You are on page 1of 8

കഥ

▲▲ കുട്ടിക്കാലത്ത് നുനുവിന�ൊപ്പം
വാശിപിടിച്ചു കരയുമ്പോൾ, ഞങ്ങള െ
അടക്  കിയിരുത്താനായി നിറംമങ്ങി
വക്കുപിഞ്ഞിയ ഒരു വരപ്പുസ്തകം

പുറത്തെടുത്ത് അതില�ൊളിപ്പിച്ചുവെച്ച 
കഥകള  ുടെ കെട്ട ഴിക്കുമായിരുന്നു പു.
മുളംകൂമ്പ് കാരിത്തിന്നാനായി
കൂട്ടംകൂട്ടമായി ആര്‍ത്തിപിടിച്ചെത്തുന്ന
എലിക്കുഞ്ഞുങ്ങളാ  യി വട്ടമിട്ട് കാതു
കൂര്‍പ്പിച്ച് ഞങ്ങള്‍ ചമ്രംപടിഞ്ഞിരിക്കും.
മുളപ്പിച്ച മുളംകൂമ്പിന്‍റെ മണമുള്ള
കഥകള്‍
 ഞങ്ങള്‍ക്കു മുന്നിലപ്പോള്‍ 
നിറഞ്
 ഞാടാന്‍ തുടങ്ങും  .

രൺജു
 ണം: കെ. സ
ചിത്രീകര  ുധീഷ്

തെളിഞ്ഞ ആകാശവ ും ന�ോക്കി ന്നെ നിൽപുണ്ടായിരുന്നു. ക�ോലാ ല്ല. ആര് വിളിച്ചാലും വെറ്റിലക്കറ പ
യിരുന്ന് കഥയെ  ഴുതാന്‍ ശ്രമിക്കുക യുടെ ഒരരികിലായി പു ചെത്തിവെ റ്റിയ പല്ലുകള്‍  പുറത്  തുകാട്ടി നിഷ്കള
യായിരുന്നു ഞാന്‍. കാട്ടുപൂക്കളു ച്ചിരുന്ന മുളംതണ്ടുകള്‍ കൂടിക്കിട ങ്കമായി പുഞ്ചിര  ിക്കും. ആ വ  ിളി കേ
ടെ തീക്ഷ്ണഗന്  ധം ഇളംകാറ്റില�ൊ ന്നു. അതുംന�ോക്കി നുനു വിതുമ്പി. ള്‍ക്കാന്‍ ക�ൊതിച്ചിരിക്കുകയായിരു
ഴുകിപ്പരക്കുന്നുണ്ട്. ജനാലയില�ൊ ന�ോയി ആന്‍റി നിലത്ത് കുന്തിച്ചി  രു ന്നു എന്നമട്ടില്‍.
രു പച്ചക്കാടായി ചുറ്റിപ്പടര്‍ന്നു വള ന്ന് നെഞ്ചത്ത  ടിച്ച് നിലവിളിക്കാന്‍ കുട്ടിക്കാലത്ത് നുനുവിന�ൊപ്പം
ര്‍ന്നുകിടക്കുന്ന മണിപ്ലാന്‍റ്. അതി തുടങ്ങിയത�ോട  െ അടുത്തുള്ള വീട്ടു വാശിപിടിച്ചു കരയുമ്പോൾ  , ഞങ്ങ
ന്‍റെ ന�ോഡുകളില്‍നിന്ന് പുതിയ മു കാരും ഓടിപ്പിടഞ്ഞ്  വന്നു. ളെ അടക്കിയിരുത്താനായി നിറംമ
കുരങ്ങള്‍ പ�ൊട്ടിമുളച്ചി
 ട്ടുണ്ട്. കാറ്റുവീശുമ്പോള്‍  കാട്ടുപൂക്കള്‍ ങ്ങി വക്കുപിഞ്ഞിയ ഒരു വരപ്പുസ്ത
അടുത്തുള്ള പള്ളിയില്‍നിന് ക�ോ ന്  പൂത്തുവിടര്‍ന്ന മണം പരക്കുന്ന മി കം പുറത്തെടുത്ത് അത  ില�ൊളിപ്പി
ളാമ്പി സ്പീക്ക
 റിലൂടെ അപ്പുറത്തെ  സ�ോറാമിന്‍റെ തലസ്ഥാനമ  ായ ഐ ച്ചുവെച്ച കഥക  ളുടെ കെട്ടഴിക്കുമാ
തെരുവില�ൊരു മരണം നടന്നതി സ്വാൾ പട്ടണത്തിലെ തിരക്കൊഴി യിരുന്നു പു. മുളംകൂമ്പ് കാരിത്തി
ന്‍റെ അറിയിപ്പ് ഉയര്‍ന്നപ്പോ
 ള്‍  എഴു ഞ്ഞൊരു ക�ൊച്ചുതെരുവിലാണ് ഞ ന്നാനായി കൂട്ടംകൂട്ടമായി ആര്‍ത്തി
ന്നേറ്റുനിന്ന് കുരിശു വരച്ച് പ്രാർഥി ങ്ങള്‍ താമസ  ിക്കുന്നത്. തെരുവിന്‍റെ പിടിച്ചെത്തുന്ന എലിക്കുഞ്ഞുങ്ങ
ച്ചു. അന്നേരമാണ് നുനുവിന്‍റെ ഫ�ോ ഇങ്ങേയ  റ്റത്താണ് എന്‍റെ വീട്. മറ്റേ ളായി വട്ടമിട്ട് കാതുകൂര്‍പ്പിച്ച് ഞങ്ങ
ണ്‍ വന്നത്. ഫ�ോണെടുത്തതും അ അറ്റത്ത് നുനുവിന്‍റെയും. ള്‍ ചമ്രംപട ിഞ്ഞിരിക്കും. മുളപ്പി  ച്ച മു
വള�ൊര�ൊ  റ്റ കരച്ചില്‍. ലുഷായികളുടെ ഭാഷയിൽ പു  ളംകൂമ്പിന്‍റെ മണമുള്ള കഥക  ള്‍ ഞ
“പുവിനെ കാണാനില്ല നീ വേഗ  ം എന്നാൽ മുത്തശ്ശ  ൻ  എന്നാണ് അർ ങ്ങള്‍ക്കു മുന്നിലപ്പോ  ള്‍ നിറഞ്ഞാ
 
വാ,” അ  വള്‍ പരിഭ്രാന്തയ ായി. ഥം, പി എന്  നാല്‍ മുത്തശ്ശി എന്നും. ടാന്‍ തുടങ്ങും .
ആദ്യമ�ൊന്  ന് പതറിപ്പോയ  ി. പുവി നുനുവിന്‍റെ മുത്തശ്ശ  ന ാണെങ്കിലും പു കഥ പറയ  ുന്നത് കാണാന്‍ത
നെ മനസ്  സില്‍ കണ്ടാണ് ഞാന്‍ കഥ പുവിനെ കുട്ടിക്കാലം മുതലേ ഞ ന്നെ നല്ല രസമ  ായിരുന്നു. വാക്കുക
യെഴുതിക്കൊണ്ടിരുന്നത്. എഴുത്ത് ങ്ങളെല്ലാം
 സ്വന്തംപ�ോലെ  യാണ് ളേക്കാൾ വരകൾ  ആ കഥ  ക ളിലാ
നിര്‍ത്തി, തിടുക്കത്തില്‍
 വണ്ടിയെ കണ്ടിരുന്നത്. പു എന്  നു വിളിച്ചുവി കെ നിറഞ്ഞുനിന്നു. “ഒരിടത്തൊരി
ടുത്ത് ഞാനവ  ള
 ുടെ വീട്ടിലേക് ക് പാ ളിച്ച് യഥാർഥ പേര് തന്നെ എല്ലാവ ടത്ത് വർ  ണച്ചി
 റക  ുള്ളൊര  ു ചെമ്പ
ഞ്ഞുചെന്നു. രും മറന്  നുപ�ോയ  ിരുന്നു. എന്നാലതി ന്‍ കുതിരയുണ്ടായിരുന്നു,” എന്നു
നുനുവും അമ്മ ന�ോയിയും കസി ൽ പുവിന് എന്തെങ്  കിലും പരിഭവമ ു പറഞ്ഞു ന
 ിർത്തിയശേഷ  ം പു ചുറ്റി
നായ മല്‍സോമയ  ും ഉമ്മറത് തുത ള്ളതായി ഒരിക്കല  ും ത�ോന്നിയിട്ടി ലും കൂടിയിരിക്കുന്ന കുട്ടികളെ  എ

