുന്നുണ്ടാവും. അതിനുമുന്നിലിരു അറിയുന്നവരല്ലല്ലോ.
ടിക്കറ്റ് കൗണ്ടറിലും എവിടെയും ന്നാണ് ആളുകള്‍ ചായ കുടിക്കുക. മരണപ്പെട്ടവര്‍ക്ക് വേണ്ടി മൂന്ന്,
ഖുര്‍ആന്‍ ഓതിയാല്‍ ഒരു പ്രശ്ന ‌ വു കല്യാണ സദസ്സുകളിലും നികാഹ് ഏഴ്, നാല്പത് തുടങ്ങിയ ദിവസ
മില്ല. അത് അത്യുച്ചത്തിലായാലും വേദികളിലും സല്‍ക്കാരങ്ങളിലുമെ ങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും
സന്തോഷമേയുള്ളൂ. ചിലപ്പോള്‍ ല്ലാം മണിക്കൂറുകള�ോളം ഖുര്‍ആന്‍ അതിനുവേണ്ടി ഒരുമിച്ചുകൂടുന്ന
മറ്റുള്ളവര്‍ കൂടെ ഓതുകയും പാരായണമുണ്ടാവും. ഇതിനുവേ സമ്പ്രദായവുമുണ്ട് ഈജിപ്തില്‍.
ചെയ്യും. നമ്മുടെ ചില നാടുകളിലേ ണ്ടി സുപ്രസിദ്ധരായ ഖാരിഉകളെ ഇത്തരം സ്ഥലങ്ങളിലെല്ലാം
തുപ�ോലെ സൂഫിയെന്നു പറഞ്ഞു ക�ൊണ്ടുവരികയും പ്രത്യേകം ഖുര്‍ആനാണ് ഓതുക. ഒരാള്‍ നല്ല
ശബ്ദ മാധുര്യത്തോടെ സാവധാനം
മൈക്കിലൂടെ ഓതും. ബാക്കിയുള്ള
വരെല്ലാം കേട്ടിരിക്കും. നമ്മുടെ നാ
ട്ടിലുള്ളതുപ�ോലെ എല്ലാവരുംകൂടി
ഓതുന്ന സമ്പ്രദായവുമുണ്ടെങ്കിലും
കുറഞ്ഞസമയം മാത്രമാണതിനു
നീക്കിവെക്കുക. ബാക്കിയെല്ലാം
അവര്‍ ഖുര്‍ആന്‍ കേള്‍ക്കും.
ഖുര്‍ആന്‍ പാരായണം ചെയ്യാന
റിയാത്തവനാണ് എന്ന വിശേഷണം
ഈജിപ്തുകാര്‍ക്ക് അസഹ്യമാണ്.
അതുക�ൊണ്ടു തന്നെ എല്ലാ
പള്ളികളിലും ഖുര്‍ആന്‍ പഠിപ്പി
ക്കാന്‍ പ്രത്യേകം മജ് ലിസുകളും
ഹല്‍ഖകളും നിലവിലുണ്ട്. വീടുകള്‍
കേന്ദ്രീകരിച്ചും ഖുര്‍ആന്‍ പഠനം
നടക്കുന്നുണ്ട്. അസ്ഹര്‍ പള്ളിയില്‍
വരെ അത്തരം ധാരാളം ഹല്‍ഖകള്‍
കാണാം. ഇവിടെയെല്ലാം കേവല
ഖിറാഅത്ത് പഠനം മുതല്‍ "അശറ:
ഖിറാഅത്ത്' അഥവാ പത്തുതരത്തി
ലുള്ള ഖുര്‍ആന്‍ പാരായണം വരെ
പഠിപ്പിക്കുന്നുണ്ട്. കേരളത്തില്‍
അത്തരം ഒരു കേന്ദ്രം പ�ോലുമില്ലെ
ന്നോര്‍ത്തപ്പോള്‍ ഉള്ളു ന�ൊന്തു.
കയ�്റോയിലെ പല പള്ളികളിലും
ഇങ്ങനെ കാണാനിടയായി. നമ്മുടെ
നാടുകളില്‍ നിന്നും അസ്ഹറില്‍
പ�ോയിപ്പഠിച്ച ചില കുട്ടികളെങ്കിലും
ഈ പാരായണ ക�ോഴ്‌സുകള�ൊക്കെ
പൂര്‍ത്തിയാക്കിവരാണെങ്കിലും കേ
രളക്കാര്‍ക്കു അവരെ വേണ്ടെന്നത്
ഖേദകരമാണ്. ക�ോടമ്പുഴ അബ്ദുല്ല
ത്തീഫ് സഖാഫിയാണ് കേരളത്തില്‍
നിന്നും ആദ്യമായി അശറ: ഖിറാഅ
ത്ത് പൂര്‍ത്തീകരിച്ചത്. അദ്ദേഹത്തെ

2020 -G{]n 29 
31
കയ്‌റ�ോയില്‍ വെച്ച് കണ്ടപ്പോള്‍ ഈ രെ വേര്‍തിരിച്ചറിയാന്‍ കേരളത്തില്‍ ഈജിപ്തിലാണ് അന്ത്യവിശ്രമം
വേദന പങ്കുവെക്കുകയും കേരളത്തി ബുദ്ധിമുട്ടാണ്. അതുപ�ോലെ ക�ൊള്ളുന്നത്. മറ്റൊരു ഖിറാഅത്ത്
ലെ സ്ഥാപനങ്ങള്‍ തയാറാണെങ്കില്‍ അസ്ഹര്‍ കുല്ലിയ്യകളിലെ എല്ലാതരം പണ്ഡിതനായ ഇമാം ശാഥ്വിബിയും
യുഎഇയിലെ ജ�ോലിയുപേക്ഷിച്ച് ക�ോഴ്സുകള്‍ക്കും ഖുര്‍ആന്‍ കയ�്റോവിലാണ് മറവുചെയ്യപ്പെട്ടി
കേരളത്തില്‍ വരാന്‍ സന്നദ്ധമാണെ മനഃപാഠമാക്കല്‍ പ്രധാന വിഷയവു രിക്കുന്നത്. ല�ോകത്തെ ഏറ്റവും പ്ര
ന്ന് പറയുകയും ചെയ്തു. അധികം മാണ്. ഈജിപ്തുകാര്‍ക്കിത് മുപ്പതു ശസ്ത ഖുര്‍ആന്‍ വ്യഖ്യാനം എഴുതിയ
വൈകാതെ ന�ോളേജ് സിറ്റിയിലെ ജുസ്ഉം മറ്റു അറബികള്‍ക്ക് പതിന ഇമാം ഖുര്‍തുബി (റ) അന്ത്യവിശ്രമം
ശരീഅ സിറ്റി കേന്ദ്രീകരിച്ച് ഞ്ചു ജുസ്ഉം അനറബികള്‍ക്ക് നാല് ക�ൊള്ളുന്നതും ഈജിപ്തിലാണ്.
ഇങ്ങനെയ�ൊന്നു തുടങ്ങണമെന്ന് ജുസ്ഉമാണ് മനഃപാഠമാക്കേണ്ടത്. ഖുര്‍ആന്റെ അര്‍ഥതലം ക�ൊണ്ട്
ദൃഢനിശ്ചയമെടുത്തു. ഖുര്‍ആന്‍ ഖുര്‍ആന്‍ പഠനങ്ങള്‍ക്ക് മാത്രമുള്ള ആധുനികരെ വിസ്മയിപ്പിച്ച ഇമാം
പാരായണത്തില്‍ നല്ല മിടുക്കുള്ള കുല്ലിയ്യത്തു ഉലൂമില്‍ ഖുര്‍ആന്‍ ശഅ്റാവിയും ഈജിപ്തുകാരനാ
കുട്ടികള്‍ ഇനിയും നമ്മുടെ നാടു അസ്ഹറിന് കീഴില്‍ രണ്ടെണ്ണമുണ്ട്. ണ്. അടുത്തിടെ മരണപ്പെട്ടുപ�ോയ
കളില്‍നിന്നും ഈജിപ്തിലേക്ക് ല�ോകത്ത് തന്നെ ഇത്തരം ക�ോളജു അബ്ദുല്‍ ബാസിതും കയ�്റോക്കാ
പ�ോയി ഇതെല്ലാം പഠിച്ചെടുക്കേണ്ട കള്‍ വിരളമാണത്രെ. കേരളത്തില്‍ രനാണ്. അബ്ദുല്‍ ബാസിത്തിന്റെ
തുണ്ട്. മലയാളികള�ോട് നല്ല ബന്ധം പേരിനുപ�ോലുമില്ലെന്നാണ് പ്രത്യേക ശൈലിയാണ് ഇന്ന്
സൂക്ഷിക്കുന്ന, മര്‍കസടക്കം പല വിവരം. യുക്തിവാദികളും മുസ്‌ലിം ഒട്ടുമിക്ക ഖാരിഉകളും ഈജിപ്തില്‍
സ്ഥാപനങ്ങളും സന്ദര്‍ശിച്ച ശയ്ഖ് വിരുദ്ധരും ഇസ്‌ലാമിനെതിരെ സ്വീകരിച്ചുവരുന്നത്. പലപ്പോഴും
ഫൗസി ഹൈക്കല്‍ തന്നെ ഇത്തരം നിലപാട് കടുപ്പിക്കുന്ന ഈ കാലത്ത് ഈ മഹാന്മാരെ സിയാറത്ത്
ക�ോഴ്സുകള്‍ നടത്തുന്നുണ്ട്. ഇത്തരം പഠനങ്ങള്‍ക്ക് അനന്ത ചെയ്യാന്‍ അവസരം ലഭിച്ചു.
അബ്ദുല്ലത്തീഫ് സഖാഫി, ഷാഫി സാധ്യതകളാണുള്ളത്. കേരളക്കാര്‍ ഈജിപ്തില്‍ അവര്‍ ക�ൊണ്ടുവന്ന
അസ്ഹരി തുടങ്ങിയവര�ൊക്കെ ഫിഖ്ഹ് പഠനങ്ങള്‍ക്ക് ക�ൊടുക്കുന്ന ഒരു സംസ്‌കാരം നമ്മുടെ നാടുക
അദ്ദേഹത്തിന്റെയടുത്ത് നിന്നാണ് പ്രാധാന്യം ഖുര്‍ആന്‍- ഹദീസ് ളിലും ഉണ്ടാവണമെന്നായിരുന്നു
പാരായണം പഠിച്ചത്. ഞങ്ങളും ക�ോ പഠനങ്ങള്‍ക്കും നല്‍കേണ്ട സമയം പ്രാര്‍ഥന. കൂട്ടായ പരിശ്രമത്തിലൂടെ
സാധ്യമാകുമെന്ന ആത്മവിശ്വാസം
സുബ്ഹി നിസ്‌കാരം കഴിഞ്ഞു പള്ളിയില്‍ നിന്നുമിറങ്ങുമ്പോള്‍ ഇന്നുമുണ്ട്. കാരണം ഇത് ഖുര്‍ആനാ
ഇതുവരെ കിട്ടാത്ത അനുഭൂതിയാണ് ലഭിച്ചത്. ഖുര്‍ആന്‍ അത്ര ണല്ലോ; നമ്മള്‍ മുസ്‌ലിംകളും.
സുബ്ഹി നിസ്‌കാരം കഴിഞ്ഞു
മാത്രം അനുഭൂതിദായകമാണെന്നു ബ�ോധ്യപ്പെടാന്‍ അധികസമാ പള്ളിയില്‍ നിന്നുമിറങ്ങുമ്പോള്‍
യ�ൊന്നും വേണ്ടെന്നു ഒറ്റയനുഭവം ക�ൊണ്ട് തന്നെ ബ�ോധ്യപ്പെട്ടു. ഇതുവരെ കിട്ടാത്ത അനുഭൂതിയാണ്
അഞ്ചുവഖ്ത് നിസ്‌കാരത്തിനു ശേഷവും കുറഞ്ഞ സമയം ക്ലാസ്സും ലഭിച്ചത്. ഖുര്‍ആന്‍ അത്രമാത്രം
എല്ലാ പള്ളികളിലുമുണ്ട്. അനുഭൂതിദായകമാണെന്നു ബ�ോ
ധ്യപ്പെടാന്‍ അധികസമായ�ൊന്നും
വേണ്ടെന്നു ഒറ്റയനുഭവം ക�ൊണ്ട്
തന്നെ ബ�ോധ്യപ്പെട്ടു. അഞ്ചുവഖ്ത്
ഴ്‌സിന്റെ ഭാഗമായി ചില ഭാഗങ്ങള്‍ അതിക്രമിച്ചിരിക്കുന്നുവെന്ന് നിസ്‌കാരത്തിനു ശേഷവും കുറഞ്ഞ
അദ്ദേഹത്തില്‍നിന്ന് ഓതിക്കേള്‍ക്കു പറയുന്നത് വെറുതെയല്ല! ഇത്തരം സമയം ക്ലാസ്സും എല്ലാ പള്ളികളി
കയും ഇജാസത്ത് വാങ്ങുകയും ക�ോളജുകളിലെ ഉസ്താദുമാരുമായി ലുമുണ്ട്. അതുകൂടി കഴിഞ്ഞതിനു
ചെയ്തു. മലയാളി വിദ്യാര്‍ഥികളെ സംസാരിച്ചപ്പോള്‍ ഇക്കാര്യം ശേഷം പതിവുപ�ോലെ മ�ൊബൈല്‍
എത്ര വേണമെങ്കിലും സ്വീകരിക്കാന്‍ ബ�ോധ്യപ്പെടുകയും ചെയ്തു. എടുത്തുന�ോക്കുമ്പോള്‍ മെസ്സേ
തയാറാണെന്നു മടങ്ങുന്നതിന്റെ ഖുര്‍ആന് ഈജിപ്തുകാര�ോടും ജുകളുടെ ബഹളമാണ്. ഇന്നലെ
തലേന്നുപ�ോലും അദ്ദേഹം ഞങ്ങളെ നല്ലബന്ധമാണെന്നു തമാശക്കെങ്കി ഞാന്‍ അയച്ചവരുടെ മറുപടിയും
ഓര്‍മിപ്പിച്ചു. ലും ഈജിപ്തുകാര്‍ പറയാറുണ്ട്. പുതുതായി പല ച�ോദ്യങ്ങളും.
ഖാരിഉകള്‍ക്കും ഹാഫിളുക കാരണം അഞ്ചു പ്രാവശ്യം മിസ്റ് ഒട്ടുമിക്കയാളുകള്‍ക്കുമുണ്ടായിരുന്ന
ള്‍ക്കും പ്രത്യേക തലപ്പാവ് തന്നെ എന്ന പദം ഖുര്‍ആന്‍ പ്രയ�ോഗിച്ചി ത് അസ്ഹറില്‍ പഠിക്കാനെന്താണ്
ഈജിപ്തിലുണ്ട്. അസ്ഹറില്‍നി ട്ടുണ്ട്. ഖുര്‍ആന്‍ പ്രയ�ോഗിച്ച ഒരു ചെയ്യേണ്ടത്, എന്താണ് പഠിക്കുക,
ന്നും ബിരുദമെടുക്കുന്നവര്‍ക്കും രാഷ്ട്രത്തിന്റെ പേര് അതേപ�ോലെ നിങ്ങള്‍ എങ്ങനെയാണ് പ�ോയത്
പ്രത്യേകം തലപ്പാവുണ്ട്. തലപ്പാവ് നിലനില്‍ക്കുന്നത് ഈജിപ്ത് തുടങ്ങിയ ച�ോദ്യങ്ങളായിരുന്നു.
ന�ോക്കി ആളെ മനസ്സിലാക്കുന്ന രീതി മാത്രമാണ്. അഥവാ മിസ്റ്‍മാത്രം. അതാവട്ടെ അടുത്ത ലക്കത്തില്‍.
വളരെ നല്ലതാണെന്നു ഈജിപ്തില്‍ നല്ലവരും മ�ോശമായതുമായ ധാരാളം
നിന്നു ബ�ോധ്യപ്പെട്ട പ്രധാനകാര്യമാ മിസ്റികളെ ഖുര്‍ആന്‍ പലപ്രാവശ്യം
ണ്. കിതാബുകള�ൊന്നും പഠിക്കാത്ത എടുത്തുപറഞ്ഞിട്ടുണ്ടെന്നുള്ളതും
വര്‍ക്കും പഠിച്ചവര്‍ക്കും കേരളത്തി ഈജിപ്തുകാരുടെ ഒരു സ്വകാര്യ
ല്‍ ഒരേതരം തലപ്പാവാണുള്ളത്. അഹങ്കാരമാണ്. ല�ോകത്ത്
ചില ഗുണങ്ങളുണ്ടാവാമെങ്കിലും, ഖിറാഅത്തിന്റെ ഇമാമുകളില്‍
അര്‍ഹതയും അംഗീകാരവുമുള്ളവ വളരെ പ്രശസ്തനായ ഇമാം വര്‍ശ് (റ)

32 2020 -G{]n 29 
ലേഖനം/ മുഹമ്മദ് മിദ്‌ലാജ് തച്ചംപ�ൊയില്‍

‘ഒരാളുടെ ഹൃദയത്തെ എങ്ങനെ ശുദ്ധമാക്കാമെന്നും സദാചാരത്തെ എങ്ങനെ സമൃദ്ധമാക്കാമെന്നും


നിത്യമായ മ�ോക്ഷം ലഭിക്കും വിധം ജീവിതത്തിന്റെ അകവും പുറവും എങ്ങനെ കെട്ടിപ്പടുക്കാമെന്നുമുള്ള
വിചാരമാണ് സൂഫിസം’. ഇത് പ്രത്യേകം ചിലര്‍ക്കുള്ള അവസ്ഥയല്ല. ഓര�ോ വിശ്വാസിക്കുമുണ്ടായിരിക്കേണ്ട
സവിശേഷതയാണ്. ഓര�ോ വിശ്വാസിയും ആ ഒരു തലത്തിലേക്ക് ആസകലം എത്തിച്ചേരേണ്ടതുണ്ട്.

