Professional Documents
Culture Documents
Pu Short Story by Ranju
Pu Short Story by Ranju
▲▲ കുട്ടിക്കാലത്ത് നുനുവിന�ൊപ്പം
വാശിപിടിച്ചു കരയുമ്പോൾ, ഞങ്ങള െ
അടക് കിയിരുത്താനായി നിറംമങ്ങി
വക്കുപിഞ്ഞിയ ഒരു വരപ്പുസ്തകം
പുറത്തെടുത്ത് അതില�ൊളിപ്പിച്ചുവെച്ച
കഥകള ുടെ കെട്ട ഴിക്കുമായിരുന്നു പു.
മുളംകൂമ്പ് കാരിത്തിന്നാനായി
കൂട്ടംകൂട്ടമായി ആര്‍ത്തിപിടിച്ചെത്തുന്ന
എലിക്കുഞ്ഞുങ്ങളാ യി വട്ടമിട്ട് കാതു
കൂര്‍പ്പിച്ച് ഞങ്ങള്‍ ചമ്രംപടിഞ്ഞിരിക്കും.
മുളപ്പിച്ച മുളംകൂമ്പിന്റെ മണമുള്ള
കഥകള്‍
ഞങ്ങള്‍ക്കു മുന്നിലപ്പോള്‍
നിറഞ്
ഞാടാന് തുടങ്ങും .
രൺജു
ണം: കെ. സ
ചിത്രീകര ുധീഷ്
തെളിഞ്ഞ ആകാശവ ും ന�ോക്കി ന്നെ നിൽപുണ്ടായിരുന്നു. ക�ോലാ ല്ല. ആര് വിളിച്ചാലും വെറ്റിലക്കറ പ
യിരുന്ന് കഥയെ ഴുതാന്‍ ശ്രമിക്കുക യുടെ ഒരരികിലായി പു ചെത്തിവെ റ്റിയ പല്ലുകള്‍ പുറത് തുകാട്ടി നിഷ്കള
യായിരുന്നു ഞാന്‍. കാട്ടുപൂക്കളു ച്ചിരുന്ന മുളംതണ്ടുകള്‍ കൂടിക്കിട ങ്കമായി പുഞ്ചിര ിക്കും. ആ വ ിളി കേ
ടെ തീക്ഷ്ണഗന് ധം ഇളംകാറ്റില�ൊ ന്നു. അതുംന�ോക്കി നുനു വിതുമ്പി. ള്ക്കാന് ക�ൊതിച്ചിരിക്കുകയായിരു
ഴുകിപ്പരക്കുന്നുണ്ട്. ജനാലയില�ൊ ന�ോയി ആന്റി നിലത്ത് കുന്തിച്ചി രു ന്നു എന്നമട്ടില്‍.
രു പച്ചക്കാടായി ചുറ്റിപ്പടര്‍ന്നു വള ന്ന് നെഞ്ചത്ത ടിച്ച് നിലവിളിക്കാന്‍ കുട്ടിക്കാലത്ത് നുനുവിന�ൊപ്പം
ര്‍ന്നുകിടക്കുന്ന മണിപ്ലാന്റ്. അതി തുടങ്ങിയത�ോട െ അടുത്തുള്ള വീട്ടു വാശിപിടിച്ചു കരയുമ്പോൾ , ഞങ്ങ
ന്റെ ന�ോഡുകളില്നിന്ന് പുതിയ മു കാരും ഓടിപ്പിടഞ്ഞ് വന്നു. ളെ അടക്കിയിരുത്താനായി നിറംമ
കുരങ്ങള്‍ പ�ൊട്ടിമുളച്ചി
ട്ടുണ്ട്. കാറ്റുവീശുമ്പോള്‍ കാട്ടുപൂക്കള്‍ ങ്ങി വക്കുപിഞ്ഞിയ ഒരു വരപ്പുസ്ത
അടുത്തുള്ള പള്ളിയില്നിന് ക�ോ ന് പൂത്തുവിടര്‍ന്ന മണം പരക്കുന്ന മി കം പുറത്തെടുത്ത് അത ില�ൊളിപ്പി
ളാമ്പി സ്പീക്ക
റിലൂടെ അപ്പുറത്തെ സ�ോറാമിന്റെ തലസ്ഥാനമ ായ ഐ ച്ചുവെച്ച കഥക ളുടെ കെട്ടഴിക്കുമാ
തെരുവില�ൊരു മരണം നടന്നതി സ്വാൾ പട്ടണത്തിലെ തിരക്കൊഴി യിരുന്നു പു. മുളംകൂമ്പ് കാരിത്തി
ന്റെ അറിയിപ്പ് ഉയര്‍ന്നപ്പോ
ള്‍ എഴു ഞ്ഞൊരു ക�ൊച്ചുതെരുവിലാണ് ഞ ന്നാനായി കൂട്ടംകൂട്ടമായി ആര്‍ത്തി
ന്നേറ്റുനിന്ന് കുരിശു വരച്ച് പ്രാർഥി ങ്ങള് താമസ ിക്കുന്നത്. തെരുവിന്റെ പിടിച്ചെത്തുന്ന എലിക്കുഞ്ഞുങ്ങ
ച്ചു. അന്നേരമാണ് നുനുവിന്റെ ഫ�ോ ഇങ്ങേയ റ്റത്താണ് എന്റെ വീട്. മറ്റേ ളായി വട്ടമിട്ട് കാതുകൂര്‍പ്പിച്ച് ഞങ്ങ
ണ് വന്നത്. ഫ�ോണെടുത്തതും അ അറ്റത്ത് നുനുവിന്റെയും. ള്‍ ചമ്രംപട ിഞ്ഞിരിക്കും. മുളപ്പി ച്ച മു
വള�ൊര�ൊ റ്റ കരച്ചില്. ലുഷായികളുടെ ഭാഷയിൽ പു ളംകൂമ്പിന്റെ മണമുള്ള കഥക ള്‍ ഞ
“പുവിനെ കാണാനില്ല നീ വേഗ ം എന്നാൽ മുത്തശ്ശ ൻ എന്നാണ് അർ ങ്ങള്‍ക്കു മുന്നിലപ്പോ ള്‍ നിറഞ്ഞാ
വാ,” അ വള് പരിഭ്രാന്തയ ായി. ഥം, പി എന്‍ നാല് മുത്തശ്ശി എന്നും. ടാന്‍ തുടങ്ങും .