60    ആഴ്ചപ്പതിപ്പ്
ല്ലാമ�ൊന്  നു ന�ോക്കും. നിലത്തു കു ഒരു നിധിപ�ോലെ ഭദ്രമ  ായി അടച്ചു
ന്തിച്ചിരിക്കുന്ന കുട്ടികളുടെ മുഖത്ത   സൂക്ഷിച്ചുവെച്ച ചടച്ചയ�ൊ  രു വരപ്പു
പ്പോള്‍ ആകാംക്ഷയും കൗതുക സ്തകം വലിച്ചെടുത്ത്, താല�ോലിച്ചു
വും ഒരുപ�ോലെ  വിരിയും. ക�ൊണ്ടത് തുറക്കും  . മുമ്പ് വര  ച്ച മൃഗ
അതെല്ലാമ�ൊര  ു പുഞ്ചിര  ിയ�ോടെ ങ്ങളും പക്ഷികള  ും പൂക്കളും മരങ്ങ
ന�ോക്കിക്കണ്ട്, മേശവ  ല
 ിപ്പ് തുറന്
 ന് ളുമെല്ലാം നിലത്ത് വീണുപ�ോവ  ാതി
രിക്കാനാണ് ഇത്രയേറെ ശ്രദ്ധിച്ച്,
സാവക  ാശം പുസ്തക  ം തുറക്  കുന്ന
തെന്ന് ഞങ്ങള്‍ കരുതി.
പുസ്തക ം തുറന്  നുവെച്ച്, പതു
ക്കെ പെന്‍സിലെടുത്ത് മുന
കൂര്‍പ്പിച്ച്, പിന്നെ ഞങ്ങളെ  
യ�ൊന്നു ന�ോക്കി മുരടന
ക്കി, മുഖം മുഴുവന്‍  ചുളി
യുംവിധം മന�ോഹര  മാ
യി പുഞ്ചിര  ിച്ച്, അധി
കം തെളിയാത്ത അ
നേകം വരകള്‍ കടലാ
സില്‍ ക�ോറ  ിവര  ച്ച്...
അങ്ങനെ  യ  ങ്ങനെ
ആസ്വദിച്ചാണ് പു ത
ന്‍റെ കഥയ  ിലെ ഓര�ോ
രൂപങ്ങള്‍ വരയ്ക്കാന്‍
തുടങ്ങുക.
കുതിരക്ക് വാല്‍ വ
രക്കുമ്പോള്‍  പുവിന്‍റെ
കൈകളും കുതിരയെ

2023 ഏപ്രിൽ 03 - 10   61


കഥ

പ്പോല�ൊന്ന് ചാടും. ചിറക്  വരയു ല്‍നിന്നും വ്യത്യസ്തന  ായ എന്‍റെ അ നുസ്മര  ിപ്പിക്കുന്ന ശരീരവും വില്ലുപ�ോ
മ്പോളത്  വായുവില്‍ പറന്  നുകളി ൽപം കട്ടിയുള്ള, മ�ൊരിപിടിച്ച ത�ൊ ലെ നനുത്തുവള  ഞ്ഞ
 ശൗര്യത മുറ്റി
ക്കും. നേര്‍ത്ത കണ്‍കോണ  ില�ൊരു ലിപ്പുറത് തു കൂടെ മിസ�ോ പിള്ളേർ യ കുറിയ കണ്ണുകളുമാണ് പുവിനു
കുസൃതി വിരിയും. ചുക്കിച്ചുളിഞ്ഞ വല്ലാത്ത
 കൗതുകത്തോ  ട
 െ തല�ോ ണ്ടായിരുന്നത്. പിയുടെ പെട്ടെന്നു
കവിളിണയില�ൊരു നുണക്കുഴി തെ ടുകയും ഇടക്കെ  ാക്കെ പിച്ചിന�ോ ള്ള മരണത്തിനു ശേഷ  മാണ് അതി
ളിയും. ക്കുകയും ചെയ്തു. ദൈവഭ  യവും ഗു ല്‍ തളര്‍  ച്ച തളംകെട് ടിത്തുടങ്ങിയത്.
കുതിച്ചുചാടി നില്‍ക്കുന്ന കുതി രുഭക്തിയുമുള്ളവ  ർ എന്‍റെ പപ്പയു ഒരുച്ചനേരത്ത് പറമ്  പിലുണ്ടായ പ
രയുടെ ശരീരത്തിന്  ചെമ്പന്‍നിറം ടെ ന�ോട്ടം ഭയന്ന്, ത�ൊട്ടുന�ോക്കാ ഴക്കുല വെട് ടിയെടുത്ത്, മഴച്ചാ  റ്റലി
വരുത്താനായി കടലാസിലെ വര ൻ എനിക്ക് മിഠായി വാങ്ങിത്ത  ന്  നു. ല്‍നിന്നും അകത്തേ  ക്
 ക് ഓടിക്കയറി
കളില്‍ ത�ൊടാതെത�ൊട്ട് കൈവിര നുനുവിനു മാത്രം ഇഷ്ടംപ�ോലെ യതാണ്. പെട്ടെന്നൊരു നെഞ്ചുവേ
ലുക�ൊണ്  ട് മായാജാലം കാണിക്കു ത�ൊട്ടുതല�ോടാനായി ഞാൻ നിന്നു ദന. ഐസ്വാളിലെ വട്ടംകറക്  കുന്ന
മ്പോള്‍ ചുണ്ട് കൂര്‍ത്തുകൂര്‍ത്ത് വ ക�ൊടുത്തു. ട്രാഫിക്കില്‍പെട്ട് നട്ടംചുറ്റി ആശുപ
രും. ഞങ്ങളത്  അത്ഭുതത്തോട െ ഒരിക്കല്‍ ടെറസ്  സില്‍ കെട്ടിപ്പിട ിച്ചി ത്രിയിലെത്തുമ്പോഴേ  ക്കും
 മരിച്ചു ക
ന�ോക്കിയിരിക്കും. ആ ക  ൈചലന രുന്ന് മുതിര്‍ന്നവരെ  പ്പോ
 ലെ കുസൃ ഴിഞ്ഞിരുന്നു. പുവിന്‍റെ മടിയില്‍ ത
ങ്ങള്‍ക്കും മുഖത്  ത് മിന്നിമറ യ ുന്ന തി കാണിക്കുമ്പോഴ ാണ്, ഉറങ്ങാ  ന്‍ ലചായ്ച്ച് ഒരു മിസ�ോ നാട�ോട ിക്ക
ഭാവങ്ങ ള്‍ക്കു
 മ�ൊപ്പം ഞങ്ങളും ച നേരമ�ൊര  ു കഥയ  ായി പി പറഞ്ഞു   ഥയിലെ ഉറങ്ങി  ക്കിടക്കുന്ന രാജകു
രിച്ചു. അതില്‍ സർവത  ും മറന്  ന് ല ക�ൊടുത്ത രഹസ  ്യം നുനു കാതില്‍ മാരിയെന്നോണം പി ഞങ്ങ  ളെയെ
യിച്ചു. മന്ത്രിച്ചത്: “നെനക്കറിയ�ോ, നമ്മുട െ ല്ലാം വിട്ടുപ�ോയ  ി.
പു വര  ച്ചതെല്ലാം ഞങ്ങളുടെ ഫാ പുവിനെ ആ വ  ല
 ിയ മലേട  െ താഴേ പു പിന്നാര�ോട ും ഒന്നും മിണ്ടാ
ന്‍റസിയായി മാറി. ചിറക  ുള്ള കുതി ന്നാ പിയ്ക്ക് വീണുകിട്ടീത്... അത�ൊരു തെയായി. പഴയ�ൊ  രു റേഡിയ�ോ
രയും പറക്  കുന്ന മീനുകളും നീന്തു വലിയ കഥയ  ാ...” സെറ്റും ട്യൂണ്‍ചെയ്ത് അത  ിലേക്  ക്
ന്ന പറവ  ക  ളും ആകാശത്  തുനിന്നും പു ഐസ  ്വാളില്‍തന്നെ ജനിച്ചു ചെവിയാഴ്ത്തിയ�ോ, അല്ലാത്ത  പ്പോ
പ�ൊട്ടിവീഴുന്ന പശുക്കളുമ�ൊക്കെ. വളര്‍ന്ന
 താണെന്നാണ് അതുവരേ   ള്‍ മലനിരകൾ  ക്കകലെ  യെങ്ങോ
വരപ്പുസ്തക  ത്തില്‍ നിറഞ്ഞുകിട ക്കും കരുതിയിരുന്നത്. പക്ഷേ, ഇ ന�ോക്കി എപ്പോഴ ും മൂടിപ്പുതച്ചങ്ങ
ന്ന ആ ചിത്രങ്ങ  ളെല്ലാം കാണുവാ ക്കാര്യം നേരിട്ട് ച�ോദിക്കാനുള്ള നെ കൂനിക്കൂടിയ�ോ ഇരിക്കും. അ
നായി ഓര�ോന്നും പറഞ്ഞ് ന  ുനുവി ധൈര്യമ�ൊന്നും  എനിക്കുണ്ടായില്ല. ല്ലെങ്കില്‍ ടെലിവിഷനിലേക്  ക് ക
നെ ഞങ്ങൾ പിരികേറ്  റുമായിരുന്നു. ഒരു ലുഷായ് യ�ോദ്ധാവിനെ അ ണ്ണുംനട് ട് ചത്തപ�ോലെ കിടക്കും.
വല്ലാത്ത
 ഓമന  ത്തമ  ുള്ളൊര  ു വാശി പുവിന് ഏറെ ഇഷ്ടമുള്ള, മുളപ്പി  ച്ച
ക്കാരി കുട്ടിയായിരുന്നു നുനു. അവ മുളക് കൂമ്പും കരള്‍ കരിയുമാറ് എ