സൂഫി : ഇസ്‌ലാമിന്റെ
ശുദ്ധമനസ്സ്
മു സ്‌ലിം വിശ്വാസി എത്തിച്ചേരേണ്ട ദീപ്തവും
ശുദ്ധവുമായ ആത്മീയാവസ്ഥയാണ്
സൂഫിയുടേത്. ല�ോകത്തിന് വേണ്ടി ഉയിര്‍ക്കൊ
ണ്ടവരാണ് മുസ്ല ‌ ിംകള്‍. ഒളിഞ്ഞൊതുങ്ങിയ
ജീവിതമല്ല അവരുടേത്. സാമൂഹിക ജീവിതത്തില്‍
അവരുടെ ഇടപെടലുണ്ടാവും. സുഖ ദുഃഖങ്ങളില്‍
പങ്ക് ക�ൊള്ളും. നിസ്വാര്‍ത്ഥരും ത്യാഗിവര്യരുമായ
പുണ്യവാളന്മാരാണ് സൂഫികള്‍.
സൂഫി എന്ന വാക്കിന്റെ ഉത്ഭവം വിശുദ്ധി
എന്നര്‍ഥം വരുന്ന "സഫ' എന്ന അറബി വാക്കില്‍
നിന്നാണ്. പ്രവാചകന്റെ കാലത്ത് മദീന പള്ളിയു
ടെ ചെരുവില്‍ വിദ്യയും ധ്യാനവുമായിക്കഴിഞ്ഞ
അസ്ഹാബുസ്സുഫ്ഫ എന്ന വാക്കിലും ഇതിന്റെ
വേര് കാണുന്നവരുണ്ട്. ഇബ്ന ‌ ു ഖല്‍ദൂന്‍ അടക്കം
വലിയ�ൊരു വിഭാഗം പണ്ഡിതര്‍ ഇക്കാര്യമാണ് ചൂ
ണ്ടിക്കാണിക്കുന്നത്. സൂഫിയെ ഗ്രീക്ക് ഭാഷയിലെ
"സ�ോഫിയ'യ�ോട്(വിവേകം, വിജ്ഞാനം)
ചേര്‍ത്തുവായിച്ചവരും ഉണ്ട്.
ശൈഖുല്‍ ഇസ്ല ‌ ാം സകരിയ്യ(റ) രേഖപ്പെ
ടുത്തുന്നു: "ഒരാളുടെ ഹൃദയത്തെ എങ്ങനെ
ശുദ്ധമാക്കാമെന്നും സദാചാരത്തെ എങ്ങനെ
സമൃദ്ധമാക്കാമെന്നും നിത്യമായ മ�ോക്ഷം
ലഭിക്കും വിധം ജീവിതത്തിന്റെ അകവും പുറവും
എങ്ങനെ കെട്ടിപ്പടുക്കാമെന്നുമുള്ള വിചാരമാണ്
സൂഫിസം'. ഇത് പ്രത്യേകം ചിലര്‍ക്കുള്ള അവ
സ്ഥയല്ല. ഓര�ോ വിശ്വാസിക്കുമുണ്ടായിരിക്കേണ്ട
സവിശേഷതയാണ്. ഓര�ോ വിശ്വാസിയും ആ ഒരു
തലത്തിലേക്ക് ആസകലം എത്തിച്ചേരേണ്ടതുണ്ട്.
അതിന്റെ കാതല്‍ ആത്മാവിന്റെ ശുദ്ധിയും
ശാശ്വതമായ പരമാനന്ദവുമാണ്.
ഇസ്‌ലാമിനു രണ്ടുതലങ്ങളുണ്ട്. ബാഹ്യ
വും(ശരീഅത്) ആന്തരികവും(ഹഖീഖത്ത്). ഒരു

2020 -G{]n 29 
33
എവിടെ നിന്നാണ് വന്നതെന്ന്. താങ്കളെന്താ
ണെന്ന്. ഹേ, സത്യമറിയാത്തവനേ, താങ്കള്‍ക്ക്
തന്നെത്തന്നെ അറിയില്ല, പിന്നെന്തിനാണ്
നിങ്ങള്‍ക്കുണ്ടെന്ന് വിചാരിക്കുന്ന ജ്ഞാനം
ക�ൊണ്ട് നിങ്ങള്‍ അഹങ്കരിക്കുന്നത്?
സ്രഷ്ടാവിനെ കുറിച്ച് ആഴത്തില്‍ പഠിക്കുന്ന
സൂഫി, സൃഷ്ടിയുടെ ദൗര്‍ബല്യങ്ങളെ പറ്റി
കൂടുതല്‍ ബ�ോധവാനാകുന്നു. അധികാരവും
ശക്തിയും നിലനില്‍പ്പും പ്രവര്‍ത്തനവും എല്ലാം
പരമമായ് അല്ലാഹുവിന്റെത് മാത്രമാണെന്നും
സൃഷ്ടി അല്ലാഹുവിനെ ആശ്രയിക്കുന്ന ഒരു
യാചകന്‍ മാത്രമാണെന്നും അയാള്‍ ബ�ോധ്യ
പ്പെടുന്നു. ഖുര്‍ആന്‍ വായിക്കുക: "ഹേ മനുഷ്യ
സമൂഹമേ, അല്ലാഹുവുമായുള്ള ബന്ധത്തില്‍
നിങ്ങള്‍ യാചകരാണ്. അല്ലാഹു സര്‍വസ്വനും
സ്തുത്യര്‍ഹനുമാണ് '(35:15).

ഉത്ഭവം തേടി
സൂഫിസത്തിന്റെ ഉത്ഭവം തേടി പലരും
കാടു കയറി. കാട്ടിലല്ല, ഖുര്‍ആനിലും തിരുപ്രവാ
ചകന്റെ സ്പന്ദനങ്ങളിലുമാണ് സൂഫിസത്തിന്റെ
ഉറവ പ�ൊടിയുന്നത്. സൂഫിയായ ജുനൈദ്
ബഗ്ദാദിയുടെ(റ) മ�ൊഴി കേള്‍ക്കാം: "സൂഫികളു
സൂഫിസത്തിന്റെ ഉത്ഭവം തേടി പലരും കാടു കയറി. ടെ തത്വങ്ങളും വിശ്വാസവും ഖുര്‍ആനും നബി
കാട്ടിലല്ല, ഖുര്‍ആനിലും തിരുപ്രവാചകന്റെ സ്പന്ദനങ്ങളി ചര്യകളുമായി ബന്ധപ്പെട്ടതാണ് '.
ലുമാണ് സൂഫിസത്തിന്റെ ഉറവ പ�ൊടിയുന്നത്. സൂഫിയായ മക്കയില്‍ അവതരിച്ച ഖുര്‍ആന്‍ അധ്യായ
ങ്ങള്‍ പ�ൊതുവെ ആത്മീയ ചിന്തയ്ക്ക് പ്രാധാന്യം
ജുനൈദ് ബഗ്ദാദിയുടെ(റ) മ�ൊഴി കേള്‍ക്കാം: ‘സൂഫികളുടെ നല്‍കുന്നവയാണ്. സൂഫികളുപയ�ോഗിക്കുന്ന
തത്വങ്ങളും വിശ്വാസവും ഖുര്‍ആനും നബി ചര്യകളുമായി ഉപമകളും പ്രതീകങ്ങളും ന�ോക്കിയാലറിയാം;
ബന്ധപ്പെട്ടതാണ് ’. എല്ലാം ഖുര്‍ആനിലുള്ളതാണ്. ദൈവിക
വിശുദ്ധിയുടെ പ്രതീകമായ "അഗ്‌നിയും'(28:29)
ആത്മാവിന്റെ അനശ്വര തയെ ചൂണ്ടുന്ന
വൃത്തത്തോടുപമിക്കാം; അതിന്റെ ഉപരിതലം "പക്ഷിയും'(2:262, 3:43)മനുഷ്യന്റെ ത�ൊഴിലും
ശരീഅത്താണ്. അതിലൂടെ കേന്ദ്രബിന്ദുവായ വിധിയും പ്രതിനിധാനം ചെയ്യുന്ന "മരവും'(14:29,
ഹഖീഖത്തിലെത്താനാണ് സമര്‍പ്പിതരായ 28:30) ഉദാഹരണങ്ങളാണ്. ഹസന്‍ ബസ
സൂഫികള്‍ ശ്രമിക്കുന്നത്. രി(റ) വിഭാവനം ചെയ്ത ദൈവ മര്യാദ(അദ്
കര്‍മങ്ങളിലൂടെ അല്ലാഹുവിലേക്ക് ല്)സംതൃപ്തി(രിള)ദുന്നൂന്‍ മിസ് രിയുടെ
അടുക്കുമ്പോള്‍ അല്ലാഹു സമീപസ്ഥനാകും. സൂഫി അവസ്ഥകള്‍ (അഹ്വാല്‍)മന്‍സൂര്‍
കണ്ഠനാളിയേക്കാളും അടുത്ത് വരും. ഇങ്ങനെ ഹല്ലാജ്, അല്‍ ഖര്‍റാസ് , അല്‍ മുഹാസിബി,
അല്ലാഹുവിന്റെ സാമീപ്യം നേടിയവരെയാണ് തുസ്തരി തുടങ്ങിയവര്‍ വിവരിച്ച ദൈവത്തിന്റെ
ഖുര്‍ആന്‍ മുഖര്‍റബ് എന്ന് വിശേഷിപ്പിക്കുന്ന ഏകത(വഹ്ദത്), ദൈവത്തോട് ചേരല്‍(ഇത്തി
ത്. ഈ മുഖര്‍റബുകളാണ് സൂഫികള്‍ എന്ന് സ്വാല്‍), പശ്ചാത്താപം(തൗബ), യുക്തി(അഖ്ല്‍),
അറിയപ്പെട്ടത്. മനസ്സ്(ഖല്‍ബ്) ആത്മജ്ഞാനം(മഅരിഫത്),
എന്താണ് സ്രഷ്ടാവിന്റെ സത്ത? ദൈവസ ദൈവസ്മരണ(ദിക്റ്) എന്നിവയെല്ലാം ഖുര്‍ആനി
ത്തയും സൃഷ്ടികളുടെ സത്തയും തമ്മിലുള്ള ലുള്ളതാണ്.
ബന്ധമെന്ത്? ആത്മാവിന്റെ രഹസ്യമെന്ത്? മന്‍സൂര്‍ ഹല്ലാജിന്റെ ദൈവവുമായി
തുടങ്ങിയ ച�ോദ്യങ്ങള്‍ക്ക് ഖുര്‍ആന്റെയും കൂടിച്ചേരലിനും (ഇത്തിസ്വാല്‍), അബ്ദുല്‍
നബിവചനങ്ങളുടെയും വെളിച്ചത്തില്‍ ഉത്തരം ഖാദിര്‍ ജീലാനിയുടെ ഏകത്വത്തിനും(വഹ്ദത്)
കണ്ടെത്താനാണ് നിരന്തര ആത്മതപസ്യയിലൂ വേദന്തത്തില്‍ അടിസ്ഥാനം കണ്ടെത്തിയ
ടെ സൂഫികള്‍ ശ്രമിക്കുന്നത്. തത്വചിന്ത ക�ൊണ്ട് യൂറ�ോപ്യരുണ്ട്. രാജകുമാരനായ ഇബ്രാഹിം
മാത്രം ഇത് സാധ്യമാവുകയില്ല. ബ്ന് അദ്ഹം ക�ൊട്ടാരം വിട്ട് പ�ോയത് കപില
ജലാലുദ്ധീന്‍ റൂമിയെ(റ) കേള്‍ക്കുക: വസ്തുവിലെ ശ്രീ ബുദ്ധനെ അനുകരിച്ചാണെന്ന്
താങ്കള�ൊരു തത്വ ചിന്തകനായിരുന്നു. പക്ഷേ ഗ�ോള്‍ഡ് സിംഹര്‍ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. മറ്റൊരു
താങ്കള്‍ക്കറിയില്ല, താങ്കള്‍ എവിടെയാണെന്ന്. യൂറ�ോപ്പ്യനായ സെഹ്നര്‍ ഇതിനെ ച�ോദ്യം
ചെയ്തതും കാണാം(hindu muslim mistiscm).

34 2020 -G{]n 29 
ഇസ്‌ലാമിന് ആധ്യാത്മികവശമില്ലെന്ന്
ധരിച്ചവര�ോ, ഇസ്‌ലാമിക ആധ്യാത്മികത
അറിയാത്തവര�ോ ആണ് സൂഫിസത്തെക്കുറിച്ച്
ഇസ്‌ലാമിന്റെ പരിധിക്കുള്ളില്‍ നിന്ന് പുറത്ത്
കടന്ന് കാടുകയറിയത്.
സൂഫി എന്ന വാക്കിന്റെ ചരിത്ര പശ്ചാത്തല
ത്തിലേക്ക് കടന്നാല്‍ ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ
അവസാനത്തിലാണ് ആ പദം പ്രചാരത്തില്‍
വന്നത്. വേരുകള്‍ പ്രവാചകന്മാരുടെ ദിവ്യ
സന്ദേശങ്ങളില്‍ വേരാഴ്ത്തിയ ഒരു മഹദ് ജീവിത
ദര്‍ശനത്തിന്റെ പേര് മാത്രമാണ് സൂഫി എന്ന
വാക്ക് എന്നോര്‍ക്കുക. ഹിറാഗുഹയില്‍ ധ്യാന
മിരിക്കുന്ന തിരു പ്രവാചകന്റെ സ്പന്ദനങ്ങളില്‍
സൂഫിസമാണ് തിരയടിക്കുന്നത്. മലീമസമായ
ചുറ്റുപാടുകളില്‍ നിന്ന് മുക്തമായി യാഥാര്‍ത്ഥ്യം
കണ്ടെത്താനുള്ള ഉല്‍ക്കടമായ അഭിലാഷമാണ്
തിരുപ്രവാചകനെ ആ കുന്നിന്‍മുകളിലെത്തി
ച്ചത്. ഗുഹയിലേക്ക് വഴി കാണിച്ചത്. അവിടെ
വെച്ചാണ് പ്രവാചകന് ദിവ്യബ�ോധനമുണ്ടാകു
ന്നത്.
പ്രവാചകന്മാരല്ലാത്തവര്‍ക്കും ധ്യാനത്തിലൂ
ടെ ആധ്യാത്മിക പദവി കൈവരിക്കാം. അവര്‍ക്ക്
ദിവ്യബ�ോധനം ലഭിക്കില്ലെന്ന് മാത്രം. പകരം
പ്രത്യേക തരം വെളിപാട് ലഭിച്ചേക്കാം. ഇതിന് മുഴുകി ആത്മശുദ്ധി നേടാന്‍ ശ്രമിച്ചു.
ഇല്‍ഹാം എന്ന് പറയുന്നു. ഈ കാലത്ത് ജീവിച്ചവരാണ് ഇമാം ഹസന്‍
അമവി ഭരണകാലത്ത് ഇസ്ല ‌ ാമിന്റെ ബസ്വരി, ഇബ്രാഹിം ഇബ്ന്‍ അദ്ഹം, അബു
പവിത്രതക്ക് ഏറ്റ പ്രഹരമാണ് സൂഫിസത്തിന് ഹാഷിം എന്നിവര്‍.
ജനകീയത നല്‍കിയത്. ഇമാം ഖുശൈരി(റ) ഒമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍
പറയുന്നു: തിരുപ്രവാചകന്റെ തലമുറക്ക് ശേഷം സൂഫിസത്തില്‍ തന്നെ വിവിധ ധാരകള്‍ വന്നു.
സമുദായത്തില്‍ വിഭാഗീയമായ പ്രശ്‌നങ്ങള്‍ തല മഅറൂഫ് ഖര്‍ഖിയുടെ പൂര്‍ണ പരിത്യാഗവും
പ�ൊക്കിയിരുന്നു. ഒപ്പം ഭരണവര്‍ഗം മതത്തോട് മന്‍സൂര്‍ ഹല്ലാജിന്റെ "ഹുലൂല്‍ ഇത്തിഹാദ്'
അകലുകയും ചെയ്തു. അമവികളുടെ ഭരണകാ തുടങ്ങിയവയും ഉദാഹരണങ്ങളാണ്. ഇവരില്‍
ലത്താണ് ഇത് സംഭവിച്ചത്. മുആവിയക്ക്(റ) ഓര�ോരുത്തരെയും ആത്മീയത ആഗ്രഹിച്ചവര്‍
ശേഷം ഖിലാഫത്ത് പട്ടം അണിഞ്ഞ യസീദ് മത പിന്‍പറ്റി. പതിന�ൊന്നാം നൂറ്റാണ്ടില്‍ ഇത്തരം
താല്പര്യങ്ങള്‍ മറികടന്നു. പഴയ ഗ�ോത്ര ചിന്തകള്‍ 12 ധാരകളെങ്കിലും നിലനിന്നിരുന്നുവെന്ന്
തല പ�ൊക്കി. ഈ അധപതനത്തില്‍ മനംന�ൊന്ത കശ്ഫുല്‍ മഹ്ജൂബില്‍ കാണാം.
ഒരു കൂട്ടം നല്ല മനുഷ്യര്‍ മലീമസമായ ചുറ്റുപാടു സില്‍സിലകളുടെ അഥവാ ത്വരീഖത്തു
കളില്‍ നിന്ന് മാറി ദീര്‍ഘ പരിചിന്തനത്തിലാണ്ടു. കളുടെ ഉദയം സൂഫിസത്തിന്റെ വളര്‍ച്ചയില്‍
നിരന്തരമായ പ്രാര്‍ഥനകളിലൂടെ ദൈവിക വഴിത്തിരിവ് കുറിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിനു
ചൈതന്യം നേടാന്‍ അവര്‍ക്ക് കഴിഞ്ഞു. ദൈവ ശേഷം മുസ്‌ലിം മനസ്സിനേറ്റ ജീര്‍ണ്ണതയാണ്
സാമീപ്യം അറിഞ്ഞ ഈ സൂഫികള്‍ പുതിയ ഇതിന്റെ ഉദയത്തിന് വഴി വെച്ചത്. മംഗ�ോളിയരു
പ്രതിജ്ഞയുമായ് സമൂഹത്തിലേക്കിറങ്ങി. ടെ ആക്രമണം മൂലം ബാഗ്ദാദിനുണ്ടായ പതനം
അങ്ങനെ പതനത്തിന്റെ പാതാളത്തില്‍ എത്തിയ മുസ്‌ലിംകള്‍ക്കും സൂഫി ചിന്തകര്‍ക്കും കനത്ത
മുസ്‌ലിം സമൂഹത്തിന് സൂഫികള്‍ രക്ഷകരായി. തിരിച്ചടിയായി. ഈ അധപതനത്തില്‍ നിന്ന്
സൂഫിസത്തിന്റെ വളര്‍ച്ചയില്‍ പ്രധാനമായി മുസ്‌ലിം സമൂഹത്തെ മുഴുവന്‍ രക്ഷിക്കേണ്ട
മൂന്നുഘട്ടങ്ങള്‍ ഉണ്ട്. ഉത്തരവാദിത്വം സൂഫികള്‍ ഏറ്റെടുത്തു. സമൂഹ
1 . പരിത്യാഗികളുടെ ഘട്ടം. ത്തിന്റെ ഉദ്ധാരണത്തിന് മുഴുവന്‍ ഊര്‍ജ്ജവും
2. സൂഫീ തത്വചിന്തകരുടെ കാലം. അവര്‍ ഉപയ�ോഗിച്ചു. മുസ്ല ‌ ിം രാഷ്ട്രീയ ശക്തി
3. സില്‍സിലകളുടെ കാലം ക്ഷയിച്ചത് മൂലം എങ്ങും അരാജകത്വം നടമാടിയ
ഒന്നാമത്തെ ഘട്ടം അമവി ഭരണത്തിന്റെ സന്ദര്‍ഭത്തിലാണ് സൂഫികള്‍ ഇത്തരം ഒരു
ആരംഭം ത�ൊട്ട് (ക്രിവ 661) ക്രിവ 850 വരെ നീണ്ടു സാഹസത്തിനു മുതിര്‍ന്നതും വിജയകരമായി
നിന്നു. മലീമസമായ ചുറ്റുപാടില്‍ വിരക്തി പൂണ്ട വെല്ലുവിളികളെ അതിജീവിച്ചതും.
സജ്ജനം, ഭൗതിക ല�ോകത്തെ പരിത്യജിച്ചു.
നിരന്തര പ്രാര്‍ഥനകളിലൂടെ അല്ലാഹുവിന�ോട്
പ്രായശ്ചിത്തം ചെയ്തു. പരല�ോക ചിന്തയില്‍

2020 -G{]n 29 
35
ലേഖനം/ ഡ�ോ. ഫൈസല്‍ അഹ്സനി രണ്ടത്താണി

ദൈവികഗ്രന്ഥമായ ഖുർആൻ മനുഷ്യസൃഷ്ടിയാണെന്ന ആക്ഷേപം നന്നേ പഴയതാണ്. വേരിലെ ദുർബ


ലമായ ആക്ഷേപങ്ങൾ പലപ്പോഴും പുതിയതരം പ�ൊതികളിൽ വീണ്ടുമെത്തുന്നു. ഖുർആൻ അവതരിച്ച
മാസത്തിൽ അത്തരം ചില ആക്ഷേപങ്ങളുടെ ആകെത്തുകയെന്ത് എന്നന്വേഷിക്കുന്ന കുറിപ്പ്.

