You are on page 1of 199

ക ീരും കിനാവും

വി.ടി. ഭ തിരി ാട് (1896—1982)


1896 മാർ ് 26—ന് പഴയ െപാ ാനി താലൂ ിെല
േമഴ ൂർ വിേ ജിൽ െവ ി ിരു ി ാഴ ി ു
ജനി ു. ൂളിൽ പഠി ുേ ാൾ ‘വിദ ാർ ി’ എ
മാസിക സ ം പ താധിപത ിൽ ക ിൽ
അടി ിറ ി. അ ാം ഫാറ ിെല
പരീ യ് ിരി ു തിനു മു ് േദശീയ
സ ാത സമര ിലും പി ീട് സാമുദായിക
നേവാ ാന പവർ ന ളിലും സജീവമായി
പെ ടു ു. േയാഗേ മ സഭയുെട 22—ാം
വാർഷിക ിൽ ആദ െ സാമുദായിക പഹസനമായ
അടു ളയിൽനി ് അര േ ് എ നാടകം
അവതരി ി ു. സമുദായ ിെല വി വകരമായ
മാ ൾ ് ധീരമായ േനതൃത ം ന ി. ക ീരും
കിനാവും എ കൃതി ് േകരള സാഹിത അ ാദമി
അവാർഡ് (1972), േകരള സാഹിത അ ാദമി
െഫേ ാഷി ് (1976). 1982 െഫ ബുവരി 12—ന് അ രി ു.
രജനീരംഗം (കഥകൾ), േപാംവഴി (കഥകൾ), കരി
(അ പകാശിത നാടകം), സത െമ ത് ഇവിെട
മനുഷ നാകു ു (േലഖന ൾ), ക ീരും കിനാവും
(ആ കഥ) ദ ിണായനം (ആ കഥ), കർ വിപാകം
(ആ കഥാസമാഹാരം), വി.ടി യുെട െതരെ ടു
കഥകൾ, വി.ടി.യുെട സ ൂർ കൃതികൾ എ ിവ
കൃതികൾ.
വി.ടി. ഭ തിരി ാടിെ ഞ ൾ പസി ീകരി
കൃതികൾ

ക ീരും കിനാവും
അടു ളയിൽനി ് അര േ ്
വി.ടി.യുെട സ ൂർ കൃതികൾ
കർ വിപാകം
വി.ടി.യുെട കഥകൾ
MALAYALAM LANGUAGE
Kanneerum Kināvum

Literature/Autobiography
by V.T. Bhattathirippad

Rights Reserved
First Published December 1970
First DCB edition 1999
8" impression August 2014

Cover photograph
Punaloor Rajan

PUBLISHERS
D C Books, Kottayam 686 00l
Kerala State, India
Literature News Portal: www.dcbooks.com
Online Bookstore: www.onlinestore.dcbooks.com
e-bookstore: ebooks.dcbooks.com
Customercare: customercare@dcbooks.com , 9846133336

DISTRIBUTORS
D C Books-Current Books

Export Sales D C Press(P) Ltd., Kottayam, Kerala

D C BOOKS LIBRARY CATALOGUING IN PUBLICATION DATA


Bhattathirippad, V.T.
Kanneerum Kinavum/V.T, Bhattathirippad
116 p., 21cm.
ISBN 81-7130-953-4
1. Autobiography 2. Social reformer 3. Title.
923.65483-dc22.

No part of this publication may be reproduced, or transmitted in any form


or by any means, without prior Written permission of the publisher.

ISBN 81-7130-953-4

459/14-15-S1.No. 13835-dcb 2029-(8)2000-2270-08-14-Spb. 18.1-pdd-


r(t)bn-d(t)s
വി.ടി. ഭ തിരി ാട്

1896 മാർ ് 26—ന് പഴയ െപാ ാനി താലൂ ിെല


േമഴ ൂർ വിേ ജിൽ െവ ി ിരു ി ാഴ ി ു
ജനി ു. അ ൻ തു ൻഭ തിരി ാട്. അ ശീേദവി
അ ർ നം. ഏഴു വയ ിൽ ഉപനയനം, ഒ താം
വയ ിൽ സമാവർ നം. േമഴ ൂർ കുള ര
തൃേ ാവിൽേ ത ിലും പി ീട് നാലു
െകാ േ ാളം െപരി ൽമ യ് ടു ു പാതാ ര
മനയിലും ഏലംകുള ിനടു ു
മുതുകുറു ിമനയിലും േവദാധ യനം. 17—ാം വയ ിൽ
െഷാർണൂരിനടു മു മുക ശാ ാംകാവിെല
ശാ ിവൃ ി. അ ാല ാണ് ഒരു
െപൺകു ിയിൽനി ് അ രം അഭ സി ത്. 1918—
ലാണ് ൈഹ ൂൾജീവിത ിെ ആരംഭം. പനിപിടിെപ ്
കാൽെകാ രീ യ് ു മു ുതെ ആ പഠനം
മുറി ു.
1919—ൽ ഇട ു ിയിൽ (തൃശൂർ)
ന ൂതിരിവിദ ാലയം ആരംഭി േ ാൾ അവിെട മൂ ാം
ഫാറ ിൽ വിദ ാർ ിയായി േചർ ു.
ൂൾ,പരിസര ു തുട ിയ ആന മഠ ിെ കീഴിൽ
വിദ ാർ ി എ മാസിക സ ം പതാധിപത ിൽ
ക ിൽ അടി ിറ ി. ഒ ാല ് നട മലബാർ
േദശീയസേ ളന ിൽ ന ൂതിരി വള ിയർമാരുെട
േനതൃത ം വഹി ് േപാലീസിെ അടിെകാ ു (1920).
അ ാംഫാറ ിെല
െപാതുപരീ യ് ിരി ു തിനുമു ് ഇ ൻ
നാഷനൽ േകാൺ ഗ ിെ അഹ ദാബാദ്
സേ ളന ിൽ പെ ടു ു. ആ യാ തയിൽ ക ലിൽ
സ രി ു എ കാരണ ാൽ പഠി ്
നിർേ ിവ ു; തൃ ാലയിൽ വിദ ാവിലാസിനി
സം ൃതം ൂളിൽ മലയാളവും കണ ും പഠി ി ു
അധ ാപകനായി േജാലിെചയു. തൃശൂർ േയാഗേ മം
ക നിയിൽ ർ ായി േജാലി ു േചർ ു (1923).
മംഗേളാദയം അ ു ൂടം േയാഗേ മം ക നിയിൽ
ലയി േ ാൾ േജാലി അവിെടയായി. പൂ ീഡർ,
വി േനാേദ ാഗ ൻ തുട ിയ പല ചുമതലയുംെചയു.
േയാഗേ മസഭയുെട മുഖപ തമായ േയാഗേ മം,
യുവജന സംഘ ിെ മുഖപ തമായ ഉ ിന ൂതിരി
എ ീ പസി ീകരണ ളിലും പ ാളി ം.
യാഥാ ിതികരുെട സുദർശനം എ
പാ ികപ ത ിെനതിരായി പാശുപതം എ പ തം
തുട ി. പാശുപത ിൽ രജനീരംഗം എ േപരിൽ
പം ി ൈകകാര ംെചയു. അതിെല കഥകൾ
രജനീരംഗം എ േപരിൽ പസി ീകരി ു (1928). 1929
ജൂൈലയിൽ ഉ ിന ൂതിരി വാരികയായി
പസി ീകരി േ ാൾ പി ർ ആൻഡ് പ ിഷർ എ
ചുമതല. ആദ െ സാമുദായിക പഹസനമായ
അടു ളയിൽനി ് അര േ ് േയാഗേ മ
സഭയുെട 22—ാം വാർഷിക ിൽ
(ന ൂതിരിയുവജനസംഘ ിെ 11—ാം വാർഷികവും)
അരേ റി (1929 ഡിസം.). ന ൂതിരി
യുവജനസംഘ ിെ ഓർഗൈനസിങ് െസ ക റിയായി
െതരെ ടു െ ു (1930 ജനുവരി).
നാടക പചരണ ിനും സാമുദായിക
ു ു
പവർ ന ിനുമായി െസ ക റി ാനം ഏെ ടു ാൻ
മംഗേളാദയ ിെല േജാലി ഉേപ ി ു.
ന ൂതിരിവിദ ാലയ ിൽ വിദ ാഭ ാസ ിന് ആളും
പണവും േശഖരി ാൻ േകരള ിെ വടേ
അ ംവെര ഗാ ിെ ാ ിയും ചാ ും ധരി ഒരു
സംഘം ന ൂതിരിയുവാ െളയുംെകാ ് യാചനായാ ത
(1931 മാർ ് 13 – േമയ് 12). തൃ ാലയ് ടു ് ആലൂരിൽ
പണിത രസികസദന ിേല ് താമസം മാറി (1931
ഒേ ാബർ 21). ഗുരുവായൂർേ ത പേവശന
പചരണ ിന് വടേ മലബാറിൽ നാനാ േയാഗ ളിൽ
പസംഗ ുമതല. െപാ ാനി താലൂ ിെല
േ ത പേവശനറഫറ ിന് േനതൃത ം.
അയിേ ാ ാടന ിന് ഇനി നമു ് അ ല ൾ ് തീ
െകാളു ുക എ ലഘുേലഖ പസി െ ടു ിയതിന്
െകാ ി മഹാരാജാവിെ അറ വാറ ് ് (1933),
പ ാ ി ടു ് െകാടുമു യിൽ 25 ഏ ർ ലം
വിലെയ് ടു ് ന ൂതിരികുടുംബ ളും മ ു
ജാതിമത രും ഒരുമി ു താമസി ് െതാഴിൽെച ു
‘േകാളനി’ ാപി ു (1935). ഉദ്ബു േകരളം എ പ തം
പസി െ ടു ി. തൃ ാല
പി.സി.സി.െസാൈസ ിയിൽ കള ൻ ഏജ ായി
േജാലി. െപാ ാനി താലൂ ് േക കലാസമിതി
അധ ൻ (1949). േകാൺ ഗ ിൽ നി ് രാജി (1950).
പി ീട് േലഖനെമഴു ും കലാ
സാം ാരിക പവർ ന ളും. േകരള
മി ശവിവാഹസംഘ ിെ േനതൃത ിൽ
കാ ാ ു നി ് െച ഴ ിവെര
സാമൂഹ പരി ാരജാഥാ േനതാവ് (1968). ക ീരും
കിനാവും എ കൃതി ് േകരളസാഹിത അ ാദമി
അവാർഡ് (1972). േകരളസാഹിത അ ാദമി
െഫേ ാഷി ് (1976). 1982 െഫ ബുവരി 12—ന് അ രി ു.
ഭാര . ശീേദവി അ ർജനം (അ രി ു). മകൻ.
വാസുേദവൻ.
രജനീരംഗം (കഥകൾ), അടു ളയിൽനി ്
അര േ ് (നാടകം), േപാംവഴി (കഥകൾ),
കരി (അ പകാശിത നാടകം), സത െമ ത് ഇവിെട
മനുഷ നാകു ു (േലഖന ൾ), െവടിവ ം (േലഖന ൾ),
കാല ിെ സാ ി (േലഖന ൾ), എെ മ ്
(േലഖന ൾ), ക ീരും കിനാവും (ആ കഥ),
ജീവിത രണകൾ (ആ കഥ), കർ വിപാകം
(ആ കഥാസമാഹാരം), വി.ടി.യുെട െതരെ ടു
കഥകൾ എ ിവ കൃതികൾ. 1997—ൽ വി.ടി.യുെട
സ ൂർണ കൃതികൾ ഡി സി ബു ് പസി ീകരി ു.

അേ !
എെ അഭിസംേബാധന േക ് ഓടിെയ ി ആദ മായി
ആേ ഷി ാശ സി ി ത് ആരാണ്?
ഒരദൃശ ശ ിയുെട അ ശ്േചാദനയാൽ ഒരു
ഉൽബമായി ഉടെലടു എെ ഗർഭഭാരഭരണേ ശ ൾ
വകവയ് ാെത വളർ ിെ ാ ുവ ് ഈ
വിശ രംഗ ിേലെ ി മാതൃത ിെ മു ിൽ
എെ സാ ാം ഗ പണാമം.
എെ ആയു ിനും േ ശയ ിനും സ ത ം മറ ്
ശു ശൂഷി ു വളർ ിയതവരാണ്. അ ൻ, അ , കാ ,
പൂ ഇ െന ഓേരാ ിേനയും ചൂ ി ാ ിഈ
വി ൃത പപ െ പരിചയെ ടു ി തവരാണ്.
ശു ളായ ൈവദിക കിയകൾെകാ ്
വാടി ളർെ ുേ ാൾ േ ഹാർ ദമായ
പു ിരിതൂകി കുളുർ ി തവരാണ്: അ !
യൗവന ുള ിൽ വിഷയല ടത ിെ
ൈവഷമ ളിൽ മുതല ൂ ുകു ി
മറി ുവീഴാെത ര ി ത് ആ കള മ ,
കന കാത ിെ കടാ ളാണ്.
വിവാഹേവദിയിൽ ‘സഹധർ ം ചരിതഃ’ എ ു
ൈകനീ ിയേ ാൾ ‘ഓം തഥാ’ എ ു രം മൂളി എെ
അനുഗമി തവരാണ്. വിവാഹാന ര
ഗാർഹികജീവിത ിെല ക ുംമു ും നീ ി
വാർ ക ിേല ് വഴിെതളി തും അവരാണ്.
ദാഹാർ നായ എനി ് േ ഹാർ ദമായ ക ുനീർ
തൂകി എെ പരേലാകയാ ത സുഗമമാ ുവാൻ കാ ു
നിൽ ു തും അവരാണ്.
ഇ െന മാതാവിെ , സേഹാദരിയുെട, ഭാര യുെട,
ീത ിെ എ ാ നിലകളിലും നിഴെല േപാെല
പി ുടർ ുേപാരു അവരുെട ഹൃദയ ുടി ുകൾ
എനി ു ന ായറിയാം. അവരുെട ആവലാതികളും
േപാരായകളും ഞാൻ മന ിലാ ിയി ു .് നീരുറ ു
തളംെക ി നിൽ ു അവരുെട നീൾമിഴികളിൽ ഞാൻ
എെ െ േനാ ി ി ു .് െമാ ി ു വരു
അവരുെട മധുരാഭിലാഷ ൾ വിടർ ുകാ ാൻ ഞാൻ
അഭിലഷി ി ു ്. ജീവിതനേഭാമ ല ിൽ
പുരുഷാധിപത ിെ ഉ ല പഭയിൽ ഈ
സർ ാ ക പപ ിനു സാ ിയായി നിൽ ു
ആ അരു തി ന തം എെ തിമിരാ മായ
നയന ളിൽ എ ുെമ ും തിള ുമാറാകെ .
കളിവിള ിെ കരി ിരി