▲▲
ള്‍ ക�ൊഞ്ചിപ്പ  റഞ്ഞാ
 ല്‍ പു എന്തും  രിവുള്ള ഉണ്ടമുളക  ും ചേര്‍ത്ത പ�ോ
കേള്‍ക്കുമായിരുന്നു. ര്‍ക്ക് കറി ന�ോയി ആന്‍റി പ്രത്യേകം
അവൾ  ക്കവള  ുടെ മുത്തശ്ശിയുടെ ഉണ്ടാക്കിക്കൊടുത്തു. പു അത് ത�ൊ
ഛായയാണെന്ന് നുനുവിന്‍റെ അമ്മ കാണാതായ ട്ടുപ�ോലും ന�ോക്കിയില്ല.
എന്‍റെ മമ്മയ�ോട് പറയ  ുന്നത് ഞാ ദിവസം പുവിന്‍റെ മുറി കാണാതായ ദിവസ  ം പുവിന്‍റെ
ന്‍ കേട്ടിട്ടുണ്ട്. ഞങ്ങളുടെ അമ്മമാ മുറി മുഴുവന്‍  അരിച്ചുപെറുക്കിന�ോ
ർ അടുത്ത കൂട്ടുകാരികളാണ്. അ മുഴുവന്‍ അരിച്ചുപെ ക്കി. അതിനുശേഷ  ം, മല്‍സോമയ  ും
ങ്ങ് ദൂരെ തെക്കേ അറ്റത്തുള്ള കേര റുക്കിന�ോക്കി. അതി ഞാനും വണ്ടിയെടുത്തിറങ്ങി  . എ
ളത്തിൽനിന്നും വന്ന് ഐസ്വാളിൽ നുശേഷം, മല്‍സോ ങ്ങോട്ടെന്നില്ലാതെ ഞങ്ങള്‍ കറങ്ങി  
താമസ  മ  ാക്കിയവര  ാണ് പപ്പയും മ മയും ഞാനും വണ്ടി ക്കൊണ്ടിരുന്നു. വഴിയില്‍ കണ്ട ട്ര
മ്മയും. പാതിരിമാര്‍ നട ത്തുന്ന ഇം യെടുത്തിറങ്ങി. എ ക്കുകളില്‍ മല്‍സോമക്  ക് പരിചയ
ഗ്ലീഷ് സ്കൂളിൽ പഠിപ്പിക്കുന്നു. ഇവിട ങ്ങോട്ടെന്നില്ലാതെ ഞ ക്കാരുണ്ടായിരുന്നു. മ്യാന്മറ  ില്‍നി
ത്തെ ആശുപത്രിയിലാണ് ഞാൻ ജ ന്നും കള്ളക്ക  ടത്തു സാധന  ങ്ങ
 ള്‍
നിച്ചുവ ീണത്. അങ്ങനെ ജന്മം ക�ൊ ങ്ങള്‍ കറങ്ങിക്കൊണ്ടി ക�ൊണ്ടുവര  ാനായി പ�ോവുകയാ
ണ്ട് ഞാന�ൊരു മിസ�ോറ  ാംകാരനാ രുന്നു. വഴിയില്‍ കണ്ട യിരുന്ന ട്രക്കിന്‍റെ പുറക  ില്‍ മുളംത
യി. എന്നാല്‍ മലയാളം എഴുതാനും ട്രക്കുകള
 ില്‍ മല്‍സോ ണ്ടില്‍ പാട്ട് മൂളിക്കൊണ്ടൊരു വൃദ്ധ
വായിക്കാനും പഠിക്കണമെന്നത് പ മക്ക് പരിചയക്കാരു ന്‍ കൂനിക്കൂടിയിരിക്കുന്നതു കണ്ടെ
പ്പക്ക് നിര്‍ബന്ധമായിരുന്നു. കുത്തി ണ്ടായിരുന്നു. ന്ന് പട്ടാളക്  കാരുടെ കണ്ണുവെട് ടിച്ച്
യിരുത്തി പപ്പയാണ് പഠിപ്പിച്ചു ത കാടിറങ്ങി
 വന്ന റ�ോഹ  ിങ്ക്യകള്‍ സൂ
ന്നതും. ചന നല  ്‍കി. സ�ൊഖ�ോത്ത  റ  ിലെ ഹ
സ്കൂളിലെ പിള്ളേരെല്ലാം ഗ�ോത്ര   ര്‍വ നദിക്കു കുറുകെയ  ുള്ള മ്യാന്മ
പാരമ്പര  ്യത്തിന്‍റെ ചൂരും ശൗര്യവും ര്‍ ബ�ോര്‍ഡര്‍ വരെ ഞങ്ങള്‍ പ�ോയി
മിനുക്കവുമായി ഇരുന്നു. അവര  ി ന�ോക്കി. വഴിയ�ോരത്ത് കണ്ട  എല്ലാ

62    ആഴ്ചപ്പതിപ്പ്
ട്രക്കുകളിലും പരതി. ഞ്ഞ് അരികില്‍ വന്നിരുന്നു. യ�ോടെ കഴിക്കും.
തിരികെ വരുമ്പോള്‍  , അപ്പുറത്തേ
  അധികമ  ാര�ോടും കൂട്ടുകൂടാത്ത ഉല്ലാസഭ രിതമായ�ൊരു ഉച്ചനേരം.
ക്ക് കാടിലൂടുള്ള കുറുക്കുവഴ ിക്ക അദ്ദേഹത്തോ  ട ായിരുന്നു പുവി പ്രാർഥിച്ചത ിനുശേഷ  ം, കട്ടന്‍ചായ
രികില്‍ ജീപ്പ് നിര്‍ത്തി ഇനിയെന്തു  ന്‍റെ സൗഹൃദ ം. കട്ടന്‍ചായയും കു യും ബിസ്കറ്റും  കഴിച്ചുക�ൊണ്  ട് ഇരു
ചെയ്യണമെന്നറിയാതെ പതറി ഞ ടിച്ച്, ശര്‍ക്കരയുണ്ടയും നക്കിനുണ ട്ടുന്നതുവരെ
 ഓര�ോ ചെറുകൂട്ടമാ
ങ്ങള്‍ നിന്നു. ഇരുട്ടുക�ൊണ്  ട് കാട ഞ്ഞ് എല്ലാവര  ും കൂട്ടംകൂടിയിരുന്ന് യി തിരിഞ്ഞ് എല്ലാവര  ും വര്‍ത്തമ ാ
വിട�ൊരു അതിരിട്ടിരുന്നു. മനുഷ്യ പ്രാർഥിക്കുകയും സ�ൊറപ  റയ ുക നം പറഞ്ഞി  രുന്നു. ഞങ്ങള്‍ കുട്ടി
നെ ചുറ്റിക്കുന്നൊരു അതിര്. ഞങ്ങ യും ചെയ്യുന്ന മിസ�ോ കുടുംബസ   കള്‍ക്കൊപ്പമായിരുന്നു പുവും ലിം
ളതു കണ്ട് പകച്ചു. പിന്നെ തിരിച്ചു ദസ്സുകളില്‍ അദ്ദേഹവ  ും ഉണ്ടാകാ ഗ്ദൊയും കൂട്ടുകൂടിയത്.
പ�ോന്നു. റുണ്ട്. മിസ�ോക  ള  ുടെ സംസ്കാരത്തി “ലുഷായികള്‍ക്ക് ലിഖിതഭാഷ ഇ
“പു പ�ോയ  ി. ഇനി ന�ോക്കീട്ട് കാ ന്‍റെ ഭാഗമ  ാണ് ഇത്തര  ം കുടുംബസ   ല്ലാതായത് എങ്ങനെ  യെ  ന്ന്‍ നിങ്ങ
ര്യമില്ല!” ദസ്സുകള്‍. ള്‍ക്കറിയാമ�ോ?” ലിംഗ്ദൊ ച�ോദിച്ചു.
മല്‍സോമയ  ുടെ കണ്ണ് നിറ വിശേഷ  അവസ  ര  ങ്ങളിലെന്ന അത�ൊരു മിസ�ോ നാട�ോട ിക്കഥ
ഞ്ഞൊഴുകാന്‍ തുടങ്ങി. കെട്ടിപ്പിടി പ�ോലെ കുടുംബക  ൂട്ടായ്മക
 ള ുള്ള ദി യാണ്. അദ്ദേഹം ഞങ്ങള്‍ക്കത് പറ
ച്ച് കുറെന േരം ഞങ്ങള്‍ കരഞ്ഞു. വസവ  ും രാവിലെ ച�ോറിന�ൊപ്പം ഞ്ഞുതന്നു.
പ�ൊലീസ  ില്‍ പരാതി ക�ൊടുത്തെ നുളക്  കുന്ന
ങ്കിലും ഗുണമ�ൊന്  നുമുണ്ടായില്ല. പു  പട്ടുനൂ
എങ്ങോട് ടായിരിക്കും പ�ോയിരിക്കു
ക എന്ന്‍ ചിന്തിച്ചു  വിഷമിച്ച് കുറേ
നാള്‍ ഞാന്‍ നടന്നു. ഒരുദിവസ  ം, ക
പ്പേളക്കപ്പുറത്
 തുള്ള പുല്‍മൈതാന
ത്ത് ബൂട്ടിട്ട് കുട്ടികള്‍
 ഫുട്ബോള്‍ 
കളിക്കുന്നത് ന�ോക്കിയിരിക്കുകയാ
യിരുന്നു. പുവിന്‍റെ
സുഹൃത്  താ
യ ലിംഗ്ദൊ
“ഹല�ോ
യങ് മാന്‍,”
എന്നും പറ

