Professional Documents
Culture Documents
ബാലകൃ ൻ
(1926-1991)
േനാവൽ
ൂേ ാ പിയെ ൂേ ാ
ഇനി ഞാൻ ഉറ െ
േലഖനം
പി.െക. ബാലകൃ െ േലഖന ൾ
േകരളീയതയും മ ും
പഠനം
കാവ കല കുമാരനാശാനിലൂെട
ച ുേമേനാൻ-ഒരു പഠനം
േനാവൽ: സി ിയും സാധനയും
എഴു െ കല-ചില വ ാസഭാരതപഠന ളും
ജാതിവ വ ിതിയും േകരളചരി തവും
ജീവചരി തം
ടി ു സുൽ ാൻ
സമാഹാരം
നാരായണഗുരു
M ALAYALAM L ANGUAGE
Ini Njān Urangatte
L ITERATURE /N OVEL
by P.K. Balakrishnan
Rights Reserved
First Published April 1973
First DCB Edition April 2002
This edition - July 2016
C OVER I LLUSTRATION
Devadathan
P UBLISHERS
DC Books, Kottayam 686 001
Kerala State, India
Literature News Portal: www.dcbooks.com
Online Bookstore: www.onlinestore.dcbooks.com
e-bookstore: ebooks.dcbooks.com
Customercare: customercare@dcbooks.com , 9846133336
D ISTRIBUTORS
D C Books-Current Books
D C B OOKS L IBRARY C ATALOGUING IN P UBLICATION D ATA
Balakrishnan, P.K.
Ini njan urangatte/P.K. Balakrishnan.
216p., 21cm.
ISBN 81-264-0452-3.
1. Malayalam novel. I. Title.
8M3*-dc22.
*(This is local variation of DDC number for Malayalam literature: Ini njan
urangatte).
No part of this publication may be reproduced, or transmitted in any form or by any
means, without prior written permission of the publisher.
ISBN 81-264-0452-3
DC B OOKS: T HE F IRST I NDIAN B OOK P UBLISHING H OUSE TO GET ISO C
ERTIFICATION
ഒരു വ ിബ വുംകൂടാെത, ‘എവേനാ’ ആയ എെ
എ ാ പു ക ളും വായി യും അ േ ാൾ
അഭിന നപരമായ അഭി പായ ൾ എഴുതി
പസി ീകരി ് ‘ഔദാര ം’, ‘ആഭിജാത ം’ എ ീ പഴ ൻ
വാ ുകളുെട ആ രാർ ം എനി ു
മന ിലാ ി രികയും െചയ ശീ പുേ ഴ ു
രാമേമേനാൻ അവർകൾ ുഭ ാദരപൂർ ം.
പസാധക ുറി ്
ഭാഗം ഒ ്
ഒ ്
ര ്
മൂ ്
നാല്
അ ്
ആറ്
ഏഴ്
എ ്
ഒ ത്
പ ്
പതിെനാ ്
പ ്
ഭാഗം ര ്
പതിമൂ ്
പതിനാല്
പതിന ്
പതിനാറ്
പതിേനഴ്
പതിെന ്
പെ ാ ത്
ഇരുപത്
ഇരുപെ ാ ്
ഉപസംഹാരം
ഭാഗം ഒ ്
പാരംഭം
2
ഉഷ ിെ മുഷി െവളി ിൽ നിത തയാർ ി
ദുഃസ ംേപാെല കിട കുരുേ ത ളെ
സഞയൻ ഭീതിേയാെട േനാ ി. ആ ദൃശ ിെ
മറുസീമയിൽ പൂർ ച കവാളെ ഉരസി ചലി ു
നിഴലുകളുെട മെ ാരു വ ൂഹം അവെ
ദൃ ിയിൽെ ു. അവെ ദിവ ച ു ് ആ
നിഴലുകെള വ വേ ദി ു കാണാൻ തുട ി. മു ി ു
നീ ു ശീകൃ രൂപെ യും അതിെ ചുമലിൽ
മു ി നീ ു യുധി ിരെനയും അവൻ ക ു.
സാത കിെയയും ഭീമാർ ുനനകുലസഹേദവ ാെരയും
അവൻ തിരി റി ു. അർ ന കളായി നീ ു
ീരൂപ െള സഞയൻ തരംതിരി ു ക ു. കാ ിൽ
പാറു അഴി തലമുടി, മാറിലും തലയിലും
ത ിെ ാ ിരി ു ൈകകൾ-വിജയികളായ
പാ വരുെട ധർ പതി! ആ രൂപം ക സഞയെ
ക ുകൾ താേന മുകളിേല ുയർ ു. ഒരു
സൂേര ാദയ ിനു മു ,് ദിവ ച ു ാൽ താൻ ക
ചില രംഗ ൾ അവെ ൃതിപഥ ിൽ വീ ും
അവതരി ു. വിധവമാരുെട ഒരു വ ൂഹെ
നയി ുെകാ ് വിജയികളുെട പതി
കുരുേ ത ിേല ു നീ ു ദൃശ ം, സ ം
വിലാപശ ി ു മരവി നുഭവെ േ ാഴും, എ ാം
ക ആ സഞയൻ േനാ ിനി ു. പടകൾ ു പകരം
വിലപി ു വിധവമാരുെട പ ൾ വ ു
സ ി ു കാ ആ പടനിലം തുല ഭാവ ിൽ െ
കാണു േ ാ എേ ാർ ് സഞയന് വിധിയുെട
ത രൂപമായ യു ഭൂമിെയ സാ ാംഗം
നമ രി ണെമ ു േതാ ി.
3
ധൃതരാ രും കൗരവ ീജന ളും
കുരുേ തഹൃദയ ിേല ു നീ ു കാ ക
യുധി രൻ മുേ ാ ു പാ ു. വൃ നായ പിതാവിെ
മു ിൽ സാ ാംഗ പണാമം െചയ ധർ ാ ജൻ
ക ുനീരാൽ അവെ പാദ െള കഴുകി. ക ുനീരിെ
കുളിർ േയ പാദ ളിൽനി ു പുതിയ
പ ാശ ിയുെട സ ിേവശം
അനുഭവെ വെന േപാെല, അ നായ
കൗരവപിതാവ് ബലി മായ ൈകകളാൽ,
കു ിെനെയ േപാെല, അവെന പിടിെ ഴുേ ി ു.
െനറുകയിൽ തഴുകി അവെന ആശീർവദി ുെകാ ്.
ധൃതരാ ർ പറ ു:
“യുധി ിരാ, മകേന! നീെയാരു നാണ് ഇനി
ഏവർ ും ആ ശയം. ഈശ രഹിതം
നീ ുേപാ ി ാ താണ്. യു ിെ ഇടി ീ
വീഴ് ി കുരുവംശെ വിധി ചു ു
ചാ ലാ ി ള ു! ഇനി ഈ ഭൂമി പരിപാലി ാൻ
നിയു ൻ മഹാധർ ിയും സത വാദിയുമായ നീയാണ്.
അനുഭവി ു തീർ ാൻ പാപഭാര ളു തിനാൽ ഞാൻ
ഇ ും ജീവി ിരി ു ു. വിധി ജീവിതം വിധിേപാെല
ജീവിെ ാടു ുംവെര ശ നായ പാപി ൻ ജീവിതം
വഹിേ പ ൂ. വിധിനിയതമായ ഈ ദുർഭഗയാ തയിൽ
ഞ ൾ ു നിെ ദാ ിണ ം മാ തമാണ് ഇനി
ആ ശയം. േശാകമു നായി മ ാ പഥികർ ു
വടവൃ െമ േപാെല നീ ഏവർ ും തണൽ
ന ിയാലും.”
െനറുകയിൽ ബാ ബി ു ൾ ഇ ി ുവീേ ,
ഭീമകായനായ കൗരവ പിതാവ് ധർ ാ ജെന
ആേ ഷി ു. പാ വർ ു വിജയം സ ാനി
കുരുേ ത ള ിൽ കൗരവ-പാ വ ീജന ൾ
പിയജന ളുെട േപർ പറ ു വിലപി ് ത ിൽ
ആേ ഷി ു. വിലപി ു ദൗപദിയുെട കര ിൽ േക
സുേയാധനമാതാവായ ഗാ ാരിയുെട ക ുമൂടിയിരു
കറു വിരിയിൽ നനവൂറി.
സം ാര കിയയ് ് ഒരു ൾ പൂർ ിയായി.
േനാെ ാ ദൂരേ ാളം നിരനിരയായി
ചിതാകു ളുയർ ു. ബാ ണരുെട
മേ ാ ാരണശ േ ാെടാ ം
ചിതാകു ളിൽനി ും തീ ാലകളുെട നാവുകൾ
നീ ു. അവ ര ം രുചി ് െഞാ ിനുണയുകയും,
രസംപാർ ു ചലി ുകയും െചയു.
ചിതാകു സഹ സ ൾ ആകാശ ിെ
ഹൃദയ ിൽ ഭൂമിയുെട താപം പകർ ു.
സം ാര കിയകൾ ുേശഷം പിതൃതർ ണ ിലും
ജലാഞലീകർ ൾ ുമായി എ ാവരും േചർ ു
ഗംഗാതീര ിേല ു നടെകാ ു. നദീതീര ുതെ
വതാനു ാന ളുമായി ത ി ഒരു മാസ ാലം
ശാ കർ ാചരണ ൾ നട ാൻ നി യി
യുധി ിരൻ, ഗംഗാ തീര ു േവ ത കുടിലുകൾ
െക ാൻ ഏർ ാടുെചയുെകാ ് ധൃതരാ െര പിൻപ ി
വിധവാ സഹ സ ളുെട മു ിൽ നി ,്
നദീതീര ിേല ു യാ തതിരി ു.
4
മേ ാ ാരണശ ം േക ു ഗംഗാ പവാഹം തരി ു.
മണൽ ി കൾ ു േമെല വൃ നിബിഡമായ
തീര ിൽ നിരനിരയായി ഉയർ കുടിലുകളിൽ
നി ും ീജന ളുെട ഗ ദ ൾ ഉതിർ ു.
പരി ീണനായ യുധി ിരൻ ഒ വ മണി ്
എ ാവർ ും മു ിലായി നി ു. ജല പവാഹെ
ല മാ ി ചുവടുവയ് ുവാൻ തുട ിയ തെ ,
മാർ തട ം െചയുെകാ ു മുൻപിൽ വ ുനി
അ യുെട രൂപം ക ് അവൻ ആ ര നായി,
ൈക ല ൾ െന ിനുേനെര േകാർ ുപിടി ു
വിറെകാ ു മാതൃവി ഗഹെ സംഭീതനായി അവൻ
േനാ ി. അസ ാഭാവികമായ ഒരു ശ ിൽ അവൾ
യുധി രേനാടു പറ ു.
“യുധി ിരാ! പിതൃജന ൾ ു ശാ കർ ൾ
െച ാൻേപാകു നീ പടയിൽ മരി കർ നുേവ ി
ആദ മായി ഉദക കിയ െചയാലും. മകേന! നിെ
അ യ് ു ജനി കാനീനസ തിയായ ആ
സൂര പു തൻ നിന ു േജ നാണ്. പടയിൽ മരി ആ
േജ നാണ് മകേന, നിന ് ഏ വും ഉ വനായ
പിതൃജനം. അവനായി നീ ആദ ം ഉദക കിയകൾ െച ൂ.”
സ ം ക ുകെള സംശയി ്, പ ാശ ിെയ
സംശയി ്, സം ഭാ നായി യുധി ിരൻ നി ു. പിടയു
ശ ിൽ കു ി വീ ും പറ ു:
“ദയവിെ മൂർ ിയായ മകേന! നിെ അ േയാടു
നീ ദയവു കാണി ൂ. മന ിൽ രഹസ ിെ
തീ ു വും േപറി എ ും നീറി ജീവി നിെ
അ േയാടു നീ ദയവു കാണി ൂ.”
കു ിയുെട വാ ുകൾ ഇടിമി ലാെണ ു
യുധി ിരനു േതാ ി. ഹൃദയം ക ി
ചാ ലാകു തായി അവനു േതാ ി. ഓർ ാ ുറ ്
ശിര ിൽ ആഘാതേമ േപാെല മിഴി ക ുകളുമായി
യുധി രൻ നി ിയനായി നി ു. അവെ മു ിൽ
യായി നി ുെകാ ്, പ യ ു
പുല ു തുേപാെല കു ി തുടർ ു:
“എെ മകനാണ് കർ ൻ! ഈ വയ ിൽ ഞാൻ ചുമ
േദവപു തനാണ് കർ ൻ! സുവർ േശാഭയു ആ
സിംഹകായൻ എെ മകനാണ്. ഭയം എെ റിയാ
ആ വിൈശ കധനുർ രൻ എെ മകനും നിെ
േജ നുമാണ്! ഗുരുജന ളിൽ മുഖ നായ
അവനുേവ ി നീ ആദ ം ശാ കർ ൾ െച ൂ
മകേന!”
വിധവാജനസമൂഹം കരയാൻേപാലും മറ ് ംഭി ു
നി ു. മ ിയ പ വീ ും െതളി യുധി ിരൻ
േ കാധ ാൽ ജ ലി ു. കു നായ സർ െ േ ാെല
അവൻ സീൽ ാരം െചയു. അവൻ പറ ു:
“അേ ! ഇേ ാൾ ഞാൻ നിെ േമൽ െതാടു ു
ശാപ ിെ പാപഭാര ാൽ ഞാൻ അരി തകൾ ്
ഇരയായി ഭവി ു ുെവ ിൽ, അത െന
സംഭവി െ ! എ ാലും നിെ ഞാൻ ഇ ിതാ
ശപി ു ു. നി ിലൂെട ീവർ െ മുഴുവൻ
യുധി ിരൻ ഇ ിതാ ശപി ു ു! േലാക ിൽ ഒരു
ീ ും, ഒരു രഹസ വും സൂ ി ാൻ
കഴിയാതാവെ !”
യുധി ിരെ ക ുകളിൽനി ും ക ുനീർ
പവഹി ാൻ തുട ി. കരയു ശ ിൽ അവൻ
വിലപി ു.
“അേ ! ഈ മ സംവരണ ാൽ നീ ഞ െള
നിത നരക ിൽ ആഴ് ി ള ുവേ ാ!
നിവാരണമി ാ മഹാപാപ ിെ കയ ിൽ
മ ളായ ഞ െള നീ ആഴ് ി ള ുവേ ാ!”
കര ിൽ നിയ ി ാൻ ശമി ുെകാ ് യുധി ിരൻ
പലപനം തുടർ ു:
“ ഭാതൃഹ ാവായ ഈ എനി ് ഇഹ ിലും
പര ിലും ഇനി എ ു ഗതിയാണു ത്? സ ം
േജ െനെ ാ ് അവെ രാജ ം ൈകവശമാ ിയ
എെ ാൾ പാപിയായി േലാക ിൽ മ ാരാണു ത്?
സ ം േജ െ വധം ജീവിതമഹാ വതമായി ധ ാനി
എെ ാൾ ശ നായി േലാക ിൽ ഏെതാരു
ജീവിയാണു ത്?”
ശിര ിൽ ൈക കൾവ ്, നി
ാന ുതെ യുധി ിരൻ വിവശനായി ഇരു ു.
മന ിെ മുടികൾ താേന െപാ ി ുറ ു. വിചാര ൾ
സ യം െവളി ുചാടി.
“കർ ബലെ ിയു ഭയചി കളാൽ
പതി ൂ ു വർഷം ഞാൻ നി ദാവിഹീനനായി കഴി ു!
അപകൃത ൾ എ ിൽ ജ ലി ി േ കാധം, അവെ
ൈകയിെല ആ െകാടുംധനു ിന് തടേയത് എ
വിേവകചി യാൽ െക ട ിയാണ് ഇ ാലമ തയും
കഴി ത്. അവെനാരു െ ബാഹുബലം പാർ ാണ്
ഭീമാർ ുന ാരുെട കൺമുൻപിൽവ ് കൃ െയ
വ ാേ പം െച ാൻ സുേയാധനൻ ദുരഹ ൃതി
പൂ ത്. അവെ ബലം ക ാണ് അർ ുനവീര െ
പു ി ാൻ സുേയാധനനു ൈധര മു ായത്. ആ
കർ ൻ എെ സ ം േജ നാെണ ാേണാ, അവൻ
അർ ുനെ േജ നാെണ ാേണാ, അേ , നീ
പറയു ത്?”
ധർ ജൻ ഓേരാ ു പറ ു വിലപി ു.
കർ പതിമാെരയും കർ പു ത ാരുെട പതിമാെരയും
വരു ി അവൻ സ ം ീജന േളാടു േചർ ു.
നിത ദുഃഖിതനായ യുധി ിരൻ കർ െ ചിതാഭ ം
അവെ വിധവയുെമാ ു ഗംഗയിൽ നിമ നം െചയു.
മൂ ്
2
ഉണർ ിരു യുധി ിരൻ ജാ ഗദവ യിലും
േപടിസ ം ക ു ചൂളു തുേപാെല േതാ ി. തണു
രാ തിയിൽ വിയർ ുതു ികൾ െപാടി മുഖം
ൈക ല ിൽ അർ ി ,് ന തെവളി ിൽ
കുളിർ നദീതട ിേല ു േനാ ി അവൻ സ ത
വീെ ടു ാൻ ശമി ു. ക ുകളിൽ മവി ഒരു
േചാദ വുമായി അവെ കാൽ ർശി ുെകാ ് ദൗപദി
ഇരു ു.
വാ വ ിൽ ഭയ രംതെ യായിരു ു! ഭീതി
ഒഴിയാ മുഖവും, േപടി ിടറിയ ശ വുമായി അവൻ
സ ം വിവരി േ ാൾ ഉത ാധിക ാൽ “അർ ുനാ’
എ ു തെ മന ും പലപി തായി ദൗപദി ു േതാ ി.
അന വിശാലമായ കുരുേ തം. പടനില ിൽ
അവരിരുവരും -കർ നും അർ ുനനും-
സംഹാരരു ദരായിനി ് ൈദ രഥമാചരി ു ു. ശര ൾ
തറ ു ര െമാലി ു ഉടലുകളുമായി നിലയ് ാ
ൈകേവഗേ ാെട അവർ പര രം ശര ൾ
വർഷി ു ു. ആർ ുമാർ ും ജയം വരാ തിൽ
കുപിതരായി അവർ അ ഹസി ു ു. പിൻവാ ിയും
മുേ റിയും അർ വ ാസ ിൽ വ ംചു ിയും അവർ
അതിേഘാരമായ ദിവ ാ ൾ പേയാഗി ു ു.
കരയാൻ ശ െമഴു ാെത ഭയക ിതനായി യുധി ിരൻ
ആ കാ ക ു നില് ുകയാണ്! ‘േജ ാ, അവൻ നിെ
അനുജനാണ്.’ എ ു വിളി ുപറയാൻ മാംസേപശികൾ
തരി ു ു. പേ , ശ മി . ‘അർ ുനാ, അതു നിെ
േജ ൻ!’ എ ് ഉറെ അലറണെമ ു .് പേ ,
യാെതാ ിനും കഴിവി . സീൽ ാരം
പുറെ ടുവി ുെകാ ് ആ ൈദ രഥികൾ ിടയിലൂെട
നിലയ് ാെത പായു ശര ൾ ു നടുവിൽ
ചാടിവീഴണെമ ു .് പേ , ചലി ാൻ കഴിയു ി .
ശ ി ാനാവാെത, ചലി ാനാവാെത
േജ ാനുജ ാരുെട ആ ഹിംസാവ ായാമം േനാ ിനി
നില വിവരി ു യുധി ിരൻ അേ ാഴും അേത
കാ ക ് വിറയ് ു തുേപാെല േതാ ി. അവൻ
പറ ു:
“ഒടുവിൽ ആ കാ ഞാൻ കാണുകതെ െചയു.
പട ശിഥിലമായി, ര നദികൾ വാർ ു ചുവ
പർ തംേപാെല ഉടലാെക ര ിൽ കുളി കർ ൻ
അ ഹസി ുെകാ ് ആെ യുവി േഘാരമായ
വിശിഖം അർ ുനെ കഴു ിെന േഭദി ുെകാ ു
പാ ുേപായി. അദ്ഭുതശ മായ ുര ാൽ
അ കഴു ും ശിര ും അ േനരം അേത
നിലയിൽ െ നി ു. അർ ുനെ കര ളിെല
ഗാ ീവവും ശരവും മാ തം
െഞാടി ുവീഴ് െ േപാെല െപാടു േന അവെ
ഇരുപാർശ ളിലും വീണു.”
അർ ുനെ ശിര ും പിെ അടർ ുവീണുെവ
വാചകം മുഴുവൻ പറയാൻ ധർ ജനു കഴി ി . ആ
കാ , ആ സ ം, അ ര ിലു െവറും വിചാരം-
അതുേപാലും അവെന വിവശനാ ു ത് ഭയേ ാെട
ദൗപദി േനാ ിയിരു ു. കർ വിശിഖേമ ു
ു ു ു
താെഴ ിട ു അർ ുനശിര ്! ഭാ മായ
സ ിൽേ ാലും തനി ് അ െനെയാ ും
സ ി ാൻ കഴിയുകയി .
വ ുതാേബാധ ിൽനി ും തീർ ും
അക ുകഴിയാ ഒരാൾ ് കർ ൻ അർ ുനെ
ശിരെ യു താെഴ വീഴ് ു തായി ഒരു സ ം
എ െനയു ാകാനാണ്? മരി
ഭാതാവിെന ുറി ു വ ഥ യുധി ിരെ മന ിെന
തിക ും വി ഭാ മാ ിയിരി ു ു!
അവളുെട മന ിെല വിചാര ൾ സംേവദനം
െചെയ േപാെല യുധി ിരൻ പറ ു:
“കൃേ , നിനെ ാരി ലും അ െനെയാ ു
സ ി ാൻ കഴിയി . കർ വിശിഖേമ ് താെഴ
വീഴു അർ ുനശിര !് പേ , ആയു ിെ
സിംഹഭാഗവും, ഈ സ ിെ അ വും,
കൂരവുമായ ഭീഷണിയിലാണ് ഞാൻ കഴി ത്! ഒരു
സ മായി ; ഒരു സത മായി ുതെ . അേനകവർഷം
ഭീകരമായ ആ കാ ക ് ഞാൻ കഴി ു. ജാ ഗ ിലും
നി ദയിലും വ മ ാ േപടിസ ം എെ
ഭയെ ടു ി. ചര കളിൽ, വിചാര ളിൽ,
സ ളിൽ; എ ാം അതു കരിനിഴൽ വീഴ് ി. ആ
സ ം-പു ുകൾ ു ിൽ പാെ േപാെല
ഹൃദയ ിെ ഉ റകളിൽ ഒളി ിരു ് എെ
ജീവിതേബാധെ ഭയെ ടു ിയ സ ം-ഇ ു
ഞാനത് െതളി പുറംവരകേളാെടതെ ക ു.”
യുധി ിരൻ മൗന ിലമർ ു. അവൻ ആ
വിജനതയിേല ു േനാ ിെ ാ ിരു ു. ഒ ുേനരെ
നി തയ് ുേശഷം തെ സ ിനു വിശദീകരണം
ന ു തുേപാെല, വ ഥയുെട അ ാരം
വ മാ ാെന േപാെല, കൗമാരകാല ്
ഹ ിനപുര ുവ ് വർഷ ൾ ുമു ു നട
“ആയുധവിദ ാ പദർശന’ രംഗം യുധി ിരൻ
വിവരി ുതുട ി.
3
ഹ ിനപുരം മേഹാ വ ിനുേവ ി
അണിെ ാരു ി. അ ാണ് ശി ണം പൂർ ിയായ
കുമാര ാരുെട ആയുധവിദ ാ പദർശനം. വി ൃതമായ
ൈമതാനം വിദ ാ പദർശനേവദിയായി ഒരു െ ു.
േവദിയുെട ശിേരാഭാഗ ് രാജകുടുംബാംഗ ൾ ു
േവ ി ഉ തമായ കാ ുകൾ ഉയർ ു. േവദി ു
ചു ും പൗരജന ൾ ു കാ ുകളും
വരിവരിയായി നിര ു.
ധൃതരാ മഹാരാജാവ് ഭീ -േ ദാണ-കൃപ ാെര
മുൻനിർ ി സപരിവാരം രംഗേവദിയിൽ
എ ിേ ർ ു. െപാൻതാഴിക ുടംവ മു ുെകാ ും
രതംെകാ ും അലംകൃതമായ പധാന സൗധ ിൽ
പേത കം ഒരു ിയ വിശിഷ്ടാസന ിൽ മഹാരാജാവ്
ഉപവി നായി. രാ ിമാരായ ഗാ ാരിയും കു ിയും
രാജവധു ളാലും ദാസീശത ളാലും അനുഗതരായി
യഥാ ാന ളിൽ ഇരു ുറ ി ു. വിഭൂഷകളണി
ആ അന ാദൃശരൂപിണികൾ േമരുവിൽ മരുവു
സുരസു രിമാെരേ ാെല മ ളിൽ േശാഭി ു.
ബാ ണ- തിയ ാരും ൈവശ -ശൂ ദ ാരും
ഉൾെ പൗരജന െളെ ാ ് േവദി ു ചു ുമു
കാ ുകൾ നിറ ുകഴി ു. കുമാര ാരുെട
ശി ാബലം കാണാൻ തടി ുകൂടിയിരു
രാജഭ ാർ മെക ് തി ും തിര ുമു ാ ി.
പുരുഷാര ിെ ഇര ംെകാ ും,
വാദ േഘാഷ ൾെകാ ും, രംഗം േ ാഭി കടലിെ
പതീതി ഉളവാ ി. അേ ാൾ പേത കമായ
ദു ുഭീേഘാഷവും ശംഖനാദവും മുഴ ി. ഇര ു
പുരുഷാരം ആ സം ാശ ൾ േക ു
സ ാന ളിൽ അമർ ു. രംഗം ശാ മായി.
െവളു തലമുടിയും െവ ാടിയും െവളു
വ വും പൂണുലുമണി േ ദാണർ പു തനായ
അശ ാമാവിെ കരം ഗഹി ുെകാ ് പതുെ
ചുവടുെവ ് രംഗമധ ിേല ു കട ു. ശിേരാഭാഗ ്
ഒരു ിയിരു അത ു തമായ പീഠ ിൽ ആചാര ൻ
ാനം സ ീകരി ു. ഗുരുജന ിെ രംഗ പേവശം
ക ു ജന ൾ ഹർഷാരവം മുഴ ി.
ആരവെ ുടർ ് മഹാസദ ് പൂർേ ാപരി
ശാ മൂകമായി. ആചാര െന നടുവിൽ നിർ ി
ദ ിജേ ശ ാർ രംഗപൂജ കഴി തിനുേമൽ
രാജകുമാര ാർ രംഗ പേവശം െചയു തുട ി.
യുധി ിരൻ, സുേയാധനൻ എ ി െന
പൂർ ാപര കമ ിൽ കട ു വ രാജകുമാര ാർ
പിതൃ െളയും ഗുരുവിെനയും വ ി ു. പി ീട് അവർ
കരമുയർ ി സദ ിെന അഭിവാദനം െചയു. ക െക ി
മുറു ിയ അരെ ുകളും ഉറയണി ൈകകളും
സ ർ ാഭമായ േപാർ കളും ചുമലിൽ തൂണീര ളും
അണി ദൃഢഗാ തരായ ആ േകാമള ാർ
സിംഹ ിടാ െളേ ാെല ചുവടുവ ്
പദർശനേവദിയിെല ിയേ ാൾ ‘അതാണ്
യുധി ിരൻ-അതാ സുേയാധനൻ-അ ാണു താണ്
ഫൽഗുനൻ’ എ ി െന സദ ിെല പതി സംസാരം
ഒരിര ൽേപാെല മുഴ ി. വീ ും ദു ുഭീേഘാഷവും
ശംഖനാദവും മുഴ ി. ആയുധവിദ ാ പകടനം
ആരംഭി ു.
കുലേയ ിയ വി ുകളിൽനി ും നാനാഭാഗേ ും
ശര ൾ പാ ു. ദു ാപ മായ ല ളിൽ
അദ്ഭുതൈവഭവേ ാെട കുമാര ാർ അ ൾ
എയുറ ു. അേ ്ല ുെമ ു ഭയ ് കാണികളിൽ
ു ു ു ു
പലരും ഭീതശ ൾ പുറെ ടുവി ു. ഭയ ാൽ ചിലർ
കഴു ുെവ ി ു തലതാഴ് ി. അവരുെട േപരുകൾ
േരഖെ ടു ിയ ശര ൾെകാ ് രാജകുമാര ാർ
ഓേരാരു രുമായി ല ൾ എയു േഭദി ു; എ തയും
ലാഘവേ ാെട പി ീടവർ അശ ളിൽ കയറി,
അദ്ഭുതേവഗ ിൽ അവർ അവെയ പായി ു.
ഉ ഗചാപ ളുമായി നില് ു കുരു-
പാ വകുമാര ാരുെട വ ൂഹെ
ഗ ർ സംഘെ എ േപാെല േനാ ി ്
പൗര ാർ ആ ാദംപൂ ു. വി യ ാൽ വിടർ
ക ുകേളാെട ‘അദ്ഭുതം- അദ്ഭുതം’ എ ി െന
കൂ മായി അവർ അഭിന നവച ുകൾ വർഷി ു.
ഹ താഡനംെകാ ും ഹർഷാരവംെകാ ും രംഗം
അത ം സജീവമായി.
വിൽ പേയാഗൈവഭവ െള ാം പദർശി ി ു
തീർ ു. ഗജാശ ചാലന ളും മ യു വും രംഗ ിൽ
പദർശി ി ് സദസ െര അവർ ആ ാദ ഭരിതരാ ി.
കൂടുതൽ വി യാവഹമായ ഒരു പകടന ിനു
വഴിെയാരു ാെനേ ാണം കുമാര ാെര ാം ഒരു
വശേ ു നീ ി സ രായി നി ു. സദ ്
പതീ ാഭാര ാൽ വിജൃംഭി ു.
വൻഗദകൾ ൈകയിൽ ധരി ് രാജകുമാര ാരുെട
കൂ ിൽനി ും ര ുേപർ പകടനേവദിയുെട
മ ിേല ് ഗർേ ാെട ഒ യടിവ ു നട ുവ ് നില
സ ീകരി ു: ‘അതു സുേയാധനൻ-അതു ഭീമൻ,’
എ ി െന എ ാടുനി ും ശ മുയർ ഘ ിൽ
ആ ബലശാലികൾ ത ിൽ ഗദാ പേയാഗം തുട ി.
അവരുെട മുഖ ളിൽ രൗ ദഭാവം ജ ലി ിരു ു. അവർ
ത ിലു ഗദാ പേയാഗമ രം അത ം
തീ വവുമായിരു ു. കാരിരു ുെകാ ു വ ി
ഗദകൾ അദ്ഭുതേവഗേ ാെട കൂ ിയിടി ു
തീെ ാരികൾ ചിതറി. കയർ ു കു ുകൂടു
െകാ നാനകെളേ ാെല കു രായി അവർ ഗദാഘ നം
െചയു. ഇടവും വലവും മു ും പി ുമായി മ ലം ചു ി
അടി ാൻ അവർ അേന ാന ം പഴുതുേനാ ി.
അഭ ാസൈവഭവ പകടനം ജ ശ തു ൾ ത ിലു
ജീവ രണസമര ിെ രൂ ഭാവം പാപി ു. അേ ാൾ
സദ ിൽനി ും ഭയേദ ാതകമായ ശ ളും
സീൽ ാര ളും ഉയർ ു.
സുേയാധനനും ഭീമേസനനും ത ിൽ േപാരാ ം
തുടർ േ ാൾ പ പിയംമൂലം കാണികൾ ര ു
ക ിയായി തിരി ു: ‘സുേയാധനാ, സുേയാധനാ’
എ ും ‘ഭീമേസനാ, ഭീമേസനാ’ എ ും പ ംപിടി ്
കാണികൾ അവെര ഉേ ഷി ി ാൻ ഉറെ വിളി ു
പറ ു. േചരിതിരി ജന ൂ ിെ
ആർ ുവിളികളും ജയാരവവുംെകാ ് രംഗമാെക
ു മായി. െകാടു ാ ിൽ സമു ദെമ േപാെല
ജനാവലി ഇളകിമറി ു. രംഗം പാർ ് അസ നായ
ആചാര ൻ പു തനായ അശ ാമാവിെന വിളി ്
ഇ െന പറ ു:
“അശ ാമാേവ, നീ ഇടയിൽ കയറി പയ ു
നിർ ാൻ അവേരാടു പറയുക! ര ുേപരും
േരാേഷാ രായി ഭാവം പകരു ത് കാണു ിേ ?
ജന ളിതാ. ര ായി പ ംപിരി ു േ ാഭി ാൻ
തുട ു ു. ഭീമ- സുേയാധന ാർ േഹതുവായി സദ ിൽ
പേകാപനം ഉ ാകരുത്. േവഗം ഇടെപ ് അവെര
ഒഴിവാ ൂ.”
ഗുരുപു തൻ രംഗമ ിേല ു നീ ി. സമു ദെ
കരെയ േപാെല ആ വീരൻ ഭീമ-സുേയാധന ാെര
അക ി നിർ ി. സദ ിേനാട് ശാ രാകാൻ ആചാര ൻ
ആംഗ ം കാണി ു. ൈവരികൾ പിൻവാ ിയേതാെട
രംഗം നിശ്ചലമായി.
ദീ മായ മുഖേ ാെട േ ദാണർ വീ ും രംഗ ിെ
നടുവിെല ി. വലതുൈക ഉയർ ി അവൻ സദ ിെ
ു ു
ശ ണി ു. മുഴ ു ശ ിൽ ആചാര ൻ
പറ ു:
“ജന െള, അതിസൂ ളായ
ശ ാഭ ാസൈവഭവ െള നി ൾ ഇനി ക ാലും!
സ ം മകെന ാൾ എനി ു പിയെ വനും
ജി ുപു തനും വി ുതുല നുമായ അർ ുനൻ ഇതാ,
രംഗ പേവശം െച ു ു!”
വിരി മാറും ബാഹു ളുമു
കല ാണരൂപിയായ ഒരു യുവാവ് ഉറയി ൈകയിൽ
ചാപവുേമ ി രംഗ ിെല ി. ദർശനസൗഖ മരുളു
അർ ുനവി ഗഹെ രംഗ ുക കാണികൾ ‘ഇതാ
ഫൽഗുനൻ, ഇതാ ജി ു’ എ ി െന അേനകം
േപരുകൾ പറ ് അവെ സാ ി െ ആദരി ു.
ആ പശംസാവചന ൾേക ് കു ി ്
േരാമാ മു ായി. എ ാണ് അസാമാന മായ ഒരാരവം
േകൾ ു െത ് അ നായ ധൃതരാ ർ വിദുരേരാട്
േചാദി ു. ഹർഷ പകടന ൾ ഒെ ാ ു ശാ മായേ ാൾ
അർ ുനൻ വി ുല ു കുലേയ ി ശരം െതാടു ു.
ആേ യ ാൽ ആ യുവാവ് തീയു ാ ി.
വാരുണ ാൽ മഴെപ ി ് ആ തീ ാലെയ അടു
ണ ിൽ െകടു ി. വായവ ാ പേയാഗ ാൽ
െകാടു ാ ിെനയും പാർ ന ാൽ േമഘെ യും
അയാൾ സൃ ി ു. ഭൗമാ പേയാഗ ാൽ
ഭൂമി ു ിൽ ഗഹ ര ൾ ഉ ാ ുകയും
അ ർ ാനാ ാൽ െപെ ് സ യം
അ പത നാവുകയും െചയു. ചലനൈനപുണ ംമൂലം
അയാൾ ഒേരസമയ ് േതർനുക ിലും
േതർ ട ിലും നില ും ഇരി ു തായി
കാണെ ു. ചു ി റ ു ഒരു േലാഹവരാഹ ിെ
വായിൽ ഒെ ു േതാ ുമാറ് ഒെ ാ ായി അ ു
ശര ൾ പേയാഗി ് അയാൾ തെ ൈകേവഗം
പകടി ി ു. കയറിൽ തൂ ിനി ാടു ഒരു
കാളെ ാ ിനകേ ് തുടർ യായി ഇരുപെ ാ ു
ശര ൾ അയാൾ എയുതറ ു. ആ യുവാവിെ
ശരനിയ ണവും ല േവധനസൂ തയും ക ്
കാണികൾ അദ്ഭുത രായി. സദ ിെ ആശ്ചര ം
ഉ േകാടിയിൽ എ ിയ മുഹൂർ ിൽ
അഭ ാസ പകടന ൾ അവസാനി മ ായി.
രംഗ ിനു െകാഴു ു ാ ിയിരു വാദ േഘാഷം
നില ു. അഭ ാസികളായ കുമാര ാർ ര ായി
പിരി ു പിൻവാ ു ഭാഗ ിൽ
ര ുവശ ളിലായി നില സ ീകരി ു.
പാ വകുമാര ാർ ു നടുവിൽ േ ദാണർ
ന തപരീതമായ ച ബിംബംേപാെല േശാഭി ു.
ഗുരുപു തെന ചൂഴ് ുനി ധാർ രാ ാർ ു
നടുവിലായി സുേയാധനൻ ഗംഭീരമായ മുഖഭാവേ ാെട
സദ ിെന അഭിവാദ ം െചയു. ഇരുകൂ രും രംഗ ു
നി ും നി മി ാൻ തുട ു ആ നിമിഷ ിൽ
പേവശനകവാട ിൽ ഇടിമുഴ ു ഒരു ശ ം
ഉ ായി.
ശ ം േക ു സദ ാെക െഞ ി. ഏവരുെടയും
ദൃ ികൾ പേവശനദ ാര ിേല ു പാ ു. അേ ാൾ
അവിെടെയാരു യുവാവ് ൈകകൾ കൂ ിയടി ്
സദ ിെ ശ ണി ാൻ ശമി ു കാ അവർ
ക ു. ‘ഹ താഡനം െചയാൽ ഇടിമുഴ മു ാകുേമാ?'
എ ് അവർ ആശ്ചര െ ടു തിനിടയിൽ യുവാവ്
ചുവടുകൾ നീ ി വി ി ഉയർ ി ിടി ് ശിര ുമായി
രംഗ ിൽ നടെ ി ഴി ു.
അത ു തനായ ആ യുവാവിെ കനകേശാഭയാർ
സുദൃഢഗാ തം രംഗ ിൽ ജ ലി ു തായി േതാ ി.
ദീർഘമായ ഉടലിൽ അതിവിശി മായ
സുവർ ക ുകം സൂര പഭ വിതറുംേപാെല വിള ി.
പ സു രമായ മുഖ ് കാതിലണി
കു ല ളുെട കാ ി കൂടുതൽ ദീ മാ ി. ആ
മഹാബാഹു രംഗ ിലിറ ി, ൈകകളുയർ ി,
ശിര ു നമി ു നമി ിെ മ ിൽ ഗർ ം കലർ
ആദരേവാെട േ ദാണെരയും കൃപെരയും വണ ി.
സദസ ർ പതിമകൾേപാെല നിശ്ചലരായി.
‘അദ്ഭുതരൂപിണിയായ ഇവൻ ആര്?’ എ േചാദ ം
േപ കരുെട ക ുകളിലും ചു ുകളിലും
തരി ുനി ു. േ ദാണസവിധ ിൽ േ പാജ ലി ു
നില് ു അർ ുന വി ഗഹെ േനാ ി ആ യുവാവ്
അേ ാൾ ഇ െന പറ ു:
“അസാ ളായ വിദ കൾ പദർശി ി ു എ ു
കരുതി ഊ ം െകാ ു അർ ുനാ, നീ ഇതു േക ാലും.
നീ പദർശി ി എ ാ അഭ ാസ ളും നി യാസമായി
ഞാൻ ഇവിെട കാണി ാം. നിെ പകടന ിൽ നീ
എ ിനാണ് സ യം ഇ െന െഞളിയു ത്?”
യ ാൽ പിടി ു െപാ ിയാെല േപാെല
മഹാസദ ാെക െപാടു േന ഒ ു െപാ ി.
സേഹാദര ാരാൽ ചൂഴെ സുേയാധനെ മുഖം
സേ ാഷംെകാ ു പകാശി ു. പസ മായിരു
അർ ുനെ മുഖം േ കാധല ാകാലുഷ ളാൽ
ഇരു ു. ആചാര െ െന ിയിൽ ചുളികൾ വീഴുകയും
പുരികം വ കി ുകയും െചയു. ‘എ ാണ് വീ ും
വലിെയാരാരവം േകൾ ു ത് എ ് ധൃതരാ ർ
വിദുരേരാടു വീ ും േചാദി ു. കു ി
ഭയാ ുതസം ഭമ ൾ മൂർ ിയാർ േപാെല
മിഴി ിരു ു.