ശമരിയ പട്ടണം
ഉണ്ടാകുന്നതിന് മുമ്പ്
ശമരിയക്കാരന�ോ?
സാ മിരി (ശമരിയക്കാരന്‍)
ആണ് ഇസ്രയേല്‍
സന്തതികള്‍ക്ക് പശുക്കുട്ടിയുടെ
സ്വര്‍ണവിഗ്രഹം നിര്‍മിച്ച് ക�ൊടു
ത്തതെന്ന് ഖുര്‍ആന്‍. ഇസ്രയേല്യര്‍
ഈജിപ്തില്‍നിന്ന് വരികയും
സീനായില്‍ യാത്ര ചെയ്യുകയും
ചെയ്ത കാലത്ത് ശമരിയാ പട്ടണം
തന്നെ ഉണ്ടായിരുന്നില്ല. പിന്നെ
യെങ്ങനെയാണ് അന്ന് സാമിരി
പശുക്കുട്ടിയെ നിര്‍മിച്ചു എന്ന്
വിശ്വസിക്കുക?
ഖുര്‍ആന്‍ മനുഷ്യനിര്‍മിതി
യാണെന്ന് കാട്ടാന്‍ ച�ോദിക്കുന്ന
ച�ോദ്യങ്ങളില്‍ ഒന്നാണിത്.ശമരിയ
പട്ടണത്തില്‍ വസിക്കുന്നവനാണ്
"സാമിരി' എന്ന മുന്‍വിധിയില്‍നി
ന്നാണ് ഈ ച�ോദ്യം ഉദ്ഭവിക്കുന്നത്.
ആദ്യം അക്കാര്യം പരിശ�ോധിക്കണം.
സുമേറിയന്‍സ് ആരാണ്
എന്നത് അവരുടെ ശത്രുക്കളുടെ
അഭിപ്രായങ്ങള്‍ വെച്ച് പഠിക്കുന്നത്
ക�ൊണ്ടാണ് ഇങ്ങനെയ�ൊരു
അബദ്ധത്തില്‍ ചാടുന്നത്.
എന്‍സൈക്ലോപീഡിയ ജൂദാ
യിക്ക പറയുന്നു: "യ�ോസേഫിന്റെ
ഗ�ോത്രങ്ങളായ എഫ്രയീമിന്റെയും
മനാശ്ശെയുടെയും നേരിട്ടുള്ള പി
ന്‍ഗാമികളാണ് ശമരിയക്കാര്‍. അഹ

36 2020 -G{]n 29 
റ�ോണില്‍നിന്ന് തുടങ്ങി എലിസറിലൂടെയും സാമിരി എന്നാല്‍ ശമരിയക്കാരന്‍ അല്ല. ഇതു മാത്രമല്ല,
ഫിനെഹാസിലൂടെയുമുള്ള മഹാപൗര�ോഹി അവര്‍ മൂസാനബിയുടെ കാലത്തുണ്ടായിരുന്നു വെന്നും
ത്യവും ക്രിസ്താബ്ദം പതിനേഴാം നൂറ്റാണ്ടുവരെ വ്യക്തമായി. അപ്പോഴും ഒരു ച�ോദ്യം അവശേഷിക്കുന്നു;
അവര്‍ അവകാശമാക്കിയിരുന്നു. ഫലസ്തീന്റെ ബൈബിള്‍ പറയാത്ത ആ ശില്‍പിയെ മുഹമ്മദ് നബിക്ക്
കേന്ദ്രഭാഗത്തുള്ള പുരാതന ഭൂപ്രദേശത്ത് മറ്റ്
ഇസ്രായീലി ഗ�ോത്രങ്ങളുമായി സമാധാനത്തി കിട്ടിയതെങ്ങനെ?
ല്‍ കഴിയുകയായിരുന്നു ശമരിയക്കാരെന്നും
ശേഖേമില്‍ നിന്ന് ശില�ോഹിലേക്ക് മാറ്റി
ക്കൊണ്ട് ഉത്തര ഉപാസനാരീതികളെ തകിടം
മറിക്കുകയും ചില ഉത്തര ഇസ്രായേലികളെ ന്ഥത്തില്‍ നിന്ന് പകര്‍ത്തിയതാണെന്ന വാദം
തന്റെ പുതിയ ആരാധനാ സമ്പ്രദായത്തിലേ നിലനില്‍ക്കണമെങ്കില്‍ അഞ്ച് കാര്യങ്ങള്‍
ക്ക് മാറ്റുകയും ചെയ്ത ഏലിയുടെ കാലംവരെ തെളിയിക്കണം. ഒന്ന് പകര്‍ത്തിയെടുക്കപ്പെട്ട
ഇത് തുടര്‍ന്നുവെന്നുമാണ് അവര്‍ വാദിക്കുന്ന ഗ്രന്ഥം നബിക്ക് മുമ്പ് രചിക്കപ്പെട്ടിരുന്നു. അത്
ത്. ("Samaritans' The Encyclopaedia Judai a മുഹമ്മദ് നബിക്ക്(സ) ലഭിച്ചിരുന്നു. അത്
CD Rom Edition) നബി വായിച്ചിരുന്നു. അതിലുള്ള തെറ്റുകള്‍
യ�ോസേഫിന്റെ പിന്‍ഗാമികളാണ് എന്ന് അടക്കം അപ്പടി പകര്‍ത്തിയിരുന്നു. ആ പുസ്തക
സ്വയം വാദിക്കുന്നവരാണവര്‍. ശമരിയക്കാര്‍ ത്തിലില്ലാത്ത കാര്യങ്ങള്‍ക്ക് മറ്റു പുസ്തകങ്ങളെ
എന്ന് അവര്‍ സ്വയം വിളിക്കുന്നില്ല.സത്യം ആശ്രയിച്ചിരുന്നു.
ആചരിക്കുന്നവര്‍ എന്നര്‍ഥമുള്ള ഷാ മെറിന്‍ മുഹമ്മദ് നബിയുടെ കാലത്ത് നബിക്ക്
(Shamerin) എന്നാണവര്‍ സ്വയം വിളിക്കുന്ന പകര്‍ത്താന്‍ അത്തരമ�ൊരു ഗ്രന്ഥമുണ്ടായിരു
ത്. ന്നോ? ഇതാണ് ആദ്യം തെളിയേണ്ടത്.അതിന്ന്
ഒരു കാര്യം വ്യക്തമായി; സാമിരി എന്നാല്‍ തെളിവില്ല! മറിച്ച് പില്‍ക്കാലത്ത് ഉണ്ടായതാ
ശമരിയക്കാരന്‍ അല്ല. ഇതു മാത്രമല്ല, അവര്‍ ണ് എന്നാണ് പലരുടെയും നിരീക്ഷണം!
മൂസാനബിയുടെ കാലത്തുണ്ടായിരുന്നു അറേബ്യയിലേയും സ്‌പെയിനിലേയും
വെന്നും വ്യക്തമായി. അപ്പോഴും ഒരു ച�ോദ്യം എറാമിലേയും മുഹമ്മദന്‍ വിജയങ്ങളുടെ
അവശേഷിക്കുന്നു; ബൈബിള്‍ പറയാത്ത മൂന്ന് ഘട്ടങ്ങളെ കുറിച്ച്, ഫാത്വിമയുടെയും(റ)
ആ ശില്‍പിയെ മുഹമ്മദ് നബിക്ക് കിട്ടിയതെ ആയിശ (റ) യുടെയും പേരുകള്‍ പരാമര്‍ശി
ങ്ങനെ? ക്കുന്ന ഗ്രന്ഥം എങ്ങനെ നബിയുടെ കാല
ഇത്തരം ലളിതമാണ്. "ഇത് ല�ോകരക്ഷി ത്തിന് മുമ്പുള്ള താകും? ഒമ്പതാം നൂറ്റാണ്ടില്‍
താവായ അല്ലാഹുവിങ്കല്‍ നിന്ന് അവതീര്‍ണ ഹാറൂന്‍ റശീദിന്റെ കാലത്ത് രചിക്കപ്പെട്ടതാ
മായതത്രെ.' യിരിക്കാം ഈ ഗ്രന്ഥം എന്നാണ് The Jewsh
ഇനി മറ്റൊരു ച�ോദ്യം: മ�ോശയുടെ Encyclopedia, 1905 നിരീക്ഷിക്കുന്നത്!
സമൂഹം പശുക്കുട്ടിയെ ഉണ്ടാക്കിയ കഥ "അവര്‍ അവരുടെ വായ ക�ൊണ്ട് അല്ലാ
പറയുന്നിടത്ത് സമ്മയേല്‍ വിഗ്രഹത്തിനുള്ളി ഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താന്‍
ല്‍ ഒളിച്ചിരിക്കുകയും മുക്രശബ്ദം പുറപ്പെടു ശ്രമിക്കുന്നു. എന്നാല്‍ അല്ലാഹു അവന്റെ
വിക്കുകയും ചെയ്തു എന്ന് യഹൂദ ഗ്രന്ഥമായ പ്രകാശത്തെ പൂര്‍ത്തീകരിക്കുക തന്നെ
പിര്‍ഗി റബ്ബി ഏലിംയസമില്‍ പറയുന്നുണ്ട്. ഈ ചെയ്യും'.
സമ്മയേല്‍ തെറ്റിദ്ധരിച്ചോ മാറ്റം വരുത്തിയ�ോ മുഹമ്മദ് നബിയുടെ കാലത്ത് അങ്ങനെ
ആണ് മുഹമ്മദ് സാമിരിയെ കണ്ടുപിടിച്ചതെ യ�ൊരു ഗ്രന്ഥമേ ഇല്ലായിരുന്നു എന്ന് വന്നാല്‍
ന്ന അര�ോപണവുമുണ്ട്, അതിനെ എങ്ങനെ നേരത്തെ നമ്മള്‍ പരിശ�ോധിക്കണമെന്ന്
കാണുന്നു? പറഞ്ഞ അഞ്ചില്‍ അഞ്ചും ന�ോക്കേണ്ടതി
ഒരു യഹൂദ /ക്രൈസ്തവ ഗ്രന്ഥത്തില്‍ ഉള്ള ല്ലല്ലോ. ബൈബിലുള്ളത് തിരുത്തുകയും
കാര്യങ്ങള്‍ അതേപടി അഥവാ ചെറിയ വ്യത്യാ അവയില്‍ ഇല്ലാത്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്തും
സങ്ങള�ോട് കൂടെ ഖുര്‍ആനില്‍ ഉണ്ടെങ്കില്‍ എഴുത്തും വായനയും അറിയാത്ത ഒരാള്‍ ഒരു
അത് ഖുര്‍ആനിലുള്ളത് തെറ്റാണ് എന്നതിന് ഗ്രന്ഥവുമായി വന്നാല്‍ എന്താണതിനര്‍ഥം?
തെളിവാകുന്നത് എങ്ങനെയാണ്? പകര്‍പ്പാക്ഷേപങ്ങള്‍ നിലനില്‍ക്കുന്നില്ല
ഖുര്‍ആനില്‍ മാത്രമല്ല; അതിന്റെയും എന്ന് തന്നെ.
മുമ്പ് അവതരിച്ച ഗ്രന്ഥങ്ങളില്‍ അക്കാര്യം "ല�ോകരക്ഷിതാവായ അല്ലാഹുവില്‍നിന്ന്
പറഞ്ഞിട്ടുണ്ട് എന്നത് ഖുര്‍ആന്‍ പറഞ്ഞ അവതീര്‍ണമായതത്രെ ഇത്'.
കാര്യത്തിന്റെ സാധുതയെ ശാക്തീകരിക്കുക
യല്ലേ ചെയ്യുന്നത്? അവയുടെ പഠനങ്ങളില്‍
ഒരു പ�ോലെ കാണുക എന്നതല്ലേ സ്വാഭാ
വികത? വ്യത്യാസപ്പെടുമ്പോഴല്ലേ അതിന്റെ
കാരണം അന്വേഷിക്കേണ്ടി വരുന്നുള്ളൂ? ഇനി
കാര്യത്തിലേക്ക് കടക്കാം. ഖുര്‍ആന്‍ യഹൂദ ഗ്ര

2020 -G{]n 29 
37
ലേഖനം/ ഫിര്‍ദൗസ് മന്‍സൂര്‍

ജന്മദേശം വിട്ട് പ�ോന്നവര്‍ക്കുള്ള സ്വര്‍ഗ ഭൂമിയ�ൊന്നുമായിരുന്നില്ല മദീന. പല കാരണങ്ങളാല്‍ അശാ


ന്തമായിരുന്നു മദീനയുടെ മനസ്സ്. എന്നാല്‍ പ്രവാചകന്‍ അവര്‍ക്ക് ഒരുമയുടെ കവചം നല്‍കി. ഉദാരത
ക�ൊണ്ട് അവര്‍ പ്രവാചകരുടെ മനം നിറച്ചു. ഇനിയുമുണ്ട് അന്നത്തെ മദീനക്ക് പറയാനേറെ.

മദീന:
ഇസ്‌ലാമിക നാഗരികതയുടെ
അടിപ്പടവുകള്‍
ക്ലേ ശങ്ങള്‍ നിറഞ്ഞതാ
യിരുന്നു ജന്മദേശ
ത്തുനിന്നുള്ള പ്രവാചകരുടെ
പലായനം. ഹിജ്‌റ എന്നാണ്
ഇസ്‌ലാമിക ചരിത്രത്തില്‍
ഇതറിയപ്പെടുന്നത്.
മദീനയിലേക്കായിരുന്നു ഈ
പലായനം. പ്രതിയ�ോഗികളായ
ഖുറൈശികളുടെ കണ്ണുവെട്ടിച്ച്
അല്ലാഹുവിന്റെ സംരക്ഷണത്തി
ല്‍ തിരുപ്രവാചകന്‍ സുരക്ഷിത
മായി മദീനയിലെത്തി. കൃത്യമായ
ആസൂത്രണങ്ങളുണ്ടായിരുന്നു
തിരുപ്രവാചകന്. പ്രവാചക
നെത്തുമ്പോള്‍ മദീന അത്രമേല്‍
ശാന്തമായിരുന്നില്ല.ഗ�ോത്ര
സംഘട്ടനങ്ങളും യുദ്ധങ്ങളും
പതിവാണ്. പരമ്പരാഗതമായി
നിലനിന്നിരുന്ന സാമ്പത്തിക
സാമൂഹിക പ്രശ്‌നങ്ങള്‍
അതുപ�ോലെ തന്നെ തുടരുന്നു.
മക്കയില്‍ നിന്ന് എത്തിയ
മുഹാജിറുകള്‍ക്കുള്ള പുനര
ധിവാസമായിരുന്നു മറ്റൊരു
പ്രധാന വെല്ലുവിളി. അത�ോട�ൊ
പ്പം പ്രവാചകനെക്കുറിച്ചുള്ള
മദീനക്കാരുടെ അമിതമായ
പ്രതീക്ഷയും. ഓര�ോ ചുവടുവെ
പ്പുകളും കരുതല�ോടെ വേണം.