ആദ്യമ�ൊന് ന് പതറിപ്പോയ ി. പുവി നുനുവിന്റെ മുത്തശ്ശ ന ാണെങ്കിലും പു കഥ പറയ ുന്നത് കാണാന്ത
നെ മനസ് സില് കണ്ടാണ് ഞാന്‍ കഥ പുവിനെ കുട്ടിക്കാലം മുതലേ ഞ ന്നെ നല്ല രസമ ായിരുന്നു. വാക്കുക
യെഴുതിക്കൊണ്ടിരുന്നത്. എഴുത്ത് ങ്ങളെല്ലാം
സ്വന്തംപ�ോലെ യാണ് ളേക്കാൾ വരകൾ ആ കഥ ക ളിലാ
നിര്‍ത്തി, തിടുക്കത്തില്‍
വണ്ടിയെ കണ്ടിരുന്നത്. പു എന്‍ നു വിളിച്ചുവി കെ നിറഞ്ഞുനിന്നു. “ഒരിടത്തൊരി
ടുത്ത് ഞാനവ ള
ുടെ വീട്ടിലേക് ക് പാ ളിച്ച് യഥാർഥ പേര് തന്നെ എല്ലാവ ടത്ത് വർ ണച്ചി
റക ുള്ളൊര ു ചെമ്പ
ഞ്ഞുചെന്നു. രും മറന് നുപ�ോയ ിരുന്നു. എന്നാലതി ന് കുതിരയുണ്ടായിരുന്നു,” എന്നു
നുനുവും അമ്മ ന�ോയിയും കസി ൽ പുവിന് എന്തെങ് കിലും പരിഭവമ ു പറഞ്ഞു ന
ിർത്തിയശേഷ ം പു ചുറ്റി
നായ മല്സോമയ ും ഉമ്മറത് തുത ള്ളതായി ഒരിക്കല ും ത�ോന്നിയിട്ടി ലും കൂടിയിരിക്കുന്ന കുട്ടികളെ എ
60 ആഴ്ചപ്പതിപ്പ്
ല്ലാമ�ൊന് നു ന�ോക്കും. നിലത്തു കു ഒരു നിധിപ�ോലെ ഭദ്രമ ായി അടച്ചു
ന്തിച്ചിരിക്കുന്ന കുട്ടികളുടെ മുഖത്ത സൂക്ഷിച്ചുവെച്ച ചടച്ചയ�ൊ രു വരപ്പു
പ്പോള്‍ ആകാംക്ഷയും കൗതുക സ്തകം വലിച്ചെടുത്ത്, താല�ോലിച്ചു
വും ഒരുപ�ോലെ വിരിയും. ക�ൊണ്ടത് തുറക്കും . മുമ്പ് വര ച്ച മൃഗ
അതെല്ലാമ�ൊര ു പുഞ്ചിര ിയ�ോടെ ങ്ങളും പക്ഷികള ും പൂക്കളും മരങ്ങ
ന�ോക്കിക്കണ്ട്, മേശവ ല
ിപ്പ് തുറന്
ന് ളുമെല്ലാം നിലത്ത് വീണുപ�ോവ ാതി
രിക്കാനാണ് ഇത്രയേറെ ശ്രദ്ധിച്ച്,
സാവക ാശം പുസ്തക ം തുറക് കുന്ന
തെന്ന് ഞങ്ങള്‍ കരുതി.
പുസ്തക ം തുറന് നുവെച്ച്, പതു
ക്കെ പെന്‍സിലെടുത്ത് മുന
കൂര്‍പ്പിച്ച്, പിന്നെ ഞങ്ങളെ
യ�ൊന്നു ന�ോക്കി മുരടന
ക്കി, മുഖം മുഴുവന്‍ ചുളി
യുംവിധം മന�ോഹര മാ
യി പുഞ്ചിര ിച്ച്, അധി
കം തെളിയാത്ത അ
നേകം വരകള്‍ കടലാ
സില് ക�ോറ ിവര ച്ച്...
അങ്ങനെ യ ങ്ങനെ
ആസ്വദിച്ചാണ് പു ത
ന്റെ കഥയ ിലെ ഓര�ോ
രൂപങ്ങള്‍ വരയ്ക്കാന്‍
തുടങ്ങുക.
കുതിരക്ക് വാല് വ
രക്കുമ്പോള്‍ പുവിന്റെ
കൈകളും കുതിരയെ
പ്പോല�ൊന്ന് ചാടും. ചിറക് വരയു ല്‍നിന്നും വ്യത്യസ്തന ായ എന്റെ അ നുസ്മര ിപ്പിക്കുന്ന ശരീരവും വില്ലുപ�ോ
മ്പോളത് വായുവില്‍ പറന് നുകളി ൽപം കട്ടിയുള്ള, മ�ൊരിപിടിച്ച ത�ൊ ലെ നനുത്തുവള ഞ്ഞ
ശൗര്യത മുറ്റി
ക്കും. നേര്‍ത്ത കണ്‍കോണ ില�ൊരു ലിപ്പുറത് തു കൂടെ മിസ�ോ പിള്ളേർ യ കുറിയ കണ്ണുകളുമാണ് പുവിനു
കുസൃതി വിരിയും. ചുക്കിച്ചുളിഞ്ഞ വല്ലാത്ത
കൗതുകത്തോ ട
െ തല�ോ ണ്ടായിരുന്നത്. പിയുടെ പെട്ടെന്നു
കവിളിണയില�ൊരു നുണക്കുഴി തെ ടുകയും ഇടക്കെ ാക്കെ പിച്ചിന�ോ ള്ള മരണത്തിനു ശേഷ മാണ് അതി
ളിയും. ക്കുകയും ചെയ്തു. ദൈവഭ യവും ഗു ല്‍ തളര് ച്ച തളംകെട് ടിത്തുടങ്ങിയത്.
കുതിച്ചുചാടി നില്ക്കുന്ന കുതി രുഭക്തിയുമുള്ളവ ർ എന്റെ പപ്പയു ഒരുച്ചനേരത്ത് പറമ് പിലുണ്ടായ പ
രയുടെ ശരീരത്തിന് ചെമ്പന്‍നിറം ടെ ന�ോട്ടം ഭയന്ന്, ത�ൊട്ടുന�ോക്കാ ഴക്കുല വെട് ടിയെടുത്ത്, മഴച്ചാ റ്റലി
വരുത്താനായി കടലാസിലെ വര ൻ എനിക്ക് മിഠായി വാങ്ങിത്ത ന് നു. ല്‍നിന്നും അകത്തേ ക്
ക് ഓടിക്കയറി
കളില്‍ ത�ൊടാതെത�ൊട്ട് കൈവിര നുനുവിനു മാത്രം ഇഷ്ടംപ�ോലെ യതാണ്. പെട്ടെന്നൊരു നെഞ്ചുവേ
ലുക�ൊണ് ട് മായാജാലം കാണിക്കു ത�ൊട്ടുതല�ോടാനായി ഞാൻ നിന്നു ദന. ഐസ്വാളിലെ വട്ടംകറക് കുന്ന
മ്പോള്‍ ചുണ്ട് കൂര്‍ത്തുകൂര്‍ത്ത് വ ക�ൊടുത്തു. ട്രാഫിക്കില്‍പെട്ട് നട്ടംചുറ്റി ആശുപ
രും. ഞങ്ങളത് അത്ഭുതത്തോട െ ഒരിക്കല്‍ ടെറസ് സില് കെട്ടിപ്പിട ിച്ചി ത്രിയിലെത്തുമ്പോഴേ ക്കും
മരിച്ചു ക
ന�ോക്കിയിരിക്കും. ആ ക ൈചലന രുന്ന് മുതിര്‍ന്നവരെ പ്പോ
ലെ കുസൃ ഴിഞ്ഞിരുന്നു. പുവിന്റെ മടിയില്‍ ത
ങ്ങള്‍ക്കും മുഖത് ത് മിന്നിമറ യ ുന്ന തി കാണിക്കുമ്പോഴ ാണ്, ഉറങ്ങാ ന് ലചായ്ച്ച് ഒരു മിസ�ോ നാട�ോട ിക്ക
ഭാവങ്ങ ള്‍ക്കു
മ�ൊപ്പം ഞങ്ങളും ച നേരമ�ൊര ു കഥയ ായി പി പറഞ്ഞു ഥയിലെ ഉറങ്ങി ക്കിടക്കുന്ന രാജകു
രിച്ചു. അതില്‍ സർവത ും മറന് ന് ല ക�ൊടുത്ത രഹസ ്യം നുനു കാതില്‍ മാരിയെന്നോണം പി ഞങ്ങ ളെയെ
യിച്ചു. മന്ത്രിച്ചത്: “നെനക്കറിയ�ോ, നമ്മുട െ ല്ലാം വിട്ടുപ�ോയ ി.