ല്‍പുഴുവും കഴിക്കാനുണ്ടാ
വും. മാംസള മ
 ായ ചാറ�ോട ുകൂടി “ഒരിക്കല്‍
 വിശ
അത് ന�ൊട്ടിനുണയുന്നത് ഞങ്ങ ന്നുപ�ൊരിഞ്ഞൊ
ള്‍ കുട്ടികള്‍ക്ക് ഇഷ്ടമായിരുന്നു. രു ചെന്നായ ധീരനായ ഒരു ലുഷാ
ചന്തയില്‍നിന്ന് വലിയ വിലക�ൊ യ് യ�ോദ്ധാവിന്‍റെ വീട്ടിലെത്തി. മൃഗ
ടുത്ത് വാങ്ങി, ച�ോറിനും മുള ത്തോലുണക്കി അതില്‍ മിസ�ോഭാ
കിട്ട ഇറച്ചി
 ക്കറിക്കും മീനിനും ഷയിലെ എല്ലാ അക്ഷരങ്ങളും എ
മത്തങ്ങ
 യിലയും വെണ്ടക്ക പു ഴുതിനിറച്ചു
 കഴിഞ്ഞ നിര്‍വൃത  ിയി
ഴുങ്ങിയതിനുമ�ൊപ്പം  അത് രുചി ല്‍ ഒന്നു നടുനിവര്
 ‍ത്താന്‍ കിടന്ന
തേയുള്ളൂ അയാള്‍. ചെന്നായ
എത്ര വിളിച്ചി
ട്ടും യ�ോദ്ധാ
വ് എണീ
റ്റില്ല. വി

2023 ഏപ്രിൽ 03 - 10   63


കഥ

ശപ്പ് ഒട്ടും സഹിയ്ക്കാന്‍ പറ്റാതെ അ മ്മയും മരിച്ചു. കടല്‍ത്തീ


 ര
 ത്ത് താമ യി വന്നതിനുശേഷ  ം ഒന്നു നടുനി
വസാനം മൃഗത്തോ  ല
 ിന�ൊപ്പം അവ സിക്കുന്ന അകന്ന ബന്ധുവായ അ വര്‍ത്തി എഴുന്നേറ്റ  പ്പോഴേക്കും  , താ
രുടെ ഭാഷയും ചെന്നായ തിന്നുക മ്മാവന്‍റൊ
 പ്പം സഹായത്തിനായി യ്ലൻഡില്‍നിന്നു വന്നുപ�ോക  ുന്ന
ളഞ്ഞു.” അവനെ ക�ൊ
 ണ്
 ടുവന് നു നിര്‍ത്തി. ദു മീന്‍പിടിത്ത ബ�ോട് ടുകാരുടെ ഒരു വ
അറിയാത്ത ഭാഷകളെ  , കരുണ രിതപൂർണമായിരുന്നു പിന്നത്തെ ലിയ മാഫിയാസംഘത്  തിന് അടിമ
കാണിക്കാത്ത ദേശ  ാതിര്‍ത്തികളെ  ജീവിതം. അമ്മാവന  �ൊപ്പം കടല  ില്‍ യായി അയാളവ  നെ
 വിറ്റുകഴ ിഞ്ഞി
അതിജീവിക്കാനെന ്നോണം പു വ മീന്‍പിടിക്കാന്‍ പ�ോയും വീട്ടുകാര്യ രുന്നു.
രച്ചുക�ൊണ്  ടിരുന്നു. തനിക്കൊരിക്ക ങ്ങളില്‍ സഹായിച്ചും അവന്‍  ഒപ്പം കടലില്‍ മീന്‍പിടിക്കാന്‍ പ�ോകു
ലും വഴങ്ങാ ത്ത അക്ഷരങ്ങള്‍കൊ കൂടി. എന്നാല്‍, മീന്‍പിടിച്ച് കിട്ടുന്ന ന്ന ബ�ോട്ടില�ൊരു ആജീവന  ാന്ത അ
ണ്ട് നിറംചാലിച്ച മൃഗത്തോ  ല
 ും, അ ത് ഒന്നിനും തികയുമായിരുന്നില്ല. ടിമയ ായി അങ്ങനെ അവന്‍  പണി
ത് ആര്‍ത്തിയ�ോടെ തിന്നുന്ന ചെ ആ ദേഷ  ്യവുംകൂടി അയാള്‍ കുടിച്ചു യെടുക്കാന്‍ തുടങ്ങി. പേര് ച�ോദിച്ച
ന്നായയും അതിനടുത്ത് കൂര്‍ക്കം വന്ന്‍, കുനിച്ചുനിര്‍ത്തി മുതുകിന് മു വര�ോട  െല്ലാം മാമനിട്ട അക്മ എന്ന
വലിച്ചുറങ്ങുന്നൊരു യ�ോദ്ധാവുമെ ട്ടുകൈക�ൊണ്  ട് കുത്തിവേദ ന  ിപ്പിച്ച് പേര് പറഞ്ഞു ക�ൊട ുത്തു. എന്നാ
ല്ലാം വരപ്പുസ്തക  ത്  തിലെ ചിത്രങ്ങ  ളാ തീര്‍ക്കുമായിരുന്നു. ല്‍, കുട്ടിക്കാലത്ത് അമ്മ വിളിച്ചിരു
യി മാറി. ആ വീട്ടിലെന്നും വെള്ള  ച്ചോറ  ും ന്നത് ആ പേര  ല്ലല്ലോ
 യെ  ന്ന വെളി
മിസ�ോ ഭാഷയിലെ അറിയപ്പെട ു പുഴുങ്ങിയ മീനുമായിരുന്നു. അതും പാടില്‍ ന�ൊന്ത്, പിന്നെ അതെന്താ
ന്ന എഴുത്തുകാരനാണ് ലിംഗ്ദൊ. തിന്ന് മിണ്ടാതെ കിടന്നുറങ്ങി  , വെ ണെന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ച്
പ�ൊലീസ്  വകുപ്പില്‍നിന്നും വിരമി ളുപ്പിന് എണീറ്റ്, കടല്‍ത്തീര  ത്ത് പരാജയപ്പെട്ട്, ഒന്നും മിണ്ടാനാവാ
ച്ച് സാഹിത്യരചനയ  ില്‍ മുഴുകി ജീ വെളിക്കിരുന്ന്, മണല്‍ തേച്ച്  ചന്തി തെ മുഖം കൂര്‍പ്പിച്ച് അവന്‍  വിറങ്ങ  
വിക്കുന്നു. കഴുകി, അതേ കടല  ില്‍നിന്നും മീ ലിച്ചു കിടന്നു.
“യു വേര്‍ ക
 ്ലോസ് റ്റു ഹിം, റൈറ്റ്? ന്‍ പിടിച്ച് കറിവെച്ചു കഴിച്ച് അയാ ആദ്യമ�ൊക്കെ കടുത്ത ദുഃഖം ത�ോ
വീട്ടിലേക്
 ക് വാ. ഒര  ു കാര്യമുണ്ട്...” ള്‍ക്കൊപ്പം അവന്‍  ജീവിച്ചു. ന്നിയെങ്കിലും, മാമന്‍റെ  പീഡന  ങ്ങ ളി
മൈതാനത്  ത് ഗ�ോളടിച്ചതിന്‍റെ മാമന് കുടിച്ചുകൂത്താടാന്‍ പണം ല്‍നിന്നും മ�ോച  നം കിട്ടിയല്ലോ എ
ആഹ്ലാദം അലതല്ലി. അതുമറ  ന്ന്‍ വേണമായിരുന്നു. വെയില്‍ കനത്ത  ന്നുകരുതി ആശ്വസിക്കാന്‍ ശ്രമിച്ചു.
ലിംഗ്ദൊക്കൊപ്പം ഞാന്‍ അദ്ദേഹ ഒരു പുലരിയില്‍ മീന്‍പിടിക്കാന്‍ പ�ോ ചിലപ്പോഴ�ൊക്കെ  അയാളിപ്പോള്‍ 
ത്തിന്‍റെ വീട്ടിലേക്  ക് പതുക്കെ നട എന്തുചെ  യ്യുകയായിരിക്കുമെന്  നു
ന്നു. ചിന്തിച്ച് അന്തംവ  ിട്ട് ആകാശം ന�ോ

