Professional Documents
Culture Documents
(നിന്റെ നാഥന്റെ നാമം സ്തുതിക്കുക) <ِّك ۡ > َسب ِِّحഇവിടെ “”ٱس َم
َ ٱس َم َرب ۡ എന്ന വാക്ക്
അനുബന്ധമായി പറഞ്ഞതാണ്1. പറയുക: “ഏറ്റവും വലിയവനായ എന്റെ റബ്ബിന്
ആണ് സ്തുതി”, നിന്റെ റബ്ബിന് അനുയോജ്യമല്ലാത്തത് ഒഴിവാക്കി നീ അവനെ
സ്തുതിക്കുക. <( >ٱَأۡل ۡع َلىഅത്യുന്നതനായ) ഏറ്റവും വലിയ റബ്ബ് അല്ലാഹു തആലയാണ്.
“( ”فسبح بسم ربك العظيمഅത് കൊണ്ട് അത്യുന്നതനായ നിന്റെ റബ്ബിനെ നീ സ്തുതിക്കുക)
എന്നത് ഇറങ്ങിയപ്പോൾ, റസൂൽ (സ) തങ്ങൾ പറഞ്ഞു: “ഇത് റുകൂ ചെയ്യുന്ന സമയത്ത്
ചൊല്ലുക”, അത് കൊണ്ടാണ് റുകൂ ചെയ്യുന്ന വ്യക്തി “ ”سبحان ربي العظيمഎന്ന്
ചൊല്ലുന്നത് നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കുന്നത്. “ِّك ٱَأۡل ۡع َلى ۡ ” َسب ِِّح
َ ٱس َم َرب
ഇറങ്ങിയപ്പോൾ റസൂൽ (സ) തങ്ങൾ പറഞ്ഞു: “ഇത് സുജൂദ് ചെയ്യുന്ന സമയത്ത്
ചൊല്ലുക”, അത് കൊണ്ടാണ് സുജൂദ് ചെയ്യുന്ന വ്യക്തി “ ”سبحان ربي ٱَأۡل ۡع َلىഎന്ന്
ചൊല്ലുന്നത് നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കുന്നത്. സൂറത്തുൽ വാഖിയയിൽ
പറഞ്ഞതാണ് ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നത്, അതിൽ മരത്തെ കുറിച്ച്
പറയുന്നുണ്ട്, റുകൂ ചെയ്യുന്നവൻ സുജൂദ് ചെയ്യുന്നവനേക്കാൾ മരത്തിന്റെ അവസ്ഥയോട്
അടുത്തിട്ടാണ് നിലകൊള്ളുന്നത്2 . എന്നാൽ ഇവിടെ3 “( ” ُغ َثٓا ًء َأ ۡح َو ٰىഉണങ്ങി കരിഞ്ഞ
ചവർ) ആണ് പ്രതിപാദിച്ചിട്ടുള്ളത്, സുജൂദ് ചെയ്യുന്നവനാണ് “ഉണങ്ങി കരിഞ്ഞ
ചവറിനോട്” ഏറ്റവും സാദൃശ്യമുള്ളത്. അത് കൊണ്ടാണ് നിയമനിർമ്മാതാവ് (കുറിപ്പ്:
അല്ലാഹു) ഇവിടെ ഇതും അവിടെ അതും പറഞ്ഞത്. <( >ٱلَّذِي َخ َل َق َف َسوَّ ٰىസൃഷ്ടിക്കുകയും,
സംവിധാനിക്കുകയും ചെയ്ത (നാഥന്റെ)) അവൻ മുഴുവൻ സൃഷ്ടിപ്പും നടത്തുകയും എന്നിട്ട്
അതിന്റെ ഭാഗങ്ങളെ പരസ്പരം കുഴപ്പവുമില്ലാതെ ചേർച്ചയുള്ളതായി
സംവിധാനിക്കുകയും ചെയ്തു. <(( > َوٱلَّذِي َق َّد َر َف َهدَ ٰىഅവന് ആവശ്യമുള്ളത്)