38 2020 -G{]n 29 
രണ്ട് പള്ളികള്‍ പണിതു ക�ൊണ്ടായിരുന്നു
പ്രവാചകര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.
ഒന്ന് ഖുബാഇലും മറ്റൊന്ന് മദീനയിലും.
ആരാധനാലയം എന്നതിനെക്കാളുപരി
ആസ്ഥാനമായിട്ടായിരുന്നു ഇവ പ്രവര്‍ത്തിച്ചി
രുന്നത്. പാര്‍ലമെന്റ്, ക�ോടതി, പുനരധിവാസ
കേന്ദ്രം തുടങ്ങി സമൂഹത്തിന്റെ വ്യത്യസ്താവശ്യ
ങ്ങളെ പ്രതിനിധീകരിക്കുന്നവയായിരുന്നു ആ
മസ്ജിദുകള്‍. പ�ൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി
പ്രത്യേക സ്ഥലം തന്നെ ക്ലിപ്തപ്പെടുത്തിയി
രുന്നു. മദീന രാഷ്ട്ര നിര്‍മ്മാണത്തിന്റെ പ്രാ
ഥമിക ഘട്ടങ്ങള്‍ ആരംഭിച്ചത് ഇവിടങ്ങളില്‍
നിന്നായിരുന്നു. മസ്ജിദുകളുടെ സാമൂഹിക
ബാധ്യതകളെന്താണെന്ന് ഈ ആദ്യകാല
പള്ളികള്‍ പറയുന്നുണ്ട്.
പള്ളികളുടെ നിര്‍മ്മാണ പ്രവര്‍ത്തന
ങ്ങളില്‍ പൂര്‍ണ്ണ പങ്കാളിയായിരുന്നു തിരു
നബി(സ്വ). മദീന പള്ളി നിലനിന്നിരുന്ന
സ്ഥലം സഹല്‍, സുഹൈല്‍ എന്നീ അനാഥ
സഹ�ോദരന്മാരുടേതായിരുന്നു. അവര്‍
സൗജന്യമായി സ്ഥലം നല്‍കാന്‍ തയാറായെ
ങ്കിലും പത്ത് സ്വര്‍ണനാണയങ്ങള്‍ നല്‍കി
പ്രവാചകര്‍ സ്ഥലം വാങ്ങിക്കുകയായിരുന്നു.
ആദ്യ കല്ല് യഥാസ്ഥാനത്ത് വെച്ചു ക�ൊണ്ട്
നബിതങ്ങള്‍തന്നെ നിര്‍മ്മാണത്തിന് തുടക്കം
കുറിച്ചു. പിന്നീട് തുടര്‍ പ്രവര്‍ത്തനങ്ങളിലും
അവിടുത്തെ സാന്നിധ്യമുണ്ടായിരുന്നു. തന്റെ
കയ്യിലുള്ള കല്ല് ചുമക്കാന്‍ വന്ന സ്വഹാബി
യ�ോട് "നീ മറ്റൊന്ന് എടുത്തോളൂ, എന്നെക്കാള്‍
അല്ലാഹുവിലേക്ക് ആവശ്യമായവനാണ്
നീ' എന്നായിരുന്നു മറുപടി. ഒരു നേതാവ്
എന്ന നിലയില്‍ വെറും കാഴ്ച്ചക്കാരനായി
നില്‍ക്കാതെ അനുയായികളുടെ കൂടെ
ചേര്‍ന്ന് അവര്‍ക്ക് ഉത്തേജനം നല്‍കി.
നേതൃത്വത്തിന്റെ ഏറ്റവും മികച്ച സ്വഭാവത്തെ അനുചരന്മാരെ വാര്‍ത്തെടുത്തു. സുഫ്ഫ
പരിചയപ്പെടുത്തുകയായിരുന്നു ഈ യില്‍ നിന്ന് ലഭിക്കുന്ന അറിവുകള്‍ അവര്‍
നേതാവ്. പള്ളിക്ക് വേണ്ടി മുറിക്കേണ്ടി വന്ന മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കി. അജ്ഞരായ
ഈന്തപ്പനകള്‍ ക�ൊണ്ട് തന്നെ മേല്‍ക്കൂരകള്‍ സമൂഹത്തിനിടയില്‍ ഒരു വൈജ്ഞാനിക
നിര്‍മ്മിച്ച് പാരിസ്ഥിതിക വിഭവങ്ങളുടെ വിനി വിപ്ലവം സൃഷ്ടിച്ചെടുത്തു. ഒരേസമയത്ത്
യ�ോഗത്തിലെ ഉത്തമ മാതൃകയും പ്രവാചകന്‍ എഴുന്നൂറ് വിദ്യാര്‍ഥികള്‍ വരെ ആ പാഠശാല
പകര്‍ന്നു നല്‍കി. യില്‍ പഠിച്ചിരുന്നു. ആദ്യ റെസിഡന്‍ഷ്യല്‍
പള്ളിയുടെ ഒരു വശത്ത് അസ്സുഫ്ഫ യൂണിവേഴ്‌സിറ്റി എന്നും ആദ്യ ഓപ്പണ്‍
എന്ന പേരില്‍ ഒരു പ്രത്യേക സ്ഥലം നീക്കി യൂണിവേഴ്‌സിറ്റി എന്നും ചരിത്രകാരന്മാര്‍
വെച്ചിരുന്നു. മദീനയിലെ വിശ്വാസികളുടെ ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്.മദീനയില്‍ ദാരി
വിദ്യാഭ്യാസ പുര�ോഗതിക്ക് വേണ്ടിയായിരുന്നു ദ്ര്യമനുഭവിക്കുന്ന വിദ്യാര്‍ഥികളുടെ അഭയ
ഇത്. ധാരാളം നവ�ോത്ഥാന നായകന്‍മാരും കേന്ദ്രം കൂടിയായിരുന്നു ഇത്. സുഫ്ഫയിലെ
സാമൂഹിക പരിഷ്ക ‌ ര്‍ത്താക്കളും ഈ വിദ്യാര്‍ഥികളില്‍ നല്ലൊരു പങ്കും സമൂഹത്തി
പാഠശാലയില്‍ നിന്നും ഉയന്നുവന്നു. ല്‍ താഴെകിടയിലുള്ളവരായിരുന്നു.
വ്യത്യസ്ത മേഖലകളില്‍ മികച്ച പ്രതിഭകളെ രാത്രിയില്‍ മുഴുസമയ ധ്യാനവും പകല്‍
ഈ വിദ്യാലയം നാടിന് സമ്മാനിച്ചു. ല�ോകം പാഠവും പ�ോരാട്ടവും എന്നതായിരുന്നു
കണ്ട ഏറ്റവും മികച്ച ഭരണാധികാരികളായ പതിവ്. അന്നം വല്ലപ്പോഴുമേ ആ പാഠശാലയു
ഖുലഫാഉ റാഷിദുകള്‍ ഈ വിദ്യാലയത്തിലെ ടെ പടി കടന്നെത്തിയുള്ളൂ.
കണ്ണികളായിരുന്നു. ധര്‍മ്മവും സദാചാരവും മുഹാജിറുകളുടെ പുനരധിവാസം ഏറെ
ജീവിതവൃത്തിയാക്കിയ ഒന്നരലക്ഷത്തോളം സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതായിരുന്നു. വെറും
കയ്യോടെ പലായനത്തിനു പുറപ്പെട്ടവരെ

2020 -G{]n 29 
39
ചരിത്രകാരനായ വെല്‍ ഹ�ോസന്‍ ഇതിനെ
പരിചയപ്പെടുത്തിയിട്ടുണ്ട്. ഇബ്ന ‌ ു ഖല്‍ദൂ
ന്റെ സംഘബ�ോധ സിദ്ധാന്തം ഇതില്‍ നിന്നും
ഉരുത്തിരിഞ്ഞതാണെന്നാണ് പ�ൊതുവില്‍ നി
രീക്ഷിക്കപ്പെടുന്നത്. സാമൂഹിക സാമ്പത്തിക
സാഹചര്യങ്ങള്‍ അനുയ�ോജ്യമല്ലാതിരുന്നിട്ടു
പ�ോലും അന്യദേശക്കാരെ സ്വന്തം കുടുംബ
ത്തേക്കാള്‍ പരിഗണന നല്‍കിയായിരുന്നു
മദീനക്കാര്‍ സ്വീകരിച്ചത്.
ഓര�ോ അന്‍സാരിക്കും ഓര�ോ മുഹാജി
റിനെ വീതം നല്‍കി. തനിക്ക് ഇഷ്ടപ്പെടുന്നത്
തന്റെ സഹ�ോദരനും ഇഷ്ടപ്പെടുന്നതുവരെ
നിങ്ങളാരും യഥാര്‍ത്ഥ വിശ്വാസിയാവുകയി
ല്ലെന്ന തിരുവരുളായിരുന്നു എല്ലാത്തിനും
കാരണം. യൂണിവേഴ്സ ‌ ല്‍ ഗ�ോള്‍ഡന്‍ റൂള്‍
എന്ന പേരില്‍ ല�ോകത്ത് ഈ ഹദീസ് പ്രചാരം
നേടിയിട്ടുണ്ട്. തനിക്കുള്ളതെല്ലാം തന്റെ
കൂട്ടുകാരനും നല്‍കാന്‍ അവര്‍ തയാറായി.
ഒന്നില്‍ കൂടുതല്‍ ഭാര്യമാരുള്ളവര്‍ ഒരു
ഭാര്യയെ സഹ�ോദരന് വിവാഹം ചെയ്തു
ക�ൊടുത്തു. ഇത്തരം സഹായങ്ങള�ൊന്നും
മക്കക്കാര്‍ ചൂഷണം ചെയ്തിരുന്നില്ല. തന്റെ
കൃഷി സ്ഥലവും ഭാര്യമാരില�ൊരാളെയും
പകുത്തുനല്‍കാന്‍ തയാറായ അന്‍സാരി
യ�ോട് എനിക്ക് അങ്ങാടിയിലേക്കുള്ള വഴി
കാണിച്ചു തന്നാല്‍ മതി എന്ന് മക്കയുടെ
മക്കള്‍ പറഞ്ഞു. ഞാന്‍ പ�ോയി കച്ചവടം
ചെയ്ത് ജീവിച്ചു ക�ൊള്ളാം എന്നായിരുന്നു
അഭിമാനമുള്ള ആ മറുപടിയുടെ ആകത്തുക.
മുഹാജിറുകളുടെ പുനരധിവാസം ഏറെ സങ്കീര്‍ണ്ണതകള്‍ മദീനയുടെ സാമൂഹിക സാമ്പത്തിക പുര�ോഗ
നിറഞ്ഞതായിരുന്നു. വെറും കയ്യോടെ പലായനത്തിനു തിക്ക് വേണ്ടിയായിരുന്നു മദീനക്കാര്‍ ഇത്തരം
പുറപ്പെട്ടവരെ സ്വീകരിക്കാന്‍ മാത്രം മദീന സ്വയംപര്യാപ്തമാ പ്രവൃത്തികള്‍ ചെയ്തതെന്ന് വിമര്‍ശിക്കുന്നവ
യിരുന്നില്ല. എന്നിട്ടും മദീനയുടെ പുനരധിവാസ പദ്ധതികള്‍ രുണ്ട്. സ്വന്തം കുടുംബവും സമ്പത്തും വിട്ടെറി
ല�ോകത്തിന് മുന്‍ മാതൃകയില്ലാത്തതായി. അത്ര കനിവ�ോടെ ഞ്ഞു എത്തിയവരായിരുന്നു മുഹാജിറുകള്‍.
ല�ോകത്തൊരു ജനതക്കും പിന്നീട് ദേശം കടന്നു വന്നവരെ അതുക�ൊണ്ടുതന്നെ അവരില്‍ നിന്ന് ഇത്തരം
ഉള്‍ക്കൊള്ളാനായില്ല. അതിര്‍ത്തി കടന്നെത്തുന്ന അഭയാ നേട്ടങ്ങള്‍ പ്രതീക്ഷിക്കുക എന്നത് തീര്‍ത്തും
അസ്ഥാനത്താണ്.
ര്‍ഥികളെ മതില്‍കെട്ടി മറയ്ക്കുന്ന ആധുനിക സമൂഹം തല ഘടനയിലും പ്രവര്‍ത്തനത്തിലും
കുനിച്ച് നില്‍ക്കണം. ഒരടഞ്ഞ സമൂഹമായിട്ടാണ് ഗ�ോത്രങ്ങളെ
നരവംശ പണ്ഡിതര്‍ പരിചയപ്പെടുത്തു
ന്നത്. മക്ക മദീനയില്‍ ഇടം തേടുമ്പോള്‍
സ്വീകരിക്കാന്‍ മാത്രം മദീന സ്വയംപര്യാ നാല്പത്തിനാല് ഗ�ോത്രസമൂഹങ്ങള്‍
പ്തമായിരുന്നില്ല. എന്നിട്ടും മദീനയുടെ മദീനയില്‍ ഉണ്ടായിരുന്നു. ഔസ്-ഖസ്റ‌ ജ്
പുനരധിവാസ പദ്ധതികള്‍ ല�ോകത്തിന് മുന്‍ എന്നീ ഗ�ോത്രങ്ങളായിരുന്നു പ്രമുഖര്‍.
മാതൃകയില്ലാത്തതായി. അത്ര കനിവ�ോടെ വര്‍ഷങ്ങളായി വിദ്വേഷത്തിലും പകയിലും
ല�ോകത്തൊരു ജനതക്കും പിന്നീട് ദേശം കഴിഞ്ഞിരുന്ന ഈ സഹ�ോദര കുടുംബങ്ങളെ
കടന്നു വന്നവരെ ഉള്‍ക്കൊള്ളാനായില്ല. രഞ്ജിപ്പിലാക്കുക എന്നത് ഭരണാധികാരി
അതിര്‍ത്തി കടന്നെത്തുന്ന അഭയാര്‍ഥികളെ എന്ന നിലയില്‍ പ്രവാചകന്റെ ഉത്തരവാദി
മതില്‍കെട്ടി മറയ്ക്കുന്ന ആധുനിക സമൂഹം ത്തമായിരുന്നു. ദീര്‍ഘകാലം നീണ്ടുനിന്ന
തല കുനിച്ച് നില്‍ക്കണം. മദീന സര്‍വ്വതും ബുആത് യുദ്ധം അവരെ കൂടുതല്‍ പ്രക�ോ
മക്കയുടെ ശൂന്യമായ കാല്‍ക്കല്‍ സമര്‍പ്പിച്ചു. പിതരാക്കി. ഔസ് ഗ�ോത്രത്തിനായിരുന്നു
മുആഖാത് അഥവാ സംഘ ബന്ധുത്വം എന്ന മദീനയില്‍ മേല്‍ക്കോയ്മ ഉണ്ടായിരുന്നത്.
പേരിലായിരുന്നു പുനരധിവാസപദ്ധതി അതുക�ൊണ്ടുതന്നെ പ്രവാചകരെ
ആസൂത്രണം ചെയ്തത്. മുസ്‌ലിം സാമൂഹിക സ്വീകരിച്ചതും ഔസില്‍ നിന്നുള്ളവരായി
വികാസത്തിലെ പ്രാഥമിക ഘട്ടമായി രുന്നു. മദീനയിലെത്തിയ ശേഷം ഖസ്റജ്

40 2020 -G{]n 29 
ഗ�ോത്രത്തിലെ അസദ് ബ്‌നു സുറാറയെ ഘടനയിലും പ്രവര്‍ത്തനത്തിലും ഒരടഞ്ഞ സമൂഹമായിട്ടാണ്
പ്രവാചകന്‍ അന്വേഷിച്ചു. അദ്ദേഹത്തിന് ഈ ഗ�ോത്രങ്ങളെ നരവംശ പണ്ഡിതര്‍ പരിചയപ്പെടുത്തുന്നത്.
പ്രവിശ്യയിലേക്ക് പ്രവേശനാനുമതിയില്ലെന്ന് മക്ക മദീനയില്‍ ഇടം തേടുമ്പോള്‍ നാല്പത്തിനാല് ഗ�ോത്രസ
അവര്‍ ഓര്‍മ്മപ്പെടുത്തി. പക്ഷേ പ്രവാചകന്‍ മൂഹങ്ങള്‍ മദീനയില്‍ ഉണ്ടായിരുന്നു. ഔസ്-ഖസ്റ‌ ജ് എന്നീ
വിട്ടില്ല.അസദ് എന്റെ സംരക്ഷണത്തിലാണെ
ന്നും അവനെ ഇങ്ങോട്ടെത്തിക്കണമെന്നും ഗ�ോത്രങ്ങളായിരുന്നു പ്രമുഖര്‍. വര്‍ഷങ്ങളായി വിദ്വേഷത്തി
അവിടുന്ന് കല്‍പ്പിച്ചു. പിറ്റേദിവസം അന്‍പത് ലും പകയിലും കഴിഞ്ഞിരുന്ന ഈ സഹ�ോദര കുടുംബങ്ങളെ
അനുയായികളുമായി അദ്ദേഹം മസ്ജിദ് രഞ്ജിപ്പിലാക്കുക എന്നത് ഭരണാധികാരി എന്ന നിലയില്‍
ഖുബാഇലെത്തി. അവര�ോട് സാഹ�ോദര്യ പ്രവാചകന്റെ ഉത്തരവാദിത്തമായിരുന്നു.
ത്തിന്റെയും സമ്പര്‍ക്കത്തിന്റെയും അനിവാ
ര്യതയെക്കുറിച്ച് അവിടുന്ന് സംസാരിച്ചു.
ഖസ്റജ് ഗ�ോത്രവുമായി സന്ധിയിലാവാന്‍
ഔസ് പ്രതിനിധികളും തയാറായിരുന്നു.
ഇസ്‌ലാമിക സംസ്‌കാരങ്ങളും മൂല്യങ്ങളും
പകര്‍ന്നു നല്‍കി പ്രവാചകന്‍ അവരെ ഒരു
കണ്ണിയില്‍ ഇണക്കിച്ചേര്‍ത്തു. അവര്‍ ആദ്യ
മായി ഒരുമിച്ചു നിസ്ക ‌ രിച്ച പള്ളിയും മസ്ജിദ്
ഖുബാ ആയിരുന്നു. ആദ്യഘട്ടത്തില്‍ തന്നെ
ചെയ്ത ഈ പ്രവൃത്തി ഇസ്ല ‌ ാമിക നാഗരികത
കെട്ടിപ്പടുക്കുന്നതില്‍ ഏറെ സഹായകമായി.
മദീനയില്‍ എത്തിയ ഉടനെ പ്രവാചകന്‍
നടത്തിയ പ്രസ്താവന ഏറെ ചര്‍ച്ചകള്‍ക്ക് വി
ധേയമായിട്ടുണ്ട്. സലാം വ്യാപിപ്പിക്കുക, മറ്റു
ള്ളവരെ ഭക്ഷിപ്പിക്കുക, കുടുംബബന്ധങ്ങള്‍
ചേര്‍ക്കുക, ജനങ്ങള്‍ ഉറങ്ങുന്ന സമയത്ത്
എഴുന്നേറ്റു നിസ്‌കരിക്കുക എന്നിവയായിരു
ന്നു ആദ്യമായി ഉണര്‍ത്തിയ നാല് കാര്യങ്ങള്‍.
ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം
ഇവ നാലിനും ഏറെ പ്രസക്തിയുണ്ട്. സലാം
സമാധാനത്തെയാണ് കുറിക്കുന്നത്.ഒരു
രാജ്യത്തിന്റെ നില നില്‍പ്പിന് സമാധാനാന്ത
രീക്ഷം അനിവാര്യമാണ്. പരസ്പര സംഘര്‍ഷ
ങ്ങളും ഏറ്റുമുട്ടലുകളും രാജ്യത്തെ അരക്ഷി
താവസ്ഥയിലേക്ക് മാത്രമേ നയിക്കുകയുള്ളൂ.
ഇതായിരുന്നു ആദ്യ കല്‍പ്പനയില്‍ തെളിഞ്ഞു സലാം എന്ന ജൂത പണ്ഡിതന്‍ ഈ പ്രസ്താവ
കണ്ടത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള നയുടെ വിപ്ലവ സാധ്യതകള്‍ തിരിച്ചറിഞ്ഞ്
പദ്ധതിയായിരുന്നു രണ്ടാമത്തേത്. രാജ്യത്തെ ഇസ്‌ലാം സ്വീകരിച്ച വ്യക്തിയായിരുന്നു.
ജനങ്ങള്‍ പട്ടിണി കിടക്കുന്ന കാലത്തോളം മര്‍ഹൂം ബൂത്വി മൂന്ന് കാര്യങ്ങളെയാണ്
ഏത് വികസനവും അനൗചിത്യമാണല്ലോ. മദീനയുടെ രാഷ്ട്ര നിര്‍മ്മാണത്തിന്റെ
പരസ്പര ബന്ധങ്ങളെ കൂട്ടിയിണക്കാനായി അടിസ്ഥാനമായി പരിചയപ്പെടുത്തുന്നത്.
രുന്നു മൂന്നാമതായി അവിടുന്ന് കല്‍പ്പിച്ചത്. മസ്ജിദ്, മുഹാജിറുകള്‍ക്കും അന്‍സാരിക
പരസ്പര വിദ്വേഷങ്ങളെ മറികടന്ന് ഒര�ൊറ്റ ള്‍ക്കും ഇടയിലുള്ള പരസ്പര സാഹ�ോദര്യം,
സമൂഹമായി നിലനില്‍ക്കാനുള്ള ആഹ്വാ മദീനയുടെ ഭരണഘടന എന്നിവയാണവ.
നമായിരുന്നു ഇത്. രാജ്യത്തെ ജനങ്ങളുടെ മദീനയെപ്പോലുള്ള ഒരു ബഹുസ്വര സമൂ
ഏക�ോപനം രാജ്യസുരക്ഷയ്ക്ക് ഏറ്റവും ഹത്തില്‍ ഭരണഘടന വഹിച്ച പങ്ക് ഏറെ
അനിവാര്യമായ താണ്. അതിനെല്ലാം ശേഷ വലുതായിരുന്നു. ഇത്തരത്തില്‍ തുടക്ക
മായിരുന്നു പ്രവാചകന്‍ വിശ്വാസപരമായ സമയത്ത് തന്നെ കൃത്യമായ ആസൂത്രണങ്ങ
കാര്യത്തിലേക്ക് പ്രവേശിച്ചത്. ഒരു മുസ്ല ‌ ിം ളിലൂടെ പ്രവാചകന്‍ ഇസ്‌ലാമിക നാഗരികത
രാഷ്ട്രം എന്ന നിലയില്‍ ദിവ്യബ�ോധത്തിനും പണിതെടുത്തു.
പ്രാധാന്യം നല്‍കിയിരുന്നു. അതേ സമയം
മറ്റ് മതങ്ങള്‍ക്ക് അവരുടെ ആശയങ്ങള്‍ പി
ന്തുടരാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ്
നല്‍കുന്നുണ്ട്. ഒരു രാഷ്ട്രം നിര്‍മ്മിതമാവാന്‍
പ�ോകുന്നതിന്റെ വ്യക്തമായ സൂചനകള്‍ ഈ
വാക്യങ്ങളില്‍ കാണാം.അബ്ദുല്ലാ ഇബ്ന ‌ ു