▲▲
ചൂരലുക�ൊണ്  ടുള്ള ഒരു പഴയ  ക്കിക്കിടന്നു.
സ�ോഫാസെറ്  റില്‍ എന്നോട് ഇരി കലങ്ങിക്കറുത്ത കടല്‍പോലെ
ക്കാന്‍ പറഞ്ഞി ട്ട് അദ്ദേഹം അക കഷ്ടം നിറഞ്ഞ  തായിരുന്നു ബ�ോട്ടി
ത്തുപ�ോയ  ി. തിരികെ വന്നപ്പോള്‍  കടലിലൂടെ ലെ ജീവിതം. രാവിലെ നേരത്തേ
കയ്യില�ൊരു വരപ്പുസ്തക  മുണ്ടായി യുള്ള യാത്ര മാത്രമാ എഴുന്നേറ്റ് പണി തുടങ്ങിയാല്‍ പി
രുന്നു. ന്നെ രാത്രി വൈകുംവരെ ന  ിര്‍ത്താ
“അവന  ിവിടെ വന്നിരുന്നു. എ യിരുന്നു ആകപ്പാടെ തെ അധ്വാനമ  ാണ്. തിരിച്ചുവന്  ന് എ
ങ്ങോട്ടെങ്കില  ും പ�ോകുന്ന കാര്യമ�ൊ യുള്ള ആശ്വാസം. ശാ ല്ലാവര്
 ‍ക്കുമ�ൊപ്പം തളര്‍  ന്നൊട്ടി കി
ന്നും പറഞ്ഞി ല്ല. ഈ പുസ്തക  ം എ ന്തമായി കിടക്കുന്ന ക ടക്കും. ഒന്നു തലചായ്ച്ച് കിടക്കു
ന്നെയേൽപിച്ചു. പുവിന്‍റെ ജീവിതമാ ടല്‍ അമ്മയുടെ മടി മ്പോഴായിരിക്കും ആര്‍ക്കെങ്കിലും
ണിതില്‍...” ത്തട്ടാണ്. ഇടക്കിടെ കാമം കത്തുക. പിന്നെ അതിനും
ഞാനതിലേക്  ക് അത്ഭുതംകൂറി അതില്‍ ചാടി ഊളിയി വഴങ്ങി
 ക്കൊടുക്കണം.
തുറിച്ചുന�ോക്കി. പുസ്തക  ം തുറന്  ന് കടല  ിലൂടെയുള്ള യാത്ര മാത്രമ  ാ
ഓര�ോ പേജായി നിവര്  ‍ത്തിക്കൊ ട്ട്, തിരമാലകള ില്‍ മു യിരുന്നു ആകപ്പാ  ടെയുള്ള ആശ്വാ
ണ്ട് അദ്ദേഹം വിവര  ിക്കുവാന്‍ തു ങ്ങിത്തുടിച്ച്, മീനുക സം. ശാന്തമ  ായി കിടക്കുന്ന കടല്‍
ടങ്ങി. ള�ോട് കിന്നരിച്ച് അവ അമ്മയുടെ മടിത്തട് ടാണ്. ഇടക്കിടെ
ന്‍ ആനന്ദിച്ചു. ബാല്യ അതില്‍ ചാടി ഊളിയിട്ട്, തിരമാല
ലിംഗ�്ദൊ പറഞ്ഞ
 കഥ ത്തിലെ അനാഥത്വം മ കളില്‍ മുങ്ങിത്തുടിച്ച്, മീനുകള�ോ  ട്
ദാ, ദൂരെയുള്ള ആ മലക  ള്‍ ക കിന്നരിച്ച് അവന്‍  ആനന്  ദിച്ചു. ബാ
ണ്ടോ? അതിനപ്പുറവ  ും കടന്ന് പി റന്ന്, കടലിന�ൊപ്പം വള ല്യത്തിലെ അനാഥത  ്വം മറന്  ന്, കട
ന്നെയും അപ്പുറം കടന്ന് മുന്നോട്ടു ര്‍ന്ന് കൗമാരം താണ്ടി. ലിന�ൊപ്പം വളര്  ‍ന്ന് കൗമാരം താ
പ�ോയാല്‍ മ്യാന്മറാണ്. അവിടത്തെ ണ്ടി. കടല്‍മീനുകളുടെ ചൂര് പതി
യ�ൊരു കുഗ്രാമത്  തിലാണ് കുഞ്ഞാ യെ അവന്‍റെ  ശരീരത്തിന്‍റെ മണമാ
യ പു ജനിച്ചത്. യിത്തീര്‍ന്നു.
കുഞ്ഞിലേ അവന്‍റെ
 അച്ഛനും അ കുഞ്ഞുമീനുകളെ  വലിയ മീനുക

64    ആഴ്ചപ്പതിപ്പ്
ള്‍ വിഴുങ്ങുന്നത് സ്വപ്നം കണ്ടു ഞെ ള്ളക്കാര്‍ തുനിഞ്ഞിറങ്ങും  . പിന്നെ മുതല്‍ കണ്ട കാഴ്ചകള്‍ പലത  ും തല
ട്ടി തളര്
 ‍ന്നുകിടന്നുറങ്ങി  പ്പോയ  ഒരു കടലാകെ ച�ോരക്കളമ  ാകും. ഭീമാ ങ്ങുംവിലങ്ങും കണ്‍മുന്  നിലൂടെ പാ
രാത്രിയില്‍ അവര  ുടെ ബ�ോട്ടിനെ വ കാരമാര്‍ന്ന തിമിംഗല  ങ്ങളെ ചാട്ടു ഞ്ഞുപ�ോയ  ി. പിന്നീടെപ്പൊഴ�ോ ക
ലിയ�ൊരു കപ്പല്‍ വിഴുങ്ങി. പസഫ  ി ളിയില്‍ ക�ോര്  ‍ത്ത് അവര്‍ ക�ൊ  ന്നൊ
  ണ്ണുതുറന്ന പ്പോള്‍  മുന്നില്‍ കുനി
ക് സമുദ്രത്  തില്‍ റ�ോ
 ന്തുച  ുറ്റി ബ�ോ ടുക്കാന്‍ തുടങ്ങുമ്പോള്‍  താഴെ ഭയ ഞ്ഞിരുന്നത് ത�ൊപ്പിവെച്ച  ഒരു നേ
ട്ടുകള
 ും ചരക്ക് കപ്പല  ുകള  ും ക�ൊ ന്നുവിറച്ച്
 അവന്‍  ഇരിക്കും. കപ്പല്‍ വി ഓഫീസ  റ ായിരുന്നു. അയാളുടെ
ള്ളയടിക്കുന്ന സ�ോമാലിയന്‍ കട ആടിയുലയുമ്പോള്‍  ബുദ്ധവ  ന്ദ
 നം കയ്യില�ൊരു നിറത്തോ  ക്
 ക് തിളങ്ങി  .
ല്‍കൊള്ളക്  കാരുടെ സംഘമ  ായിരു ച�ൊല്ലിക്കിടക്കും  . ഭയം വന്നുമൂടിയപ്പോള്‍  ചാക്കി
ന്നു അത്. കവിള�ൊട് ടിയ, നീണ്ടുകൂ ചിലപ്പോഴ�ൊക്കെ നെ  യ്ക്കൊ
 ഴുപ്പു ലേക്ക് മുഖംപൂഴ്ത്തി, ആദിമമ  ായ
ര്‍ത്ത മുഖവ  ും കടലിന്‍റെ മണവുമു ള്ള പച്ചമന  ുഷ്യരെയും അവര്‍  മാം ഏത�ൊക്കെയ�ോ മണങ്ങളില്‍ മു
ള്ള കറുത്തമനുഷ്യര്‍ ബ�ോട് ടിലേക്  ക് സം കമ്പിയില്‍ ക�ോര്  ‍ത്ത് തിമിംഗ ങ്ങിത്തപ്പി പുഴുത്തുനാറി വ്രണംപൂ
ചാടിവീണു. അവര  ുടെ കയ്യിലിരുന്ന ലക്കൊഴുപ്പ് ഉരുക്കിയെടുത്ത എ ണ്ട് കിടന്നു. തനിക്കറിയാത്ത ഭാഷ
ത�ോക്കുകള്‍  നിര്‍ത്താതെ ശബ്ദിച്ചു ണ്ണയ�ൊഴിച്ച് മ�ൊരിച്ചെടുത്തു. കട സംസാരിക്കുന്ന മനുഷ്യരുള്ള ഒരു
ക�ൊണ്ടിരുന്നു. മുന്നില്‍ ആദ്യംക ല്‍പൂപ്പലില്‍നിന്നും വാറ്റിയെടുത്ത സ്ഥലത്താണ് എത്തിപ്പെട്ടിരിക്കുന്ന
ണ്ട ചിലരെ അവര്‍ വെ  ട ിവെച്ചു
 വീ വാന്തിയെടുക്കുന്ന വാടയുള്ള ചാ തെന്നും, കപ്പല്‍ അവര്‍  പിടിച്ചെടു
ഴ്ത്തി. ബ�ോട്ടില്‍ ജീവന �ോടെ ശേഷി രായം മ�ോന്തുന്നതിന�ൊപ്പം അതും ത്തുവെന്നും എല്ലാവരെയും കസ്റ്റ
ച്ചവരെ ബ
 ന്ദികളാക്കി തടവിലിട്ടു. രുചിയ�ോട  െ ചവച്ചു  തിന്നു. ആദ്യ ഡിയിലെടുത്തെന്നും പതിയെ മന
വാന്തിയെടുക്കുന്ന മണമുള്ള മ�ൊക്കെ അതുകണ്  ട് ഓക്കാനം വ സ്സിലായി.
ആ കപ്പലിനുള്ളിലെ തടങ്കലില്‍ ര ന്നെങ്കിലും വിശന്  നുപ�ൊരിഞ്ഞപ്പോ മഞ്ഞളിട്ടു പുഴുങ്ങിയ മീനിന്‍റെ
ക്തം പറ്റിപ്പിടിച്ച് മനുഷ്യര്‍ ഒട്ടിക്കിട ള്‍ അവര  ുടെ എച്ചിലിനായി ക�ൊതി നിറമ  ായിരുന്നു അവന്  . എത്ര മല
ന്നു. എന്നും കടുത്ത പീഡനമ  ായി ച്ച് മറ്റുള്ളവ ര്‍
 ക്കൊപ്പം അവന  ും കാ ര്‍ക്കെ തുറന്  നാലും കണ്ണുകള്‍ അ
രുന്നു. ത�ോക്കിന്‍ പാത്തിക�ൊണ്  ട് ത്തിരുന്നു. ടഞ്ഞതുപ�ോലെയിരുന്നു. ഹാര്‍ബ
അടിച്ചും, കെട്ടിപ്പൊക്കി തൂക്കിയിട്ട് കടലിനെന്നും വെ
 വ്വേറെ ഭാവമ  ാ ര്‍ പ�ൊലീസ്  സ്റ്റേഷന  ിലെ സെല്ലില്‍
മുഖത്തേ
 ക്
 ക് വെള്ളം ക�ോര  ിയ�ൊഴി യിരുന്നു. അത് കപ്പലിലേക്കും പട പിച്ചുംപേയ  ും പറഞ്ഞ്  മരണം മു
ച്ചും കമ്പി പഴുപ്പിച്ച് വെച്ച് ചുട്ടുപ�ൊ ര്‍ന്നു. വറുതിയുടെ പട്ടിണിക്കാലം ന്നില്‍ കണ്ട് പനിച്ച് കിടക്കുമ്പോള്‍ 
ള്ളിച്ചും അവര്‍  രസിച്ചു. അസഹ  ്യമാ തുടങ്ങിയപ്പോള്‍  തിന്നാനും കുടി മലമുകളില്‍ മഴ പ�ൊടിയുന്ന കാഴ്ച
യ വേദന  യില്‍ ന�ൊന്തുകരഞ്ഞ് ര�ോ   ക്കാനും കിട്ടാതായി. അജ്ഞാതര�ോ കുട്ടിക്കാലമായി വീണ്ടും മനസ്  സില്‍
ഗം ബാധിച്ചും ഭയന്നും ഒപ്പമുള്ളവ   ഗങ്ങള്‍ ബാധിച്ച് പലരും കിടപ്പി  ലാ മിന്നിമറ ഞ്ഞു
 .
രില്‍ പലരും മരിച്ചുവീണു. യി. ചിലര്‍ പുഴുത്തു ചത്തു. കാടിനു നടുവില്‍ മരങ്ങള്‍ മഴപെ  
ഇടക്ക് തിമിംഗലവേട്ട ക്കായി ക�ൊ മടുപ്പിക്കുന്ന ഏകാന്തത  യും ക യ്യിക്കും നേരത്ത് ഒള  ിച്ചുകളിക്കുക
ഷ്ടപ്പാട ും! ചത്തുകളഞ്ഞാ  ല �ോ എ യായിരുന്നു. കടല  ിന്‍റെ ഇരമ്പംപ�ോ
ന്ന ചിന്തയ  ില്‍ മനസ്  സ് ന�ൊന്തുപ  ിട ലെ കാറ്റ് വന്നു. അതില്‍ തിരയായി
ഞ്ഞു. കണ്ണുകളില്‍ പീളകെ  ട് ടി. ത മഴ ആഞ്ഞുവീശി. നനഞ്ഞു  കുതി
ല പ�ൊങ്ങാത  ായി. ശരീരം മുഴുവന്‍  ര്‍ന്ന മണലില്‍നിന്നും അതിന്‍റെ ഇഴ
നുറുങ്ങുന്ന വേദന. പനിപിടി യടരുകളിലേക്  ക് ഞണ്ടുകള  ും കക്ക
ച്ച് വിറക�ൊ  ണ്
 ട് പിച്ചുംപേ കളും എന്നപ�ോലെ  ജീവശ  ്വാസവ  ും
യും പറയ  ാന്‍ തുട ഊര്‍ന്നുപ�ോയ  ി.
ങ്ങി. ജനിച്ചതു സ്റ്റേഷനുള്ളിലെ സെ
 ല്ലില്‍
 മാലാ
ഖയുടെ മുഖമ  ുള്ള ദൈവം ഒരു ബ
ര്‍മീസ് യുവാവായി ചുരുണ്ടുകൂടി
ക്കിടന്നു. ചുമര  ില്‍ ബുദ്ധദേവ  ന്‍റെ
 മു

