Professional Documents
Culture Documents
നളചരിതം മൂന്നാം
ദിവസം
നളചരിതം ആട്ടക്കഥ
മൂന്നാം ദിവസം
നളൻ
പുന്നാഗവരാളി(തോടി)-അടന്ത
പദം 1 നളൻ:
പ. ലോകപാലന്മാരേ! ലളിതമധുരാണി
ശോഭയല്ലുദാസീനതയിദാനീം. ലോക.
ഹരണീയവിധിയന്ത്രത്തിരിപ്പുമുന്നീ. ലോക.
അതിസങ്കടചാപല്യമെനിക്കരുതേ! എന്നെ
അധീരനെന്നാരുമപഹസിക്കരുതേ! ലോക.
കല്യാണി- ചെമ്പട
പരമാനന്ദസുനിർവൃതോ നളോയം
പദം 2: നളൻ
ഘോരവിപിനമെന്നാലെഴുപാരിതാകിൽ നഗരം.
അധികം ഭീതികരങ്ങൾ
കാമാദികൾതന്നെ നിനച്ചാൽ
സരസങ്ങൾ ഗഹനങ്ങൾ;
മാജാനമനോരമഭൂതികൾ. ഘോര.
അതിമോഘങ്ങളഘങ്ങൾ,
കാർക്കോടകൻ-നളൻ
ഭൈരവി-ചെമ്പട
ശ്ളോ. അങ്ങോടിങ്ങോടുഴന്നും വിപിനഭുവി
കിടന്നും സുരേന്ദ്രാനിരന്നും
നടന്നീടുമന്നൈഷധേന്ദ്രൻ
പദം 3 കാർക്കോടകൻ:
അന്തികേ.
അന്തികേ.
അന്തികേ.
കൂടിക്കണ്ടാലുടനഴലൊഴിച്ചീടുവേനെന്നുചൊല്ലി-
ത്തേടിക്കണ്ടൊരുരഗപതിയോടൂചിവാൻ നൈഷധേന്ദ്രൻ. 4
പദം 4 നളൻ:
തത്ത്വമേവ വദ മേ.
കത്തുന്ന.
സാവേരി-മുറിയടന്ത
കത്തുന്ന.
ഗൗളിപന്ത്-ചെമ്പട
ദശപദശ്രവണേ കൃതദംശനഃ
വിഷധരാധിപതിർവിഗതജ്വരോ
നിഷധരാജമശാദ്വികൃതാകൃതിം.
പദം 5 കാർക്കോടകൻ:
പൂർവ്വകല്യാണി(പന്തുവരാളി)-ചെമ്പട
പദം 6 നളൻ:
പ കാദ്രവേയകുലതിലക, നിൻ
കാൽത്തളിരെ കൂപ്പുന്നേൻ.
പോയ്മറ്റൊന്നായ്രൂപമെല്ലാം
വേറെയൊന്നായ്കേൾക്കേണമേ നാമധേയം
സജ്ജനിഫലമെന്നല്ലോ സത്യവാചകം.
സജ്വരനായ്നിന്നെക്കണ്ടോരിജ്ജനത്തിന്നിഴൽ തീർന്നു
കാദ്ര.
ധന്യാസി-ചെമ്പട
നാട്ടക്കുറിഞ്ഞി(കമാസ്)-ചെമ്പട
പദം 7 കാർക്കോടകൻ:
രന്തരായമില്ല നൃപതേ!
ഭൂതനായകനെ നീ ഭജ മൃഡനേ.
സാകേതംതന്നിലെ പോയ്ഋതുപർണ്ണനെ
പോമിണ്ടലതുമൂലമായി വൈകാ-
2 ബാഹുജഭാവത്തെ നീ നീക്കിക്കൊള്ളൂ-ഇനി
ബാഹുകനെന്നു പേരുമാക്കിക്കൊള്ളൂ.
സാകേതപതിയെ സ്വാമിയാക്കിക്കൊള്ളൂ-പാർത്താൽ
വിശ്വാസഭാജനമായ്വന്നാൽ പിന്നെ
അശ്വഹൃദയം അവനായ്നല്കീടുകിൽ
3 വന്നൊരു മുനിവരശാപമതും,വന-
പിന്നെയും നമ്മിലെസ്സല്ലാപമിതും.