തീരുമാനിക്കുകയും മാർഗദർശനം നൽകുകയും ചെയ്തവനെ) അവൻ നിശ്ചയിച്ച
നന്മയിലേക്കും തിന്മയിലേക്കും <ۡٱل َم ۡر َع ٰى ِي َأ ۡخ َر َج
ٓ ( > َوٱلَّذമേച്ചില്‍ പുറങ്ങള്‍
ഉല്‍പാദിപ്പിച്ചവനും) അവനാണ് ചെടികളെ വളർത്തിയത് < ( > َف َج َع َلهُۥശേഷം) <ًُغ َثٓاء
( >َأ ۡح َو ٰىഉണങ്ങിക്കരിഞ്ഞ ചവറാക്കി തീര്‍ത്തവനുമായ (രക്ഷിതാവിന്‍റെ നാമം))
1
ഈ വാചകം വാക്യത്തിന്റെ അർത്ഥം മാറ്റുന്നില്ല , “നിന്റെ നാഥനെ സ് തുതിക്കുക” എന്ന് തന്നെയാണ് അത് കൊണ്ട്
അർത്ഥമാക്കുന്നത്, അല്ലാതെ “നാഥന്റെ നാമത്തെ മാത്രം സ് തുതിക്കുക” എന്നല്ല
2
َ َءَأن ُتمۡ َأن َش ۡأ ُتمۡ َش َج َر َت َهٓا َأمۡ َن ۡحنُ ۡٱلمُنشِ ـനിങ്ങളാണോ അതിന്‍റെ മരം സൃഷ്ടിച്ചുണ്ടാക്കിയത്? അതല്ല നാമാണോ
ُٔون
സൃഷ്ടിച്ചുണ്ടാക്കിയവന്‍?. (സൂറത്തുൽ വാഖിയ 72)
َف َج َع َلهُۥ ُغ َثٓا ًء َأ ۡح َوىഎന്നിട്ട് അതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി തീര്‍ത്തവനുമായ (രക്ഷിതാവിന്‍റെ നാമം) (സൂറത്തുൽ
3 ٰ
അഅല 4)
അവൻ അതിനെ പച്ചയായി വളർത്തിയതിന് ശേഷം ഉണങ്ങിയ കറുത്ത ഇരുണ്ട
വൈക്കോലാക്കി മാറ്റി. <نس ٰ ٓى َ ( > َس ُن ۡق ِرُئ َك َفاَل َتനാം നിങ്ങളെ (ഖുർആൻ) ഓതിപ്പിക്കും.
നിങ്ങൾ മറന്ന് പോവാതിരിക്കാൻ വേണ്ടി) ഹഖ് തആല റസൂൽ (സ) തങ്ങളെ
കൊണ്ട് ഖുർആൻ ഓതിപ്പിക്കും, അവിടുന്ന് (സ) അത് മറന്ന് പോവാതിരിക്കാൻ
വേണ്ടി. <ُ ۚ ( >ِإاَّل َما َشٓا َء ٱهَّللഅല്ലാഹു ഉദ്ദേശിച്ചതൊഴികെ) റദ്ദ് ചെയ്യപ്പെട്ട ആയത്തുകളും
അതുമായി ബന്ധപ്പെട്ട നിയമങ്ങളും ഒഴികെ.
4
{ഖുർആൻ 2:240}
കാര്യം ഹഖ് തആല ഉറപ്പ് തരുന്നതാണ്. ഇതിന് ശേഷം, ഖുർആനിന്റെ ബാക്കി
ഭാഗങ്ങളിലെന്നപോലെ അവിടുന്ന് (സ) നിസ്കാരത്തിന്റെ സമയത്ത് ഏതെങ്കിലും ഒരു
ആയത്ത് വിട്ട് പോവുകയോ നിർത്തുകയോ ചെയ്യുന്നത് ഇത് (കുറിപ്പ്: മറക്കുകയില്ല
എന്ന് പറഞ്ഞത്) ഇല്ലായ്മ ചെയ്യുന്നില്ല, അത് കൊണ്ട് സലാം വീട്ടി കഴിഞ്ഞാൽ
അവിടുന്ന് (സ) പറയും: “ഇന്നാലിന്ന വ്യക്തിയെവിടെ?, ഞാൻ ഇന്നാലിന്ന
ആയത്തുകൾ ഒഴിവാക്കിയപ്പോൾ നിങ്ങൾ എന്ത് കൊണ്ട് ഓർമ്മപെടുത്തിയില്ല ?”