ആചാര ാനുമതിേയാടുകൂടി കർ ൻ, അർ ുനൻ
പദർശി ി അഭ ാസ ൾ ഒെ ാ ായി
പദർശി ി ാൻ തുട ി. അർ ുനെന ാൾ
ൈകേവഗേ ാെട േലാഹവരാഹ ിെ വായിൽ
അവൻ അ ുകൾ എയു. കയറിൽ തൂ ിനില് ു
കാളെ ാ ിൽ അർ ുനശര ൾ ിടയിലൂെട
ഇരുപെ ാ ു ശര ൾ അലസഭാേവന അയാൾ എയു
ു ു ു
തറ ു. ധനുേ ിനി ു ജ ലി ു കർ െ
ഗർ ംക ് സദ ് ‘അദ്ഭുതം – അദ്ഭുതം’ എ ു
വിളി ുപറ ു. പകടനം പൂർ ിയാ ി നിൽ ു
കർ െന സുേയാധനൻ പാ ുെച ് കരം ഗഹി ്
അഭിന ി ു. ആ സാഹസികെന തഴുകിെ ാ ് അവൻ
പറ ു:
“മഹാനുഭാവാ, നിന ു സ ാഗതം! നിെ
സ ി ാൻ കഴി ് ഞാൻ മഹാഭാഗ വാനാണ്.
ഞാനും, ഈ കുരുരാജ വും നിന ് യേഥ ം
ഉപേയാഗ മാണ്. അെത ാം നിന ് അധീനമാെണ ് നീ
ഉറ ു വിശ സി ാലും.”
അതിന് കർ ൻ ഇ െന മറുപടി പറ ു:
“അ േയാ സുേയാധനാ, നിെ ഉപചാര ാൽ മാ തം
ഞാൻ ധന നാണ്. രാജേഭാഗ ൾ തിര ി വ വന
ഞാൻ. അർ ുനേനാട് ദ യു ം കാം ി ാണ് ഞാൻ
ഇവിെട വ ത്. അതിൽ ഞാൻ നിെ സഖ ം
കാം ി ു ു.”
സേ ാഷാധിക ാൽ സുേയാധനൻ കർ െന
ആലിംഗനം െചയു. അവൻ ഉ ിൽ പറ ു:
“വിൈശ കധനുർ രനായ മഹാനുഭാവാ,
എേ ാെടാ ം നിന ് അനുഭവി രുതാ തായി
യാെതാരു വിഭവവും ഈ േലാക ിൽ ഇെ ് നീ ഉറ ു
വിശ സി ാലും. ശ തു ളുെട ശിര ിൽ കാൽ ചവി ി
നീ എ ും വീരനായി വർ ി ുക.”
കൗരവകുമാര ാർ ് മ ിൽ ഒരു
സ ർ ധ ജമായി നിലെകാ ് കർ േനാട്, കു നായ
അർ ുനൻ മുഴ ു ശ ിൽ പറ ു:
“എേടാ കർ ാ, വിളി ാെത കയറിവരു
ജള ാർ ും, േചാദി ാെത കയറി സംസാരി ു
വായാടികൾ ും ഇത ാെത േവെറാരു േലാകമു .്
അവരുെട ആ േലാക ിേല ്, തിരി ുവരാ വ ം
നിെ ഞാൻ യാ തയയ് ു ു ്. മരി ണെമ ്
നിന ി ത നിർബ െമ ാെണ ു പറ ാലും.”
ആചാര പാർശ ിൽ നില് ു അർ ുനെന
േനാ ി കർ ൻ പരിഹാസവും േ കാധവും കലർ ഒരു
ചിരി ചിരി ു. അവൻ പറ ു:
“അർ ുനാ, ഈ രംഗെമ ാവർ ും
സമമെ ുേ ാ? നിനെ ാണ് ഇവിെടെയാരു
പേത കത? തിയധർ ിനുേപാലും നീ
അതീതനാെണ ാേണാ ഭാവം? വീര ാൽ ജയം
േനടു ിട ാണ് തിയെ േ ശ ത.
വീര ാനുവർ നമാണ് തിയധർ ം. അതിനു
കഴിവി ാ വൻ നി ി ു സംസാരി ് വീരെന ു
സ യം െഞളിയു ു. അർ ുനാ, കഴിവു വൻ
പവർ ി ു വനാണ്. കഴിവി ാ വൻ വാ ുകൾ
പറയു ു. നീ എ ിനാണ് അവിെടനി ് വീ ു
പറയു ത്? നിെ ൈകയിലിരി ു ത് വി ും
ശര ളും അെ ുേ ാ? വീരനാെണ ിൽ
നാ ുറയിൽവ ് ശര ൾെ ാ ് നീ സംസാരി ാലും.”
അർ ുനൻ േ കാധംെകാ ു വിറ ു. അവെ
ക ുകൾ ര ബി ു ൾേപാെല ചുവ ു.
ദ യു ിനായി ആചാര ാനു േനടിയ അവെന
ഭാതാ ൾ തഴുകി ആശി ുകൾ അർ ി ു. േവദിയുെട
നടുവിെല ിയ പാർ െ ക ുകളിൽ നിറ ുനി
േരാഷം ക ു സദ ിൽ ഞടു മു ായി.
സുേയാധനൻ തുടെര ുടെര ആേ ഷി ു.
രംഗമ ിെല ിയ കർ ൻ
അർ ുനനഭിമുഖമായി നില സ ീകരി സമയ ്,
സംഭീതരായ സദസ രാെക യ ാവകെളേ ാെല
ഉ ാനം െച ുകയും സ യമറിയാെത അംഗ ൾ
ചലി ി ുകയും െചയു. കു രായ
സിംഹ െളേ ാെല ഉ ലേതജസ ികൾ
പത ഭിമുഖരായി രംഗ ിൽ വിള ി.
െപരുംചാപ ൾ അവർ കുലേയ ി. ഭീകരമായ
ദ യു ം കാണാൻ അേനകസഹ സം ക ുകൾ ഒേര
േനാ വുമായി നില് ുേ ാൾ ശ വ തിചലി ി ു
ഒരു സംഭവമു ായി. രാജവധൂടികളിരു കാ ിൽ
േചടിമാർ പായു തും ീജന ൾ പരി ഭാ രായി
എഴുേ ല് ു തും ക ് സദ ാെക അേ ാ ു
േനാ ി. അവിെട ഗാ ാരി ു െതാ ടു ിരു കു ി
മൂർ ി ു കിട ു തും, അർ ുനമാതാവിെന പലർ
േചർ ് ശീേതാപചാരം െച ു തുംക സദസ രിൽ
പലരും പലവിധ ചി കൾ ധീനരായി.
അ ്
1
മന ിൽനി ും േചാദ ൾ ശരവർഷംേപാെല
ഉതിർ ു. ത ളുളവാകുമാറ് അവെയ ാം
മന ിൽ െ തിരി ുവ ് തറയ് ുകയും
െച ു ു. േപടിസ ിെ നിഴൽ ാടിൽ,
കഴി കാലെ രംഗം വിവരി യുധി ിരെ
ഇരി ും രൂപവും ദൗപദി ഓർ ു. പാവം യുധി ിരൻ!
സ ം മേനാേവദനയുെട കൂർ മുനകളിൽ
പിതാമഹെനേ ാെല അവനും ശരശയനം െച ുകയാണ്!
എത ഭയ രമായ സംഭവപരിണാമം! അതിെ
കൂരതയ് ു തുല മായി എെ ിലുമുെ ിൽ അത്
അതിെ അ ാരശൂന തമാ തമാണ്. നിരർ വും
കൂരവുമായ സംഭവചലനം ക ു വിധിേപാലും ഭയ ു
പിൻമാറിനി ു! നട ുകഴി ദുര ിെ
പശ്ചാ ല ിൽ േനാ ുേ ാൾ േകവലം ു ദമായ
ഒരഭിമാന പ ം--അത് കുരുവംശെ ,
തിയവംശെ യാെക, വിനാശ ിേല ു
ത ിവി ു. ര ി െ ആ അഭിമാനേമാ?
ശ േഘാഷേ ാെട അതു താെഴ വീണുട ു.
അതിെ വിഷമയമായ ചീളുകൾ ജീവി ിരി ു
എ ാ ഹൃദയ ളിലും തറ ിരു ു ചലം വാർ ു ു.
ര മ ; ദുർഗ മു ചലം!
ഉ െവയിലിെ തിള ം കുടിലിെ കവാട ിൽ
ക ാടി കാണി ു ു ായിരു ു. അതിെ
േകാണിെലാരു വിരി ിൽ വശം തിരി ു ശയി ിരു
കു ിെയ നവമായ ഒരദ്ഭുതേ ാെട ദൗപദി േനാ ി.
ദുർ ഗഹമായ ഏേതാ പാഠ ിൽ മന ു ന തുേപാെല,
യുധി ിരമാതാവിെന കെ ടു ാെത അവൾ േനാ ി.
മന ് അേ ാഴും േചാദ ൾ
ഉതിർ ുെകാ ിരി ുകയാണ്. മന ിൽ െ
തിരി ു തറ േവദനയുളവാ ു േചാദ ൾ! ഈ
പപ ിെല ഏ വും വലിയ േചാദ മാണ് തെ
മു ിൽ കിട ു ആ മാതൃസ രൂപെമ ു ദൗപദി ു
േതാ ി.
മുഖം തിരി ു കിട ു ആ മഹാ പ െ
ഉ ുേനാ ിെ ാ ിരി ുേ ാൾ അവളുെട മന ്
സംഭവ ൾ ആവർ ി ാവർ ി യവിറ ി.
സേ ഹ െള പസവി ു ഒരു കാ ുമൃഗമാണ് തെ
ബു ിെയ ് ദൗപദി ു േതാ ി. സേ ഹ ളാവെ
പ ികെളേ ാെല േവഗം െപ ുെപരുകുകയും െച ു ു.
പരിഹരി ാനു യത ൾ സേ ഹ െള
ഇ ാതാ ുകയ ; ഒരുപ ം പുതിയ സേ ഹ െള
പസവി ുകൂ ുകയാണ്! ഇതിനു പരിഹാരെമ ാണ്?
എവിെടയാണ് ഇതിെനാരവസാനം? മകെന ു താൻ
മാ തമറിയു മകനും വിഖ ാതനായ മകനും ത ിൽ
േനർ ു ഹിംേസാദ ു രായി നില് ു ു. നിെ
അ യാെര ു േചാദ ിനു മു ിൽ അവൻ തല
താഴ് ു തു ക അ ആലസ െ ു വീഴു ു.
“മകേന, ഞാനാണു നിെ അ ’ എ ് അേ ാൾ
അ യുെട മന ് അലറിയിേ ?
ആലസ ിൽനി ുണർ തിനുേശഷവും
വിശ വിനാശ ിന് വി ുപാകു ആ രംഗം
േനാ ിയിരു അ യുെട നാവുകൾ
ചലി ാതിരു െത ാണ്? രഹസ ം!
േലാകവിനാശ ിെ മുഴുവൻ ബീജ ളുമട ിയ
ശ മായ രഹസ ം. േബാധമ ല ിന ുറ ുനി ും,
വലി ുെപാ ിയ ആ നിയ ണ ിെ
ച ലകളിൽനി ും, അത ു ിൽ ഒരു േചാദ ം
െതറി ുവീണു:
“അേ , േലാകവിനാശം കുറി നിെ
രഹസ െമ ാണ്? സർ നാശ ിെ കരിനിഴൽ
ക ി ുേപാലും ചലി ാെത നിെ ചു ുകൾ ു
സൂ ിേ ിവ ഭയ രമായ രഹസ െമ ാണ്?”
എവിെടനിേ ാ വരു ശ െമ േപാെല സ ം
േചാദ ം േക ് ദൗപദി െഞ ി. പേ , ആ ശ ം
കു ിയിൽ ഒരു ചലനവുമു ാ ിയി . വശംതിരി
അേത കിട ിൽ അവൾ കിട ു. മൃതമായ ഭാവ െള
മാ തമ , സ ൂർ മായ മൃതിെയ െ
അനു രി ി ു കിട ്! ആ കിട ു ക
ദൗപദിയുെട മന ിലൂെട തീ വമായ സഹതാപ ിെ
വീചികൾ പാ ു. ജീവിതമരണ ൾ ിടയിൽ
ജീവിതവും മരണവുമ ാ വിചി തമായ ഒരു
ജീവേ ഖലയുേ ാ? ജീവിതേലാക ിലി ാ ഈ
അ ഇേ ാൾ എവിെടയാണ്? മൃതമായ ഒരു മന ിെന
താൻ കു ിേവദനി ി ുകയാേണാ?
അനുതാപ ിെ നവമായ ഒരുേദ ഗ ാൽ ദൗപദി ആ
ശ യ് രികിേല ു നീ ി. അർ ന നിറ ഒരു
േനാ േ ാെട അവൾ കു ിെയ കരം
ഗഹിെ ഴുേ ി ാൻ ശമി ു.
2
ത ിൽ ചു ി ിണ ുകിട ു
െപരു ാ ുകൾ ിടയിൽനി ും, മുൻകാലുകളും,
ഉടലും ആകാശേ ുയർ ി നില് ു ഒരു
െകാ നാനെയേ ാെല ആ വൃ ം ഉയർ ുനി ു.
അതിെ അേനകം തു ിൈകകൾ േമഘപാളികെള
ലാ ാ ി നാലുഭാഗേ ും നീ ു.
ആകാശമ േ ു ി പയാ തയിൽ
തട മു ായിെ േപാെല സൂര ൻ േകാപാ നായി
വിറെകാ ു. േകാപാ നായി വിറ ുെകാ ്, ഉ ഗനായി,
ദു േഹാ ഗനായി, നദീതടെ യാെക ചുെ രി ു
മരുഭൂമിയാ ാൻ അവൻ സാഹസെ ു.
വൃ ണലിൽ ഒരു വി ഗഹംേപാലിരു കു ി,
അ രീ ിെ ചൂടും, സ ം ഹൃദയ ിെല ചൂടും
തുല തയാർ അവ യിൽ, എേ ാ
സുഖമനുഭവി ു തുേപാെല േതാ ി. സ ം
ദുർവിധിെയ ി, കൗരവമാതാവായ ഗാ ാരിയുെട
വിധിെയ ി, ീജ ിെ ശ ാവ െയ ി
ആ ാലാപം െച ു ദൗപദിെയ തട ുെകാ ്
കു ി പറ ു:
“ ദൗപദീ, യു ിൽ മരി മ െളയും
സ ജന െളയും ഓർ ു നീ ദുഃഖി ു ു.
നിെ ുറിേ ാർ ്, ധർ മ ാെത
യാെതാ ുമാചരി ാ സുേയാധനമാതാവിെ
ഭവിഷ േ ാർ ,് ദുഃഖി ാ വർ ആരാണു ത്?
മനുഷ നുേവ ി ദുരിത ൾ സൃ ി ഈശ രൻ തെ
ദയാവായിനാൽ ക ുനീരു സൃ ി ു. ക ുനീർ
ദുഃഖെ കഴുകി ളയു ി . മാലിന െളാഴി ു
ദുഃഖെ പവി തീകരി ു ക ുനീർ നീചമായ എെ
ക ുകൾ ും ഹൃദയ ിനും അവകാശെ ത .
യു ിൽ മരി മ െളേയാർ ് വിലപി ു
അ മാെരേ ാെല, സ ം മകെന ഹനി ഒര യ് ു
വിലപി ാൻ കഴിയുേമാ? ആ വിലാപം മനുഷ നും
വിധി ും സഹി ുകയി . കര ിൽെകാ ു
ആശ ാസം ഞാൻ സ യം നിേരാധി ുകയാെണ ു നീ
കരുതു ു. പേ , നിന റിയാേമാ, എനി ു കരയാൻ
ഒരി ലും കഴിയുകയി . അേനകവർഷ ളായി
മന ിനു ിൽ മൂടിവ പാതകേബാധ ിെ ചൂടിൽ,
എെ ഈ ജ ിെല ക ുനീര തയും വ ിേ ായി.
സൂര താപം തിരത ു അ രീ ിേല ു
േനാ ിയിരു ുെകാ ് കു ി തെ ുറി ് ഓേരാ ു
പറ ു. ബാല ം മുതേല ജീവിത ിനു ശാപം
ബാധി താണ്. സ ം പതി പാലി ാൻ
കു ിേഭാജന് തെ വളർ ുമകളായി െകാടു
പിതാവായ ശൂരേസനൻ, ഫല ിൽ തെ
ൈകെവടിയുകയാണേ ാ െചയത്. വാ ല മു
പിതാവിനാൽ ൈകെവടിയെ പാപിയായി, ഒരു
വളർ െ ര യിൽ വളർ ു. തട ു തട ു
സാവകാശമായി വരു വാ ുകളിലൂെട തെ
ബാല കാല ജീവിതം വിവരി കു ി,
അ രീ ിെല സൂര താപ ിൽ കഴി
കാല ൾ കാണു തുേപാെല ദൂെര
േനാ ിെ ാേ യിരു ു. കു ിേഭാജെ
രാജധാനിയിൽ ആതിഥ സുഖമനുഭവി ാൻ
േദവർഷിയായ ദുർവാസാവു വ രംഗം അവൾ
വിവരി ു:
1
“യേതാ ധർ േതാ ജയ:”
ക ർ െ ജ വിഭൂഷകളായ കവചകു ല ൾ
നഷ്ടെ ് അവൻ വധ നായെത െനെയ കഥ
വിവരി ാൻ ഭാവി ുെകാ ് നാരദൻ പറ ുതുട ി:
“ എ ാൽ ഇവിെട കർ െ അനുഭവം േനാ ൂ.
ആ ര ാചി േപാലും അവെ
ധർ വതാനു ാനെ പതിേരാധി ാൻ
ശ മാവു ി . സ ം അമരത ം അറി ുെകാ ു
ൈകെവടി ും അവൻ ധർ മാർ ിൽ
ഉറ ുനില് ു ു. ഫലേമാ? ആത ികമായ നാശവും.”
യുധി ിരൻ പറ ു:
“മഹർേഷ! സുകൃതി ു സൽ ർ ംെകാ ു
ഫലസി ി ആ നാശമാെണ ിൽ ന തി കെള
തരംതിരി ു അടി ാനത െമ ാണ്? അേ ാൾ
ധർ വ വ ിതിതെ ആധാരമ ുതാകു ുവേ ാ
ഏതു കർ വും ആർ ും കഴിവുേപാെല
ആചരി ാവു താെണ ു നാ ികാവ യ് ്
അേ ാഴു തടെയ ാണ്?
നാരദൻ പറ ു:
“യുധി ിരാ, സാമാന ിെ നിയമ ൾെകാ ്
അപൂർ ിെ ചര കെള നീ വിലയിരു ാൻ
ശമി ു ു. ജീവിതേ ാടു മ ടി ു മനുഷ രുെട
ചര കൾ ് ആധാരമായ സാമാന ത ൾെകാ ,്
വിധിേയാടു മ ടി ു അപൂർ സൃഷ്ടികളുെട
കർ െളയും കർ ഫല െളയും അള ാവത .
അർ ികൾ ു ദാനം നിേഷധി ുകയിെ
മഹാ വതം േദവകൾ ുേപാലും ദു രമായ ഒ ാണ്. ആ
മഹാ വതമാണ് അവെ അമാനുഷികശ ി ു
അവലംബം. അേത അവലംബംതെ യാണ് അവെ
നാശ ിനു പേവശനദ ാരവും. ഇതു ര ും ഒേര
സമയ ് ഒേര ൈകെകാ ് വിധി ഒരു ിവയ് ു ു!
പുരുഷൻ വിധി ു പതിേയാഗിയായി
മ ടിേ ിവരുേ ാഴു ചര ാ കമം തിക ും
അേഞയമാണ് യുധി ിരാ!”
നാരദൻ തുടർ ു:
“ആേരാടും െവളിവാ ാ തും പതി ൂ ു വർഷം
നിെ നി ദാവിഹീനനാ ിയതുമായ ഒരു വലിയ ഭയം
വനവാസകാല ു നിന ു ായിരു ുവേ ാ.
അർ ുനെന ദിവ ാ ലാഭാർ ം തപ ിനയ ് ആ
ഭയ ിനു നിവാരണം കാണാൻ നീ ശമി ു. എ ാൽ
നിെ മന ിെല ആ ഭയം, അർ ുനെ പിതാവായ
ഇ നറി ു. സ പു തെ ര േയാർ ു
നിെ േ ാെലതെ അവനും ഉത ിതനായി,
ആജ വിഭൂഷകളു കർ െന ആർ ും
വധി ാനാവുകയിെ ചി കർ െ മഹാ പതി
േയാഗിയുെട പിതാവിെന അസ നാ ി.”
ബാ ണർ ് യാെതാരു ദാനവും
നിേഷധി ുകയിെ കർ െ വതമറി ്
ബാ ണേവഷ ിൽ ആ കവചകു ല ൾ
കർ േനാട് യാചി ു വാ ാൻ േദവാധിപനായ ഇ ൻ
തീരുമാനി തും ഇ െ ഒരു മറി
കർ പിതാവായ സൂര ൻ മകനുവരു വിപ ിൽ
വ ാകുലനായി അവനു മു റിയി ു ന ാൻ
തിരി തുമായ രംഗ ൾ നാരദൻ വിവരി ുതുട ി.
അംഗരാജധാനിയിെല ശ ാഗൃഹ ിൽ
നി ദാധീനനായിരു കർ െ “ സ ാ േ ാടടു
നിമിഷം ഉറ റയിൽ േതജസ ിയായ ഒരു വി പെന ്
അവൻ ൈകകൂ ി.
കർ ൻ പറ ു:
“മഹാ ാേവ, രാേധയനായ കർ നിതാ നിെ
വണ ു ു. നീ ആരാണ്? നിെ എ ു
ഹിതമനു ി ാനു സൗഭാഗ മാണ് എനി ു ത്?
വി പേവഷധാരിയായ സൂര ഭഗവാൻ പറ ു:
“കർ ാ, നിന ു ഞാൻ ന േനരു ു.
ഭേ ാ ംസമായ നിേ ാടു േനേരതെ ഞാൻ
പറയാം. ഞാൻ സൂര നാണ്. കവി ഭ ിേയാെട നീ
നിത വും എെ ഉപാസി ു ു. അതിനാൽ നി ിൽ
പീതനായി ഞാൻ നിെ മു ിൽ േനരി ുതെ വ ു.
നിേ ാടു െവളിെ ടു ാനാവാ ഒരു
േദവരഹസ ാൽ േ പരിതനായും ഞാൻ നിെ മു ിൽ
വ ു. നിെ ുറി ു ഉത മൂലം നിന ്
ഹിതമുപേദശി ാനാണ് ഞാൻ വ ത്; നി ിൽനി ും
ദാനം ൈകെ ാ ാന .”
കർ ൻ പറ ു.
“ഞാനി ു തിക ും ധന നായി.
സൂര ഭഗവാനിൽനി ും േനരി ു ഞാൻ ഹിതവാക ം
േകൾ ു ുവേ ാ! േദവാ, നിെ ഏതഭിമതമാണ് ഞാൻ
അനുസരിേ ത്?”
സൂര ൻ പറ ു:
ഉ ീ! ദാനാർ ിയായ വി പനുേവ ി
ജീവനുൾെ െട എ ും ദാനം െച ു മഹാ വതിയാണു
നീ. ആ ദാന വത ിെ മറവിൽ ഒരു മഹാവിപ ്
നിെ ഗസി ാൻ ഭാവി ു തറി ് നിന ു
മു റിവുതരാനാണ് ഞാൻ വ ത്.”
അർ ുനെ ര െയ രുതി ഇ െ പുറ ാടു
വിവരി ുെകാ ് സൂര ൻ തുടർ ു.
“ഇ ു മ ാ ജപസമയ ് നിെ ആ
ജ വിഭൂതികൾ യാചി ു വാ ാൻ ബാ ണെ
േവഷ ിൽ ഇ ൻ നിെ അടു ു വരും. നിെ യും,
നി ിൽ പിയമു വരുേടയും േ ശയ ിെന രുതി ആ
ദാനാർ ന നീ ൈകെ ാ രുത്. ഉ ീ,
അമൃേതാ ിതരത ൾെകാ ് നിർ ി വയാണ്
നിന ു ജ നായു ആ ദിവ വിഭൂതികൾ.
കവചകു ല ൾ അണി നീ അവധ നാണ്.
അർ ുനനുമായി ൈദ രഥം കാം ി ു നിെ
അമരത ം അവസാനി ി ാനാണ് അർ ുനപിതാവായ
ഇ ൻ നിെ മു ിൽ വരു ത്. അനുനയം പറ ും
മ േനകം ദാന ൾ വാ ാനംെചയും യു ികൾ
പറ ുേകൾ ി ും കവചകു ല ൾ ായു ആ
അർ നയിൽനി ് നീ ഒഴി ുമാറണം.”
കർ ൻ പറ ു.
“േദവാ നിെ . പീതിയാൽ ഞാൻ പരമധന നായി!
ഇേത പീതി ു പാ തമായി എ ും വർ ി ാൻ നീ
എെ അനു ഗഹിേ ണേമ! ബാ ണരിൽനി ു
ഒരു ദാനാർ നയും നിേഷധി ുകയിെ ു ത്
നിെ ഈ ഭ െ ജീവിത വതമാണ്. ജീവര ാർ ം
ജീവി തവതം ലംഘി ു ഞാൻ പിെ എ െനയാണ്
തേമാഹരനായ നിെ പീതി ് അർഹനാവുക?
യശ ിെന ബലിെകാടു ും ജീവൻ ര ി ു ത്
ഭീരു ളുെട ചര യേ ? എെ തര ാർ ു
േചർ താേണാ ആ കർ ം? ജീവി ു മനുഷ ൻ
ദു ീർ ിയാൽ ഹിതനാവു ു. സതീർ ി, മരി
മനുഷ െന ചിരംജീവിയാ ുകയും െച ുമേ ാ.
വീരനായ മനുഷ നു സതീർ ിയിൽനി ു േവറി ്
േവെറ ഏത് ആയു ാണു ത്? േപാരിൽ ജീവൻ മറ ു
ദു ര കിയകൾ െചയും, അഭയം യാചി ു വർ ്
അപകടം നിനയാെത അഭയം ന ിയും,
ബാ ണഹിത ൾ എേ ാഴും നിറേവ ിയും നിത മായ
യശ ിെന കാം ി ു വനാണു ഞാൻ.
നി ിൽനി ും േനരി ു ഹിേതാപേദശം േക ു
പരമധന നായ എെ , ജീവിത വത ൾ പാലി ാൻ
കൂടുതൽ ശ ി ന ി നീ അനു ഗഹി ാലും.”
സൂര ൻ പറ ു:
“കർ ാ, എെ എ ാ ആശി ുകളും എ ും
നിന ു താണ്. േകവല ത ളുെട പഭയിൽ,
പേ , നീ സത െള വി രി ു ു. സ ര
ജീവികളുെട ജീവിതമഹാധർ ളിെലാ ാണ്.
മകേന! സ ർ ിെല ിരകീർ ി മാ തമ ,
കീർ ിസ മായ േലാകജീവിതവും പുരുഷെ
മഹാല ളിൽെ ടു ു. പാണവിേരാധിയായ
കീർ ിെയയാണു നീ കാം ി ു ത്. എ ാൽ
ജീവി ു യശസ ികളാണ് അ ന മാർ ും
പു ത ാർ ും സുഹൃ ന ൾ ും ന െചയ്
ജീവിതധന തയനുഭവി ു ത് എ സത ം നീ
മറ ു ു. അവരാണു കർ ാ, സൃഷ്ടിയുെട
പരമനിേയാഗം നിറേവ ു ധന ാർ. ച ു
ചാ ലാവു മനുഷ ന്, യശ ിനാൽ എ ു
കാര മാണു ത്? മൃതനായ മനുഷ നു കീർ ി,
ജഡ ിേ ലണിയി ു മാല ംേപാെല
നിരർ മാണ്. ഭ നായ നിെ േ ശയ ിൽ
അതികാം യാൽ ഞാൻ നിേ ാട് ഇ ിതു പറയു ു.
നിേ ാടു െവളിെ ടു ാനരുതാ മെ ാരു
േദവരഹസ ിെ പേചാദന ാലും നിെ മു ിൽ
വ ുനി ് ഞാൻ നിേ ാടിതു പറയു ു ഇ െ
അർ നയ് ു വഴ ി ജ വിഭൂതികൾ ദാനമായി
െകാടു ാതിരി ുക, മകേന, ബാ ണേവഷ ിൽ
വ ് അവൻ നിേ ാടു െച ു അർ നതെ യും
ധർ വിരു മേ ? ധർ ിെയ നശി ി ാൻ അവെ
ധർ വതെ ഉപേയാഗെ ടു ു തിൽ കവി
അധർ െമ ാണു ത്? സ ം പാണര െയ
കാം ി െ ിൽ
പിയജനഹിതെ രുതിെയ ിലും നീ ഇ െ ഈ
ഉപജാപം േതാ ി യയ് ു.”
കർ ൻ പറ ു:
“േദവാ, നിെ ഈ ഉത എെ വിവശനാ ു ു.
എെ ര യിലു താതര ാൽ മഹാത െള
വലംവ ് ഒഴി ുനി ാണ് എേ ാടു നീ ഹിതം
ഉപേദശി ു ത്. ഇതുേപാലു നിെ വാ ല ിനു
പാ തമായ ഞാൻ, ഒ , അനവധി പുരുഷാർ ൾ
േനടി ഴി വനാണ്. അ െനയു ഞാൻ, എ ും
ഞാനായിരി ാൻ നീ എെ അനു ഗഹിേ ണേമ!”
സൂര േദവേനാടു ഭ ിെയ വി വതവും,
അതിൽ ൂടുതൽ ശ ിയു േചേതാവികാരവും
തനി ു േവെറയിെ ു വിശദമാ ിെ ാ ും, താൻ
പറയു വാ ുകളിെല എളിമയും ധർ സ ടവും
അലിേവാെട ഗഹി ണെമ ു പറ ുെകാ ും
കർ ൻ തുടർ ു.
“കർ െ കവചകു ല ൾ
ഇര ുവാ ിയ ാെത ര െ ടാവത അർ ുനെ
ജീവെന ിൽ അതിെ ദു ീർ ി അവനു താണ്.
അവനും അവെ പാണനുേവ ി ഭി യാചി ു
അവെ പിതാവിനും ഉ താണ് ആ ദു ീർ ി. േദവാ,
ഇ െ അർ ന അധാർ ികമായ
അർ നയാെണ ു നീ പറയു ു. തീർ യായും അത്
അകീർ ികരമാെണ ു മാ തമ
അധാർ ികവുമാണ്. എ ാൽ സ ം
പാണര യുൾെ സ ർഭ ിൽ സ വതം
ലംഘി ു വെ കർ ം അ ാരണ ാൽ വീരനു
േചർ കർ മാവു ി . അതിനാൽ അതു
ധർ നിരതമായ കർ മാകു ുമി . ഒരു െ
ധർ ച ുതി മെ ാരു െ ധർ ഭംശ ിനു
സാധൂകരണമാകു െത െനയാണു േദവാ?
ധർ ത ൾ ഉപേദശി ുകയാണു താെന ു
െത ി രി രുെത ും ധർ സ ട ാൽ
വിലപി ുകയാണു താൻ െച ു െത ും അവൻ
തുടർ ു പറ ു:
“േദവാ, ബാ ണാർ ന നിരാകരി ്
കവചകു ല ൾ സൂ ി ുസ ം പാണര യ് ു
ഞാൻ മുതിരണെമ ു നീ പറയു ു. ഈ എെ സ യം
ഹനി ാെത ആ അർ ന നിരസി ാൻ എനി ്
എ െനയാണു കഴിയുക? അ ിത ിെ
അടി ാനം നിേഷധി തിൽ ിെ കർ ന്
എ െനയാണ് കർ നായി ജീവി ാൻ കഴിയുക?
സ ം അ ിത ം നിേഷധി ു ര ിെ ടു
ശരീരവുമായി പിെ യും ശ സി ു ജീവി ു വ ി,
ആ പഴയ വ ിതെ യാവുേമാ? േദവാ, ഭാവിയിൽ
പടനില ു ശ തുവിനാൽ
വധി െ ടു െതാഴിവാ ാൻ, ഇേ കർ ൻ സ യം
ഹനി ു ത് അപഹാസ മേ ? ബാ ണാർ ന ഞാൻ
നിേഷധി ു തിെ അർ ം ഭാവിയിെല മൃതിെയ
ഭയ ു ഞാൻ ഇേ മൃതി ുവശെ ടു ുെവ ാണ്.
സ പു തെ ശ തുവിെന ഉപജാപ ാൽ
ശ ിഹീനനാ ു ഇ െ നടപടി ു കർ ൻ
ഉ രവാദിയ . എ ാൽ ജീവിതമഹാ വതം
ലംഘി ു സ ം നടപടി ,് ധർ ശാ ിെ
മുൻപിലെ ിൽ സ ം അ ഃകരണ ിെ മു ിൽ,
കർ ൻ ൈകേയാെട സമാധാനം പറേയ ിവരും. ആ
ധർ ലംഘന ിനുേശഷം ജീവി ു കർ ൻ ഇ ു
നി ിൽനി ും ഹിതം േകൾ ു
കർ നായിരി ുകയി . േദവാ, ഞാനിതാ നിെ
പണാമം െച ു ു. ഞാൻ ഞാനായി ജീവി ാൻ നീ
എെ അനു ഗഹിേ ണേമ!’
സാഷ്ടാംഗ പണാമംെചയു ചലനമ ു കിട ു
കർ െ ദീർഘമായ രൂപം ദുഃഖിതനായി സൂര ൻ
ൂ ു ൂ
േനാ ിനി ു. അഭിമാന ിെ െതളി ാൽ
അവെ മുഖെ കാളിമ കേമണ മാ ു. പണമി ു
കിട ു ശിര ിനുേമേല ൈകയുയർ ി
ആശീർവദി ുെകാ ു സൂര ൻ പറ ു.
“ഉ ീ, നിന ു ന ഭവി െ . നീതെ യായി
വർ ി ാൻ, നിന ് എേ ാഴും കഴിയുമാറാകെ .
എഴുേ ൽ ൂ! ഞാനിതാ േതാ ു പി ാറു ു.”
സൂര െ മുഖ ു വിഷാദ ിെ നിഴൽ ാടുക ്
കർ ൻ പറ ു:
“േദവാ, കർ െ ജീവിതെ ഇ ു നീ തിക ും
ധന മാ ി. പീതിയും ഉതണഠയും നിറ നിെ
സംര യു കർ ന് ജീവിത ിൽ എ ്
അമംഗളമാണു േനരിടുക? അവെന ു വിപ ു
സംഭവി ാനാണ്? ഭഗവാേന, എെ ഈ വാ ുകൾകൂടി
നീ ഉൾെ ാേളളണേമ! എെ പാണെന പതി നിന ു
ഉത ഞാനറിയു ു. ആ ഉത നിരാലംബമാണ്.
പരശുരാമശിഷ നായ കർ ൻ സ ം ബല ാലും
ശി ണ ൈവഭവ ാലും വീര ാലും അർ ുനെന
ജയി ാൻേപാ വി ാളിയാണ്. ൈകയിൽ
ധനുേ ിയ കർ ൻ, ആർ ും പടയിൽ
വീഴ് ാനാവാ ബലശാലിയാെണ ് ഉറ ു
വിശ സി ുെകാ ് നീ േപായാലും.”
2
ഉറ മുണർ കർ ന് താൻ ക തു സത മാേണാ
സ മാേണാ എ ു സേ ഹമു ായി.
മ ാ ജപസമയ ് അവൻ സൂര േദവേനാട്
നട െത ാം വിവരി ു. അേ ാൾ
സൂര ബിംബ ിൽനി ് അശരീരി ഉ ായി.:
“കർ ാ, നീ ക െതാെ സത മാണ്.
സ ജനേ ശയ ു കരുതിെയ ിലും നീ നിെ
പാണര യിൽ ശ വയ് ൂ.”
മ ാ ജപ ിലമർ കർ ൻ ജപം നിർ ി
പിൻതിരിയുേ ാൾ പി ിൽ നില ു ബാ ണെന
ക ് മനസാ ചിരി ു. താണുവണ ി ഹിതെമെ ു
തിര ിയ അവേനാട് തനി ു േവ ദാനെമെ ്
ബാ ണൻ വിവരി ു:
“ ബാ ണരുെട യാെതാരർ നയും നിരസി ാ
മഹാധർ ിയാണു നീെയ ു േലാകം പറയു ു. നിെ
വിഭൂഷകളായ കവചകു ല ൾ എനി ു ദാനമായി
ന ി നിെ യശ ിനു േശാഭ വർ ി ി ാലും!”
കർ ൻ പറ ു:
“വി പസ മാ, എെ കീർ ിെയ ി
നി ിൽനി റി ് ഞാൻ ധന നാണ്. ബാ ണൻ
മന ുവയ് ു ദാനം ഞാൻ നിേഷധി ുകയി .
കാതിെല ചർ േ ാടു േചർ കു ലവും മാറിെല
ചർ ിെ ഭാഗമായ കവചവും എനി ു
ജ വിഭൂഷകളാണ്. അവ ശരീര ിലു േ ാൾ എെ
ആർ ും വധി ാനാവാ തിനാൽ ഒരർ ിൽ
അവ എെ പാണനാണ്. എെ കാതിെല ഈ
കു ലെ ാൾ അമൂല മായി നൂറു കു ല ൾ
ഞാൻ നിന ു തരാം. എെ മാറിെല ച െയ ാൾ
അമൂല മായ നൂറു സുവർ ച കളും ഞാൻ നിന ു
തരാം. നിെ കൂടുതൽ പീതനാ ു ഈ ദാന ളും,
പിെ നിന ു ദാനമായി േവ സ ുകെള ും
ഞാൻ ന ാം. എെ ജ വിഭൂഷകളുെട വില അവേയാടു
ത ി ാൽ എത തു മാണ്! പേ , എനി തു
പാണനായിരി ുകയും െച ു ു. മഹാ ാവായ നീ
എ ിൽനി ു വിലെ ദാന ൾ സ ീകരി ് എെ
ആശീർവദി ാലും.”
കർ െ വാ ുേക അ പീതിഭാവി ുെകാ ്
ഇ ൻ പറ ു:
“ദാനശീല ിലു നിെ യശ ു േക ു ഞാൻ
വ ു. നൂറു കു ല ളും കവച ളും
എനി ാവശ മി . നിെ ജ വിഭൂതികളായ
കവചകു ല ൾ ായി ഞാൻ വ ു. അതിനായി
ഞാനിതാ നിേ ാടു യാചി ു ു. ബാ ണെ ഈ
അർ നയ് ു നീ എ ു പറയു ുെവ ാണ്
എനി റിേയ ത്.’
മ ഹാസ ാൽ ദീ മായ മുഖേ ാെട കർ ൻ
പറ ു:
“േദവാധിപാ, രാേധയനായ കർ ൻ നിെ
വണ ു ു. ഭ നായ എെ നീ എ ിനാണി െന
പരീ ി ാൻ മുതിരു ത്? നിെ പു തനായ
അർ ുനെ ര യ് ായി കർ െ ജ ര കൾ
അവനിൽ നി ും കളയാൻ നീ ആ ഗഹി ു ു.
അഭിനയം കൂടാെതതെ ഞാൻ നിെ ഈ ഭ ൻ-
നിന ് അവ തരുമായിരു േ ാ! േദവാധിപാ, ഇതാ,
എെ കവചകു ല ൾ നിേ താണ്. കർ ൻ
മരണെ ഭയെ ടു വന . അവൻ ദുര ശ ിെന
ഭയെ ടു ു. പു തെ മരണെ ഭയെ ടുകയും
അവനു ദുര ശ ിെന ഭയെ ടാതിരി ുകയും
െച ു നിന ായി ഞാനിതാ ഈ ജ വിഭൂഷകൾ
ദാനം െച ു ു.”
ല ിതനായി തലതാഴ് ിയ ഇ ൻ, കു നായി
സൂര ബിംബെ ഉ ുേനാ ാനായി ാണ്
അതുയർ ിയത്. സൂര െന േരാഷേ ാെട
േനാ ിയേശഷം ഇ ൻ പറ ു:
“കർ ാ, നിെ മുൻപിൽ ഞാനിതാ ല ിതനായി
തലകുനി ു ു. എെ ഇ െന ല ിതനാ ിയ ആ
സൂര െ േനേരേപാലും എനി ിേ ാൾ േരാഷമി .
