Professional Documents
Culture Documents
നളചരിതം രണ്ടാം
ദിവസം
നളചരിതം ആട്ടക്കഥ
രണ്ടാം ദിവസം
നളൻ - ദമയന്തി
തോടി-അടന്ത(പതിഞ്ഞ കാലം)
പദം 1 നളൻ:
കിസലയാധരേ! ചാരുശീലേ!
തളിരൊളിമെയ്യിതൊന്നു പൂണ്മേൻ
ഇതിനാലുണ്ടതിവൈഷമ്യം. കുവലയ.
3. കലയും കമലയുമെപ്പോലേ തവ
കുലയുവതികൾമൗലിമാലേ! ശങ്ക
മത്തകോകിലമായൊരുദ്യാനമതിൽ ച്ചെന്നൊ-
(പൂർവ്വകല്യാണി - ചെമ്പട)
പദം 2 ഭൈമി:
പ. സാമ്യമകന്നോരുദ്യാനം എത്രയുമാഭി-
രാമ്യമിതിനുണ്ടതു നൂനം;
ച. 1 കങ്കേളിചമ്പകാദികൾ പൂത്തുനില്ക്കുന്നു,
ശങ്കേ വസന്തമായാതം,
പേർത്തുമൊന്നില്ലിവിടെക്കാണ്മാൻ,
3. സർവ്വർത്തുരമണീയമേതത്‌പൊന്മയക്രീഡാ-
പർവ്വതമെത്രയും വിചിത്രം;
ഗർവ്വിതഹംസകോകം ക്രീഡാതടാകമിതു,
നിർവൃതികരങ്ങളിലീവണ്ണം മറ്റൊന്നില്ല.
പദം 3 നളൻ:
2. ആരുമറിയരുതെന്നങ്ഗജസങ്കടമെന്ന ധിയാ
ഭൈരവി - ചെമ്പട
പദം 4 കലി:
പ. എങ്ങുനിന്നെഴുന്നരുളി സുരാധിപ,
ദഹനശമനവരുണൈരമാ?
മോഹനം - ചെമ്പട
പദം 5 ഇന്ദ്രൻ:
പ. പോയ്‌വരുന്നേനകലേ, നീ സമ്പ്രതി
പോവതിതെങ്ങു കലേ?
പദം 4 കലി:
കാമിനീ കമലലോചനാ
കാമക്രോധലോഭമോഹസൈന്യമുണ്ടു,
പദം 5 ഇന്ദ്രൻ:
സേതുബന്ധനോദ്യോഗമെന്തെടോ?
ജാതമായി തദ്വിവാഹകൗതുകം
ചിത്രതരം സ്വയംവരമതിരുചിതം.
നലമുള്ളൊരു നവഗുണപരിമളനെ
മനുഷ്യപ്പുഴുവിനെയോ വരിച്ചുപോൽ?
പിണക്കിയകറ്റുവാൻ ഞാനവനെയും
ധ്രുവമവളെയും രാജ്യമകലെയും
പദം 5 ഇന്ദ്രൻ:
ഗുണഗണൈകനിലയമായ മിഥുനമി-
തനൃണരായിതനുഘടയ്യ ഞങ്ങളു-
വ്യസനം തവ വരുമുടനേ.
സൗരാഷ്ട്രം - ചെമ്പട
ശ്രുത്വാ സുരേന്ദ്രവാചാ
പദം 6 കലി :
പ. വഴിയേതുമേ പിഴയാതെയവനോടു
ചെല്ലണം നാമധുനാ
അനു. അഴകിയലുമൊരൊഴികഴിവഴിയേതിനി
ദ്വാപരൻ :
സുരപതിവരംകൊണ്ടും ചിരമതിദുരാധർഷൻ
സൗരാഷ്ട്രം
കലി:
2 പുഷ്പകരനെന്നുണ്ടേകൻ തത്കുലസമുദ്ഭവൻ
അവനവനുടെ മണിധനചയപരിജന-
പുരജനപദമുഖമഖിലവും പണയമായ്
ദേവനേ ജയിപ്പാനും കാനനം പൂകിപ്പാനും മതി.
പുഷ്കരൻ - കലിദ്വാപരന്മാർ
സ്വാപദേ സ്വയമചോദയജ്ജളം
സ്വാപതേയഹരണായ പുഷ്കരം.