ആ കഥാപരമായി ഞാെനഴുതിയ ഏതാനും


േലഖന
മഹ
ളുെട സമാഹാരമാണ് ഇത്.
ായ ഒരു ഗ ം സൃ ി ുകളയാം
എ വ ാേമാഹേ ാെട എഴുതാനിരി ു
ആ വിശ ാസം എനി ് ഒരി ലും ഉ ായിരു ി .
പിെ എ ിന് ഇെതഴുതി? അതിനു േ പരി ി
സാഹചര ം എ ായിരു ു?
മ ാെരയുംേപാെല ഞാനും എെ കാലഘ ിെ
തീ മായ വ ഥ അനുഭവി ി ു .് കയും മധുരവും
കലർ ജീവിതാനുഭവ ൾ എെ യും അകംപുറം
മറി ു. യാ തയിൽ എനി ു വഴി ിരിവായി ീർ
നിർ ായകഘ െള വിടർ ി ാണി ുവാനാണ്
ഞാൻ ശമി ു ത്.
‘ഒര ൻ ജനി ു ു’ എ പഖ ാപനേ ാെടയാണ്
എെ രണകൾ ആരംഭി ു ത്. അ ൻ എ
വാ ിന് അ െ അനുജൻ എ ാണ് വിവ . എ ാൽ
ആജീവന ബ ചാരി എ വ ംഗ ംകൂടി ഇതിൽ
അ ർഭവി ി ു ്. കാരണം ഓേരാ തലമുറയിലും
ഒരാൾ മാ തേമ വിവാഹം െച ാവൂ എ വ വ
കർശനമായി നിലനിർ ിേ ാരു
ന ൂതിരികുടുംബ ിൽ അയാൾ ഒരധിക ാണ്.
അ ര ാർ ് ഗാർഹ ജീവിതം എ ും
വില െ കനിയായിരു ു. എ ി ും ഒര ർ നം
ര ാമതും ഒരാൺകു ിെയ പസവി ുവാൻ ൈധര ം
കാണി ുകയാെണ ിൽ സമുദായം അതിെന
അവഗണനേയാെട ൈകെ ാ ും.
‘ഒ യു ായീലന മു ായീെലാ–
െരാ ുമിളയും െപാ ിയി ’
എ ു കഥാനായകെ ജനനെ ഞാൻ വിവരി ത്
അതുെകാ ാണ്.
സാ ിക ിതി പതിദിനം ീണി ു
വ തിനാൽ നാ ിൽ അ പശ മായി ീർ ഒരു
കുടുംബ ിലാണ് അയാളുെട ജനനം.
നാ ുകാര ളിൽ ൈകയി ് പണവും പദവിയും
സമാർ ി ിരു ധനിക വിഭാഗ ിന് ഇവേരാട്
അറുപു മായിരു ു. നായ് ു ികെള എ േപാെല
സാധുശീലരായ കാരണവ ാെര കടിപിടികൂടി ലും
കബളി ി ലും അവർ ്ഇ െ വിേനാദമായിരു ു.
അവർ അഭിലഷി ു വിടുപണികൾ
ആ ശിതഭാവേ ാെട െച ാൻ
വഴ ിനിൽ ാ താണ് ഈ വിേദ ഷ ിെ
പി ിെല ് എനി ് മന ിലാ ാൻ സാധി ി ു ്.
അ പേദശെ സാ ിക സാമൂഹ േനതൃത ം
ൈകയട ിേ ാ തും ഇവർതെ യാണ്.
അ ാ ിെല ഭൂമി മുഴുവൻ ഒ ുകിൽ
ബ സ ിെ അെ ിൽ ന ൂതിരിമാർ
ൈകകാര ം െചയുേപാരു േദവസ ളുേടതാണ്.
അവരുെട അടിയായേയാ കുടിയായേയാ
അവകാശെ ടാനിെ ിൽ അെതാരു േപാരായയായി
മ ു വർ കരുതിേ ാരുകയും െചയിരു ു. അ െന
ജ ിത വും ബാ ണ വും പടുതിരി ക ു തിെ
െവളി ിലാണ് ഞാൻ വളർ ുവ ത്.
‘കുറിേയടെ താ തി’ എ അ ിപർ തം
െപാ ിെ റി ത് അ ാല ാണ്. അതിെ
േ ാടനശ ി ബാ ണേമധാവിത ിെ
തായ്േവരുകൂടി ചു ുകള ു. ബാ ണസദ ുകളിൽ
മു ും ൈകയും വഹി ിരു ഓതി ാർ,
ൈവദിക ാർ എ ീ വിശി വ ികളിൽ പലരും
അതിൽ എരി മർ ് ചാ ലായിേ ായി.
‘ന ൂതിരിയുെട നാലുെക ് േവശ ാലയമായി
മാറുകേയാ?’ എ ു െപാതുജനം അ ി ു നി ു.
ദിലീപനിൽനി ് ആരംഭി ുകയും അ ിപർ നിൽ
അവസാനി ുകയും െചയ രഘുവംശചരി തംേപാെല
ത ാഗസ ുെകാ ് േദവത േ ാളം ഉയരുകയും
േഭാഗാസ ിെകാ ് മൃഗീയത േ ാളം താഴുകയും
െചയ സമുദായ ിെ ഈ ദുര ം െവറും
ൈമനറായിരു എെ യും അഗാധമായി ർശി ു.
ഋതുമതികളായ കന കമാരുെട േമാഹഭംഗ ൾ,
സാപത്ന ിൽനി ് ചിതറിെ റി ു
തീെ ാരികൾ, യുവവിധവകളുെട േത ലുകൾ—
ഇ െന ഇരുളട ഈ ി ിെ ഗുഹാമുഖേ ു
തിരി ു േനാ ാൻ മിനെ ടാെത ഒരു ഉ ിന ൂതിരി
ചാടിേ ാകാെനാരു ി മനയ് െല െകാ ാംപടി
കയറുകയായിരു ു.
കു ു കാ യിൽ അതിേകാമളനാണ്. എ ാ
പഭാത ിലും തൂ ു വിടരു താരുണ ം! ആരുേടയും
സഹാനുഭൂതി പിടി ുപ ാൻ അയാൾ ു കഴി ു.
പതിന ാം വയ ിൽ ഉടുതുണി ു മറുതുണിയി ാെത
തിട ിയിൽ കയറി ൂടാനും ധാരയുേടയും
പു ാഞലിയുേടയും േപരിൽ അസംഖ ം ഒ ണം
ദ ിണ വാ ാനും അയാൾ ു കഴി ു. ഇണവ ം
ത ുടു ്ക യറിൽ കാൽ തിരുകി ആന ഴു ിൽ
അമർ ിരു ് െകാ ും കു ുവിള ുമായി
തിടെ ഴു ി ുേ ാൾ േദവദർശന ിെന ു
ഭ ജന ളുെട മന ിൽ ത ിരുവടിയുെട
പതിബിംബമ തിരുേമനിയുെട
പസ ഭാവമായിരി ും വാർ ു വീഴുക. എ ാൽ ഈ
മധുര രണകൾ കരുതിവയ് ാൻ കഴി ി .
അ െന ഒരാവശ ം േനരിടുെമ ു
കരുതു തിനുമു ുതെ കുടംെവ ം ചുമ ് നെ ു
വളയുകയും കടെ ാ ി തിരുകി കാ മ ുകയും
െചയു. ഉപേയാഗമി ാ ഓ ാ തംേപാെല അയാളുെട
മന ് ശൂന വും ദുഃഖാകുലവുമായി.
യുഗപരിവർ ന ിെ പുലരിേ ാഴി
ഇതിനിടയിൽ ര ുവ ം കൂകി ഴി ു.
േദശീയ പ ാന ിെ ഉദയനാളം േകരള ിെല
കു ിൻ െനറുകയിലും കു ുമം പൂശി. നായരുണർ ു.
തീയരുണർ ു. അവശവിഭാഗെമ നിലയിൽ
അക ിനിർ െ അടിയാ ാരും കുടിയാ ാരും
തിവർ പതാകയുെട കീഴിൽ അണിനിര ു. ആ
ജന ൂ ിൽ ന ൂതിരിെയ ക ി . അയാൾ
പൂമുഖ ടിേമൽ അമർ ിരു ് വീ ും വീ ും
മുറു ി ു ി.
‘കു ൻ േകൾ ു ുേ ാ? ആ കാര ൻ രാമെന
ഒ ാളയ ു വരു ണം. കു ാനള ാൻ
പ ായ ിൽ െന ി . അരി തീർ ു. എ ായാലും
ഉ ാേതയും ഉടു ാേതയും കഴിയി േ ാ?’ തറവാ
പുറ ള ിെ വാതിൽ ൽ വ ് ആവലാതിെ ു.
അേ ാൾ പടി ൽകൂടി ഒരു േഘാഷയാ ത
കട ുേപായി. ‘നാടുവാഴി ം നശി െ . ജ ിത ം
തുലയെ . അ ാനശീലർ ് അമൃേത ്,
അലസ ാർ ് ഉമിനീര്’—മു ദാവാക ളുെട
അനുരണനം അ ലമു െ അരയാലിൻതളിരുകളിൽ
പക നമു ാ ി.
‘പ ീരാ ാർ ു േവ ീ വനിസുര–
വര ാർെ ഴും ജ ഭൂമി–
െ േ ാേദാഷം വര െ ാരു
നിയമമേഹാ തീർ ുേപാൽ മാടഭൂപൻ
എ ി ും താണിയുെ വനിയി–
െലവനും സ തം പൂ സാ ാ–
ലി ാഗവർേമ ിെന ാണിതിെനാരു
പരിഹാരെ നിർ ി ിടാ ൂ?’
നാടകശാലയിേല ു കാൽ കു ുേ ാൾ ഈ േ ാകം
ആേരാ മൂളിേ ു. കൂടി ാ െയ നയി ു വാ ാൻ,
ൈവദികൻ മുതലായ സമുദായ പമാണിമാരുെട ഭാവം
പരുഷമായി. വിദ ാൻ സരസകവി െച ി
ചൂളിേ ായി.
‘നി െളെയ ാം ഒ ി ു കാണാൻ കഴി തു
സേ ാഷമായി. വാ ാെ യും ൈവദികെ യും
ആവലാതികൾ േക േ ാൾ എനി ും േതാ ി ക ായി
എ .് േഗാ ബാ ണഹിത ിെനതിരായി യാെതാ ും
െച ി എ ു വിള ു സത ം െചയി ാണ് ഈ
രാജകിരീടം തലയിൽ ചൂടിയെത ് എനി റിയാം.
റസിഡ ിെ ആ ീസിൽനി ു വ താണ് ഈ
കുടിയായ നിയമം. എനി തിൽ ഒരു ൈകയുമി .
ബ ാ ം ആരാലും തടു െ ടാവത േ ാ.
പൂർ തയീശാ, ര ി േണ.’ മാടഭൂപൻ െത ിട
ക ട ിരു ് ഇ േദവതാധ ാനം നട ി.
െഡപ ൂേ ഷനായി വ ുേചർ ന ൂതിരിമാരുെട
നയന ളിൽ നനവൂറി.
‘ആെ , ബി ിെല കർ ശത ആവു ത
ലഘൂകരി ാൻ ശമി ാം. ദിവാനുമായി
കൂടിയാേലാചി െ . അ തെയ് ാെ േയ എ ാലാവൂ.’
കൂടിയാേലാചന അവസാനി ു.
‘സംശല . അവിേട ു ായിരു
ബാ ണഭ ി ് ഒരു േകാ വും ത ിയി ി . അേത
േവ ൂ. പേ ,ഒ ു ്, രാജാവിന്
ഓജ ി ാതായിേ ായി. ഊം. ഊം, യൽ ഭാവി തൽ
ഭവതു.’ വാ ാൻ എഴുേ ു.
‘അവിേട ് ബാ ണഭ ി ഇ ാതാ ാൻ പ ുേമാ?
അേ ഹം ആരുെട മകനാണ്?’ ഒരശരീരി ആ
നാടകശാലയിൽ പതി നി ു. ‘പിതൃഭ ിേയ ാൾ
ശ മേ പു തവാൽസല ം?’ എ പത ു രം ആരും
ശ ി തുമി . കാല ിേനാടു ന ൂതിരിമാരുെട
പതിേഷധം ആവിയായിേ ായി.
കളിവിള ിെ കരി ിരി
െക ട ുകയായിരു ു.
ീധന ുകയും വരനും െപാരു െ ടായയാൽ
പുരനിറ ു നില് ു െപൺകിടാവിനുേവ ി
മനവള ് മാ ു ു ി ു വില് ാൻ നി യി ു.
‘എെ ശിവേന’ പാ ി അ ർ നം
ഉൽ ാകുലയായി. ‘െപൺെകാട എ െനെയ ിലും
നട ുകതെ യാണ് േവ ത്, സംശല . പേ ,
ഇരു ുെപാറു ാൻ സ മാെയാരു
കൂരയുംകൂടിയി ാെത ഇ ിരിേയാളം േപാ
കിടാ േളയുംെവ ് ഞാെന െന െപാറു ി ും?’
അവരുെട ക ുകൾ ഈറനായി.
ആ രാ തി ആ വീ ിൽ ആരും ഉറ ിയി ;
വിഷാദമൂകമായ ശൂന ത.
പിേ ു രാവിെല മകൾ സാവി തി കിട ിരു
പായ വിരി പാെട കിട ു ു. അതിൽ അവൾ
മാ തമി . അ ന മാരുെട മന ിൽ ഒരു തീനാളം
ആളി ടർ ു.
കിട ിരു പായ ചുരു ിയേ ാൾ അതിൽനി ്
ഒരു തു ു കടലാസ് താെഴ വീണു. അതിൽ സാവി തി
െചറിയ അ ര ളിൽ ഇ െന കുറി ി ിരു ു:

‘അ ന മാർ ് ഞാെനാരു ഭാരമായി ീരു ു


എ ് അറിയാൻ തുട ിയി ് നാേളെറയായി. ഞാൻ
കാരണം ഈ വീട് വില് െ ടു ു എ ത് എനി ു
സഹി ാൻ വ . െപ ായി പിറ ത് എെ കു മ .
അ െയ ഞാൻ േ ഹി ു. അ െന ഞാൻ ഭയെ ു.
എ ാൽ മ ു വരിൽനി ു മറ ുെവേയ് തായ
ചില നിഗൂഢതകൾ എ ിൽ കിളിർ ു തുട ിയേ ാൾ
ഞാൻ പരി ഭമി ു. എെ ിലും ഒരു പൂനിലാവ് എെ
ആേ ഷി ുെമ ് ഞാനാശി ു. എെ ക ീരിലും
കിനാവിലും പ ാളി ം വഹി ാൻ ത ാറായ
മനുഷ ത ം ഇവിെട െപാ ിവ ി . ഈ വൃ ിെക
നാലുെക ് നിലനിർ ു തിൽ മാ തമാണ്
സമുദായ ിെ ശ എ തിൽ എനി ്അ ുതം
േതാ ു ു. പുലരുേ ാൾ എെ ക ിെ ിൽ
പരി ഭമി ുകയും േവദനി ുകയും േവ . എെ
െത ുകൾ െപാറു ് അനു ഗഹി ുമാറാകണം.’
അേ ാഴും േകരള ിെല െപാതുജനം
ന ൂതിരിമാെര സംബ ി ു പുലർ ിേ ാരു
ചി ാഗതി ഇ െനയായിരു ു. ‘ഈ തിരുേമനിമാർ
ഭാഗ വാ ാരാണ്. െചേ ടെ ാം സമൃ മായ
അമേറ .് പൂജ, പു ാഞലി തുട ിയ
ൈവദികവൃ ിയിൽനി ു േവ ത സ ാദ ം. ഇ ത
സുകൃതം െചയ ജാതി േവെറ ഏതു ?് ’
ഇ െന ക യും േതാലുംെവ ്
െപാതുജന ളിൽനി ് അക ിനിർ െ ഈ
വിഭാഗ ിെല നിത ദുഃഖിതകളായ
സാവി തിമാർ ുേവ ിയാണ് ഞാൻ എഴുതു ത്. അത്
ആെര ിലും വായി ു േനാ ുേമാ? എനി റിയി .
എ ിലും ഒരു കർ ം െചയു എ ് ഞാൻ
അഭിമാനി ു ു .്

വി.ടി. ഭ തിരി ാട്


ഉ ട ം

ഒര ൻ ജനി ു ു

ക ീരും കിനാവും

ബാല ൃതി

മു ൻ

ാന ാനം

മറ ാ നിമിഷ ൾ

ഗുരുകുലവാസം

ശാ ാംകാവിെല ശാ ി ാരൻ

വളർ ുവരു ഒരാ ാവ്

െകടാ തീനാള ൾ

അനുബ ം
തിരി ുേനാ ുേ ാൾ

വി.ടി.യുെട ആ കഥ: ജി. കുമാരപി


ഒര ൻ ജനി ു ു

അ രനൂ ാ ിനുമു ു ജീവി


ഒര ൻന ൂതിരിയുെട ജീവചരി തേമാ
ആ കഥേയാ എഴുതു തുേപാെല അ ത
എളു മായ പണി േവെറയി . െകാ വർഷം ഇ താമതിൽ
ഇ ന ത ിൽ ജനി ു. വാസുേദവൻ എ ു േപരി ു.
എ ാൽ ഇ ാസു എ ഓമനേ ർ വിളി ു േപാ ു. ഒരു
ശുഭമുഹൂർ ിൽ പൗേരാഹിത ം അയാെള
നായാടി ിടി ു വായിളർ ി നാവിേ ൽ പഴയ
പവി തേമാതിരംെകാ ്അ െ ാ ര ൾ
കു ി ുറി ു. വി ാന ിെ തുരു ുപിടി
വാതിൽ തുറ ് അയാെള അതിേല ു കട ിവി ു.
അവിെടെവ ് ഉപനയനെമ ഹിരണ ഗർഭ ിലൂെട
അയാെളാരു ബ ചാരിയായി േവഷം മാറി. വിശ ും
രുചിയും നശി ഒരജീർ ാരെനെ ാ ു െകാഴ
തീ ുംേപാെലയു ഒരാേറഴുെകാ െ
േവദാ യന ിനുേശഷം സമാവർ നെമ മെ ാരു
വാതിലിൽ ൂടി ആ സാധു ഒരു െകാ ുതിരുേമനിയായി
ഇരുളട ഗുരുഗൃഹ ിൽനി ു പുറ ുചാടി.
സ ാത ിെ േനരിെയാരു ഉ ാസം അയാെള
സമാശ സി ി ു. ഏെറ ാമസിയാെത സ ം
സാമർ ാൽ എ െനേയാ ഒരു െവ രി ാെ ം
തരമാ ി. പതിെന ാമെ വയ ിൽ ഒരു
മധുര തിേനഴുകാരിയുെട നിശാകാമുകനുമായി ആ
പരമ ഭാഗ വാൻ.
കുള ുര, പൂമുഖ ടി, ബലി ൽ ുര ഇെതാെ
അയാളുെട താവള ളാണ്. പു ും ചമതയും േശഖരി ും
പവി തം െക ിയും അഴി ും അയാൾ നാൾ േപാ ി.
ഇ െന ഋതു ളും വർഷ ളും പി ി ു പി ി ്
ഗഹ ിഴയ് ് ഒരുനാൾ ആ തിരുേമനി തീെ ു.
പടി െല ത മാവ് ഈ കഠിനസംഭവ ിെലാ ലറി
നിലംെപാ ി. അേ ഹം ദിവേസന അട ും തുറ ും
ലാളി ുേപാ ‘െവ രി ാെ ’വും ഊതിയും
െകാളു ിയും ഉപേയാഗി ിരു ാ ുപാനീ ും
ഒേരഴുക ു മുളവടിയും മനയ് െല
പൂർ സ ിേല ു മുതൽ ൂ ി. അ െന ആ
പടുകൂ ൻ മനയുെട നാലുെക ിൽ ൂെട
തുലാ ാ ുേപാെല ണ ിെലാരു തലമുറ
കട ുേപായി.
ഏറിയാൽ അരേ ജിലധികം ഏതു
സാഹിത കൃ ിനും വലി ുനീ ാൻ സാധി ാ ത
സംഭവവിരളമാണ് ഒര ൻന ൂതിരിയുെട ജീവിത
ചരി തം. നി ൾ ഒരു ന ൂതിരി ീയുെട ജീവിതം
എഴുതുവാനാണ് ഇ െ ടു െത ിൽ അതി െന
വി രിേ ിവേ ാം.
ശീേദവി എ േപരിനു ഭംഗി കൂടിേ ാെയ
ആേ പം കാരണം ഇ ി ിരിെയ ു വിളി ുേപാ ു.
പ ാമെ വയ ിൽ കാതുകു ി ഉടു ുതുട ി.
പതി ാലിൽ അബ ിന് ആ െപൺകിടാവു തിര ു.
ആ അപകടം പ ി തിെ ശി െയ മ ിൽ
പ ുെകാ ം അ ഃപുര ിൽ അസൂര ംപശ യായി
അവിവാഹിതയായി ആ കു ി ാവിനു
കഴി ുകൂേ ിവ ു. അവസാനം മ ു
ഗതിയി ായയാൽ പിതാവ് ൈകയിലണ
വൃ ബാ ണന് ‘ഇശ ാമെ ’ േവളി ു തുല ുവി ു.
സാപത്ന ിെ യും വൃ ഭർ ൃത ിെ യും
കാനലിൽ അവളുെട മധുരാഭിലാഷ ൾ കൂ ട ു
മുരടി ു. അ ാറു മ ിൈ ൾ കട ാ കമി തിനാൽ
അവളുെട ഭർ ൃത ം ഒരുനാൾ കടപുഴ ി
നിലംെപാ ി. തിക താരുണ ിൽ അവെളാരു
വിധവയായി. മ ിെല ക ുവിള ുേപാെല ഏതാനും
സംവ ര ാലം മുനി ുക ിയേശഷം എ വ ി,
പടു ിരി ക ി െക ണ ു.
ഭാരത ുഴ അ ും പടി ാേറാ ്
ഒഴുകിെ ാ ിരു ു. ജ ിത ിെ യും
ബാ ണ ിെ യും േനേര ചുരു ിയ ബഹുജനഹ ം
ഒരു നിഴൽനാടക ിെല േപാെല വാനിൽ ഉയെര
കാണെ ിരു ു.
എ ്! ആദിശ രാചാര െര, േമ ൂർ ഭ പാദെര,
െചറുേ രി, പൂ ാനം മുതലായ പുണ േ ാക ാെര െപ ു
പുലർ ിേ ാ ന ൂതിരി സമുദായെ
അപമാനി ുകേയാ? ഭാവനാസ രായ
ചരി തകാര ാർ എെ മുഖ ു േനാ ി‘ ’എ ്
ആ ിേയ ാം. ഞാൻ ആ ഭർ നം അർഹി ു ു .്
േലാക ിനു െവളി വും വിേവകവും നൽകിയ
പുണ ാ ാ െള പസവി സമുദായെ േയാ
രാജ െ േയാ നിരൂപണം നട ു തു സൂ ി ു
േവ താണ്. ഉപേയാഗശൂന െമ റി ാലും
പാര ര ിേ ൽ അ മായ ഒരു മമതാബ ംഒ ി
നിൽ ു ു ായിരി ും. ശരീര ിേ ൽ മുഴ ു
നിൽ ു ‘പാലു ി’െയേ ാെല വൃ ിെക ഒ ാണ്
ഈ വിശ ാസെമ ിലും അതിെന നു ിെ ാ ി ാൻ
മിനെ ടു വർ പാേയണ വിരളമാണ്. എ ാൽ ഒരു
സമുദായെ ആകമാനം ബാധി ു ഈ
ൈവരൂപ െ ചുര ി ളയാതിരി ാൻ
നിവൃ ിയി . ഞാൻ േചാദി െ , ഏതാ ്
അരനൂ ാ ിനുമു ു േകരളെ മുഴുവൻ കുലു ിയ
ആ ‘കുറിേയട ു താ തി’ ആരായിരു ു? ന ൂതിരി
സമുദായമേ അവേളയും പസവി ത്? അറുപ ്
ആൺമ െള മാടിവിളി ു മടി ു ഴി ി ു മതിവെര
മാനം െകടു ിവി ആ കഠിന സംഭവ ിെ
പ ാ ലം എ ായിരു ു? മെ ാ .് ഇ ുേലഖയിെല
സൂരിന ൂതിരി ാടിന് ആരുെട മുഖ ായയാണ്?
ന ൂതിരി ിെ പതിബിംബമേ ആ
വ ിത ിനു ത്? ഇനിയും ഇ രം
വികൃതരൂപ െളടു ു കാണിേ ണേമാ?
‘ഔപാസന’ ിനു തുടർ ിരി ുവാൻ’ വ ത് അ ു
നിമിഷം ൈവകിയി ാെണ നി ാരകാരണ ിേ ൽ
പതിമാരിൽ ഒരു ിയുെട െചവി തൂ ി ിട ു
ചുേ ാടുകൂടി ചു ി ിടി ു നാലിറയ ു നാലുചാൽ
വലി തും കാതിൽ ത േയാടുകൂടി െചവി ു ി
പറി ുേപാ തും അ െ പത ളിൽനി ു
േക ി ിേ ? ഒെരാളിേ വ ാരിയായ ഏേതാ മി ിനു
ദുർ ുഖേ ാെട വിള ിെ ാടു തിന്
അ ിസാ ിയായി വിവാഹം െചയ കുലപതിെയ രാ തി
പുറ ാ ി വാതിലട ് ആ ീയുമായി
അ ഃപുര ിൽ രാസ കീഡ അനുഭവി
‘മൂ ാ ൂരി’െയ നി ൾ ു ചൂ ി ാ ി േരണേമാ?
യൗവന പായം അതിലംഘി ാറായി ും വിവാഹം
െചയുെകാടു ാൻ ആള ാ തിനാൽ അ െ
വിജാതീയ മകനുമായി കാമചാപല ം
കാ ിേ ായതുെകാ ു സമുദായം മുഴുെ
പതിേഷധി തും പടിയട ു പി ം െവ തും
നി ൾ റിയാേമാ? ഇ െന നൂറു നൂറു
ദുരാചാര ളുെടയും ദുര ദുരിത ളുെടയും
ഈ ി മായി ീർ ി ു ഇ ളുെട വാതിൽ ഴുതു
െപാതുജനസമ ം തുറ ുകാണി ു തു
സാഹസമാേണാ? മൂടു പടംെകാ ു ൈവരൂപ െ
മറയ് ാനാവുകയി . പൂണുനൂലി തു െകാ ുമാ തം
പുണ വാനായി . മ മുരു ഴി തുെകാ ു
മനുഷ ത ം ൈകവരു ത . ഭ ദദീപം
െകാളു ിെവ തുെകാ ു മനുഷ ാ ാവിനു െവളി ം
ത ുകയി .
വിശ ുമാ ാനു വിഭവ ളി ാെത ന ത
മറയ് ാൻ േവ വ ളി ാെത നരകി ു
ന ൂതിരി ീകൾ േകരള ിലിേ .
ക ാലി ിേ െരേ ാെല ക മാനം കാടുകാ ി
നട ു കിടാ ളിേ ? കൂ ുസ ു പിരിെ ടു ്
അതിെ ന ായമായ അവകാശികളുെട
അത ാവശ െ ലവിനുേപാലും െകാടു ാെത സ ം
ധൂർ ിനായി ദുരുപേയാഗം െച ു
കാരണവ ാരിേ ? കഠിനാ ാനം െചയു
വളർ ിേ ാ കുടുംബസ ിൽനി ു
വിഹിത ിലും കൂടുതൽ വാശിപിടി ു വാ ിസ ം
മാതാപിതാ ാേരയും ൈകെവടി ു നട ു
അന രവ ാരിേ ? ‘േലാകാ മ ാ ുഖിേനാ ഭവ ു’
എ ആർഷധർ ം േമൽ ു ിലും ‘ശംേനാ അ ു
ദ ിപേദശം ചതു േദ’ എ ഋേഗ ദധർ ം കീഴ് ു ിലും
ഒ ി ു നട ു േപേ ാല ളിൽ ഒെരാ
തിരുേമനിെയ യഥാർ ബാ ണനായി എനി ു
ചൂ ി ാ ി രാേമാ? പകൽെവളി ംേപാെല
മായ ഈ പരമാർ ിെ മു ിൽ ഞാൻ
കൺചി ുകയാേണാ േവ ത്?
മൂ ുെപാ ിയതുെകാ ു ദുർ ം ഇ ാതാവുകയി .
മലിനത തുട ുനീ ുകതെ േവണം. ഈ
സദുേ ശ േ ാെടയാണ് ഞാൻ ഈ വിവരം െചയെത ്
അവകാശെ ടു ു.
ഉ ,് ഞാൻ സ തി ു ു. സാ ികമായും
സാം ാരികമായും േകരള ിെ േനതൃത ം
ൈകെ ാ ിരു ഒരു നീ ന കാലം ന ൂതിരി ്
ഉ ായിരു ു. പേ , കാലം മാറി, നിറം മാറി, രുചി
മാറി, േകരള ിെ മുഖാകൃതിതെ മാറി. പകൃതി
നൂ ാ ുകെളെ ാ ു വരു ി ീർ
പരിവർ നെ ഇട ാലന ൂതിരി േനാ ി ി .
സയൻസിെ കിരണ ൾ കിഴ ുദി ി ും ന ൂതിരി
കൺമിഴി ി . ആ ീയെമ േമൽ അമർ ിരു ്
ഉറ ം തൂ ിേ ായി. ശാ ീയ ഗേവഷണ ളുെട
ശ ബഹള ിനും അവെന ഉണർ ാൻ കഴി ി .
മാമൂലിെ മടിയിൽ പേ ിയ ളും തിരുകി അയാൾ
സുഖനി ദപൂ ു. അ െന അയാൾ അ പശ നായി
അധഃപതി ു. ഇതാണു സംഭവി ത്.
തിള ു നാണ ളുേ ടേ ാളം മടി ീലെയ
ആരും മാനി ും. നാണ ൾ ഒഴി ാേലാ
അവല ണം പിടി ഒരു ശീല ം മാ തം.
കാൽെകാെ ാരു ത ുത ും. ഇതായിരു ു
അരനൂ ാ ിനു മു െ സമുദായ ിതി.
അഭിന ന ിനും അനു ഗഹ ിനും പരിസര ളിൽ
പ പു മട ി ഓ ാനി ു നി ിരു വർ െമെ െമെ
സമുദായെ വി ുമാറി. അവേഹളന ളും
ആേ പ ളും െപാ ി ുറെ ു. ആഢ ത ിെ
അക ടി ായി ഒ യാ ിെ ാ ു മു ിൽ
നട ിരു വർ പി ിരി ു മുഖ ാ ാൻ തുട ി.
അത െനേയ വരൂ. വഴിെത ിയാൽ വാലിയ ാരൻ
മു ിൽ.
ജ ിത വും ബാ ണ വും കൂ ി ലർ ിയ ഒരു
സിമ ുകൂ ാണ് സമുദായസംഘടന. ബാ ണ ം ആദ ം
വി ു. ജ ിത ം പിെ യും ഔ ത േ ാടുകൂടി
നിലെകാ ു. ഈ വി ലിെ വിടവിൽനി ാണ്
ഇ െ േചരിപിരിയൽ ആരംഭി ത്—ഉ വനും
ഇ ാ വനും എ വർ വിഭാഗം.
വാ വ ിൽ ആർഷസം ാര ിെ ഈ ി വും
വളർ ു ഗൃഹവുമാണേ ാ േദവാലയ ളും
ബ ാലയ ളും, ഭൗതികാവശ ൾ
ബ ാലയ ളിൽനി ു േനടാം. ആ ീയാനുഭൂതികൾ
േദവാലയ ളിൽ നി ും. ഊരാളെ നിലയിൽ
േദവസ ളും ഊരിെ ഉടയവെന നിലയിൽ
ബ സ വും ൈകയട ി ൈകകാര ം െചയിരു ത്
ഒരാളാണ്—ന ൂതിരി.
അരനൂ ാ ിനുമു ു നാം കട ുേപാ
േകരള ിെല ഗാമീണ ജീവിത ിേല ്ഒ ു
പി ിരി ു േനാ ുക. അതാ ഒരാനവയറൻ മതിൽ!
അതിനു ിൽ കനകമരീചികളാൽ തിള ു
സ ർ ാഴിക ുട ളും െകാടിമരവും. ഉ ൂജ
കഴി ു. നിേവദ ം തലയിേല ി ആളുകൾ േഗാപുരം
കട ു മറയു ു. ബാ ണർ ഉ വ ദ യു ു
കുടവയറു തിരു ി അരയാലിൻചുവ ിൽ കിട ു
പുളയ് ു ു. ഇതാണു േദവാലയ പൗഢിെയ ിൽ ആ
മഹാേ ത ിെ ഊരാളെ മനയ് െല മെ ാ ു
കാണുക. ആ നടവഴിയുെട േനേര ര ു ഫർേലാ ു
കിഴേ ാ ു നട ൂ. വിശാലമായ വയലിെ വ ്
അതാ ഒരു പടുകൂ ൻ പടി ുര. പടു ു െക ിയ കുളം
മു ,് പടി ൽ പ ീരായിരം പാ ിെ വയൽ,
പ ായ ുര ൂണിേ ൽ ആന ല, മ പ ിൽ
മ ,് ഓ ുെചാ ി ാേനാതി ൻ, ഓ ാനി ു
നിൽ ാൻ വാലിയ ാർ, െവടിപറയാൻ വഴിേപാ ർ,
ഉ ിന ൂതിരിമാർ ു രസി ുവാൻ
ഗാമീണകന കമാർ, ഉ വം, താലെ ാലി, മ ലം,
വാരം, നാലുദിവസെ ആ ഥ! ഹൗ! എെ ാരു
രസംപിടി തിര ്! പൗഢിയും പശ ിയും പൂ
ഇ രം മഹാേ ത ളും ആഢ ൻ മനകളും
ഗാമീണജീവിത ിെ ആകർഷണ ളായി
വർ ി ിരു തിെ െതാ ടു ് കാ ല ളും
കുേചല ബാ ണഗൃഹ ളും കുറവ . ആ
േത ിൻകാടിനിടയിൽ കൂ ുനിൽ ു തും
േചാർെ ാലി തുമായ ശീേകാവിൽ
അ ര ിൽെ ഒ ാണ്. തൂവയും തു യും
മു ി ഴ ു നിൽ ു തിരുമു ം. പൂജയി ,
പു ാഞലിയി , വിള ി . വഴിപാടി .
ദിവസ ിെലാരി ൽ ഒരു നറു ില നിേവദ ം.
ഒര ി ിരിയും. പകൽ മുഴുവൻ ക ാലികൾ, രാ തി,
കൂമനും കുറു നും. ദയനീയനായ ഈ േദവെ
ദരി ദനായ ഊരാളെ ഇ മാണതിെ വട ുഭാഗെ
ത മാവിൻനിരകളുെട നടുവിൽ ജീർ ി ു കാണു
ഗൃഹം, ഇടി ുെപാളി ‘െകാ ർ ി’യിേല ു
കാൽ െത ി വീഴാെത മു േ ു നടേ ാളൂ.
ജരാനരാ കാ നായ ഒരു കിഴവനതാ വാഴ ി ി
െപാളി ു േപാളകു ു ു. െപാ ാത ളിൽ
കല ിയ ചാണകെവ വും ചൂലുമായി വൃ ിെക
ഒരു ‘വഷളി’ ശു ികർ ം നട ു ു.
ഈ മന ാരും മൂ ം ഉ ും. പേ ,
ഊ ു ാവി . ഉടു ും, ന ത മറയി . കുളി ും,
മലിനത േപാവി . പ ീരാ ു പടി ിരു ു പഠി ും,
പേ , ഫലമി . ഇതാണ് കുേചല ബാ ണഗൃഹ ളുെട
മ ്. കുടിയാ ാർ പാ ം വടി ും. അടിയാ ാർ
അതരിയാ ി മനയ് ൽ അളവു െകാടു ും.
വാലിയ ാരൻ നുറു ിെവ ഉ ി ി ി
‘ഇരിയ് ണ ’ േമാറി മിഴ് ിയ പാ ത ിൽ
‘മാളാ ത ’ െവ ു േവവി ും. േവനലിൽ വിള
ഉണ ിയാലും െവ െ ാ ിൽ വിള മു ിയാലും
മന ാെര അതു േബജാറാ ുകയി .
അേ ാൾ നി ൾ േചാദിേ ാം: ‘ഈ ന ൂതിരി
തിരുേമനിമാർെ ാെ എ ാ പവൃ ി?’
‘ഉ ുക, ഉറ ുക, ഗർഭമു ാ ുക’
എ ാൽ ന ൂതിരി ീകൾേ ാ?
‘വയ് ുക, വിള ുക, പസവി ുക’
ഇ െന ബാ ണ ംെകാ ും ജ ിത ംെകാ ും
ന ൂതിരി േകരളീയ ജനതാമ ിൽനി ു വ ത
നിലയിൽ കഴി ുകൂടു ഒരു കാലഘ മായിരു ു
എെ കു ി ാലം. അ ര ിൽെ ഒരു നി ാര
ന ൂതിരിഗൃഹ ിെല ഒര നായി െകാ വർഷം 1071—
ൽ ഞാനും ജനി ു.
‘ഒ യു ായീലന മു ായീെലാ–
െരാ ുമിളയും െപാ ിയി .’
ക ീരും കിനാവും