നിെ േ ാെലാരു മഹാ വതിയുെട മു ിലാണേ ാ
ഞാൻ തലകുനി ത്. നീ എനി ു ന ു ദാന ിനു
പകരമായി എെ ിലും വരം നീ എ ിൽനി ു
ൈകെ ാ ണെമ ും ഞാൻ ആ ഗഹി ു ു.”
കർ ൻ പറ ു:
“നിെ ഹിതം നിറേവ ാൻ അവസരം ത തുതെ
നീ എനി ു ന ിയവരമാണ്. കൂടുതലായി എ ു
വരമാണ് എനി ു േവ ത്? എ ാൽ നിേ ാട്
എനിെ ാരർ നയു ്. കവചകു ല ൾ
ശരീര ിൽനി ് അറു ു േവർെപടു ുേ ാഴു
വടു ളാൽ എനി ു ൈവരൂപ ം
സംഭവി ാതിരി ാൻ എെ അനു ഗഹി ണം.”
ഇ ൻ പറ ു:
“കർ ാ, ചർ ം അറു ു
േവർെപടു ിയതിനുേമൽ നിെ ശരീര ിൽ
വടു െളാ ുമു ാവുകയി . നിെ ശരീരം അന രം
കൂടുതൽ േ പാ ല ായ സുവർ േശാഭ േനടും.”
ഇ െ ആശിേ ാെട കർ ൻ കരവാൾ
ൈകെ ാ ു. കാതിൽ നി ് കു ല ൾ അവൻ
അറുെ ടു ു. മാർ ിെല ചർ ം മുഖെ ാരു
ഭാവേഭദവും കൂടാെത അവൻ കവചേ ാെടാ ം
അറു ു േവർെപടു ി. േചാരയിൽ കുതിർ ആ
വിഭൂതികൾ ഇ െ ൈകകളിൽ അവൻ നിേ പി ു.
ൈകയിേല ിയ കരവാൾെകാ ു സ ം
ശരീര ിെല ചർ ം ഭാവേഭദം കൂടാെത ഉരി ു
േവർെപടു ു കർ െ രൂപം കെ േപാെല,
ഭീതമായ മിഴികളുമായി യുധി ിരൻ ഇരു ു.
െകാടുംശ തുവായ കർ െ ദിവ ര കൾ േപായ
വിവരം വന ിൽവ ് ബാ ണർ
പറ റി േ ാഴു ായ രംഗം അവെ ഓർ യിൽ
വ ു. പുനർ മു ായതുേ ാെല താൻ അ ്
മതിമറ ാ ാദി ു. ഭീമേസനൻ സേ ാഷ ാൽ
തു ി ാടുകയായിരു ു. കർ െ തുടയിൽ
തുള ുകയറിയ കീടംേപാെല പാപ േബാധം
യുധി ിരെ ഹൃദയ ിൽ തുള ിറ ി.
നിശ്ച ലനായിരി ാൻ പേ , അവനു കഴി ി .
ഹൃദയേവദനയാൽ പിട ,് മുഖം ൈകകളിലമർ ി,
മഹർഷിയുെട സാ ി ംേപാലും മറ ് അവൻ
വിലപി ു:
“ഞാൻ ഭാതൃഹ ാവാണ്. മഹാ ാവായ േജ െന
വധി ഭാതൃഹ ാവിന് ഇഹ ിലും പര ിലും ഇനി
എ ാണു ഗതി?
ഒ ത്
2
ഇരു ഹൃദയവും കറു വിചാര ളുമായി
െവളി െ േദ ഷി ് ദൗപദി കുടിലിനു ിൽ
ഒരരികുേചർ ിരു ു. അവളുെട മന ് മൺമറ
അ ു മ ളുെടയും േപരുകൾ മ മായി ഉരു ഴി ു.
ജീവിതേ ാടു പതിേഷധിെ േപാെല, അവൾ
മൃതരായ വാ ല ധാമ ളുെട േപരുകൾ വീ ും
വീ ും ഉരു ഴി ു. ചൂതിൽ േതാ ,് അർ ന രായി
ഹ തിനപുര ു നി ും േനേര വന ിേല ു തിരി
ഭർ ാ ാെര പി ുടർ ിറ ിയ രംഗം
അവേളാർ ു. ീജന ൾ സഹതാപാർ ദരായി
കര ു. പൗര ാരുെട ക ുകളും നന ിരു ു.
പതികെള പിൻതുടർ ു നീ ു തനി ് നന
ക ുകളുമായി ഇടറു ശ ിൽ കു ി
ആശി ുകൾ അർ ി ു. ഭർ പരിചര ാ വത ിൽ
കിടയ തനി ു ന വരുെമ ് ആ അ ആശംസി ു.
സഹേദവെന വന ിൽെവ ു പേത കം
ശ ി േണെയ ് ഉതണഠേയാെട അ തെ
അേ ാൾ ഓർ െ ടു ി. അ യുെട ഹൃദയം
മ ളുെട ജീവിതവിപര യ ിൽ തപി ുകയായിരു
ു. പേ , താേനാ? പതികാര ിെ തീ ജ ലി ു
മന ും ഭർ ൃ പരിചര ാധർ ിൽ ഉറ
ഹൃദയവുമായി നീ ു ആ മുഹൂർ ിൽ, േകവലം
കു ു ളായ ഉ ികെള താൻ
ഓർ ുകേപാലുമു ായി . ഒര യുെട അഭിജാതമായ
ദുഃഖം ഇ ു തനി വകാശെ കാര മ .
കാ ിൽ കഴി പ ു വർഷം:
അ ാതവാസ ിൽ ദാസിയായി ഴി
പതി ൂ ാമതു വർഷം-അപകട ളും
അഭിമാന ത ളും നി ത ാനുഭവമായിരു ആ
കാല ിെ - ഓർ യാെതാര ഃേ ാഭവുംകൂടാെത
അവൾ അയവിറ ി. ദു ാസനൻ ൈകയിൽ ചു ിവലി
തലമുടി അഴി ുതെ കിട ു. അവെ ര ം
ു ു ു
പുര ൈകയിനാൽ ആ തലമുടി െക ാ
കാലേ ാളം ഭർ ൃസംഗമമിെ ു
മഹാ വതവുമായി ീത െ ഇരു റയിൽ അട ുപൂ ി
ഭർ ൃചരണ ളിൽ താൻ കിട ുറ ി.
ഭർ ൃപരിചര യിൽ കഴിയുകയും െചയ ആ കൂരമായ
കാലെ ുറിേ ാർ േ ാഴും അവൾ ്
ധർ േരാഷമു ായി . സതീധർ ാചരണ ിെല
കഠിനമായ പരീ ണ ൾ േനരിടു ുെവ
ആതമസംതൃ ിേയാെട, പതികാരവഹനിയുെട
ശിഖകൾ െക ട ാെത മന ിൽ ശുശുഷി ു വളർ ി,
ഓേരാ വിപ ും ഓേരാ പരീ ണവും
ആ ാഭിമാന ിനു തിള മു ാ ി. ീത ം
അധിേ പി െ േ ാൾേപാലും സതീ ധർ ം
തു ിയാൽ ജ ലി ുകയാണു െചയത്. വൃ നായ
അ െ സംര യിൽ പാ ാലരാജധാനിയിൽ
വളരു മ െള താൻ ഓർ ുമായിരു ു. എ ാൽ
മാതൃപരിചര നിേഷധി െ ഉ ികളുെട ഓർ ,
ഭർ ൃപരിചര ാമ യായ തെ ഒരി ലും
േവദനി ി ി , ഒരി ലും ഒരി ലും േവദനി ി ി .
സുഖദുഃഖ ളുെട സ ഭാവം നിരൂപി ാൽ എ ു
വിചി തം. സംഭവ ൾ, അവ കൾ തുട ിയവയുെട
സ ഭാവവും സുഖഭാവവും ത ിൽ വാ വ ിലു
ബ ം എത തു മാണ്. അനുഭവി ു യാളിെ
മനഃ ിതിയും േബാധവും അനുഭവ ിനു
െകാടു ു ഒരു വർ വിേശഷമേ സുഖം?
ജീവിതാവ കളിൽ മന ു േതയ് ു ആ
ചായ ു ും, അവ യുെട അസൽ സ ഭാവവും
ത ിൽ ആേലാചി ാൽ ായിയായ യാെതാരു
ബ വുമി . പിതാവിെ സുഖ ിനുേവ ി ജര
സ ീകരി ് പുരുവൃ നായി. ദുഃഖകാരണമായ ജരയും
വാർ ക വും അവന് ആ സുഖവും സൗഭാഗ വും
ന ി. പിതാവിെ സുഖ ിനായി ൈകെ ാ
ു
ആജീവനാ ബ ചര ം ഭീ പിതാമഹനു സുഖവും
മാഹാ ിെ പരിേവഷവുമായിരു ു. വന ിൽ
ഭർ ാ ാേരാെടാ ു കഴി ആ വിപത് ാലം
തനി ും ജീവിത ിെല സുഖകാലമായിരു ു.
ദൗപദിയുെട വിചാരധാര തട ിൽ ത ിയതുേപാെല
അവിെട സേ ഹി ുനി ു.
കഴി ുേപായ കാലെ ഒരവ , ഇ ്
ഓർ മാ തമായി േശഷി ു അവ .
ഭൂതകാല ിെല ഒരവ യിൽ േലപനം െച െ
നിറ ൾ, മന ിനു പി ീെടാരി ൽ മാ ിേ ാൻ
കഴിയുേമാ? അയവിറ െ ടു ഓർ യ് ു വരു
വ ത ാസമ . ആ അവ യ് ്, അസലായിവരു
വ ത ാസമാണ് തെ വിവ യിലു െതേ ാർ ,്
മന ിെ വി ഭാ മായ േപാ ിൽ അവൾ സ യം
അനുതപി ു. ജരയും വാർ ക വും സ യം ൈകവരി ്
അേനകവർഷ ൾ ുേശഷം, ജരെയ ാം മാറി
യുവത ം തിരി ുകി ിയേശഷം-
അ െനെയാരന രകാല ്, തെ െ ാ ്
വാർ ക ം വരി ി ആ പിതാവ് ഒരു
നീചനായിരു ുെവ ്- അെ ിൽ അയാൾ
വാ വ ിൽ തെ പിതാവുേപാലുമ ായിരു ു െവ ്-
പുരുവിന് േബാ മായാൽ ആ പൂർവികൻ അനുഭവി
സുഖ ിതി ു മുഴുവേന ഭംഗം സംഭവി ുകയിേ ?
അതിെ ഓർ മാ തമ ; ആ ിതി ാെക െ
അേ ാൾ ഭംഗം സംഭവി ുെമ ്. ആ ാഭിമാനെ
േവദനി ി ു ഒരു സജീവവ ഥയായി ആ രണ
സമൂലം ഭാവം മാറുെമ ്, ദൗപദി ് േതാ ി.
ഭൂതകാല ിെ ഓർ കെള മാ തമ - ആ
ഭൂതകാലെ െ മനുഷ െ മന ിനു
വികൃതമാ ാൻ കഴിയു ു. അ െന ഭൂതകാല ിെല
പകാശേരഖകൾ സ മന ിനാൽ െകടു െ ടു
നിർഭാഗ ജീവിയുെട ജീവിതം, ഒരു
പകാശബി ുേപാലുമി ാെത തണു ുറ ു
കറു ായി മാറു ു. തിള മു സുഖ രണകളും
േപടിെ ടു ു തി കളുമി ാെത ജീവിതമാെക
നിറംെക ഒരു ശൂന തയായി മാറു ു. നിറംെക ു
നിർ ീവമായ െവറും ശൂന തയാണി ു താൻ.
വിപദിേബാധേ ാെട രാ തിയിൽ ക ടയ് ുകയും
വിപ ുകളുെട മുഖ ുേനാ ിെ ാ ് രാവിെല
ഉറ മുണരുകയും െചയ വനവാസകാലം-അ തു
തിക സുഖകാലമായിരു ു. മരുഭൂമിയിലൂെട
വിവശനായിഴയു യാ ത ാരൻ, അ കെല ശു ജലം
ക ് വർ ിതവീര േ ാെട, വളർ
ആശ ാസേ ാെട, പിെ യും ഇഴയു ു. പതികാരം
നിറേവ െ ടു മുഹൂർ െ ഉ ുേനാ ി താന ു
നീ ി. സമ ധർ ളും ീധർ ം മാ തമായി
സംേ പി ുക ു. ീത ംേപാലും താനതിൽ
നിേഷധി ു. പാറെയ ാൾ ഉറ സത മായി
പതിമാർ ു തേ ാടു േ ഹം ഗംഭീരമായി അ ു
നിലെകാ ു. ഇേ ാ? ഇ ു വിശ ാസ ളുെടയും
മന ിെ യും ആ അടു ു െത ിയിരി ു ു.
െത ുകയ , അതാെക തകിടംമറിയുകയാണു െചയത്.
കർ െ മരണ ിൽ എ ാം മറ ു യുധി ിരെ
ദുഃഖമാേണാ അടു ുകളുെട ആ തകിടംമറി ിലിനു
നിമി ം?
സ ം ഉ ികൾ മരി തിലു ദുഃഖം;
അഭിമന ുകുമാരെ മരണ ിലു ദുഃഖം;
പിതാമഹെ യും ആചാര െ യും മരണ ിലു
ദുഃഖം- ഇവെയാ ും ധർ ാ ാവായ യുധി ിരെന
നിർേവദിയാ ിയി . ഇവെയാ ും നിത വ ഥയിൽ
അവെന താഴ് ിയി . നീചനായ െകാടുംശ തുെവ
നിലയിൽ, ഭാഗ വശാൽ വധി െ കർ ൻ
േജ ഭാതാവാെണ അറിവ് യുധി ിരെന
നിർേ ദിയാ ിെയ പതിേഷധചി മാ തമാേണാ
ജീവിതസ ളുെട മൂലശിലകൾ ുേപാലും
ഇള മു ാ ിയത്? താൻ എെ ിലും
തനി ുേവ ി, തനി ുമാ തംേവ ി,
േ ഹി െ ിരുേ ാ എ േചാദ ം എ ു
ഭയ രമാണ്! അ മായ രൂപ ിൽേ ാലും അതു
ഞടു മു ാ ു ു. പേ , അതു നിമിഷം പതി
ത ിൽ വ മായി െതളി ുതെ വരു ുവേ ാ!
ഭയാനകമായ ഗഹ ര ിേല ു താൻ തലകീഴായി
പതി ുെകാ ിരി ു ു. നിഷി മായ വിചാര ളുെട
പുറംവരകൾ കൂരമായ െതളി ം ൈകവരി ു ു.
േചാദ ൾ ു സഹി വ ാ വ തയും
ദൃഢതയുമു ാവു ു. പകാശമാനമായിരു ഭൂതകാലം
അേതാെട ബീഭ മായി ഭാവംപകരു ു.
സത ം കൂരമാെണ ് ദൗപദി ഓർ ു. സത മായ
ചി കൾ സ ം കൗര ാൽ, വ ിെയ എേ ാഴും
േവദനി ി ു ു. ഒേരസമയ ് ബീഭ വും
കൂരവുമായ ചി കൾ കുളയ കെളേ ാെല
കടി ിട ുതെ കടി ുതൂ ു ു. കടി ു ാ ിയ
മുറി ാടിൽനി ും ര ം വാർെ ടു ് അവ ചീർ ു
നീളംവ ു െകാഴു ു ു. വണ ിെ വായ് ാട്
വി ാരെ ടു ി അതു പിെ യും പിെ യും ര ം
ആവാഹിെ ടു ു ു. വലി ിഴ ് തെ േതരിേല ി
ജയ ദഥൻ പാ ുേപായ േപാ ് ദൗപദി ഓർ ു.
അവെന പി ുടർ ് ബ ിെ ടു
ഭീമാർ ുന ാർ ് അവെന തൽ ണം
വധി ാൻമാ തം േ കാധമു ായി . പതിേയാടു
േ ഹ ിെ പിട ിൽ േജ ഷഠേനാടു അവരുെട
ഭ ി ും ലംഘനമു ായി . ആ നീചെന എ ു
െച ണെമ ് അഭിമതം േചാദി യുധി ിരേനാട്,
“അവെന വധി ുകതെ േവണ” െമ ് താൻ
പറ തും അവൾ ഓർ ു. ജയ ദഥെന വധി ാെത
അ ു വി യ തിൽ ഇ ു പതിേഷധമു ായി :
എ ിലും തേ ാടു േ ഹം ഒരു നിമിഷംേപാലും
പതിമാർ ് അ മായ ഒരു
മേനാവ ാപാരമായിരു ിെ േബാധം ഇേ ാൾ
ഒഴിവാ ാൻ കഴിയു ി .
“ ദൗപദീ, നിന ുേവ ി, നിന ുേവ ി മാ തം നീ
എെ ിലും േ ഹി െ ടുകയു ാേയാ?”
നിയ ണംവി ു പിടയു ബീഭ മായ
വിചാര ൾ! വണ ിെ “ വായിൽ അവ കൂടുതൽ
അമർ ി ടി ു തു ു ു. അവളുെട ചി
വ ാേ പരംഗ ിേല ു വീ ും പാ ുേപായി.
ഉരി ുവീഴു വ ൾ; ദു ാസനെ
ൈക ിടിയിൽ ചു ി ഉലയു തലമുടിയും തലയും.
കർ െ ഹർേഷാ മായ െപാ ി ിരിയുെട ശ ം.
ഭർ ാ ാെര ഓേരാരു െരയും
േപെരടു ുവിളി ുെകാ ് നിറ രാജസദ ിൽ
താൻ അശരണയായി വിലപി ുകയാണ്. ആ
കര ിൽേക ു േകാപി ് തലമുടിയിെല പിടിമുറു ി
ദു ാസനൻ കൂടുതൽ ശ ിയായി തെ ഉലയ് ു ു.
കർ ൻ ഉ ിൽ ചിരി ു രസി ു ു. ചൂതിെ
ധർ ാൽ ബ രായ പതിമാർ ൈകെക ി,
ആർ രായി ആ കാ േനാ ി നില് ു ു.
േജ ാനുസരണധർ ം ദീ ി ു ഭീമനും അർ ുനനും
ൈകകൾ െന ിൽ െക ി െ നില് ു ു. പതിെയ
കൺമു ിലി ് ഒരു ക ലൻ ന യാ ു തു ക ി ും
ചൂതിെ ധർ ം ആ മഹാധർ ികൾ
നിമിഷേനരംേപാലും മറ ി . ഭാതൃധർ വും അവർ
മറ ി . പതിമാെര േപെരടു ു വിളി ു വിലപി
താൻമാ തം, സ ം അപമാന ിൽ, സ മായ
വ ഥയാൽ, അ ു ധർ ം മറ ു. ധർ ം മറ താൻ
ഉറ ു വിലപി ു. മന ് േ ഹസംബ ിയായ
േചാദ ൾ, പേ , അ ു േചാദി ി . േലാക ിൽ
ഏെത ിലും ഒരു ീയുെട ീത ം തേ തുേപാെല
ഭഞി െ ി ുേ ാ?
സംശു മായ ഉഷ ിൽ സൂേര ാദയെമ േപാെല
ദൗപദിയുെട മന ിൽ കൃ െ രണയു ായി.
അശരണയാണു താെന ു േബാധ െ നിലയിൽ,
കൃ െ േപരുെചാ ിയാണ് ഒടുവിൽ വിലപി ത്
എവിെടയാെണ ുേപാലും നി യമി ാ അവെന
മന ിൽ സ ി ുെകാ ് അേ ാൾ വിലപി ു.
ഭർ ാ ാർ മുഖം താഴ് ിനില് ുേ ാൾ
കുരുപിതാ ാർ പതിമകെളേ ാെല
നി ലരായിരി ുേ ാൾ, ശരണമ ു ദൗപദി ആ
കൃ െന വിളി ു. വീ ും വീ ും അവെ േപർ
വിളി ു വിലപി ു. ആ ശ ം ഓേരാ വ ം
ഉ രി ുേ ാഴും താൻ ശരണ മ വള എ േബാധം
പടിപടിയായി മന ിലുറയ് ാൻ കാരണെമ ാണ്?
അവളുെട മന ിൽ ഒരു േചാദ മുയർ ു:
പാ ാലപു തിയും പാ വപതിയുമായ ദൗപദീ!
ഭർ ാ ാരുെട മു ിൽവ ് പരപുരുഷനാൽ
അധിേ പി െ നീ ഒരി ലും പിഴയ് ാ
അഭയമായി ആ കൃ ൻ നിന ാരാണ്?
നീലരത ിെ േശാഭയു ശരീര ിൽ മിനു ു
മ ുടു ്, ചുവ ചു ുകളിൽ മു ുകൾ
വിരിയി ുെകാ ു ചിരി ു ആ യദുകുലനാഥൻ
നിന ാരാണ്?
ഉഷ യിെല പൂർ ച കവാളംേപാെല
നിരർ സു രമായ ആ േചാദ െ ദീ മായ
മുഖേ ാെട അവൾ ഉ ുേനാ ി. മന ് ഒരു ശുതി
ആവർ ി ു.
‘അവൻ നിന ാരാണ്?’
ഭ ിയാലും േ ഹ ാലും വിവശയായ നിലയിൽ
അവെ രൂപം ധ ാനി ുേ ാൾ, മന ിെ അദൃശ മായ
േകാണിൽ വീളയുെട ര വർ ം
ു
െതളിയു െത ാണ്? ദൂതിനായി ഹ ിനപുരിയിേല ു
തിരി ു ദിവസം അഴി ു ചിതറിയ തലമുടി കാ ി
കര ുെകാ ് “കൃ ാ, നീയും ഈ തലമുടിയുെട
കാര ം മറ ുകയാേണാ?” എ ു േചാദി രംഗം അവൾ
ഓർ ു.
താൻ വീ ും ഏകാകിനിയായ ദിവസമാണത്.
ഏകാകിനിയും നി ഹായയും ആെണ ്
ഹൃദയമറിയുകയും, മന റിയാതിരി ുകയും െചയ
ദിവസം. എ ായാലും യു ം ഒഴിവാ ണെമ ്
വാസുേദവേനാട് യുധി ിരൻ കിണ ുദ്േബാധി ി ു.
അ ു ഗാമ ൾ കി ിയാൽ മതിെയ േജ െ
അഭിമതെ അർ ുനൻ ശരിവ ു. പതിവി ാ
ദയനീയ ഭാവ ിൽ അേത അഭിമതംതെ
ഭീമേസനനും പറ ുേക േ ാൾ കാലിെ
ചുവ ിൽനി ും ഭൂമി വഴുതിേ ാകു തായും,
ആകാശ ിെല സൂര ൻ കറു ിരു ുേപായതായും
േതാ ി. പതി ൂ ു വർഷമായി അഴി ുതെ കിട
തലമുടി തടവിെ ാ ് താൻ എ ാം േക ുനി ു.
വതകാഠിന ിെ ഇരു ുെപ ിയിൽ അട ുവ
ീത വുമായി എ ാം േക ുനി ു. അ ും ആ
കൃ നാണ് തെ അഴി തലമുടിയും തലമുടി ു
പി ിെല പിടയു ീത വും ക ത്. അവനാണ്
അശരണയായ ീയുെട നീറു ഹൃദയം അ ും
ക ത്. അ ു കൃ ൻ പറ വാ ുകൾ അതുേപാെല
േകൾ ു തായി ദൗപദി ു േതാ ി. അവന ു
പറ ു:
“കൃേ , നിെ ക ുനീരു നീ അട ിയാലും.
ഞാനിതാ ദൂതനായി യാ തതിരി ു കഴി ു.
താമസി ാെതതെ കരയു ഭാരത ീകെള നിന ു
കാണുമാറാകും. പാ വപതിയായ നീ ഇ ു
കര തിനാൽ, മരി ഭർ ാ ാെരേയാർ ്
അലമുറയി ു കരയു കൗരവവധുജന െള നിന ു
നാെള കാണാറാകും. ധാർ രാഷ് ട ാരുെട
കാലമടു ു എ ും നീ സാ നെ ാലും. ഹിമാലയം
ചലിെ ുവരാം. ഈ ഭൂമി നൂറു ഖ ളായി
പിളർ ുേപായി എ ു വരാം. ആകാശം താേഴ ്
ഇടി ു വീെണ ും വേ ാം. എ ാൽ എെ ഈ
വാ ിന് ലംഘനം വരികയിെ ും നീ ൈധര മായി
വിശ സി ൂ. ഭർ ാ ാരുെട േപർ വിളി ു കരയു
കൗരവവിധവമാെര, വിധവമാരുെട വ ൂഹ െള,
ദൗപദീ, നീ കാണും.”
അവനാരാണ്? ശരണമ ദൗപദി ് പിഴയ് ാ
നിത ശരണമായ ആ കൃ ൻ? അവെ ആ വാ ിനു
ലംഘനമു ായി . കരയു വിധവമാരുെട
വ ൂഹ െള താൻ നിത വും, എ ാ നിമിഷവും,
കാണുകയാണ്. അവരുെട നടുവിൽനി ്
അവെരേ ാെല, അവെര ാൾ എ തേയാ അധികം,
ഹൃദയംെനാ ് പേ , താനും കരയു ു. കൺമു ിൽ
പര ു കിട ു ജീവിത ിെ ശൂന മായ
മരുഭുവിെന േനാ ി ഭയ ു കരയു ു
മി ത ൾ ാശ ാസമരുളാൻ ആ മി തമായ
അർ ുനെനാ ് ഈ ഗംഗാ തീര ിെല
കുടിലിൽ െ യു വാസുേദവൻ ഈ കര ിൽ ക ്
അേ യമായി മ ഹാസം െപാഴി ുകയായിരി ും
എ ് ദൗപദി ഓർ ു.
പിഴയ് ാ അഭയ ാനമായ കൃ െന കാണാൻ
കഴിെ ിൽ തെ അന ഥാത ം വാസുേദവേനാടു
വിവരി ാൻ കഴിെ ിൽ.
അദ്ഭുത ാൽ വിടർ ക ുകൾെകാ ് അേ ാൾ
കൃ ൻ തെ കുടിലിനുേനെര നട ുവരു കാ
ദൗപദി ക ു. കാർേമഘ ൾ ു േമെല കുതി ുകയറി
സേ ാഷി ു ചിരി ുതുട ിയ പഭാതസൂര െ രജത
േശാഭെയ േതാ ി ുമാറ് മ ഹസി ുെകാ ്, അവൻ
ത ിേല ു വരികയാണ്. അവളുെട മന ് വീ ും
സ യം േചാദി ു.
“ ദൗപദി, അവൻ ആരാണ്? അശരണാവ യിൽ
നിന ു ശരണവുമായി നി ിേല ് എേ ാഴും
കട ുവരു ആ വാസുേദവൻ ആരാണ്?”
പതിെനാ ്
2
സുേയാധനെന യു മാർ ിൽനി ു പിൻതിരി ാൻ
ഹ ിനപുരിയിെല രാജസഭയിൽവ ു നട ിയ
യത ൾ കൃ ൻ അനു രി ു. അനു
നയ ൾെ ാ ും വശെ ടാെത
നാശമാർ ിൽ െ അവൻ ശഠി ു നില് ു തു
ക താൻ, അവെന കഠിനമായി ഗർഹണം െചയു
സംസാരി ു. ഭർ നംേക ു േകാപി നായ
സുേയാധനൻ സ ം സഭയിൽനി ു
പതിേഷധി ിറ ിേ ായി. മ ു രാജാ ാരും അവെന
പി ുടർ ു സഭവി ിറ ിയേ ാൾ, കുരുേ തയു ം
തീർ െ വ ുതയായി. ഏകനായി
ദൂതിെന ിയിരി ു തെ ബ ന ിലാ ാൻ
സുേയാധനൻ ഗൂഢാേലാചന നട ു വിവരം വിദുരർ
പറ റി േ ാൾ നിലമറ ,് കൗരവരാജസഭയിൽ
താൻ േ കാധ ാൽ ജ ലി രംഗം വി രി ു
അവെ മുഖ ് അേ ാഴും േകാപ ിെ
പ ുരണമു ായതായി ദൗപദി ക ു.
2
എത ഭയ രമായ ആരവമാണു േകൾ ു ത്!
ബ ാ പായമായ േലാഹ കിടാര ിൽ, ഭൂമിെയ
പിളർ ുമാറ് ഉ ിൽ ആ ുത ു ശ ദം!
ഭീകരമായ ഘർഷണാരവേ ാെട, െവ ിൽ
ചുഴിെയ േപാെല, ആവർ ി ാവർ ി ് അതു
ചു ി റ ു ു! ശ ം േക ു ഭയ ് താൻ ക ു
തുറ ുകയായിരുേ ാ? തുറ ക ുകളുമായിരു ്
ശ ം േക ു ഭയ ുകയായിരുേ ാ എ ും തീർ
േതാ ു ി . ആകാശം ഭൂമിയിേല ു
താഴ് ുനില് ു ു. അേനകം ച ബിംബ ളുെട
വലി മു ഒരു ച ബിംബം അതിെ ഉ ിയിൽ
കടുംനീല നിറ ിൽ േശാഭി ു ു. താൻ
നില് ു െതവിെടയാണ്? സമു ദവർ മു
ആകാശ ിൽ കടും നീല െവളി ം പസരി ി ു
വലിയ ച െന ൈകയുയർ ിയാൽ െതാടാൻ
കഴിയു നിലയിൽ താൻ എവിെടയാണു നില ു ത്?
കൺമു ിൽ േനാെ ാ ദൂരേ ാളം
കരി ാറകളുെട ഒരു പർ തനിര. നീല
അ രീ ിൽനി ും അരികുകളിൽ കറുകറു
േരഖ വര ു േവർെപടു ിയേപാെല, കാഠിന ിെ
െവ ുവിളികളായി ആ പാറ ു ുകൾ നിര ുനി ,്
ച കവാളേ ാളം വ ാപി ുകിട ു ു. അതിെ
െചരിവുകളിൽ അ ുമി ുമായി നാഗ ിയുെട
പു ുകൾ േപാെല ചതുര വടിവിൽ അരികുകൾ കൂർ
ഉ തശിഖര ൾ ആകാശെ തുള ുെകാ ്
മുകളിേല ുയർ ു നില് ു ു. അ രീ ിൽ
പസരി ു നിലെവളി ിൽ േനാ ി േനാ ി
നിലെ , കൂർ ുയർ ശിഖര ളാൽ ചൂഴ് ്
അർ വൃ ാകൃതിയിലു പാറ ു ുകളുെട ആ
ദൃശ ം, അേനകം േഗാപുര ളാൽ ചു െ ഒരു
വിശ മഹാേ തമായി ഭാവം
മാറു െത ുെകാ ാണ്? ഭൂമിയിേല ്
അമർ ുനില് ു ആകാശ ിനു ചുവെട
നി ുെകാ ് ച കവാള ിേല ു േനാ ുേ ാൾ,
ര േരഖകൾ െതളി െവ േമഘ ീറുകൾ ക ്
തനി ു ഭയമു ാകു െത ാണ്?
ഭൂമിേയാട് അടു ും, ഭൂമിെയ സംവരണംെചയും
നില് ു ആകാശ ിെ പാളികളിൽ ത ി, അതാ,
വീ ും ആ ശ ം മുഴ ു ു. എ ് മുഴ മാണ് ആ
ശ ിന് അത് നിലയ് ാെത
പസരി ുെകാ ിരി ുകയും െച ു ു.
അ കടാഹ ിെ പുറേ ാടുകളിൽ ഉരു ിവരു
ആ ശ ം എ ാണ്? ആ ശ ം ആരുേടതാണ്.
സ ം ശ ം തിരി റി ദൗപദി ു
ഭയമു ായി. അ ുതവുമു ായി. ഭയാദ്ഭുത േളാെട
അവൾ െചവിേയാർ ു. ഹ ിനപുര ിൽ ദൂതിന്
േപാകു കൃ േനാട് താൻ പറ വാ ുകൾ!
ധർ േരാഷ ാൽ പരുഷ ളായ ആ വച ുകളാണ്
ച കവാള െള ഗാഢമായി ഉരസിെ ാ ു
ചു ി റ ു ത്. ഭയ ാൽ വിറ ുെകാ ് അവൾ
വീ ും െചവിേയാർ ു. ആ ശ ം കു ിയുെട
ശ മായി മാറു െതെ ാരദ്ഭുതമാണ്! ദൂതിൽ
പരാജയെ ുമട ു കൃ േനാട് കു ി പറ ു വി
കടു സേ ശമാണ് ആ ശ ിലൂെട ഇേ ാൾ
േകൾ ു ത്. അനു കമം ശ ി കൂടു
ഘർഷണാേവഗേ ാെട ശ ൾ ആകാശെ ഉരു ി
ചു ി റ ു ു. വിശ മ ലമാെക അതിെ
ആേവഗ ിൽ തപി ു ു.”
എേടാ യുധി ിരാ, പിതൃ ൾ ്
അപമാനമു ാകാെത തിയധർ ാൽ നീ
യു ിനു മുതിർ ാലും. പിതൃ െള
സേ ാഷി ി ാ ദു പു താ, നിന ് ഉദ്ഭവം
ന ിയത് അ യായ ഈ ഞാേനാ നിെ അ േനാ അ .
കർ ഭീരുവായ മ ബുേ ! നീ എവിെട നി ു
വ വനാണ്? ശ തു െള ചവി ി ാഴ് ി
മി ത ൾ ു േ ശയ ു ാ ു തിയനാണ്
പുരുഷൻ. മി ാ അമർഷി ആേരാ അവനാണ്
പുരുഷൻ. യുധി ിരാ, െകാ ിേപാെല നി ു
പുകയാെത െകാടു ീയായി നീ ശ തു മ ിൽ
ആളി ു. തിയ ീ എ ിനായി മ െള
പസവി ു ു േവാ, ആ ധർ ം പരിപാലി ാൻ
കാലമാെയ ് മ ബു ിയായ മകേന! നീ
കാണാ െത ാണ്?
ആകാശ ിൽ, ദിഗ ളിൽ,
േഗാളാ ര ളിെല ും പതി നി ,്
വിശ െ യാെക ചു ുതപി ുെകാ ് കു ിയുെട
ശ വും ചു ി റ ു ു. അേ ാൾ
ആകാശമ ിെല ആ നീല നിറമു ച ബിംബം
ചുവ ായി നിറംപകരു കാ ദൗപദി ക ു.
േമഘ ീറുകളിൽ േനർ സിരകൾ െപാ ി,
ര ിൽ കന ധാരകൾ ആകാശെചരുവിെല ും
ഒഴുകി നിറയു കാ യും അവൾ ക ു. കടു
പാറ ു ുകളിൽനി ും തീ ാലകൾ
ആകാശ ിേല ു കുതി ുയരു തും അവൾ ക ു.
അവൾ ് അത ു ിൽ കരയണെമ ുേതാ ി.
പേ , ആകാശെ ഉരു ിയുരു ി
തീപിടു മു ാ ിയ തെ ആ ശ ം ഇേ ാൾ
എവിെടയാണ്? ആകാശമാെക ര വർ ിൽ മു ി
പാറ ു ുകളും ച ക വാള ളും അ ി ാലകൾ
ഉയർ ിെ ാ ് ആളി ു ു. നിർ ി േമഷയായി
നി ് ഭീതമായ മിഴികളാൽ അവൾ ആ കാ ക ു.
ശ ം നില ക നാളവും, ചലനമ ശരീരവും,
ഭയ ക ുകളുമായി ദൗപദി നി ു. അേ ാൾ അവൾ
ക ു-േമഘ ൾേപാെല വിതുർ ചിറകുകളുമായി
താേഴ ു താേഴ ു വ മി ് ചു ി റ ് ഭീമാകാരനായ
ഒരു കൃ രു ് താഴ് ുവരു ു.
പാറ ു ുകളിൽനി ും ആയിരം ശിഖകളുമായി
ആകാശ ിേല ുയർ ു ക ു തീയുെട ചുവ ്,
ര ം വാർ ് തളംെക ിയ േമഘ ളുെട ചുവ ിൽ,
െച ി ു ചുവ വലിയ ചിറകുകൾ വിതുർ ി
ചു ി റ ്, ആ കൃ രു ് തേഴ ുവ ,് അ ം ദൂെര
ഒരു ാന ിരു ് കാലിൽ തൂ ി ിടി ിരു ഒരു
ജീവിെയ അതു െകാ ി റി ാൻ തുട ി. ദൗപദി
േനാ ി, വൻനഖ ളാൽ നില മർ ിവ ് ആ
കൃ രു ് ഉദരഭാഗ ് ആ ുെകാ ി കുടലുകൾ
പുറ േ ു വലിെ ടു ുേ ാൾ പിടയു കു ിയുെട
രൂപം ക ് തെ ക ുകൾ ഭയ ാൽ
െതറി ുേപാകുെമ ് അവൾ ു േതാ ി.
അവൾ േനാ ി. െകാേ ു പിടയു കു ിയുെട
ജഡ ിൽ ബലി മായ കാലിെല വലിയ നഖ ൾ
അമർ ിരു ു. അവ മായ ശ ിൽ എേ ാ
പറ ുെകാ ് കുടൽമാലകൾ െകാ ിവലി ു
പുറെ ടു കൃ രു ിെ മുഖം കർ െ
മുഖമായിരു ു! ശ ാസം നില നിലയിൽ, പ യുെട
അവസാനെ തരിേപാലും െപാേയ് ായ നിലയിൽ
ജഡമായി നില ുേ ാൾ, ആ പരു ് കാലിൽ
കുരു ിയ കുടൽമാലയുമായി വീ ും േമേലാ ുയർ ു.
േമേലാ ുയർ ുെകാ ് അതു പതുെ വ മി ു പറ ു.
അതു തെ തലയ് ു മുകളിൽ വ മി ു പറ ്
സാവകാശമായി താണു താണു വരു ുവേ ാ! തെ
കുടൽമാലയും അതു െകാ ി ിളർ ാൻ
േപാകു ുെവ േബാധം വലിെയാരു ആശ ാസമായി
ദൗപദി ു േതാ ി. എ ാൽ ശിര ുമുെ െയേ ാണം
താഴ് ു വ ആ പ ി ആ കുടൽമാലയിൽ
നഖ ളുെട പിടിയയ ു. ര കണ ൾ ഇ ി ു വീഴു
തണു കുടൽമാല തെ കഴു ിൽ വീണപാെട,
“അേ ” എ ് അവൾ ഉറ ലറി.
അമാനുഷികമായ ആ കര ിലിെ അലകൾ
ഗംഗാതീര ിെല പുൽ ുടിലിെ േമൽ ൂരകെള
വിറെകാ ി ു. കിട ിട ിൽനി ും ചാടിെയഴുേ
കു ി വിയർ ണി മുഖ ാെക വ ാപി ു
നില ുമാറ് ഭയ ാൽ വിതുർ ദൗപദിയുെട
ക ുകൾക ്, േപടി ു വിറെകാ ു. സത ിേല ്
പാണഭയേ ാെട പാ ുവരുംേപാെല ദൗപദി
ചാടിെയണീ ു. കു ിയുെട കാൽമു ുകളിൽ ൈകകൾ
ചു ി ിടി ്, മുഖമമർ ിയിരു ് അവൾ കര ു.
തനി തീതമായ ശ ിവിേശഷ ിെ
േ പരണയാെല േപാെല, ആ ഇരി ിൽ അവൾ പറ ു.
“അേ , അവൻ നിെ മകനാെണ ് അവേനാട്
ഒരി ൽേ ാലും നീ പറയാ െത ്? അവൻ നിെ
മകനാെണ ് അവേനാടു പറ ് ഈ സർ നാശം നീ
ഒഴിവാ ാ െത ാണ്?”
േചാദ ം േക ് കു ി െഞ ി. ക ു ചി ു
ൈകവിള ിെ െവളി ിൽ അവളുെട മുഖെ
മാംസേപശികൾ ചലി ു തായി േതാ ി. ദൗപദിയുെട
ശിര ിലൂെട വലതുൈക ലം പായി ുെകാ ,്
വിജനതയിേല ു േനാ ി അവൾ നി യായിരു ു.
മാറി മാറിവരു ഭാവ കർ കളുമായി, പരിസരം മറ ്
അവൾ ഇരു ു. ഏെറ േനരം കഴി ,് പറ ു
നിർ ിയ ഏേതാ ഭാഷണ ിെ തുടർ േപാെല
അവൾ പറ ു:
“അവെ അ അവെന ക ു. അവൻ തെ
മകനാെണ ു പറയാൻ േവ ി മാ തമായി അ മകെന
ക ു.”