പദം 7 പുഷ്കരൻ :
അഖിലമാശു ചൊൽക.
പദം 8 കലി :
മത്സഹായമുണ്ടായാലേവനും.
പാരിലെന്നെയിന്നാരറിയാതവർ?
വിക്രയമില്ലെന്നാകിലെന്തെടോ?
വയ്ക്ക ചൂതിനായെന്നെപ്പണയം;
വേകട-ചെമ്പട
സത്സാഹസേ നിഷധപുഷ്കരധൂമകേതുഃ
പദം 5 പുഷ്കരൻ:
പ. വീരസേനസൂനോ, വൈരിവിപിനദാവകൃശാനോ,
ച. 1 പോരിലണഞ്ഞാലാരിലുമുണ്ടോ
പോരാളികളാരാധിതമന്മഥ-
നേർത്തിരിയെന്നൊടു നീ;
ഓർത്താലതു കീർത്ത്യാവഹമറിക
വിരിഞ്ചവിരചിതമവഞ്ചനമവനിയിൽ. വീര.
കാളയിതെൻ പണയം;
ഭൈരവി - ചെമ്പട
പദം 10 നളൻ;
ഊനാതിരിക്തഭേദം നഷ്ടം,
കളിപ്പൊളം വിടുമോ?
മിളപ്പമാകിലുമനുഭവനീയം;
വലിപ്പമാകിലുമനല്പമാ, മിതി-
വൃഷത്തിനെത്തരുമാറല്ലയോ അപ-
നിധിസ്ഥലങ്ങളു,മതിൽപ്പരം മണി-
പതിപ്രിയാചരണാവഹിതാ; വസി-
ക്കതിപ്രയാസമൃതേ,
(മുൻപത്തെ കാലത്തിൽ)
ചതിപ്പതിന്നിവനാഗതനായ്, മുന്ന-
മതിപ്രഗല്ഭത ഇല്ലിവനേതും
രതിപ്രഭേ! വന്നെതിർപ്പതിതുകാൺ,
പന്തുവരാളി - പഞ്ചാരി
പര്യസ്തധീർന്നൈഷധഃ
കാന്താഞ്ച നോസാന്ത്വയ-
നാപശ്യദാപദ്ഗതഃ
പദം 11 പുഷ്കരൻ :
പ. ദേവനം വിനോദനായ ദേവനിർമ്മിതം
അനു. ഏവനിതിനു വിമുഖനറികിൽ
ദേവദൈത്യമാനുഷേഷു ?
(കളിക്ക്‌ഇടയിലാണ്‌ഈ ഭാഷണം)
നളൻ:
പുഷ്കരൻ :
(ഘണ്ടാരം)
ങ്കൽപ്പോലുമില്ലാതെയായ്,
വേണുന്നോരൊടോരാഭിമുഖ്യമൊരു-
നേരം നാസ്തി; നക്തംദിവം
ഭൈമീ; നളന്നന്തികേ
നാലാമതില്ലാരുമേ.
കേദാരഗൗഡം - ചെമ്പട
ടിത്യൂചിവാൻ പുഷ്കരൻ.
പ ഉണ്ടാകേണ്ടാ, ഇതിനീഷലുണ്ടാകേണ്ടാ,
വാസത്തിനു, മമ നാടതിലിരിക്കിലോ,
ഉണ്ടാമധർമ്മവുമനൃതോദിതവും;
നൈഷധേന്ദ്രൻ നീയല്ല, കേളിനിമേലഹമത്രേ.
യെല്ലാമെനിക്കു ലബ്ധമുല്ലാസത്തോടി,നിയെൻ-
വിസ്തരിച്ചുപറയേണ്ടതെന്തിവിടെ? നീയു-
മന്ത്രിയെ വിളിച്ച്‌ആജ്ഞാപിക്കുന്നു;
നിസ്ത്രപനാമിവനെസ്സമ്മാനിക്കൊല്ലാ, ഒരു
വസ്ത്രതണ്ഡുലാദികൾ വിശ്രാണിക്കൊല്ലാ;
ഉല്ലങ്ഘിതാജ്ഞന്മാരെക്കൊല്ലും, സന്ദേഹമില്ല;
നളൻ, ദമയന്തി
ഘണ്ടാരം-ചെമ്പട
ഭൂഷണാന്യാത്മനോസ്മൈ
നേകവസ്ത്രോ നളോയം
ഭൈമ്യാ വാർഷ്ണേയനീതസ്വസുതമിഥുനയാ
ദീനയാ ചാനുയാതഃ
ക്ഷുത്ക്ഷാമോമ്മാത്രവൃത്തിർന്നിജമഥ വിമൃശൻ
ബന്ധവോ മേ വൈരികളായ്.