പു വര ച്ചതെല്ലാം ഞങ്ങളുടെ ഫാ പുവിനെ ആ വ ല
ിയ മലേട െ താഴേ പു പിന്നാര�ോട ും ഒന്നും മിണ്ടാ
ന്റസിയായി മാറി. ചിറക ുള്ള കുതി ന്നാ പിയ്ക്ക് വീണുകിട്ടീത്... അത�ൊരു തെയായി. പഴയ�ൊ രു റേഡിയ�ോ
രയും പറക് കുന്ന മീനുകളും നീന്തു വലിയ കഥയ ാ...” സെറ്റും ട്യൂണ്‍ചെയ്ത് അത ിലേക് ക്
ന്ന പറവ ക ളും ആകാശത് തുനിന്നും പു ഐസ ്വാളില്തന്നെ ജനിച്ചു ചെവിയാഴ്ത്തിയ�ോ, അല്ലാത്ത പ്പോ
പ�ൊട്ടിവീഴുന്ന പശുക്കളുമ�ൊക്കെ. വളര്‍ന്ന
താണെന്നാണ് അതുവരേ ള്‍ മലനിരകൾ ക്കകലെ യെങ്ങോ
വരപ്പുസ്തക ത്തില്‍ നിറഞ്ഞുകിട ക്കും കരുതിയിരുന്നത്. പക്ഷേ, ഇ ന�ോക്കി എപ്പോഴ ും മൂടിപ്പുതച്ചങ്ങ
ന്ന ആ ചിത്രങ്ങ ളെല്ലാം കാണുവാ ക്കാര്യം നേരിട്ട് ച�ോദിക്കാനുള്ള നെ കൂനിക്കൂടിയ�ോ ഇരിക്കും. അ
നായി ഓര�ോന്നും പറഞ്ഞ് ന ുനുവി ധൈര്യമ�ൊന്നും എനിക്കുണ്ടായില്ല. ല്ലെങ്കില്‍ ടെലിവിഷനിലേക് ക് ക
നെ ഞങ്ങൾ പിരികേറ് റുമായിരുന്നു. ഒരു ലുഷായ് യ�ോദ്ധാവിനെ അ ണ്ണുംനട് ട് ചത്തപ�ോലെ കിടക്കും.
വല്ലാത്ത
ഓമന ത്തമ ുള്ളൊര ു വാശി പുവിന് ഏറെ ഇഷ്ടമുള്ള, മുളപ്പി ച്ച
ക്കാരി കുട്ടിയായിരുന്നു നുനു. അവ മുളക് കൂമ്പും കരള്‍ കരിയുമാറ് എ
▲▲
ള്‍ ക�ൊഞ്ചിപ്പ റഞ്ഞാ
ല്‍ പു എന്തും രിവുള്ള ഉണ്ടമുളക ും ചേര്‍ത്ത പ�ോ
കേള്‍ക്കുമായിരുന്നു. ര്‍ക്ക് കറി ന�ോയി ആന്റി പ്രത്യേകം
അവൾ ക്കവള ുടെ മുത്തശ്ശിയുടെ ഉണ്ടാക്കിക്കൊടുത്തു. പു അത് ത�ൊ
ഛായയാണെന്ന് നുനുവിന്റെ അമ്മ കാണാതായ ട്ടുപ�ോലും ന�ോക്കിയില്ല.
എന്റെ മമ്മയ�ോട് പറയ ുന്നത് ഞാ ദിവസം പുവിന്റെ മുറി കാണാതായ ദിവസ ം പുവിന്റെ
ന് കേട്ടിട്ടുണ്ട്. ഞങ്ങളുടെ അമ്മമാ മുറി മുഴുവന്‍ അരിച്ചുപെറുക്കിന�ോ
ർ അടുത്ത കൂട്ടുകാരികളാണ്. അ മുഴുവന്‍ അരിച്ചുപെ ക്കി. അതിനുശേഷ ം, മല്സോമയ ും
ങ്ങ് ദൂരെ തെക്കേ അറ്റത്തുള്ള കേര റുക്കിന�ോക്കി. അതി ഞാനും വണ്ടിയെടുത്തിറങ്ങി . എ
ളത്തിൽനിന്നും വന്ന് ഐസ്വാളിൽ നുശേഷം, മല്സോ ങ്ങോട്ടെന്നില്ലാതെ ഞങ്ങള്‍ കറങ്ങി
താമസ മ ാക്കിയവര ാണ് പപ്പയും മ മയും ഞാനും വണ്ടി ക്കൊണ്ടിരുന്നു. വഴിയില്‍ കണ്ട ട്ര
മ്മയും. പാതിരിമാര്‍ നട ത്തുന്ന ഇം യെടുത്തിറങ്ങി. എ ക്കുകളില് മല്സോമക് ക് പരിചയ
ഗ്ലീഷ് സ്കൂളിൽ പഠിപ്പിക്കുന്നു. ഇവിട ങ്ങോട്ടെന്നില്ലാതെ ഞ ക്കാരുണ്ടായിരുന്നു. മ്യാന്മറ ില്‍നി
ത്തെ ആശുപത്രിയിലാണ് ഞാൻ ജ ന്നും കള്ളക്ക ടത്തു സാധന ങ്ങ
ള്‍
നിച്ചുവ ീണത്. അങ്ങനെ ജന്മം ക�ൊ ങ്ങള് കറങ്ങിക്കൊണ്ടി ക�ൊണ്ടുവര ാനായി പ�ോവുകയാ
ണ്ട് ഞാന�ൊരു മിസ�ോറ ാംകാരനാ രുന്നു. വഴിയില്‍ കണ്ട യിരുന്ന ട്രക്കിന്റെ പുറക ില് മുളംത
യി. എന്നാല്‍ മലയാളം എഴുതാനും ട്രക്കുകള
ില് മല്സോ ണ്ടില്‍ പാട്ട് മൂളിക്കൊണ്ടൊരു വൃദ്ധ
വായിക്കാനും പഠിക്കണമെന്നത് പ മക്ക് പരിചയക്കാരു ന് കൂനിക്കൂടിയിരിക്കുന്നതു കണ്ടെ
പ്പക്ക് നിര്‍ബന്ധമായിരുന്നു. കുത്തി ണ്ടായിരുന്നു. ന്ന് പട്ടാളക് കാരുടെ കണ്ണുവെട് ടിച്ച്
യിരുത്തി പപ്പയാണ് പഠിപ്പിച്ചു ത കാടിറങ്ങി
വന്ന റ�ോഹ ിങ്ക്യകള് സൂ
ന്നതും. ചന നല ്കി. സ�ൊഖ�ോത്ത റ ിലെ ഹ
സ്കൂളിലെ പിള്ളേരെല്ലാം ഗ�ോത്ര ര്‍വ നദിക്കു കുറുകെയ ുള്ള മ്യാന്മ
പാരമ്പര ്യത്തിന്റെ ചൂരും ശൗര്യവും ര്‍ ബ�ോര്‍ഡര്‍ വരെ ഞങ്ങള്‍ പ�ോയി
മിനുക്കവുമായി ഇരുന്നു. അവര ി ന�ോക്കി. വഴിയ�ോരത്ത് കണ്ട എല്ലാ
62 ആഴ്ചപ്പതിപ്പ്
ട്രക്കുകളിലും പരതി. ഞ്ഞ് അരികില്‍ വന്നിരുന്നു. യ�ോടെ കഴിക്കും.