അപ്പോൾ അവർ പറയും: “നമ്മൾ കരുതി അത് റദ്ദ് ചെയ്യപ്പെട്ടതാണെന്ന്”, അപ്പോൾ
അവിടുന്ന് (സ) പറയും: “അല്ല (കുറിപ്പ്: ആയത്ത് റദ്ദ് ചെയ്യപ്പെട്ടതല്ല)”. റസൂൽ (സ)
തങ്ങൾ ഒരു ആയത്ത് നമ്മളിലേക്ക് കൈമാറി കഴിഞ്ഞാൽ മറ്റു മനുഷ്യരെ പോലെ
അവിടുന്നും അത് മറന്ന് പോകാവുന്നതാണ്, ഇതാണ് അവിടുന്ന് (സ) “ഞാൻ മറന്ന്
പോവും, സുന്നത് സ്ഥാപിക്കാൻ വേണ്ടിയാണ് എന്നെ കൊണ്ട് മറപ്പിക്കുന്നത്” എന്ന്
പറഞ്ഞതിന്റെ സാരം. റസൂൽ (സ) തങ്ങൾക്ക് മറവിയോ ശ്രദ്ധ തെറ്റലോ
ഉണ്ടായിട്ടില്ലായിരുന്നുവെങ്കിൽ അതുമായി ബന്ധപ്പെട്ട ശരീഅത് നിയമങ്ങൾ
നമ്മൾക്ക് അറിയുനമായിരുന്നില്ല. എന്നിരുന്നാലും അവിടുത്തേക്ക് (സ) അസാധ്യമായ
ഒന്ന് അവിടുത്തേക്ക് (സ) ഇറങ്ങിയ ഒരു ആയത്ത് അവിടുന്ന് (സ) പകർന്ന്
കൊടുക്കുന്നതിന്റെ മുമ്പ് അവിടുത്തേക്ക് (സ) മറന്ന് പോവുക എന്നതാണ്. അങ്ങനെ
സംഭവിച്ചാൽ അത് നുബുവ്വത്തിന്റെയും ശരീഅത്തിന്റെയും കുറവ് ആയി മാറും, അത്
അസാധ്യമാണ്. ജനങ്ങൾക്ക് കൈമാറുകയും ജനങ്ങളിൽ അത് സ്ഥാപിക്കുകയും
ചെയ്യാതെ അവിടുന്ന് (സ) ഒന്നും മറന്ന് പോവുകയില്ല. ഇതാണ് <ُ ۚ >ِإاَّل َما َشٓا َء ٱهَّلل
(അല്ലാഹു ഉദ്ദേശിച്ചതൊഴികെ) എന്ന് പറഞ്ഞത് കൊണ്ട് അവൻ ഉദ്ദേശിച്ചത്.
5
തക്ബീറത്തുൽ ഇഹ്‌റാം ആയിരിക്കണം ഉദ്ദേശം. അല്ലാഹു അഅലം
നിന്ന് 2 റകഅത്ത് നിസ്കരിച്ചതിന് ശേഷം റസൂൽ (സ) തങ്ങളുടെ അരികിൽ ഇരുന്നു,
ശേഷം ഞാൻ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ (സ), അങ്ങ് എന്നോട് നിസ്കരിക്കാൻ
നിർദ്ദേശിച്ചു, എന്താണ് ഈ നിസ്കാരം?”, റസൂൽ (സ) പറഞ്ഞു: “അത് ഇറക്കപ്പട്ട
രണ്ടെണ്ണം ബന്ധിപ്പിക്കുന്ന6 നന്മയാണ്, അത് കൊണ്ട് കൂടുതലായോ കുറഞ്ഞ
രൂപത്തിലോ അത് ചെയ്യുക”. ഞാൻ പറഞ്ഞു: “എത്ര കിതാബുകൾ ആണ് അല്ലാഹു
ഇറക്കിയത്?”, റസൂൽ (സ) പറഞ്ഞു: “104 കിതാബുകൾ, 10 ആദം (അ)ന്, 50
ഷീസ് (അ)ന്, 30 നൂഹ് (അ)ന് , 10 ഇബ്‌റാഹീം (അ)ന്, തൗറാത്, ഇൻജീൽ,
സബൂർ, ഫുർഖാൻ”, “എന്തായിരുന്ന ഇബ്‌റാഹീം (അ)ന്റെ കിതാബുകൾ?”, “അവ
ആപ്തവാക്യങ്ങളായിരുന്നു: “ബുദ്ധിയുള്ളവൻ മൂന്ന് സമയങ്ങൾ തിരഞ്ഞെടുക്കണം:
അവന്റെ റബ്ബ്മായി ഒറ്റക്ക് സംസാരിക്കാനൊരു സമയം, സ്വയം പരിശോധനക്ക്
വിധേയമാക്കാൻ ഒരു സമയം, തനിക്ക് ലഭിച്ച ഹലാൽ ആയ ഭക്ഷണവും വെള്ളവും
ആസ്വദിക്കാൻ ഒരു സമയം. മൂന്നെണ്ണത്തിലേക്ക് മാത്രമേ ബുദ്ധിയുള്ളവർ
സഞ്ചരിക്കാൻ പാടുള്ളൂ: “ഉപജീവനം കണ്ടെത്താൻ വേണ്ടിയുള്ള സഞ്ചാരം,
പരലോകജീവിതത്തിന്റെ പ്രതിഫലം നേടാൻ വേണ്ടിയുള്ള സഞ്ചാരം,
വിലക്കിയതല്ലാത്ത വസ്തുക്കൾ ആസ്വദിക്കാൻ വേണ്ടിയുള്ള സഞ്ചാരം. ബുദ്ധിയുള്ളവൻ
അവന്റെ നാവിനെ സൂക്ഷിക്കണം………. (തുടരും)
6
അല്ലാഹുവും അവന്റെ അടിമയെയും ബന്ധിപ്പിക്കുന്ന