ബുദ്ധിപൂർവമിത്യുപായനൈപുണി
ചിത്തതാരിലോർത്തുകാൺകിലെത്രയും
തപ്തതോയസിക്തമാലതീ വന-
നക്തമാലമസ്തമൂലമിവ നളം
ക്ഷുത്തൃഡാർത്തിലുപ്തചിത്തമാശ്രയി-
പക്ഷികളെ അടുത്തുകണ്ടിട്ട്:
ഭക്ഷണാർത്ഥമിക്ഷണേന ഞാനിഹ
വിക്രമേണ കൈക്കലാക്കുവൻ, വല
വയ്ക്കവേണമെങ്കിലെന്തുചെയ്വതു ?
സുരുട്ടി-ചെമ്പട
സദ്വാപരോക്ഷകലിതസ്ഥിതിരിഷ്ടസിദ്ധിം
പദം 14 പക്ഷികൾ :
വരുവതതിനിതെന്നുമറിക നീ ഇതിനേ,
ഗൗളിപന്ത്- ചെമ്പട
ഞ്ഞപ്പോളവസ്ഥാം നിജാ-
ബംഭ്രമ്യമാണശ്ശുചാ
ന്നദ്ധ്യാസ്ത വിഭ്രാന്തധീ ഃ
പദം 15 നളൻ :
തൊരുനാളും നിരൂപിതമല്ലേ.
ഒന്നല്ലെനിക്കുള്ളാധി ചൊന്നാലറിയിക്കാമോ ?
(ആനന്ദഭൈരവി)
ഭൈമി :
അയ്യോ ! എൻപ്രിയപ്രാണനാഥാ,
(ഗൗളിപന്ത്)
നളൻ :
3 കാനനമിതെന്നാലെന്ത,ധികം ഭീതിദമല്ലേ,
ഭൈമി :
പുന്നാഗവരാളി - മുറിയടന്ത
യാപത്തിലെന്നാശയം
വസ്ത്രാർദ്ധമസ്യാ നളൻ
ഖേദപ്പാടൊടുറങ്ങിനൊരവളെയും
ത്യക്ത്വാ കലിപ്രേരണാത്
മൂഢപ്രായമനാ നിശീഥസമയേ
നിർജ്ജഗ്മിവാൻ നിർജ്ജനേ
പ. അലസതാവിലസിതമതിനാൽ ഞാനുറങ്ങിനേൻ
അലമലം പരിഹാസകലവികളാലേ.
ഇരിപ്പെടം ധരിപ്പതിനരിപ്പമല്ലോ;
ദശാദോഷമതേഷാ ഞാനശേഷമോർത്തതിശോക-
പുരുഭൂതികളെപ്പോലെ പുനരെന്നെയും
പദം 17 കാട്ടാളൻ:
പ. ആരവമെന്തിത,റിയുന്നതോ? ഇഹ
ഘോരവനത്തിൽനിന്നെഴുന്നതും;
ച. 1 പെരുത്ത വൻകാട്ടിന്നകത്ത-
ങ്ങൊരുത്തനായ്‌പോയ്‌വരുവാനും;
ഉദിക്കുമാറായ്‌ഭഗവാനും,
പോരാ നാമിങ്ങിരുന്നാലോ,
അടുത്തുചെന്നങ്ങറിയേണം
പദം 18 ഭൈമി:
പദം 17 കാട്ടാളൻ:
ലൊരുത്തിയെന്നതു നിശ്ചേയം;
സുമുഖിയൊടാരിതി പൃച്ഛേയം;
ന്ദരത്തിനുടെ സാദയശ്യേയം;
കേന വിയോഗാത്‌കേണീടുന്നിവൾ
അകൃത്രിമദ്യുതിരനവദ്യേയം
അടുത്തുചെന്നിനി അനുപശ്യേയം;
ആകൃതി കണ്ടാലതിരംഭേയം,
പദം 18 ഭൈമി:
മോഹസംഹൃതമന്തഃകരണവും;
പദം 17 കാട്ടാളൻ:
ക്കനർത്ഥഗർത്തേ വീണാളേ,
ആനന്ദിച്ചേ വാഴേണ്ടുന്നവ-
അപത്രപിച്ചീടേണ്ടാ ഞാനോ
വനത്തിൽ മേവുന്നാണാളേ;
ആരെന്നാലും രക്ഷിപ്പാനിനി
വധിപ്പനുരഗം വക്രാപാങ്ഗി,
പാതിച്ചോർക്കും പ്രാണാപായേ
പ. മാരിതമായ്‌പെരുമ്പാമ്പെടോ സുകു-
മാരിമാർക്കിന്നൊരു കൂമ്പെടോ.