2020 -G{]n 29 
41
ഗ്ലോബല്‍ ഇസ്‌ലാം- 07/ ഇസ്സുദ്ദീന്‍ പൂക്കോട്ടുച�ോല

മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെയും മറ്റു ബ്ലാക്ക് ക്രിസ്ത്യന്‍ നേതാക്കളുടെയും നേതൃത്വത്തില്‍ കറുത്ത വര്‍ഗക്കാ
രായ മുസ്‌ലിംകള്‍ അര്‍ഹിക്കുന്ന പൗരാവകാശങ്ങള്‍ക്കായി ശക്തമായ പ�ോരാട്ടം നടത്തി. ആ സമരങ്ങ
ളായിരുന്നു സിവില്‍ റൈറ്റ്സ് മൂവ്മെന്റ് എന്ന ആശയത്തില്‍ ചെന്നെത്തിയത്. കാരാഗ്രഹങ്ങളില്‍
അനുഭവിക്കുന്ന അനീതികള്‍ക്കും ക�ൊലപാതങ്ങള്‍ക്കും ത�ൊഴിലില്ലായ്മയ്ക്കും എതിരെ ആഫ്രിക്കന്‍ അമേരി
ക്കന്‍ മുസ്‌ലിംകള്‍ മൗലികാവകാശങ്ങള്‍ക്കും മാനുഷിക മൂല്യങ്ങള്‍ക്കും വേണ്ടി കഠിന പ്രയത്നം നടത്തി.

കറുപ്പ് ദേശീയതയുടെ
സംഘാടനങ്ങള്‍
മ റ്റു യു എസ് പൗരന്മാരെപ്പോലെ
ആഫ്രിക്കന്‍ അമേരിക്കന്‍ മുസ്‌ലിംക
ള്‍ക്കുകൂടി അര്‍ഹതപ്പെട്ട പൗരാവകാശങ്ങള്‍
ചെന്നെത്തുന്നത് 1914-ല്‍ മാര്‍ക്കസ് ഗാര്‍വെ
സ്ഥാപിച്ച യൂണിവേഴ്സല്‍ നീഗ്രോ ഇംപ്രൂ
വ്മെന്റ് അസ�ോസിയേഷനിലാണ് (UNIA).
നേടിയെടുക്കുന്നതിനായി യു എസ്സില്‍ നീഗ്രോകള്‍ക്ക് സ്വയം പര്യാപ്തത ലഭിക്കാനും
രൂപപ്പെട്ട കൂട്ടായ്മയാണ് 1954-68 കാലയളവില്‍ ആഫ്രിക്കയില്‍ അവര്‍ക്ക് സ്വന്തമായി ഒരു
നിലനിന്നിരുന്ന സിവില്‍ റൈറ്റ്സ് മൂവ്മെന്റ്. രാഷ്ട്രം രൂപീകരിക്കാനും ലക്ഷ്യമിട്ടുക�ൊണ്ട്
ഇത�ൊരു സ്വാതന്ത്ര്യ പ്രസ്ഥാനമായിരുന്നു. കറുത്ത വര്‍ഗക്കാര്‍ക്ക് വേണ്ടിയുള്ള
ഈ മൂവ്മെന്റില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് സംഘടനയായിരുന്നു യു എന്‍ ഐ എ.
വേറെയും നിരവധി കൂട്ടായ്മകള്‍ ഉണ്ടായിട്ടുണ്ട്. വെള്ളക്കാര്‍ക്ക് കറുത്തവര�ോടുള്ള വംശീയ
20-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ പിറവിയെടുത്ത വിദ്വേഷവും വെറുപ്പും കാരണത്താല്‍ ഒരു
മൂവ്മെന്റ് രൂപം ക�ൊണ്ടത് 'കറുത്ത ക്രിസ്തീയരു നീഗ്രോ രാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യം
ടെ ചിന്തകളി'ല്‍ (Black Christian Thoughts) സാക്ഷാത്കരിക്കപ്പെട്ടില്ല. പ്രത്യേകിച്ചും
നിന്നായിരുന്നു. കാലങ്ങളായി അമേരിക്കയില്‍ വ്യവസായത്തിലും സര്‍ക്കാര്‍തലങ്ങളിലും
നിലനിന്നിരുന്ന വെള്ളക്കാരുടെ മേല്‍ക്കോ രാഷ്ട്രീയത്തിലും സമൂഹത്തിലുമ�ൊക്കെ
യ്മയെ സമരം ചെയ്ത് ത�ോല്‍പ്പിക്കുന്നതിനു സ്ഥാനലബ്ധിക്കു വേണ്ടി വെള്ളക്കാരും
വേണ്ടിയായിരുന്നു ബ്ലാക്ക് ക്രിസ്ത്യന്‍ ത�ോട്ട്സ് കറുത്തവരും തമ്മിലുള്ള പരസ്പര പ�ോരാട്ട
പ്രവര്‍ത്തിച്ചിരുന്നത്. മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെ ങ്ങളായിരുന്നു ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക്
യും മറ്റു ബ്ലാക്ക് ക്രിസ്ത്യന്‍ നേതാക്കളുടെയും അസ്ഥിവാരമിട്ടത്. അന്ന് നിലവിലുണ്ടായിരുന്ന
നേതൃത്വത്തില്‍ കറുത്ത വര്‍ഗക്കാരായ National Association for Advancement
മുസ്‌ലിംകള്‍ അര്‍ഹിക്കുന്ന പൗരാവകാശ of Colored People (NAACP), National
ങ്ങള്‍ക്കായി ശക്തമായ പ�ോരാട്ടം നടത്തി. Urban League എന്നീ രണ്ട് സംഘടനകള്‍
ആ സമരങ്ങളായിരുന്നു സിവില്‍ റൈറ്റ്സ് ലക്ഷ്യം വെക്കുന്നതിനെക്കാള്‍ ഉപരിയായി
മൂവ്മെന്റ് എന്ന ആശയത്തില്‍ ചെന്നെത്തി കറുത്തവരുടെ അവകാശങ്ങള്‍ നേടിക്കൊ
യത്. കാരാഗ്രഹങ്ങളില്‍ അനുഭവിക്കുന്ന ടുക്കുന്നതിന് വേണ്ടിയായിരുന്നു ഗാര്‍വെ യു
അനീതികള്‍ക്കും ക�ൊലപാതങ്ങള്‍ക്കും എന്‍ ഐ. എക്ക് രൂപം നല്‍കിയത്. ബ്ലാക്ക്
ത�ൊഴിലില്ലായ്മയ്ക്കും എതിരെ ആഫ്രിക്കന്‍ ദേശീയത ഉന്നം വെയ്ക്കുന്ന Back to Africa എന്ന
അമേരിക്കന്‍ മുസ്‌ലിംകള്‍ മൗലികാവകാശ ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ച ആഫ്രിക്കന്‍
ങ്ങള്‍ക്കും മാനുഷിക മൂല്യങ്ങള്‍ക്കും വേണ്ടി അമേരിക്കയ്ക്കാരുടെ ചരിത്രത്തിലെ കൂടുതല്‍
കഠിന പ്രയത്നം നടത്തി. മെമ്പര്‍മാരുള്ള മൂവ്മെന്റ് യു എന്‍ ഐ എ
സിവില്‍ റൈറ്റ്സ് മൂവ്മെന്റിന്റെ വേരുകള്‍ മാത്രമായിരിക്കാം.

42 2020 -G{]n 29 
20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വംശീയമായ പീഡനങ്ങളില്‍ നിന്ന് മ�ോചനമാഗ്രഹിച്ചും ത�ൊഴില്‍
ശക്തി പ്രാപിച്ച ആഫ്രിക്കന്‍ അമേരി തേടിയും സൗത്തില്‍ നിന്ന് ന�ോര്‍ത്തിലേക്ക് കുടിയേറ്റം നടത്തിയ
ക്കന്‍ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് കറുത്ത ജനങ്ങള്‍ വീണ്ടും ക�ൊടിയ ക്രൂരതക
രണ്ടാമത്തേത് നെവാര്‍ക്കിലെ( ള്‍ക്ക് ഇരകളായി. ഡെട്രോയിറ്റിന്റെ ചേരിപ്രദേശങ്ങളില്‍ പട്ടിണി
മ�ോഡേണ്‍ ന്യൂ ജേര്‍സേ) Moorish
Science Temple of America കിടക്കേണ്ടി വന്ന ആബാലവൃദ്ധം ജനങ്ങള്‍ വെള്ളക്കാരുടെ അധി
(MSTA) യാണ്. പ്രസിദ്ധനായ ഡ്രൂ കാരമുഷ്ടിക്കു കീഴില്‍ ദുരിതപൂര്‍മായ ജീവിതം നയിക്കാന്‍ വിധിക്ക
അലി(1886-1929)-യാണ് എം എസ് പ്പെട്ടു. വെള്ളക്കാരുടെ ആധിപത്യത്തിന്റെ എക്കാലത്തെയും ചരടു
ടി എ സ്ഥാപിച്ചത്. കറുപ്പ് ദേശീയത വലിക്കാരായ പ�ൊലീസുകാര്‍ ആയിരക്കണക്കിന് കറുത്ത വംശജരെ
യെയും മുഹമ്മദ് നബിയുടെ(സ്വ) ജ�ോലി സ്ഥലങ്ങളില്‍ നിന്ന് പിരിച്ചു വിട്ടു.
അധ്യാപനങ്ങളെയും ചേര്‍ത്തുവായി
ച്ച് കറുത്തവരുടെ മതം സ്ഥാപിച്ചെ
ടുക്കാന്‍ വേണ്ടി പ്രയത്നിച്ച, തികച്ചും
വ്യത്യസ്തമായ�ൊരു പ്രസ്ഥാനമായിരു
ന്നു എം എസ് ടി എ. 1920-ല്‍ അലിയും
അനുയായികളും ബ്ലാക്ക് അമേരിക്ക
ക്കാര്‍ക്കിടയില്‍ തങ്ങളുടെ വംശീയ
അഭിമാനം പ്രേരിപ്പിക്കുന്നതിനായി
കഠിന പ്രയത്നം തുടര്‍ന്നപ്പോഴാണ്
എം എസ് ടി എ അമേരിക്കന്‍ ഐക്യ
നാടുകള്‍ മുഴുവന്‍ വ്യാപിച്ചത്.
തങ്ങള്‍ അടിമകളാക്കപ്പെ
ടുന്നതിന് മുമ്പ് ആഫ്രിക്കയുടെ
തെക്കുവടക്ക് -പടിഞ്ഞാറ്
ഭാഗങ്ങളില്‍ താമസിച്ചിരുന്നത്
മൂരിഷ് വംശക്കാരായിരുന്നുവെന്ന്
അലി തന്റെ അനുയായികളെ
പഠിപ്പിച്ചു. ഇസ്‌ലാമിക സംസ്‌കാരം
പഠിപ്പിക്കാനെന്ന പേരില്‍ അലി
Holy Quran of the Moorish
Science Temple of America എന്ന
പുസ്തകം രചിച്ചു. വിശുദ്ധ ഖുര്‍ആ ജനങ്ങള്‍ വീണ്ടും ക�ൊടിയ ക്രൂരതക നയിക്കാന�ോ കഴിഞ്ഞിരുന്നില്ല.
നുമായി തന്റെ ഫില�ോസഫികളെ ള്‍ക്ക് ഇരകളായി. ഡെട്രോയിറ്റിന്റെ ഈ ബ്ലാക്ക് കുടിയേറ്റക്കാര്‍ക്ക് ഒരു
കൂട്ടിച്ചേര്‍ക്കുകയാണ് അലി ഈ ചേരിപ്രദേശങ്ങളില്‍ പട്ടിണി പിന്തുണ അനിവാര്യമായിരുന്നു.
പുസ്തകത്തിലൂടെ ചെയ്തത്. ഖുര്‍ആ കിടക്കേണ്ടി വന്ന ആബാലവൃദ്ധം 1930-ല്‍ വാലസ് ഫാര്‍ഡ് മുഹമ്മദ്
നുമായ�ോ ഹദീസുമായ�ോ യാത�ൊരു ജനങ്ങള്‍ വെള്ളക്കാരുടെ അധികാര രംഗപ്രവേശനം നടത്തിയത�ോടെ
ബന്ധവുമില്ലാത്തതെന്ന് പണ്ഡി മുഷ്ടിക്കു കീഴില്‍ ദുരിതപൂര്‍ണമായ അവര്‍ക്ക് സാമൂഹികമായി ഒറ്റക്കെട്ടാ
തന്മാര്‍ ഈ പുസ്തകത്തെക്കുറിച്ച് ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടു. വാന്‍ കഴിയുമെന്ന ആത്മവിശ്വാസം
വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. Nation of വെള്ളക്കാരുടെ ആധിപത്യത്തിന്റെ കൈവന്നു.
Gods and Earths പ�ോലുള്ള പുതിയ എക്കാലത്തെയും ചരടു വലിക്കാ യു എസ്സില്‍ തങ്ങളെ സ്വതന്ത്രരാ
പല പ്രസ്ഥാനങ്ങളില�ൊക്കെയും രായ പ�ൊലീസുകാര്‍ ആയിരക്കണ ക്കാനായി ദൈവം നിയ�ോഗിച്ച ദൂതന്‍
എം എസ് ടി എയുടെ സ്വാധീനം ക്കിന് കറുത്ത വംശജരെ ജ�ോലി എന്നായിരുന്നു ഫാര്‍ഡ് മുഹമ്മദിനെ
കാണാനാവും. ക്ലാരന്‍സ് എക്സ് എന്ന സ്ഥലങ്ങളില്‍ നിന്ന് പിരിച്ചു വിട്ടു. ആഫ്രിക്കന്‍ അമേരിക്കന്‍ ജനത
യാള്‍ സ്ഥാപിച്ച Nation of Islam ജീവകാരുണ്യ പ്രവര്‍ത്തകര്‍ പ�ോലും വിശേഷിപ്പിച്ചിരുന്നത്. ഇസ്‌ലാമിന്റെ
(NOI)-യെപ്പോലെ ഈ കൂട്ടായ്മയും വെള്ളക്കാരുടെ ഇംഗിതങ്ങള്‍ക്ക 'കളഞ്ഞുകിട്ടിയ രാഷ്ട്രം'(The Lost
ആഫ്രിക്കന്‍ അമേരിക്കക്കാരുടെ നുസൃതമായി കറുത്തവരെ മാറ്റി found Nation) എന്നാണ് അദ്ദേഹ
സ്വത്വബ�ോധത്തെ ഉത്തേജിപ്പിക്കുക നിര്‍ത്തിയിരുന്നുവെന്ന് ലിങ്കണ്‍ സി ത്തിന്റെ പ്രസ്ഥാനം അമേരിക്കയെ
യും കറുത്ത വര്‍ഗക്കാര്‍ ഭൂമിയിലെ എറിക് തന്റെ The Black Muslims ക്കുറിച്ച് വിശേഷിപ്പിച്ചത്. എന്‍ ഐ ഒ
ദൈവങ്ങളാണ് എന്ന് വിശേഷിപ്പി in America എന്ന പുസ്തകത്തില്‍ കൂട്ടായ്മയിലൂടെ, പ്രതീക്ഷിക്കപ്പെടു
ക്കുകയുമാണ് ചെയ്തത്. പറയുന്നുണ്ട്. സൗത്തില്‍ ന്ന മഹ്ദി എന്ന് തന്നെക്കുറിച്ച് സ്വയം
വംശീയമായ പീഡനങ്ങളില്‍ നിലനിന്നിരുന്ന പ്രകടമായ വംശീയ വിശേഷിപ്പിച്ചുക�ൊണ്ടാണ് മുഹമ്മദ്
നിന്ന് മ�ോചനമാഗ്രഹിച്ചും ത�ൊഴില്‍ യാഥാസ്തികത്വം കാരണത്താല്‍ ബ്ലാക്ക് ലിബറേഷന് വേണ്ടി ശക്തമാ
തേടിയും സൗത്തില്‍ നിന്ന് ന�ോ ന�ോര്‍ത്തേണ്‍ ബ്ലാക്സിന് സ്വയം പര്യാ യി നിലക�ൊണ്ടത്. അദ്ദേഹത്തിന്റെ
ര്‍ത്തിലേക്ക് കുടിയേറ്റം നടത്തിയ പ്തതയ�ോടെ പ�ൊതുസ്ഥാപനങ്ങള്‍ ആശയങ്ങള്‍ ലിബറേഷന്‍ എന്നതി
ആയിരക്കണക്കിന് കറുത്ത നിര്‍മിക്കാന�ോ സാമൂഹികജീവിതം ലപ്പുറം ഒന്നുകൂടി തീവ്രമായിരുന്നു.