തിരികെ വരുമ്പോള്‍ , അപ്പുറത്തേ
അധികമ ാര�ോടും കൂട്ടുകൂടാത്ത ഉല്ലാസഭ രിതമായ�ൊരു ഉച്ചനേരം.
ക്ക് കാടിലൂടുള്ള കുറുക്കുവഴ ിക്ക അദ്ദേഹത്തോ ട ായിരുന്നു പുവി പ്രാർഥിച്ചത ിനുശേഷ ം, കട്ടന്‍ചായ
രികില്‍ ജീപ്പ് നിര്‍ത്തി ഇനിയെന്തു ന്റെ സൗഹൃദ ം. കട്ടന്‍ചായയും കു യും ബിസ്കറ്റും കഴിച്ചുക�ൊണ് ട് ഇരു
ചെയ്യണമെന്നറിയാതെ പതറി ഞ ടിച്ച്, ശര്‍ക്കരയുണ്ടയും നക്കിനുണ ട്ടുന്നതുവരെ
ഓര�ോ ചെറുകൂട്ടമാ
ങ്ങള് നിന്നു. ഇരുട്ടുക�ൊണ് ട് കാട ഞ്ഞ് എല്ലാവര ും കൂട്ടംകൂടിയിരുന്ന് യി തിരിഞ്ഞ് എല്ലാവര ും വര്‍ത്തമ ാ
വിട�ൊരു അതിരിട്ടിരുന്നു. മനുഷ്യ പ്രാർഥിക്കുകയും സ�ൊറപ റയ ുക നം പറഞ്ഞി രുന്നു. ഞങ്ങള്‍ കുട്ടി
നെ ചുറ്റിക്കുന്നൊരു അതിര്. ഞങ്ങ യും ചെയ്യുന്ന മിസ�ോ കുടുംബസ കള്ക്കൊപ്പമായിരുന്നു പുവും ലിം
ളതു കണ്ട് പകച്ചു. പിന്നെ തിരിച്ചു ദസ്സുകളില് അദ്ദേഹവ ും ഉണ്ടാകാ ഗ്ദൊയും കൂട്ടുകൂടിയത്.
പ�ോന്നു. റുണ്ട്. മിസ�ോക ള ുടെ സംസ്കാരത്തി “ലുഷായികള്ക്ക് ലിഖിതഭാഷ ഇ
“പു പ�ോയ ി. ഇനി ന�ോക്കീട്ട് കാ ന്റെ ഭാഗമ ാണ് ഇത്തര ം കുടുംബസ ല്ലാതായത് എങ്ങനെ യെ ന്ന് നിങ്ങ
ര്യമില്ല!” ദസ്സുകള്. ള്ക്കറിയാമ�ോ?” ലിംഗ്ദൊ ച�ോദിച്ചു.
മല്സോമയ ുടെ കണ്ണ് നിറ വിശേഷ അവസ ര ങ്ങളിലെന്ന അത�ൊരു മിസ�ോ നാട�ോട ിക്കഥ
ഞ്ഞൊഴുകാന് തുടങ്ങി. കെട്ടിപ്പിടി പ�ോലെ കുടുംബക ൂട്ടായ്മക
ള ുള്ള ദി യാണ്. അദ്ദേഹം ഞങ്ങള്‍ക്കത് പറ
ച്ച് കുറെന േരം ഞങ്ങള്‍ കരഞ്ഞു. വസവ ും രാവിലെ ച�ോറിന�ൊപ്പം ഞ്ഞുതന്നു.
പ�ൊലീസ ില് പരാതി ക�ൊടുത്തെ നുളക് കുന്ന
ങ്കിലും ഗുണമ�ൊന് നുമുണ്ടായില്ല. പു പട്ടുനൂ
എങ്ങോട് ടായിരിക്കും പ�ോയിരിക്കു
ക എന്ന് ചിന്തിച്ചു വിഷമിച്ച് കുറേ
നാള് ഞാന്‍ നടന്നു. ഒരുദിവസ ം, ക
പ്പേളക്കപ്പുറത്
തുള്ള പുല്‍മൈതാന
ത്ത് ബൂട്ടിട്ട് കുട്ടികള്‍
ഫുട്ബോള്‍
കളിക്കുന്നത് ന�ോക്കിയിരിക്കുകയാ
യിരുന്നു. പുവിന്റെ
സുഹൃത് താ
യ ലിംഗ്ദൊ
“ഹല�ോ
യങ് മാന്‍,”
എന്നും പറ
ല്പുഴുവും കഴിക്കാനുണ്ടാ
വും. മാംസള മ
ായ ചാറ�ോട ുകൂടി “ഒരിക്കല്‍
വിശ
അത് ന�ൊട്ടിനുണയുന്നത് ഞങ്ങ ന്നുപ�ൊരിഞ്ഞൊ
ള്‍ കുട്ടികള്‍ക്ക് ഇഷ്ടമായിരുന്നു. രു ചെന്നായ ധീരനായ ഒരു ലുഷാ
ചന്തയില്‍നിന്ന് വലിയ വിലക�ൊ യ് യ�ോദ്ധാവിന്റെ വീട്ടിലെത്തി. മൃഗ
ടുത്ത് വാങ്ങി, ച�ോറിനും മുള ത്തോലുണക്കി അതില്‍ മിസ�ോഭാ
കിട്ട ഇറച്ചി
ക്കറിക്കും മീനിനും ഷയിലെ എല്ലാ അക്ഷരങ്ങളും എ
മത്തങ്ങ
യിലയും വെണ്ടക്ക പു ഴുതിനിറച്ചു
കഴിഞ്ഞ നിര്വൃത ിയി
ഴുങ്ങിയതിനുമ�ൊപ്പം അത് രുചി ല്‍ ഒന്നു നടുനിവര്
ത്താന് കിടന്ന
തേയുള്ളൂ അയാള്‍. ചെന്നായ
എത്ര വിളിച്ചി
ട്ടും യ�ോദ്ധാ
വ് എണീ
റ്റില്ല. വി
▲▲
ചൂരലുക�ൊണ് ടുള്ള ഒരു പഴയ ക്കിക്കിടന്നു.
സ�ോഫാസെറ് റില്‍ എന്നോട് ഇരി കലങ്ങിക്കറുത്ത കടല്‍പോലെ
ക്കാന്‍ പറഞ്ഞി ട്ട് അദ്ദേഹം അക കഷ്ടം നിറഞ്ഞ തായിരുന്നു ബ�ോട്ടി
ത്തുപ�ോയ ി. തിരികെ വന്നപ്പോള്‍ കടലിലൂടെ ലെ ജീവിതം. രാവിലെ നേരത്തേ
കയ്യില�ൊരു വരപ്പുസ്തക മുണ്ടായി യുള്ള യാത്ര മാത്രമാ എഴുന്നേറ്റ് പണി തുടങ്ങിയാല്‍ പി
രുന്നു. ന്നെ രാത്രി വൈകുംവരെ ന ിര്ത്താ
“അവന ിവിടെ വന്നിരുന്നു. എ യിരുന്നു ആകപ്പാടെ തെ അധ്വാനമ ാണ്. തിരിച്ചുവന് ന് എ
ങ്ങോട്ടെങ്കില ും പ�ോകുന്ന കാര്യമ�ൊ യുള്ള ആശ്വാസം. ശാ ല്ലാവര്‍
ക്കുമ�ൊപ്പം തളര് ന്നൊട്ടി കി
ന്നും പറഞ്ഞി ല്ല. ഈ പുസ്തക ം എ ന്തമായി കിടക്കുന്ന ക ടക്കും. ഒന്നു തലചായ്ച്ച് കിടക്കു
ന്നെയേൽപിച്ചു. പുവിന്റെ ജീവിതമാ ടല്‍ അമ്മയുടെ മടി മ്പോഴായിരിക്കും ആര്‍ക്കെങ്കിലും
ണിതില്‍...” ത്തട്ടാണ്. ഇടക്കിടെ കാമം കത്തുക. പിന്നെ അതിനും
ഞാനതിലേക് ക് അത്ഭുതംകൂറി അതില്‍ ചാടി ഊളിയി വഴങ്ങി
ക്കൊടുക്കണം.