പദം 19 ഭൈമി:
ന്നാകമ്പിതമായി ദേഹവും,
പ. പ്രാണരക്ഷണത്തിനൊന്നില്ലാ പ്രത്യുപകാരം
പ്രചുരമാം സുകൃതാദൃതേ.
മദ്ധ്യമാവതി - ചെമ്പട
പദം 19 കാട്ടാളൻ:
എങ്ങനെയെന്മതമെന്നാ-
തിങ്ങിയിണങ്ങിയഭങ്ഗുരഭങ്ഗി വിളങ്ങീ
2 പങ്കജബാണനൊരു പകയായ്‌ചമഞ്ഞിതെന്നിൽ,
എങ്ങനെയെല്ലാമവനെയ്യുന്നിതെന്നെ വെൽവാൻ,
മനമങ്ങും മിഴിയിങ്ങും,
വേഴ്ചയിലീശ്വരനാശ്രിതവത്സലനല്ലേ?
ഓർച്ചയില്ലേ? ചേർച്ചയില്ലേ?
സാവേരി - മുറിയടന്ത
പ. ഈശ്വരാ, നിഷേധേശ്വരാ,
2 അതിമൂഢനിവനോടെന്തനുസരിച്ചുരപ്പൂ?
അതുകേട്ടിട്ടിവനുണ്ടോ അടങ്ങിപ്പോയിരിപ്പൂ?
ന്നമരേന്ദ്രവരമൊന്നുണ്ടതിന്നുപകരിപ്പൂ. ഈശ്വരാ.
ദ്വിജാവന്തി - ചെമ്പട
ഭസ്മീഭൂതോജനി ച പവനോദ്ധൂളിതാദൃശ്യമൂർത്തിഃ
പദം 21 ഭൈമി:
ആരോടെന്റെ സ്വൈരക്കേടുക-
എങ്ങനെയെന്നാലതി-
ദമയന്തി, സാർത്ഥവാഹസങ്ഘം
കല്യാണി - ചെമ്പട
ക്കുന്ന മാലോകരെക്ക-
ണ്ടാവിർമ്മോദാങ്കുരം ചെന്നണയുമളവിമാം
കേതി ചോദിച്ചിതേകേ;
ഭാവം നോക്കിദ്ദയാവാനവളോടഭിദധേ
പദം 22 സാർത്ഥവാഹൻ:
പ. മാനേലുംകണ്ണികൾമണി, തവ
മങ്ഗലരൂപിണി, മങ്ഗലമേ.
ച. 1 യോഷമാർമകുടഭൂഷയായൊരു നിൻ-
വേഷമെന്തിതതിദയനീയം?
പ്രോഷിതേതി, ന തദനുമേയം.
ശേഷമെന്നൊടിതശേഷവും പറകി-
ലേഷ ഞാൻ വിപദി സുസഹായം. മാനേ.
ഭൈമി:
2 വാജപേയബഹുവാജിമേധമഖ-
രാജമൗലിമണി ഭീമനെൻജനക-
നാജിഭൂവി വിജിതപ്രതിയോഗീ;
ധേശനെൻ ദയിതനനുരാഗീ,
ആശുപോയ്‌കുഹചിദവിവേകീ.
കാനനമെങ്ങുമുഴന്നു ചിരം.
സാർത്ഥവാഹൻ:
3 ശോകവേഗം പൊറുത്തേകനായ്‌നടന്നു
മേഘവാർകുഴലി, നിജകായം.
കാത്തുകൊള്ളുമവനെവരെയും.
ഭൈമി (ആത്മഗതം):
4 (ധൂർത്തനല്ല, ദൃഢമാർത്തബന്ധുവത്രേ,
മൂർത്തിയും മൊഴിയുമൊരുപോലേ.)