2023 ഏപ്രിൽ 03 - 10   65


കഥ

ഖം അവന്‍  വരഞ്ഞിട്ടിരുന്നു. നംനിറഞ്ഞ്


 പുഞ്ചിര  ിച്ചു. ഒരു പൂച്ച ര്‍ത്ത് ഭയന്ന് കൈകൂപ്പി അവന്‍  നി
നിസ്കാരത്തഴ മ്  പുള്ള, നെറ്റിയില്‍ ക്കുട്ടിയുടേതുപ�ോലെ അടഞ്ഞു  ത
 ു ലത്തു വീണുകിടന്നു കരഞ്ഞു.
ചുളിവുകള്‍ വീണ ഒരു കാക്കിധാരി റക്കുന്ന അവന്‍റെ
 കണ്ണുകള്‍  കണ്ട് അസ്മ വരുന്ന സമയ  മായെന്നും

അവന  ര ികില്‍ വന്നിരുന്നു. അവള്‍  കുലുങ്ങിച്ചിരിച്ചു. അവന്‍റെ തിരിച്ചുപ�ോക  ണമെന്നും പറയ  ാന
“ഇത്തിര  ി ചായ കുടി ബായ്...” മുഖത്തെ
 പുഞ്ചിര  ിയ�ോളങ്ങ  ളില്‍ ത വന്‍ ക�ൊതിച്ചു. കുറച്ചു കാശും തു
അയാളവ  ന്
 ചായഗ്ലാസ് നീട്ടി. എ ട്ടിയത് മിന്നിത്തിളങ്ങി. ണിയും കഴിക്കാന്‍ വീട്ടിലുണ്ടാക്കി
ന്നിട്ട് പ�ൊലീസ  ുകാര്‍ക്ക് ചേരാത്ത സെല്ലിനപ്പുറത്
 തുള്ള മരത്തണ   യ പത്തിരിയും ക�ോഴിയിറച്ചി  യും
മട്ടില്‍ സ്നേഹത്തോട  െ ചിരിച്ചു. ലില്‍ അസ്മ എന്നും കൂട്ടുകാരിക അവര  വന ു നല്‍കി. എന്നിട്ട് ഓടി
“പ�ൊരേല്‍ ആര�ൊക്കേണ്ട് അ ള്‍ക്കൊപ്പം വന്നിരിക്കുമായിരുന്നു. പ�ൊയ്ക്കൊള്ളാന്‍  കൈക�ൊണ്  ട് ആം
ക്കേ?” അയാള്‍ കുശല  ം ച�ോദിച്ചു. അവര്‍  എന്തൊക്കെ  യ�ോ കളികളി ഗ്യം കാണിച്ചു.
“അക്കയല്ല അബ്ദു സാറേ അക്മ. ല്‍ മുഴുകുകയും ഏത�ൊക്കെയ�ോ ഒന്നു സംശയ  ിച്ചു നിന്നശേഷ  ം
അതാണവന്‍റെ പേ  ര്!” പാട്ടുകള്‍ മൂളുകയും ചെയ്തു. അന്നേ ശ്വാസം ആഞ്ഞുവല  ിച്ച് തിരിഞ്ഞു
മറ്റൊരു പ�ൊലീസ  ുകാരന്‍ തിരു രം കുട്ടിക്കൂറ പൗഡറ  ിന്‍റെ മണം അ ന�ോക്കാതെ അവന �ോടാന്‍ തുട
ത്തി. വിടമാകെ പരക്കാന്‍ തുടങ്ങും. അ ങ്ങി. ജീവന  ുംക�ൊണ്ടുള്ള ഓട്ടം. കു
ഉപ്പുവെള്ളം വീണ് ദ്രവിച്ചുതുട ബ്ദു സാറിന്‍റെ വിയര്‍ത്തൊട്ടിയ കാ ട്ടിക്കാലത്ത് പഠിച്ച ബുദ്ധവ  ന്ദ
 ന ം ഒ
ങ്ങിയ കള്ള പാസ്പോര്  ‍ട്ടാണ് കയ്യി ക്കിക്കും ആ മണ  മായിരുന്നു. രു ധൈര്യത്തിന് മനസ്  സിലന്നേരം നി
ലുണ്ടായിരുന്നത്. അനുഭവിച്ച കഷ്ട പനി മാറി എഴുന്നേല്‍ക്കാ റായതി ര്‍ത്താതെ ഉരുവിട്ടുക�ൊണ്  ടിരുന്നു.
പ്പാടുകള്‍ പറഞ്ഞു മനസ്  സിലാക്കാ നുശേഷ  മുള്ള ഒരു പകല്‍  , അവള  ു മാസങ്ങ ളും വര്‍ഷങ്ങളും നീണ്ട
ന�ൊരു ഭാഷയും അറിയില്ലായിരു ടെ പാട്ടിന്‍റെ ഈണവും മണവും ഓ ഓട്ടം. അതവസ  ാനിക്കുന്നിടത്ത് സു
ന്നു. ചുറ്റിലും കൂടിയവര്‍ ഇംഗ്ലീഷ  ും ര്‍ത്ത് കിടക്കുമ്പോള്‍  രണ്ടു പ�ൊലീ ന്ദരിയായ ഒരു മിസ�ോ പെണ്‍കൊ
ഹിന്ദിയുമ�ൊക്കെ പയറ്റിന�ോക്കി പ സുകാര്‍ പുറത്  ത് ഹാര്‍ബറിനര  ികി ടി അരയില്‍ പ്വാന്‍ ചുറ്റി തലയുയ
രാജയപ്പെട്ടു. തായ്മൊഴ ിയല്ലാത�ൊ ലേക്ക് അവനെ  കൂട്ടിക്കൊണ്ടുപ�ോ ര്‍ത്തിപ്പിടിച്ച് നിന്നിരുന്നു. കാട്ടില്‍
ന്നും അറിയാതെ അവന്‍  പരുങ്ങി. യി. തന്നെ വെട ിവെച്ചു ക�ൊല്ലാ  നാ കൂണ്‍ പറിക്കാന്‍ പ�ോയതായിരു
പ�ൊലീസ  ുകാര്‍ എന്നും ക്വാര്‍ട്ടേ ണ�ോ ക�ൊണ്ടുപ�ോക  ുന്നതെന്നോ ന്നു അവള്‍  . ആരുടെയ�ോ ഞരക്കം
ഴ്സില്‍നിന്ന് ച�ോറും കറിയും പല കേട്ട് ന�ോക്കുമ്പോള്‍  ഒരു മനുഷ്യ
ഹാരങ്ങളും ക�ൊണ്ടുവന്  നു. പ്രത്യേ ന്‍. ഇലകളും കാട്ടുപഴങ്ങ  ളും തിന്ന്