ഉറ ു നദിയിൽനി ുമുതിർ നിശ ാസം,
കരിനിഴലായി നി ിരു വൃ െള ചലി ി ു.
കാ ിൽ ചലി ഇലകൾ ആ വിജനതേയാട് ജീവിത
രഹസ ൾ മ ി ു. അവയുെട ആമ ണം േക ്,
കുടിലിനു ിെല ൈക ിരിയും, ആകാശ ിെല
ന ത ളും ഉേദ ഗപൂർ ം വിറെകാ ു.
3
കൃ ൻ കൗരവസഭയിൽ നട ിയ ദൗത വും, അതിൽ
അവനു ായ േതാൽവിയും കു ി അനു രി ു. അവൻ
ദുഃഖിതനായാണു മട ിയത്. തെ സ ർശി ്
ധു ിരാദ ർ ു സേ ശവും ശവി ാണ് വാസുേദവൻ
മട ിയത്. അവകാശെ രാജ ിനുേവ ി പൗരുഷം
ൈകെ ാ ് യു ം െച ാൻ കഴിയാ പു തൻ
മാതാപിതാ ൾ ് കള മാെണ ു ‘വിദുളാവാക ം’
യുധി ിരനു സേ ശമായി പറ യ തും കു ി
അനു രി ു. അതിനുേമൽ യു ിനുേവ ി
ഒരു ൾ നട ു വിവരവും, സുേയാധനെ
ശഠബു ിമൂലം കുരുവംശമാെക നശി ു തിലു
ദുഃഖവും വിദുരർ വിവരി തുേക ് തനി ു
ഭീതിയുളവായി. വംശെ േയാർ ും പു ത ാരുെട
ര േയാർ ും താൻ സ തയ വളായി.
ഭീ േ ദാണകർ ാർ നയി ു കൗരവേസനെയ
തെ മ ൾ ് എ െന പരാജയെ ടു ാൻ കഴിയും?
മന മാധാനം തിക ും ന െ തെ അവ കു ി
ദൗപദിേയാടു വിവരി ു. എ ായാലും ഭീ പിതാമഹൻ
പാ ുപു ത ാേരാടു ദയവ വനാകുകയി .
ആചാര നും തിക ശ തുതേയാെട അവേരാടു
പടെപാരുതുകയി . പേ , കർ േനാ? േദവജാതനും
ബലശാലിയും നിർബ ബു ിയുമായ
അവെന ിേയാർ ് തനി ിരി ുറയ് ാതായി.
താനാണ് അ െയ രഹസ മറി ാൽ അവെ
മന ിന് അ െമ ിലും അലിവി ാെതവരുേമാ?
അ യായ താൻ കര ർ ി ാൽ,
അനുജ ാെര റി ് യുധി ിരാദ ാേരാട് അവൻ
അ െമ ിലും ദയ കാണി ാെതവരുേമാ?
ദാനാർ ികളുെട എ ാ പാർ നകളും കർ ൻ
നിറേവ ു മ ാ ജപസമയ ്, അവെന െച ുക ്
യുധി ിരാദ ാർ ു പാണഭി യാചി ാൻ േപായ
കാര ം അവൾ ദൗപദിേയാടു വിവരി ുതുട ി.
േമേല ുയർ ിയ അഞലി. ആകാശമ ിൽ
ന ക ുകൾ. ഉ െവയിലിെ തിള ിൽ
സുവർ യ ിേപാെല േശാഭി കർ െ
ു
േവേദാ ാരണശ ം ഗംഗാതട ിെല വിജനതയിൽ
മാെ ാലിെ ാ ു. തീ ണ പഭാമയമായ
മ ാ ിൽ സൂര െന ധ ാനി ു കർ ൻ
പടി ാറു ചായു സൂര െ ര ികൾ ത ി പുറം
തപി ുേ ാൾ ധ ാനം നിർ ി പിൻതിരിയു ു.
സൂര ുതിസൂ ൾ മാറി മാറി ഉ രി ും,
ജപ ിലും േകവലധ ാന ിലും ലയി ും,
നദീ പവാഹ ിന് അരികുേചർ മണൽ ര ിൽ
േഹമതാലവൃ ംേപാെല അവൻ നിലെകാ ു.
ത ചി കളാൽ പരവശയായി ഴി ിരു കു ി
െവയിൽത ി പകാശി ു മണൽ ര ിലൂെട
പരവശയായി പിട ുനട ു.
ആകാശമ േ ാടടു ുകഴി സൂര ൻ,
ധ ാന നായ ദീർഘകായെ നിഴൽ, െചറിെയാരു
വൃ ംേപാെല മണൽ ര ിൽ വീഴ് ി. അക ും
പുറ ും ജ ലി െകാടും മ ാ ളുെട
സമ ഗതാപ ാൽ ആർ യായ യുധി ിര മാതാവ്,
കർ െ പി ിൽ ആ തണൽവൃ ിെല ി,
അവിെട അഭയം പാർ ു. പാർ നയിൽ ലയി
കർ ൻ, േവദസൂ ൾ ഉരു ഴി ് പരിസരം
മറ ുനി ു. െവയിലിെ ഉ ഗമായ തിള ം മറ ്,
നദിയും ആകാശവും മറ ് നിശ്ചലനായി,
നിശ്ചി നായി അേത നിലയിൽ അവൻ ലയി ുനി ു.
സൂര ബിംബം ആകാശ ിെ െനറുകയിേല ു
കുതി ു കുതി ു കയറി. മണൽ ര ിൽ പതി
അവെ നിഴലിെ നീളവും വ ാസവും അേ ാൾ
ചുരു ി. െവയിലിൽ വാടി ളർ കു ി, അവെ
നിഴലാകു ആ െകാ ു തണൽവൃ ിൽ
വിധിയുെട ചില ിവലയിൽ കുരു ി ിടയു
ശലഭംേപാെല, വിറയാർെ ാതു ി ആ ശയം പാർ ു
നി ു. കു െനയു ഒരു മലെ രുവിൽനി ു
മുകളിെല പൂ വൃ ഴ ുകെള േനാ ുേ ാെല
അ ാതനായ പു തെ എ ു മുഴം നീളമു
വി ഗഹെ അവൾ േനാ ി. സിംഹ ിേ തുേപാെല
ഒതു ിയ അരെ ിൽനി ്, സ ർ ശി ംേപാെല
േമേല ുയർ ,് വിരി ുപര വ ് ബലി മായ
കഴു ിെനയും അതിേ ൽ േകശസമൃ മായ
ഉ ലശിര ിെനയും താ ിനിറു ു ു.
പു തവി ഗഹം ധ ാനി അവളുെട ഹൃദയ ിൽ
അേ ാൾ അഭിമാന ിേ തായ ഒരു വിദ ു ത പാ ു.
ആകാശമ ിലമരു സൂര േദവന് മന ാലും
േച യാലും അവൾ ുതിപറ ു. ദൂര മായ
ഭൂതകാല ളിേല ് അവളുെട ഓർ പറ ു േപായി.
ഭയംേതാ ി ു പാതിരാ തി, അശ നദീതട ിെല
ഭയാനകമായ വന ലി. കു ിെന
നദിയിെലാഴു ാൻ േപടക ിൽ വയ് ു തിനുമു ്
താൻ േനാ ുകയു ായി. അേ ാൾ തെ ക ുകൾ
പുറേ ു െതറി ുേപാവുകേയാ
െപാ ിെ റി ുകേയാ െചയി േ ാ എ ്
അവേളാർ ു. ൈകകാൽ കുടയു പി ുകു ിെന
താൻ വളെരേനരം േനാ ിനി ു. ആ ഓർ യുെട
ആഘാത ിൽ പ ാശുന യായതുേപാെല
ഉ െവയിൽ മറ ്, മു ിൽ നില ു വി ഗഹം മറ ്
അവൾ കാല ിെ പവാഹ ിലൂെട ഒലി ുേപായി.
കു ിെന േഭസു േപടകം നദിയിലൂെട ഒഴുകി
അകലു ത് അവൾ ക ു. ചുഴികളിൽ ചു ിയേശഷം
അശ നദിയിൽനി ും അത്
ഹിരണ തീ പവാഹ ിേല ു
മാറിെയാഴുകിേ ാകു തും അവൾ ക ു.
നിലയ് ാെത ഒഴുകിെയാഴുകി അന വി ൃതമായ
ഗംഗാമുഖ ിൽ കട ് വലിയ ചുഴികളിൽെ ു നി ു
വ ം ചു ിയേശഷം ശരംേപാെല െപാടു േന അതു
മുേ ാ ു പാ ുേപാകു കാ യും ആ നിലപിൽ
അേ ാൾ അവൾ ക ു. സൂതനായ അധിരഥൻ; അവെ
ു ൂ
പതിയായ രാധ-അ െന കൺമു ിൽ നില ു
പത സത മായ പു തവി ഗഹ ിേല ു േവദനയിൽ
പിട ുെകാ ് അവളുെട മന ു യാ തെചയു.
ഹ തിനപുര ിെല ആയുധവിദ ാ പദർശനേവദി
കു ിയുെട മന ിൽ വിരി ു. ഒരു
പകാശര ിേപാെല അവിെട കട ുവ സാഹസിയായ
യുവാവിെ . കാതിെല കു ല ളും മാറിെല
ച യുംക ് “മകേന! എെ മകേന’ എ ് മന ു
പലപി ുകയു ായി. ഒേര സമയ ു താൻ ശ രിൽ
ശ തയും ധന രിൽ ധന യുമായ ദിവസം! പി ീട്
ഒരി ലും അവെന അഭിമുഖമായി തനി ു കാണാൻ
കഴി ി ി . പാപേബാധ ാൽ പിടയു തെ
ഹൃദയ ിന് ആ കാ താ ാൻ
കഴിയുമായിരു ിെ ും അവൾ ഓർ ു. ഇ ു താൻ
ആ കാ യാണേ ാ കാണു െത േബാധം അവളിൽ
ഒരു െഞ ലു ാ ി. ഒരി ലും ഒ ുെകാ ും
െപാ ിെ റി ാ എ ു വിചി തമായ ഒരു
ഹൃദയമാണ് ഈശ രൻ തനി ുത ത്!
ഉ ാനം കട സൂര ൻ പടി ാേറ ു
ചരി ുതുട ിയേ ാൾ, അ യ് ്
അഭയ ാനമായിരു മകെ നിഴൽ അവളിൽനി ും
അക ു. അതു നിേ ഷം അക ് ധ ാന നായ മകെ
മുൻഭാഗേ ു ാനം മാറി. ആ വി ഗഹ ിെ
പുറം െതാ ു െതാ ിെ മ ിൽ ആ ീരൂപം
തടയി ാ സൂര താപ ിൽ നി ഹായയായി
വർ ി ു. ര ികൾ ത ി പുറം തപി ാൻ
തുട ിയേ ാൾ കർ ൻ ധ ാനം നിറു ി
പി ിരി ു. കൃശെമ ിലും പൗഢമായ ഒരു ീരൂപം
െവയിേല ു തളർ ത ിേല ു ചാ ുനില് ു ു!
അവന് അദ്ഭുതവും സഹതാപവുമു ായി. ൈകകൂ ി
താണുവണ ിെ ാ ് അവൻ പറ ു:
“േദവീ, അധിരഥപു തനും രാേധയനുമായ കർ ൻ
നിെ വണ ു ു. രാജകീയ പൗഢിയു ഈ മുഖം
ആരുേടെത ു പറ ാലും. െകാടും െവയിേല ു നീ
തളർ ിരി ു ുവേ ാ. ആരുെട നിേയാഗമാണ് ഈ
സാഹസ ിനു നിെ േ പരി ി ത്? നീ ആരാണ്?
നിെ ഏതു ഹിതം നിറേവ ാനാണ് ഈ കർ ന്
സൗഭാഗ ം?”
അലിവിെ യും വിനയ ിെ യും തണു ു കലർ
ആ ശ ിൽ ലയി ്, അമാനുഷികമായ
മുഖേശാഭയിൽ ലയി ,് ആ ശ ിെ
അതിൈശത ംെകാെ േപാെല വിറ ,്
െവ ി ിള ു െവയിലിൽ കു ി വാ ുകള ു
നി ു. വൃഥാഭിമാന ിെ ച ലയിൽ വർഷ ളായി
കുരു ി ിട വാ ല ം െക ുെപാ ി ു.
ഹൃദയ ിലൂെട അത് അലറി ാ ു. “മകേന! എെ
മകേന’ എ വിളികൾ അവളുെട മന ിൽ മുഴ ി.
െന ിയിലും മുഖ ും വിയർ ുതു ികൾ െപാടി ു.
മ ം ജപി ു തുേപാെല അവളുെട ചു ുകൾ
നിലയ് ാെത ചലി ു. തെ പാദ ൾ
വായുമ ല ിേല ് ഉയരു തായും കു ി ു
േതാ ി. ആലസ ാൽ വീഴാൻ ഭാവി ു ആ
കൃശഗാ തിെയ കർ ൻ വലതു ൈകയാൽ അനായാസം
താ ി ആശ്ചര നായി നി ു. അേ ാൾ അവെ
അദ്ഭുതം ഇര ി ുെകാ ് തി മായ ഉ െവയിൽ
ച ന ാറുേപാെല തണുേവ ിയതായി ഭവി ു!
ീരൂപെ ൈക യാൽ ഗഹി ുെകാ ്,
കർ ൻ സൂര ബിംബ ിനുേനെര മുഖമുയർ ി.
തിള ു ആ ബിംബ ിൽ വാ ല പൂർ ം
മ ഹസി ു സൂര േദവെ മുഖം അേ ാൾ അവനു
കാണാറായി. ഭ ിവിവശനായി ഇടതുൈക ലം
െന ിയിൽേ ർ ് അഭിവാദനം അർ ി ുെകാ ്
അവൻ പറ ു:
“സൂര േദവാ! ഞാൻ നി ിൽ സമ വും
അർ ി വൻ. എ ു പരീ ണമാ ീ എെ മു ിൽ
അവതരി ി ു ത്? രാജമാതാവിെനേ ാെലയു ഈ
ീ ആരാണ്? അവളുെട ർശം എെ പരമാണു ൾ
േതാറും തണു ു പകർ ുെകാ ്
തരി ുനട ു ുവേ ാ! മുെ ാരി ലും
അറി ി ി ാ ഒരു ൈവവശ ാൽ ഈ ശ ം
എെ അധീരനാ ു േ ാ. േദവാ, ദവരൂപ ിലു
കുളിർ പകാശം ഹൃദയ ിൽ തളം െക ി അതിെ
നെ തളർ ി ളയു െത ാണ്?
തീ ണമായ നിെ ര ികൾ ച ന ിെ
തണുേവ ു െത ുെകാ ാണ്?”
കർ െ പുരിക ൾ ൈവവശ കരമായ
സേ ഹ ാൽ പിട ു. സൂര മുഖ ുനി ും ഒരു
അശരീരി േക തായി അവനു േതാ ി. ‘അ ? അ ?
അ ? എ േചാദ ം ഒരു മ ംേപാെല അവെ
ചു ിൽനി ും സ യം ഉതിർ ു. ദിവസ ൾ ുമു ്
കൃ ൻ തേ ാടു െവളിെ ടു ിയ രഹസ ം അവനു
െപാടു േന ഓർ യു ായി. ആ ഓർ യിൽ അവെ
പുരിക ൾ െന ിയുെട നടുവിേല ് ഉയർ ു.
ചു ുകൾ നിലയ് ാെത വിറ ു. േമഘഗർ നംേപാെല
ഞടു മു ാ ു ഒരു േചാദ വും സമാധാനവും
ഒ ി ു മന ിൽ മുഴ ി:
“അ ! എെ അ !”
തണുവാർ ആ ഉ െവയിലിെ ശു ശൂഷേയ ്
കു ി ആലസ ിൽ നി ് ഉണർ ു. െവയിലിെ ആ
ഭാവ കർ അവളുെട ഹൃദയം സംേവദനം
െചയതുേപാെലയും അതിൽ നി ് അവളുെട മന ും
ശരീരവും ശ ി േതടിയേപാെലയും േതാ ി.
വിറയാർ ശരീരവുമായി കഥ വിവരി ാൻ
തുട ിയ കു ിെയ ഉേദ ഗപൂർ ം തട ുെകാ ്
കർ ൻ ഇ െന പറ ു:
ു
“േദവീ. ദയവായി നീ ഈ വിവരണം നിറു ിയാലും.
പറയാനു േ ശ ാൽ നീ സ യം ദഹി ു ുവേ ാ!
ഈ കാ കൂടി ഞാനിനി എ ിനു കാണണം? നിെ
മുഖ ുനി ും, നിെ ശ ിൽ, ഇതു
േകൾ ുേ ാൾ, നിന റിയേമാ, ആ വാ ുകൾ എെ
ജീവിതേബാധ ിൽ ശര ൾേപാെല വ ു
തറയ് ു ു. എ ിനുേവ ി നാമിനി ഈ ഒരു
വ ഥകൂടി അനുഭവി ണം?”
അവൻ വിവശനായി. വികാര ളുെട പക നം
നിയ ി ാൻ നട ിയ കഠിനമായ യത ിൽ തളർ ്
അവൻ ഓജ ു ു നി ു. അവെ മുഖം തിക ും
േ ാഭമ തായി. എേ ാനി ു വരു തുേപാലു
ഭാവശുന മായ ഒരു ശ ിൽ
തേ ാടുതെ െയ േപാെല അവൻ പറ ു:
“ആ നി െയാഴി ് മെ ാരു ലാഭവും ഇ ു
യാെതാരു ർ ും ഉ ാ ാ കഥകൾ!
ആ നാശമ ാെത മെ ാരു േന വും
ആർ ുമു ാ ാ പഴയ സംഭവ ളുെട
വിവരണ ൾ! ചിതയിൽ നീറു മുഖവുമായി
ജീവിത ിൽ നീ അറി ി ി ാ നിെ അ
നിേ ാടിതു വിവരി ു ു! കർ ാ, നീ എ ിനായി
ഇ ിതു േകൾ ണം? അറിേയ കാല ു നീ
ഇതറി ി . നിെ അത് അറിയി ാനു കാരുണ ം
നിെ അ അ ു കാണി ി . തിയനായി ജനി
നീ അ െന സൂതനായി വളർ ു. േദവപു തനായ നീ
നീചനായി, നി ി െ വനായി വളർ ു.
അെ ാരി ലും ‘ഞാനാണു മകേന നിെ അ ’ എ ്
തിയയായ നിെ ദ അ നിേ ാട് പറ ി .
സൂതനായ നീ ഇ ് എ ിനതറിയണം?”
ആ ഗത ിൽ ആ ധാര െപാടു േന വ ി. അവൻ
നി നായി. നിർ ീവയായി മു ിൽ നില് ു
കു ിയുെട മുഖേ ് അലിവും ദയയും കലർ
േനാ വുമായി ഒ ുേനരം നി തിനുേശഷം അവൻ
പറ ു.
“പാ വമാതാവായ കു ി സൂതപു തനായ
കർ േനാടു പറയു ു. അവളാണവെ അ െയ ്
അർ ുനെ അ യായ നിെ ആദ െ മകൻ ഈ
ഞാനാെണ ് ഇ ു നീ പറയു ു. നീ പറയു തു
ശരിയായിരി ാം. ധർ ശാ പകാരം കൗേ യനായ
ഞാൻ േജ പാ വനാണ ് നീ പറയു ു. അതും
ശരിയായിരി ാം. പേ , നിെ ശരി
ഇെ െനയാണ് സത മാകു ത്? നിെ വാ ുകൾ
ഭംഗിയു സത ളായി , മൃതമായ സത ളുെട
ബീഭ മായ േ പത ളായി ാണ് എെ മു ിൽ
നില ു ത്. സത ളുെട ചികെ ടു
അ ിപഞര ൾ കാ ി എെ അ ിത െ നീ
ഭയെ ടു ു െത ിനാണ്? അതാ േനാ ൂ;
യു ിനു ൈക നിലകൾ ഉയർ ുനില് ു ു.
ആത ികമായ വിധിയുെട ശവമ ൾേപാെല അവ
നിര ു നില ു ു. ഞാൻ നിെ മകനും അർ ുനെ
േജ നുമാെണ ് അറി ി ് ഇ ിനി ആർെ ു
പേയാജനം?”
അവൻ തുടർ ു:
“ച നമു ികൾ നിര ിയ ന ചിത കാണി ്
ശാന ിെല ജഡ െള പേലാഭി ി ു െവറും
പാഴ് ണി! നിരർ വും ബീഭ വുമായ ഒരു
വൃഥാവ ായാമം! നമു ് ഈ രംഗം േവഗം
അവസാനി ി ാം.
“നീ എ ു ല േ ാെട ഇവിെട വ ു എ ു
പറയൂ. ഞാൻ അനുവർ ിേ ഹിതം എ ാെണ ു
നീ പറയൂ! ആ ഹിതം എ ായാലും ഞാനത്
അനുസരി ുെമ ് ഉറ ു വിശ സി ുെകാ ് നീ അതു
േവഗം പറ വസാനി ി ാലും.”
ആേ ഷ ിനായി മുേ ാ ു നീ ിയ കു ിയുെട
ൈക ല ൾ ത ിൽ ചു ി ിണ ു നി ഹായമായ
ഭയ ിെ ഒരു േച ആവിഷ് രി ു. എവിെടനിേ ാ
ശ ി സംഭരി ് ശ ിെ വിറയൽ നിയ ി ാൻ
ശമി ുെക ് അവൾ പറ ു:
“കർ ാ, ധർ വതിയായ നിേ ാട് അർഹി ാ
ദയയും േ ഹവും ഞാൻ ഭി യായി യാചി ു ു.
യാചി ു വർ ു യാെതാ ും നിേഷധി ാ നിെ
േ ഹം നിെ അ യ് ി ു നീ ഭി യായി ന ൂ. നീ
നിേ തായ യശ ും നിേ തായ പദവിയും ൈകെ ാ ്
നീ േശാഭ േതടു തു ഞാൻ കാണെ .
ഭാതൃപരിേസവിതനായ നീ സിംഹാസനാരൂഢനായി
േശാഭി ു തുക ് നിെ പിതാവായ േദവനും
അ യായ ഞാനും സേ ാഷി െ . മകേന,
യുധി ിരഭീമാർ ുന ാർ നിെ സ ം അനുജ ാർ.
നീ േജ െന റി ാൽ പാദപരിചര െച ു തിൽ
അവർ ജ സാഫല ം കാണും.
അനുജ ാരാെണ റിയാെത നീ അവെര െവറുെത
േദഷി ു ു. പാപിയായ സുേയാധനൻ നീെയാരു െ
ബലംക ് നിെ ഭാതാ ൾ ു േ ദാഹംെച ു ു.
കർ ാ, ഞാൻ നിെ അ : നിെ അ യായ എെ
കൂെട നീ ഇ ു വരൂ. പാ വരുെട രാജ ം
േജ കൗേ യനായ കർ െ രാജ മാെണ ു േലാകർ
ഇ റിയെ . വിൈശ കവീരനായ കർ ൻ
പാ വസംര ാ വതിയായ
േജ പാ വനാെണ റി ് ശ തു ൾ
കിടിലംെകാ െ . നീയും അർ നനും ഒ ി ു
ധനുേ ി നില് ു തു കാണുേ ാഴു മഹാധന ത
അവരുെട അ യ് ു നീ ഭി യായി ന ൂ.”
കർ ൻ പറ ു:
“േദവീ, യുധി ിരെ അ യായ നീ പറയു
വാ ുകൾ ഞാൻ അവിശ സി ുകയി . നീ പറയു തു
ശരിയായിരി ാം. ഞാൻ നിെ മകനായിരി ാം.
പേ , പ ുവ ം സ ം ജീവൻ ന ിയാലും എനി ു
ന ാനാവാ ദാനമാണു നീ േചാദി ു ത്. നീ എെ
സദ ശ ് ദാനമായി േചാദി ു ു. സൂതനായ കർ ന്
അതാവശ മിെ ായിരി ാം. എ ാലും...”
ഒരു പിട ിേലാെട കു ി അവെന തട ു. അവൾ
പറ ു
“നീ അ െന പറയാെത മകേന. ഞാനർഹി ു
ഭർ നം മുഴുവൻ ആരാലും പറ ു തീർ ാൻ
സാ മ . പേ , നിെ ചു ുകൾ െകാ ു നീ ആ
ഭർ നം ഉ രി ാതിരി ൂ. നിന റി ുകൂടാ;
ആർ ും അറി ുകൂടാ; എെ ാം അനുഭവി ഒരു
ഹൃദയമാണ് നിെ ; മു ിൽ യാചി ു െത ്.
പസവി പാേട സ ം മകെന പുഴയിെലാഴു ിവി
അ , അവളുെട പാതകം ആർ ാണറിയാ ത്?
അവെള ാൾ െകാടിയ പാപി ആരാണു ത്? എ ാൽ
സ ം വയ ിൽ ജനി ുവളർ ബീജെ സ ം
ൈകകളാൽ നദിയിൽ ഒഴു ിവിേട ിവരു
ീെയ ി, ീയിെല അ െയ ി, ആർ ുമറിയാ
ഭയ രമായ ഒരു രഹസ മു ്. ഞാൻ പറയു തു നീ
വിശ സി ൂ; േലാക ിെല എ ാ അ മാരും എ ാ
മ ൾ ും േവ ി അനുഭവി മുഴുവൻ വ ഥയും ആ
ഒെരാ നിമിഷ ിൽ ആ ഒരു ീ അനുഭവി ു ു. ആ
േഘാരകൃത ം ഒര യ് ് െച ാൻ കഴിയു കൃത മ .
പുലിയും െച ായും െച ാ കൃത ം സ ം
ൈകെകാ ു െച ു അ േലാക ിെല
സമ പാപേബാധെ യും അേ ാൾ സ ം
ൈകകൾെകാ ് ആേ ഷി ു സ ായ മാ ു ു.
പാപിയായ നിെ അ െയ ധർ േരാഷ ാൽ
കൂ മായ ക ുകൾെകാ ു േനാ ി നീ ഭ മാ ൂ.
അവൾ അതർഹി ു വൾ! എ ാൽ സ ം മകെന
ഓർ ് ആ ഹൃദയം േപറിയ നിവാരണമി ാ േവദന;
യാെതാരു ജീവിേയാടും പ ുവ ് ഒരി ലും
അയവുവരു ാനാകാെത എ ും നി മായി േപറിയ
േവദന, അതു നിന ് അറിയാൻ മകേന, ആർ ും
അതറിയാൻ കഴിയുകയി . ധർ േരാഷ ാൽ നീ
എെ േനാ ി ചാ ലാ ൂ. എ ാൽ മന ിെല
വണ െള നി ാ ുതിെകാ ു കു ി, അഴുകു
ഹൃദയ ിൽനി ും ചലവും േചാരയും
വാർ ാതിരി ൂ.”
കർ െ ശിര ് ൈക ല ിേല ു താണു.
ൈക ല ിലമർ ശിര ് സഹി വ ാ
േവദനയാൽ കുട ുെകാ ു തേ ാടുതെ
അവൻപറ ു:
‘മകെന നദിയിൽ ഒഴു ിവിേട ിവരു
അ യുെട േവദന! കർ ാ! നിന റിയുകയി ! ഇ ; നീ
അത് എ െന അറിയും? എ ാൽ നിനെ ാ റിയാം;
നിെ അ ിത ം നിന റിയാവു , േവദനി ു ആ
ഒരറിവുമാ തമാണ്. പസവി പാേട തിയയായ അ
നിെ നദിയിൽ ഒഴു ി വി ു. സ ം അ നദിയിൽ
ഒഴു ിവിടു തിെ േവദന നിന റിയാേമാ? ഇ ;
അ ു നിന ു േവദന എെ റിയാമായിരു ി .
എ ാൽ ആശയ മ ് ഒഴുകിേ ായ ശ സ തിയുെട
പുനർ ിെല േവദന എെ ു നിന റിയാം.
േദവപു തനായി, രാജേ തിയനായി അവൻ ഭൂമിയിൽ
പിറ ു. പാപെ സൂതെ മകനായി സൂതപതിയുെട
വാ ല ഭാജനമായി അവൻ വളർ ു.
കൃത താഭാര ാൽ, േമ യു ഹൃദയബ ളാൽ,
സൂതർ ിടയിൽ സൂതനായി അവൻ വളർ ു.
തിയനായി ജനി വൻ തിയ പരിചര കൾ
ലഭി ാെത നീചനായി വളർ ു. കുലധർ പകാരം
അവൻ സൂത ീകെള പതിമാരായി വരി ു.
അവനുസൂത ാരായ പു ത ാരു ായി. തിയനായ
ആ സൂതെ ജീവിതം! അെത ാെണ ു നിന റിയി
ൂ ു
േദവീ! ഈ കർ ന്, പേ , അതറിയാം. ആ അറിവാണ്
അവെ ജീവിതം. അധിരഥെ പു തനായ സൂതെ
േദഹകാ ിെയ തിയകുമാര ാർ പു ി ു.
നീചവംശജനായ അവെ ബാഹുബലെ
തിയ ാർ പു ി ു. അവെ
ശ പേയാഗൈവഭവെ യും വീര െ യും അവർ
പു ി ു. അവെ ധർ വതെ േ ാലും നി യാൽ
ജ ലി ു ക ുകൾെകാ ു േനാ ി അവർ പു ി ു.
സൂതെ ഓേരാ േമ യും ജീവിത ിൽ അവന് ഓേരാ
ശാപമായി മാറി. അകാരണമായ നി യുെട ചവിേ ു
പിട ് ആ സൂതെ ഹൃദയേവദന-അത് ഈ
കർ നറിയാം.”
ൈക ല ിൽ ബലമായി അമർ അവെ
മുഖവും ഉടലും നിയ ി ാനരുതാ
കര ിൽെകാ ു പിട ു. ഇടറു സ ര ിൽ
കു ിേയാടും തേ ാടുതെ യുമായി ആ പലപനം
അവൻ തുടർ ു.
“എെ അ എെ ഉേപ ി ുേപായതാെണ ു
ജന ൾ ത ിൽ സേ ഹം പറ ു. ആ
സേ ഹ ിെ നിഴേല ിരു സ ളുമായി ഞാൻ
വളർ ു. വാ ല േ ാെട എെ െനറുകയിൽ ൈക
േചർ ുറ ു രാധയാകു അ യുെട അരികിൽ
കിട ുെകാ ്, ആ ജ വിഭൂഷകളുമായി എനി ു
ജ ംന ിയ ഒര െയ ുറി ്, ആ അ യുെട
രൂപെ ുറി ്, സ ി ാൻ കു ി ാല ു ഞാൻ
ശമി ു. ധവളവും അവ വുമായ ഒരു രൂപം
അ യായി സ ളിൽ വ ു നി ് എെ
ൈകകാണി ു. ആ അ നീയാേണാ? ആ അ യാേണാ
ദുര ശ ിെ യും അധർ ിെ യും മാർ ിൽ
ചരി ാൻ ഇ ് എേ ാടു വ ു പറയു ത്?”
കർ െ സ രം കർ ശമായി; ഭാവം പകർ ു:
“പാ വമാതാവായ അ േയാ തിേയ! സൂതനായ
കർ ന് നിെ ഈ അർ ന ഇ ു ൈകെ ാ ാൻ
കഴിയുകയി . കിയാകാല ് നീ എേ ാട്
േലശംേപാലും കരുണ കാണി ി . ഒരു
കുശലചി യുംകൂടാെത േകവലം സ ാർ ം നിന ് നീ
എെ ൈകെവടി ു. തിയനായി ജനി ഞാൻ
നീമൂലം തിയധർ ിനു െവളിയിൽ
നീചജാതിയായി വളർ ു. ഇതിൽ ൂടുതൽ കഠിനമായ
േ ദാഹംഏതു ശ തുവിനാണ് എേ ാടു െച ാൻ
കഴിയുക?
“എ ാലും നിേ ാെടനി ു കാലുഷ മി . നിെ
ഹിതമാചരി ണെമ ു നിേരാധി വ ാ
ശ ിേയാെട എെ അ രാ ാവ് എേ ാടു
ശാസി ു ു. പേ , നീ എേ ാട് ആവശ െ ടു ത്
അകീർ ിയുെട മാർ ിൽ ചരി ാനാണ്; അധർ ം
ആചരി ാനാണ്; നീചമായ ഭീരുത ിനു
വശെ ടാനാണ്. അെതനി ് ഒരി ലും സാ മ .”
കു ിയുെട മുഖം ദയനീയമായി. കൂ ി ിടി
അവളുെട ൈക ല ൾ സ ിബ ൾ
െഞരിയുമാറ് സ യം ഇഴമുറുകി. അവളുെട ചു ുകൾ
വിറ ു. ജീവ മുഖെ മാംസപാളികൾ ഉരുകി
കവിളുകളിൽ വിയർ ണിയി ു. ശ ിെ ധാരകെള
ദുർഘട ാന ളിൽനി ും പുറേ ു
വലിെ ടു ുേ ാെല സാഹസെ ുെകാ ് അവൾ
പറ ു:
“മകേന, ഞാനർഹി ു ശകാരം! ഇ ംേപാെല
നീയതു െച ൂ. അതു മാ തമാണ് ഇനി എനി ു ലഭ മായ
സൗഭാഗ ം. പേ , നിെ മു ിൽ നില് ു ഈ
ീയുെട ജീവിതം, നിന റി ുകൂടാ. വിധിയുെട
നീ ഒരു ഗർഹണമായിരു ു. നിേ ാടു ഹിതം
പറയാന , നിെ മു ിൽ വരാൻ തെ
എനി ർഹതയി . പേ , ഞാൻ വ ു.
അഭയാർ ിനിയായി ഞാൻ വ ു. ദയവിന്
അറുതിവരാ എെ മകെ മു ിൽ! ഒരു
ദാനാർ നയും ഒരി ലും ഒരു ർ ും
നിരസി ി ി ാ മകെ മു ിൽ ഞാൻ വ ു. കർ ാ,
നീ ആദ മായി ദാനം നിേഷധി ാൻ േപാകു ത് നിെ
മാതൃത ം അവകാശെ ടു ഒരു ീ ാേണാ?”
ൈക ല ിൽ ശിര ുതാ ി ഇരു കർ െ
രൂപെ ധ ാന നിരതെയേ ാെല അവൾ േനാ ി.
നിയ ണ ിെ െക ുകൾ െപാ ി വാ ുകൾ ഒ ായി
ചിതറിവീണു. സ ം ഭാഷണ ിൽനി ും സ യം
ര െ ടാൻ ശമി ുേ ാെല അവൾ പറ ു:
“നീ പറയു തു ശരിയാണ്. നിെ അ
സ ാർ ിയാണ്! നീ പറയുേ ാെല അവൾ എ ും
ആ ഹിൈതഷിണിയാണ്! പേ , ആ സ ാർ ം
െകാ ് അവൾ എ ാണു േനടിയെത ു
നിന റിയാേമാ. മകേന? െക ട ാ വ ഥയുെട
തീ ു മാണ് നിെ അ അവളുെട സ ാർ ം
െകാ ു േനടിയത്. അവൾ രാജപു തിയായിരു ു.
മഹാരാജാവിെ പതിയായിരു ു. വിൈശ കവീരരായ
ആറു മ ളുെട വീരമാതാവായിരു ു. എ ി ും അവൾ
കു ു ളുെമാ ു പുലിെയ ഭയ
െപൺെച ായെയേ ാെല വിറ ു കഴി ു. ഭീകരമായ
പാപേബാധേ ാെട രാ തിയിൽ നി ദയ വളായി അവൾ
കഴി ു. ജാ ഗ ിൽ േപടിസ ൾ ക ് അവൾ
കഴി ു. സുഖം േവ ; ജീവിത ിൽ എ ാണവൾ
ൈസ രതയറി ത്? മ ൾ േലാൈകകവീര ാർ!
പേ , അവർ ഏതു കാ ിൽ എ െന ക െ ടു ു
എ ഭയചി കളുമായി അവരുെട അ
ഒരഭയാർ ിനിയായി കഴി ു; ഇേ ാൾ കഴിയു ു!
അഭിമാനേബാധമ ഒരു പരാ േഭാജിയായി പതി ൂ ു
വർഷ ളായി അവൾ കഴി ുകൂടു ു. ശരിയാണ്;
ഞാൻ സ ാർ ിയാണ്! ഇേ ാഴും സ ാർ ം നിന ാണ്
ഞാൻ നിെ മു ിൽ വ ത്. ത ിലാെര റിയാെത
പര രം വധം നിന ൈവരികളായി മ ൾ കയർ ു
നില ു ു. അേത കർ ാ, അ മായ സ ാർ ം
കരുതിയാണ് ഇ ു ഞാൻ നിെ മു ിൽ വ ത്.
പു തവാ ല ാ യായ അ ഈ േലാക ിെല
ഏ വും വലിയ സ ാർ ിയാണ്; ഏത യും. ആ
സ ാർ ം അ മാണ്. അഭിമാന ിെ
ലാ നയ താണ്. ആ നാശഭയം
െതാ ുതീ ാ താണ്. അതു പലേ ാഴും കൂരവും
കൂടിയാണു മകേന! പേ , അ യുെട
സ ാർ ിെ പ ഭീഷണമായ വായ് ല എേ ാഴും
അവളുെട സ ം ഹൃദയ ിേല ുതെ തിരി ു
െവ ു ു. ആ െവേ േ ഹ ിെ തളംെക ിയ
ര ിൽനി ു െകാ ാണ് നിെ അ നിേ ാടി ്
ഈ സ ാർ ം യാചി ു ത്. യാെതാരു ർ ും ഭി
നിേഷധി ാ നീ, സ ാർ ിയായ അ യ് ്
സ ാർ ം നിേഷധി ു െത ാണ്?”
ക നാള ിെ േപശികൾ ചിതറിേ ായ േപാെല
‘അേ , എെ ാരു വിളി കർ നിൽനി ും പുറേ ു
ചിതറിവീണു. അ യും മകനും ആേ ഷ ിൽ
ലയി ു. അവെ അത ു തമായ രൂപെ കൃശമായ
സ ം ൈകകളാൽ ചു ി അവനിേല ് ഉടൽചായ് ,്
വ ിേല ു മുഖമുയർ ാനാവാെത, നന മുഖം
വയേറാടു േചർ ുവ ്, ഇട വി ിടവി ു വിറ ുെകാ ു
കു ി നി ു.
2
പ െതളി ഗാ ാരിയുെട പാദ ളിൽ നമ രി ്,
‘അേ , ദൗപദി നിെ വണ ു ു’ എ ു േപരു
പറ റിയി ു വണ ുേ ാൾ മന ിൽ ഉദി ഒരു
ചി അവിെട മാറാെത ത ിനി ു. വിഷാദ ിെ
തണു ും ശാ മായ േ ഹ ിെ േശാഭയുമു
ചിരിയാൽ, ആലസ ിൽനി ് ഉണർെ റിയി ആ
സു വതയുെട ക ുകൾ ജീവിത ിെലാരി ലും താൻ
ക ി ി . ആ അ യുെട ക ുകൾ ധ തരാ ർ
ക ിരി ുേമാ?
വിശി മായ ആ ജീവിതെ യാെതാ ിനു
സാധനപാഠമായി ാണു വിധി ഇ െന സ രൂപി ത്?
ആ േശാഭയും ശരീരേശാഭയും തിക
ഗാ ാരരാജപു തി ് എ ിനാണ് വിധി അ നായ ഒരു
ഭർ ാവിെന െ നി യി ത്? അവളുെട
പാതി വത ിെ ഔതൃ ം െതളിയി ാനാേണാ?
അേ ാൾ േ ശയ ും കീർ ിയും പതാപവും നിറ
ജീവിതവും, പട ള ിൽ തിേയാചിതമായ
മരണവും സുേയാധനനായി നി യി ത് ഏെതാരു
ത ം െതളിയി ാനാണ്? ആ അ യുെട ക ുകൾ
തനിെ ാ ു കാണാൻ കഴി ിരുെ ിൽ എ ു
തിക ും സൈ തണമായ ഒരാ ഗഹം അവൾ ു ായി.
മനുഷ ജീവിയിൽ ജീവനു കാലേ ാളം യാെതാരു
ഭാവവും ഒരി ലും മൃതമാവു ിെ േ ാർ ് അവൾ
താനറിയാെത മ ഹസി ു. ജീവിത ിൽ
ഒരി െല ിലും ഗാ ാര രാജപു തി ഭർ ാവിെ .
മുഖം ക ിരി യിേ ? ‘അേ , സുേയാധനൻ നിെ
വണ ു ു’ എ ു പറ ് നിത വും കാൽെതാ ു
വണ ിയ മകെ മുഖവും ആ അ
ജീവിത ിെലാരി ൽേ ാലും ക ി .