സാർത്ഥവാഹനോട്:
തോർത്തുഞ്ഞാനുറച്ചിതതുപോലേ,
തീർത്ഥകീർത്തനനാം പാർത്ഥിവോത്തമനെ-
സാർത്ഥവാഹൻ:
5 ബാഹുവീര്യശിഖിലേഹിതാഹിതസ-
മൂഹനാം നൃപതികുലദീലൻ;
സാഹസൈകരസികൻ സുബാഹുവിന്റെ
ഗേഹമായതിതു ബഹുശോഭം;
ഭൂഗതം ത്രിദശലോകമേതദിഹ
അമ്മതമ്പുരാട്ടി, ദമയന്തി.
ബലഹരി - ചെമ്പട
പദം 23 അമ്മതമ്പുരാട്ടി:
നീ താനാരെന്നെന്നൊടു വദ ബാലേ,
ശങ്കരാഭരണം - മുറിയടന്ത.
പദം 24 ഭൈമി:
പദം 23 അമ്മതമ്പുരാട്ടി:
പദം 24 ഭൈമി:
പദം 23 അമ്മതമ്പുരാട്ടി:
പദം 24 ഭൈമി:
ഉരിയാടുകയുമില്ല പുരുഷന്മാരോടേ;
പ്രച്ഛന്നരതിക്കേകൻ പ്രാർത്ഥിച്ചാലവനെ
പദം 23 അമ്മതമ്പുരാട്ടി.
ദമയന്തി, സുദേവൻ
സാവാത്സീദിഹ സഹ വീരബാഹുപുത്ര്യാ
പദം 25 സുദേവൻ:
സുഖമോ തേ നളദയിതേ?
ആവതെന്തുള്ളു സങ്കടേ,
ഉശാനി - മുറിയടന്ത
പദം 26 ഭൈമി:
പദം 25 സുദേവൻ :
ആജികൊണ്ടെങ്കിൽ മുഷ്കരൻ,
വ്യാജംകൊണ്ടെങ്കിൽ തസ്കരൻ,
പദം 26 ഭൈമി :
കൗശേയമിതൊന്നുകൊണ്ടിരുവരുമായുടുത്തു,
പദം 25 സുദേവൻ :
3 അനർത്ഥമെല്ലാവർക്കുമുണ്ടാമേകദാ
ബുദ്ധിയുമപ്പോൾ മോഹിതാ
മാഞ്ഞുപോമപ്പോൾ സ്നേഹിതാ
പദം 26 ഭൈമി :
3 സംശയമെനിക്കില്ലാ വേർപെട്ടോടുമെന്നു;
വംശയശസ്കരനും സംശയമുണ്ടായില്ലാ ;
പദം 25 സുദേവൻ :
4 നിനച്ചവണ്ണമല്ല ദൈവമാർക്കുമേ,
നിന്നെക്കണ്ടെത്തി ഭാഗ്യമേ,
ഭീമരാജാവ്- ഭൈമി
മോഹനം - ചെമ്പട
പദം 27 ഭൈമി :
പ. താത, പാദയുഗമാദരേണ തവ
ച. 1 അന്തരങ്ഗതിലാരിതോർത്തിരു-
ന്നതീവ വിഷമമീദശാന്തരം;
അന്തിയാം പൊഴുതിലംബുജവനിക്കുള്ളോ-
2 നാടു പോയതുകൊണ്ടാടലേതുമില്ല ;
കാടുതോറും നടന്നൂഢവിവശഭാവം
ആധിവാരിധിയിലാണുകിടക്കയെക്കാൾ
ദേശാക്ഷി(പുറനീര) - മുറിയടന്ത
പദം 28 ഭീമൻ :
അരുതരുതിനിയാധി ഹൃദയേ
ആദരാൽ തിരഞ്ഞവരറിയിക്കും ;
കാന്തനോടചിരാൽ നീയൊരുമിക്കും;
അതിനില്ലെനിക്കുപേക്ഷ ഹൃദയേ,
3 പ്രാണേശനോടും നിനക്കവിടെയെയും
വാണീടാം പിരിയാതെയിവിടെയും;
അഭിഷിഞ്ചാമ്യഥ നിഷധസദനേ
അവസാനം തിരുത്തിയത് 5 വർഷം മുമ്പ് Akhilan ആണ്
വിക്കിഗ്രന്ഥശാല