തുറിച്ചുന�ോക്കി. പുസ്തക ം തുറന് ന് കടല ിലൂടെയുള്ള യാത്ര മാത്രമ ാ
ഓര�ോ പേജായി നിവര് ത്തിക്കൊ ട്ട്, തിരമാലകള ില് മു യിരുന്നു ആകപ്പാ ടെയുള്ള ആശ്വാ
ണ്ട് അദ്ദേഹം വിവര ിക്കുവാന്‍ തു ങ്ങിത്തുടിച്ച്, മീനുക സം. ശാന്തമ ായി കിടക്കുന്ന കടല്‍
ടങ്ങി. ള�ോട് കിന്നരിച്ച് അവ അമ്മയുടെ മടിത്തട് ടാണ്. ഇടക്കിടെ
ന് ആനന്ദിച്ചു. ബാല്യ അതില്‍ ചാടി ഊളിയിട്ട്, തിരമാല
ലിംഗ�്ദൊ പറഞ്ഞ
കഥ ത്തിലെ അനാഥത്വം മ കളില്‍ മുങ്ങിത്തുടിച്ച്, മീനുകള�ോ ട്
ദാ, ദൂരെയുള്ള ആ മലക ള്‍ ക കിന്നരിച്ച് അവന് ആനന് ദിച്ചു. ബാ
ണ്ടോ? അതിനപ്പുറവ ും കടന്ന് പി റന്ന്, കടലിന�ൊപ്പം വള ല്യത്തിലെ അനാഥത ്വം മറന് ന്, കട
ന്നെയും അപ്പുറം കടന്ന് മുന്നോട്ടു ര്‍ന്ന് കൗമാരം താണ്ടി. ലിന�ൊപ്പം വളര് ന്ന് കൗമാരം താ
പ�ോയാല്‍ മ്യാന്മറാണ്. അവിടത്തെ ണ്ടി. കടല്‍മീനുകളുടെ ചൂര് പതി
യ�ൊരു കുഗ്രാമത് തിലാണ് കുഞ്ഞാ യെ അവന്റെ ശരീരത്തിന്റെ മണമാ
യ പു ജനിച്ചത്. യിത്തീര്‍ന്നു.
കുഞ്ഞിലേ അവന്റെ
അച്ഛനും അ കുഞ്ഞുമീനുകളെ വലിയ മീനുക
64 ആഴ്ചപ്പതിപ്പ്
ള്‍ വിഴുങ്ങുന്നത് സ്വപ്നം കണ്ടു ഞെ ള്ളക്കാര്‍ തുനിഞ്ഞിറങ്ങും . പിന്നെ മുതല്‍ കണ്ട കാഴ്ചകള്‍ പലത ും തല
ട്ടി തളര്
ന്നുകിടന്നുറങ്ങി പ്പോയ ഒരു കടലാകെ ച�ോരക്കളമ ാകും. ഭീമാ ങ്ങുംവിലങ്ങും കണ്മുന് നിലൂടെ പാ
രാത്രിയില്‍ അവര ുടെ ബ�ോട്ടിനെ വ കാരമാര്ന്ന തിമിംഗല ങ്ങളെ ചാട്ടു ഞ്ഞുപ�ോയ ി. പിന്നീടെപ്പൊഴ�ോ ക
ലിയ�ൊരു കപ്പല്‍ വിഴുങ്ങി. പസഫ ി ളിയില്‍ ക�ോര് ത്ത് അവര്‍ ക�ൊ ന്നൊ
ണ്ണുതുറന്ന പ്പോള്‍ മുന്നില്‍ കുനി
ക് സമുദ്രത് തില്‍ റ�ോ
ന്തുച ുറ്റി ബ�ോ ടുക്കാന്‍ തുടങ്ങുമ്പോള്‍ താഴെ ഭയ ഞ്ഞിരുന്നത് ത�ൊപ്പിവെച്ച ഒരു നേ
ട്ടുകള
ും ചരക്ക് കപ്പല ുകള ും ക�ൊ ന്നുവിറച്ച്
അവന് ഇരിക്കും. കപ്പല്‍ വി ഓഫീസ റ ായിരുന്നു. അയാളുടെ
ള്ളയടിക്കുന്ന സ�ോമാലിയന് കട ആടിയുലയുമ്പോള്‍ ബുദ്ധവ ന്ദ
നം കയ്യില�ൊരു നിറത്തോ ക്
ക് തിളങ്ങി .
ല്കൊള്ളക് കാരുടെ സംഘമ ായിരു ച�ൊല്ലിക്കിടക്കും . ഭയം വന്നുമൂടിയപ്പോള്‍ ചാക്കി
ന്നു അത്. കവിള�ൊട് ടിയ, നീണ്ടുകൂ ചിലപ്പോഴ�ൊക്കെ നെ യ്ക്കൊ
ഴുപ്പു ലേക്ക് മുഖംപൂഴ്ത്തി, ആദിമമ ായ
ര്‍ത്ത മുഖവ ും കടലിന്റെ മണവുമു ള്ള പച്ചമന ുഷ്യരെയും അവര്‍ മാം ഏത�ൊക്കെയ�ോ മണങ്ങളില് മു
ള്ള കറുത്തമനുഷ്യര്‍ ബ�ോട് ടിലേക് ക് സം കമ്പിയില്‍ ക�ോര് ത്ത് തിമിംഗ ങ്ങിത്തപ്പി പുഴുത്തുനാറി വ്രണംപൂ
ചാടിവീണു. അവര ുടെ കയ്യിലിരുന്ന ലക്കൊഴുപ്പ് ഉരുക്കിയെടുത്ത എ ണ്ട് കിടന്നു. തനിക്കറിയാത്ത ഭാഷ
ത�ോക്കുകള്‍ നിര്‍ത്താതെ ശബ്ദിച്ചു ണ്ണയ�ൊഴിച്ച് മ�ൊരിച്ചെടുത്തു. കട സംസാരിക്കുന്ന മനുഷ്യരുള്ള ഒരു
ക�ൊണ്ടിരുന്നു. മുന്നില്‍ ആദ്യംക ല്പൂപ്പലില്നിന്നും വാറ്റിയെടുത്ത സ്ഥലത്താണ് എത്തിപ്പെട്ടിരിക്കുന്ന
ണ്ട ചിലരെ അവര്‍ വെ ട ിവെച്ചു
വീ വാന്തിയെടുക്കുന്ന വാടയുള്ള ചാ തെന്നും, കപ്പല്‍ അവര്‍ പിടിച്ചെടു
ഴ്ത്തി. ബ�ോട്ടില്‍ ജീവന �ോടെ ശേഷി രായം മ�ോന്തുന്നതിന�ൊപ്പം അതും ത്തുവെന്നും എല്ലാവരെയും കസ്റ്റ
ച്ചവരെ ബ
ന്ദികളാക്കി തടവിലിട്ടു. രുചിയ�ോട െ ചവച്ചു തിന്നു. ആദ്യ ഡിയിലെടുത്തെന്നും പതിയെ മന
വാന്തിയെടുക്കുന്ന മണമുള്ള മ�ൊക്കെ അതുകണ്‍ ട് ഓക്കാനം വ സ്സിലായി.