നിത്യമായ്ചിന്തിപ്പവൻ ഭൂലോകത്തിൽ
അത്യന്തം മോദിപ്പവരെന്നുള്ളതും
ഋതുപർണ്ണൻ, ജീവലവാർഷ്ണേയന്മാർ,ബാഹുകൻ
നാട്ടക്കുറിഞ്ഞി-ഏകതാളം
പ. ഋതുപർണ്ണധരണീപാല, നീ ജയിക്കേണം
ഉപകർണ്ണയ മേ വചനം.
അനു. അതിചണ്ഡരിപുഷണ്ഡഗളഖണ്ഡനപണ്ഡിത-
ചരിക്കേണമൊരിക്കലെന്നിരിക്കിലോ തവ
ബാഹുകനെന്നെനിക്കു പേർ
മരിചലവണാദികളരിയും തരികിൽ
വസന്തഭൈരവി(കാപ്പി)-ചെമ്പട
പദം9 ഋതുപർണ്ണൻ:
ബാഹുക, സാധുമതേ.
അതിനിരുവർക്കുമില്ല ചതുരതയും;
ഇതരകുതിരകളെ അതിശയിച്ചതിരയം
കുതിരകൾക്കുപദേശിക്ക മധുരതയും;
വിധുരതയേതുമരുതേ. വസ.
ബാഹുകൻ, ജീവലൻ
തോടി-ചെമ്പട
ശ്ളോ. പ്രീതിപ്രദേസ്മിന്ന്രുതുവർണ്ണരാജേ
സ്ഫീതപ്രകാശേ നിഷധൗഷധീശേ
നിശാന്തശാന്തേ തത ആവിരാസീ-
ദ്വാന്താമൃതാ വാങ്മയകൗമുദീയം. 7
പദം 10 ബാഹുകൻ
എന്നു കാണ്മനിന്ദുസാമ്യരുചിമുഖ-
നയനേ, മദമന്ഥരഗമനേ,
3. ഉരഗാഭരണനെന്നിൽ ഉരുകാരുണ്യമുണ്ടെങ്കിൽ
നരകാദിഭയമില്ലെന്നറിക.
പന്തുവരാളി - മുറിയടന്ത
തദ്വിയോഗവിധുരം നിഷധേന്ദ്രം
ജീവലോകസുഖദം തമവാദീത്.
പദം. 11 ജീവലൻ:
തവ യാ ധൃതിശമനീ?
സൗരാഷ്ട്രം - മുറിയടന്ത
പദം 12 ബാഹുകൻ:
പദം 11 ജീവലൻ:
അവ.
പദം 12 ബാഹുകൻ:
സ്വൈര.
പദം 11 ജീവലൻ
പുരാ തേ സംബന്ധങ്ങൾ;
പദം 12 ബാഹുകൻ:
പദം 11 ജീവലൻ:
3 ഞാനെന്നുമെനിക്കുള്ളതെന്നും
അഭിമാനമെല്ലാവർക്കും തോന്നും,
ജനിമൃതിക്ഷയമനുഭവിപ്പവൻ. അവ.
ദണ്ഡകം
1 സാകേതവാസിനി നിജാകാരഗോപിനി
മതിതാന്തയായവരൊടൂചേ;
യൊളിവിലൊരു മൊഴിയുമുരചെയ്വിൻ!
ഭങ്ഗോസ്തു ഖേദമതിനില്ലാ;
ഏതുമറിവില്ലാഞ്ഞാധി മമ നില്ലാ;
യാവദസുനിയമമതുമില്ലാ.'
ദമയന്തി - പർണ്ണാദൻ
മദ്ധ്യമാവതി - ഏകതാളം
സാരസാവർണ്ണ്യപൂർണ്ണാ-
നാകർണ്ണ്യാകർണ്ണ്യഘൂർണ്ണന്മതിരനുഗതവാൻ
പ്രസ്ഥിതം ബാഹുകസ്തം;
സ്സാന്ത്വയാമാസ ഭൈമീം.