ധർ സ ിനുേവ ിയു
ആ ഗഹനിേഷധ ിെ കാർ ശ ം അവൾ ു
ഭയമു ാ ി. അ െനയു കഠിന വതയ് ് വിധി
ഒരി ൽ, ഒരു മുഹമൂർ ിൽ, കാഴ് യനുവദി ു
െകാടു ു. കുരുേ ത ിൽ മരി ു
ചിതറി ിട ു മ ളുെട ജഡ ൾ കാണാൻ!
ജീവിത ിൽ മുഖം കാണാ ഉ ികളുെട േവർെപ
ശിര ുകളും, ശിഥിലമായി ിതറിയ ജഡ ളും
കാണാൻ മാ തമായി വിധി അവൾ ് എ ിനാണു
നിമിഷമാ തം കാ യു ാ ിയത്? അതു കൂരമായ ഒരു
ശി ാ വിധിയാെണ ിൽ, കൂരതയുെട ആ സ ം
ബാലിശംകൂടിയാെണ ്, അവൾ ഓർ ു.
ജീവിത ിന്, സമ മനുഷ രുെടയും ജീവിത ിന്,
ഏകകാല ാധാരമായ ഒരു ശ ിയുെ ിൽ ആ
ശ ി ശി ണമ ു വളർ ഒരു
താേ ാ ി ു ിെയേ ാെല െപരുമാറു െത ാണ്?
കളിേ ാ ുകൾേപാെല മനുഷ ജീവിത ൾ വ ് അതു
കളി ു രസി ു െത ാണ്?
ചില കളിേ ാ ുകൾ കു ി െപാടിതുട ു
താേലാലി ു ഭ ദമായി സൂ ി ു ു. ചിലേ ാൾ
ചിലതിെന പി ി ീ ിയും അതു വിേനാദി ു ു.
കു ിയുെട ൈകയിൽെ ടു തവളയുെട കർ ിന്
ആ വിളയാ ു പ കിയയിൽ എ ു ാനമാണു ത്?
വിളയാടു ത് കു ിയുെട പകൃതം.
കൂരതയാെണ റിയാെത, പരമനിർേ ാഷമായി
െകാടും കൂരതകളാചരി ് കു ി വിളയാടു ു.
തവളയുെട കര ിൽ േക ു കു ി നി ള മായി ചിരി ു
രസി ു ു. സ ം മ ളുെട മുഖം കാണാൻ
കഴിയാ മഹാ വതയായ ഒര യ് ് ആ മ ളുെട
േവർെപ ശിര ുകളും ജഡ ളും കാണാൻ
നിമിഷമാ തം കാ ന ു വിചി തമായ
ലീലാവിലാസേ ാട് അവൾ ്
അമർഷംേതാ ിയേതയി .
സുേയാധനെന ഗദായു ിൽ ഭീമൻ
ചതി ുവീഴ് ിയതറി ഗാ ാരി,
േകാപാ കാ യായി യുധി ിരെന ശപി ണെമ ു
മനസാനിന ുെവ ും, അതിനു ശി യായിരി ും
അവൾേ സർ ദംശനെമ ും വി പ ാർ പറ ു.
ആ പറ ിൽ േക േ ാൾ ഉ ിൽ മുഴ ിയ െപാ ി ിരി,
ദൗപദിയുെട മന ് വീ ുമാവർ ി ു. പഴയ ഒരു
രംഗം വനവാസ ിെ , ആരംഭകാല ്
കാമ കവന ിൽെവ ു നട ഒരു രംഗം -അവൾ
ഓർ ി ു. നി ിയനായി കാ ുകിഴ ുകളും തി ു
കാ ിൽ കഴിയു തിൽ ധർ െമാ ുമിെ ു പറ
തെ , യുധി ിരൻ നാ ിക എ ു വിളി ു. ഗർഹണം
െച ുകയു ായി.
‘സുേയാധനനു േ ശയ ുകള തയും ന ുകയും
നിന ു ദുഃഖ ൾ മാ തം ന ുകയും െച ു വിധി
എ ു വിധിയാെണ’ ,് വന പേവശേ ാടു
ആദ െ പതിേഷധ ിെ തീ വതയിൽ താൻ
യുധി ിരേനാടു േചാദി ു. സത ിനും ധർ ിനും
േലാക ിൽ ാനമിെ ും, തവ ളകെള വ ു
കളി ു കു ികെളേ ാലു ഒരു വിധിഹിതം
മാ തമാണു േലാക ിെല സത െമ ും, അ ും താൻ
പറയുകയു ായി. സൂ മമായ ധർ ത ൾ
നിരൂപി ് നി ിയനായിരി ു വൻ ക ാടും
അപമാനവും മാ തം േപറാൻ വിധി െ വനാണ്.
തനി ു േതാ ു കർ ൾ ൈധര മായി
ആചരി ു വനു കർ ിെ ഫലം ലഭി ു ു.
ു ു ു ു
കർ ഫലം ന േയാ തി േയാ ആകാം. പേ ,
കർ മാചരി ാൻ സേ ഹി ു വന് എ ും തി
മാ തമാണു ഫലം. ആ ൈധര മു വനു ചിലേ ാൾ
അഭീ ൾ കി ിെയ ും ചിലേ ാൾ കി ിയിെ ും
വരും. േ ാഭി ു താൻ പറ വാ ുകൾ േക ്
യുധി ിരൻ അ ു േ ാഭി ുകയു ായിെ ്
അവൾ ഓർ ു. ദുഃഖിതമായ മുഖഭാവേ ാ
െടയാണ്അവൻ അ ുതെ ‘നാ ിക’ എ ു വിളി ത്.
“ ദൗപദി, നീ ഒരു നാ ികെയേ ാെല വിധിേയാടു
കയർ ു യു ിവിചാരം െച ു ു. ഞാൻ നിന ു
േവ ി ഈശ രേനാടു മ യാചി ുകയാണ്.” അവൻ
പറ തു േക താന ് ചൂളിേ ായി.
‘പേ , ഇേ ാ? ‘നാ ിക’ എ വിളി േക ാൽ
ദൗപദി, ഇ ു നീ ഭയ ു ചൂളുേമാ?’
പവി തമായ ജീവിതവിശ ാസ ൾ െപാടി
വി ഗഹ ൾേപാെല നാലുപാടും ചിതറി ിട ു ു.
തൃ ിയും സേ ാഷവും എെ ു മറ ു കഴി
ജീവിത ിന്, േവദനെയെ ു സംേവദി ാനു
താരതമ ശ ിേപാലും ഇ ു ന െ ു
കഴി ിരി ു ു. ജീവിതെ ജീവിതമാ ിയിരു
സു രമായ സ ളുെട ഉടയാടകെള ാം ഉരി ു
താെഴ വീണു കഴി ു. ന മായ ജീവിത ിെ
ദയനീയരൂപം കൂരമായ െപാ ി ിരി ു വക ന ു
രൂപാഭാസമായി കൺമു ിൽ നിൽ ുകയും െച ു ു.
ഏെതാരു പതി വതാധർ ിനും
േ ഹ ിനുംേവ ിയാേണാ ത ിെല മാതൃത ം
ലംഘി െ ത്. ധർ ിെ യും
േ ഹസ ിെ യും ആ വി ഗഹ ൾ ഇ ്
ഉട ുകഴി ു.
നാ ികെയ ഭർ നം േക ാൽ, ദൗപദി, നീ ഇ ു
ഭയെ ടുേമാ?’
മന ിെ നിശിതമായ ഈ േചാദ ിന് അവൾ ്
സമാധാനമു ായിരു ി . അവൾ തേ ാടുതെ
പറ ു:
“ജീവിതസ ളുെട തകർ മരണെ ാൾ
എ തേയാ ഭയ രമാണ്. ജീവൻ തകരാെത
ജീവിതസ െള ാം തകർ ജീവി, ജീവിത ിലും
മരണ ിലും ഒരുേപാെല ആശയ ഒരു ശ വ ുവായി
മാറു ു.”
മരണം ജീവിത ിെ
സ ാഭാവികപരിസമാ ിയെ ും അവൾ ഓർ ു.
ഇടയ് ുവ ു െപാടു േന തട െ ടു
സംഗീത ിെ ആ തട മാണ് മരണം. മുഴുമി ാെത
ഗാനം മുഴുമി ാ ഗാനമായി അേ ാഴും
അവേശഷി ു ു. എ ാൽ വിശ ാസ ളും
സ ളും തകർ ു കഴി ജീവിതം
സം രി െ ടാെത ദുർഗ ം വമി ു ജീവിതജഡം
മാ തമാണ്. അ രം ജഡ ൾ അടി ുകൂടിയ ഒരു
സേ തമാണ് ഗംഗാതട ിെല
ശാ ാചരണസേ തെമ ് ദൗപദി ു േതാ ി.
3
പുതിയ ഉേദ ഗ ാൽ പുതുതായു ലി
ദുഃഖചി യുെട നിഴലിൽ, സർ ദംശന ിെ
നിമി െമെ ും ഭവിഷ െ െ ും നിരൂപി ു
നിർ ിേമഷനായിരു യുധി ിരൻ, ദൗപദിയുെട
േചാദ ം േക ു െഞ ി.
അവൾ പറ ു:
“യുധി ിരാ, നീചനായ സുേയാധനനു ജ മരുളാൻ
വിധി എ ിനാണു മഹാ വതയായ
ഗാ ാരരാജപു തിയുെട പവി തമായ ഗർഭം
തിരെ ടു ത്? പവി തമായ ആ മാതൃത ിന്
പു തസൽ കിയകൾ ് അർഹതയി ാെത
വ െത ാണ്?”
നാ ികമായ േചാദ ൾ േചാദി ുകയാെണ ു
െത ി രി രുെത ും, മന ിെല േവദനകൾ
പറെ ാഴിവാ ുകയാണു താൻ െച ു െത ും,
അവേനാട ാെത മ ാേരാടാണ് തനി തു പറയാൻ
കഴിയുകെയ ും ദയനീയമായ മാപണ ൾ
പറ ുെകാ ് അവൾ തുടർ ു:
“മഹാ വതിയായ കർ െന കു ിയുെട
കാനീനഗർഭ ിൽ ജനനം ന ിയ വിധി
അവെനേ ാെലാരു മഹാ പജയ് ു േചർ ദിവ ഗർഭം
എ ു നിഗൂഢമതമനുസരി ാണ് ദുേര ാധന-
ദു ാസനാദ ാർ ായി നീ ിവ ത്? േലാക ിനാെക
േ ശയ ും, സുകൃതികൾ ു സുകൃതഫല ളും
ലഭ മാ ുമായിരു ആ ന സംഭാവ ത
എ ിനുേവ ിയാണ് ഒഴിവാ െ ത്?”
അവൾ പറ ു:
“യുധി ിരാ, സ ജനം സ ജനെ െകാ ു;
എ ാവരും ചെ ാടു ി. ഈ യു ം
വിധിഎ ുെകാെ ാഴിവാ ിയിെ എെ
സേ ഹം. സുേയാധനനു ഗാ ാരിയുെട ഗർഭ ിലും,
കർ നു കു ിയുെട കാനീനഗർഭ ിലും ജനനം ന ി.
ഇത ൈവഭവപൂർ ം ഇ െന ചമെ ടു ത്
യാെതാ ാണ്? ഭാതൃഹത ാേബാധ ാൽ ജീവിത
വിര നായ യുധി ിരൻ; സ ം പു തെന സ യം
ഹനിെ ു പാതകേബാധ ാൽ നീറു അവെ
അ , അധർ ചാരികെള ിലും സ ം ഗർഭ ിൽ
വിരി മ ളുെട മരണ ിൽ മാത സഹജമായ
മഹാവൃഥ മന ിൽ കനൽേപാെല മറ ുവ ു
ദഹി ു സുേയാധനമാതാവ്-ഇതിെന ാം വിധി
മനഃപൂർ മാെയ േപാെല
രംഗെമാരു ിയെത ിനാണ്?”
കർ െനേ ാെലാരു പു തെന പസവി ാൻ
സു വതയായ ഗാ ാരിെയ ാൾ തിക
പാ തേമെത ു േചാദി ുെകാ ് ദൗപദി അതിെ
സംഭാവ തകെള വിവരി ു. ധർ ിന് ആ നാശം
ഫലമായി ക ി വിധിയുെട ഗൂഢമായ
അദ്ഭുതെമ ാണ്?
അവൾ പറ ു:
“ ധർ ാ ാവായ നിന ു ജീവ ൃതി, സുേയാധനനു
വീരസ ർ ം. സത െ യും ധർ െ യും ഒരി ലും
ലംഘി ാ കർ ന് ആ നാശവും, ശകുനി ്
വീരരസ ർ വും. ദു ാസനന് സ ർ ിെല പൂജയും
ഭീ പിതാമഹന് ശരശ യും! ശൂന മായ പട ള ിൽ,
ജഡ ൾ കിട ഴു ു കൃമികൾ തി വസാനി ു
കാ കൂടി കാണി ാൻ, മഹാ വതനായ പിതാമഹെന
ശരശയന ിൽ ഇ ും കിട ിയിരി ു വിധിയുെട
ആ നിഗൂഢമതെമ ാണു യുധി ിരാ?”
പതിനാല്
2
പിൻതുടർ ുവരു ഒഴി രഥ ിനും
പരിജന ൾ ും മു ിലായി യുധി ിരൻ
വിചാരാധീനനായി തിരി ുനട ു. കുരുേ ത ിൽ
നി ും ഗംഗയിേല ു വഴി ഒരി ലും
അവസാനി ാ വഴിയാെണ ് അവനു േതാ ി.
രാ തിയിെല വിചാര ൾ പുതിെയാരു െവളി ിൽ
അവൻ അയവിറ ി. അേ ാൾ നട ആ
പിതാമഹദർശനം പഴയകാലെ ഏേതാ ഒരു
സംഭവ ിെ ഓർ േപാെലയാണ് അവെ മന ിൽ
പത ീഭവി ത്. പട ള ിൽ ഏകനായി ശരശയനം
െച ു പിതാമഹെ ഓർ യു ായേതാെട താൻ
തിക ും സ തയ വനായി. തിക ി ിക ി വരു
അപരാധേബാധവുമായി നി ദയ ു രാ തി കഴി താൻ
രാവിെല ശാ കർ ൾ ആചരി തുേപാലും
ധ ാന ിലുറയ് ാ മന ുമായി ായിരു ു. ഇേ ാൾ
പിതാമഹെന സ ി തിനുേശഷം മന ിനു
സ തയുേ ാ എ ് അവൻ ആേലാചി ു.
പിതാമഹെ മു ിൽ നി ് താെനെ ാമാണ്
പറ ത്? എ ുതെ പറ ിരു ാലും, സ മായി
ഇ ാശ ി യി ാ ഒരു കു ിെയേ ാെലയാണ് താൻ
അവെ മു ിൽനി ു കര ത്. ആ
പരിേദവന ൾ ് അവൻ പറ ആശ ാസവാ ുകൾ
അർ ം നിരൂപി ാെത േകൾ ുക മാ തമാണു
െചയത്. താത് ാലിക മായി അ ഃേ ാഭെമാഴി ു
സാമാന ശ ി ൈകവരി അവെ മേനാവൃ ികൾ
ഭീ രുെട വാ ുകൾ പുറേ ു വലിെ ടു ്
അവയുെട അർ ം നിരൂപി ാൻ തുട ി.
യു ിൽ അവെന വധി ാനു ഉപായമാരാ ്
താൻ പിതാമഹെന ൈകനിലയിൽ െച ുക രംഗം
യുധി ിരൻ ഓർ ു. അ വൻ പറ വാ ുകളും
താേനാർ ു. അ ് ആ ഭീ ർ പറ ു.
“യുധി ിരാ, സ യം മൃതി ഇ ി ാ കാലേ ാളം
ൈകയിൽ വിേ ി നില് ു എെ വധി ാൻ
ഭൂമിയിൽ യാെതാരു ർ ും സാ മ . എെ
വധി ാെത ധർ ിയായ നിന ് യു ിൽ ജയം
സാ മെ ് എനി റിയാം. ഉ ീ, മന ്
പരി ീണമാകാെത നീ ഇേ ാൾ തിരി ുേപാകൂ. നീ
ഇനിെയാരി ൽ നിന ു ശരി ും യു െമ ു
േതാ ു സ ർഭ ിൽ, എെ അടു ു വരൂ. എെ
വധി ു തിനു ഉപായം അേ ാൾ ഞാൻ
നിന ുപേദശി ു തരാം.”
അ ് ആ ഉപേദശം േക ് താൻ മട ുകയാണ്
െചയത്. ആ ഉപേദശമനുസരി ് പിെ യും അവെന
സമീപി ് വേധാപായം അവനിൽ നി ് താൻ
േകൾ ുകയു ായേ ാെയ ് അവൻ ഓർ ു. ഇ ു
പിതാമഹൻ ആ പഴയ വാ ുകൾതെ യാണ്
ആവർ ി ത്. ഉചിതമായ മെ ാരു സ ർഭ ിൽ തെ
വ ് വീ ും കാണണെമ ് ഇ ും അവൻ പറ ു.
ഭീ ർ പറ അേത വാ ുകൾ അവൻ അയവിറ ി:
‘ഉ ീ, യുധി ിരാ, േപമാരി ും െകാടു ാ ിനും
മു ് കറു ു മൂടിെ ിയ ആകാശംേപാെലയാണ്
ഇ ു നിെ മന ്. കാ ു വീശാെതയും മഴെപ ാെതയും
ഇരു ുമൂടിയ ആകാശം ഒരി ലും െതളിയുകയി .
ഇേ ാൾ നിേ ാട് ആത ികമായ വച ുകൾ ഞാൻ
പറയു തു ജല ര ിൽ വിരലാൽ വാചക ൾ
കുറി ു തുേപാെല നി ലമാണ്. ഇനിെയാരി ൽ
കാറുകൾ െപെയാഴി ് മന ിെ ഭാരം കുറയു
ു ു ു
േനര ് നീ എെ അടു ു വരൂ. കുെറേയെറ
ദിവസ ൾകൂടി എനി ിേത കിട ിൽ ഈ
അജഡാവ യിൽ കഴിേയ തു ്. കാലഗതിയുെട ആ
വൃ ം മുഴുമി ു തിനു മു ് നീ വരൂ.”
എ ു ഹിതം പറയാനാണ് അവൻ ഇ െനെയാരു
മുഹൂർ ം കുറി െത ് യുധി ിരൻ ഊഹി ാൻ
ശമി ു. അതിെ അർ ം എ ാണ്? ആ
മ ഹാസ ിെ അർ ം?
കർ െന ുറി ് ഭീ ർ തുടർ ു പറ
വാ ുകൾ അർ ം നിരുപി ുെകാ ് യുധി ിരൻ
തിരി ും മറി ും േനാ ി.
“യുധി ിരാ, അവൻ നിെ േജ നാെണ വ ുത
നീ അറി ിെ ത് വിധിയുെട ഏേതാ
നിഗൂഢമതമാണ്. മഹധർ ിയും മഹാവീരനുമായ
അവെനേയാർ ു ദുഃഖം ധർ ാ ജനായ നിന ു
േചർ ദുഃഖമാണ്. അവൻ നിെ മഹ ായ േശാകം
അർഹി ു വനാെണ തിലും അേശഷം
സംശയമി .”
യുധി ിരെ ഓർ യിലൂെട പലചി ത ൾ
പാ ുേപായി. അവെ മന ിൽ പുതിയ േചാദ ൾ
ഉയർ ു. കർ െന ി തേ ാട് ഈ വാ ുകൾ പറ
പിതാമഹൻ കൗരവസഭയിൽവ ് അവെന നിത വും
നി ി ുമായിരു ു എ ു
പറ ുേകൾ ു െത ാണ്? പിതാമഹൻ പടയിൽ
വീഴാെത താനായുധെമടു ുകയി എ ു പതി
െചയ കർ ൻ യു ിൽ നി ും
ഒഴി ുനി െത ാണ്?
പതിന ്
1
ശാപ ളായി സ യേമവ ഭാവംമാറു വര പസാദ ൾ;
ആ ാവിൽ േവദനയായി നി ു തുടി ു സി ികൾ;
ആ നാശ ിെ കനികൾ മാ തം കായ് ു ത്
സതർ ദുമ ൾ; കലർ പരാജയ ളായി ഭവി ു
മഹാവിജയ ൾ; യുധി ിരാ, കാല ിെ യും
വിധിയുെടയും ചര കൾ എ ു വി ഭാ ികര ളാണ്!
അവ എ ത ചപല ളാണ്!”
ഭീ രും കർ നുമായു ായിരു വിചി തമായ
േവ കൾ വിവരി ു േകൾ ാൻ ദീ മായ
ജി ാസേയാെട മു ിലിരി ു ദൗപദീ
യുധി ിര ാരുെട േചാദ ംേക ് സഞയൻ
വിചാര ളുെട കുരു ഴി ാൻ താടിേരാമ ളിലൂെട
വിരൽ പായി ു െകാ ് പറ ു തുട ി. ദൗപദിയുെട
േചാദ ം അവൻ തേ ാടു തെ ഉറെ ആവർ ി ു:
“മഹാ ാവും മഹാ പാ നും പിയഭാഷിയുമായ
ഭീ പിതാമഹന്, കർ െ േമ യും
ഹൃദയമാഹാ വും വീര വും ഒരി ലും കാണാൻ
കഴിയാ െത ാണ്?”
േചാദ ിനു രെമ തിേലെറ ഉറെ യു
ചി യുെട രൂപ ിൽ സഞയൻ തുടർ ു:
“േദവീ, മനുഷ രായ ന ുെട ചര കളിൽ ചിലതിെന
ചപല െള ും നാം വിേശഷി ി ു ു. ചിലതരം
ചാപല െളനാം ബാലചാപല െള ും വിളി ു ു.
മനുഷ കർ ളിൽ ചിലതിെന കൂരമായ
കർ െള ും നാം െവറുേ ാെട വക തിരി ു ു.
ഇ രം വിേശഷണ പദ ളും സ ളും
ശീല ിലുറ നാം വിധിയുെട ചിലകർ ൾ ു
മു ിൽ നി ഗഹാനു ഗഹശ മായ ഈശ രെ ചില
ഹിതാഹിത ൾ ു മു ിൽ, പക ു നി ുേപാകു ു.
മനുഷ കർ ൾ ു വിേശഷണ ൾ
ഈശ രഹിത ിൽ അറിയാെത ആേരാപി ുേപാകു
നാം, പാപഭയ ാൽ അസ രും
ചപലമതികളുമായി ീരു ു. ചി യിൽ കുരു ുകൾ
വീഴു ു. ഓർ യിലു ചി ത ൾ അേ ാൾ
അവ ളായി നി ു വിറയ് ുകയും െച ു ു.”
ഭീ രും കർ നുമായു േവ കമമായി
വിവരി ാൻ തനി ു പയാസ ൾ സഞയൻ
വിശദീകരി ു. സംഭവ ളുെട അർ നിരേപ മായ
ഒരു േകവലരൂപമ മനുഷ െ ഓർ യിൽ പതി ു
േശഷി ു ത്. ഓർ ി െ ടു സംഭവ ിെ
അർ വും ഭാവവും ഓർ യിെല ചി ത ിെ
നിറ ളാണ്. ഭൂതകാല ു നട സംഭവം; അതിെ
അർ വും ഭാവവും ഭാവികാലം തകിടം മറി ുേ ാൾ,
ഓർ യിെല ചി ത ിെ നിറം മാ തമ അതിെ
രൂപം ആെക െ അവ മായി ീരു ു.
ദിവസ ൾ ുമു ് ധൃതരാ മഹാരാജാവിേനാട്
കുരുേ തയു ം വിവരി അേത രീതിയിൽ, അേത
സംഭവ ൾ വിവരി ാൻ ത മൂലം തനി ു
കഴിയാെത വരു ുെവ ് സഞ്ജയൻ പറ ു. കൂടാെത
മന ് ദുഃഖ ാൽ പൂർേ ാപരി കലുഷവുമാണ്.
ദൗപദീയുധി ിര ാരുെട അവ േയാർ ;്
ഭീ പിതാമഹെ യും കു ിയുെടയും
അവ േയാർ ,് കർ നുതെ യും ഏർെ
ആത ികമായ വിധിേയാർ ് - ഇവെയ ാംതെ
വിധിഹിത ളാണേ ാ എേ ാർ ്-മന ് നിയ ണം
ലംഘി ് നാ ികതയുെട നിഷി േമഖലയിേല ്
ഇഴ ു കയറാൻ ഭാവി ് തെ ഭയെ ടു ുകയും
െച ു ു.
കരയിൽ കടപുഴകി വീണ്, അ കെല ജലനിര ിൽ
ചി കൾ ഊ ി, ഇടയ് ു മണൽ ി ിനുമീെത
പാലംേപാെല കിട ു വൃ നായ മഹാവൃ ിെ ,
േമേല ുയർ ുനില് ു േവരുകെള
പീഠ ളാ ിയിരു യുധി ിരനും ദൗപദിയും,
സഞയെ ആ ഗതമ മായ മുഖം, അേജഞയമായ
ഒരു മഹാ ഗ െ െയ േപാെല പക ും
ഏകാ ഗതയും കലർ ക ുകളുമായി
േനാ ിെ ാ ിരു ു. ആേരാെട ി ാെത സഞ്ജയൻ
തുടർ ു:
“സ ാർ െമെ റിയാ ഭീ മഹാവൃതെ
അഭിന ി ി . ആ ര േപാലും
കണ ിെലടു ാ സത വതെ യും
അഭിന ി ി . അധർ ം മന ിൽ നിനയ് ുകേപാലും
െച ാ നിശ്ച ല ധർ ചര േയാടും
അലിവുകാണി ി . പതി വതാധർ ിെ
ബിംബ ാൽ മാതൃധർ ബിംബഭഞ്ജനം.
പു തവാ ല ാതിശയംെകാ ു പു തഹത
േ ഹമി . അലിവി . േദ ഷ ിേ തായ
വിപരീതേവ കൾ േപാലും വിധി മനുഷ ജീവിതേ ാടു
പാലി ു ി . വിധിയുെട ദുർ ഗഹചര കൾ ്
ആധാരമായ ത ം എ ാണ്? ജാലവിദ കൾ കാണി ്
മനുഷ െന ഭമി ി ുകയും അേതാെടാ ം അവെന
ജാലവിദ യിെല കരു ളാ ുകയും െച ു
വിധിയുെട ലീലകൾ ാ ദമായ ത ം എ ാണ്?”
നിയ ണ ൾ ു വഴ ാെത യേഥ ം സ രി ു
ബു ിയാൽ വലി ിഴയ് െ ുെകാ ് അവൻ
തുടർ ു:
“കഴി ുേപായ കാല ിെ ഒരു ബി ുവിൽ
കുമി ഒരു കുമിള -അെ ിൽ ഏതാനും കുമിളകൾ.
മന ിൽ ഓർ യുെട ചി ത ൾ േശഷി ി ുെകാ ്
സംഭവ ിെ ആ കുമിള െപാലി ുേപാവുകയും
െച ു ു. കാലം മുൻേപാ ു നീ ു ു. നട
സംഭവ ൾ നട ുകഴി സംഭവ ളാണ്. പേ ,
വരുംകാലം, കഴി കാലെ ആ കമി ു തകിടം
മറി ുേ ാൾ, ഭാവി ഭൂതകാലെ അ ിമറി ുേ ാൾ,
നിയതമായ ഓർ കളിൽ ജീവി ു മനുഷ ൻ
നി ഹായനായി ീരു ു. യുധി ിരാ, ഭീ രും
കർ നുമായു േവ കളിേല ് ഇ ു നിെ മു ിൽ
നി ു തിരി ുേനാ ുേ ാൾ എെ ഓർ യിൽ
ഭൂതവും ഭാവിയും വർ മാനവും തരംതിരിവി ാെത
ത ിൽ സ ി ശമായി ീരു ു. ഓർ യിൽ കാണു
കാ എെ പരി ഭമി ി ു ു. സംഭവ ൾ, കാലം,
മനുഷ മന ് എ ിവയുെട വിചി തമായ
ബ െള ുറി ് അസ ാ കരമായ േചാദ ൾ
ഉയർ ുവരികയും െച ു ു.”
മഹാ ാവും പിയഭാഷിയും സത വാദിയുമായ
ഭീ ർ നീചനായ കർ െന നിത വും ഭർ ി ു
ഓർ കളാണ് ത ിലു ായിരുെത ് സഞ്ജയൻ
വിവരി ു. ആ ഓർ കൾ ഇ െല തനി ു നി യാസം
വിവരി ാൻ കഴിയുമായിരു ു. പേ , ഇ ു
ഭാതാവിെ േവർപാേടാർ ു ദുഃഖ ിൽ താൻ
ഭാതൃഹ ാവാെണ പാതകേബാധ ിൽ, നീറു
യുധി ിരെ മു ിലാണ് താൻ ഇരി ു ത്. ഈ
ഇരി ിൽഇരു ുെകാ ് ഓർ യുെട ക ാടിയിേല ്
േനാ ുേ ാൾ പഴയ രൂപ ളുെട പുറംവരകൾ
മാ ുേപാകു ു. പുതിയ പുറം വരകൾ കാണാൻ
കഴിയാെത വരികയും െച ു ു.
“യുധി ിരാ, എെ ബു ി പതറു ു.
ജീവിത ിലി ുവെര ഈ ക ുെകാ ് ഒരു കാ യും
ു ു ു ു
ഞാൻ നിേ ഷം ക ിെ ,് ആത ിക രൂപ ിൽ
സത മായി യാെതാ ും, ഒരി ലും യാെതാ ും
കാണാനാവുകയിെ ,് ജീവിത ിനു ായിയായ
ഒരർ വും അടി ാനവുമിെ ് -ഈവിധ
ചി കളാൽ മന ് വി ഭാ ിവശമായി ീരു ു.”
ഹ ിനപുരം രാജസഭയിൽ അേനക
വർഷ ൾ ിടയിൽ അേനകരംഗ ൾ
ഓർ യിൽ ചി െ ടു ാൻ ശമി ുെകാ ് സഞ്ജയൻ
തുടർ ു:
“ധർ ാ ാവായ നിേ ാടും നിെ
സേഹാദര േളാടുമു േദ ഷ ിൽ
നീചമാർ ിേല ു ചരി ാൻ ത രെ ടു
സുേയാധനൻ, പു തവാ ല ാ നായി എേ ാഴും മൗനം
ഭജി ു ധൃതരാ നൃപൻ; വീര ിെ
പിൻബലംെകാ ും വാ ുകളുെട ഉേ ജനംെകാ ും
സുേയാധനെന സാഹസമാർ ളിേല ു ഭയംകൂടാെത
ത ിവിടു അഹ ാരിയായ കർ ൻ, ആ കർ െന
ഭീ ർ ജ ലി ു ധർ േരാഷേ ാെട
പരിഹസി ു തും ഭർ ി ു തും ഞാൻ ക ു.
ഭീരുെവ ും ജളെന ും നീചെന ും കർ െന
പിതാമഹൻ നിത വും േപർവിളി ു ത് ഞാൻ േക ു.
പിതാമഹെ ഹൃദയമാഹാ ിനും
കുല ശേയാകാം ും മനസാ ുതി പറ ുെകാ ,്
മഹിതമായ ആ ഗർഹണം േക ു െപാടി ു േപാകാ
നീചമായ അഹംകൃതിെയ ശപി ുെകാ ്, ഞാനാ
രംഗ െള ാം കാണുകയും േകൾ ുകയും െചയു.
പേ , ഗർഹണ േള നീചൻ ഇ ിവിെടയി .
േലാകാതിശായിയായ ഹൃദയമാഹാ െളെ ാ ്
വിധി േമഷയു ം െച ി ു തിെ അവ മായ
നിഴൽ രൂപ ൾമാ തം ഞാനവിെട കാണു ു.”
വീ ും വ തിചലി ുേപാകു സഞ്ജയെ
മേനാഗതിയിൽ മവി ്, യുധി ിരെ
ു
സാ ി ൃംേപാലും മറ ്, ദൗപദി പറ ു:
“സഞ്ജയാ, േദ ഷമ ുവനും പിയഭാഷിയും
മഹാ ാവുമാണേ ാ ഭീ പിതാമഹൻ.
സത നി യിലും ാന ിലും അവൻ മനുഷ രിൽ
കിടയ വനാണേ ാ. കർ ന് യഥാർ ിൽ
ഹൃദയമാഹാ മു ായിരുെ ിൽ, പിതാമഹന്
അെതാരി ലും കാണാൻ കഴിയാെത വ െത ാണ്?
നീ ുേപാ ി ാെത ഭീ ർ കർ െന
ഭർ ി െത ാണ്?”
ദൗപദിയുെട മവി േചാദ ം േക ു
വ ുതാേബാധ ിേല ു തിരി ുവ സഞ്ജയൻ
വിചി തമായ ആ േവ യുെട സ ഭാവം വ മാ ു
ആ രംഗ ൾ വിവരി ാൻ തുട ി. കർ െന ഭീ ർ
പുകഴ് ി റയു ത് ഒരി ൽേ ാലും താൻ
േക ി ിെ ് അവൻ അനു രി ു. ഭീ േരാെടാ ു
താെനാരി ലും ആയുധേമ ുകയിെ ു കു നായ
കർ ൻ ശപഥം െചയ ദിവസം കൗരവസഭയ് ്
ഞടു മു ായ ദിവസമായിരു ുെവ ും, പേ , ആ
രംഗം ഇ ും മന ിൽ േവദനയുെട
െകാടുംെ േ ാെട മാ തമാണ് താൻ
ഓർ ു െത ും പറ ുെകാ ് സഞ്ജയൻ ആ
രംഗം വിവരി ു തുട ി.
2
പാ വരുെട സേ ത ിൽ ധൃതരാ രുെട
ദൗത വുമായി താൻ െച വിവരം യുധി ിരെന
അനു രി ി ുെകാ ് സഞ്ജയൻ പറ ു:
“ധൃതരാ മഹാരാജാവിെ ദൗത വുമായി അ ു
നിെ . സേ ത ിൽ ഞാൻ വ ു. സമാധാനം
േവണെമ ു നിെ അർ നയുമായി ഞാൻ
ഹ ിനപുരം രാജസഭയിൽ തിരി ുെച ു. നി ൾ
പറ വാ ുകൾ ആ രാജസഭയിൽ ഞാനതുേപാെല
ആവർ ി ു. നിെ ആ സേ ശെ പതി നിറ
രാജസഭയിൽ അ ു നിശിതമായ വാഗ ാദ ൾ നട ു.”
സ പ ിെല മഹാരഥികളുെട േമ കൾ
വിവരി ുെകാ ് സുേയാധനേനാട് ഭീഷമർ പറ ു.
“സുേയാധനാ, ഞാൻ നിെ പടനായകനാണ്. സ ം
േമ െയ പാ ാർ വിവരി ുകയി . നിെ
പ ു മ ു വീര ാരുെട കഴിവുകൾ നിേ ാടു
ഞാൻ പറയാം.’
കൃതവർ ാവ്, ശല ർ, ഭൂരി ശവ ്, ജയ ദഥൻ,
സുദ ിണൻ, നീലൻ, ശകുനി, സുേയാധനപു തനായ
ല ണൻ, ദു ാസനപു തനായ ഭരതൻ ഇ െന
സുേയാധനപ ിെല മഹാരഥ ാരുെട വിവരം
സമ രാജാ ാരുെടയും മ ിൽ വ ് ഭീ ർ
സുേയാധനനു വിവരി ുെകാടു ു.
“സുേയാധനാ, ഇവെര ാം അധൃഷ വീര ാരാണ്.
ശ ിലും ഗദയിലും വാളിലും
ൈവഭവമിയ വരാണ്. പടയിൽ ഭയ ു
പി ാറാ വരാണ്. ഇനിയും എ തേയാ മഹാരഥ ാർ
നിന ുേവ ി പാ വേസനെയ സംഹരി ാൻ നിെ
പട ലയ് ലു .് ”
അ െന മഹാരഥിവിവരണം തുടർ ഭീ ർ
ശകുനിയുെടയും കർ പു തനായ വൃഷേസനെ തയും
വീര െ സുേയാധനേനാട് ഇ െന വിവരി ു:
“നിെ അ ാവനായ ശകുനി രഥാശ വിദ കളിൽ
കിടയ ൈവഭവമു വീരനാണ്. പാ വേദ ഷിയായ
അവൻ അേനകം പാ വ ടകെള മുടി ുെമ തിൽ
എനി ു സംശയമി . കർ പു തനായ വൃഷേസനൻ
ബലവാനായ രഥിേ ശ നാെണ ് നീ ധരി ാലും.
ശ തൈസന െ അവൻ ചുെ രി ുകതെ െച ും.
അവെര ാം വ ാ ഘെ േ ാെല ബലേമറു വരാണ്.
അഴകു ആ െചറു ാർ ശ തു െള െചാടി ി ്
പഹരി ു വരാണ്.”
ഒരു വിരാമ ിനുേശഷം ഭീ ർ തുടർ ു:
എ ാൽ ഒ ു നീ ധരി ണം. പാ വരുമായി
പടെപാരുതാൻ നിെ ഉ ാഹി ി ു ഒരി േതാഴൻ
നിന ു ്. ആ പശംസ ാരനായ ആ നീചനാണ്
നിന ് എ ും മ ിയും േനതാവുെമ ് എനി റിയാം.
നിെ ക ിൽ അവെ ശരീര ിനു മാ തമ ,
മ ു വെര ാൾ നീളം കൂടുതലു ത്; നിെ ക ിൽ
അവെ വീര ിനും നീളം കൂടുെമ ് എനി റിയാം.
പേ , ഒ ു നീ ധരി ണം. സൂതപു തനായ ഈ
കർ ൻ യു ള ിൽ ഒരു മഹാരഥിയാെണ ു
ഞാൻ കരുതു ി . അവൻ ഒരു
അർ രഥിേപാലുമെ ാണ് എെ അഭി പായം.
ദിവ മായ കവചകു ല ൾ ദാനം െചയ്
ശ ി യം വ കർ ൻ, പരശുരാമശാപം തലയിൽ
േപറു ആ കർ ൻ, ലവും കാലവും ഗൗനി ാെത
മന ിൽ അലിവു ാകു കർ ൻ, കഴിവറിയാെത
ആ കമി ുകയറി പടയിൽ പി ിരിയു കർ ൻ-
നിെ േസനാനികളുെട കൂ ിൽ കാര മായി
കണ ാേ രഥികളിൽ ഒരാളായി ഇവെന ഞാൻ
കണ ാ ു േതയി .”
ഭീ രുെട അധിേ പം േക ു ക ുരു ി
ചാടിെയണീ കർ െന ് അർ ുനവ ലനായ
േ ദാണാചാര ർ ഇടയ് ു കയറി റ ു.
“സുേയാധനാ, കർ െന ുറി ് ഭീ ർ പറ തു
തിക ും ശരിയാെണ ു ഞാൻ കരുതു ു. രണംേതാറും
പി ാറു ദുരഭിമാനിയായ ഈ കർ ൻ െവറും
അർ രഥി മാ തമാെണ ാണ് ഞാനും കരുതു ത്.”
അധി ി നായ കർ ൻ രാജാ ാരുെട
മ ൃ ിൽ എണീ ു നി ു െകാ ു പറ ു:
“വാ രം െകാ ു കു ി ഭീ ർ എെ വീ ും
വീ ും തെ ടു ു ു. കു മിെ ിലും
േദ ഷബു ിേയാെട അടി ടി അവൻ എെ
ഹനി ു ു. അെത ാം സുേയാധനാ, നിന ു േവ ി
ഞാൻ മി ുകയാണ്. എ ാൽ മഹാ ാവായ
പിതാമഹൻ എെ ഈ വാ ുകൾ േകൾ ണം. ഞാൻ
െവറുെമാരു മ ബ ിയാെണ ു നീ കരുതു ു. ഞാൻ
അർ രഥിയാെണ ് ഈ രാജാ ാേരവരും േകൾെ
നിർവിശ മായി നീ പഖ ാപി ു ു. ശരിയാണ്,
കർ ൻ അർ രഥിയാണ്. സർ േലാകർ ും
അഭിമതനായ ഗാംേഗയൻ അ െന പറയുേ ാൾ,
രാേധയനായ കർ ൻ അർ രഥി തെ യാണ്.
മഹാ ാവായ േദവ വതാ നിേ ാട് എനി ്
അ ാര ിൽ തർ േമയി .
“സുേയാധനാ. പേ , നീ ഒ ു ധരി ണം.