2020 -G{]n 29 
43
ഖുര്‍ആനും ബൈബിളുമ�ൊക്കെ ഉദ്ധരിച്ചു പറയുന്ന ആന്റി വൈറ്റ് ക്രിസ്ത്യന്‍ സമീപനങ്ങള്‍
ക�ൊണ്ട്, കറുത്തവര്‍ ഒരിക്കലും അമേരിക്ക സ്വീകരിക്കുന്നവരാണ് എലിജ പ്രതിനിധാനം
ക്കാരല്ലെന്നും തന്മൂലം അവര്‍ യു എസ്സിന�ോട് ചെയ്യുന്ന വിഭാഗം. തുടരെയുള്ള വംശീയ
യാത�ൊരു കൂറും കാണിക്കേണ്ടതില്ലെന്നും പക്ഷപാതപരവും സമരാസക്തവും ധാ
അദ്ദേഹം വാദിച്ചു. ക്രിസ്ത്യാനിസം വെള്ള ര്‍ഷ്ട്യമുള്ളതുമായ ഒരു ഭീഷണിയാണ് എന്‍
ക്കാരായ യജമാനന്മാരുടെ മതമാണെന്നും ഐ ഒയുടെ അനുയായികള്‍ പ്രതിനിധാനം
ആഫ്രിക്കക്കാരുടെ മതമായ ഇസ്‌ലാം മാത്രമേ ചെയ്യുന്ന ആശയങ്ങള്‍'' (Federal Bureau of
അവര്‍ക്ക് സ്വാതന്ത്ര്യം നേടിത്തരികയുള്ളൂ Investigation 1955).
എന്നും മുഹമ്മദ് തന്റെ അനുയായികള�ോട് അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍
പറഞ്ഞു. നീലക്കണ്ണുള്ള ചെകുത്താന്‍മാരുടെ പങ്കാളികളാകരുതെന്ന് പറഞ്ഞ് 1942-ല്‍
(Blue eyed devils) ക�ോയ്മയെ ഇല്ലായ്മ ചെയ്യുക എലിജാ മുഹമ്മദ് ആഫ്രിക്കന്‍ മുസ്ല ‌ ിംകളെ
എന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. പിന്തിരിപ്പിക്കുകയും അക്കാരണത്താല്‍
The Sacred Ritual of the Nation of Islam, ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയേണ്ടി
Teaching for the Lost Found Nation of വരികയും ചെയ്തു. രണ്ടാം ല�ോക മഹായുദ്ധ
Islam in Mathematical Way എന്നീ രണ്ട് കരടുരേഖയ്ക്കെതിരെ (World War 2 Draft)
ലഘു ഗ്രന്ഥങ്ങള്‍ തന്റെ പ്രസ്ഥാനത്തെ പ്രതിഷേധിച്ച യു എസ്സിലെ ഏറ്റവും വലിയ
ക്കുറിച്ച് അദ്ദേഹം രചിച്ചിട്ടുണ്ട്. അമേരി മുസ്‌ലിം വിഭാഗം തീര്‍ച്ചയായും ആഫ്രിക്കന്‍
ക്കയില്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങള്‍ അമേരിക്കക്കാരാണ്. മതത്തെ അടിസ്ഥാന
ഊര്‍ജ്ജിതമാകുന്നതില്‍ ഈ രണ്ട് രചനകളും പ്പെടുത്തിയുള്ള ഈ കരടുരേഖയെ ഇവര്‍
സുപ്രധാനമായ പങ്കുവഹിച്ചു. വിമര്‍ശിച്ചു. ജപ്പാന�ോട് മമതയുള്ള സമീപനം
പ്രസ്ഥാനത്തിന്റെ അമരത്തിരിക്കാന്‍ സ്വീകരിച്ചു എന്ന കാരണത്താല്‍ 1942-ല്‍
എലിജാ പൂള്‍ (1897-1975) എന്ന ഒരു ആഫ്രിക്ക എഫ് ബി ഐ ഏജന്റുമാര്‍ എണ്‍പത് ബ്ലാക്ക്
ന്‍ അമേരിക്കന്‍ ക്രിസ്ത്യാനിയെ കിട്ടിയത�ോടെ മുസ്‌ലിംകളെ അറസ്റ്റ് ചെയ്തിരുന്നുവെന്ന് മുറേ
പ�ോള്‍. ടി 1971-ല്‍ Black studies journal -ല്‍
എന്‍ ഐ ഒ ഔപചാരികമായി ഒരു യുദ്ധവിര�ോധ പ്രസ്ഥാ എഴുതിയ Blacks and the Draft: A History of
നമല്ലെങ്കിലും അതിന്റെ ആന്റി വാര്‍ സമീപനങ്ങള്‍ കാര്‍ക്ക Institutional Racism എന്ന ലേഖനത്തില്‍ പറ
ശ്യമുള്ളതായിരുന്നു. അമേരിക്കയുടെ വിയറ്റ്‌നാം അധിനി യുന്നുണ്ട്. ക�ൊല്ലണമെന്ന് അല്ലാഹു കല്‍പന
നല്‍കിയിട്ടില്ലാത്ത ഒരാള്‍ക്കെതിരെയും
വേശത്തോടും യുദ്ധത്തോടും വിമര്‍ശനം ഉന്നയിക്കുകയും ആയുധമെടുക്കുന്നത�ോ അക്രമാസക്തമായി
ല�ോകത്തെ സമാധാനത്തിലേക്ക് നയിക്കണമെന്ന് ശക്തമാ പെരുമാറുന്നത�ോ അവന്‍ വിലക്കുന്നുണ്ടെന്ന്
യി വാദിക്കുകയും ചെയ്തുക�ൊണ്ട് ആഫ്രിക്കന്‍ അമേരിക്കക്കാ പറഞ്ഞുക�ൊണ്ടായിരുന്നുവത്രേ എന്‍ ഐ ഒ
ര്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ എന്‍ ഐ ഒയുടെ ന്യൂസ് അനുയായികള്‍ യുദ്ധത്തോട് നിസ്സഹകരണം
പേപ്പറായ Muhammed Speaks-ന് കഴിഞ്ഞിട്ടുണ്ട്. പ്രകടിപ്പിച്ചത്.
എന്‍ ഐ ഒ ഔപചാരികമായി ഒരു
യുദ്ധവിര�ോധ പ്രസ്ഥാനമല്ലെങ്കിലും അതിന്റെ
ആന്റി വാര്‍ സമീപനങ്ങള്‍ കാര്‍ക്കശ്യമുള്ള
1934-ല്‍ അതീവ രഹസ്യമായി ഫാര്‍ഡ് തായിരുന്നു. അമേരിക്കയുടെ വിയറ്റ്നാം
അപ്രത്യക്ഷനാവുകയാണുണ്ടായത്. ഇയാള്‍ അധിനിവേശത്തോടും യുദ്ധത്തോടും
പിന്നീട് എലിജാ മുഹമ്മദ് എന്ന പേരില്‍ വിമര്‍ശനം ഉന്നയിക്കുകയും ല�ോകത്തെ സമാ
പ്രസിദ്ധനാവുകയും വിവാദങ്ങളും തര്‍ക്ക ധാനത്തിലേക്ക് നയിക്കണമെന്ന് ശക്തമായി
വിതര്‍ക്കങ്ങളും സൃഷ്ടിച്ച് 20-ാം നൂറ്റാണ്ടിലെ വാദിക്കുകയും ചെയ്തുക�ൊണ്ട് ആഫ്രിക്കന്‍
ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കിടയില്‍ അമേരിക്കക്കാര്‍ക്കിടയില്‍ സ്വാധീനം ചെലു
അതിപ്രധാനിയായിത്തീരുകയും ചെയ്തു. ത്താന്‍ എന്‍ ഐ ഒയുടെ ന്യൂസ് പേപ്പറായ
മുഹമ്മദ് നബിക്ക്(സ്വ) ശേഷം അവതരിക്ക Muhammed Speaks-ന് കഴിഞ്ഞിട്ടുണ്ട്.
പ്പെട്ട പ്രവാചകനാണ് എലിജാ എന്ന് വരെ 1960-ല്‍ പ�ൊളിറ്റിക്കല്‍ കാര്‍ട്ടൂണുകളും ഇന്റ
അയാളുടെ അനുയായികള്‍ വിശേഷിപ്പിച്ച ര്‍വ്യൂകളും മൂര്‍ച്ചയുള്ള ലേഖനങ്ങളും ക�ൊണ്ട്
കാരണത്താല്‍ ല�ോക മുസ്‌ലിംകള്‍ക്കിടയില്‍ വിയറ്റ്നാം യുദ്ധത്തിനെതിരെ ഉറച്ച ശബ്ദമായി
വിവാദ പുരുഷനായിത്തീര്‍ന്നു. താന�ൊരു മാറിയ പത്രത്തിന് 60,000 വീക്കിലി സര്‍ക്കു
പ്രവാചകനാണെന്ന് അയാള്‍ സ്വയം ലേഷനുകളുണ്ടായിരുന്നുവത്രെ! കറുത്ത
വിശേഷിപ്പിച്ചപ്പോള്‍ അയാളുടെ എതിരാളി വര്‍ഗക്കാരും മറ്റു ന്യൂനപക്ഷങ്ങളുമടങ്ങുന്ന
കള്‍ 'വെറുപ്പിന്റെ നായകന്‍ 'എന്ന് വിളിച്ചു. ജനതയ്ക്കെതിരെയുള്ള വംശീയ അസമത്വങ്ങ
NOI-എന്‍ ഐ ഒയെക്കുറിച്ച് 1955-ല്‍ ഒരു FBI ളെയും രണ�ോത്സുക നടപടികളെയും പത്രം
റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയത് ഇപ്രകാരമാണ്: തുറന്നുകാട്ടിയിരുന്നു.
''തെല്ലും ഭയമില്ലാതെ എല്ലാം വെട്ടിത്തുറന്ന്

44 2020 -G{]n 29 
പൈതൃകമുദ്രകള്‍/ അശ്റഫ് പുന്നത്ത്

പൂര്‍ണമായും ബൈത്ത് ഇശലിലെഴുതിയ ഒരു അഖണ്ഡ കാവ്യമാണ് വസൂരി ചികിത്സാ കീര്‍ത്തനം.


അതിന്റെ ചട്ടയില്‍ തന്നെ ഇങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വസൂരി ചികിത്സാ കീര്‍ത്തനം.
ഇതില്‍ എല്ലാവിധ വസൂരിയുടെ പേരും ലക്ഷണങ്ങളും അവ ഓര�ോന്നിനും ഉള്ള ചികിത്സകളും വിവരിക്കു
ന്നതിന് പുറമേ അവയില�ോര�ോന്നിനും ഇന്ന ദിവസം കുളിക്കുമെന്നും മറ്റും വിവരിക്കുന്നുണ്ട്. വസൂരി കുത്തി
വെക്കുന്നതിനെ കുറിച്ചുള്ള ഉലമാഇന്റെ അഭിപ്രായങ്ങളും എടുത്ത് വിവരിച്ചിട്ടുണ്ട്.

വസൂരി ചികിത്സാ കീര്‍ത്തനം


പ്ര കൃതിക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോള്‍
അതിനെക്കുറിച്ചും മഹാമാരി വരുമ്പോ
ള്‍ അതിന്റെ പ്രതിര�ോധ മരുന്നുകളെക്കുറിച്ചും
മനസ്സിലാക്കിയാല്‍ വസൂരി ന�ോട്ടക്കാര്‍ക്കും
വസൂരി ഉണ്ടായവര്‍ക്കും മറ്റും നിദാനം അറിഞ്ഞു
ചികിത്സിപ്പാന്‍ കഴിയുന്നതാണ്'.
മാപ്പിള കവികള്‍ പാട്ടു കെട്ടിയിരുന്നു. ഇത്തര നൂറ്റിത�ൊണ്ണൂറ് മ�ൊഴികളുള്ള ഈ വൈദ്യ
ത്തില്‍ കാവ്യരൂപത്തില്‍ എഴുതിയ വൈദ്യഗ്ര പാട്ടു കൃതിയില്‍ വസൂരി ചികിത്സയും അതിന്റെ
ന്ഥങ്ങളാണ് പട്ടാളത്ത് കുഞ്ഞി മാഹീന്‍ കുട്ടി ഇനങ്ങളും മരുന്നുകളും വളരെ വിശദമായി
വൈദ്യര്‍ എഴുതിയ വൈദ്യജ്ഞാനം, അഷ്ടാംഗ വിവരിക്കുന്നുണ്ട്. കൃതിയുടെ തുടക്കം കവി
ഹൃദയം മാപ്പിളപ്പാട്ട്, കാഞ്ഞീരാല കുഞ്ഞിരായിന്‍ ഇങ്ങനെയാണ് ക�ോര്‍വ ചെയ്തിട്ടുള്ളത്:
എഴുതിയ നാസികാ ചൂര്‍ണപ്പാട്ട്, ഗുണംകുടി
മസ്താന്‍ എഴുതിയ ചുമ(ക�ൊര)പ്പാട്ട്, വെളിയങ്കോട് "അല്ലാഹു എന്ന നാമമെ മുനം ചാറ്റി
ഉമര്‍ ഖാളി (റ) എഴുതിയ ഒച്ചടപ്പിന്റെ ഔഷധത്തെ അല്‍ഹംദുലില്ലാഹ് എന്നുമെ ച�ൊലയ് പ�ോറ്റി
കുറിച്ചെഴുതിയ പാട്ട് തുടങ്ങിയവ. ഇത്തരത്തില്‍ അഹ്മദ് നബിയിലും ആല്‍ അരികരിലേറ്റി
എഴുതിയ ഒരു വൈദ്യ കാവ്യഗ്രന്ഥമാണ് ഏറനാട് അവസാന നാളവ�ോളമേ സ്വല്ലല്ലാഹ്
താലൂക്ക് കീഴുപറമ്പ് അംശംദേശത്ത് മണ്ണത്തൊടി അലൈഹിമി വസല്ലമ യാ അല്ലാഹ്...
കാരാട്ട് ചെറിയ ബീരാന്‍ കുട്ടിയുടെ മകന്‍ എം കെ
കുഞ്ഞിപ്പോക്കര്‍ കീഴുപറമ്പ് എഴുതിയ വസൂരി ച�ൊല്ലുന്നു ശേഷം വൈദ്യ സാരമെണ്ടെ...
ചികിത്സാ കീര്‍ത്തനം. സുഗ്രന്ഥമില്‍ വിസ്തീര്‍ണമാക്കി നവിണ്ടെ
പൂര്‍ണമായും ബൈത്ത് ഇശലിലെഴുതിയ ജുദ്രി എന പേരായ ര�ോഗത്തിന്റെ
ഒരു അഖണ്ഡ കാവ്യമാണ് വസൂരി ചികിത്സാ സ്വഭാവവും പേരുകളും അതിനുള്ളാ...
കീര്‍ത്തനം. അതിന്റെ ചട്ടയില്‍ തന്നെ ഇങ്ങനെയാ ചുരുക്കം ചില ചികിത്സകളും ബിള്ളാം...'
ണ് രേഖപ്പെടുത്തിയിട്ടുള്ളത്. "വസൂരി ചികിത്സാ
കീര്‍ത്തനം. ഇതില്‍ എല്ലാവിധ വസൂരിയുടെ ആദ്യം തന്നെ അല്ലാഹുവിനെ സ്തുതിക്കുകയും
പേരും ലക്ഷണങ്ങളും അവ ഓര�ോന്നിനും ഉള്ള ശേഷം നബിയുടെയും കുടുംബത്തിന്റെയും
ചികിത്സകളും വിവരിക്കുന്നതിന് പുറമേ അവയി സ്വഹാബത്തിന്റെയും മേലില്‍ സ്വലാത്ത് ച�ൊല്ലി
ല�ോര�ോന്നിനും ഇന്ന ദിവസം കുളിക്കുമെന്നും നേരെ വിഷയത്തിലേക്ക് കടക്കുകയാണ് കവി
മറ്റും വിവരിക്കുന്നുണ്ട്. വസൂരി കുത്തി വെക്കുന്ന ചെയ്തിട്ടുള്ളത്. ഈ കൃതി രചിക്കാനുള്ള കാരണം
തിനെ കുറിച്ചുള്ള ഉലമാഇന്റെ അഭിപ്രായങ്ങളും കവി പാട്ടില്‍ തന്നെ പറഞ്ഞിട്ടുണ്ട്.
എടുത്ത് വിവരിച്ചിട്ടുണ്ട്. ഇത് അഷ്ടാംഗ ഹൃദയം
എന്ന വൈദ്യശാസ്ത്രത്തില്‍ നിന്ന് എടുത്ത് കവി "ബല്ലാതിത് കവിയായ് പണിന്തിടുവാനെ
തയായി ഉണ്ടാക്കിയിട്ടുള്ളതാണ്. ഇതിനെ പറ്റി പാവി ഉത്സാഹം ചെയ്ത കാരണമാനെ
അറബി മലയാളത്തില്‍ ഒരു ഗ്രന്ഥവും ഇല്ലെന്ന് പതികീഴ് പറമ്പെന്നിച്ചിടമിനിലാനെ
തന്നെ പറയാം . എന്നാല്‍ ഈ പാട്ട് നല്ല വണ്ണം വസൂരി ന�ോട്ടക്കാരിലെ മുതിയ�ോരാം

2020 -G{]n 29 
45
പ�ോയാല്‍ നാലാളുകള്‍ നാല് വിധേനയാണ്
പറയുക. ചുരുക്കത്തില്‍ അവര്‍ക്ക് അതിനെ
ക്കുറിച്ചറിയില്ല എന്നര്‍ഥം. അതിനെപ്പറ്റി കവി
പറയുന്നു.