അ രനൂ ാ
ൈശശവ
ിെ അകല
ിേല
ഓർ കളുെട മൂടൽമ
ുനി ു വിദൂരമായ
ു കുനി
ിൽ അ
ു േനാ ുേ ാൾ
ളും
മേനാഹര ളുമായ അനു രണകൾ ക ു നി ൾ
പുളകം പൂേ ാം. േനേരമറി ് എെ ഹൃദയം
വ ളും േവദനാജനക ളുമായ
അനുഭവപര രകളുെട കടു ൽ ുേ ു
െനാ ുനീറുകയാണ്. പാവെ വർ ു േനരി ിരു
പരമസ ട ിെ പ ാ ലം ഇ ും നിേ ഷം
മാറി ഴി ി ി ാ തിനാൽ അവേശഷി ു കാണു
സമുദായ ിതിയുെട േനേര എനി ു െതെ ാരു
ഈർഷ യും േതാ ാതിരി ു ി .
വാ വ ിൽ കാല ംേപാെല മേനാഹരമായ ഒരു
ബാല മ ഞാനനുഭവി ി ു ത്. അ മടിയിേല ി
‘കു ാ, ഒ ു ചിരി ൂ’ എ ് ഓമനി ുെകാ ് എെ
ചാ ാടി ിരു ആസ ാദ ളായ രംഗ ൾ എെ
ജീവചരി ത ിലു ായി ി . അ ാഴം ഊ ി
പൂമു ിറ ി പൂനിലാവിലാറാടിനില് ു
അ ിളിയ ാമെന ചൂ ി ാ ി താരാ ുപാടി
ത ിലുറ ുവാൻ താതമാതാ ൾ ു തരം
കി ിയി ി . രുചികര ളായ മധുര ദവ ൾ
മാറിമാറി ി ു മനംമടു ി ി . ‘തളയും വളയും
കിലു ുമാറിളയിൽ പി നട ു’ കാണികളുെട
ക ിനും കരളിനും കളി മു ാ ീ ി .
പുളിേയർ രമു ും െപാേ ല ും പൂമു ി
പിറ വർേ പാടു ുെവ ായിരു ു എെ ധാരണ.
പ ളണി ു ദാസിയുെട അക ടിേയാെട
അ ല ിേല ു െതാഴുവാൻ വരു സമ പായ ാെര
ക ു പലേ ാഴും ഞാൻ അസൂയെ ി ു .് അവർ ്
അ േ റിയ ഇ മു ്, സ ാേദറിയ ഭ ണമു ്,
കൗതുകകര ളായ കളിേ ാ ുകളു ്.
പഭുത ിെ മടിയിൽ പൗഢിേയാെട ജീവി ു ആ
ഭാഗ വാ ാർ എവിെട? ഉേ ഷശൂന നായി
കഴി ുകൂടു ഞാെനവിെട? ഉ വനും ഇ ാ വനും
ത ിലു അകൽ യുെട അല ് ആേലാചനാശീലം
വ േതാെട എെ ശല െ ടു ുവാൻ
തുട ിയിരു ു.
‘ഞാനി െന നി ാരനായി ജനി ുേപായേ ാ’
എ വ സനം എെ ഒരി ലും വി ുമാറിയിരു ി .
സാ ികമായ ഈ അധഃപതനേശാകം എെ
മാ തമ , ഇ ു വെര മുഴുവൻ ബാധി ിരു ു. അത്
അവരുെട വാ ിലും പവൃ ിയിലും
െവളിെ ിരു ുതാനും. സുകൃത യമാണ്.
അേധാഗതിയുെട കാരണെമ ും ഈശ ര പീതിയ ാെത
അതിനു പരിഹാരമിെ ുമായിരു ു അവരുെട
ദൃഢവിശ ാസം. േതവാര ാര ിലു ഈ
അതി ശ യിൽനി ് ഈ ചി ാഗതിയുെട ആഴം
ന വ ം അള ാമായിരു ു.
‘ഉ ാനും ഉടു ാനും ഉ ാ ി രേണ, എെ
െപരുംതൃേ ാവില ാ!’ േതവരുെട മു ിൽ
െതാഴുൈകയുമായി അ െചയിരു ഈ ദയനീയ
പാർ ന എെ വ ാെത വ ാകുലെ ടു ിയിരു ു.
ഭാഗ സൂ ം’ ജപി ു പണമു ാ ാെമ ായിരു ു
അ െ അഭിലാഷം. െനയ് വിള ിരു ് അേ ഹം
അത െന ഉ ി ുരുവിടും. ഉരുകിയ െന ും അ െ
മന ും ഒ ി ാവിയായിേ ാെയ ാെത ആ
മേ ാ ാരണംെകാ ു യാെതാരു േന വുമു ായതായി
എനി നുഭവെ ി ി . ഭാവിയിൽ
ഞ െളെ ാ ുേവണം തറവാടു പു ിെ ടാെന
േബാധ ാൽ ഞ ളുെട ഭാവുകം
ആശംസി ുെകാ ായിരു ു അ ന മാരുെട മുഴുവൻ
പവർ നവും. അതുെകാ ു തിക
ഈശ രഭ ിയും െതളി ൈവദികവൃ ിയും
എ ിലുളവാ ുവാൻ േവ
മുൻകരുതേലാടുകൂടിയാണ് എെ
വളർ ിെ ാ ുവ ത്. അ െന അേഹാരാ തം
അ നു േതവാരം, അടു ള ണി. ഈ ലഹളപിടി
േജാലി ിര ിനിടയിൽ
അപത ലാളനാ പസ െയ ിലും എെ െയടു ്
ഓമനി ുവാൻ അ യ് ് അവസരമു ായി ി .
ഞാെനാരു ഗഹണി ാരനുംകൂടിയായിരു ു.
കൗതുകകരമായ കൗമാരെ ചിതൽേപാെല
കര ുതി ആ മഹാവ ാധിനിമി ം അേ
മുരടി ുേപായി എെ ജീവിതെ ടി. അതിനാൽ
കുടവയറും കൂർ മുഖവും കുഴ
ൈകകാലുകളുംകൂടിയ ഒരു വികൃതാകൃതിയും
മ പകൃതിയുമായിരു ു എനി .്
ലൗകികവും ൈവദികവും ത ിൽ ഒരു രസം
പിടി സാേഹാദര േ ാെട വർ ി ിരു
ജീവിതരീതി ന ൂതിരിഗൃഹ ൾ ു
സവിേശഷതയാണ്. എ ാൽ, എെ ഇ ാകെ ആ
സൗഹാർ ബ ം മുറി ് അവ ത ിൽ
പിണ ി ിരിയുവാൻ േകാ ുകൂ ുകയായിരു ു.
തികാല ളിൽ അനു ിേ കഴിയൂ എ ു
ആചാരാനു ാന െള പിടി ുനിർ ാൻ ബലാല് ാരം
െചേ ിവ ിരു ു. േത ുമാ ചില
സം ൃതപദ െളെ ാ ു, മുറി ു മുറി ചില
സംസാര ൾ, അതിെ വ ാഖ ാനെമ നിലയിൽ
അപരി ൃത ളും ആഭാസ ളുമായ ചില
ആംഗ വിേശഷ ൾ, നാണം േതാ ി ു നാട ൾ—
ഇ െനയു പലതുെകാ ും പരിഹാസ മായ
പഹസനമാണവിെട നട ു െത ു േതാ ിേ ാകും,
അ ാല ് അവിടെ മ ുക ാൽ.
േത ുകമിഴ് ിയ പാ ത ിേ ൽ വ ു കെ ിയത്,
അബ ിന് അടി ുവാരു ചൂലീർ ിലിയിൽ
ചവു ിേ ായത്, പഴുതുേനാ ി വട ിനിയിൽ കട ്
ഔപാസനകു ിേ ൽ ശ ാവു വിസർ ി ത്, ബലി
ശു ം മാറിയതറിയാെത ശാ മൂ ിേ ായത്—ഇ രം
നി ാര ളും നിശിത ളുമായ
നിരൂപണ ളുെടയിടയിൽ ൂടിയായിരു ു അ െ
കുടുംബയാ ത.
ഔപാസനം, ഗണപതിേഹാമം, പൂജ മുതലായ
ൈവദിക കിയകൾ പതിവായി അവിെട
നട ുേപാ ിരു ു. തിര ുപിടി ആ
ൈവദികേവദിയിേല ് പഭാതേ ാടുകൂടി െ
എെ ആേലാലം മു ി ുളി ി ് ഏല ും
ഇലേ ാണകവുമണിയി ് ഉ ി ി കട ിവിടും.
ആയു ിന് മു ൂ ിമു ാറാദിത നമ ാരം, നൂെ ാ ്
ഏ ം, സൽബു ിയു ാവാൻ പ ാ രം
ആയിരെ ,് സമ ് നാണംെകടാതിരി ാൻ
ദ ിണാമൂർ ി ് ഒരു നൂെ ു നമ ാരം േവെറയും—
നാല ുവയ ുമാ തം പായമു േ ാൾ എനി ് കി ിയ
േതവാര ിെ പ ികയാണിത്. എലി ു ുേപാെല
കൃശനും ബലഹീനനുമായ എെ േശഷിയിൽ
കവി തായിരു ു ഇെത ാെമ ്
എടു ുപറേയ തി േ ാ. ൈകകാലുകൾ
പിണ ുെവ ് നിവർ ും താഴ് ും
നിലംമു ിെ ാ ിടവിടാെത െച ു ‘ഏ ംമു ൽ’
വ ാ കഠിനശി തെ യാണ്. ഒര ത്
മു ുേ ാേഴ ും മുതുെക ് േവദനി ുതുട ും.
കാലുകൾ പതറും. ൈകമു ുകൾ ഊ ിൽ
നില ടി ുകയാൽ ര ംക ി േചാരയ് ും.
േവദനകാരണം ഞാൻ എ ം കബളി ാൻ േനാ ും.
അ ൻ ആ കളവ് ക ുപിടി ും. എനി ് തിമിഴ്
കയറും. അ നും ഞാനും ത ിൽ ഒരു പുലിയ ം
നട ും. അേ ഹ ിനു േദഷ ം കയറിയാൽ ഇ േത
െച ൂ എ ി . അെ ് പുളിവാറൽ മുറിയുംവെര
പഹരി ും. കഴു ുമുതൽ കണ ാൽവെര
േചാരക ി തടി ുവീർ നിരവധി വടി ാടുകേളാെട
േതവാരെ ിൽനി ് പിളു ി ര ുെകാ ്
വാടി ളർ ു വരു എെ ് നാലിറയെ
തൂണിനുകൂടി അലിവ് േതാ ിയിരി ണം. അ ത
ഭയ രമായിരു ു അ െ മർ നസ ഭാവം. കു ികെള
തേ ടമി ാെത ത ു ത് അ കമമാെണ ്
അ യ് ഭി പായമു ്. പേ , പതിേഷധസ രം
ഉയർ ാൻ അവർ ് താണിയി ായിരു ു. എെ
സാ നെ ടു ുവാനായി ത ുെകാ ദിവസം അ
സവിേശഷം എെ ിലും ത ് ഓമനി ുകയും
പതിവായിരു ു.
അ െ വടി ാടുകൾ ഇ ും എെ
ഹൃദയ ിൽ വടുെക ി ിട ു .് െവളു ാൻേത ്
പാ ുപിടി ുേ ാെല സ ാന ൾ ന ായി ീരാൻ
ചില അ മതികൾ െച ു കഠിനതകൾ
അപകടകര ളാണ്, അധിേ പാർഹ ളുമാണ്.
മർ ി ുേ ാറും െപാ ിവരു ഒരു പ
ബാലഹൃദയെമ ് അ ൂ ർ അറിയു ി . ഈ
ശാസനാസ ദായം അ െ േനേര െവറു ാണ് എ ിൽ
ഉളവാ ി ീർ ത്. ഇേ ഹെ കാണു തുതെ
എനി ി മ ായിരു ു. ഇ െന വളർ
പതികാരാേവശം നിമി ം പി ിൽനി ്
അന നറിയാെത പലേ ാഴും അേ ഹെ ഞാൻ
‘െകാ നം’ കു ിയി ു ്, ൈകെകാ ്
‘ച ’കാ ിയി ു ്. അ ൻ ഇ ാ
അപൂർ ദിവസ ൾ എനി ്
ഓണ ിരുേവാണംേപാെലയാണ്. അേ ഹം പടികട ു
േപാകു തു ക ാൽ ഞാൻ േതവരുെട മു ിൽ
കൂ ുൈകേയാെട ഇ െന പാർ ി ാറു ായിരു ു.
‘ഈശ രാ. അ ൻ ഇനി ഒരി ലും മട ിവരരുേത! വ
പിശാചും വഴിയിൽെവ ു കടി ുതി േണ!’
ശർ രയും നാളിേകരവും കൂ ി ുഴ ു ാ ിയ
മധുരസാധനം ഗണപതി ു േഹാമി ുേ ാഴും ചൂടു
പായസം നിേവദി ുേ ാഴും അതിേ ൽ
ആർ ിേയാെട ര ു ജീവാ ാ ൾ
േനാ ിയിരി ാറു ് ഒ ാമൻ, ഗഹണി
— ാരനായ
ഞാൻ; മേ ത്, ഇ െ കുറു ി ൂ .ഞ ൾ
ച ാതികളാണ്. മ ു സുഹൃ ു ൾഇ ാ തിനാൽ
ഞാൻ ആ പൂ ു ിെയ േ ഹി ു. എനി ു സേഹാദരി
ഇ ാ തുെകാ ് ഞാൻ അവെള ‘അനിയ ി’ എ ു
വിളി ുേപാ ു. േതവാര ിെ പകരണം
പൂർ ിയായാൽ അ ൻ പറയും, ‘ഇനി ഉ ാൻ േപാകാം’
എ .് ഉടെന നിേവദ ം കഴി പായസ ാ തം
താ ി ിടി ു ഞാൻ അടു ളയിേല ു തിരി ും.
‘മ ാവൂ. മ ാവൂ’ എ ു നിലവിളി ുെകാ ്ആ
പൂ ു ിയും എെ പി ുടരും. ആ പായസം അ
ഞ ൾ ു വീതി ു തരും. മെ ല ു ായാലും
സവിേശഷം േ ഹേ ാെട അ വിള ി ്
അടു ിരു ് ഊ ുേ ാൾ എനിെ ാരുേ ഷം
േതാ ും. എെ ഇ ം, എെ ആളുകൾ,
ഇതുകേളാെടാെ ഒരു വാൽസല ം എ ിൽ
മു ി ഴയ് ും. ഊണുകഴി ു കിഴേ മു ്
തണൽ പര ി നിൽ ു മ ാര ുവ ിൽ െച ു
കി ിയ സാധന ൾെകാ ു ഞാൻ സ യം കളി ും.
അടു െള ണി കഴി ാൽ പുത ും കുടയുമായി
അ അ ല ിേല ു പുറെ ടും. ഞാനാണു
തുണയ് ്. െചറിയ ഒരു മു ു വഡ്ഢി ു േമെല
വലി ുേക ിയുടു ് ഒരു മുതിർ ആളുെട
ധാർ േ ാടുകൂടി അ യുെട മു ിൽ
ഒ യാ ിെ ാ ു ൈകവീശി വലി ു നട ും.
വഴിേയാര ളിൽ വിരി ുനിൽ ു
കട ിൻപൂ ൾ പറി ് അ ആദിത െ േനർ ്
ആരാധി ും. ഞാനും അത് അനുകരി ും. കൃ കാ ി