പദം 13 പർണ്ണാദൻ:
മുഖാരി - ഏകതാളം
പദം 14 ഭൈമി:
എവിടെയോ മേ പരിണേതാ-
വെന്നറികിലനാമയം. നീ.
പദം 13 പർണ്ണാദൻ:
സാകേതത്തിലങ്ങു കടന്നേനേ,
ഋതുപർണ്ണാന്തികത്തിൽനിന്നെഴുനേറ്റിങ്ങകന്നേനേ. വ്യസനം.
തീരുവാനുരചെയ്താനുത്തരമതിന്നുടെ. വ്യസനം.
പദം 14 ഭൈമി:
തോന്നിയവാറെങ്ങനേവാൻ?
തുണയെനിക്കില്ലെന്തോരായ്വാൻ
ധൂർത്തനതു കേട്ടെന്തൂചിവാൻ? നീ
പദം 13 പർണ്ണാദൻ:
ചാരിത്രമെന്നുള്ളൊരു ചട്ടയും
പാതിവ്രത്യപരമകാഷ്ഠയും കുല-
പദം 14 ഭൈമി:
3 പടമറുത്ത പടുവിടനേ
പാർത്ഥിവനതിശഠനേ
പാർത്തുകണ്ടാൽ ഞാനാളുടനേ
ഭവദഭീഷ്ടധനസങ്ഘടനേ നീ.
പദം 13 പർണ്ണാദൻ:
വിസ്മയനീയശീലക്കാതലേ, പര-
ദമയന്തിയും അമ്മയും
ശങ്കരാഭരണം - ചെമ്പട
പദം 15 ഭൈമി:
ച. 1 വമ്പനോടു വമ്പില്ലാർക്കും;
അരുതരുതവനൊടെന്നവരവരൊരുപോലെ
ജനനീ .
2 വമ്പനോടു വമ്പില്ലാർക്കും;
ജനനീ .
പദം 16 ഭൈമീമാതാവ്:
പീഡി.
നിഖിലദിശി തിരവാനായ്നന്നായ്നിയോഗിച്ചയച്ചാൻ;
പീഡി.
പദം 15 ഭൈമി:
പരമാർത്ഥമിതിന്നവനാലുദിതം,
ചൊന്നാനവനോടൊരു വാക്യം
മയി പറവാനായ്വിജനേ,
ജനനീ .
ദമയന്തി, സുദേവൻ
എരിക്കിലക്കാമോദരി- ചെമ്പട
പദം 17 ഭൈമീ:
കരണീയം.
കരണീയം.
മദ്ധ്യമാവതി-ചെമ്പട
പദം 18 സുദേവൻ:
ഓർപ്പനേ നിന്നഴലെല്ലാമേ,
അത്തലില്ലതുകൊണ്ടാർക്കും, ഇത്രമാത്രത്തിനെന്തുള്ളൂ?
ഞാനറിയു,മെന്നല്ല,വൻ നൂനമെന്നെയുമറിയും.
4 ആളയച്ചിട്ടുണ്ടെന്മാനില്ലാ ഇല്ലെന്മാനില്ലാ,
ആളകമ്പടികളോടും മേളവാദ്യഘോഷത്തോടും
യാമി.
ഋതുപർണ്ണൻ,ബാഹുകൻ-സു ദേവൻ
ധന്യാസി-ചെമ്പട
സ തു തദൈവ സുദേവമഹീസുരഃ
പദം 19 സുദേവൻ:
പ. മാന്യമതേ, ഖിലഭുവനതതകീർത്തേ,
ബുധജനമാന്യമതേ,
പരമൊരുപൊഴുതറിയാതെ ഭവാൻ
വൈന്യസമ, ഋതുപർണ്ണഭൂമിപ,
നിങ്കലവസരമിങ്ങനങ്കുശമെന്നൊരിങ്ഗിതമിങ്ങനേ,
മാന്യ.
എന്നൊടെന്നൊടു സന്നതാങ്ഗിയിണങ്ങുമെന്നൊരു
കൗതുകാത്
വന്നുവന്നു നിറഞ്ഞു കുണ്ഡിനം, ഇന്നതെന്നുറച്ചിന്നലേ,
മാന്യ.