"ആട്ട് ദിനം ക�ൊണ്ട് മരിക്കുമെന്നും


അല്ല പതിനാലില്‍ കുളിക്കുമെന്നും
അതിന് വിര�ോധം വേറ�ൊരുവനുമുന്നും
അവനുണ്ടൊരു മണി നല്ലത് പ�ൊന്തുന്ന്
അപ്പോള്‍ പലേ ആകൂതവും ചിന്തുന്ന്...'

പല വൈദ്യന്മാരും പല രൂപത്തിലാണ്
പറയുക. ചിലര്‍ പറയും എട്ട് ദിവസം ക�ൊണ്ട്
മരിക്കും, ചിലര്‍ പറയും പതിനാല് ദിവസം
ക�ൊണ്ട് കുളിക്കും, ചിലര്‍ ഇതിന് എതിരാ
യിട്ടുള്ളത് പറയും. ഇവരെല്ലാം വസൂരിയെ
ക്കുറിച്ച് അറിയാത്ത, വിവരമില്ലാത്തവരാണ്
എന്നാണ് കവി പറയുന്നത്. ശേഷം പറയുന്നു.
ഈ ര�ോഗത്തെക്കുറിച്ച് അറിയാത്തവര്‍ എന്റെ
ഈ പാട്ട് മനസ്സിലാക്കി പാടിയാല്‍ ര�ോഗവും
അതിന്റെ ലക്ഷണവും മനസ്സിലാക്കാം. പിന്നെ
കവി പാട്ടാക്കുന്നത് ര�ോഗ ലക്ഷണങ്ങളെയാ
ണ്.

"കുരിപ്പ് മുളക്കും മുന്‍ പനി ഉളവാകും


കുരു പ�ൊന്തിയാല്‍
ഞാനീ കൃതി എഴുതാന്‍ കാരണം എന്റെ നാടായ കീഴ്പ്പറമ്പി വാദജ്വരം താന്‍പോകും
ലെ ഉന്നതനായ ഒരു വസൂരി ന�ോട്ടക്കാരനായിരുന്നു ക�ോയ കൂടെ പഴുപ്പ് വരേക്കും പിത്തമുണ്ടാകും
ഹസ്സന്‍ ഹാജി. അദ്ദേഹം അഞ്ചാറ് വര്‍ഷമായി കാണുമ്പോ ക�ോലം മണികളുണക്കമായിടുവ�ോളം
ഴെല്ലാം എന്നോട് വസൂരിയുടെ പേരും അതിന്റെ അടയാള കൂട്ടം പിരിയാതെ കപഫനി നീളും...'
ങ്ങളും ക�ോര്‍ത്തിണക്കിയ ഒരു പാട്ട് കെട്ടാന്‍ പറയുന്നു. ആ
കാരണത്താലാണ് ഞാന്‍ ഈ പാട്ട് കെട്ടിയത് എന്നാണ് വളരെ മന�ോഹരമായിട്ടാണ് കവി
കവിവാക്യം. ഈ കാവ്യം കെട്ടിയിട്ടുളത്. കമ്പി, വാല്‍
കമ്പി പ�ോല�ോത്ത പ്രാസനിയമങ്ങള്‍
പാലിച്ച് കെട്ടിയ ഈ പാട്ടിന്റെ ഭംഗിയ�ൊന്ന്
വേറെതന്നെയാണ്. കവി ധാരാളം ലക്ഷണ
പരിഗ്രഹമേ ക�ോയസ്സന്‍ ഹാജിയാരാം.... ങ്ങള്‍ പറഞ്ഞതിന് ശേഷം വസൂരികളുടെ
പേരുകളാണ് വിവരിക്കുന്നത്.
ക�ൊല്ലം ഒരഞ്ചാറ് മുതല്‍കിന്നോളം
കൂറുമെനതെകണ്ടിടുമ്പളെപ്പോഴും "ഇണ ഒമ്പതാം ആകെ വസൂരി എണ്ണം...
കുരിപ്പിന്റെ പേരുകളേയുമടയാളം ഇവ അകതരുണി ചെങ്കരപ്പന്‍ എന്നും...
ക�ോര്‍വയിലാക്കി നല്ലതായ�ൊരുപാട്ട് എള്‍ പ�ൊരിയനും
ക�ൊടുക്കേണമെന്നാവിശ്യപ്പെട്ടത് കേട്ട്...' കറുത്തണലി പിന്നും....
എനി മുദിരപ്രവനും കരിഞ്ഞപ്പട്ട....
ഞാനീ കൃതി എഴുതാന്‍ കാരണം എന്റെ ഈ ആറുമെ വാദ ജ്വരത്തില്‍പെട്ട....'
നാടായ കീഴ്പ്പറമ്പിലെ ഉന്നതനായ ഒരു
വസൂരി ന�ോട്ടക്കാരനായിരുന്നു ക�ോയ പതിനെട്ട് ഇനം വസൂരി ഉണ്ടെന്നാണ്
ഹസ്സന്‍ ഹാജി. അദ്ദേഹം അഞ്ചാറ് വര്‍ഷമായി കവി മേല്‍ വരികളില്‍ സൂചിപ്പിക്കുന്നത്.
കാണുമ്പോഴെല്ലാം എന്നോട് വസൂരിയുടെ പതിനെട്ട് എന്ന് പറയാന്‍ കുഞ്ഞിപ്പോക്കര്‍
പേരും അതിന്റെ അടയാളങ്ങളും ക�ോര്‍ത്തി "ഇണ ഒമ്പത് 'എന്നാണ് പ്രയ�ോഗിച്ചിട്ടുള്ളത്.
ണക്കിയ ഒരു പാട്ട് കെട്ടാന്‍ പറയുന്നു. ആ അതിവിദഗ്തമായിട്ടാണ് അദ്ദേഹം ഈ പാട്ട്
കാരണത്താലാണ് ഞാന്‍ ഈ പാട്ട് കെട്ടിയത് കെട്ടിയുട്ടള്ളത്.
എന്നാണ് കവിവാക്യം. പതിനെട്ട് ഇനം വസൂരിയുടെ പേരും
നാട്ടില്‍ വസൂരി പകര്‍ന്ന സമയത്ത് അതിന്റെ ലക്ഷണങ്ങളും പ്രതിവിധിയും
ര�ോഗികള്‍ വസൂരി ന�ോട്ടക്കാരുടെ അടുത്തു വളരെ വിശദമായിട്ട് അവതരപ്പിക്കുന്ന കാ

46 2020 -G{]n 29 
വ്യകൃതി ഇതല്ലാതെ അറബിമലയാളത്തില്‍ പതിനെട്ട് ഇനമാണ് വസൂരികള്‍ എന്നും അതിന്റെ ലക്ഷ
വേറെ ഇല്ല. വസൂരി ഇനത്തില്‍ ഒന്നാമത്തേത് ണങ്ങളും പ്രതിവിധിയും വളരെ വ്യക്തമായും കവി ഈ
അകത്തരുണിയാണ്. അതിന്റെ ലക്ഷണം
കവി പാട്ടാക്കിയത് ഇങ്ങനെയാണ്.
കൃതിയില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഇത് മനസ്സിരുത്തി പാടി
ന�ോക്കിയാല്‍ ശരീരത്തില്‍ ഉള്ള വസൂരി ഏത് ഇനത്തില്‍
"ആതിപ്പറഞ്ഞ പെട്ടതാണെന്നും അതിന്റെ ലക്ഷണങ്ങളും അതിന് വേണ്ട
അകത്തരുണീടെ ലക്ഷണം...... ഔഷധങ്ങളും എത്രാം ദിവസം കുളിക്കാം എന്ന്‌പ�ോലും വിശദ
അതിസാരം കൂടെ മായി മനസ്സിലാക്കാവുന്നതാണ്.
ച�ോരചര്‍ദിയും തല്‍ക്ഷണം....
അതുമല്ല ത�ൊട്ടാല്‍
ദേഹമാകെയും അഷ്ടണം... കല്ലൂരി, ഒമ്പത് പൂയികല്ലൂരി, പത്ത് കനക
അപ്പോത് തന്നെ തണുപ്പ് വന്ന് ചേരും..... കല്ലൂരി, പതിന�ൊന്ന് വെള്‍പുളകന്‍, പന്ത്രണ്ട്
അതിനാലെകയ്യും നീര്‍കരപ്പന്‍, പതിമൂന്ന് പൂ പാലൂരി, പതിനാല്
കാലുമ�ൊക്കെ ക�ോറും....' വെന്‍ചിലന്തി, പതിനഞ്ച് മ�ോര്‍ ചിലന്തി,
പതിനാറ് നീര്‍ ചിലന്തി, പതിനേഴ് പ�ൊന്‍
അകത്തരുണി എന്ന വസൂരിയുടെ ചിലന്തി, പതിനെട്ട് വെട്ട് ചിലന്തി- ഇങ്ങനെ
ലക്ഷണങ്ങള്‍- ച�ോര ചര്‍ദിക്കുക, ശരീരം പതിനെട്ട് ഇനമാണ് വസൂരികള്‍ എന്നും
തണുക്കുക, കയ്യുകാലും ക�ോറുക, കണ്ണ് അതിന്റെ ലക്ഷണങ്ങളും പ്രതിവിധിയും
ചുകന്ന് താഴുക, ശബ്ദം അടഞ്ഞു പ�ോവുക, വളരെ വ്യക്തമായും കവി ഈ കൃതിയില്‍
എഴുന്നേറ്റ് നിന്നാല്‍ ഉടനെ വീഴുക, പ്രതിപാദിച്ചിട്ടുണ്ട്. ഇത് മനസ്സിരുത്തി പാടി
ശരീരത്തിന് വലിയ ദുര്‍ഗന്ധമുണ്ടാവുക. ന�ോക്കിയാല്‍ ശരീരത്തില്‍ ഉള്ള വസൂരി
ഈ ലക്ഷണങ്ങള്‍ക്കെല്ലാം മുമ്പ് തലവേദന ഏത് ഇനത്തില്‍ പെട്ടതാണെന്നും അതിന്റെ
യാണ് ഉണ്ടാവുക എന്ന് കവി പറയുന്നുണ്ട്. ലക്ഷണങ്ങളും അതിന് വേണ്ട ഔഷധങ്ങളും
അകത്തരുണി എന്ന വസൂരി വന്നുകഴി എത്രാം ദിവസം കുളിക്കാം എന്ന്‌പ�ോലും
ഞ്ഞാല്‍ സാധാരണ ഗതിയില്‍ മൂന്ന് ദിവസം വിശദമായി മനസ്സിലാക്കാവുന്നതാണ്.
ക�ൊണ്ട് മരിക്കും എന്നാണ് കണക്ക്. ഇനി ഈ കൃതിയുടെ രചനാ വര്‍ഷവും
അഥവാ മരിച്ചിട്ടിെല്ലങ്കില്‍ അത് മാറാനുള്ള കവിയുടെ പേരും ഇതിന്റെ അവസാനത്തില്‍
ഔഷധങ്ങള്‍ വേഗം ക�ൊടുക്കണം. ഈ പാട്ടില്‍ തന്നെ കവിക�ൊടുത്തിട്ടുണ്ട്.
വസൂരി വന്ന് മരണമടുത്താല്‍ ര�ോഗിയുടെ
ശരീരത്തിലെ മര്‍മങ്ങളായ സ്ഥലങ്ങളില്‍ "പാരം ഗുണ
കടുക് മണി പ�ോലെയുള്ള മൂന്നോ അഞ്ചോ ബഹറിന്‍ മുഴകിയെ ആസ്വി...
വസൂരിയുടെ അടയാളം നിഴലടിച്ചുകാണും. പരഗ്രഹമെ എം കെ
ഇത് കണ്ടാല്‍ അവന് മരണം ഉറപ്പാണെന്ന് ബുകൈറെന ഖാസി...
നമുക്ക് മനസ്സിലാക്കാം എന്നാണ് കവി ശേഷം വരിഷം ഹലളഒ യുമാം ഇംഗ്ലീഷില്‍....
പറയുന്നത്. പത്താം ദിനെ മാര്‍ച്ചിയില്‍
തീര്‍ത്തിതുഎല്ലാ...
"മാറാ മരണ മടുക്കുകില്‍ ര�ോഗിന്റെ... വക ദ�ോഷവും
മര്‍മങ്ങളായ സന്ധുവില്‍ കടകിന്റെ... ഫഗ്ഫിര്‍ ലിയ യാ അള്ളാ... '
മണി പ�ോലെ മൂന്നോ
ഖംസയ�ോ കുരുപ്പിന്റെ.... ഈ ഗ്രന്ഥം രചിച്ചത് എം കെ ബുകൈര്‍
മണികള്‍ നിഴലടിച്ചുകണ്ടീടുമേ.. (എം കെ കുഞ്ഞിപ്പോക്കര്‍) ആണെന്നും
മരണം അതെന്നുറപ്പ് പൂണ്ടിടാമേ..' രചിച്ച വര്‍ഷം 1935 മാര്‍ച്ച് പത്തിനാണ്
എന്നുമാണ് മുകളിലെ വരിയില്‍ ഉള്ളത്.
അകത്തരുണി വസൂരിക്ക് ഇനിയും രചന നിര്‍വഹിച്ച വര്‍ഷം പറയാന്‍ കവി
ധാരാളം ലക്ഷണങ്ങളും അതിന്റെ പ്രതി അബ്ജദ് സംഖ്യാ പ്രയ�ോഗമാണ് ആശ്രയിച്ചി
വിധിയും കവി പറയുന്നുണ്ട്. ഇത് പ�ോലെ ട്ടുള്ളത്. എന്നാല്‍ രചന നിര്‍വഹിച്ച് ഒന്‍പത്
ബാക്കിവരുന്ന എല്ലാ വസൂരിയെ കുറിച്ചും മാസത്തിന് ശേഷമാണ് ഇത് പ്രസിദ്ധീകരിക്കു
വിശദമായി കവി പാട്ടിലാക്കിട്ടുണ്ട്. ന്നത്. ഹിജ്റ 1354 റമളാന്‍ മാസത്തില്‍, 1935
രണ്ടാമത്തെ വസൂരി ചെങ്കരമ്പന്‍ ഡിസംബര്‍ പതിമൂന്നാം തിയ്യതി തിരൂരങ്ങാടി
ആണ്. ഇതിന്റെ ലക്ഷണവും ചികിത്സയും അങ്ങാടിപ്പറമ്പില്‍ വെച്ച് പ�ൊറ്റയില്‍ മുഹമ്മദ്
മേല്‍ പറഞ്ഞ അകത്തരുണിയുടേത് എന്നവരുടെ മിസ്ബാഹുല്‍ ഹുദാ എന്ന
വിശദീകരിച്ച പ�ോലെ വളരെ വ്യക്തമായിട്ട് ലിത്തോ പ്രസ്സിലാണ് ഇത് അച്ചടിക്കപ്പെട്ടത്.
കവി പറയുന്നുണ്ട്. മൂന്ന് എള്‍പൊരിയന്‍,
നാല് കറുത്തണലി, അഞ്ച് മുതിരപ്രവന്‍,
ആറ് കരിഞ്ഞപ്പട്ട, ഏഴ് വെളുത്തണലി, എട്ട്

2020 -G{]n 29 
47
ഹദീസുകളുടെ ല�ോകം/ അബ്ദുറഹ് മാന്‍ അഹ്‌സനി പെരുവയല്‍

ത്വല്‍ഹയെക്കുറിച്ച് തിരുനബി ഇങ്ങനെ പറയുമായിരുന്നു. ‘മൃത്യുവരിച്ചതിനുശേഷവും മണ്ണിലൂടെ നടക്കു


ന്നവനെക്കാണണമെന്നാഗ്രഹമുള്ളവര്‍ ത്വല്‍ഹയെ ന�ോക്കിക്കോളൂ.’ ഇതുക�ൊണ്ടു തന്നെ ‘അശ്ശഹീദു
ല്‍ഹയ്യ് ’ (ജീവിക്കുന്ന രക്തസാക്ഷി) എന്നായിരുന്നു മുസ്‌ലിംകള്‍ ത്വല്‍ഹക്ക് സ്ഥാനപ്പേര് നല്‍കിയിരു
ന്നത്.