പറി ു ചൂടും. കുെറ കുടയിൽ തിരുകുകയും െച ും.
‘തൃ ൺപാർ ാെനഴു ീ ുേ !’
ഇരി ണ യുെട ഈണസ ര ിൽ ഞാൻ
അ ലനടയ് ൽെവ ു വിളി ു പറയും. ഉ ൂജ
കഴി ു ശാ ി ാരനും േതവാര ിെന ാറു
ന ൂതിരിമാരും േപായി ഴി ി ുെ ിൽ
േനെരെ ു കയറിെ ാഴും. ീകൾ ു
മണിയടി ാൻ പാടിെ ാണ് നിയമം. എനി ്
അതിനധികാരമുെ അഹംഭാവേ ാെട
േസാപാന ിൽ കയറി തുരുതുെര മണിെകാ ും.
അ െന െതാഴുത് പദ ിണംെവ ു
മട ിെയ ുേ ാേഴ ു േനരം ന ന ു യാവും.
അ െ ഊണുകഴി ാെത അ ർ ന ൾ
ഉ ാറി . ചില ദിവസം അ ൻ ഉ ് ഇലയിൽ അ
ഉ ു തു ക ് എനി ു െചടി ു വരാറു ്. എ ിലും
വ ും അതികലശലായി വർ ി ു ഇ ്അ
അ െന െച ു ത് എ ാെണ ു േചാദി ാൻ
േതാ ാറുെ ിലും ഒരു ൈവദിക കിയയുെട
ചട ുേപാെല നട ു താകെകാ ് അതും ഒരു
കിയാവിേശഷം എ നിലയിൽ മാനി ലായിരു ു
പതിവ്. വലിയവർ െച ു െത ും വലുത് എ ാെത
കു ികൾെ റിയാം? അ െ ഉ ി ം ഒ ു
നു ി ി ുക മാ തേമ പതിവു ു. വയർ നിറെയ
ഉ ു ത് പുതുതായി വിള ീ ാണ്.
പായംെച േശഷമാണ് ഇതിെ ആഭാസത എനി ്
േബാ െ ത്. പതിമാെര ാം ഭർ ാവിെ ഉ ി ം
ഭുജി ണെമ ാണ് നിയമം. പാേയണ പ ുകാല ്
ഒരു മൂ ിന് എേ ാഴും നിലവിൽ മൂ ്
പതിമാരു ായിരി ും. മൂ ് ഉ ു ഇലേയാട്
െതാടുവി ുെകാ ് നീ ി ര ിലകൂടി െവ ിരി ും.
മൂ പതി അവസാനെ ‘കുടി ുനീർ’ വീഴ് ിയാൽ
ഭർ ാവ് അതാസ ദി ു തിനുമു ായി
ഉ ി ിൽനി ് െചറിെയാരുഭാഗം മ ിലകളിേല ്
വാരിയിടും. മൂ ആേ ാർ ് ഭർ ാവ് ഉ
ഇലയും മ ു വർ ് കൂ ിെ ാടുവി ു െവ ഇലയും.
ഇ െനയാണ് ച ം. ഭർ ാവ് ഒടു െ ‘കുടി ുനീർ’
വീഴ് ി എഴുേ ാൽ മൂവരും ത ളുെട ഇലകൾ
െവേ െറ വലി ു നീ ും. പതിമാർ പര രം
എ ിലാ ാൻ പാടി . ഇതാണ് പ െ സ ദായം.
‘േവളിേ ഷം’ െച ു ദിവസമാണ് ഇത് തുട ു ത്.
പി ീട് ആ ഗഹണം, പിറ ാൾ, ഓണം, വിഷു.
തിരുവാതിര എ ീ വിേശഷദിവസ ളിെല ാം
സനി ർഷം അ െന െചയുവരാറു .് എെ
കു ി ാല ് അ യും ഈ പതിവ് മു ി ിരു ി .
‘അ ബാ േണാ ി ം ബാ ണനിഷി ം’ എ
കർശനമായ നിയമം ഉ ായിരു ു. അതുെകാ ്
ഇ ു വരുെട ഊണുകഴി ാെത ഏതു
മഹാനായാലും അയാൾ ഒര ബാ ണനാെണ ിൽ
മന ാർ വിള ിെ ാടു ുകയി . ൈവദ ാർ,
േജ ാ ാർ, മ വാദികൾ, ചാർ ാരുെട ദൗത ം
വഹി ു വരു കാര ാർ, തുണ ാർ,
വിേശഷദിവസ ളിൽ ണി ുവരു ു
വിരു ുകാർ മുതലായ എ ാ രം വിജാതീയർ ും
മന ാരുെട മ ് അറിയാവു തുെകാ ് അത് ഒരു
അധർ മാേയാ അനാദരവാേയാ ആരും
കരുതിേ ാരാറി . ‘പുറേ ു െകാടു ുക’ എ ാണ്
ഇതിന് ഇ ളിൽ ഉപേയാഗി ുവരു ൈശലി.
‘ശ േഭ ാനമഃ’ ‘ശ പാേകേഭ ാ നമഃ’ എ ു രി ്
‘ൈവശ ം’ െച ു ഗൃഹ െ ചി ാഗതി
എ തേ ാളം അധഃപതി ുെവ റിയു ത്
ഇ ുമാ തമാണ്.
മ ാ ഭ ണം കഴി ു ബാ ിയു ാവു
േചാറും കറിയും കൂ ി ുഴ ് അയൽവീ ിെല
സാധു ൾ ് അ ദാനം െച ു പതിവു ായിരു ു.
‘ഉരുള െകാടു ുക’ എ േപരിൽ അറിയെ ടു ഈ
ഭ ണം വാ ി ഴി ുവാൻ മിഥുനം, കർ ടകം
എ ീ ാമകാല ളിൽ അയൽ വീടുകളിെല
ീകളും കു ികളും സമയവും േനാ ി മു ു കാ ു
നി ു ാവും. ആരും െവറുംവയേറാെട
മട ിേ ായതായി അറിവി .
മെ ാ ിെ യുെമ േപാെല ഇതിെ യും േനതൃത ം
വഹി ിരു ത് അ യായിരു ു.
എെ ഒരായെയേ ാെല പരിപാലി ുേപാ ത്
പാറു എെ ാരു നായർ ീയാണ്. വൃ ിെക ആ
ഇരി ണ െയ സഹായി ാൻ എെ ാൾ അ ം
പായ ൂടുതലു അവളുെട മകളും ഇ ്
പാർ ു ായിരു ു. ല ിഎ ആ ദാസിയായിരു ു
അ െ എെ ൈ പവ ് െസ ക റി. അ ഃപുര ്
ആവശ മി ാ േ ാെഴാെ അവൾ എെ കൂെട
ഉ ായിരി ും. ആനയ് ് പാ ാെന േപാെല
അവളാണ് എെ ഭരി ിരു ത്. ‘ഓമേന, ത ാേന’ എ
അവളുെട വിളി അ രീ ിൽ ഒരു
മണിനാദംേപാേല കൂട ൂെട മുഴ ും.
വ ുകളി ുവാനും െകാ ി ാടാനും
െതരു റ ാനും എെ പഠി ി തവളാണ്.
എനി ് മൂ ു മു ിമാരു ായിരു ു.
അ തിൽ ുറം പായംെച ഈ മൂ ുേപരും വ ത
സ ഭാവ ാരാണ്. വലിയ മു ിയ —ഇവരാണ് എെ
അ െ െപ — പായാധിക ാൽ
ഗൃഹകൃത ളിൽ നിെ ാഴി ു
വി ശമി ുകയായിരു ു. പഭാത ിൽ ഞാൻ ഉണർ ്
കൺതിരു ി പുറ ു വരുേ ാൾ പതിവായി കാണാം,
അവർ തലയിൽ മു ി ് നീ േതാ ിയുമായി,
േതാ ിൽ തഴ ുനില് ു െച ി, മ ാരം
മുതലായ പൂെ ടികളിൽനി ് പൂവറു ്
േശഖരി ു തായി. ഇടവിടാെത ഓേരാ കീർ ന ൾ
ഈണസ ര ിൽ മൂളു ു ാവും. മ ാ ഭ ണം
കഴി ാൽ നാലിറയെ തൂണുംചാരിയിരു ്
മൂ ് ഒരു ക ടയുംെവ ് പഴയ ഒരു പു കം
ഏതാനും വായി ും. പതി ടി താണാൽ ദശപു ൾ
നിര ി കറുകമാല െക ും. അ ി ിരി െതരയ് ും.
രാ തി കിടാ േളാെടാ ം അ ാഴമു ്സ ം
മുറിയിൽെ ുറ ും. ഒ ിലും സവിേശഷമായ
ഒരാസ ിയി . ആവലാതിയി , അകൽ യുമി .
ചുരു ിൽ തീെക ഒരൗപാസനകു ംേപാെല
അവര െന നിലെകാ ുകയായിരു ു.
ര ാമെ മു പഭുകുടുംബ ിെല
മഹളാണ്. പസവി ി ി . അറുപതു വയ ാെയ ിലും
തടി ് യാെതാരു ഉല ിലും ത ാ േദഹ പകൃതി.
പേ , തലയ് ് അ ം അയവു ്. ആളുകൾ ്
ഇ മായാലും ഇെ ിലും സ ം മേനാരാജ ൾ
എേ ാഴും പറ ുെകാ ിരി ും:
‘എ ാ കാേ നീ കൂർ ണത്? ഇ ്
വിരു ുകാരാരാനും വരാനുേ ാ? കുയിേല,
മി ാതിരുേ ാ! നിെ ഒരു ചില ഒ േക ുേക ു
മടു ു. ഇനി മി ിയാൽ നിെ മുഖം ഞാൻ
കു ിയുടയ് ും.’
‘തുലാ ിൽ ഉ താണ് ഇ െ ‘വേ ാ ാരം’.
ഇെ ാ ം ആദ ാെ ത. മഴയിെ ിൽ ന ായിരു ു.’
‘അ ാെ ഇ ി ിരി െപ ൂെ ത. െപ ാെ ത. ഇെ ാ
ആെക െപ ് ഏഴായീെ ത! െവ ാ ിൽ കുളി ാൻ
വ ഓയ് െ പ നാടി വാരസ ാേരാട്
പറേയേ ത!’
ഇതാണ് ഇവരുെട വാചാലതയുെട മ ്. ഭംഗിയു
വ ം ആഢ ത േ ാെട ഉടു ് േകാ ലയിൽ
നാലുരുൾ േമാതിരം േകാർ ് അരയിൽ കു ി െന െന
നില് ു ആ തല നര മു ിയ അവിടെ ഒരു
അല ാരസാധനമാണ്. എ ാ ഇ െ മൂേ ാേരയും
അവർ ു െവറു ാണ്. ഞാൻ ഒര നായതുെകാ ാവാം
േജ േന ാൾ കൂടുതൽ ഇ ം എേ ാടായിരു ു.
സ ം സൂ ി ിൽനിെ ാരു അളു ്, ഒേരാട ുഴൽ,
ഒരു തിള ു നാണ ം ഇ െന എെ ിലും ചിലത്
ന േനരമാെണ ിൽ എനിെ ടു ുത ് എെ
ഓമനി ും.
വി കമാദിത ൻ കഥയിെല ‘കാടാറുമാസവും
നാടാറുമാസവും’ േപാെല െകാ ിൽ പാതി പിറ
ഗൃഹ ിലും പാതി ഇ ുമായി ായിരു ു അവരുെട
ജീവിതം.
ഒടു െ ‘കു ിമു ’െയയാണ് എനി ്
ഏ വും ഇ ം. അവർ ് െചവി അ ം പതുെ യാണ്.
എ ിലും ആംഗ ംെകാ ും അടയാളംെകാ ും കാര ം
എളു ം മന ിലാ ും. ഗൃഹകൃത ളിൽ അ യുെട
ഉപേദ ാവും സഹ പവർ കയും അവരാണ്.
‘ഇ ് എ ത അരിെയടു ണം? മാ ാ റി ്
മുളക് എ ത േവണം? സം കമം പകലാെണ ിൽ
തി ൾെ ാഴൽ എ ാണ്? പകേഴ ാർ ് േഗാദാനാണ്
പധാനം. കൗഷീതക ാർ ് സമാവർ നവും.
ചാല ുടി ുഴയ് ു െത ു വർ ് ആർ ും
കുരവയുമു .് വട ് ആർ ് മാ തേമയു ു.’ ഇ െന
ചരി ത െളയും നടവടികെളയും മുൻനിർ ി
ഗൃഹകൃത ൾ നിർ ഹി ുവാൻ അ െയ
സഹായി ിരു ത് അവരായിരു ു. അ ാഴമൂ ി എെ
കിട ി ഉറ ിയിരു തും െചറിയ മു ിയ
തെ യായിരു ു.
‘മു േ , എനിെ ാരു കഥ പറ ുതരൂ.’
കിട യുടെന ഞാൻ അവെര അല ാൻ തുട ും.
‘എ ു കഥയാണ് കു ന് ഇ ം? ശീരാമേ േയാ,
ശീകൃ േ േയാ, ഗ ർ ാരുേടേയാ,
യ ികളുേടേയാ? എെ ജി ാസെയ
അവരള ുേനാ ും.
‘എനി ്യ ികളുെടയും രാ സ ാരുെടയും
കഥ േകൾ . അതു േക ാൽ േപടിസ ം കാണും.
മു േ , ശീകൃ െ കഥയാണ് എനി ്േ ലും
ഇ ം.’
ഉടെന അവർ ആരംഭി ുകയായി. അ ാടിയിൽ
യേശാദയുെട മകനായി ശീകൃ ൻ എ ഒരു
ഉ ി ാർ ു. കൃ ന് ബലഭ ദൻ എെ ാേര നും.
കൃ ൻ കറു ി ാണ്. ഏ ൻ െവളു ി ും...’
ഇേതാെട എെ ഭാവന അ ാടിയിെല ും.
ശീകൃ ൻ ഞാനും ബലഭ ദൻ ഏ നുമാെണ ു
സ ി ും. കാലിൽ തള, അരയിൽ കിലു ു
കി ിണി, കഴു ിൽ പുലിയാേ ാതിരം, തലയിൽ
പീലി ിരുമുടി, ൈകയിൽ ഒേരാട ുഴൽ ഇ െന
െകാഴു ു തടി ഒേരാമന ു ൻ കാലി ിേ രുമായി
കീഡി ു തും കാളി ിയാ ിൻകരയിൽ
േഗാപ ീകളുമായി നൃ മാടു തും ഇടയ് ് ഓടിവ ്
െവ യും പാലും കവർ ു തി ു തും അ
േകാൽെകാ ് താഡനം െച ാൻ ഓടിനട ു തും മ ും
വർ ി ു േകൾ ുേ ാൾ എനി ു ാകു
കൗതുകവും ഭ ിയും അവാച മാണ്.
കഥയിെല ഗതി നുസരി ് ഞാനും അതിെല ഒരു
കഥാപാ തംേപാെല ആ അ ാടിമണി ു ു ളുെട
കൂെട വിഹരി ുകയായി. അ െന എെ
ഇളംമന ിൽ ഒരു േഗാേലാകവും അേനകം കിടാ ളും
വ ു നിറയും. ആ അ ുതകഥകൾ മൂളിമൂളിേ ്
എെ കൺേപാളകൾ െമെ െമെ അടയും. ആ
ഇരുളട നിശാേവളയിൽ മെ ാരു സ രാജ ിൽ
അല ുല ു ഞാൻ ഉറ ുകയും െച ും.
ബാല ൃതി