കല്യാണി-ചെമ്പട
പദം 20 ഋതുപർണ്ണൻ:
സഫലമാക്കിക്കൊൾവാനിന്നു തരമൊരവസരം;
അതിനു നീതാനോർക്കിലാളെന്നുനിർണ്ണയം
2 അകൃതകപ്രണയമനുരാഗമാർദ്രഭാവവും
സുകൃതസാധ്യമെന്നിൽ മുന്നേ ഭൈമിക്കതു ദൃഢം;
3 നളനതിസുകൃതീ, അതുമൂലമന്നസാധ്യമായി
നളിനബന്ധുതാനുദിക്കിൽ നാളപ്പോൾ
ദിജാവന്തി-ചെമ്പട
പദം 21 ബാഹുകൻ:
പ. മറിമാൻകണ്ണിമൗലിയുടെ മറിവാർക്കിതറിയാം!
അവശം ചെയ്യപ്പെട്ടതോർത്താൽ
ഓർത്തുറച്ചേവരുമങ്ങു പാർത്ഥിവന്മാരെത്തുകിലും
2. അനവധി മമ പുനരപരാധം,
അതിനിതു സമുചിതമതിവാദം,
അതൊഴികെ അനുചിതമൊരുനാളും
അതിപരിചിതമെനിക്കവൾശീലം;
ഋതുപർണ്ണനോട്:
3 പ്രകടിതമഭിമതമൃതുപർണ്ണ,
വധൂമണിഗുണഗണഹൃതകർണ്ണ,
മമ മതിഗതി പുനരിതിവണ്ണമരുതെന്നുമില്ലാ,
ഇവനൊടുമഹമിഹ തവ സൂതൻ;
അണിമണിരഥവരമധിരോഹ,
ഭജ പുരനഭിമതമതിവേഗം മുന്നം,
ശ്ളോ. "എന്നിവർണ്ണമൃത്യുപർണ്ണഭൂപനുപകർണ്ണ്യ
ബാഹുകഗിരം തദാ,
നിക്കിതുപകാരമായ്'
എന്നു ചൊല്ലിയുടനന്യരാരുമറിയാതെ
മെന്തു പറയാവതോ!"
കല്യാണി- മുറിയടന്ത
വീണുംപോമപരിചിതൻ വ്യപേതധൈര്യം;
പ. ആരയ്യാ! ഈ ബാഹുകൻ
വാക്കിനുള്ളൊരു കൗശലവും,
ഈഷലുണ്ടിവൻ നൈഷധൻ
പാർക്കാവോന്നെ,ല്ലാമൊടുക്കമടുക്കത്തു
നോക്കുവാൻപോലുമാളല്ലേ,
ഇക്കർമ്മത്തിൽനാമല്ലെ, പരിശ്രമിപ്പോരില്ലേ,
ഈഷലുണ്ടിവൻ നൈഷധൻ
പ്രൗഢപരിചയം കൂടിവസിച്ചിട്ടും,
ലൂഢസൗഹൃദം രമിച്ചിട്ടും
ഈഷലെന്തിലൻ നൈഷധൻ
വേകട-അടന്ത
ക്കൗശല്യമോർത്തീല ഞാൻ,
വാർഷ്ണേയനും ചെറ്റുമേ,
ത്തുണ്ടായുത്തരവസ്ത്രപാതമൃതുപ-
ർണ്ണോബോധയദ്ബാഹുകം.
പദം 23 ഋതുപർണ്ണൻ:
അനന്തരമീവിധവേഗമോടിതങ്ങോടിക്ക-
യെന്നതുകൊണ്ടെനിക്കില്ലതിവൈകുവാൻ;
പദം 24 ബാഹുകൻ:
ലെന്തിനുണ്ടാക്കുന്നു കാലവിളംബനകാരണം?
പാർത്തുപോകിലോ രാത്രിയായ്പ്പോകുമേ
പാഴിലാമിപ്രയാസമിതൊക്കെയും
ഓർത്തുപോന്നതീനേർത്ത വസനമോ
താർത്തേൻവാണിതൻ പാണിഗ്രഹണമോ?