ജീവിക്കുന്ന രക്തസാക്ഷി
തി രക്കുപിടിച്ച ബുസ്റ‌ പട്ടണം. പല ദേശങ്ങ
ളില്‍ നിന്നും വ്യാപാരികളെത്തിയിട്ടുണ്ട്.
മക്കയില്‍ നിന്നെത്തിയ കച്ചവട സംഘത്തോട�ൊപ്പം
ആ പുര�ോഹിതന്‍ പറഞ്ഞതെത്ര സത്യം.
ത്വല്‍ഹ നേരെ അബൂബക്കറിന്റെ അരികിലേക്ക്
നടന്നു. ത്വല്‍ഹക്ക്, അബൂബക്കറിനെ നേരെത്തെ
ത്വല്‍ഹ ബിന്‍ അബ്ദില്ലയുമുണ്ട്. ത്തന്നെ നന്നായറിയാമായിരുന്നു. സല്‍സ്വഭാവിയും
ത്വല്‍ഹ എല്ലാം വീക്ഷിച്ചു ക�ൊണ്ടിരിക്കുകയാ വിശ്വസ്തനും നല്ല കച്ചവടക്കാരനും നിഷ്ക‌ ളങ്കനു
ണ്. പെട്ടെന്ന് തന്റെ സമീപത്ത് നിന്നൊരു പുര�ോഹി മായ സാത്വികന്‍.
തന്‍ വിളിച്ചുച�ോദിച്ചു: "കച്ചവടക്കാരേ... നിങ്ങളുടെ അബൂബക്കറിന്റെ അരികിലെത്തിയ ത്വല്‍ഹ
കൂട്ടത്തില്‍ മക്കക്കാരുണ്ടോ...?' വിഷയങ്ങള്‍ ആരാഞ്ഞു.
ത്വല്‍ഹ അദ്ദേഹത്തോട് പറഞ്ഞു: "ഞാന്‍ "മുഹമ്മദിന് പ്രവാചകത്വം ലഭിച്ചിട്ടുണ്ടെന്നും
മക്കക്കാരനാണ്.' താങ്കള്‍ അദ്ദേഹത്തെ അംഗീകരിച്ചുവെന്നും
അദ്ദേഹത്തിന് സന്തോഷമായി. ത്വല്‍ഹയ�ോട് കേള്‍ക്കുന്നു, ശരിയാണ�ോ?'
ചേര്‍ന്നുനിന്ന് ചില കാര്യങ്ങള്‍ കൂടി പുര�ോഹിതന്‍ "അതെ'
ച�ോദിച്ചു: നിങ്ങളുടെ നാട്ടില്‍ "അഹ്്മദ് ' എന്നയാ അബൂബക്കര്‍ പ്രതികരിച്ചു. ശേഷം ത്വല്‍ഹക്ക്
ളുണ്ടോ? ഇസ് ലാമിനെക്കുറിച്ച് അല്‍പം പറഞ്ഞുക�ൊടുത്തു.
"ഏത് അഹ്്മദ്?' ത്വല്‍ഹ വ്യക്തത തേടി. തനിക്ക് ബുസ്‌റ പട്ടണത്തില്‍ നിന്നുണ്ടായ
"അബ്ദുല്‍ മുത്തലിബിന്റെ പൗത്രന്‍, അഥവാ അനുഭവം ത്വല്‍ഹ, അബൂബക്കറിന�ോടും പങ്കു
അബ്ദുല്ലയുടെ മകന്‍.' വെച്ചു.
പുര�ോഹിതന്‍ വ്യക്തമാക്കി. ഒരു ഉപദേശമെ വരൂ, നമുക്ക് തിരുനബിയുടെ
ന്നോണം അദ്ദേഹം തുടര്‍ന്നു, സവിധത്തില്‍ നിന്ന് ഇസ്ല ‌ ാമിനെക്കുറിച്ചു
"ഈ മാസം അദ്ദേഹം പ്രവാചകനായി കേള്‍ക്കാം. അബൂബക്കര്‍ ക്ഷണിച്ചു.
നിയ�ോഗിക്കപ്പെടും. അവസാനത്തെ പ്രവാചകനാ രണ്ടു പേരും തിരുനബി സവിധത്തിലെത്തി.
ണദ്ദേഹം. വൈകാതെ, അവിടെ നിന്നും കല്ലുകളും തിരുനബി ത്വല്‍ഹയെ ഇസ് ലാമിലേക്ക് ക്ഷണിക്കു
ഈത്തപ്പനകളുമുള്ള മറ്റൊരു നാട്ടിലേക്ക് അദ്ദേഹം കയും ഖുര്‍ആനിലെ ചില ഭാഗങ്ങള്‍ ഓതിക്കേള്‍പ്പി
പലായനം ചെയ്യും. അതുക�ൊണ്ട് നീ അദ്ദേഹത്തെ ക്കുകയും ചെയ്തു. അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു.
വിശ്വസിക്കണം.' അങ്ങനെ ത്വല്‍ഹ ആദ്യം ഇസ്‌ലാം പുല്‍കിയ എട്ടു
പുര�ോഹിതന്റെ വാക്കുകള്‍ ത്വല്‍ഹയുടെ പേരില�ൊരാളായി.
മനസ്സിനെ സന്തോഷിപ്പിച്ചു. കച്ചവട സംഘത്തെ ത്വല്‍ഹയുടെ ഇസ്ല ‌ ാമാശ്ലേഷണം കുടുംബ
കാത്തുനില്‍ക്കാതെ അദ്ദേഹം മക്കയിലേക്ക് ക്കാര്‍ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു.
പുറപ്പെട്ടു. മക്കയിലെത്തിയ ത്വല്‍ഹ നാട്ടുകാര�ോട് ഉമ്മക്കായിരുന്നു ഏറ്റവും വലിയ സങ്കടം. ബുദ്ധി
ച�ോദിച്ചു: "ഞങ്ങള്‍ പ�ോയ ശേഷം ഇവിടെ പുതിയ മാനും സല്‍സ്വഭാവിയുമായ തന്റെ മകന്‍ നാട്ടിലെ
വല്ല വിശേഷങ്ങളുമുണ്ടോ?' നേതാവാകണമെന്നായിരുന്നു ഉമ്മയുടെ ആഗ്രഹം.
"അതെ, അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് പ്രവാച അവര്‍ ത്വല്‍ഹയെ ഉപദേശിച്ചുന�ോക്കി. പക്ഷേ,
കനാണെന്നു പറഞ്ഞുനടക്കുന്നുണ്ട്. അബൂബക്കര്‍ അദ്ദേഹം ഇസ്‌ലാമില്‍ തന്നെ ഉറച്ചുനിന്നു.
അവന്റെ പിന്നാലെ കൂടിയിട്ടുമുണ്ട്.' അവര്‍ പറഞ്ഞു. ഇനി എന്തു ചെയ്യും?

48 2020 -G{]n 29 
ശിക്ഷിച്ചാല്‍ പിന്മാറുമായിരി അന്‍സ്വാരി സന്നദ്ധത അറിയിച്ചു. ഇതിനു പുറമെ "ത്വല്‍ഹതുല്‍
ക്കും! അദ്ദേഹവും രക്തസാക്ഷിത്വം ഖൈര്‍'(നന്മ ച�ൊരിയുന്ന ത്വല്‍ഹ)
കുടുംബക്കാര്‍ ഊഹിച്ചു. വരിക്കുന്നതുവരെ പ�ോരാടി. എന്നും "ത്വല്‍ഹത്തുല്‍ ജൂദ്' (ധര്‍മി
അവര്‍ ത്വല്‍ഹയുടെ കൈകള്‍ തിരുനബിയും സംഘവും ഷ്ഠനായ ത്വല്‍ഹ) എന്നും തിരുനബി
പുറകിലേക്ക് ബന്ധിച്ച ശേഷം വീണ്ടും മല കയറാന്‍ തുടങ്ങി. വിളിച്ചിരുന്നു.
സ്വഫാ മര്‍വക്കിടയില്‍ ക�ൊണ്ടുവന്ന് ശത്രുക്കള്‍ പാഞ്ഞടുത്തു അതിനു നിമിത്തമായ ധാരാളം
മര്‍ദിക്കാന്‍ തുടങ്ങി. ഇതെല്ലാം ക�ൊണ്ടേയിരുന്നു. അപ്പോഴെല്ലാം സംഭവങ്ങളുണ്ട്.
വീക്ഷിച്ച് പിന്നില്‍ ഉമ്മയുമുണ്ട്. തിരുനബിയുടെ ച�ോദ്യത്തിന് ആദ്യം ത്വല്‍ഹ വലിയ കച്ചവടക്കാരനാ
ദേഷ്യം അടക്കിപ്പിടിക്കാനാവാതെ ത്വല്‍ഹ തയാറാവുകയും തിരുനബി, യിരുന്നു. ഒരു ദിവസം ഹളര്‍മൗതില്‍
അട്ടഹസിച്ചുക�ൊണ്ടിരിക്കുക ത്വല്‍ഹയെ തടഞ്ഞ്, ഓര�ോ അന്‍സാ നിന്നും അദ്ദേഹത്തിന് ഏഴു ലക്ഷം
യാണവര്‍. രിക്ക് സമ്മതം ക�ൊടുത്തുക�ൊണ്ടേ ദിര്‍ഹമെത്തി.
ശിക്ഷ പലതും തുടര്‍ന്നു. യിരിക്കുകയും ചെയ്തു. അവസാനം, അന്നുരാത്രി ഭാര്യ മഹാനരുടെ
ഒരിക്കല്‍ ഖുറൈശീ സിംഹം പതിന�ൊന്ന് അന്‍സ്വാറുകളും സവിധത്തിലെത്തി. അബൂബക്കറി
എന്ന സ്ഥാനപ്പേരുള്ള നൗഫല്‍ രക്തസാക്ഷിത്വം വരിച്ചു. ഇപ്പോള്‍ ന്റെ മകള്‍ ഉമ്മുകുത്സൂമാണ് ഭാര്യ.
ബിന്‍ ഖുവൈലിദ്, ത്വല്‍ഹയെയും തിരുനബിയ�ോട�ൊപ്പം ത്വല്‍ഹ വളരെ ദുഃഖിതനായി കാണപ്പെട്ട
അബൂബക്കറിനെയും ഒന്നിച്ച് മാത്രമാണുള്ളത്. മുത്ത്‌നബിയുടെ ഭര്‍ത്താവിന�ോട് ഭാര്യ ച�ോദിച്ചു.
കയറില്‍ കെട്ടിയിട്ടശേഷം മക്കയിലെ മുന്‍പല്ല് പ�ൊട്ടിയിട്ടുണ്ട്. മുറിവേറ്റ്, "എന്തു പറ്റി? എന്നില്‍ നിന്നും
ജനങ്ങള്‍ക്ക് വിട്ടുക�ൊടുത്തു. അവര്‍ നെറ്റിയില്‍ നിന്നും മുഖത്ത് നിന്നും വല്ലതും വന്നുപ�ോയ�ോ...?'
ശക്തമായി ശിക്ഷിച്ചു. രക്തമ�ൊലിക്കുന്നുണ്ട്. രണ്ടുപേരും "ഇല്ല, ഏറ്റവും നല്ല ഭാര്യയാണു
പക്ഷേ, ഇവയ�ൊന്നും ത്വല്‍ഹ നടന്നുനീങ്ങി. നീ. എന്നെ ദുഃഖിപ്പിച്ചത് ഈ
യെ ഇസ്‌ലാമില്‍ നിന്നും ഒരടിപ�ോ അതാ ശത്രുക്കള്‍ വീണ്ടും സമ്പത്താണ്.'
ലും പിന്തിരിപ്പിച്ചില്ല. വരുന്നു. ത്വല്‍ഹ പ്രതിവചിച്ചു.
അദ്ദേഹം ഉറച്ചുനിന്നു. "ഇനി നിനക്ക് തടുക്കാം.' "അതിനെന്തിനു ദുഃഖിക്കണം.
ഉഹ്ദ് യുദ്ധം. പരാജയം മുന്നില്‍ തിരുനബി സമ്മതം ക�ൊടുത്തു. നിങ്ങളുടെ സുഹൃത്തുക്കളിലേയും
കണ്ട് വിശ്വാസികളില്‍ ചിലര്‍ ത്വല്‍ഹ പ�ോരാടി, അവരില്‍ നാട്ടുകാരിലേയും ആവശ്യക്കാരെ
പിന്തിരിഞ്ഞോടി. തിരുനബിയുടെ നിന്നും തിരുനബിയെ സംരക്ഷിച്ചു. നിങ്ങള്‍ക്കറിയില്ലേ? നാളെ രാവിലെ
അരികില്‍ പതിന�ൊന്നു അന്‍സ്വാ വീണ്ടും തിരുനബിയുമായി മലകയ അവര്‍ക്ക് വീതിച്ചുക�ൊടുത്തേക്കൂ.'
റുകളും മുഹാജിറുകളില്‍ നിന്ന് റി. വീണ്ടും ശത്രുക്കള്‍. തിരുനബിയെ ഭാര്യ നിര്‍ദേശിച്ചു.
ത്വല്‍ഹയും മാത്രമവശേഷിച്ചു. മാറ്റി നിര്‍ത്തി ത്വല്‍ഹ പ�ോരാടി. മലക "അല്ലാഹു നിനക്ക് കരുണചെയ്യ
തിരുനബിയും സംഘവും യറിത്തീരും വരെ ഇതു തുടര്‍ന്നു ട്ടേ.. നീ നല്ല ഭാര്യ തന്നെ!' ത്വല്‍ഹക്ക്
മലകയറാന�ൊരുങ്ങിയ ഉടന്‍ ഒരു ക�ൊണ്ടേയിരുന്നു. സന്തോഷമായി.
സംഘം ശത്രുക്കള്‍ തിരുനബിയെ വളരെ ദൂരത്തായിരുന്ന പിറ്റേന്ന് രാവിലെ മുഹാജിറുക
വധിക്കാന്‍ ചീറിയടുത്തു. അബൂബക്കറും അബൂ ഉബൈദയും ളിലേയും അന്‍സ്വാറുകളിലേയും
"ഇവരെ ആരാണ് തടയുക? ഇതുകണ്ട് തിരുനബി സവിധത്തി പാവങ്ങള്‍ക്ക് വീതിച്ചുക�ൊടുത്തു.
അവന്‍ സ്വര്‍ഗത്തില്‍ എന്റെ കൂട്ടുകാ ലേക്ക് ഓടിയടുത്തു. തിരുനബി(സ്വ) മുപ്പത്തിയെട്ട് ഹദീസുകള്‍
രനാണ്.' തിരുനബി പ്രഖ്യാപിച്ചു. അവര�ോട് പറഞ്ഞു: നിവേദനം ചെയ്തിട്ടുണ്ട് ത്വല്‍ഹ. ഒരു
"ഞാന്‍ തടയാം നബിയേ...' "എന്നെ വിട്ടേക്കൂ... നിങ്ങള്‍ ത്വ ഹദീസ് ബുഖാരിയും മുസ്‌ലിമും
ത്വല്‍ഹ സന്നദ്ധനായി. ല്‍ഹയുടെ അരികിലേക്ക് പ�ോകൂ...' അംഗീകരിച്ചതാണ്. രണ്ടു ഹദീസു
"നീയവിടെ നില്‍ക്കൂ.' തിരുനബി പ�ോയി ന�ോക്കിയ അവര്‍ കള്‍ ബുഖാരിയും മൂന്ന് ഹദീസുകള്‍
തsഞ്ഞു. ബ�ോധരഹിതനായ ത്വല്‍ഹയെ മുസ്‌ലിമും നിവേദനം ചെയ്തിട്ടുണ്ട്.
"എന്നാല്‍ ഞാന്‍...' ഒരു അന്‍സ്വാ യാണ് കണ്ടത്.
രി പറഞ്ഞു. രക്തത്തില്‍ കുളിച്ച അദ്ദേഹത്തി അവലംബം:
"അതെ' ന്റെ ശരീരത്തില്‍ വെട്ടും കുത്തുമായി 1) സുവറുന്‍ മിന്‍ ഹയാതിസ്വഹാബ /
തിരുനബി സമ്മതം ക�ൊടുത്തു. എഴുപതില്‍ പരം മുറിവുകളുണ്ട്. ഡ�ോ: അബ്ദുര്‍റഹ്്മാന്‍ റഅഫത് ബാശാ.
പേ:486
അദ്ദേഹം രക്തസാക്ഷിത്വം ഞെട്ടിത്തരിച്ചു പ�ോയി അവര്‍.
വരിക്കുന്നതു വരെ പ�ോരാടി. ത്വല്‍ഹയെക്കുറിച്ച് തിരുനബി 2) ഖുലാസ്വതുല്‍ ഖൗലില്‍ മുഫ്ഹിം
അലാ തറാജിമി രിജാലി ജാമിഇല്‍ ഇമാമി
തിരുനബിയും സംഘവും ഇങ്ങനെ പറയുമായിരുന്നു. മുസ്ല
‌ ിം / അശൈഖ് മുഹമ്മദ് അമീനു
മലകയറല്‍ തുടര്‍ന്നു. വീണ്ടും ശത്രു "മൃത്യുവരിച്ചതിനുശേഷവും ബ്‌നു അബ്ദില്ലാഹ്. വാ : 1 , പേ: 260
സംഘം തിരുനബിയെ വധിക്കാന്‍ മണ്ണിലൂടെ നടക്കുന്നവനെക്കാണ
ഓടിയടുത്തു. ണമെന്നാഗ്രഹമുള്ളവര്‍ ത്വല്‍ഹയെ
"ഇവരെ ആരു തടയും?' ന�ോക്കിക്കോളൂ.'
"ഞാന്‍..' വീണ്ടും ത്വല്‍ഹ ഇതുക�ൊണ്ടു തന്നെ "അശ്ശഹീദു
തയാറായി. ല്‍ഹയ്യ്' (ജീവിക്കുന്ന രക്തസാക്ഷി)
"നീയായിട്ടില്ല.' എന്നായിരുന്നു മുസ്‌ലിംകള്‍ ത്വല്‍ഹ
"എന്നാല്‍ ഞാന്‍..' മറ്റൊരു ക്ക് സ്ഥാനപ്പേര് നല്‍കിയിരുന്നത്.

2020 -G{]n 29 
49
കവിത/ നൗഫല്‍ പനങ്ങാട്

മുറ്റത്തിറങ്ങിയ
അടുക്കള
ഉണര്‍ന്നു ന�ോക്കുമ്പോള്‍ പ�ോയ പ�ോക്കില്‍
ചെരിച്ചുവെച്ച വീട് ഒന്നും കിട്ടാതെയാണ്
മേല്‍ക്കൂരയില്ലാതെ മടങ്ങിവന്നത്
പറന്നുനടക്കുന്നു
അടുക്കളയിലെ
മുറ്റത്ത് വിരിച്ചിട്ട അയലില്‍ അന്നത്തിന്റെ ആഴം കാണാന്‍
ബാപ്പയുടെ ത�ോര്‍ത്ത്
ആടിക്കളിക്കുന്നു അലക്കിയിട്ടും
വെളുക്കാത്ത
ചെരുപ്പൊക്കെ തരാതരം പ�ോലെ കുറ്റം പറച്ചിലുകള്‍ക്ക് മുകളില്‍
നിര തെറ്റിക്കിടപ്പുണ്ട് സ്ഥാപിച്ചെടുക്കലുകളുടെ
മേല്‍ക്കോയ്മയുടെ
പുറത്തുപ�ോകാന്‍ യുദ്ധം കാണാന്‍
മടിക്കുന്നൊരു കാറ്റ് വന്നു ന�ോക്കൂ
അകത്തളത്തില്‍
കുരുങ്ങിക്കിടക്കുന്നു നല്ല രസമായിരിക്കും
വിജനമായ തെരുവില്‍
പാറിവന്ന പുകച്ചുരുളിലേക്ക് വരാനെവിടെ സമയമല്ലേ
നീട്ടിവലിച്ചു നടക്കാന്‍ തുടങ്ങുന്നു ഇതേ വരക്കുമീതെയാണല്ലോ
അവിടെയും അടുപ്പ്
വൈകുന്നേരങ്ങളിലെ വെയിലിപ്പോള്‍ പുകയുന്നത്
നേരത്തെയെത്താറുണ്ട് തീ കത്തുന്നത്
കുളിച്ചുത�ോര്‍ത്തി പുര ഓടുന്നത്
നാട്ടിലെ വെളിച്ചം കാണാന്‍ ശ്വാസം നിര്‍ത്തിത്തീരുന്നത്...

Printed And Published By Wandoor Abdurahiman On Behalf Of Islamic Publishing Bureau Printed At
Geethanjali press for Alkamal Offset Press, East Nadakkavu, Calicut, Kerala673006 And Published
From Students Centre, Calicut, Kerala673004., Editor: M.sulaiman Saquafi.
2020 -G{]n 29 
Risala Weekly, Students’ Centre, Calicut-4 RNI 44734/90
Registered No KL/CT/31/2018-20, License No. KL/PMG/NR/WPP/20/KKD/2018-20
License to post without prepayment of postage Price Rs.10, Date of Publishing: 29/04/2020

2020 -G{]n 29 

You might also like