പ ് വരരുചി എ ു േപരായ ഒരു


വിശി ബാ ണൻ അബ ിന് ഒരു പറ ിെയ
േതടി ിടി ു പാണി ഗഹണം െചയു. േപാെ , ര ു
വ ികളുെട പര രാഭിലാഷെമ നിലയിൽ ഒതു ി
ജീവി ിരുെ ിൽ സാരമിെ ു
സമാധാനി ാമായിരു ു. ‘കുടി, കുളി, കല ാണ’വും
‘േവളിേ ഷ’വും കഴി ് എ ിന് അവർ
തീ ിെ ാ ി ാൻ നാടുചു ി നട ു? വഴി ുവഴി
അവർ പ ു പസവി ുകയും െചയു.
‘േമഴേ ാള ിേഹാ തീ, രജക,നുളിയനൂർ–
നും പിെ , വേ ാൻ,
വായി ാ ു ില ൻ, വടുതല മരുവും
നായർ, കാരയ് ൽമാതാ,
െചേ േകളു ുെകാ ൻ, െപരിയ തിരുവര–
െ ഴും പാണനാരും,
േനെര നാരായണബ് ഭാ നു, മുടനകവൂർ–
ാ നും, പാ നാരും.’
േനാ ൂ: പാണൻ, പറയൻ, ത ൻ, ഉ ുെകാ ൻ, നായർ,
ന ൂതിരി ഇ െന എ ാംകൂടിയ ഒരു സ രവർ ം
അതിൽനി ു ായി. കൂ ിൽ ഒരു ഊമയും െപ ു.
അ ിേഹാ തി ് അ െ യും പാ നാർ ്
അ യുെടയും മുഖ ായയായിരു ുവെ ത. ഈ
പര രാനുകൂല ിെ േ പരണയായിരി ാം അവർ
ഭാരത ുഴയുെട തീരെ ാരിട ു കൂര േക ി
പാർ ുറ ി ു. േജ ൻ പുഴവ െ
‘െവ ിയാ ിൽ’ തുണിവിരി ിരു ു തപം തുട ി.
അനുജനാകെ മലേകറി. മുള െവ ി ീ ി മുറംകു ി
വി ു കുടുംബം പുലർ ിേ ാ ു. ‘തിരുേമനി’യുെട
തപ ി അസാധാരണമായി വർ ി ു. പുഴവ െ
കാ ിരം മധുരി ു. അേ ഹം യാഗം െചയ്
‘അ ിേഹാ തി’യായി. അ ലം പണിതു.
അ ുതകൃത ൾ പലതും നട ി. ന ൂതിരിമാരുെട
ഇടയിൽ തിര നാരി ു കല ാണമാവാം എ ു
വിധി ു. വി വാ കമായ ഇ രം പവർ ന ളുെട
ഫലമായി സാമൂഹ ജീവിത ിൽ ഒരാഭ ര ുഴ ം
െപാ ി ുറെ ു. ‘ ഭ ൻ, ഭ ൻ’ ചിലർ ആർ ുവിളി ു.
ചിലർ ശ െയ് ാരു ി. ഭീരു ൾ നാടുവിേ ാടി.
ഇ െന ജാത ാ േ രും കർ ണാ
വിശി രുമായി ീർ അ ിേഹാ തിയുേടയും
പാ നാരുേടയും പാദപാംസു ളാൽ പുളകംപൂ
സാ ാൽ േമഴേ ാൾ േദശ ാെണെ ഇ ം. എ ാൽ
ന ൂതിരിമാർ പാേയണ അ ാദൃശ ാെര
‘മാ ിേദശ ാർ’ എ പരിഹാസസ ര ിലാണു
വ വഹരി ുവ ിരു ത്. പുലർ േനര ്, വിേശഷി ു
പുണ ദിവസ ളിൽ, ശാ ം മുതലായ
വിശി കർ ൾ ു മു ് ഇ ി ുകാരുെട
ഇ േ രു രി ു ത് അപകടമാെണ ാണ്
മറുനാ ുകാരുെട വിശ ാസം. അതുെകാ ു
കു ി ാല ു ഞാനറിയെ ിരു ത് ‘കറു
പേ രിരാമൻ’ എ േപരിലായിരു ു. സൗകര ിനു
െവളു ൻ, കറു ൻ, േചാ ൻ, ദശി എ ീ
സം ാനാമ ളാൽ മ ു ഗൃഹ ളും പറയെ ിരു ു.
എ ാൽ െവളു പേ രിയി ു വെരാെ
െവളു വേരാ കറു പേ രിയി ു വെരാെ
കറു വേരാ ഒ ായിരു ി താനും.
‘അ ിമീേള പുേരാഹിതം
യ സ േദവമൃത ിജം
േഹാതാരം രതധാതമം’
എ ഋേഗ ദെ ,
‘അടു ുമീേത പുളി റി
െവ ു േചാറു നി യം
േപാതായൻ െച നാവണം’
എ ി െന ഉദാ നുദാ പചയ േളാെടാ ി ു
പരിഹാസസ ര ിൽ ഉ രി ാൻ ൈധര െ
‘തിരുവായെയ് തിർവായ് പറയുവാനാരു ?്
‘െവ ി ിരു ി ാഴ ുമന’ എ പദം
െവ ി ുരു ിയതാണ് വി.ടി. എ അ ര ൾ. പേ
നാ ുകാരായ ന ൂതിരിമാർ ഞ െള വിളി ിരു ത്
താഴം’ എ ഇ േ രിലാണ്. ‘രാമൻ താഴം’, തു ൻ താഴം’,
‘അ ൻ താഴം’, ‘അ ൻ താഴം’ മ ും മ ും.
െവ ി ിരു ി എ ത് ആധാര ിൽ
മാ തമായതിനാൽ അ െന ഒരി േ രു ്എ
സംഗതിതെ കു ി ാല ു ഞാൻ അറി ിരു ി .
സമ ുെവ ് ‘താഴ ു രാമൻ’ അെ ിൽ ‘കറു
പേ രി രാമൻ’ എ ി െന പറ ുേകൾ ുേ ാൾ
നാണി ുേപാവാറു ്. മഴമംഗലം, പൂ ാനം, പൂേ ാ ം,
മു മംഗലം തുട ി എെ ിലും ന ഒരു
ഇ േ രുകൂടി എനി ി േ ാ എ ു പി ായിരു
കാല ു പരിതപി ി ു .് വിഷാദമയമായ ഈ വിചാരം
മുതിർ േശഷവും എെ ഉപേബാധമന ിൽ
ഒളി ുകിട ിരു തിനാലാവാം വി.ടി. എ
ചുരു േ രുപേയാഗി ുവാൻ എെ േ പരി ി ത്.
എ ായാലും ഇെ െ നാ ിൽ ‘വി.ടി.’ എ െതാഴി ു
മെ ാം മറ ു കഴി ിരി ു ു.
േമഴേ ാൾ േദശ ാണ് എെ പുരാതന
കുടുംബെമ ിലും ‘േമഴേ ാൾഗൃഹം’ എ േപരിൽ
ചരി ത പസി മായ ആ വിശി വംശ ിൽെ വര
ഞ ൾ. സാമൂഹ വി വ ിെ ഫലമായി നാ ിൽ
ഒ െ ു േപായ കാല ് അ ിേഹാ തിയുെട
പുതു പ ാന ിലിടെപ ് ഇണ െര നിലയിൽ
ഇരു ാലേ രിയിൽനി ു േപാ ് ഇവിെട
കുടിേയറി ാർ ുേപാ വരാണെ ത. മ ാറ, പ ി
തുട ിയ ഇ ാരും കു ൂളി നാടുവാഴി
കുടുംബ ാരും അ ര ിൽെ വരാണ്.
എ ായാലും അസമത സൂചക ളായ അേനകം
അവാ രവിഭാഗ ളുൾെ ാ ു ന ൂതിരി
സമുദായ ിൽ ആഭിജാത ിെ മാനദ ം
െവ ള ാൽ മാേ റിയ ഏതു മനകേളാടും
കിടപിടി ു ഒ ാണ് ഞ ളുെടയും കുലമഹിമ.
അ ര ിലു ആഭിജാത ിെ സ ാധീനതയിൽ
കസവു തര ിൽെ വലിയ (പണ ാരായ)
ആഢ ഗൃഹ ളിൽ മുട ര ായി കിട ു
കന കമാെര വ ി ീധനം വാ ി വിവാഹം
െച ുകയും ഞ ളുെട ഇ ളിെല െപൺെകാട
െചറിയ സംഖ യ് ു താഴ് ിെ ാടു ുവ ി
ലാഭമടി ുകയും അ ാല ു പതിവായിരു ു.
ശുകപുരം ഗാമ ിെല കൗഷീതക വിഭാഗ ിൽെ
ഋേഗ ദികളും തിരുനാവായ ഓ ാരുമാണ് ഞ ൾ.
അ മിത പായമായ ജ ിത ിെ യും
ബാ ണ ിെ യും ഓേജാബല ിൽ
പുലർ ുേപാ ഒരുൾേ പദശമാണ് േമഴ ൂർ. വട ു
േനർവരേപാെല നീെ ാഴുകു നിളാനദി, മ ു
വിഭാഗ ളിൽ മു ി ഴ ു മുൾെ ടികളാൽ മൂടെ
കു ിൻനിരകൾ, നടു ു വിശാലമായ വയൽ,
ജലാശയ ിൽ ന ൂരമി നൗകേപാെല
കു ിൻെചരുവിേലേ ാരംചാരി െപാ ി ിട ു
ഒരു തുരു .് അതിെ നിറുകയിൽ അേന ാന ം
ആസനംകാ ിെ ാ ു കിഴ ുപടി ാറു
തിരി ിരി ു ശീഭഗവതിെയയും
േജ ാഭഗവതിെയയും പതി ി ി ു അ ലം. ഈ
തുരു ിെ അടി മുതൽ മുടിവെര േചരവളേപാെല
ചു ി ിട ു ഇടവഴികളിെലാ ിേല ു കാൽനീ ി
ത മാവിൻനിരകളാലും ച െള ടി ടർ ുകളാലും
നിബിഡീകൃതമായ വനമ ിൽ ഭംഗിേയാ
പൗഢിേയാ കൂടാെത നൂ ാ ുകളായി ആ ‘േച ാ
ഭഗവതി’യുെട കൺമുന േ ് ഉറ ംതൂ ി
ിതിെച ു െചറുഭവനമാണ് ഈയു വെ
പുരാതന കുടുംബം.
‘തു ൻ’ എ ാണ് അ െ േപർ.
വാതസംബ മായ േരാഗം കാരണം വലേ ൈകയിന്
േവ ത സ ാധീനം ഉ ായിരു ി . സ ഭാേവന ഒരു
‘ഇടേ ാട’നായി ീർ ു അേ ഹം. വലംൈക
ഉപേയാഗിേ ൈവദിക കിയകളിലും പേത കി ്
ഭ ണസമയ ും ‘േഗാ ി’ എ ു േതാ ി ു
ൈവകൃത ിലായിരു ു അേ ഹ ിെ െപരുമാ ം.
വലതു പ ിനു ൈവകൃതം േനരിടുേ ാഴാണേ ാ
ഇടതുപ ിനു പാബല ം വരു ത്. െന ും പാലും
അ ന് അേശഷം ഇ മി ായിരു ു.
പാൽ ായസ പിയ ാരായ ന ൂതിരിമാരിൽ അ രം
ആളുകൾ ഉെ ു േക ാൽ അ ുതം േതാ ാം.
മു ൻ ദീർഘായു ാനായിരു ി .
അതുെകാ ാവാം അ െ തലമുറയിൽെ ആരും
േവദാധ യന ിേലാ ൈവദികവൃ ിയിേലാ
വിശി ളായ മെ ിെല ിലുേമാ
പശ രായിരു ി . എ ാൽ എനി ്
ഓർ െവ കാല ് അ ൻ തിക
ഈശ രവിശ ാസിയും കവി സദാചാരനി നുമായി
രൂപാ രം പാപി ഒരു വിശി ബാ ണനായിരു ു.
ഗീത, ഉപനിഷ ുകൾ, ഭഗവ ര കീർ ന ൾ,
ഭാഗവതാദി പാവന ഗ ളിെല പധാന ഭാഗ ൾ
ഇ െന പലതും അേ ഹ ിന് ഹൃദി ളായിരു ു.
ഏഴരനാഴിക പുലരാനു േ ാൾ നിേത ന അേ ഹം
ഉണർെ ഴുേ ല് ും. മ ാ ം വെര നീ ുേപാകു
േതവാരം, തിരി ുപ ടി താണാൽതുട ി
ഏഴരനാഴിക രാെ ുംവെര വീ ും േതവാരം.
ഇ െനയായിരു ു അേ ഹ ിെ ദിനചര
അ ന് ഒേരസമയ ുര ു ഭാര മാെര മ ിൽ
പല ഘ ളിലായി നാലു വിവാഹം െചയതിൽ ആദ
ഭാര യിെല ര ാമെ സ ാനമാണ് ഞാൻ. അ യുെട
പസവം ആേറഴുെകാ ം, ഇടവി ായതിനാൽ ഒ െ
മ ിൽ ഓമനി െ ാണ് വളർ ുവ ത്. അ
ീ പജെയ പസവി ിേ ഇ . നാല് ആൺമ ൾ
ഉ ായിരു തിൽ എെ അടു അനുജൻ തു ൻ
ഭ തിരി ാട് യുവത ിൽ െ
മൃതിയട ുേപായി. അയാൾ ് െചറുകാട്
പിഷാര ും അരീ പ േകാവിലക ും സ ാന ളു .്
അ െ മ ു ഭാര മാരിൽ ര ു െപ ും ഒരാണുംകൂടി