പടെയ് ാരു ി നില് ു വെന പടയ് ു നടുവിൽ
േതേജാവധം െചയു നി ി ് അ ഃഛി ദമു ാ ാൻ
ശമി ു വൻ യു ിൽ നിെ
ജയകാം ിയാകാനിടയി . പായം, ധന പൗഢി,
ബ ുബലം എ ിവയുെട േപരിൽമാ തം ഒരു രാജാവിന്
ആരും അതിരഥത ം ക ി ുകയി . രാജാ ാരുെട
മൂ ു ബാഹുബലംെകാ ു മൂ ുമാ തമാണ്.
ധനാധിക ാൽ ൈവശ ൻ വേയാധികനായി
ഭവി ു ു. ശൂ ദനുമാ തമാണ് പായ ൂടുതൽെകാ ്
മൂ ുക ി െ ടു ത്. അതിനാൽ വൃ നായ ഈ
ഭീ ർ പറ തു ഞാൻ ഗൗനി ു േതയി .”
ഭീ രുെട േനെര മുഖമുയർ ി, പരിഹാസേ ാെട
ഒരു ചിരിചിരി ു െകാ ് അവൻ തുടർ ു പറ ു:
“പിതാമഹാ, രഥാതിരഥസംഖ നീ യേഥ ം
പറ ാലും. നിെ മൂഢ ബു ി ു േചർ തു
േപാെലയും നിെ ജീർ ി കാമേദ ഷ ൾ ു
തൃ ിവരുേ ാെലയും നീ അതു വിവരി ാലും. പേ ,
നീ ഈ സുേയാധനെന േദ ഷി ു വനാെണ ു തു
പകൽ േപാെല മായ സത മാണ്.
“സുേയാധനാ, േസനാധിപനാണ് ഒരു ൈസന ിെ
ജീവൻ, പടനടുവിൽ നിെ പടയാളികെള േതേജാവധം
െച ു ഈ ഭീ ർ നിന ു േചരു പടനായകന .
എെ േസനാവി ാനം എവിെട ിട ു ു?
അ ബു ിയായ ഈ ഭീ രുെട ദുരഹ ാരം എവിെട
ിട ു ു? ദുർ യമായ മഹായു ം
എവിെട ിട ു ു? കാലെ വിളിയും
െചവിേയാർ ു നില ു പടുവൃ നായ ഈ ഭീ ർ
എവിെട ിട ു ു? ാന വൃ ാരുെട
ഹിേതാപേദശം അനുസരി െ ടണെമ ാണ് ശാ ്തം.
പാകംവ ു പഴു പഴമാണ് പരമാവധി സ ാദി ം.
േവ തിേലെറ പഴു ാൽ, പഴംപേ , ജീർ ി
മാലിന മായി മാറു ു. അതിനാൽ അതിവൃേ ാ ി
േകൾ ു ത് അപകടമാെണ ു ധരി ാലും.
അതിവൃ ാർ േകവലം കിടാ ളാണ്. വൃ നായ ഈ
ഭീ ർ ലാളനയിൽ ദുഷി കു ിെയേ ാെല
േലാകേ ാടു മുഴുവൻ െവറുെത ഗർവി ു തു
ക ിേ ? മ ു വരുെട േമ കാണാൻ ഇവനു ക ി .
സ ം േമ കാണാൻ മാ തമാണ് അവനി ു
ക ുകളു ത്. പാ വെരയും അവർ ു
സകലേസനകെളയും നിന ുേവ ി ഞാൻ
യു ിെലാടു ു താെണ നീ ദൃഢമായി
വിശ സി ാലും. പേ , ഈ ഭീ ർ േസനാപതിയായ
ൈസന ിൽ ഇവേനാെടാ ു ഞാൻ
ആയുധേമ ുകയി . ഇതു സത ം. ഈ ഭീ ർ വീണാൽ
ഞാൻ പട ള ിൽ നിെ സവിധ ിലു ്. ഇതും
സത മാണ്. ഈ ഭീ ർ പാ വെര നി ഗഹി ു യു ം
ജയി ുകയാെണ ിൽ നിെ അനുവാദേ ാെട ഞാൻ
വനവാസം െച ുെമ ും ഇതാ. ഈ നിറ സഭയിൽ
െന ിൽ ൈകെവ ു ഞാൻ സത ം െച ു ു.”
േ കാധ ാൽ ജ ലി ഭീ ർ തീ പാറു ഒരു
േനാ വുമായി അേ ാൾ കർ േനാടു പറ ു:
“ശ നായ സൂതപു താ, ധാർ രാ ർ ുേവ ി
കടൽേപാലു മഹാഭാരേമ ി ഞാൻ നില ു ു.
ഇേ ാൾ ത ിൽ ഛി ദം പറയു ത് എനി ു
േചർ ത . സൂതപു തനായ നീ പേ ,
അ ഃഛി ദ ിൽ ജീവി ു വനാണ്. അതിൽ
വൃ ി പാപി ു വനാണ്. ജളനായ നിേ ാട്
എതിർ ്, യു ിനു നിെ െകാതിയും നിെ
ജീവിതവും ഒടു ാൻ എനി േശഷം ആ ഗഹമി .
അധിരഥപു തനായ നിന ു വീര തിയ ാരുെട
ചരി ത ൾ അറിയാവു ത . ഗുരുവായ പരശുരാമൻ
ഈ ഭീ േരാട് അേനകദിനരാ ത ൾ േതാരാെതനി ു
യു ംെചയുെവ ു ശിഥിലമായി . ആ എെ നീ എ ു
െച ുെമ ാണു പറയു ത്? മു ദജീവികൾ ്എ ു
പറയാനാണ് അവകാശമി ാ ത്? സ ം ശ ിെയ
വീര ാർ സ യം പുകഴ് കയി . ആ ുതി
ആ ഹത യാകയാൽ അവർ ഒരി ലും അതിനു
മുതിരുകയി . അതിനാൽ നിേ ാടു ഞാൻ ഒ ുമാ തം
പറയു ു; നീ േദ ഷ ിെ വി ാണ്. ഈ
കുരുവംശ ിേനർെ മഹാസ ടമാണ് നീ.
കുരുവംശ ിെ നാശ ിനായി നീ ഇവിെട
വ ുകൂടിയതാണ്. സൂതപു താ, നീ; അർ ുനനുമായി
യു ിനു തിര ുകൂ ു ു. ഒരു സേ ഹവും േവ ;
നിന തിനു സ ർഭം കി ുകയും െച ും.
ദുർബു ിയായ നിെ ഈ യു ംവി ് ഈ േദവ വതൻ
കാണുെമ ു തിലും നിന ു സംശയംേവ .”
ഭീഷണമായ ശ ിൽ ഭീ ർ നീ ുനി ഒരു
െപാ ി ിരി ചിരി ു. സുേയാധനൻ കയർ ുനിൽ ു
ആ സിംഹ ൾ ു നടുവിൽ പരമ ദയനീയമായ
ഭാവേ ാെട ചാടിവീണു. അനുനയ സ ര ിൽ അവൻ
പറ ു:
“പിതാമഹാ, നിരാലംബനായ ഈ മകെന നീ
കനിെ ാ ു േനാ ൂ. പിയനായ രാേധയാ, നീയും
ആ മി തെ ഒ ു േനാ ൂ! എനി ുേവ ി
െപരുംകർ ൾ െചേ നി ൾര ുേപരും എെ
ഒ ു േനാ ൂ.”
പതിനാറ്
2
“രാ തിയായി. രാജാ ാരും ഭടജന ളും
ൈകനിലകളിേല ു പിൻവാ ി; കുരുേ തം
ജനശൂന മായ േനര ് കർ ൻ ഏകാകിയായി
ഭീ രുെട ശരശ ാസവിധ ിെല ി,” എ ു
പറ ുെകാ ് വിവരണം തുട ിയ സഞയേനാട്
ദൗപദി േചാദി ു:
“സഞയാ, ഭീ ർ പടയിൽ വീണ ാെത
ആയുധേമ ുകയിെ ് ശപഥം െചയവനേ കർ ൻ?
ശപഥം സഫലമായ മുഹൂർ ിൽ ആ ൈവരിെയ
െച ു കാണണെമ ് അവനു േതാ ാൻ
കാരണെമ ാണ്? ശരശ യിെല പിതാമഹെന േനരി ു
കാണണെമ കാര ം വിചാരി ാൻ േപാലും പയാസം.
ആ മഹാസാഹസ ിനു േവ ആ ൈധര ം
അവെനവിെടനി ു ലഭി ു?”
സഞയൻ പറ ു:
“േദവീ, ദിവ ച ു ിെ ശ ിയാൽ നട െത ാം
ഞാൻ ക ു. കാ കൾ ുറം മേനാവ ാപാര ൾ
കാണാൻ കഴിവി ാതിരു ഞാൻ, നിെ
സേ ഹ ിനു തീർ യായ വിശദീകരണം എ െന
പറയാനാണ്?”
അമിതമാഹാ മിയ കർ ളുെട യു ി,
സാമാന മായ കാര കാരണ കമ ിനു
പുറ ാെണ ും, തനതായ ഒരു യു ി കമം സ യം
സ രൂപി ് അതിൽ േശാഭേതടു വയാണ് അ രം
കർ െള ും പറ ുെകാ ് സഞയൻ തുടർ ു:
“ഭീ രുെട പതനം, ഭീ തുല നായ കർ െ
ഹൃദയെ മ ാെര ാളും കൂടുതൽ ഉല ിരി ാം.
ജാത ാ ദയാലുവായ അവൻ ഭീ ർ തേ ാടു പറ
പരുഷ ൾ മറ ുകയും താൻ പറ
പരുഷ േളാർ ് മനസാ നീറുകയും െചയിരി ാം.
പശ്ചാ ാപ ാൽ സ തയ വനായിരി ാം.
ഭീ േരാടു േനരി ു മപറയാെത ഇനി തനി ു
മന മാധാനേമ ഇെ നിലയിൽ ദയാലുവായ അവൻ
ഉഴറിയിരി ാം.”
േ പരണ എ ായിരു ാലും ഭീ ർ തെ
എ െനയാണ് സ ീകരി ുക എ കാര ിൽ അവന്
സേ ഹമു ായിരു ുെവ ും, അതുെകാ ാവണം
രാ തിയിൽ ആരുമി ാ േനര ് അവൻ
ശരശ യിെല ിയെത ും അഭ ൂഹി ുെകാ ് ഭീ -
കർ സംഗമരംഗം സഞയൻ വിവരി ുതുട ി.
എ ാവരും പിൻവാ ി കുരുേ ത ളം ഇരുളിൽ
മു ി ിട ു.
2
സഞയൻ തെ വിവരണം തുടർ ുെകാേ യിരു ു.
“േദവീ, അ െന ഏഴു ദിവസമാണ് കർ ൻ
സുേയാധനനു േവ ി യു ം െചയത്.
കുരുേ ത ിൽ കർ -ഫൽഗുന ാരുെട ശരേമ ു
തിയ ശിര ുകൾ പഴു ഇലകൾേപാെല
െകാഴി ു ചിതറിയ ഭീകരദിന ൾ! പിളർ
വായുമായി മൃത ു എ ും എ ാേയാഴും അലറി ാ ു.
നിെ പ െ വീര ാർ ു മുഴുവനും
ശരവ നായി,വധ രിൽ വധ നായ ശ തുവായി,
പടെപാരുതിയ ദിന ളിൽ, കു ി ു ന ിയ വാ ാനം
സ ജീവെന പു ി ും ആ കർ ൻ പാലി ുെവ തു
വിശ സി ാൻ പയാസമു കാര മാണ്.
ദു രമഹാകർ മാണു േദവീ; പേ , അവൻ
കു ിേയാടു െചയ പതി പാണാപഹാരിയായ
ദുർഘടനിമിഷ ളിൽേ ാലും ഓർ ു! സ ം
ജീവെന ഗൗനിയാെത അവൻ ആ സത ം
പരിപാലി ുകയും െചയതു.
“േ ദാണരുെട േസനാധിപത ിെ മൂ ാംദിവസം
അ ് സൂര ാ മയ ിനുമു ് ജയ ദഥെന വധി ുെമ ്
അർ ുനൻ പതി െചയതിെന ുടർ ു ായ
അതിഭീകരസംഗരം തിേലാക ളിൽ എ ും
വാഴ് െ ടും. സൂര ാ മയ ിനുമു ് ജയ ദഥെന
വധി ിെ ിൽ ഗാ ീവവുമായി താൻ ചിതയിൽ
ചാടുെമ ു അർ ുന പതി ഇരുേസനകേളയും
കിടിലം െകാ ി ു. ജയ ദഥവധ ിനായി മരണം
കൂസാെ കിണേ പാ വേസനെയ അേഭദ മായ
വ ൂഹം ചമ ,് വ ൂഹ ലയ് ൽ നി ് േ ദാണർ
പതിേരാധി ു. േ ദാണർ സംര ി ു വ ൂഹം
തകർ ാൻ പാ വമഹാരഥികൾ ാർ ും
ശക മായിരു ി .വാസുേദവാന ിതനായ അർ ുനൻ
ജയ ദഥവേധാദ ു നായി കൗരവേസനാവ ൂഹ ിെ
ഹൃദയഭാഗേ ്, നാലുഭാഗ ും മരണം
വിത ുെകാ ്. പാ ുകയറി. സൂര ൻ പടി ാേറാ ു
ചായാൻ തുട ു തു വെര, അത ു ഗമായ സം ഗാമം
കുരുേ തഭൂമിയാെക െകാടു ിരിെ ാ ു. പേ ,
േദവി, േ ദാണർ ചമ വ ൂഹം പിളർ ് അർ ുനസമീപം
സഹായ ിെന ാൻ പാ വേസനയ് ു
കഴി േതയി .”
1
േകാളിളകിയ സമു ദംേപാെല ആർ ിര ു
കൗരവ ടയുെട നടുവിൽ, തീർ െ മരണ ിനു
മു ാെക, ദയനീയനായി നില് ു ഭീമേസനെ ചി തം
ഭി മായ പതികരണ േളാെട യുധി ിരനും
ദൗപദിയും േനാ ിനി ു. ഉട ു നുറു ിയ രഥം,
െപാ ിവീണ പട , ശരീരം നിറെയ തറ ിരി ു
ശര ൾ, തു ായി നുറു ിയ ഒരാനയുെട ജഡ ിെ
മറവിൽ േമാഹിതനായി നില ു ഭീമേസനൻ-- ആ
ചി തവും അവെ മു ിൽ കുലേയ ിയ വി ുമായി
രഥാരൂഢനായി നില് ു കർ െ ചി തവും
ഒ ി ുക ദൗപദി ു നടു മു ായി ഭീമെന ഒരു
ശരം െതാടു ു വധി ുക എ നി ാരകൃത ിനു
മുതിരാെത വിൽ ലെകാ ് അവെ - വയറിേ ൽ
കു ി അധിേ പി ുെകാ ു ആ ചിരി,
പുറേമനി ു വരുേ ാെല കാതിൽ വ ല സ ം
ഹൃദയമിടി ിെ ശ ിൽ താൻ േകൾ ു തായി
അവൾ ു േതാ ി. മി വാറും
ശൂന മായി ഴി ിരു ജീവിത ിൽ േശഷി ിരു
വീര ാഭിമാന ിെ ര ാനിരയും തകർ ു വീഴു
കാ ക ് അവളുെട േചതന വിറെകാ ു.
പമദവ ൂഹം പിളർ ാൻ ബാലനായ അഭിമന ുവിെന
തനി ു പറ ുവി ് ആ കുമാരെന
െകാലയ് ുെകാടു ് താൻ, ഭീമേസനെനയും അേത
രീതിയിൽ െ മരി ാൻ
പറ ുവിടുകയു ാെയ േബാധ ാൽ “ഞാൻ
മഹാപാപിയാണ് എ വാക ം യുധി ിരൻ
ഉരു ഴി ുെകാ ിരു ു. ഏകനായി കൗരവേസന
േഭദി ു കട ഭീമേസനന് അഭിമന ുവിെ
ഗതിയു ാവാതിരു ത് ആ േജ ഭാതാവിെ
സത നി മൂലമാണേ ാ എ ചി യാൽ അവൻ നീറി.
യുധി ിരെ മുഖം നി ീമമായ സഹതാപേ ാെട
േനാ ി ഒരു വീർ ുവി ുെകാ ്, കർ ൻ
കു ിേയാടു പതി നിറേവ ിയതിെ വിവരണം
സഞയൻ തുടർ ു. ഭീമൻ തനി ു കൗരവേസനയിൽ
കട ു മരി ാെത മരി ആ ദിവസം,
കുരുേ ത ിൽ നട അപൂർ ഭീകരമായ യു ം
അവൻ വിവരി ു. ജയ ദഥവധം േനേര
സാ മെ ുക കൃ ൻ
കൃ തിമസൂര ാ മയമു ാ ിയതും, അ െന ജയ
ദഥൻ വധി െ തും സഞയൻ അനു രി ു.
ജയ ദഥെന വധി തറി സുേയാധനൻ
ജീവിതാശേപാലുമ നിലയിൽ ദുഃഖിതനായി,
േ ദാണേരാടും കർ േനാടും മ ു കൗരവവീര ാേരാടും
അവൻ കര ുെകാ ു പരിഭവം പറ ു. ആരുെട
സഹായംെകാ ും തനി ിനി ജയമു ാകാൻ
േപാകു ിെ ും, താൻ ഏകനായി പാ വ ടെയ
േനരി ു വീര മൃതി വരി ുെമ ും പറ
സുേയാധനെന, േ ദാണരും കർ നും
ആശ സി ി ാനും ഉേ ഷി ി ാനും ശമി തും
തുടർ ു രാ തിയു മു ായതും സഞയൻ വിവരി ു.
2
ആ രാ തിയു ിലാണ് സഹേദവൻ കർ നുമായി
ഏ ുമു ിയെത ആമുഖേ ാെട
സഹേദവ പാഭവരംഗം സ യൻ വിവരി ു തുട ി.
“േദവീ, ഓർ ാൽേ ാലും ഭയമു ാ ു
ഭയ രമായ ആ രാ തി യു ിൽ മൃതിേദവത
ഭാെ ടു ് അലറി ാ ു നട ു. സുേയാധനെ
ദുഃഖംക ് വീേര ാേ ജനമു ായ കർ ൻ പാണൻ
മറ ് കാ ുതീേപാെല ആളി ി. നിെ േസനകെള
കൂ േ ാെട അവൻ െകാെ ാടു ി. സഹജമായ
ദയവുൾെ െടയു വത െള ാം മറ ്,
ശ തുസംഹാരെമ ഒരു ചി മാ തമായി, മൃതിവിത ,്
അവൻ പടയിൽ വിഹരി ു. അവെ െകാടിയ
സംഹാര കിയ ക ് അമർഷംപൂ സഹേദവൻ
അേ ാഴാണു നിലമറ ് കർ േനാേട ുമു ിയത്.”
കർ ൻ പാ വേസനെയ എ ാടും ചുെ രി ു.
അതു ക ് അമർഷിയായ മാേ ദയൻ പടമുടി ു
വിഹരി ു കർ െന ശരവർഷം െചയു
പതിേരാധി ു. സഹേദവനുമായിനി ു മൃദുവായി
യു ം െചയു രസി ാൻ അേ ാൾ കർ ന് സമയം
ഉ ായിരു ി . അതിനാൽ ഒ ും സമയം കളയാെത
കർ ൻ സഹേദവെ വി റു ു. അവൻ േവെറാരു
വിെ ടു ് ഞാൺ പൂ ു തിനുമു ുതെ കർ ൻ ആ
വി ും േഭദി ് തു ാ ി. സൂതെനയും അശ െളയും
െഞാടിയിടെകാ ു വധി ് സഹേദവെന അവൻ
വിരഥനാ ി. കു നായ സഹേദവൻ അേ ാൾ
ആെ റി ഗദയും തുടർ ു ൈകേയ ിയ വാളും
പരിചയും എ ാം അനായാസമായി ശര െളയു കർ ൻ
ശിഥിലമാ ി. നിരായുധനായ സഹേദവൻ േകാപം
െകാ ു നി ഹായനായി വിറ ു. രഥച കം
േവർെപടു ി വീര ാഭിമാനിയായ മാേ ദയൻ കർ െ
േനർ ു ചുഴ ിവി ു. അ േമ ് അതു െപാടി
ുവീണേ ാൾ ഭീമേസനെ ആ സേഹാദരൻ
ൈകയിൽ കി ിയെത ാം തിരുതുെര കർ െ േമൽ
വാരിെയറി ു. ഒടുവിൽ ഗത രമി ാെത
ദയനീയനായി േവഗ ിൽ പിൻവാ ു
മാ ദീകുമാരെ പി ാെല പാ ു െച ് അവെ
ചുമലിൽ ത ി ചിരി ുെകാ ് കർ ൻ പറ ു.
“ഉ ീ സഹേദവാ, പടയിൽ തുല ാേരാടുേവണം
യു ംെച ാെന ു നിന റി ുകൂേട? േനാ ൂ. ഇതു
കർ നാണ്. അതാ, അവിെട ആ ഫൽഗുനൻ യു ം
െച ു ു ്. നീ അവെ സവിധ ിൽ േപായി
നി ാലും.”
ശരാർ നായി ജീവിതംതെ െവറു ു
പിൻതിരി ുേപാകു ആ കനി പാ വേനാടു
െപാ ി ിരി ുെകാ ് കർ ൻ വീ ും ഇ െന
വിളി ുപറ ു:
“സഹേദവാ, നീ വീ ിേല ു േപാകൂ. വീ ിൽ
േപാകു താണു നിന ു ന ത്.”
3
േ ദാണരുെട വധ ിനുേശഷം
കൗരവസേ ത ിലു ായ രംഗ ൾ
വിവരി ുെകാ ു സഞയൻ തുടർ ു; സംഭീതരായ
രാജാ ാെരയും വിലപി ു സുേയാധനെനയും
കർ ൻ സമാശ സി ി ു. അവെ മഹാവീര ം
അവരിൽ വിജയ പതീ യും വീറുമുളവാ ി.
ഉ സൂര െനേ ാെല ദു ഹനായി പാ വേസനകെള
ദഹി ി ുെകാ ് േസനാനായകനായ കർ ൻ പടയിൽ
വിഹരി ു. വിജ ംഭിതവീര വാനായി വിഹരി ു
അമർഷിയായ ആ ബലശാലിയുെട ശര െള േനരി ു
നില ാൻ അ ു പാ വപ ാർ ും
കഴി േതയി . ഭീമേസനനും ധൃ ദ ു നും
സാത കി ും അ ് ആ കർ െന േനരി ു നി ്
ഏെറേനരം യു ം െച ാൻ കഴി ി .
ശ തുൈസന വും ശ തുവീര ാരും കാ ിൽ
കരിയിലേപാെല ചിതറി. കർ െ
മു ിൽനിെ ാഴി ്, പാ വപ െ േയാധ
േശ ാർ ഒ ു േചർ ു സുേയാധനെന കട ാ കമി ു.
അവരും സുേയാധനനും ത ിൽ െകാടിയ യു ം
ഉ ായി. പല വീര ാേരാടും ഏകനായി െപാരുതി
സുേയാധനൻ പരി ീണനായി. പാ വ ടെയ
ചു ുമുടി ു വിഹരി ിരു കർ ൻ, സുഹൃ ിെ
പയാസ ിതിക ് ഉതണഠിതനായി. ഉ ിൽ
ഞാെണാലി മുഴ ിെ ാ ് കാ ുേപാെല അവൻ
സുേയാധനെ സഹായ ിനു പാ ടു ു.
മുേ റിവ അവെ ദു ഹമായ ശര േള ്
സുേയാധന പതിേയാഗികൾ, നാലുപാടും ചിതറി.
കർ െ സാഹസ കിയകൾക ു കു നായ നകുലൻ
അേ ാൾ േനരി ു െച ് കർ െന െവ ുവിളി രംഗം
സഞയൻ വിവരി ു.
പാ വവീര ാെര പരി ഭാ രാ ി പടനടുവിൽ
വിലസു മഹാൈവരിയായ കർ െന ക ു നകുലൻ
കു നായി പറ ു.
“എടാ സൂതപു താ, ഏെറനാളായി നിെ ഞാൻ
കാ ിരി ു ു. ഈശ രൻ ഇെ െ കടാ ി ു.
എ ാ കലഹ ിനും കാരണ ാരനായ ദു ാ! നീ
ഒരു ൻമൂലമാണ് ഈ കുരുവംശീയർ ഇ ു പര രം
േപാരടി ു മുടിയു ത്. ഇേ ാൾ ൈകയ് ു ിൽെ
നിെ ഇനി ഞാൻ ജീവേനാെട വിടുകയി .”
നകുലെ ആ ഭർ നം േക ് കർ െ മുഖ ു
ചിരി വിരി ു.
“എേടാ പാ വാ, വി ാളിവീര ാരുെട േമ വി ു
പേയാഗി ു തിലാണ്. നീേയാ വി ു
ൈകയിൽവ ുെകാ ് നാവുെകാ ് വീര ം
കാണി ു ു. അത് അർ ുനെ അനുജനു േചർ
നടപടിയ . വീ ുകൾ പറയാെത എെ േനെര നീ
ശര ൾ പേയാഗി ൂ. നീ ഒരു വീരനാെണ ്
എനി ുകൂടി േബാ ം വരെ .”
കർ ൻ നകുലെന ആെ യു. നകുലെ
പത െള നി ാരമാ ിെ ാ ് രാേധയൻ
അവെ വി റു ുകയും കടു അ ൾ
െന ിേലെ യ് ണാൽ അവെ പട
െപാ ി ുകയും െചയു. നകുലൻ േവെറ വിെ ടു ്
പാണഭയം െവടി ് കർ െന കൂസൽ കൂടാെത
തിരിെ യു. പേ , നിമിഷംെകാ ് ആ വി ും
മുറി ു. വി നകുലെന ആ ു തറയ് ാ
മൃദുവായ ശര ൾെകാ ് ആ കർ ൻ മൂടി. നകുലൻ
രു ദനായി. അവൻ േവെറ വിെ ടു ്
അദ്ഭുതേവഗേ ാെട കർ െ വി ു ര ായി േഛദി ്
താെഴ വീഴ് ി. അവർ ത ിൽ കുെറ േനരം െകാടിയ
യു ം ഉ ായി. ഇരുവീര ാരുെടയും ശ ധാരേയ ു
സഹിെക ൈസന ൾ അെ ാ ാടു ദൂെര മാറി
നി ് ആ മഹായു ം ക അദ്ഭുതംകൂറി.
നകുലശര ൾ കർ െ ഉടലിൽനി ും
േചാരവാർ ാൻ തുട ി. അേ ാൾ രാേധയെ
മുഖെ ഹാസം മറ ു. േ കാധമിയ കർ ൻ
ണംെകാ ് നകുലെ വി റു ു. സൂതെനയും ഹയ
െളയും നിമിഷ ിനകം അവൻ െകാ ുവീഴ് ി.
ആ േകാപി െ ശരധാരയിൽ നകുലെ രഥം
ു
എ ുേപാെല നുറു ി ിതറി. വാളും പരിചയുേമ ി
േതർ ട ിൽനി ും ചാടിയ നകുലൻ
നിലെ ുംമുേ കർ വിശഖ ാൽ
നിരായുധനായി ീർ ു. നി ഹായനായ ആ മാേ ദയൻ
ഗത രമി ാെത പട ള ിൽനി ും പി ിരി ു.
കർ ൻ അവെ േമൽ പിെ എ ുകയു ായി .
അവൻ നകുലെ പി ാെല പാ ുെച ് വിൽ ല
കഴു ിലി ു തട ുനിർ ി മ ഹാസപൂർ ം
ഇ െന പറ ു:
“ഉ ീ നകുലാ, നീ എേ ാടു പറ വാ ിനു വ
അർ വുമു ാേയാ? എേ ാടു േതാ തിൽ നീ
എ ിനാണു ല ി ു ത്? അവനവനു േചർ
തര ാർ ഓേരാരു ർ ുമു .് അവേരാട ാെത
യു ം െചയാൽ ആരും േതാല ും. ഉ ീ, നീ നിെ
തര ാെര ക ുപിടി ് അവേരാടു യു ം െച ു.”
നകുലൻ മുഖം താഴ് ി, ജീവിതവിര നായി
യുധി ിരെ രഥസവിധ ിേല ു നീ ി. അവെ
ആ േപാ ് മ ിതപൂർ ം േനാ ിെ ാ ് കർ ൻ
പാ ാലേസനയിേല ് വി ുല ുെകാ ്
പാ ുകയറി. അവിെട മരണം വിതറി.
4
സഞയൻ തെ വിവരണം ഇ െന തുടർ ു.
“േദവി, സ ർഭം കി ിയാലും; അർ ുനെനാഴി ു
നാലുമ െളയും വധി ുകയി എ ് അ യായ
കു ി ു ന ിയ പതി അ രാർ ിൽ െ
കർ നു നിറേവ ാൻ കഴി ുെവ ത് വിധിയുെട
മെ ാരു വിചി തചര യ ാെത മെ ാണ്? എ ാലും
ഒേ ാർ ു ഞാൻ അദ്ഭുതാധീനനാവുകയാണ്. ഈ
യുധി ിരനും കർ നും ത ിൽ അഭിമുഖരായി നി ്
ഒരു ജീവ രണേപാരാ മു ാവുെമ ് ആർ ാണു
സ ി ാൻ കഴിയുക? െകാടുംശ തുവായി കർ െന
കരുതുേ ാഴും അവെ അദ്ഭുതവീര െ
ആദരി വനും ഭയ വനുമാണേ ാ ഈ യുധി ിരൻ.
അർ ുനന് കർ െന വധി ുവാൻ കഴിയുേമാ എ
സേ ഹ ാൽ പതി ൂ ുവർഷം ഉത ിതനായി
കഴി ഈ ധർ ാ ജെന, കർ േനാടു േനരി ു
ഒരു യു ിനു വിടാൻമാ തം കു നാ ിയ വിധി,
ഒരുപേ , കർ േനാടു
ദയവുകാണി ുകയായിരു ിരി ാം.”
യുധി ിര-കർ സംഘ നരംഗം സ യൻ
തുടർ ു വിവരി ു.
5
കർ ാർ നയു ം നട ര ഭീകരമായ ദിന ിെല
പടനിലം സഞയൻ വിവരി ു. സംഹാരശ ികളുെട
വിശ രൂപം പദർശി ി ് വീര ിെ അ ിപർ തം
എരിെ ാടു ിയ ദിവസം അവെ േനെര േനാ ാൻ
ധൃ ദ ു ൻ തുട ിയ പാ വവീര ാർ ുേപാലും
കഴി ി . വീരമൃതി ു പതി െചയു േനരി
ഭീമേസനെനാഴിെക യാെതാരു ർ ും
അ േനരംേപാലും അ ു കർ െന പതിേരാധി ാൻ
കഴി ിെ ു വിവരി ുെകാ ് സഞയൻ തുടർ ു.
“േദവീ, ആ ദിവസംതെ യുധി ിരനും
കർ നുമായി വീ ും പര രാഭിമുഖരായി ഒരു
യു മു ായത് വിധിയുെട ഒരു വിേനാദമ ാെത
മെ ാണ്? ഈ യുധി ിരെനയും
നകുലസഹേദവ ാെരയും ഒ ായി പരാഭവെ ടു ി,
പാണെനടു ാെത വീ ും പരിഹസി ുവിടാൻ
കർ നുേവ ി അ ുതെ വീ ും രംഗെമാരു ിയ
വിധി എ ിനായതു െചയുെവേ ാർ ് ഞാൻ
അദ്ഭുതെ ടുകയാണ്.”
അ ് അപരാ ിൽ കർ നും
യുധി ിരനുമായു ായ സംഘ നം േവദനയിൽ
പിടയു മനേ ാെട മാ തമാണ് ഓർ ാൻ കഴിയുക
എ ു പറ ുെകാ ് സഞയൻ തുടർ ു:
സ ം ചിരിയുെട ശ ം േക ു ഭയ ദൗപദി
ക ുതുറ ു പിടെ ഴുേ ു. ക ു
ൈക ിരിയുെട െവളി ം. ശ മു ാ ി
ശ സി ുെകാ ് അസ നായി ഉറ ു
യുധി ിരെ രൂപം ശിര ു ൈക ല ാൽ
താ ിയിരു ുെകാ ് അവൾ േനാ ി. ഉറ ിെല
െപാ ി ിരി; തനി ുതെ -ഒരു പേ , തനി ുമാ തം-
േകൾ ാൻ കഴി ഭാ മായ ആ ചിരി; അവെ
നി ദെയ ഭഞി ി േ ാ എ ് അവൾ ആശ ാസപൂർ ം
ഓർ ു.
ഈശ രൻ വാ വ ിൽ ദയവു വൻതെ യാണ്.
പ യുെട ചിതയിൽനി ് ഈ ദുഃസ ിെ
എ ുകൾ തടു ു കൂ ി േനാ ിെ ാ ് അവൾ അേത
ഇരി ിരു ു. “ ദൗപദി, നീ പതി വതയാേണാ? എ
േചാദ ം േക ് അേ ാൾ ഭയ ാൽ അവൾ ഞടു ി.
ചിറെകാടി ് എറു ുകളുെട കൂ ിൽ വീണ
കുരുവിെയേ ാെല ആ േചാദ ം േക ് അവളുെട മന ്
പാണഭീതിയാൽ പിട ു.
പതി വതാധർ മാകു ദിവ വി ഗഹെ
വിചാര ിൽേ ാലും താൻ ഒരി ലും ഭഞി ി ിെ ്,
സ യം വിശ ാസ ിെന േപാെല, അവൾ
ആവർ ി ു ചി ി ു. അേതാെടാ ം
“നിനെ െ ിലും േ ഹം ലഭി ുകയു ാേയാ?'
എ ഹൃദയ ിെ േചാദ ംേക ു മന ു പിടയുകയും
െചയു. സ ം ഹൃദയ ിെ ശ ം അശരീരിേപാെല
അ രീ ിൽനി ു േകൾ ാൻ കഴി
അതിദീ മായ മാനസികാവ യിൽ, തുടർ ് മെ ാരു
േചാദ ംകൂടി അവൾ േകൾ ുകതെ െചയു:
“ ദൗപദി, ഇ ു ജീവേനാെട അ ുപതിമാരു നീ
സനാഥയാേണാ? കൗേ യർെ ാം ഒരുേപാെല
പതിയായ നിെ , നാലു ഭർ ാ ാർ മരി
ൈവധവ ദുഃഖ ിൽനിെ ാഴിവാ ിയതാരാണ്”?
മർ ളിെല ാം തറ ുകയറു േചാദ ം േക
അവളുെട മുഖ ു വിയർ ുതു ികൾ െപാടി ു.
കുടിലിൽ ശ ാസം മു ു തായി അവൾ ു േതാ ി.
ക ിൽനി ും ജലരൂപ ിെലാഴുകിയ
ആ ാനുതാപ ിെ നീർ ു ികൾ ഭയ ിെ
വിയർ ുതു ികളുമായി കലർ ് അവളുെട
വ ളിൽ ഈർ മു ാ ി.
അേബാധചര െയ േപാെല അവൾ ചാടിെയണീ ു
കുടിലിൽനി ു പിട ു പുറേ ു നീ ി.
മ ിൽ കുതിർ കന ഇരുളിൽ നദീതടവും
നദിയും ഉറ ുകയാണ്. ന ത ൾ
കുളിരുസഹിയാെത ആകാശ ിൽ നി ു
വിറയ് ു ു. മ ിേനാടു പരിഭവി ു കര
പു ുകളുെട നനവുപ ിയ വിരി ിൽ, നന
മുഖമായിരു ് അവൾ നിശ സി ു.
2
എ ത ബീഭ മായ ഇരുതലസർ മാണ് ആ ാനുതാപം!
അതു സ യം ദംശി ു ു. സ യം വിഴു ാൻ
ശമി ുകയും െച ു ു. അവിെട യാെതാ ിനും
ആരംഭമി . യാെതാ ിനുമി അവസാനം.
േവദനേയല് ു തും, േവദനേയ ി ു തും ത ിൽ
വ ത ാസമി . സ യം ദംശി ്, സ യം വിഴു ൻ ശമി ്,
ഒരി ലും നിലയ് ാ േവദനയുെട വൃ ിൽ
കിട ു ആ പിട ിലിൽ, ജീവിതവും മരണവും
ഒരുേപാെല അ പസ മായി ീരു ു. േവദനെയ
സംേവദനം െച ു ഉപാധിെയ നിലയിൽനി ്
ജീവി, താൻതെ േവദനയായി മാറു ു. അവനവനിൽ
നി ുതെ പലായനം െച ാനു ഭാ മായ
യത ിൽ, മനുഷ ജീവി നിരർ കമായി പിട ു
വിവശനാകു ു. ആ പരിേദവന ിെ യും
ആ നി യുെടയും പിടിയിലമർ ദൗപദിയുെട
മന ്, സ ം പതിമാെരയും കൗേ യനായ
കർ െനയും ചൂഴ് ു ഭയ രമായ േചാദ ിനു
മുകളിൽ, വർ മായ ഇരയുെടേമെല ചു ി റ ു
കഴുകെനേ ാെല, വ മി ു നി ു. കർ െ
നിർഭാഗ ജീവിതെ ചു ി, ധർ ാധർ ളുെട,
സുഖദുഃഖ ളുെട, ആത ികമായ പതന ിെ യും,
ചിര ായിയായ േ ശയ ിെ യും എ ാ ിെ യും
യു ി കമനിരൂപണ ിൽ അവളുെട ചി
അേ ാ ുമിേ ാ ും ചിറകുവിതുർ ി റ ു.
േ ഹവികാര ിെ സ രൂപവിചാര ിേല ്,
അതിെ സഹജഘടനയിേല ,് അവളുെട ചി കൾ
േവ ുേവ ു ചുവടുവ ു.
േ ഹി ു തിെ യും േ ഹി െ ടു തിെ യും
അടി ാനം എ ാണ്? കാര കാരണനിയമ ൾ ്
അതിൽ എത തു മായ ാനമാണു ത്!
കർ ബ ൾ ുമാ തമ , ജ ബ ൾവെര,
ഏകാ ഗവും തേമാമയവുമായ ആ ഉതടവികാര ിെ
ു ു
വൃ ിൽ നിരാലംബ ളായി പക ു നിൽ ു ു.
എ ുെകാ ു േ ഹി ു എ ു േചാദ ം
വാ വ ിൽ ഉ രമി ാ േചാദ മാണ്.
എ ുെകാ ു േ ഹി െ ു എ േചാദ ിനും
സൂ മായ ഉ രം ലഭി ു േതയി . തനി ു തെ
ഉ ികെള േ ഹി ാൻ കഴി ി . ഇ െല വെര
ഞാൻ ആ സത ം മന ിലാ ിയതുേപാലുമി ! ഇ ്
അപരാധേബാധം ഉമി ീ േപാെല മന ിെന
ദഹി ി ുകയാണ്. ആ പശ്ചാ ാപ ിന്
എ ർ മാണു ത്? ഇ ാശ ിെകാ ുമാ തം
സാധി ാ ഒരു സഹജ പ കിയ.
അതിനുകഴി ിെ ിൽ ആ കഴിവുേകടിന് അർ ം
ഒ ുമാ തേമയു ു. ത ിൽ അതു ായിരു ി .
േബാധ ിൽ െതളിയു െത ിനും ശരി ും
അ ുറ ു വർ ി ു ഗാഢമായ ഒരി ായയാണത്.
ദൗപദി കു ിെയ ുറി ് ഓർ ു.
മ ൾ ുേവ ിമാ തം അതുേപാെല ജീവി േവെറ
അ യാരാണു ത്? േ ഹംെകാ ു
യുധി ിരാദ ാർ ് അവൾ എ ും ര ാവലയം
നിർ ി ു. പു തേ ഹ ിെ ഉത ശ സി ാണ്
അവൾ ജീവി ത്. അവൾ പേ , എ ുെകാ ്
കർ െന േ ഹി ു? ധർ സ ട ിെ ്
ക ീരിലായിരി ാം-എ ിലും ആദ ജാതെന ആ
ക ുനീരിെ പവാഹ ിലൂെട അവൾ
ഒഴു ിവിടുകതെ െചയു! സാഹചര ൾ ആ
അ യ് ുേവ ി െപാറുതിപറയുമായിരി ാം.
എ ാലും മന ് േചാദി ുേപാവുകയാണ്:
“യുധി ിരെനേയാ അർ ുനെനേയാ നദിയിൽ
ഒഴു ിവിടാൻ കു ി ു കഴിയുമായിരുേ ാ?"’