ആ കപ്പലിനുള്ളിലെ തടങ്കലില്‍ ര ന്നെങ്കിലും വിശന് നുപ�ൊരിഞ്ഞപ്പോ മഞ്ഞളിട്ടു പുഴുങ്ങിയ മീനിന്റെ
ക്തം പറ്റിപ്പിടിച്ച് മനുഷ്യര്‍ ഒട്ടിക്കിട ള്‍ അവര ുടെ എച്ചിലിനായി ക�ൊതി നിറമ ായിരുന്നു അവന് . എത്ര മല
ന്നു. എന്നും കടുത്ത പീഡനമ ായി ച്ച് മറ്റുള്ളവ ര്‍
ക്കൊപ്പം അവന ും കാ ര്‍ക്കെ തുറന് നാലും കണ്ണുകള്‍ അ
രുന്നു. ത�ോക്കിന് പാത്തിക�ൊണ് ട് ത്തിരുന്നു. ടഞ്ഞതുപ�ോലെയിരുന്നു. ഹാര്ബ
അടിച്ചും, കെട്ടിപ്പൊക്കി തൂക്കിയിട്ട് കടലിനെന്നും വെ
വ്വേറെ ഭാവമ ാ ര്‍ പ�ൊലീസ് സ്റ്റേഷന ിലെ സെല്ലില്‍
മുഖത്തേ
ക്
ക് വെള്ളം ക�ോര ിയ�ൊഴി യിരുന്നു. അത് കപ്പലിലേക്കും പട പിച്ചുംപേയ ും പറഞ്ഞ് മരണം മു
ച്ചും കമ്പി പഴുപ്പിച്ച് വെച്ച് ചുട്ടുപ�ൊ ര്‍ന്നു. വറുതിയുടെ പട്ടിണിക്കാലം ന്നില്‍ കണ്ട് പനിച്ച് കിടക്കുമ്പോള്‍
ള്ളിച്ചും അവര്‍ രസിച്ചു. അസഹ ്യമാ തുടങ്ങിയപ്പോള്‍ തിന്നാനും കുടി മലമുകളില്‍ മഴ പ�ൊടിയുന്ന കാഴ്ച
യ വേദന യില്‍ ന�ൊന്തുകരഞ്ഞ് ര�ോ ക്കാനും കിട്ടാതായി. അജ്ഞാതര�ോ കുട്ടിക്കാലമായി വീണ്ടും മനസ് സില്
ഗം ബാധിച്ചും ഭയന്നും ഒപ്പമുള്ളവ ഗങ്ങള്‍ ബാധിച്ച് പലരും കിടപ്പി ലാ മിന്നിമറ ഞ്ഞു
.
രില്‍ പലരും മരിച്ചുവീണു. യി. ചിലര്‍ പുഴുത്തു ചത്തു. കാടിനു നടുവില്‍ മരങ്ങള്‍ മഴപെ
ഇടക്ക് തിമിംഗലവേട്ട ക്കായി ക�ൊ മടുപ്പിക്കുന്ന ഏകാന്തത യും ക യ്യിക്കും നേരത്ത് ഒള ിച്ചുകളിക്കുക
ഷ്ടപ്പാട ും! ചത്തുകളഞ്ഞാ ല �ോ എ യായിരുന്നു. കടല ിന്റെ ഇരമ്പംപ�ോ
ന്ന ചിന്തയ ില് മനസ് സ് ന�ൊന്തുപ ിട ലെ കാറ്റ് വന്നു. അതില്‍ തിരയായി
ഞ്ഞു. കണ്ണുകളില്‍ പീളകെ ട് ടി. ത മഴ ആഞ്ഞുവീശി. നനഞ്ഞു കുതി
ല പ�ൊങ്ങാത ായി. ശരീരം മുഴുവന്‍ ര്‍ന്ന മണലില്‍നിന്നും അതിന്റെ ഇഴ
നുറുങ്ങുന്ന വേദന. പനിപിടി യടരുകളിലേക് ക് ഞണ്ടുകള ും കക്ക
ച്ച് വിറക�ൊ ണ്
ട് പിച്ചുംപേ കളും എന്നപ�ോലെ ജീവശ ്വാസവ ും
യും പറയ ാന് തുട ഊര്ന്നുപ�ോയ ി.
ങ്ങി. ജനിച്ചതു സ്റ്റേഷനുള്ളിലെ സെ
ല്ലില്‍
മാലാ
ഖയുടെ മുഖമ ുള്ള ദൈവം ഒരു ബ
ര്‍മീസ് യുവാവായി ചുരുണ്ടുകൂടി
ക്കിടന്നു. ചുമര ില് ബുദ്ധദേവ ന്റെ
മു
▲▲
കിച്ചും അബ്ദു സാര്‍. എണീറ്റിരിക്കാ കാട്ടില്‍ വഴിതെറ്റി ഉഴറ ി നടക്കുക
നാവാതെ നിലത്തു പറ്റിപ്പിട ിച്ചു കിട യായിരുന്നു അയാള്‍. വിശന് നു പ�ൊ
ക്കുമ്പോള് , ചേര്‍ന്നിരുന്ന് തലയെ ട ു രിഞ്ഞപ്പോള്‍ കണ്ണില്‍ക്കണ്ട വിഷ
ത്ത് മട ിയില്‍ വെച്ച് അദ്ദേഹമ വ ന് ക ലിംഗ�്ദൊയി ക്കൂണ്‍ തിന്ന് വയറിളക ി ഛർദിച്ചവ
ഞ്ഞി ക�ോരിക്കൊടുത്തു; സ്വന്തമെ ല്‍നിന്നും പുവിന്റെ വ ശനായി കാട്ടില്‍ ചാകാറായി വീണു
ന്നോണം നെഞ്ചോട് ചേര്‍ത്തുപിടി കിടക്കുകയ ായിരുന്നു. ദൈവം അ
ച്ചു. മുഷിഞ്ഞു നാറുന്ന കാക്കി ധരി രപ്പുസ്തകം കിട്ടിയ യാളെ എന്തിന �ോ വേണ്ടി ജീവിപ്പി
ച്ച ആ മന ുഷ്യനില് ധ്യാനബുദ്ധന്റെ പ്പോള്‍ അവളെ അത് ച്ചു. അവള് അയാളെ കണ്ടെത്തി വ
പരിശുദ്ധിയ ുള്ളൊര ു ഭിക്ഷുവിനെ കാണിക്കണമ�ോ യെന്ന് ള്ളിയില്‍ പ�ൊതിഞ്ഞുകെ ട് ടി വീട്ടിലേ
അവന് കണ്ടു. ആദ്യമ�ൊന്ന് ശങ്കിച്ചു. ക്ക് വലിച്ചുക�ൊണ് ടു വന്നു.