പിറ തിൽ ‘സഖാവു ി’ എ േപരിൽ പില് ാല ്
അറിയെ ിരു മാതൃദ ൻ ഭ തിരി ാട്
‘ദ ാ തിംശ’െ ദുേര ാഗ ാൽ അപഹൃതനുമായി.
മ ു െപൺമ ളിൽ ഒെ ാരു വിധവയും മേ വൾ എെ
ഇളയ സേഹാദരിയും അ െ ഒടു െ
ഓമന ു തിയുമായ വി.ടി. പാർ തി ു ിയുമാണ്.
പതിേലാമവിവാഹ ാൽ പി.െക. രാഘവ ണി രുെട
ഭാര യായിരു പാർ തിയും ദിവംഗതയായി.
അ മാലി ടു കിട ൂർ ൈക ി ി
ഇ ാണ് എെ അ ാ .് ശീശ രാചാര രുെട
ജ ലമായ കാലടി ടു ായതിനാലും ഇ േ ർ
ഒ ായതിനാലും ആ ഭഗവൽ ാദരുെട കുടുംബവുമായി
ബ െ ടു ിെ ാ ് ചിലർ െച ാറു
പ ാവനയ് ് വ അടി ാനവുമുേ ാ എ റിയി .
അ ജ നാ തിരുവിതാംകൂർ പജയായിരു തിനാൽ
ഞാനും ‘അർ തിരുവിതാംകൂർ േച ’നാെണ ു
സതീർ ാർ പരിഹസി ുക പതിവായിരു ു.
െപ ുവീണത് തിരുവിതാംകൂർ മ ിലും ശു വായു
ആദ ം ശ സി ത് അവിടെ വായുമ ല ിലും
ആയിരു തിനാലായിരി ാം, ആ നാടിേനാടും
നാ ുകാേരാടും ഒരു സവിേശഷ പതിപ ി എെ
മന ിൽ ഇ ും ത ിനി ു ്. ഒ ാ രം ഓ ാരും
സം ാര സ രുമായിരു ു എെ അ ാമ ാർ.
അവെരേ ാെലയാവണം തെ മ ളും എ ായിരു ു
അ യുെട ിരാഭിലാഷം. അ വഴി ു
ശാേഖാപശാഖയായി പടർ ു പ ലി ഒരു
ബ ുമ ലവും ഞ ൾ ു ്.
മൃദുലമായ ഒരു ഹൃദയമായിരു ു അ യുേടത്.
അവർ പിയംവദയും ദാനശീലയുമായിരു ു. അതിനാൽ
ആ ശിതരിൽനി ് ആദരവും ജന സ തിയും അ
സ ാദി ി ു ്. ഏതു യാചകേനയും
െവറുംൈകേയാെട അവർ മട ിയയ ി ി .
അ യുമായി ഇടപഴകാനിടവ ആരും മുഖംവീർ ി ു
പിരി ുേപായി ി . സാപത്ന ിൽേ ാലും
സാമർ ം കാ ി സൽേ രു കള ി ി എ ാണു
സംസാരം. വ സനി ുക എ ാെത േകാപി ുക
എ തു ായി ി . അ െന ആ കുടുംബ ിെ
നടു ു പകാശി ിരു ഒരു ഭ ദദീപമായിരു ു
അ െയ ് ഇ ും ആളുകൾ രി ുക പതിവാണ്.
ഓണം, വിഷു. തിരുവാതിര, പിറ ാൾ തുട ിയ
വാർഷികവിേശഷ ള ാെത ആർഭാടജടില ളായ
മ ാേഘാഷ െളാ ും ഇ ു ാവാറി . അതിനാൽ
ശു ളും വിരസ ളുമായ ൈദനംദിന
നടപടികളിൽനി ു െത ിട വി ക ് ഒ കം
കുളിർ ി ുവാനു അവസരം
ഉ ുേനാ ിെ ാ ായിരു ു അ ാല ു
മി വരുേടയും ജീവിതം. അ ർ ന െള
സംബ ിേ ടേ ാളം അതായിരു ു അവരുെട
െപാതു ാര പസ ി എ ുകൂടി പറയാം.
കയറിെ ാവു എെ ിലുെമാരടിയ ിരം
അടു ണ ാൽ അതിെന ി
ആവർ ി ാവർ ി ു സംസാരം അവിെട
മാെ ാലിെ ാ ും. ധനു–മകര ളിൽ
അ ി ലയടി ു കാവടിെ ാ ുേപാലും അവെര
ആകർഷി ും. പാ ്, താലെ ാലി, എ ാനുെമാരു
േവേ രൻപാ ,് െത ു േഭദെ ഒരു േചാറൂണ്, േവളി,
കുടിെവ ,് പി ം, മാസം, എ ാ ിേ യും മീേത
ഒരര ുകളി ഇ െന അടുെ ാനും എെ ിലും
ഉ ാകു പ ം അതിെന ിയായിരി ും
വളെര ാലെ സംസാരം. അടിയ ിരം
കഴിയു തുവെര വിശദാംശ െള ിയ ജി ാസ,
കഴി ാൽ അ െ അനുഭവ െള ിയ
പരാമർശം. ഒ വസാനി ു തു മെ ാ ിെ
ആരംഭേ ാടുകൂടി മാ തമാണ്.
ഏത് അ ർ ന ിേ യും ദിനകൃത ളിൽ
പാധാന ം അർഹി ു ഒ ാണേ ാ
അ ല ിൽേ ാ .് പഭാതം മുതൽ പേദാഷംവെര
ഒഴിവുേനാ ി ഒരാളെ ിൽ മെ ാരാൾ അ െന
െപാെയ് ാ ിരി ും. ‘യാേഹയ്’ എ ദയനീയ ശ ം
ഇടവിടാെത ആ ഗാമീണാ രീ ിൽ
അലയടി ുെകാ ിരി ും. പേരാളിൽ’ െത ിട വി ശമം
കി ു തടവുപു ിയുേടതായ ഒരാ ാദം അേ ാൾ
അവരിൽ അ ുരി ും. അയൽവ ു വരുമായി
കൂടിേ രാനും നാ ുവർ മാന ളറിയാനും,
അഭിലാഷ ൾ അേന ാന ം ൈകമാറാനും ഈ
അവസരം അവർ ഉപേയാഗെ ടു ും.
‘ആർെ ാെ വയ ിലു ?് ആെരാെ
പസവി ു? ഇ ി ിരി ് ആൺകു ിയാണ്. നേ മ
െപ തു െപ ാണ്. നേ മയ് ു െപ ് ഏറിയി ി .
പാ ി ഉ ി ആവാമായിരു ു. േതതി തിര തു
തൃേ യാണ്. നാൾ ന ായി . േമേലട ു േവളി
നി യി ു. അ െ മൂ ാം േവളിയാണ്. മാ ിന
പണ ിനാണ്. ഇെ ാ ം ഓയ് ു യാഗം .്
ഉേ മ െപെ ണീ ് ഉേ ംെകാ ് അതിേനാ േണ
വരൂേ ത. വരു ആയില ാണ് അ ൻന ൂരിയുെട
പിറ ാൾ. ഈയാ ് ആയില ം ഒടു ാണ്.
വി രി ുെ േ േക ത്. തറവാ ിേല ു പശു ാനം.
പരെ പതി ഗഹം നാലുപണം, ആേ ാേരാൾ ്
ഓണ ുടവയും ഉ േ ത. കിടാ ൾ ു നാലണയും.
അ ൻന ൂരീെട അേ െട പകൃത ിന്
േ േറെ ാരു വിേശഷത. ഇേ ാൾ എ ുെകാ ും
അവിെട ന കാലാേണനീം.”
ഇ െന വിവിധ ളും വികാരജനക ളുമായ
വാർ ാവിവരണ േളാെട അ ല ിേല ു
‘തൃ ൺപാർ ാൻ’ എഴു ു മറ ുടകളുെട
േഘാഷയാ ത ആ ഗാമ പേദശെ ഒരു സവിേശഷ
കാ യാണ്.
ഞ ളുെട ഊരായേ ത ിലും തി ൾവാരം
പതിവു ്. പാ ീ ിെല നി യ പകാരം കുടിയാൻ
കഴി ു വാരം പാേയണ േമാശമായിരി ും.
ഊരായ ാരിൽ േദശ പമാണികളായ
ഒ ുര ി ാരുെട വാര ൾ അ ലം
കുലു ു വയാണ്. മു ിലിരി ാനും
ര ാംവാര ിനും ജട—രഥകൾ ുമായി
തിരുനാവായയിൽനി ും തൃശൂർനി ും
പസി ാരായ ഓ ാർ എ ിേ രാറു .്
സു പസി സിനിമാനട ാർ സ ിഹിതരായ
സദ ിെല േപാെല ഈ വിശി ാരായ
വിേ പാ മ ാെര കാണാനും അവരുെട പേയാഗ ൾ
ആസ ദി ാനും സാധി ാൽ ചില സംശയ ൾ
േചാദി ാനും കാം ി ുെകാ ് നാനാഭാഗ ുനി ും
ന ൂതിരിമാർ അവിെട അടി ുകൂടും. കാല ്
ഏഴുമണി ുതെ പഴ പഥമനു ചര ് അടു ു
കയ ി ഴിയും. വറവിനും അരവിനും പ ാരാണ്
പതിവ്. മെ ാ ിനും ന ൂതിരിമാർതെ .
ഊരായ ാരുെട ഇ ളിെല മുതിർ വെര ാം
േനരേ േദഹ ിന് എ ിേ രും. നാളും പായവും
െച കാരണവ ാർ ചു ല ിെ നടയിൽ ചു ിയ
മു ഴി ു നില ി ് െച ിനുചു ും നിര ിരു ു
മുറു ി െവടിപറ ുെകാ ് േദഹ ിെ
േമലേന ഷണം നിർ ഹി ും. തടിമിടു ു
യുവാ ാർ ഉടു മു ു ചുരു ി യ ി
ഉരുളൻേമാതിരം പൂണുനൂലിൽ കുടു ി ഞാ ി
ആളി ു തീ ാലയ് ു ചു ും താളം ചവി ി
വിഭവ ൾ ഒരു ും. ൈകവിരുതും
കലാേബാധവുമു വരുെട ശ
ശീേകാവിലിനക ാണ്. ബിംബ ിേ ൽ ച നം
ചാർ ി തിലകം െതാടുവി ് വീരാളി ുടു ി ു
നിറമാലകളാലും നിലവിള ുകളാലും ശീേകാവിൽ
ൈവകു ംേപാെല േമാടിപിടി ി ും.
അ മന ിനുമു ായി അ ി ിെല അ ർ ന ളും
കിടാ ളും പകർ യ് ു പാ ത ളുമായി
വ ുേചരും. േചല ുത ും ചായ ാൽ ുടയുമായി
അ ലമു ്അ ി ു ചു ിനട ു ഈ
അ ല പാവുകൾ കിടാ െള മൂ വരിൽ ഭാരേമ ി ്
ത ൾ ു കി ിയ പകർ ദവ ളുമായി
ഇരു ിനുമുേ കൂടണയും.
അ മനസ ആകാശതല ിലും
അ വാരസ ാർ അ ലവ ിലും
അ ി ിരിെകാളു ും. അ ല ുള ിൽ
മു ടി ു ലഹള. േസാപാന ിൽ മണിനാദം.
വലിയ ല ിൽ േവദനിർഗ്േഘാഷം! എ ിനധികം,
സനകാദിമുനികളാൽ േസവ മാനനായ സാ ാൽ
സ ിദാന സ രൂപെ ൈവകു ം ഭൂമിയിേല ്
ഇറ ിവ മ ിൽ ആ അ ലവ ം
േതേജാമയമായി ീരും.
കിടാ ളുെട കൂ ിൽ ഒരു മു ിലിരു ്
ഉറ ംതൂ ിെ ാ ് ഞാനും ആ വാര ദ
അനുഭവി ും. ഊണുകഴി ു പുറ ുകട ുേ ാൾ
വാലിയ ാരൻ ചൂ ും ക ി ് എെ
കാ ുനി ു ാവും. വീർ വയറും അട
കൺേപാളയുമായി െച ു എെ അയാൾ േതാളിേല ി
ഇ െ ി ും.
വിഭവസമൃ മായ വാര ദ യുെട മണവും
ബഹളവും കാ ുനി ് അനുഭവി ുേപാ ആ
വാലിയ ാരന് ഒരു ഉരുള േചാേറാ ഇ ിരി
മധുര റിേയാ നുകരാൻ കി ുകയി . ആ പാവം
വഴിമ ിൽവ ് േതാളിലിരു ് ഉറ ം തൂ ു
എേ ാട് വാര ദ െയ ി സംസാരി ും;
‘ത ാൻ എ ത പായസമമേറ ു കഴി ു?
അടിയ ൾ ും ഇ ിരി തരാൻ
അരുളിെ ാർ ിേ ? അവെ ആ േചാദ ം ഇ ും
എെ െചകി ിൽ മാെ ാലിെ ാ ു ു ്.
ഇ ും ജ ിത ം അ ാനി ു ജനവിഭാഗ ിെ
ചുമലിൽ ഇരു ് ഉറ ംതൂ ുകയാണ്.
അ ാനശീലർ ു പ ിണിയും അലസ ാർ ്
അമൃേത ും ഒരു ിെ ാടു ു ഈ
സാമൂഹ വ വ മാറിേയ തീരൂ.
മു ൻ