▲▲
കിച്ചും അബ്ദു സാര്‍. എണീറ്റിരിക്കാ കാട്ടില്‍ വഴിതെറ്റി ഉഴറ  ി നടക്കുക
നാവാതെ നിലത്തു പറ്റിപ്പിട ിച്ചു കിട യായിരുന്നു അയാള്‍. വിശന്  നു പ�ൊ
ക്കുമ്പോള്‍  , ചേര്‍ന്നിരുന്ന് തലയെ  ട ു രിഞ്ഞപ്പോള്‍  കണ്ണില്‍ക്കണ്ട വിഷ
ത്ത് മട ിയില്‍ വെച്ച് അദ്ദേഹമ വ ന് ക ലിംഗ�്ദൊയി ക്കൂണ് തിന്ന് വയറിളക  ി ഛർദിച്ചവ
ഞ്ഞി ക�ോരിക്കൊടുത്തു; സ്വന്തമെ   ല്‍നിന്നും പുവിന്‍റെ വ ശനായി കാട്ടില്‍ ചാകാറായി വീണു
ന്നോണം നെഞ്ചോട് ചേര്‍ത്തുപിടി കിടക്കുകയ  ായിരുന്നു. ദൈവം അ
ച്ചു. മുഷിഞ്ഞു നാറുന്ന കാക്കി ധരി രപ്പുസ്തകം കിട്ടിയ യാളെ എന്തിന �ോ വേണ്ടി ജീവിപ്പി
ച്ച ആ മന  ുഷ്യനില്‍ ധ്യാനബുദ്ധന്‍റെ പ്പോള്‍ അവളെ അത് ച്ചു. അവള്‍  അയാളെ കണ്ടെത്തി വ
പരിശുദ്ധിയ  ുള്ളൊര  ു ഭിക്ഷുവിനെ കാണിക്കണമ�ോ  യെന്ന് ള്ളിയില്‍ പ�ൊതിഞ്ഞുകെ  ട് ടി വീട്ടിലേ
അവന്‍  കണ്ടു. ആദ്യമ�ൊന്ന് ശങ്കിച്ചു. ക്ക് വലിച്ചുക�ൊണ്  ടു വന്നു.
പിന്നൊരിക്കല്‍ അബ്ദുസാറി എന്നിട്ടും ഞാനതും സ്വന്തം നാട് തേടിയുള്ള പലായ
ന�ൊപ്പം തട്ടമിട്ട ഒരു മ�ൊഞ്ചത്  തിപ്പെ ക�ൊണ്ട് അവളുടെ അ നത്തിനിടയില്‍, ബംഗ്ലാദേശ്  അതി
ണ്ണും കാണാനെത്  തി. മൈലാഞ്ചി ര്‍ത്തിയും കടന്ന് മിസ�ോറ  ാമിലെ
യിട്ട കൈക്കുള്ളില്‍ മയില്‍പ്പീല  ിക്കു ടുത്തേക്ക് പാഞ്ഞു. ത്തിയ അയാള്‍ താന്‍ കണ്ടുമുട്ടി
ഞ്ഞുങ്ങളെ  ന ്നോണം അവള�ൊ  ര  ുപി ഓറഞ്ചുമര  ത്തണലി യ ബദാം കണ്ണുകളുള്ള ആ മിസ�ോ
ടി നിറമ  ുള്ള മിഠായികള്‍  ഒതുക്കിപ്പി ല്‍ കാല്‍നീട്ടിയിരുന്ന്, പെണ്ണിനെ അത്യഗാധം പ്രണയി
ടിച്ചിരുന്നു. ലിംഗ�്ദൊ പറഞ്ഞതെ ച്ചു. അവള്‍ക്കു വേണ്ടി പ്രിസിപിറ്റേ
“ഇന്‍റെ മ�ോളാ. അസ്മ. ഇന്നോ ല്ലാം വള്ളിപുള്ളി വിടാ റിയന്‍ ചര്‍ച്ചിലെ പാതിരിയുടെ അ
ള്‍ടെ പിറന്  നാളാ... ഓള്‍ക്കായി പ്രാ ടുത്തുചെന്ന് മാമ�ോദ ീസ മുങ്ങി. അ
ർഥിക്കണം.” തെ അവളെ പറഞ്ഞു രയില്‍ കൈചുറ്റി കൂട്ടംചേര്  ‍ന്ന് നൃ
അവള്‍  ക�ൊണ്ടുവന്ന  പാത്രത്  തി കേള്‍പ്പിച്ചു. ത്തം വെച്ച്, കുര്‍ബാന  കൈക്കൊ
നുള്ളില്‍നിന്നും ചൂടുള്ള നെയ്ചോ ണ്ട് അവള  ില�ൊരാളായി.
റിന്‍റെ മണം പരന്നു. അവള  ുടെ മ പിന്നെ അയാള്‍ എവിടേക്കും പ�ോ
ണം പറ്റിയ മിഠായിക്കഷണങ്ങളെ യില്ല. കടല �ോരങ്ങളില്ലാത്ത  മലമുക
ടുത്ത് അവന്‍  പതുക്കെ നുണഞ്ഞു  . ളിലെ കൂണു കിളിര്‍ക്കുന്ന മണ്ണില്‍
അതിന്‍റെ മാധുര്യത്തില  ല ിഞ്ഞ് മ അവള്‍  ക്കൊപ്പം ജീവിച്ചു. അവര്  ‍ക്ക്