‘ആരാണ് നിെ അ ?” നിെ കുലേമത്?' എ ് നിറ
േവദനയിൽ വ ് ഒരു േചാദ ംേക ് അ൪ ുന൯
തലതാഴ് ി നില് ുകയാെണ ിൽ ‘ഞാനാണ് അവെ
ു
അ ’ എ ് കു ി ഉ ിൽ
വിളി ുപറയുമായിരു ിേ ?
പ േഭദബു ിയുേടത പ െമ ് ദൗപദി
ഓർ ു. േ ഹി െ ടു വ ിയുെട
േ ഹനിയതയും അവിെട പ മ . മനുഷ ഹിത ിനു
വിേധയമ ാ അേ യമായ കാരണ ാൽ,
രൂഢമൂലവും അദൃശ വുമായ കാരണ ളാൽ,
േ ഹ ിെ ൈക ിരി ചില ബി ു ളിൽ
ിരമായിനി ് ജ ലി ു ു. യാെതാ ിനും അതിെന
െകടു ാനാവുകയി . അേത കാരണ ളാൽ, ആ
നാള ിെ േശാഭ, അവകാശെ മ ു ചില
ബി ു ളിൽ െതളിയു േതയി .
ആേപ ികസ ഭാവം മാ തമു െതളി മ
േ ഹെമ ും േകവലമായ ഇരുളാെണ തും ദൗപദി ു
േതാ ി. െതളി പകാശമ ; തിള മു ഒരുതരം
േകവലതമ ാണ് േ ഹം. ആ തമ ിെ
ആത ികപരീ യിൽ ധർ ാധർ േബാധം,
വിേവകം, സത ദീ യും ന ായദീ യും-എ ാം
അലി ി ാതാകു ു. തമ ുമാ തം ജീവി ു ു.
ഭർ ൃേ ഹ ിെ തമ ിൽ, ഭർ ാ ാരുെട
വീര െ പതിയു അഭിമാന ിെ കറു
പകാശ ിൽ താൻ ലയി ി ാതാവുകയായിരുെ ്
അവേളാർ ു. സ ം ഉ ികെള താൻ
േ ഹി ാ ി . ഒെ ാഴി ു മ ു ഭാവ ൾ ു
ത ിൽ ാനമി ായിരു ു. ഇരുളിൽ, ഇരുളിന ാെത
മെ ിനാണ് അ ിത മു ത്? കു ിയുെടയും
തെ യും ജീവിത ൾ എ ദ്ഭുതകരമാംവ ം
സാമ മു മൂശയിലാണ് വിധി കരു ിടി െത
േബാധം ദൗപദിയുെട മന ിലൂെട പാ ു.
സാധാരണ ീകൾ ു ജീവിതവും
ജീവിതാനുഭവ ളും തനി ും തെ ആ അ യ് ും
വിധി വകവ ു ത േതയി . പാ ുവിെ പതി.
ു ു
പേ , അ സാധാരണ ീകെളേ ാെല
ഭർ ൃമതിയായിരുേ ാ? അവൾ പാ വിെ
പതിയായിരു ു. സൂര െ യും മരു ിെ യും
ഇ െ യും പതിയായിരു ു. ഈ
ഭർ ാ ാേരാെടാ ് ആ അ സഹശയനം െചയു.
അ ു ഭർ ാ ാരു തെ നിലയിൽ നി ്
വാ വ ിൽ ഇതിെന ു വ ത ാസമാണു ത്?
ദൗപദിയുെട ചു ുകളിൽ
ആ പരിഹാസ ിെ തായ ഒരു മ ഹാസം വിരി ു
വിരി ിെ മ ിൽ മാ ുേപായി. മന ു
മ ി ു ശ ം അവർ വ മായി െ േക ു:
‘പല പിതാ ളിൽ ഒര യ് ു ായ
മ ൾെ ാവർ ും കൂടി വിധി സൃ ി ഏകപതി!
ദൗപദി, നിെ യും കു ിയുെടയും ജീവിത ൾ െകാ ്
വിധി ഒരു ഫലിതകഥ രചി ുകയായിരു ു.’
അേത പാതയിലൂെട െ മന ് നിര ുശമായി
പിെ യും മുേ ാ ു നീ ി. ആ അ യ് ു മ ളിൽ
ഒരുവെന േ ഹി ാനു അർഹത വിധി വകവ ി .
ആ ഒരു മകെന ുറി ു വ ഥയിൽ താൻ നീറു ു
എ ് അ വിശ സി േ ാഴും അവെ േ ശയ ു
കാം ി ാൻ ആ മാതൃഹൃദയ ിനു
കഴി േതയി ! മ ു മ െള ുറി ു േ ഹ ിെ
തമ ിൽ അവളുെട വിേവകവും ധർ േബാധവും.
എ ിന്, മാതൃഭാവ ിെ ഒരുവശംതെ യും
ലയി ി ാതാവുകയായിരു ു. താേനാ? മ േളാടു
േ ഹവും ബാധ തയും താനും പാെട മറ ുകയാണ്
െചയത്. ഭർ ാ ാേരാടു േ ഹ ിെ തമ ിൽ
ലയി ,് അെതാ ു മാ തമായി താൻ ചുരു ുകതെ
െചയു. ആ വികാരെ ുറി ു അഭിമാനം
മിഥ ാഭിമാനമായേ ാൾ,േ ഹം
േ ഹവി ഭാ ിയാെണ ് െതളി േ ാൾ, തെ
അ ിത ം വലിെയാരു െത ി ാരണ മാ തമായി മാറി.
അവളുെട ചി ഒരാേവശ ാെല േപാെല
സഹാനുഭാവ ിെ നന ചിറകുകളിൽ
കർ നിേല ും അവെ അ യിേല ും വീ ും
നീ ി. തെ തുേപാെലതെ നീ ുേപാ ി ാ
നിർഭാഗ മാണ് വിധി അവന് നിശ്ചയി ത്.
ഭാഗ വിപര യ ളുെട മു ിൽ തിക ും
നി ഹായരായി കര ു കീഴട ാൻ ത ൾ ു
കഴി േതയി . അതിെ മു ിൽ, അതിെനതിേര
തലയുയർ ി നി ു സ ം വിനാശെ
ഹസി ുെകാ ് ആ വീര ിലും ബല ിലുമൂ ി
അവൻ ശ നായി തിരി ുനി ു. അലിവിെ
നീരുറവകൾ ് ആ ഗർ ിെ ഉ തപീഠ ളിേല ്
ഒഴുകാനാവുകയി . ആ ഉറവുകൾ അേ ാ ു
പവഹി തുമി , ഉത ിതമായ
സംര ണാഭാവ ിെ വിരി പ ൾ ്
അത ു തമായ രൂപ െള െപാതി ുസൂ ി ാൻ
കഴിയുകയി ; കഴി തുമി . വീര ാനുവർ ിയായി
തിയെനേ ാെല യു ം െച ാൻ യുധി ിരെന
അവെ അ ഉപേദശി ു. തിയധർ ം
അനുവർ ി ു സ ം രാജ വും പിതൃ ളുെട
മാനവും വീെ ടു ുകേയാ അെ ിൽ
വീരെനേ ാെല മരി ുകേയാ െച ാൻ അ ആ മകന്
ഉേ ജനം ന ി. യു ി ൈകനിലകൾേപാലും
ഉയർ ുകഴി ഘ ിൽ സുേയാധനെന
ൈകെവടിയാനാണ് കർ േനാട് അവെ അ
ഉപേദശി ത്! അ െനെയാ ് ഉപേദശി ാൻ
മാ തമാണ് അവൾ അവെ അ യായത്!
ജീവ ായ േ ഹ ിെ ചര കളിൽ
ധർ െമാ ുമാ തേമയു ൂ, അതു േ ഹ ിെ
ധർ മാണ്. അതു േ ഹി ു വ ുവിെ
േ ശയ ിൽമാ തം ഒതു ി വർ ി ു ധർ മാണ്.
േ ഹഭാജനെ പതിേരാധി ു , മെ ാ ിെനയും
നിേരാധി ു ധർ മാണ്. േ ഹം സ യംഭൂവാണ്.
േ ഹമി ായെയ കു െ ടു ിെ ാ ു േചാദ ൾ
േചാദി ു ത്, നിഴലിേനാടു
യു ംെച ു തിെന ാൾ നിരർ കമാെണ ്
ദൗപദി ു േതാ ി.
ഭീ പിതാമഹെ യും കൃ െ യും കാര ൾ
അവൾ ഓർ ു. അവെര ാൾ അധർ ഭീരു ളായി
ആരാണു ത്? ധർ ാധർ വി ാന ിലും
ധർ ചര കളിലും അവരിരുവർ ും കിടയായി േവെറ
ആരാണു ത്? യു ിൽ തെ വധി ാനു
ഉപായം യുധി ിരന് ഉപേദശി ു െകാടു
ഭീ പിതാമഹൻ കർ േനാട് യു മാർ ം െവടി ്
സ പ െ ഉേപ ി ുവാൻ പറ ു.
സ ധർ വശാൽ തനി ് ആചരി ാനാവാ കൃത ം
കർ ന് ഉപേദശി ത് പിതാമഹന് ധർ േബാധം
ഇ ാ തുെകാ ാേണാ? കൃതഘതയുേടയും
സ ധർ ഭഞന ിെ യും മാർ ിേല ്
വാസുേദവനും കർ െന അനുനയി ാൻ ശമി ത്
ധർ ാധർ വിേവചനം അ ാ തുെകാ ാേണാ?
അവെര ാം േ ഹ ിെ
ധർ മാചരി ുകയായിരു ു. േ ഹി െ ടു വൻ
ഭാഗ വാൻ- കർ ൻ നിർഭാഗ വാനാണ്.
ചി യുെട ക ാടിയിൽ സ ം പതിബിംബം
ദർശി ിെ േപാെല ദൗപദിയുെട മന ു േചാദി ു:
‘നീേയാ? നീ േ ഹി െ ടുകയു ാേയാ?’
ആ േചാദ െ ുടർ ് സ ജീവിത ിെല
അേനകം രംഗ ൾ അവളുെട വിചാരപഥ ിൽ
തി ി ൂടി.
സാതൃകിയുെട മുടിയിൽ ചു ി ിടി ു
ശിര ുെവ ാേനാ ു ഭൂരി ശവ ിെ വലതുൈക
യു ധർ നിയമം ലംഘി ു േഛദി ിടാൻ കഴി
അർ ുനന് നിറ സഭയിൽ മുടിയിൽ ചു ിയിഴ ു
ന യാ െ ടു ദൗപദിയുെട കര ിൽ
ധർ േബാധ ിെ ശ ിയാൽ േകൾ ാൻ
കഴി ി . തുടയിൽത ് സുേയാധനെന
ഗദായു ിൽ വീഴ് ാൻ കഴി ഭീമേസനനും
ധർ ം വി രി ാൻ അേ ാൾ കഴി ി .
‘അശ ാമാഹതഃ’എ ് േ ദാണേരാടു െപാളിപറ ്
ആചാര നി ഗഹം സാധി ധർ ജനും അേ ാൾ
ധർ ിേ ലു പിടി ് അയവുവരു ിയി .
ഭർ ാ ാേരാടു േ ഹ ിെ തമ ിൽ ലയി ,
ഹിതകരമായ, സു രമായ ഒരാ വി ഭാ ിയിലേ
കഴി ിെത ് അവളുെട മന ു േചാദി ു.
സുഖവും േ ശയ ുെമ ാം ഒരുകണ ിനു
വി ഭാ ികളേ ? വിശ ാസെ കീഴട ു
സുഖകരമായ വി ഭാ ികൾ? പേ , അ രം
വി ഭാ ികൾ മായികമായ ജീവിേതാദ ാന ിെല
പൂ ൾതെ യാണ്. െത ി ാരണയുെട ആ
പു ൾേപാലും ഇ ാതിരുെ ിേലാ? ജീവിതം
ഇേ ാൾ തുട ു തും അവസാനി ു തും
ഒരുേപാെല ശൂന മായ മരുഭൂമിയിലാകു ു.
ഹ ിനപുരം രാജധാനിയിൽനി ും ദുഃഖിതരായി
തലതാഴ് ി നീ ു ഭർ ാ ാെര പിൻപ ി, ആ
േ ഹഭാജന െള പരിചരി ാൻ സ ർഭമു ായതിൽ
അഭിമാനി ു ഹൃദയവുമായി ാണ് താൻ
വന ിേല ു േപായത്. സുഖം മാ തമ , േ ഹ ിെ
മെ ാ ബാധ തകളും നിേ ഷം മറ ാണ് താൻ
വന ിേല ു േപായത്. ഒേരെയാരു േ ഹ ിൽ
എ ാം മറ ് താൻ ജീവി ു. ഒേര അഭിമാനചി യിൽ
എ ാം മറ ് താൻ ആ സംതൃ ി കെ ി.
വാ വ ിൽ എെ ാരു വിധിയാണ് തെ ത്!
പതാപിയായ പാ ാലരാജ മകളായി
യാഗാ ിയിൽനി ു ജനി ു. ഭൂമിയിേല ും
സു രിയാണ് താെന പശംസേക ്, സ ം
സൗ ര െ സ യം േ ഹി ു വളർ ു.
േലാൈകകവീര ാരായ അ ുേപെര ഒേരസമയ ്
ഭർ ാ ാരായി ലഭി ു. എ ി ും േകവലം
അനാഥെയ എ േപാെലയാണ് ജടാസുരൻ തെ
പിടികൂടി ചുമലിേല ിെ ാ ു േപായത്.
അഭിമാനഭീതിേയാെട വിരാടരാജെ സഭയിേല ു
പാ തെ പി ാെല ഉ െനേ ാെല കീചകൻ
പാ ുവരു രംഗം മന ിൽ ് അവൾ ു
ഞടു മു ായി. രാജസഭയുെട കവാട ിൽ താൻ
പാെ ിയേ ാഴാണ് പി ിൽ പറ ിരു
തലമുടിയിൽ അവർ ചു ി ിടി ത്. ഭുവന പസി മായ
തെ ചുരു ു നീ തലമുടി! വിട ാർ ു ചു ി ിടി ്
ീത ിന് ത േള ി ാൻ വിധി തനി ു
പേത കമായി ത താേണാ അത്? ആ മുടിയിൽ
പിടി ാണ് അവനും തെ ആ സഭാേവദിയിൽ
വീഴ് ിയത്. രാജാവു േനാ ിയിരു ു.
അ ാതവാേസാചിതമായ പ േവഷ ിൽ
യുധി ിരനും അതു േനാ ി നി ു. നില ു വീണു
വിലപി ു തെ പൃ ഭാഗ ് കീചകൻ
കാലുെകാ ് ആ ു ത ി! ഛ േവഷനാണ് താെന
ധർ ബാധ ത അേ ാഴും യുധി ിരൻ മറ ി .
കപടേവഷ ിൽ ഇനിയും കാലം കഴിേ തുെ
വ ുത ഭീമേസനൻേപാലും മറ ി !
എ ാ വിധിയായിരി ാം. തെ േയാർ ് ഒരു
നിമിഷം േപാലും പ യ് ു ാനി സംഭവി ാ ,
ധർ േബാധ ിന് തം പ ാ , തെ
ഭർ ാ ാർ വാ വ ിൽ അലൗകിക
മാഹാ മു പുരുഷരത ൾതെ യായിരി ാം.
എ ാലും ീ ് അവിെട ല ി ്
തലകുനിേ ിവരു ിേ ? പുരുഷനിൽനി ും ീ
പതീ ി ു േ ഹം, ീത ിെ എ ാ
അഭിമാന ിനും ആ ദമായ േ ഹം, തനി ് തെ ,
ു
അ ു ഭർ ാ ാരിൽനി ും ഒരി ലും
ലഭി ുകയു ായി . പിയെയ ുറി ു
അഭിനിേവശ ിെ േപരിൽ, േ ഹ ിെ േപരിൽ,
ഭർ ാ ാർ ഒരി ലും ഒ ും മറ ി . കമമായും
കൃത മായും എ ും േ ഹി ുെകാ ിരി ാൻേപാലും
അവർ മറ ി േ ാ എ ് ഹൃദയ ിൽ കനൽ
കു ു ഒരു േവദനേയാെട ദൗപദി ഓർ ു!
െവളി ം ക ു ഭമി ് അ ി ാലയിേല ്
അ മായി പാ ണ ു കരി ുവീഴു ഭമ ൾ
ഒരുകണ ിന് അ ിയുെട േശാഭയ് ്
ുതിപറയുകയാണ് െച ു ത്. നീചമായ
വികാര ിെ േപരിൽ, ഉ മായ
മേനാവി കിയയുെട േപരിൽ, ജയ ദഥനും കീചകനും
ആ നാശ ിലൂെട തെ സൗ ര ിന്
ുതിപറയുകയായിരു ു! പേ , ആർ ുേവ ി താൻ
ജീവിേ ാ, ആെര ുറി ു േ ഹംമാ തമായി തെ
മേനാവ ാപാര ൾ മുഴുവൻ ചുരു ിേയാ, ആ
ഭർ ാ ാർ, തെ പതിയു േ ഹ ാൽ ഒരു
നിമിഷം േപാലും അ ാരായി !
വ ാേ പംെച ു തു ക േ ാൾേപാലും
അ രാവാൻ മാ തം േകാപം അവരിൽ ജ ലി േതയി !
അവൾ വീ ും കർ െനേയാർ ു. സ ം
േ ഹഭാജനമായ പതിെയ പര ാർ മുടിചു ി
ഉലയ് ു തുക ാൽ മഹാധർ ിയായ അവനും
ഒരുപേ യുധി ിരെനേ ാെല ദുഃഖിതനായി
തലതാഴ് ിയിരി ുമായിരി ാം! സുഭ ദെയ
ദു ാസനൻ നിറ സഭയിൽ വ ാേ പം െച ു ത്
ക ാലും അ൪ ുനൻ ധർ ബ നായി
തലതാഴ് ിയിരി ുമായിരി ാം.
ജീവിത ിൽ കിയകളുെട കാലം കഴി ു.
അഭിലാഷ ളുെടയും പതീ യുെടയും കാലം
കഴി ു. സ ളിൽ ഭമി ,് മനസാ ൈസ രം
േതടാനു സ ർ ീയമായ ആ ചാപല ിെ . കാലവും
കഴി ു. തനി ി ് യാെതാ ിേനാടും
േദ ഷംേപാലുമി . യാെതാരു പതികാരവും നിറേവ ി
വൃഥാഭിമാന ളുെട വിശെ ാടുേ ബാധ തയും
തനി ി . താൻ ശ സി ു ു: ജീവി ു ു. ഇനിയും
ശ സി ് ജീവിേ ിവരികയും െച ും. പേ ,
വർ മാനവും ഭാവിയും നിേ ഷം നില ുകഴി ഒരു
ജീവിത ിെ ദുഃഖകരവും വികലവുമായ പതി നി
മാ തമാണ് തെ ജീവിതം. ീ ഭാര യാണ്. ീ
അ യാണ്. ീയിെല ആ മാതൃത െ താൻ ഭഞി ു.
ീയിെല പതിത െ തെ വീര ാർ ആയ പതികൾ
വർഷ ളായി ഭഞി ു. തരിതരിയായി
നുറു ി ഴി ഒരു ടിക ാ ത ിെ നിറവും
തിള വുമ നുറു ുകളുെട ഒരു സ ികയാണ്
താനി ്.
പകൃതിെയ സംവരണം െചയ
നീര സാ കാര ിെല ഒരു ബി ുവായി വർ ി
സ ം ശിര ിൽ, ഇരുളിെ മറവിൽ മൃതിെയേ ാെല
ശയി ഗംഗാ പവാഹ ിെ വ ിൽ, എ ,
എ ായിട ും കന മ ുതു ികൾ ഇ ി ു വീഴു
ശ ം അേ ാഴാണ് അവർ േക ത്. മ ുതു ികളാൽ
നന മുഖമുയർ ി, െപാടു െന
പരിസരേബാധമു ായ അവൾ ചു ുപാടും േനാ ി.
അവൾ ് അദ്ഭുതമു ായി. േമഘ ൾ ഒഴി ു.
ശു ഭമായ ആകാശ ിൽ താ മധൂളികൾേപാെല നിറം
മ ി ചിതറി ിട ിരു ന ത ൾ പലതും
നീലരത ൾേപാെല പകാശി ുകയാണ്!
മനുഷ ജീവിത ിെല നിർഭാഗ ികവുകൾ ക ു
പപ വിധാനം എ ിനാണി െന
സേ ാഷി ു െത ് ഹൃദയം നിറ േവദനേയാെട
അവൾ േചാദി ുേപായി.
3
േചലയുെട തു ുെകാ ്. നനവുപ ിയ മുഖെ
മ ുതു ികൾ അവൾ തുട ു. ശിര ിെല ഈർ ം
വലതുൈക ലം െകാ ് അവൾ അമർ ി ഴുകി.
മ ിെ തണു ു പ ിയ ശിര ിനു താെഴ, തണു ിൽ
മരവി മുഖ ിെല മിനുസമു ചർ ിനുതാെഴ,
ദുഃഖ ിെ നനവൂറിയ ക ുകൾ ു താെഴ-
അവിെടെയ ാം അേ ാഴും തീ നലുകൾ എരി ു
െകാ ിരി യാെണ ് അവൾ ു േതാ ി.
താനുറ ിയി ു വർഷ ൾ കഴി ിരി ു ു!
ഇനിയും ഉറ മി ാ അേനകം യുഗ ളുെട ത മായ
ഊഷരഭൂമി കൺമു ിെല ും
പര ുകിട ു തുേപാെല അവൾ ു േതാ ി.
ഭീതമായ അവളുെട ക ുകൾ, കറു
ടിക ാളിേപാെല നിശ്ചലമായി ിട ു
നദീവ ിലൂെട വിദൂര ിൽ വർ ി ു
ച കവാള ിേല ് ഇഴ ിഴ ുനീ ി.
ചളിയും െപാടിയും പ ിയ െവ ി കിടുേപാെല
കാണായ പൂർ ച കവാള ിൽ അടി ുകിട
േമഘ ൾ ു മുകളിൽ, ഈ ൽെ ാളിയുെട അടർ
വ ുേപാെല േനർ ച േലഖ ഉയർ ു നി ിരു ു.
െക ുതുട ിയ തീ നൽേപാലു അതിെ ചുവ
നിറം ഒരു താ മവർ പകാശവലയം ചമയ് ു ത്
അവൾ സാദ്ഭുതം േനാ ി. ആ ച ിക ഉദി ു
െപാ ിയതും േ പത ൾേപാെല നി ിരു
വൃ ടർ ുകളുെട കരിനിഴലുകൾ, പുറംവരകൾ
ുടമാ ി ജീവൻ ശ സി ുതുട ിയതും അവൾ
അറി േതയി . നാഴികകൾമാ തം കഴി ാൽ
െവ ിയുെട ൈക ിരി പൂർ ദി ിൽ
െതളിയുെമ ും, അേതാെട രാ തി
അവസാനി ുെമ ും, അവൾ ആശ സി ു. എ ാൽ
ഇ ാശ ി നിേ ഷം നശി തുേപാെല അവൾ അേത
ഇരി ിരു േതയു ു.
രാ തിയിൽ േചേ റിയിരു ഭീമാകാര ളായ
പ ികെളേ ാെല നദീതട ിൽ വൃ ളുെട
നിഴലുകൾ ു കീെഴ പതി ിരി ു കുടിലുകളിൽ
അവൾ േനാ ി. കുറ ു നാഴികയ് കം
അവയിൽനി ും പുറ ിറ ു ദുഃഖ ിെ
നിഴലുകളായ ീരൂപ െള ി അവേളാർ ു. എ ാം
വിധവകൾ! എ ാം പതീ കൾ നില ുകഴി
ജീവിത ൾ. പഭാതസൂര ൻ പൂർ ച കവാള ിലും ആ
ച കവാളെ പതിബിംബി ു നദീ പവാഹ ിലും
നിത ഹരിതമായ ജീവിത ിെ യും ഒരി ലും
നിലയ് ാ സൃ ികർ ിെ യും പൗഢി
വിളംബരം െച ുേ ാൾ, ജീവിതം നില ുകഴി
വിധവകൾ പരേലാകെ ല മാ ി പാർ നകൾ
ഉതിർ ുെമ ് അവേളാർ ു. ജീവിത ിെല സുഖവും
ദുഃഖവും ഒരുേപാെല േക ുേകൾവി മാ തമായറി
നിർഭാഗ ജീവികൾ! ജീവിത ിേല ് അവർ ക ുകൾ
തുറ തുതെ തീ വും ഏകാ വുമായ ഒരു
േകവലദുഃഖ ിേല ാണ്!
അവെര ാൾ ഭാഗ വതിയാണ് താെന ് ദൗപദി ു
േതാ ി. താൻ ഒരളവുവെര ജീവിതം അറി വളാണ്.
േ ഹ ിെ ശീതളമായ ൈസ രതയെ ിൽ,
ധർ േരാഷ ിെ യും പതികാര ിെ യും
തീ വ പകാശെമ ിലും തനി ു േവ ത കാണാൻ
കഴി ു. എ ിലും, തുട ിേലതെ
ജീവിതനാടക ിേ ൽ തിര ീല വീണ വിധവകളായ
ആ െപൺകു ികൾ ീത സ ൂർ ിേയാെട തൃ ി
അനുഭവി ഒരു നിമിഷെമ ിലും കാണാെത വരിെ ്
അവൾ ് േതാ ി. പൂർ സാഫല ിെ ആ
നിമിഷ ിേല ് ഒരുപേ , ആയു ാലം മുഴുവനും
ആ കു ികൾ ു തിരി ുേനാ ാൻ കഴിേ ും.
പപ ിെല ധർ ശാ ൾ മുഴുവൻ
േ ഹ ിെ ഒരു തിള ം മാ തമായി ചുരു ുകയും,
ആ തിള ിൽ േലാകം മറ ,് ജീവിത ിെല
ബാധ തകെള ാം മറ ്, ന തി കൾ മറ ്, ഒരു
ീയും പുരുഷനും േയാജി ു വർ ി ുകയും
െച ു ആ ഒരു നിമിഷം-ആ നിമിഷെമെ ു
ജീവിത ിൽ താനറി ി .
ആ കു ികെളേ ാെല തനി ു പരേലാകേ ു
പാർ നകളുതിർ ാൻ കഴിയുകയിെ ു
ദൗപദിേയാർ ു. അവർ വിധവകളാണ്. േ ഹി
ഭർ ാവിൽ നി മായി ന ുനില് ു ചി യുമായി,
ഭർ ാവിെ പരേലാകേ ശയ ിനുേവ ി
ഹൃദയംെനാ ു പാർ ി ് അവർ ആ ശാ ി
േതടു ു. അവരുെട പാർ നയ് ു ല മു .്
ുടവും സൂ വും ദീ വുമായ ല ം. തനി ു
ൈവധവ ംേപാലും സാ മെ ് അവേളാർ ു.
‘നിന ് ഭർ ൃമതിയാകാൻ ജീവിത ിൽ
കഴി ി . അതുേപാെല തെ വിധവയാകാനും
നിന ു കഴിയുകയി .’
ദൗപദിയുെട ചി യുധി ിരനിേല ു തിരി ു.
കു ിെനേ ാെല നി ള നും േ ഹനീയനുമായ
യുധി ിരൻ. നിശ്ച ലമായ വതനി േയാെട
ഭർ ാവായി താനവെന പരിചരി ു.
വികാരവിചാര ളുെട േലാക ് ആ പരിശു നുമായി
തെ േവ എ ത വിചി തവും സ ീർ വുമാണ്!
സ നിശ്ചയ ിൽനി ും പി ിരിയാെത യുധി ിരൻ
തേപാവനം ഗമി ുകയാെണ ിൽ തനി ു ാനം
എവിെടയാെണ ് അവൾ േചാദി ു. അവേനാെടാ ു
തപ ിനു സസേ ാഷം േപാകാൻ കഴിയും. പേ ,
പാ വപതിയായ ദൗപദിയുെട പാതി വത ിെ
തുലനബി ു അേ ാെഴവിെടയാണ് നില് ു ത്?
ഭർ ാ ാരുെട അജ വീര ിൽ,
സൂേര ാദയ ിെല േപാെല താനുറ ു വിശ സി ു.
അവർ ് അപകടം ഏർെ ടുെമ ഭയം
ജീവിത ിെലാരി ലും താനറി ി . അതിനാൽ
അവരുെട വിേയാഗം സംഭവ തയുെട ഒരു നിഴൽ എ
രൂപ ിൽേ ാലും ഒരി ലും ത ിൽ ഉദി ി .
ഉ ഗഭീകരമായ യു ം നട ദിന ളിൽ
ഉതണഠിതയായിരു തെ ചി യിൽ
യുധി ിരാദ ാരുെട മരണം ഒരു സംഭവ തയായി
ഒരി ൽേ ാലും അവതരി േതയി . പേ , ഇേ ാ?
സഞയെ വിവരണ ൾ ദൗപദി ഓർ ു.
ൈകനിലയിൽവ ് അർ ുനനുമായി നട ഇട ിൽ
യുധി ിരൻ വിവരി ത് അവേളാർ ു. അതിെ
ഓർ േപാലും അവൾ ു ഞടു മു ാ ി. അേനകം
ത ൾ ശരീര ിനും മന ിനും ഒ േമ ു
ൈകനിലയിൽ അവശനായി ിട ു യുധി ിരൻ!
അഭിമാന ത ാൽ കു നായി െവ ാേനാ ിയ
ൈകവാളുമായി പാ ടു ു അ൪ ുനൻ! േജ െന
വധി ാൻ ഭാവി േതാർ ് പശ്ചാ ാപവിവശനായി
സ യം വാളാൽ സ ം കഴു റു ാൻ ഭാവി ു
അ൪ ുന൯! ഭയ ിെ വികൃതപരിണാമ ിൽ
മഹാവീര ിനു ാകു ചാപല ിെ
പതീക ൾ. ഹൃദയ ിലു വീര ാഭിമാന ിെ
േശാഭെയ അവ നിേ ഷം െകടു ി ളയു ു. എ ത
ദു ഹമാണ് ഈ അവ !
അവൾ ഭീമേസനെ കഥേയാർ ു. ആയിരം
ആനകളുെട ശ ിയു ഭീമൻ. േ കാധം ജ ലി
കീചക ാെര ൈകവലയ ിൽ െഞരി ു െകാ ുകയും
വൻവൃ ൾ പിഴു ് രാ സ ാെര
ത ുെപാടിയാ ുകയും െച ു ഭീമേസനൻ! ആ
ഭീമേസനൻ കർ ശര േള ു വിവശനായി പി ാറാൻ
പഴുതും കഴിവുമി ാെത, അധിേ പം സഹി ു
നി ഹായമായ േ കാധ ാൽ കര ുെകാ ു
നില് ു രംഗം സ േശഷിെയ പരീ ി ുകയാണ്.
വനവാസകാല ് അജകരൻ എ പാ ിെ
ചു ിൽെ ു വിവശനായി ഭീമൻ വിലപി കാര ം അ ്
യുധി ിരൻ പറ ു േക ി ് താൻ അവിശ ാസേ ാെട
െപാ ി ിരി ുകയാണ് െചയത്. പേ , ഇതു
സത മാണ്! ര ാമാർ മി ാെത ശരേമാഹിതനായി
വിളർ ു നില് ു ഭീമെന രഥാരൂഢനായ കർ ൻ
െകാ ാെത വിടുകയായിരു ു. സുനിശ്ചിതമായ
മരണവുമായി ഒരു ുര ിെ മാ തം അകല ിൽ
നി ഭീമൻ ഇ ും അപമാനഭീതിയാൽ
അമർഷംെകാ ു ജ ലി ു ു! എ ാൽ അവെന
ജീവേനാെട ഇ ും കാണാൻ കഴിയു ത്, വധി ാൻ
കഴിയു വൻ വധി ാെത ൈകെയാഴി തിനാൽ
മാ തം! കുരുേ ത ള ിൽ വീര ാർ വധി െ
രീതിയിൽ, ഭീമേസനൻ ശ തു െള വധി രീതിയിൽ,
അവനും ഫല ിൽ മരി വനേ ?
ഭീമൻ മാ തമ , യുധി ിരനും കർ നിൽനി ും
ജീവഭി േയ ാണ് ഇ ു ജീവി ു ത്. നകുലനും
സഹേദവനും കർ ൻ കൃപയാൽ
ൈകെയാഴി തിനാലാണ് ഇ ു ജീവി ു ത്!
അവേശഷി ജീവിതാഭിമാന ിെ െപരുംേ പതം
അ കാര ിെല ും ചിറകടി ു പാറു തായി
ദൗപദി ു േതാ ി. വൃ ല ുകെള അേ ാൾ
ചലി ി ത്, നദിയുെട വ ിെന ഇള ി അേ ാൾ
ഗ ദശ മു ാ ിയത്, പൂർ ദി ിൽനി ും
പാ ുവ രാവിെ ദീർഘനിശ ാസമ , മൃതമായ
ഭർ ൃവീര ാഭിമാന ിെ ു ദേ പതമാെണ ്
അവൾ ു േതാ ി.
അ പരീ യിൽ വിജയം േനടി
സത ിെല ിയ യുധി ിരേനാട്, േനടിയ ഭി .
േയാജി ് അനുഭവി ാൻ കു ി ആ ാപി ു.
അ െന താൻ പാ വപതിയായി അർ ുനെ യും
യുധി ിരഭീമ ാരുെടയും നകുലസേഹദവ ാരുെടയും
പതിയായി. പാ വപതിയായ ദൗപദി, യുധി ിരൻ
മരി ാൽ വിധവയാകുമായിരു ു. ഭീമേസനൻ മരി ാൽ,
നകുലേനാ സഹേദവേനാ മരി ാൽ, അേ ാഴും
അവൾ ു ൈവധവ ം ഏർെ ടുമായിരു ു. ഇ ു
തനി ് ൈവധവ ം ഏർെ ി ിെ ് കർ െ
കൃപയാലേ വിശ സി ാൻ കഴിയു ത്?
ഇരുപെ ാ ്
ദൗ പദീയുധി ിരേരാെടാ ്
കർ ാർ ുനയു വിവരണം േകൾ ാനിരി ു
കു ിയുെട കൃശമായ രൂപം ദൂെരനി ു തിരി റി
സഞയെ മന ിൽ മി ൽ ിണർ പാ ു.
െപാടിപിടി ു ചി ിയ പതിമാശി ംേപാലിരി ു
പാ വമാതാവിെന വ ാമി ശമായ വിചാര േളാെട
അവൻ േനാ ി. തെ െ ാ ു വിധി ആചരി ു
കൂരമായ വിേനാദ ിെ പുതിയ പതനം ക ് അവെ
മുഖ ് ആ പരിഹാസ ിെ തായ ഒരു മ ഹാസം
വിരി ു. അ നായ കൗരവപിതാവിേനാട് മ ൾ
മരി രംഗ ൾ വിവരി ുക!
ഭാതൃവ സനകർശിതനായ സേഹാദരേനാട്, ആ
േജ െ നിർഭാഗ ൾ വിവരി ുക! സദാപി
നവ വിേനാദ ൾ കാ ു വിധിയുെട ഭാവന, ഇേ ാൾ
തനി ു ക ി ു ത ഈ നിേയാഗം എ ത കൂരമാണ്!
സ ം പു തെന സ യം ഹനിെ ു ദുഃഖചി യിൽ
നീറു അ യുെട മു ിലിരു ് അവളുെട
മുഖ ുേനാ ി, അവൻ ഹനി െ രംഗം
വിവരി ാൻ തെ നിേയാഗി ു വിധി,
കളിേ ാ ുകേളാടു കു ു ൾ കാണി ു
ദയവുേപാലും തേ ാടു കാണി ി േ ാ എ ്
സഞയെ മന ു േവദനി ു.
ക ിൽ േചാദ ളും, ചു ിൽ മൗനവും,
കവിളുകളിൽ വ ഥയുെട നിഴൽ ാടുകളുമായി
വർ ി ു അ യുെടയും മകെ യും
ധർ പതിയുെടയും മു ിൽ, പതർ ബാധി
ചി കേളാെട സഞയനിരു ു. അസ മായ
മന ിെന സ വും ഏകാ ഗവുമാ ാൻ, ക ുകളട ്
അവൻ ഏെറ േനരം ധ ാനനിമ നായി.
അേനകവർഷ ളായി നട അേനകസംഭവ ൾ,
കാല ിെ അടു ുകൾ െത ി ത ിൽ കുരു ി
തി ി ിര ു ത് അേ ാൾ അവൻ ക ു.
അേനകവർഷ ൾ ു മു ് ഹ ിനപുരിയിൽ നട
ആയുധവിദ ാ പദർശന ിെ രംഗേവദി, നിറ
പുരുഷാരേ ാെട ഓർ യിലിര ു ു.
കുരുേ ത ിൽ രഥാരൂഢരായി പര രം ശരവർഷം
െചാരിയു കർ ാർ ുന ാരുെട
സംഹാേരാദ ു മായ നില, ആ പഴയ േവദിയിൽ
െതളി ു വരു തുക ് അവൻ അ ുതെ ു. അ ്
ആ കാ ിൽ മൂർ ി ുവീണ അർ ുനമാതാവായ
കു ിയുെടയും, തെ മു ിലിരി ു
കർ ാർ ുന ാരുെട മാതാവിെ യും ഭി രൂപ ൾ,
കൺമു ിൽ െതാ ുെതാ ിരി ു തായി അവൻ ക ു.
അവെ മന ിൽ അേനകം കർ ാരുെട ചി ത ൾ,
കാല ിെ പടവുകളിൽ അനു കമമായി
നിര ിരി ു രീതിയില , അനാദ മായ
കാല ിെ ാനം നിരൂപി ാനാവാ ഒരു
വിദൂരബി ുവിൽ കൂടി ലർ രീതിയിൽ
െതളി ുനി ു. അവനു തല കറ ു തായിേ ാ ി,
തീ വമായ പാർ േനാ ാരണ ിൽ സഞയെ
ചു ുകൾ ചലി ു. മു ിലിരി ു ആ
പാ വമാതാവിെന മറ ്, യുധി ിരെനയും
ദൗപദിെയയും മറ ്, േവരുകളാകു
െപരു ാ ുകളുെട ചു ിൽെ ് ആകാശേ ാടു
വിലപി ു തണൽവൃ െ മറ ്, ജീവിതംേപാെല
മറുകര കാണാനാവാെത പവഹി ു
ഗംഗാ പവാഹെ യും ഉ സൂര െ ചു ര ികേള ു
തപി ു പകൃതിെയയും മറ ്, അവൻ ധ ാന ിൽ
ലയി ു. അട ിരു ക ുകൾ അട ുതെ
വർ ി ുേ ാൾ, നിത നും അപൗരുേഷയനുമായ
ഒരദൃശ േ ശാതാവിേനാെട േപാെല ആ
അനശ രമഹാസംഗര ിെ വിവരണം അവൻ
പതി ശ ിൽ ആരംഭി ു. ഭീതിയാൽ തിള ു
ക ുകളു മൂ ു പതിമകൾ അവെ
അമാനുഷികശ ം അശരീരിെയ േപാെല
ഉൾെ ാ ു.
കർ ൻ േസനാധിപത േമ ു നട ിയ പതിനാറാം
ദിവസെ യു ിലും പാ വപരാഭവം
സാധി ാ തിൽ ദുേര ാധനൻ പര ാകുലനായി.
കർ േനാടു പരിഭവമായി അവൻ പറ ു:
“ഭീ രും േ ദാണരും വാ ല ാതിേരക ാൽ
പാ വവധ ിനു മന ുവ ി . നിെ ബലവും
േ ഹവും ക ാണ് ഞാൻ ഈ മേഹാദ മ ിനു
മുതിർ ത്. നീ മന ുവ ാൽ ആരാണു നിന ു
വധി ാനാവാതു ത്? കർ ാ, വിജയം നീ
എേ താ ിയാലും.”
പരിഭവം പറയു സുേയാധനേനാട് കർ ൻ
പറ ു:
“സുേയാധനാ, അർ ുനനുമായി ഇ െല
ൈദ രഥമു ാകാതിരു ത് ഞ ൾ ിരുവർ ും
ഏർെ ബഹുകാര പാരത ം െകാ ാണ്. നാെള
ഞാൻ അർ ുനനുമായി ഏൽ ുകതെ െച ും.”