പിന്നൊരിക്കല്‍ അബ്ദുസാറി എന്നിട്ടും ഞാനതും സ്വന്തം നാട് തേടിയുള്ള പലായ
ന�ൊപ്പം തട്ടമിട്ട ഒരു മ�ൊഞ്ചത് തിപ്പെ ക�ൊണ്ട് അവളുടെ അ നത്തിനിടയില്‍, ബംഗ്ലാദേശ് അതി
ണ്ണും കാണാനെത് തി. മൈലാഞ്ചി ര്‍ത്തിയും കടന്ന് മിസ�ോറ ാമിലെ
യിട്ട കൈക്കുള്ളില്‍ മയില്പ്പീല ിക്കു ടുത്തേക്ക് പാഞ്ഞു. ത്തിയ അയാള്‍ താന്‍ കണ്ടുമുട്ടി
ഞ്ഞുങ്ങളെ ന ്നോണം അവള�ൊ ര ുപി ഓറഞ്ചുമര ത്തണലി യ ബദാം കണ്ണുകളുള്ള ആ മിസ�ോ
ടി നിറമ ുള്ള മിഠായികള്‍ ഒതുക്കിപ്പി ല്‍ കാല്‍നീട്ടിയിരുന്ന്, പെണ്ണിനെ അത്യഗാധം പ്രണയി
ടിച്ചിരുന്നു. ലിംഗ�്ദൊ പറഞ്ഞതെ ച്ചു. അവള്‍ക്കു വേണ്ടി പ്രിസിപിറ്റേ
“ഇന്റെ മ�ോളാ. അസ്മ. ഇന്നോ ല്ലാം വള്ളിപുള്ളി വിടാ റിയന്‍ ചര്‍ച്ചിലെ പാതിരിയുടെ അ
ള്ടെ പിറന് നാളാ... ഓള്ക്കായി പ്രാ ടുത്തുചെന്ന് മാമ�ോദ ീസ മുങ്ങി. അ
ർഥിക്കണം.” തെ അവളെ പറഞ്ഞു രയില്‍ കൈചുറ്റി കൂട്ടംചേര് ന്ന് നൃ
അവള് ക�ൊണ്ടുവന്ന പാത്രത് തി കേള്‍പ്പിച്ചു. ത്തം വെച്ച്, കുര്‍ബാന കൈക്കൊ
നുള്ളില്‍നിന്നും ചൂടുള്ള നെയ്ചോ ണ്ട് അവള ില�ൊരാളായി.
റിന്റെ മണം പരന്നു. അവള ുടെ മ പിന്നെ അയാള്‍ എവിടേക്കും പ�ോ
ണം പറ്റിയ മിഠായിക്കഷണങ്ങളെ യില്ല. കടല �ോരങ്ങളില്ലാത്ത മലമുക
ടുത്ത് അവന് പതുക്കെ നുണഞ്ഞു . ളിലെ കൂണു കിളിര്‍ക്കുന്ന മണ്ണില്‍
അതിന്റെ മാധുര്യത്തില ല ിഞ്ഞ് മ അവള് ക്കൊപ്പം ജീവിച്ചു. അവര്‍ ക്ക്
66 ആഴ്ചപ്പതിപ്പ്
കുഞ്ഞുങ്ങളും അവര ുടെ കുഞ്ഞു “...ഒരീസം ടീവീല് വന്ന ആരുടെ ക്ക് കയറിപ്പോയ ി.
ങ്ങള്‍ക്ക് കുഞ്ഞുങ്ങളുമ�ൊക്കെയു യ�ോ മരണവാര്‍ത്ത കണ്ട് പു കു നുനുവിന�ോട് ഇതേപ്പ റ്റി പറഞ്ഞ
ണ്ടായി. എല്ലാവര ുടെയും പുവും പി ത്തിയിരുന്ന് കരയുന്നത് കണ്ടിരു പ്പോള്‍ അവള് പ�ൊട്ടിത്തെറ ിച്ചു.
യുമായി അവര്‍ സസന ്തോഷം ജീ ന്നു. ഞാനതത്ര കാര്യമാക്കീല്ല...” ലിംഗ്ദൊ പറഞ്ഞു ണ്ടാക്കുന്ന കള്ള
വിച്ചു. അവള് സ്വയം കുറ്റപ്പെ ടുത്തി. ക്കഥക ളാണിതെല്ലാം എന്നാണ് അ
ഒന്നുനിര്‍ത്തി നെടുവീര്പ്പിട്ടുക�ൊ ഏതാണ് ആ സംഭവമെ ന് ന് ഓ വള് അഭിപ്രായപ്പെട്ടത്. സാഹിത്യ
ണ്ട് ലിംഗ്ദൊ തുടര്‍ന്നു. ര്ത്തെടുക്കാന് എത്ര ശ്രമിച്ചിട്ടും ഒ കാരന്മാര് പ�ൊതുവെ നുണക്കഥയ ു
ഒരു കാടിനും മലയ്ക്കും അപ്പുറവ ും ന്നും ഓർമയ ില് തെളിഞ്ഞില്ല. തി ണ്ടാക്കാന്‍ മിടുക്കന്മാരാണല്ലോ!
ഇപ്പുറവ ും ജീവിക്കുന്ന മനുഷ്യര്‍. അ രിച്ച് പ�ോകുമ്പോള്‍ , പൂന്തോട്ടം ന ഇനിയിപ്പോ താനെഴ ുതുന്ന പുതി
വര് തമ്മി
ല്‍ ഒരു രാജ്യാതിര്ത്തിയു നച്ചുക�ൊണ് ട് ലിംഗ്ദൊ നില്ക്കുന്ന യ ന�ോവല ിന്റെ കഥയ ായിരിക്കുമ�ോ
ടെ അകലം. അത് താണ്ടാനായാണ് തു കണ്ടു. പുവിന്റെ ജീവിതമായി ലിംഗ്ദൊ പ
ഇക്കണ്ട ജീവിതകാലം മുഴുവന ും നുനു പറഞ്ഞ കാര്യം അദ്ദേഹ റഞ്ഞത്? കുട്ടിക്കാലത്ത് ഞങ്ങ ളെ
പു ഓടിക്കൊണ്ടിരുന്നത്... ത്തോട് സൂചിപ്പിച്ചു . ഒന്നാല�ോചി സന്തോഷിപ്പിക്കാനായി പറഞ്ഞു ത
ഒന്നും മിണ്ടാനാകാതെ കുറച്ചു ച്ചിട്ട് അദ്ദേഹം പറഞ്ഞു : “ഹാര്ബ രാറുള്ളതുപ�ോലെ പു വര ച്ചുണ്ടാ
നേരം ഞങ്ങള്‍ ദൂരെ മലനിരകള ി ര്‍ സ്റ്റേഷനിലെ അബ്ദു സാറിന്റെ മര ക്കിയ ഫാന്റസിയല്ലേ വരപ്പുസ്തക
ലേക്ക് ന�ോക്കിയിരുന്നു. ണവാര്ത്തയ ാവണ ം കണ്ടത്. തീവ്ര ത്തിലുള്ളത െന്നും വെറ ുതെ ചിന്തി
വാദക്കേ സില്പെട്ട് വിചാരണത്ത ച്ചുന�ോക്കി.