66    ആഴ്ചപ്പതിപ്പ്
കുഞ്ഞുങ്ങളും അവര  ുടെ കുഞ്ഞു “...ഒരീസം ടീവീല് വന്ന ആരുടെ ക്ക് കയറിപ്പോയ  ി.
ങ്ങള്‍ക്ക് കുഞ്ഞുങ്ങളുമ�ൊക്കെയു യ�ോ മരണവാര്‍ത്ത കണ്ട് പു കു നുനുവിന�ോട് ഇതേപ്പ  റ്റി പറഞ്ഞ  
ണ്ടായി. എല്ലാവര  ുടെയും പുവും പി ത്തിയിരുന്ന് കരയുന്നത് കണ്ടിരു പ്പോള്‍ അവള്‍  പ�ൊട്ടിത്തെറ  ിച്ചു.
യുമായി അവര്‍  സസന ്തോഷം ജീ ന്നു. ഞാനതത്ര കാര്യമാക്കീല്ല...” ലിംഗ്ദൊ പറഞ്ഞു  ണ്ടാക്കുന്ന കള്ള
വിച്ചു. അവള്‍  സ്വയം കുറ്റപ്പെ  ടുത്തി. ക്കഥക  ളാണിതെല്ലാം എന്നാണ് അ
ഒന്നുനിര്‍ത്തി നെടുവീര്‍പ്പിട്ടുക�ൊ ഏതാണ് ആ സംഭവമെ  ന് ന് ഓ വള്‍ അഭിപ്രായപ്പെട്ടത്. സാഹിത്യ
ണ്ട് ലിംഗ്ദൊ തുടര്‍ന്നു. ര്‍ത്തെടുക്കാന്‍ എത്ര ശ്രമിച്ചിട്ടും  ഒ കാരന്മാര്‍ പ�ൊതുവെ നുണക്കഥയ  ു
ഒരു കാടിനും മലയ്ക്കും അപ്പുറവ  ും ന്നും ഓർമയ  ില്‍ തെളിഞ്ഞില്ല. തി ണ്ടാക്കാന്‍ മിടുക്കന്മാരാണല്ലോ!
ഇപ്പുറവ ും ജീവിക്കുന്ന മനുഷ്യര്‍. അ രിച്ച് പ�ോകുമ്പോള്‍  , പൂന്തോട്ടം ന ഇനിയിപ്പോ താനെഴ ുതുന്ന പുതി
വര്‍ തമ്മി
 ല്‍ ഒരു രാജ്യാതിര്‍ത്തിയു നച്ചുക�ൊണ്  ട് ലിംഗ്ദൊ നില്‍ക്കുന്ന യ ന�ോവല  ിന്‍റെ കഥയ  ായിരിക്കുമ�ോ
ടെ അകലം. അത് താണ്ടാനായാണ് തു കണ്ടു. പുവിന്‍റെ ജീവിതമായി ലിംഗ്ദൊ പ
ഇക്കണ്ട ജീവിതകാലം മുഴുവന  ും നുനു പറഞ്ഞ  കാര്യം അദ്ദേഹ റഞ്ഞത്? കുട്ടിക്കാലത്ത് ഞങ്ങ  ളെ
പു ഓടിക്കൊണ്ടിരുന്നത്... ത്തോട് സൂചിപ്പിച്ചു  . ഒന്നാല�ോചി സന്തോഷിപ്പിക്കാനായി പറഞ്ഞു ത  
ഒന്നും മിണ്ടാനാകാതെ കുറച്ചു   ച്ചിട്ട് അദ്ദേഹം പറഞ്ഞു  : “ഹാര്‍ബ രാറുള്ളതുപ�ോലെ  പു വര  ച്ചുണ്ടാ
നേരം ഞങ്ങള്‍ ദൂരെ മലനിരകള  ി ര്‍ സ്റ്റേഷനിലെ അബ്ദു സാറിന്‍റെ മര ക്കിയ ഫാന്‍റസിയല്ലേ വരപ്പുസ്തക  
ലേക്ക് ന�ോക്കിയിരുന്നു. ണവാര്‍ത്തയ  ാവണ  ം കണ്ടത്. തീവ്ര ത്തിലുള്ളത  െന്നും വെറ  ുതെ ചിന്തി
വാദക്കേ  സില്‍പെട്ട് വിചാരണത്ത ച്ചുന�ോക്കി.
ആരും പറയ
 ാത്ത കഥ ടവുകാരനായി കിടക്കുന്ന ക�ൊച്ചു രാത്രി ഇതെല്ലാമാല�ോചിച്ച് അ
പുവിനെക്  കുറിച്ച് എഴുതിക്കൊണ്ടി മകനു വേണ്ടി നിയമപ�ോര  ാട്ടത്തി സ്വസ്ഥനായി തിരിഞ്ഞുംമ റ  ിഞ്ഞും
രുന്ന കഥയ്ക്കൊ രു പേര് ഞാൻ ക ലായിരുന്നു. അത�ൊരു ദേശീയ വാ ഞാന്‍ കിടന്നു. മലമുകളിലെ ഇരുട്ടി
ണ്ടുവച്ചി
 രുന്നു- 'കാടിന്റെ മണമുള്ള ര്‍ത്തയായി ടി.വി ന്യൂസില്‍ കണ്ടി ല്‍ മിന്നാമിനുങ്ങുകളെപ്പോലെ വീ
കടൽ താണ്ടി മല കയറിപ്പോയ  മ രുന്നു...” ടുകള്‍ മിന്നിത്തിളങ്ങി  ക്കൊണ്ടിരു
നുഷ്യൻ'. കഥ ഞാൻ നുനുവിന് വാ വീട്ടിലിരുന്ന് ല�ോകത്തുള്ള വാ ന്നു. അതിന്‍റെ നേര്‍ത്ത പ്രക  ാശം ജ
യിച്ച് പറഞ്ഞു ക�ൊ
 ടുത്തു. ര്‍ത്തയെല്ലാം  വായിച്ചും കണ്ടും തീ നലിലൂടെ മേശയ  ിലേക്  ക് വീണുചി
“പു നമ്മ ളെ വിട്ട് ശരിയ്ക്കും മലകേ   ര്‍ക്കലാണ് ലിംഗ്ദൊയുടെ ഹ�ോബി. തറി.
റിപ്പോയ  ീന്നാണ�ോ നിന്‍റെ കഥ?” “എന്‍റടുത്ത് വന്  നിരുന്നും പു കര  ഒന്നുറങ്ങി
 യശേഷ  ം ഞെട്ടിയെ
എനിക്ക് മറുപടിയ�ൊന്നുമില്ലായി യാറുണ്ട്. വയസ്സായവര്  ‍ക്ക് മരണ ണീറ്റപ്പോള്‍  എഴുതണമെ  ന്ന കലശ
രുന്നു. പുവിനെ പറ്റി ഇനിയെന്ത്  പ ത്തിന�ോടും മരണവാര്‍ത്തക  ള�ോ ലായ ത�ോന്നലുണ്ടായി. ഡയറിയും
റഞ്ഞാലും അവള്‍ക്ക് വേദന  ിക്കു ടും ഒരു പ്രത്യേക താൽപര്യമാ... അ പേനയ  ും തപ്പിയെടുത്ത് ഞാന്‍ എ
മെന്ന് ത�ോന്നി. ടുപ്പമുള്ളവ  ര ുടെ മരണത്തിലൂടെ ഴുതാന്‍ തുടങ്ങി  : “ജീവിതത്തിന്‍റെ
ലിംഗ്ദൊയില്‍നിന്നും പുവിന്‍റെ വ അവര്‍  സ്വന്തം മരണത്തിലേക്  കുള്ള അന്ത്യകാലത്തെങ്  കിലും മരണഭയ
രപ്പുസ്തക ം കിട്ടിയപ്പോള്‍  അവളെ  ഊടുവഴ ികള്‍ വെട്ടിക്കൊണ്ടേയിരി മില്ലാതെ ഏവര  ുമ�ൊര  ു മടക്ക
 യാത്ര
അത് കാണിക്കണമ�ോയെന്ന് ആ ക്കുന്നു.” മ�ോഹിക്കുമെന്  ന്, മരങ്ങള്‍ പൂത്തു
ദ്യമ�ൊന്  ന് ശങ്കിച്ചു. എന്നിട്ടും ഞാന പിന്നൊരു രഹസ  ്യം വെളിപ്പെ നില്‍ക്കുന്ന കാടുതേടി പറക്  കുന്ന
തുംക�ൊണ്ട് അവള  ുടെ അടുത്തേ ടുത്തുന്ന പരുങ്ങല �ോടെ ശബ്ദം പറവ  ക ളെ
 വരച്ചുക�ൊണ്  ട് പു ഒരു
ക്ക് പാഞ്ഞു. ഓറഞ്ചു  മ ര ത്തണ ലി താഴ്ത്തി കൂട്ടിച്ചേര്  ‍ത്തു: “വിചാര കഥയ  ായി പറഞ്ഞു  തന്നിരുന്നു. അ
ല്‍ കാല്‍നീട്ടിയിരുന്ന്, ലിംഗ്ദൊ പറ ണക്കാലത്ത് ഓട ിപ്പോയ�ൊരു കട തുതന്നെയല്ലേ കടല്‍ത്തീ  ര
 ത്ത് മുട്ട
ഞ്ഞതെല്ലാം വള്ളിപുള്ളി വിടാതെ ല്‍കൊള്ളക്  കാരനാണ് പ�ൊലീസ്  യിടാനായി പ�ോകുന്ന കടലാമക  ളു
അവളെ  പറഞ്ഞു കേ
 ള്‍പ്പി
 ച്ചു. രേഖക  ള
 ില്‍ ഇന്നും പു. ഇന  ിയെ ടെ ചിത്രം വരച്ചപ്പോഴ ും പു പ  റയ  ാ
എല്ലാം കേട് ടുകഴിഞ്ഞപ്പോള്‍  അ ങ്ങാനും അവര  ുടെ കയ്യില്‍പെട്ടതാ ന്‍ ശ്രമിച്ചത്?”
സ്വസ്ഥയ  ായി പിറുപിറുത്തുക�ൊ ണെങ്കില�ോ?” മേശ തുറന്  ന് പുവിന്‍റെ വരപ്പുസ്ത
ണ്ട് അവള്‍  എഴുന്നേറ്റു. കണ്ണുകള്‍ ഒരു കടല്‍കൊള്ളക്  കാരനായി പു കം ഞാന്‍ പുറത്തെ  ടുത്തു. മല ക
ചുവന്  നുകലങ്ങിയിരുന്നു. ഓറഞ്ച്  മ വിനെ സങ്കൽപിക്കാന്‍ ശ്രമിച്ചു ന�ോ യറി ചുരമിറങ്ങി  കുളവ  ും പാടവും
രത്തിലെ  ഇലകള�ോര�ോ  ന്നായി അ ക്കി. സാധിക്കുന്നില്ല. പിന്നിട്ട് കടലുള്ള നാട്ടിലെയ�ൊ  രു
വള്‍ പറിച്ചെറിഞ്ഞു. നന്നായി പഴു ലിംഗ്ദൊ എന്തോ ഒളിക്കുന്നുണ്ടെ ഹാര്‍ബര്‍ തേട ി കുതിക്കുന്ന വൃദ്ധ
ത്ത ഓറഞ്ചി  ന്‍റെ മണമാണവള്‍ക്ക്  . ന്ന് എനിക്ക് ത�ോന്നി. അദ്ദേഹത്  തി ന്‍റെ പൂര്‍ത്തിയാകാതെ കിടന്ന ചി
ഞാനവ  ളെ
 വലിച്ചട ുപ്പിച്ച് നെഞ്ചോ ന്‍റെ കണ്ണുകള  ിലേക് ക് തറപ്പി
 ച്ചു
 ന�ോ ത്രം അവസ  ാന താളില്‍ വരച്ചു ചേ
ട് ചേര്‍ത്തുപിടിച്ചു. ക്കിക്കൊണ്ട് ഞാന്‍ ച�ോദിച്ചു: “പ�ൊ ര്‍ത്തു. ‘കാടിന്‍റെ മണമുള്ള കടല്‍ 
“നുനൂ, പുവിനെ പറ്റി പി നിന്നോ ലീസ് റെക്കോഡിലുള്ള കാര്യങ്ങള�ൊ താണ്ടി മല കയറിപ്പോയ  മനുഷ്യന്‍’
ട് പണ്ടു പറഞ്ഞ  തുമായി...” ക്കെ എങ്ങന  റ  ിയാം?” എന്ന കഥ ഞാന്‍ തിരുത്തിയെഴു
അവള  ത്
 ശ്രദ്ധിക്  കാതെ വേറെ മറുപടി പറയ  ാന്‍ കൂട്ടാക്കാതെ താന്‍ തുടങ്ങി  .
ന്തോ ആല�ോചിച്ചുക�ൊ  ണ്
 ടിരുന്നു. അദ്ദേഹം തിടുക്കത്തില്‍ അകത്തേ   l

2023 ഏപ്രിൽ 03 - 10   67

You might also like