അ േനരം ചി ാമ നായിരു േശഷം കർ ൻ
തുടർ ി െന പറ ു:
“സുേയാധനാ, സുഹൃേ , ഞാൻ നിേ ാടു പറയെ ,
ബല ിലും ശൗര ിലും
അ വിദ ാപരി ാന ിലും അ൪ ുനൻ എനി ു
തുല ന . ല േവധനൈവഭവ ിൽ,
േമാചനേവഗ ിൽ, പേയാഗലാഘവ ിൽ- ഇവയിലും
അർ ുനൻ എനി ു തുല ന . അവൻ അ ിദ മായ
ഗാ ീവദിവ ചാപംെകാ ാണു യു ം െച ു ത്.
ഭാർ വരാമൻ പസാദി ് എനി ു ന ിയ ‘വിജയം’ എ
എെ മുഖ ചാപം ഗാ ീവ ിനുതുല ം
വിശിഷ്ടമാണ്. എനി ് ആ ഗുരു ന ിയ രഥവും
ഫൽഗുനരഥെ ാൾ താെഴയ ാ താണ്.
അതിനാൽ അവയിൽ ഞ ൾ തുല തയു വരാണ്.
എ ാൽ ശരെമാഴിയാ ആവനാഴിയു അർ ുനൻ
അതിൽ എെ ാൾ എ തേയാ േമേല നില് ു
േപാരാളിയാണ്. വാസുേദവൻ സൂതനായു അർ ുനൻ
അതിൽ എെ ാൾ എ തേയാ േമെലയാെണ ് നീ
അറിയണം. കൃ തുല നായ ഒരു സാരഥിെയ നീ
എനി ു ന ിയാൽ നാെള ഞാൻ േപാർ ള ിൽ
അർ ുനെന വധി ുെമ ു നീ ഉറ ു വിശ സി ാലും.”
മ ദരാജാവായ ശല രുെട രഥവി ാനം കർ ൻ
സുേയാധനനു വിവരി ുെകാടു ു.
ഹയവി ാന ിലും രഥവി ാന ിലും
കൃ നുതുല നാണ് ശല ർ. നാെള തെ രഥം നട ാൻ
ശല െര വ വിേധനയും സ തി ി ാൽ,
ആജ കവചകു ല ൾ േപാെയ ിലും
ഇ ദ മായ േവൽ ഘേടാൽ ചനുമായു
യു ിൽ പാഴാെയ ിലും, അർ ുനെന താൻ
േപാരിൽ െവ ു താണ്. കർ ഹിതമറി
സുേയാധനൻ ശല െര സമീപി ് വിനയാന ിതനായി
പറ ു:
“അതുല വീരനായ മഹാനുഭാവാ, എെ ഈ
അേപ നീ േകൾ ണം. മഹാബാഹുവായ നിേ ാടു
ഞാൻ ഒരു വരം യാചി ു ു. അർ ുനനുമായി
ൈദ രഥ ിേലല് ു കർ െ സാരഥ ം, കൃ നു
തുല നായി വഹി ാൻ നീ ഒഴി ു േവെറാരു വീരൻ
ഇ ി . വാസുേദവൻ ആ അർ ുനെ പടയിൽ
സംര െച ുംേപാെല, നാെള, നീ കർ നു
സംര യായി നി ് അവെ രഥെ നയി ് എെ
അനു ഗഹി ാലും.”
സുേയാധനാഭ ർ ന േക ശല ർ,
യുേ ാേദ ാഗകാല ,് സുേയാധനപ ം
േചരാനുറ ുകഴി തേ ാടു യുധി ിരൻ േചാദി
വരെ ുറിേ ാർ ു. അർ ുനനുമായി
ൈദ രഥ ിേനല് ുേ ാൾ കർ ൻ തെ
സാരഥിയായി വരി ുെമ ും, അ ് കർ െന
പരുഷ ൾ പറ ു േതേജാവധം െചയു വീര ം
െകടു ി ദുർ ലനാ ണെമ ും അേ തേ ാടു
വരം വരി യുധി ിരെ ദീർഘദൃ ിേയാർ ് ശല ർ
ആശ്ചര െ ു. കർ സാരഥ േമല് ാൻ മനസാ
നിശ്ചയമാർ വെന ിലും, മ ദരാജാവ് േ കാധം
ഭാവി ുെകാ ു പറ ു:
“േഹ, സുേയാധനാ, നീ എെ ഇ െന
അവമതി ാൻ കാരണെമ ാണ്? നീ
മഹാവീരനാെയ ു കർ ൻ, എനി ു
തുല നാെണ ു ഞാൻ കരുതു ി . നിേ ാടു
പീതിമൂലം നിന ുേവ ി പടയ് ു വ എെ , നീ
െവറുെത അധിേ പി ു ു. സൂതനായ രാേധയനു
സൂതനായി വർ ി ാൻ അഹ ാരംെകാ ു
ക ുമൂടിയ നീ എേ ാടു പറയു ു! സുേയാധനാ,
ബ ാവ് തെ മുഖ ിൽനി ും വി പെനയും
ബാഹു ളിൽനി ു തിയെരയും സൃ ി ു. ഈ
നാലു ജാതികളിൽനി ്
അനുേലാമ പതിേലാമ കമ ിൽ സ രെ ു ായ
വർ മാണ് സൂതൻ. സൂതൻ തിയനു ഭൃത നാെണ
ജാതിധർ ം നിന ും അറിയാവതേ ?
രാജർഷികുലജാതനായ ശല ർ സൂതപു തനു
ഭൃത നാവണെമ ു പറയു നിെ അഹ ാരം എെ
ആശ്ചര െ ടു ു ു. ഈ അവമാനേമ ് ഞാനിനി
നിേ ാെടാ ു യു ം െച ുകയി . ഞാനിതാ യു ം
നിർ ി പടയുമായി ഉടൻ നാ ിേല ു
തിരി ുേപാവു തു ക ാലും.”
ജ ലി േ കാധേ ാെട രാജസഭ വി ു പുറേ ു
നട ആ വീരെ മു ിൽെച ് ഗതി തട ് അവെ
കാൽപിടി ുെകാ ് സുേയാധനൻ െക ിയേപ ി ു:
“പിതാേവ, ഒരു മകെനേ ാെല ഞാെനാരു
കാരുണ ിനേപ ി ുകയായിരു ു.
േവണെമ ുവ ാൽ തനി ുതാൻ േപാ വനും എളിയ
കൃത ൾ െച ും. പേ , ഒരു എളിയ കൃത ം
െച ാന ഞാൻ അേപ ി ത്. കൃ െന ാൾ വലിയ
വീരൻ ആരാണു ത്? പാ വേ ശയ ിലു
കാം യാൽ കൃ ൻ അർ ുനന് സൂതവൃ ി
െച ു ുവേ ാ!”
തുടർ ് സുേയാധനൻ, തിപുരദഹന ിൽ
സാ ാൽ ബ ാവ് വി ുവിെ , രഥം െതളി കഥ
വിവരി ുെകാ ്ഇ െന പറ ു:
“മേ ദശനായ പിതാേവ, കൃ െന ാൾ മിക വനായ
നീ, കൃ െനേ ാെല എനി ു സംര െച ണെമ ്
നിേ ാടു ഞാൻ േകണേപ ി ു ു.
വിൽ പേയാഗ ിൽ രാേധയൻ അർ ുനെന ാൾ
മിക വനാണ്. രഥവിദ യിൽ കൃ െന ാൾ മിക നീ
ഒരു ദിവസം കർ െ രഥം നട ി എനി ു
പരമേ ശയ ു ാ ിയാലും.”
ശല ർ പറ ു:
“ഈ രാജമ ിൽവ ു ഞാൻ കൃ െന ാൾ
മിക വനാെണ ു നീ പറ തിൽ സുേയാധനാ, ഞാൻ
സം പീതനാണ്. നിെ ഈ അേപ യ് ് ഇനി
ഞാെന െനയാണ് വഴ ാതിരി ുക?
അർ ുനനുമായു യു ിൽ രാേധയനായ കർ നു
രഥം നട ാെമ ു ഞാൻ സ തി ു ു. എ ാൽ ഒ ു
നീ അറിയണം. എെ ശ യിൽെ ടു എ ാ
കു ളും ഞാൻ അവേനാടു പറയും.”
േനരായ കു ൾ പറ ാൽ ഞാൻ
േ ാഭി യിെ ് കർ ൻ കയറി റ ു രംഗം
അവസാനി ി ു. പഭാത ിൽ, പുേരാഹിതൻ പൂജി
ദിവ മഹാരഥ ിൽ, െവളു ഹയ െള പൂ ിയ
മഹാരഥ ിൽ, ബലവാനായ ശല ർ സിംഹം
ഗുഹയിെല േപാെല ചാടി യറി ാനംപിടി ു.
ശല ർ ച ിേയ ിയ പരശുരാമദ മായ രഥ ിൽ
‘വിജയ’ധനുേ ി ആരൂഢനായ കർ ൻ
സൂര ാ ി പൗഢിേയാെട ജ ലി ു. ആ കാ ക ു
സുേയാധനൻ പീതനായി. അവൻ പറ ു:
“കർ ാ, സുഹൃേ , ഭീ േ ദാണ ാർ െച ാ
ദു ര കിയകൾ നീ എനി ുേവ ി ഇ ു െചയാലും.
അർ ുനെനയും ഭീമെനയും െകാ ുവീഴ് ു കാ
ഞാനി ു കാണെ . യുധി ിരെന ജീവേനാെട
പിടി ുെക ിയ നിലയിൽ നി ിൽനി ് ഞാൻ ഇ ്
ഏ ുവാ െ .”
സുേയാധനെ വാ ുകൾ ശരിവ ുെകാ ു
ശല േരാടു കർ ൻ പറ ു:
“മഹാബാഹുവായ മെ ദശാ, വായുേവഗ ിൽ അ ്
കുതിരകെള പായി ുവി ാലും. ഇ ു ഞാൻ മൂർ കൂടിയ
ശരസഹ സ ൾെകാ ു പാ വ യം െച ു ു .്
എെ ബാഹുവീര ം എ ാെണ ് അർ ുനെന
ഞാനി ു കാണി ു ു .് ”
േസനാമ ിലൂെട നീ ു
രഥ ിലിരു ുെകാ ് സ പ െ ൈസനികർ ്
ഉേ ഷം െകാടു ുമാറ് കർ ൻ ഇ െന പറ ു:
“വീര ാേര, നി ളിൽ ആരാനും ആ അർ ുനെ
രഥം കേ ാ? ആ രഥം എനി ു കാണി ുതരു വന്
േചാദി ു ത ധനം ഞാൻ സ ാനമായി െകാടു ാം.
ആ പാർ െന കാണി ുതരു വർ ു നുറുപാ തം
പാൽകറ ു നൂറു പശു െള ഞാൻ ദാനം െച ും.
വാസുേദവൻ െതളി ു ആ രഥം
കാണി ുതരു വർ ് സ ർ ം െകാ ു നൂറു
കുംഭികെളയും നൂറു േഗാ െളയും ഞാൻ ദാനമായി
ന ും.”
പടയിെല ഓേരാ രഥിേയയും ഹർഷി ി ുമാറ്
ഇ െന ഉേ ഷവച ുകൾ പറ ു
വീേര ാ നായി െപാ ി ിരി ുെകാ ്, കർ ൻ
മുേ ാ ു മുേ ാ ു നീ ി. അവെ
മഹാശംഖ ിൽനി ുയർ ഗംഭീര നാദവും, ഉേ ഷം
പകരു അവെ വീേരാ ികളും േക ് സുേയാധനനും
കൗരവേസനയും ഹർേഷാ രായി.
സുേയാധനേസനാനികൾ ദു ുഭീരവവും
വാദ േഘാഷവും മുഴ ി. ൈസനികർ പുറെ ടുവി
സിംഹാരവം േക ു െകാ നാനകൾ ചി ംവിളി ു.
കൗരവേസനയാെക അേ ാൾ വിജയ പതീ യാൽ
പുതിെയാരു േശാഭേതടി.
കർ സാരഥിയായ ശല ർ ് യുധി ിരനു താൻ
െകാടു േതേജാവധ പതി െയ ുറി ് അേ ാൾ
ഓർ യു ായി. പകടമായ കാലുഷ േ ാെട
കർ സാരഥി കർ േനാടു പറ ു:
“േഹ, സൂതപു താ, ഒരു േചതവുമി ാ വെനേ ാെല
നീ ഈ ധനെമ ാം ആളുകൾ ു വാരിെ ാടു ു
കളയു െത ിനാണ്? ഇ തേയെറ ധനം ഇ െന
വാരി ളയാെത അതുെകാ ു നിന ു വ യ വും
െചയു പുണ ം േനടി ൂെട?
അർ ുനെന ാണാനാെണ ിൽ, ആർ ും ഒരു
ദാനവും െകാടു ാെത അവെന നിന ിേ ാൾ
േനരിൽ െ കാണാം. പേ , സിംഹ െള
കുറു ൻ െകാ ുെവ ് നീ എവിെടെയ ിലും
േക ി ുേ ാ? മരണമടു ു പ െക നീയ ാെത
േവെറയാെര ിലും കൃ ാർ ുന ാെര യു ിൽ
െകാ ുെമ ു വീ ുപറയുേമാ? എേടാ സൂതപു താ,
ഞാൻ പറയു ഈ ഹിതവാക ം നീ േകൾ ൂ. ന ിൽ
വീര ാരായവെര ാം കൂടി ഒ ുേചർ ് ആ
പാർ േനാടു വ പാടും യു ം െചയു ജയി ാേമാ
എ ു നമു ു േനാ ാം. സുേയാധന േ ശയേ ാർ ു
ഞാൻ പറയു ഈ വാ ്, ജീവനിൽ
െകാതിയുെ ിൽ ൈകെ ാ ു താണു നിന ു
ന ത്.”
പാടുെപ ു േ കാധം നിയ ി ുെകാ ് കർ ൻ
ശല േരാടു പറ ു:
“മ ദാധിപാ, എെ സ ം ൈകയൂ ുെകാ ുതെ
ഞാൻ അർ ുേനാട് യു ം െച ും. മി ത ിെ ,
മുഖഭാവം കാണി ു നീ, യു ിനു തിരി ു
എെ മഹാശ തുവിെനേ ാെല ഭയെ ടു ാൻ
േനാ ു ുവേ ാ! വ ജായുധേമ ിയ േദേവ നുേപാലും
എെ ഈ നിശ്ചയ ിൽനി ് ഇള ാൻ
സാ മെ ു നീ ധരി ണം.”
േതേജാവധ പതി ാബ നായ ശല ർ
പരിഹാസഭാവ ിൽ കർ േനാട് അതിനി െന
പത ു രം പറ ു:
“സൂതപു താ, മാതാവിെ ൈക ല ിലിരി ു
ശിശു ച െന പിടി ാനാ ഗഹി ു ു. മാൻകു ി
കു സിംഹെ േപാരിനു വിളി ു തുേപാെലയാണ്
നീ അർ ുനെ േപാരിനു വിളി ു ത്.
കൃ സർ െ അളയിൽ േകാലി ു കു ി
വിവരംെക കു ികൾ മരണം േതടു തുേപാെല, നീ ആ
ഫൽഗുനെന െവറുെത പേകാപി ി ാൻ
നട ുകയാണ്. സൂതപു താ, വർഷേമഘെ േനാ ി
ഭൂമിയിലിരു ് തവളകൾ എതിർ ു േഘാഷി ു ു.
ശരമാരി വർ ി ു അർ ുനനായ വർഷേമഘെ
േനാ ി നീയും കരയു ു. കർ ാ, വീ ിൽ നില് ു
പ ി കാ ിൽ നില് ു പുലിെയേനാ ി ൈധര മായി
കുരയ് ും. അർ ുനനാകു വ ാ ഘെ േനാ ി
കർ നും അതുേപാെല കുരയ് ു ു. സത വും
നുണയുംേപാെല, ധർ വും അധർ വും േപാെല,
അർ ുനനും നീയും ആെര ു േലാകം തിരി റിയും.
നിന ു മരി ണെമ ുെ ിൽ െ ഒരു
വിഡ്ഢിെയേ ാെല ജ നം െചയു മരി ണെമ ്
എ ിനാണ് നിർബ ം കാണി ു ത്?”
കൂരമായ നി ാവച ു േക ് കർ ൻ
േകാപി നായി. ആ നിയ ണം വി ് അവൻ പറ ു:
“ശല ാ, ഗുണം കാണാൻ കഴിയു ത് ഗുണികൾ ു
മാ തമാണ്. ഗുണ വിഹീനനായ നിന ് എെ ഗുണം
കാണാൻ സാ മ . എെ ഗുണം മാ തമ ; ആ
അർ ുനെ ഗുണവും നിെ േ ാെലാരുവനു കാണാൻ
കഴിയുകയി . വി ാളിയായ കർ ൻ വി ാളിയായ
അർ ുനൻ ആെര ു ശരി റിയു വനാണ്.
എനി റിയു തുേപാെല നിന ് അതറിയാൻ
കഴിയുകയി . വളെര നാളായി ച നംെകാ ു പൂജി ു
സൂ ി ഉ ഗമായ നാഗാ ം എെ ഈ
ആവനാഴിയിലു .് അതുെകാ ു ഞാൻ എ ാണ്
െച ുകെയ ് നിന ് ഇ ു നട ു േപാരിൽ
കാണാം. തിയവംശ ിെ വിനാശനിമി മാണു
നീ. ു ദജീവിയും ദുർബു ിയുമാണ്. ഹീനരാജ ു
ജനി ു. നീ സുഹൃെ ു നടി ് എെ
േതർ ലയ് ലിരു ുെകാ ്
കൃ ാർ ുന ാെര ുറി ് എനി ു ഭയമു ാ ാൻ
ശമി ു ു. എ ാൽ നീചബു ിയായ നീ ഒ ു
ധരി ണം, കർ ൻ ആ ശ ിയറിയു വനാണ്!
പടയിൽ അ൪ ുനൻ ഇെ െ വധിെ ുവരാം.
അവെന ഞാൻ വധിെ ും വരാം. പേ , നൂറു
കൃ ാർ ുന ാെര ഒരുമി ു ക ാലും
ഭയെ ടു വന കർ െന ് ദുർബു ിയായ നീ
ധരി ണം.”
േ കാധം നിയ ി ാനാവാ കർ ൻ
മ ദേദശെ നീചചര കൾ വിവരി ് ശല രുെടേമൽ
അധിേ പം െചാരി ു. ൈവശ കുമാര ാർ
വളർ ിയ കാ അഹംകൃതിപൂ ് അരയ േ ാടു
മ രി ു പറ കഥ വിവരി ് ശല ർ കർ െന വീ ും
േതേജാവധം െച ാൻ േനാ ി. സാരഥിയും രഥിയും
ത ിലു വാേ ം അനു കമം മൂർ ി ു.
പരി ഭാ നായി രഥാ ിക ിെല ിയ സുേയാധനൻ
േകാപി നായ കർ െന സഖിത ിെ േപരിലും
ശല െര ബ ുത ിെ േപരിലും തട ു
സാ നെ ടു ി. ഒ ിട നി നായ േശഷം
വാജികെള വി ാലും എ ു കർ ൻ ശാ നായി
ശല േരാടു പറ ു. മേ ദശെ മഹാബാഹുവിലമർ
ച ി ചലി ു. രഥാശ ൾ മുേ ാ ു പാ ു.
2
അർ ുനേനാടു ജീവ രണേ ാരാ ിനുറ ് അ ു
രാവിെല പട ള ിേല ു കർ ൻ തിരി രംഗം
വിവരി ു തീർ തിനുേശഷം യു ിെ
പതിേനഴാമതു ദിവസം കുരുേ ത ള ിൽ നട
യു രംഗ ൾ യുധി ിരെന സഞയൻ അനു രി ി ു.
ഉ സൂര െനേ ാെലയും കാ ുതീേപാെലയും
വീര ാൽ അ ു ജ ലി കർ ൻ, മാ പാ ാല
ൈസനികെര അപരാ ംവെര തടയി ാെത ചുെ രി ു.
സംശ ക ാരുെട െവ ുവിളി സ ീകരി ്
ദൂരഭാഗേ ു വ തിചലി ുേപായിരു അർ ുനൻ
പധാന പടനില ിലി ാതിരു തിനാൽ, കർ െന
േനരിടാൻ ആർ ും കഴിയാെതവ വ ുത അവൻ
വിശദീകരി ു. അർ ുനരഥം തിര ി
പടനിലെ ും ഉഴറി ാ കർ രഥം, സൂര ൻ
പശ്ചിമദി ിേല ു ചാ ുതുട ുംവെര
കാ ുതീേപാെല പാ വേസനാസംഹാരം നട ി
വിഹരി ു. കർ ൻ നട ു െകാടിയ സംഹാര കിയ
ക ു സഹിെക ു നിലമറ യുധി ിരൻ അേ ാൾ
കർ െന എതിർ രംഗം സഞയെ ഓർ യിൽ
വിരി ു. കർ െ ശര േള ് ആർ നായി
മരി ാെത മരി നിലയിൽ,
നകുലസഹേദവ ാരുെമാ ് പടനില ിൽനി ു
ൈകനിലയിേല ു പിൻവാ ു യുധി ിരെ ചി തം
മന ിൽ ക ുെകാ ് സഞയൻ ഇ െന പറ ു:
“യുധി ിരാ, ശരാർ നായി ൈകനിലയിേല ു നീ
പിൻവാ ിയതും, അവിെട നിെ സ ർശി ാൻ വ
കൃ ാർ ുന ാരും നീയുമായി ഭീതികരമായ
വാഗ ാദ ൾ നട തും നിേ ാടു ഞാൻ
വിവരി ു ി . വാസുേദവെ കൃപയാൽ എ ാം
ശുഭമായി കലാശി ുവേ ാ. അ ് അപരാ ിൽ
നിെ അനു ഗഹാശി ുകേളാെടയാണേ ാ
കൃ ാർ ുന ാർ കർ വധ ിനുറ ുെകാ ്
പട ള ിേല ു തിരി ത്.
ജീവിതമഹാരണ ിനായുറ അർ ുനെ രഥം
കൺമു ിൽ നി ു മറയു കാ , ഉത യുെട
തീ ു ിൽനി ുെകാ ാണേ ാ യുധി ിരാ, നീ
അ ു േനാ ിനി ത്.’
കുരുേ ത ിേല ു കൃ ാർ ുന ാരുെട
യാ ത സഞയൻ തുടർ ു വിവരി ു.
ു ു ു
പായു രഥ ിലിരു ുെകാ ,് കർ ൻ അ ു
നട ിയ ൈസന നി ഗഹെ ുറി ും കാണി
മഹാ കിയകെള ുറി ും ഓർ അർ ുനന്,
ഭയാ ുരമു ായി. വിൈശ കവീരനായ കിരീടി
ഭയചി യാൽ തപി ു വിയർ ുകയും,
പരവശനാകുകയും െചയു. അർ ുനചി കൾ
േവർതിരി റി വാസുേദവൻ അേ ാൾ അവെ
വീര െ ഉ ലി ി ുമാറു പറ ു:
“ഗാ ീവം ധരി അ േയാ അർ ുനാ, ഈ വി ാൽ
നീ ജയി ശ തു ൾ മെ ാരു മനുഷ നാലും
ജയി െ ടാവു വര . ഇ തുല രായ എ തേയാ
വീര ാരാണ് നിേ ാടു രണ ിേല ു
സ തിയാ വരായു ത്! നീ ദിവ ാ സ നാണ്.
അ വിദ യിൽ കിടയ വി ാനമു വനാണ്.
ല േവധ ിലും ശി ണൈവഭവ ിലും നിന ു
കിടയായി േദവഗ ർ രിൽേ ാലും ആരുമി .
പപ സംസൃഷ്ടി െചയ ബ ൻ സ ം ൈകയാൽ
സൃഷ്ടി വി ാണ് നീ ധരി ു ആ ഗാ ീവം.
ഗാ ീവേമ ി യു ം െച ു നിന ്
േദവകളിൽേ ാലും കിടയിെ ു നീ ധരി ണം.”
ഉേ ഷഭാവം െതളി അർ ുനെന അ േനരം
േനാ ി ചി ാധീനനായേശഷം കൂടുതൽ ഗൗരവം
കലർ സ ര ിൽ കൃ ൻ തുടർ ു.
“അർ ുനാ, േ ശയ ു കാം ി ു മി തം
സത െള ാം തുറ ു പറയണം. പടയിൽ േശാഭി ു
കർ െ യു വീര െ നീ ഒരി ലും കുറ ു
കാണരുത്. എ ുമുഴം െപാ മു മഹാബാഹുവായ
കർ ൻ അദ്ഭുതബലശാലിയായ ഒരു
േപാരാളിയാെണ കാര ം നീ മറ രുത്. കൃതാ നായ
ആ ഗർ ി ൻ സുദുർ യനായ മഹാരഥിയാണ്.
േകാപ ിൽ അവൻ അ കസ ിഭനാണ്. അവൻ
സിംഹെ േ ാെല ബലമു വനും സിംഹെ േ ാെല
വീര മിയ വനുമാണ്. അഭിമാന ത ാൽ ശൗര ം
എേ ാഴും പൂർ ാധികം
ഉേ ജി ി െ ടു വനാണവൻ. പിയദർശനനായ ആ
രാേധയൻ മി ത ൾ ് അഭയ രനും ശ തു ൾ ്
അ ി േപാെല ദു ഹനുമാണ്. അർ ുനാ,
ഗൗരവമാർ ഈ സത ം നീ മന ിൽ വ ാലും. കർ ൻ
ധനുർവിദ യിൽ നിന ു തുല േനാ, ഒരുപേ , നിന ു
േമേലയു വേനാ ആയ മഹാവീരനാണ്. വിേ ി
നില് ു അവെന വധി ാൻ ഇ ൻ തുട ിയ
േദവകൾ ുേപാലും സാ മെ ും നീ അറിയണം.
ഈ തിേലാക ളിൽ അവെന െവ ാൻ കഴിയു
വീരൻ നീ ഒരു ൻ മാ തമാണ്. സമ വീര െളയും
ബല െളയും സമാഹരി ,് കഴിവിന ുറം യതി ,്
അവെന വധി ുെമ ് നീ വതെമടു ാലും. താെനാരു
ബലവാനാെണ ് ആെര ക ുെകാ ് സുേയാധനൻ
അഹ രി ു ുേവാ, ആ കർ െന വധി ാൻ
അർ ുനാ, ഞാൻ നിന ിതാ അനു ന ു ു!
അവനിൽനി ാണ് സുേയാധനൻ നിത വും സംര
കാണു െത ് നീ ഓർ ുക. അവെ ബലം ക ാണ്,
നിെ മഹാവീര ം എെ റി ി ും അവൻ ഈ
യു ിനു ൈധര െ െത ും നീ ഓർ ുക.
ഇവെനാരു െ ബലം ക ഹ രി ാണ്, നിെ
കൺമു ിൽവ ് കൃ െയ വ ാേ പം െച ാൻ
സുേയാധനൻ മുതിർ െത ് നീ ഓർ ുക. വീരനായ
നിെ ഭാതാ െള പടയിൽെവ ്, െകാ ാെത െകാ ്
അധിേ പി ുവി വൻ അഹ ാരിയായ
കർ നാെണ ും ഓർ ുക. പിയദർശനനായ
അഭിമന ുകുമാരെ വി റു ് അവധ നായ ആ
ഉ ിെയ വധി ാൻ പഴുതു ാ ിയതും ഈ
കർ നാെണ ് നീ ഓർ ുക. അർ ുനാ. ഇവെയ ാം
ഓർ ു വീര ം ജ ലി ി ,് ഇവെന വധി ്
വിൈശ കധനുർ രെന യശ ് ഇ ു നീ
നിേ താ ിയാലും.”
കൃ െ വാ ുകൾ േക ു ൈധര ം വീെ ടു
അർ ുനൻ തെ , സാരഥിേയാട് ഇ െന പറ ു:
“ഭഗവാേന, നി ാൽ സംര ിതനായ ഞാൻ ഈ
തിേലാക ളിൽ യാെതാ ിെന ഭയെ ടാനാണ്?
കർ െന വധി ് സുേയാധനെ രാജ േലാഭ ിന് ഇ ു
ഞാൻ അറുതിവരു ു തു നീ കാണും. ദൗപദി ും
അഭിമന ുകുമാരനുംേവ ി ഞാൻ പകരം വീ ു തു നീ
കാണും. കർ വീര ം ക ു മദി ു സുേയാധനൻ
േനാ ിനിേല് , ശിര ു േവർെപ കർ ജഡെ ഭൂമി
ഇേ ുവാ ു തും നീ കാണും.”
വീര ാൽ ജ ലി അർ ുനൻ ഗാ ീവ ിെ
ഞാൺ വലി ് േമഘഗർ നംേപാെല ഞാെണാലികൂ ി.
ഇ ദ മായ ശംഖ് അവൻ അത ു ിൽ ഊതി.
അർ ുനെ ശംഖനാദം പാ ജന ിെ
മഹാനിർേഘാഷവുമായി ലയി േ ാൾ ഭീഷണമായ ആ
ശ മഹാേഘാഷം ദിഗ െള വിറെകാ ി ു.
വീേറാെടയു ച ി പേയാഗേമ
അർ ുനരഥ ിെല െവ ുതിരകൾ
മേനാേവഗേ ാെട കുരുേ തമ ിേല ു
കുതി ു.
3
യുധി ിരെ ൈകനിലയിൽനി ും
കുരുേ ത ിേല ു അർ ുനെ പട ുറ ാടു
വിവരി സഞയൻ ഓർ യുെട അടു ുകൾ
കമെ ടു ാെന േപാെല അ േനരം മൗനിയായി
വർ ി ു. അവെ മുഖ ് ഭയാദ്ഭുതഭാവ ൾ
നിഴലും െവളി വുെമ േപാെല മാറിമാറി
െതളി ുമറ ു. അവൻ പറ ുതുട ി:
“യുധി ിരാ, പടയിൽ നില് ാനാവാെത
ജീവിതാസ ി തെ യ ് ൈകനിലയിേല ു നീ
പിൻവാ ിയ ദിന ിൽ അപരാ ം നട േഘാരമായ
യു ം നിെ ക ുകൾ ക തും നിെ ഉടൽ
അതനുഭവി തുമാണേ ാ. കൃ തുല നായ ശല രുെട
സാരഥ ിൽ, പരശുരാമദ മായ മഹാരഥ ിൽ
ആരൂഢനായി, ഗാ ീവതുല രായ
വിജയകാർ ുകേമ ിയ കർ ൻ, എെ ു
േഘാരമായ കിയകളാണ് അ ു പടനില ിൽ
കാണി ത്! അതിേഘാരമായ ഭാർ വാ പേയാഗ ാൽ
നിെ േസനകെള സഹ സ ണ ിനാണേ ാ അ വൻ
ചുെ രി ത്. അവെ ആ േഘാരരൂപെ േനരിടാൻ
ശമി ധൃഷ്ടദ ു നും സാത കിയും നകുലനു
ദൗപേദയരുെമ ാം നിമിഷംെകാ ു നിരായുധരായി,
പാണനുംെകാ ് അവർ ു പിൻവാേ ിവ ു.
ശരണാർ ികളായി ‘അർ ുനാ’ എ ു
േപർവിളി ുെകാ ു നിെ േസനകൾ നാലുപാടും
ചിതറി ാ ു. കർ ാ ളാൽ േഛദി െ
ബാഹു ളും ശിര ുകളും ശിേരാമകുട ളും
ശരശത േളാെടാ ് അംബര ിൽ നിറെയ
ചു ി രി ു. സുേയാധനേസനയുെട
ഹർേഷാ മായ ആർ ുവിളികളും ശംഖനാദ ളും
വാദ േഘാഷ ളും നിെ േസനകളുെട അശരണമായ
വിലാപേ ാടിട കലർ ു മുഴ ി.”
4
കർ ാർ ുനരഥ ൾ ത ിൽ കാണാവു ത
ദൂര ിൽ നില് ു നില വിവരി ത്
നിറു ിെ ാ ,് ശ തുസംഹാരവ തവുമായി പടയിൽ
പാ ു കയറിയ ഭീമേസനെ കിയകൾ സഞയൻ
വിവരി ാൻ തുട ി. അവൻ പറ ു:
“യുധി ിരാ, അതുേപാെല ഭയ രരൂപിയായി
ഭീമേസനെന മുെ ാരി ലും ഞാൻ ക ി ി . നിെ
േസനകെള ഒരുവശ ു കൂ േ ാെട കർ ൻ
െകാെ ാടു ു ു. മെ ാരു വശ ് കൗരവേസനെയ
കാ ുതീ േപാെല ഭീമൻ സംഹരി ാൻ തുട ി. ശരണം
പാർ ുെകാ ു കർ രഥാ ിക ിേല ു
ധാർ രാ ട അേ ാൾ ഉഴറി ാ ു. ഭീമേസനെ
െകാടിയ സംഹാര കിയ ക ു മാനിയായ സുേയാധനൻ
സം കു നായി ഭീമേസനേനാടു കൂസലി ാെത
എതിരി ു. ഭയമറിയാെത േനർ ുനി ് അവർ പര രം
ശര ൾ വർഷി ാൻ തുട ി. ആ
ആജ മഹാൈവരികൾ വധകാം േയാെട
ത ിേല ുമു ി. സുേയാധനൻ ആെ യ അത ു ഗമായ
ശരം െന ിൽ തറ ഭീമേസനൻ ൈകകൾ ര ും
വിതിർ ു മരി വെനേ ാെല തെ േതർ ട ിൽ
ആലസ െ ു വീണു. ആലസ ിലാ അവെന
അേ ാൾ മരണമുഖ ിൽനി ു നീ ി സാരഥി
ര െ ടു ി.
യുധി ിരാ, ആലസ ിൽനി ുണർ
ഭീമേസനെ രൂപേമാർ ുേ ാൾ എനി ിേ ാഴും
ഭയമു ാകു ു. വണിതാഭിമാന ാൽ അവൻ
സംഹാരരു ദെനേ ാെല ജ ലി ു. സുേയാധനെ ധ ജം
പാർ ുെകാ ,് പടനടുവിേല ് അലറി ാ
ഭീമേസനെ . രഥം ദു ാസനൻ പതിേരാധി ു. ആ
ചിരൈവരികൾ ത ിൽ അത ം േഘാരമായ ഒരു
ആഹവമു ായി. പടയാെക ഭയ ു ഞടു ുമാറ്
മദയാനകെളേ ാെല അവർ ഏ ടി ു. ര ിൽ
കുളി ു ഭീകരവി ഗഹ ാരായ ഭീമ-ദു ാനസ ാർ,
ത ിൽ കടി ുകീറു സിംഹ െളേ ാെല,
ഗർ ി ുെകാ ു പര രം ഗദാഘ നം െചയു.”
ആ ഓർ യാൽ ഞടു മു ായതുേപാെല
അ േനരം മൗനം പാലി തിനുേശഷം സ യൻ
തുടർ ു.
“അതിെന ാൾ കൂരവും ൈപശാചികവുമായ
ഒരാരവം കുരുേ ത ളം േവേറ ക ി ി .
ത ുവീഴ് ിയ ദു ാസനെ േമൽ കയറി ിട ു
െകാ ു കരവാളാൽ അവെ മാറു കു ി ീറി
ു ു ു
കവിൾ നിറെയ േചാര കുടി ു ഭീമെ രൂപംക ്,
അെതാരു ര ാേണാ എ ് ഏവർ ും ഭയമു ായി.
നഖ ാൽ ദു ാസനെ കുടൽമാല വലിെ ടു ു
കഴു ിൽ ചാർ ി, അലറിെ ാ ു പട ള ിൽ
നൃ ം തു ിയ ഭീമേസനെ രൂപം ക വെര ാം
േപടി ു ക ുകൾ െപാ ി. സുേയാധനൻ
കാണു വർ ് അലിവുേതാ ുമാറ് ദുഃഖവിവശനായി.
പരമദയനീയമായ ആ കൗരവ േജ െ ര യ് ും
സമാശ ാസ ിനുമായി കൃപരും കൃതവർ ാവും
അശ ാമാവും അവെന ചൂഴ് ു നിലെകാ ു.
പാ ജന ാേഘാഷവും ഗാ ീവധ നിയുമായി മരണം
വിതയ് ു അർ ുനരഥം ഭീമാ ിക ിേല ു
നീ ിയേ ാൾ കൗരവവീര ാെര ാം പാെ ാഴിയാൻ
തുട ി.
ഭീമേസനൻ നട ു കൗരവേസനാധ ംസനം
കർ പു തനായ വൃഷേസനനു സഹി ി .
മഹാരഥിയായ വൃഷേസനൻ നിശിതബാണ ൾ
എയുെകാ ് സിംഹെ േ ാെല കു നായി ഭീമെ
േനർ ു പാ ടു ു. അ ാനഭാര ാൽ വിവശനായ
ഭീമെന വൃഷേസനെ ബാണ ൾ
വിഷമി ി ു തായി ധൃ ദ ു നും
ദൗപദീപു തരും സഹായ ിനു പാെ ി. അവരും
കർ പു തനുമായി അേ ാൾ അതിഭയ രമായ
യു മു ായി. ദിവ ാ നായ വൃഷേസനെ
ശര പേയാഗം തടു ാൻ അവർ ാർ ും അേ ാൾ
കഴി േതയി . തെ േനരി ുനി ് എതിർ
നകുലെന വീരനായ കർ പു തൻ നിമിഷ ൾ കം
വിരഥനാ ി. സർ ാംഗം ശര ൾ തറ ു വണിതനായ
നകുലെന വധി ാനുദ മി ുെകാ ് വൃഷേസനൻ
തെ . വി ിൽ ഉ ഗ ളായ ബാണ ൾ െതാടു ു.”
വൃഷേസനെ ആ നില വിവരി േശഷം
കർ വൃ ാ ിേല ു തിരി ് സഞയൻ
ൃ ു
വിവരണം തുടർ ു:
5
ഭാവശൂന മായ േനാ ം തെ മുഖ ർ ി ്
ചലനമ ിരി ു കു ിെയ, ജീവിത ിലാദ മായി
കാണു അദ്ഭുതെമ േപാെല സഞയൻ േനാ ി.
യു രംഗം തുടർ ു വിവരി ാൻ
ശ ിയ വെനേ ാെല അവൻ ക ുകളട ു
ധ ാനനിമ നായി. മുഖ ു വലിയ വിയർ ുതു ികൾ
െപാടി ു. ഉ ഗമായ ഒരു പരീ ണ ിൽനി ു
പുറ ു കട വെനേ ാെല ഒരു വിചി തസ ര ിൽ
സഞയൻ തുടർ ു:
“വർേ ാ ല ളായ ആ കർ ാർ ുനരഥ ൾ
വിജയഗാ ീവ കാർമുക ളുെട ദിഗ േഭദകമായ
ഞാെണാലി ിടയിൽ പര രം പാെ ടു ു.
ദീർഘകായനായ അർ ുനെ േ കാധ ാൽ ചുവ
ക ുകളിൽനി ും തീപാറു തുക ് നിെ
േയാ ാ ൾ കൗരവപരാജയം തീർ തെ എ ുറ ു.
ഹർേഷാ രായ അവർ ആരവ ൾ മുഴ ി.
വൃഷേസനെ മുറി ുവീണ ൈകകളും ശിര ും
ക കർ െ േദ ഷം ആളി ി. അതു ക
കൗരവേസന അർ ുനവധം തീർ െയ ുറ ു ‘കർ ാ,
കർ ാ!’ എ ാർ ുവിളി ് അവെന അവർ
ഉേ ഷി ി ു. അർ ുനരഥ ിനഭിമുഖമായി
മുേ റു കർ രഥ ിനടു ് സുേയാധനാദ ാർ
പാ ുെച ു നില സ ീകരി ു.
പി.െക.ബാലകൃ െ കൃതികൾ
1. നാരായണഗുരു (ആേ ാളജി) 1954
2. ച ുേമേനാൻ-ഒരു പഠനം (നിരൂപണം) 1957
3. ടി ു സുൽ ാൻ (ചരി തം) 1959
4. ൂേ ാ പീയെ ൂേ ാ (േനാവൽ) 1963
5. േനാവൽ-സി ിയും സാധനയും (നിരൂപണം) 1965
6. കാവ കല കുമാരനാശാനിലൂെട (നിരൂപണം) 1970
7. ഇനി ഞാൻ ഉറ െ (േനാവൽ) 1973.
8. മായാ സ കൾ (നിരൂപണം) 1978.
9. എഴു െ കല-ചില വ ാസഭാരത പഠന ളും
(നിരൂപണം) 1982
10. ജാതിവ വ ിതിയും േകരളചരി തവും
(ചരി തം) 1983
11. നി ദാസ ാര ൾ (നിരൂപണം) 1989
കൂടുതൽ വിവര ൾ ് : www.pkbalakrishnan.com