ആരും പറയ
ാത്ത കഥ ടവുകാരനായി കിടക്കുന്ന ക�ൊച്ചു രാത്രി ഇതെല്ലാമാല�ോചിച്ച് അ
പുവിനെക് കുറിച്ച് എഴുതിക്കൊണ്ടി മകനു വേണ്ടി നിയമപ�ോര ാട്ടത്തി സ്വസ്ഥനായി തിരിഞ്ഞുംമ റ ിഞ്ഞും
രുന്ന കഥയ്ക്കൊ രു പേര് ഞാൻ ക ലായിരുന്നു. അത�ൊരു ദേശീയ വാ ഞാന്‍ കിടന്നു. മലമുകളിലെ ഇരുട്ടി
ണ്ടുവച്ചി
രുന്നു- 'കാടിന്റെ മണമുള്ള ര്ത്തയായി ടി.വി ന്യൂസില്‍ കണ്ടി ല്‍ മിന്നാമിനുങ്ങുകളെപ്പോലെ വീ
കടൽ താണ്ടി മല കയറിപ്പോയ മ രുന്നു...” ടുകള്‍ മിന്നിത്തിളങ്ങി ക്കൊണ്ടിരു
നുഷ്യൻ'. കഥ ഞാൻ നുനുവിന് വാ വീട്ടിലിരുന്ന് ല�ോകത്തുള്ള വാ ന്നു. അതിന്റെ നേര്‍ത്ത പ്രക ാശം ജ
യിച്ച് പറഞ്ഞു ക�ൊ
ടുത്തു. ര്ത്തയെല്ലാം വായിച്ചും കണ്ടും തീ നലിലൂടെ മേശയ ിലേക് ക് വീണുചി
“പു നമ്മ ളെ വിട്ട് ശരിയ്ക്കും മലകേ ര്ക്കലാണ് ലിംഗ്ദൊയുടെ ഹ�ോബി. തറി.
റിപ്പോയ ീന്നാണ�ോ നിന്റെ കഥ?” “എന്റടുത്ത് വന്‍ നിരുന്നും പു കര ഒന്നുറങ്ങി
യശേഷ ം ഞെട്ടിയെ
എനിക്ക് മറുപടിയ�ൊന്നുമില്ലായി യാറുണ്ട്. വയസ്സായവര്‍ ക്ക് മരണ ണീറ്റപ്പോള് എഴുതണമെ ന്ന കലശ
രുന്നു. പുവിനെ പറ്റി ഇനിയെന്ത് പ ത്തിന�ോടും മരണവാര്ത്തക ള�ോ ലായ ത�ോന്നലുണ്ടായി. ഡയറിയും
റഞ്ഞാലും അവള്‍ക്ക് വേദന ിക്കു ടും ഒരു പ്രത്യേക താൽപര്യമാ... അ പേനയ ും തപ്പിയെടുത്ത് ഞാന്‍ എ
മെന്ന് ത�ോന്നി. ടുപ്പമുള്ളവ ര ുടെ മരണത്തിലൂടെ ഴുതാന്‍ തുടങ്ങി : “ജീവിതത്തിന്റെ
ലിംഗ്ദൊയില്നിന്നും പുവിന്റെ വ അവര്‍ സ്വന്തം മരണത്തിലേക് കുള്ള അന്ത്യകാലത്തെങ് കിലും മരണഭയ
രപ്പുസ്തക ം കിട്ടിയപ്പോള്‍ അവളെ ഊടുവഴ ികള്‍ വെട്ടിക്കൊണ്ടേയിരി മില്ലാതെ ഏവര ുമ�ൊര ു മടക്ക
യാത്ര
അത് കാണിക്കണമ�ോയെന്ന് ആ ക്കുന്നു.” മ�ോഹിക്കുമെന് ന്, മരങ്ങള്‍ പൂത്തു
ദ്യമ�ൊന് ന് ശങ്കിച്ചു. എന്നിട്ടും ഞാന പിന്നൊരു രഹസ ്യം വെളിപ്പെ നില്ക്കുന്ന കാടുതേടി പറക് കുന്ന
തുംക�ൊണ്ട് അവള ുടെ അടുത്തേ ടുത്തുന്ന പരുങ്ങല �ോടെ ശബ്ദം പറവ ക ളെ
വരച്ചുക�ൊണ് ട് പു ഒരു
ക്ക് പാഞ്ഞു. ഓറഞ്ചു മ ര ത്തണ ലി താഴ്ത്തി കൂട്ടിച്ചേര് ത്തു: “വിചാര കഥയ ായി പറഞ്ഞു തന്നിരുന്നു. അ
ല്‍ കാല്‍നീട്ടിയിരുന്ന്, ലിംഗ്ദൊ പറ ണക്കാലത്ത് ഓട ിപ്പോയ�ൊരു കട തുതന്നെയല്ലേ കടല്‍ത്തീ ര
ത്ത് മുട്ട
ഞ്ഞതെല്ലാം വള്ളിപുള്ളി വിടാതെ ല്കൊള്ളക് കാരനാണ് പ�ൊലീസ് യിടാനായി പ�ോകുന്ന കടലാമക ളു
അവളെ പറഞ്ഞു കേ
ള്‍പ്പി
ച്ചു. രേഖക ള
ില് ഇന്നും പു. ഇന ിയെ ടെ ചിത്രം വരച്ചപ്പോഴ ും പു പ റയ ാ
എല്ലാം കേട് ടുകഴിഞ്ഞപ്പോള് അ ങ്ങാനും അവര ുടെ കയ്യില്പെട്ടതാ ന് ശ്രമിച്ചത്?”
സ്വസ്ഥയ ായി പിറുപിറുത്തുക�ൊ ണെങ്കില�ോ?” മേശ തുറന് ന് പുവിന്റെ വരപ്പുസ്ത
ണ്ട് അവള് എഴുന്നേറ്റു. കണ്ണുകള്‍ ഒരു കടല്കൊള്ളക് കാരനായി പു കം ഞാന്‍ പുറത്തെ ടുത്തു. മല ക
ചുവന് നുകലങ്ങിയിരുന്നു. ഓറഞ്ച് മ വിനെ സങ്കൽപിക്കാന് ശ്രമിച്ചു ന�ോ യറി ചുരമിറങ്ങി കുളവ ും പാടവും
രത്തിലെ ഇലകള�ോര�ോ ന്നായി അ ക്കി. സാധിക്കുന്നില്ല. പിന്നിട്ട് കടലുള്ള നാട്ടിലെയ�ൊ രു
വള് പറിച്ചെറിഞ്ഞു. നന്നായി പഴു ലിംഗ്ദൊ എന്തോ ഒളിക്കുന്നുണ്ടെ ഹാര്‍ബര്‍ തേട ി കുതിക്കുന്ന വൃദ്ധ
ത്ത ഓറഞ്ചി ന്റെ മണമാണവള്‍ക്ക് . ന്ന് എനിക്ക് ത�ോന്നി. അദ്ദേഹത് തി ന്റെ പൂര്‍ത്തിയാകാതെ കിടന്ന ചി
ഞാനവ ളെ
വലിച്ചട ുപ്പിച്ച് നെഞ്ചോ ന്റെ കണ്ണുകള ിലേക് ക് തറപ്പി
ച്ചു
ന�ോ ത്രം അവസ ാന താളില്‍ വരച്ചു ചേ
ട് ചേര്‍ത്തുപിടിച്ചു. ക്കിക്കൊണ്ട് ഞാന്‍ ച�ോദിച്ചു: “പ�ൊ ര്‍ത്തു. ‘കാടിന്റെ മണമുള്ള കടല്‍
“നുനൂ, പുവിനെ പറ്റി പി നിന്നോ ലീസ് റെക്കോഡിലുള്ള കാര്യങ്ങള�ൊ താണ്ടി മല കയറിപ്പോയ മനുഷ്യന്’
ട് പണ്ടു പറഞ്ഞ തുമായി...” ക്കെ എങ്ങന റ ിയാം?” എന്ന കഥ ഞാന്‍ തിരുത്തിയെഴു
അവള ത്
ശ്രദ്ധിക് കാതെ വേറെ മറുപടി പറയ ാന് കൂട്ടാക്കാതെ താന്‍ തുടങ്ങി .
ന്തോ ആല�ോചിച്ചുക�ൊ ണ്
ടിരുന്നു. അദ്ദേഹം തിടുക്കത്തില്‍ അകത്തേ l