പദം 23 ഋതുപർണ്ണൻ:
മൂന്നുലക്ഷവും മുപ്പതിനായിരം
പ. 24 ബാഹുകൻ:
തോർക്കിലെനിക്കു പഠിക്കേണമിന്നീവിദ്യയും,
പാർത്താലതുകൊണ്ടുവന്നീടുകയില്ലവീഴ്ചയും, ഋതുപർണ്ണ,
യിന്നുതന്നെയെനിക്കു പഠിക്കണം;
ചൂർണ്ണിക
ഇത്യേവമൈകമത്യാപസൃത-
നിത്യപരിവാരഹൃദ്യപരിച്ഛാദാദിരാജചിഹ്നേന
സുദേവഭൂദേവപ്രഗല്ഭതാകല്പിത-
വിദർഭജോദ്വാഹോപായോപദാസുധാ-
പാനലാഭലോഭലുപ്തധൈര്യസുവർണ്ണേന
ഋതുപർണ്ണേന മദ്ധ്യേമാർഗ്ഗം
വിദ്യാഗ്രഹണാഭിലാഷുകബാഹുക-
നിർബന്ധസുപ്രസന്നേന വിതീർണ്ണായാം
വിക്ഷപിതകലിമലായാമതിഹൃദ്യായാ-
മക്ഷഹൃദയവിദ്യായാം,
നളൻ,കലി
കല്യാണി-ചെമ്പട
ശ്ളോ. വൈദർഭീശാപരൂപോദ്ധതദഹനശിഖാ-
ദഗ്ദ്ധശേഷം സശോഷം
ബീഭത്കാർക്കോടകാഖ്യോതഗവിഷതടിനീ-
ഗാഢമങ്ഗം വിമൂഢഃ
രുദ്ധപ്രാരബ്ധസിദ്ധിർന്നളമനലധിയാ
ത്യക്തവാൻ സിദ്ധവിദ്യാ-
സാസിനാ നൈഷധേന.
പദം 25 ബാഹുവൻ:
അന്ധനായ്പുറപ്പെട്ടോരു നിന്നെയു
വെന്തു നീറിയെഴുമന്തരങ്ഗമതിൽ
ചിന്തയെന്തിനിയൊഴിഞ്ഞുപോവതിന്? എന്നെ.
നീലാംബരി-ചെമ്പട
പദം 26 കലി:
നിന്ദിച്ചീടൊല്ലാ നീയെന്നെ.
അന്യസേവനകർമ്മം തുടർന്നതും
മന്യസേ മമ വഞ്ചനമെന്നതും
നിഹ്നുതാത്മകൃതദോഷ, നരാധിപ,
മദ്ധ്യാമവതി - മുറിയടന്ത
പദം 27 ബഹുകൻ:
മാർഗ്ഗമതിലേ സഞ്ചരിച്ചു നീ
പുറനീര - ചെമ്പട
പദം 28 കലി:
പദം 27 ബാഹുകൻ:
2 വധിച്ചുകളവാനൊഴിച്ചു തോന്നാ
അനൗചിത്യഫല, മകാരണം
പദം 28 കലി:
2 പരപീഡനമെനിക്കു വ്രതമെന്നറിക,
പരിചെഴുമധർമ്മമെന്മതമേ,
പദം 27 ബാഹുകൻ:
യഥാകാലമഥവാ യഥാരുചി
വിവൃത്തനാകിലും സുവൃത്തകാരിക-
ളൊരുത്തരെയുമുപദ്രവിക്കൊലാ. വഞ്ചക.
പദം 28 കലി:
മദ്ധ്യാമവതി
അവിദിതമിദം വാർഷണേയോപേതനാമൃതുപർണ്ണനാ-
"https://ml.wikisource.org/w/index.php?
title=നളചരിതം_മൂന്നാം_ദിവസം&oldid=153217"
എന്ന താളിൽനിന്ന് ശേഖരിച്ചത്
അവസാനം തിരുത്തിയത് 5 വർഷം മുമ്പ് Akhilan ആണ്
വിക്കിഗ്രന്ഥശാല