ശാ സി ാൻ കാരണവ ാരിെ
എ ത സുഖകരമാണ്! ജപി
ിൽ ൈശശവം
, െതാഴ ,
പഠി , ആേരയും ഭയെ േട , കാടുകാ ി നട ാം.
ഭാഗ െമ ു പറയെ , നാല ുവയ ് പായമു
കാല ്അ രം അസുലഭ സ ർഭ ൾ കൂട ൂെട
എനി ു ൈകവരാറു ായിരു ു.
ൈവദികകാര ളിൽ അ െ കർ ശത
ആവശ ിലധികമാെണ േബാധംെകാ ാവാം
അേ ഹമി ാ ദിവസം അ അനുക മൂലം എെ
ദിനചര കളിൽ ചില വി ുവീ കൾ അനുവദി ുക
പതിവായിരു ു. അ െന ആന ിലാറാടി നട ാൻ
അവസരം ൈകവ ഒരു സുദിനമായിരു ു അ ്.
അതിരാവിെല കുളിയും കുറിയും പാതലും കഴി ്
വഡ്ഢിെ ാരല ിയ മു ് വലി ുവാരി ു ി
പ ായ ുരേ ാ ലായേമൽ ഇരു ് േപാളകു ു
വാലിയ ാരെ സീമയിൽ ചീ ിയി
േപാള െളെ ാ ്
പി യു ാ ി ളി ുകയായിരു ു ഞാൻ. മു ിെ
അ ് മു ി ഴ ുനില് ു മ ാര ടർ ുകൾ
ഇളെവയില ് ഉല ാടിെ ാ ിരു ു.
പു ുെതാ ിയിൽ പൂണുകിട ിരു െചാ ി ി
െപെ ു തലെപാ ി ് മു േ ് കുര ു ചാടി. എെ
ശ പടി േല ു തിരി ു.
കുളിയും ജപവും കഴി ് ഒരു പൂണുൽ ാരൻ
അതാ, പടികട ു വരു ു. ഇടയ് ് ഉ ാൻ
ചാടിവീഴാറു വഴിേപാ ാരിൽ
ആെര ിലുമായിരി ുെമ ു കരുതി ഞാൻ
അകേ ു വിളി ുപറ ു. ‘ഒെര ാൻ
ഉ ാനു േ ’ എ .് ആ ര െമേ പറേയ ൂ.
അതിഥി അടു ണ േ ാൾ വാലിയ ാരൻ
എഴുേ ് ഓ ാനി ു നി ായി. െപെ ു ായ ഈ
പകൃതമാ ം എെ അ ര ി ു. ബഹുമാന നായ
അേ ഹം ആെര റിയാനു ഉൽ േയാെട ഞാൻ
അകേ ് കുതി ു പാ ു. അ െയ പിടി ുവലി ു
പുറ ള ിേല ് ആനയി ു. അതിഥി
പൂമുഖ ടിേമൽ ഘന ി ് ഇരു ാണ്. അ യ് ് ആെള
മന ിലായി. അവർ അേന ാന ം കുശലമാരംഭി ു.
സംഭാഷണ ിനിടയിൽ ‘ഇ ി ിരി’ എ ് അ െയ
േപർപറ ് വിളി ു തു േക ഞാൻ െഞ ി.
‘ഞാെനാെര ാനാെണ ് നിരീ ു രാമൻ’ അേ ഹം
െത ു പരിഹാസസ ര ിൽ ആേ പി ു.
‘അതിന് ഒരേ ാം ല ’ നാണി ു നില് ു എെ
പൂമുഖേ ു ി ിഅ തുടർ ു: “നിെ
മു നാണ്, മന ിലാേയാ?’ ഇളിഭ നായ ഞാൻ
അ യുെട കരവലയ ിൽനി ു കുതറിെ റി ്
അകേ ് ഓേരാ ം െകാടു ു. അ െ ആ രംഗം
ഇ ും എെ മന ിൽനി ് മറ ി ി .
ഇ െന യാദൃ ികമായി ാണ് ഇ െ
കാരണവരും ശു ാ ാവുമായ മു െന ഞാൻ
ആദ മായി പരിചയെ ത്. കാ യിൽ ഒരാജാനുബാഹു.
‘ആ ാംമുള’േപാെല ണ ിൽ ഒടി ുേപാകു
ഒരു ശു ഹൃദയൻ, മുറി ുമുറി സംസാരം,
ഇ െനയായിരു ു മു െ പകൃതം.
“പ ിയായി ജനി ാം, പൂ യായി ജനി ാം,
ഇനിെയാരു ജ മുെ ിൽ മേ തു നികൃ ജീവിയായും
ജനി ാം. പേ , ഒരി െ അ നായി ജനി ുവാൻ
സാ മ .” ‘അടു ളയിൽനി ് അര േ ്എ
നാടക ിൽ ഒരു കഥാപാ തെ െ ാ ് ഞാൻ
ഇ െന സംസാരി ി ി ു ്. അസ ാ കരമായ
കൂ ുകുടുംബജീവിത ിെ േനർ ു
ആേവശകരമായ ഒര ഹാസമായി അത് അ ു
മാെ ാലിെ ാ ുകയുമു ായി. കഴി നൂ ാ ിൽ
ജീവി ുേപാ മു െ അനുഭവവും മറി ാവാൻ
വ .
ഒര ൻ, അയാൾ ഒരു കാരണവേരാ, അന രവേനാ
ഏതവ ാ ര ിൽെ വനായാലും, താൻ
ജനി ുവളർ തറവാ ിൽ എ ും ഒര പശ നാണ്.
ൈശശവേശഷം അയാൾ ു നാലുെക ുമായി ു
ബ ം അറു ു കളയണം. സ ാകാല ളിെല
ദിനചര കൾ കുള ുരയിലും അ ലവ ുമായി
കഴി ുകൂ ണം. വി ശമേവള പൂമുഖ ും
പ ായ ുരയിലും.
‘അ ാ, ഉ ാറായി.’ കിടാ ൾഭ ണകാല ളിൽ
അയാെള ണി ും. ഒരന െ ഒതു േ ാടും
വണ േ ാടും അയാൾെ ാരു ി െവ
ാന ിരു ു വിള ിയത് ഊണുകഴി ു േപാരാം.
അഭിലാഷ ൾ നുസരി ു
പാകംെചെയാരു ിെ ാടു ുവാൻ ആളി .
പരിചരണം െചയു പീതിേനടാൻ തുടി ു ഒരു
ഹൃദയമി അവിെട. അ ജീവി ിരി ു
കാലേ ാളം ഈ അസ ത അറി ിെ ുവരാം.
മധുേരാദാരമായ ആ േപർ വിളി ുെകാ ് അയാൾ ്
അകേ ു കയറിെ ാമേ ാ. അ യുെട
കാലേശഷം? അ ഃപുരം അ ഗജെ പരി ഗഹ ിെ
ആധിപത ിൻകീഴിലായി. വിരസമായ ഈ
ദിനചര യ് ിടയിൽ എെ അ യുെട
ഔചിത പൂർ കമായ െപരുമാ ം മു െന
മുഷി ി ിെ ത് ഒരാശ ാസമാണ്.
മു െ കാലേശഷം
കാരണവ ാന ിനർഹമായനിലയിൽ പല ന
കാര ളും അേ ഹം നിർ ഹി ി ു ്.
പടി ാ ി ുര ഉയർ ി ഓടുേമ ു. മു ു
പു നാെയാരു പ ായ ുര പണിതു. പുരുഷ ാർ ു
പേത കം ഒരു കുളം കു ി ു. മു െ
ശാ ദിവസം േചാമാതിരി മാർ ു ‘വേ ാ ാരം’
തുട ി. ഇ ിെ േപരിൽ കുടിയാ ാർ
നട ിയിരു കർ ടക ിെല തിരുേവാണ ിെ
ഭാരം താൻ തെ ഏെ ടു ു തിരുതകൃതിയായി
െകാ ാടിേ ാ ു. പഴമ ാരുെടയിടയിൽ ‘പാ ുവ ൻ’
ഒരു സംഭാഷണവിഷയമായി. ൈക ുണ ം സി ി
നെ ാരു േദഹ ാരനായതുെകാ ായിരി ാം
അ ാല ് ആ ദി ിൽ പതിവിൽ വി
ഏതടിയ ിര ിനും മു െന മു ിൽ കാണാം. ‘ന
ൈതരാെണ ിൽ കുട ിന് എ ത ഉ ുേവണം കാളന്?’
‘നാഴി അരി ് എ ത വീതം പാെലാഴി ണം
പായസ ിന്?’ ‘േചാതനെയ് ത െക ു പ ടം കാ ാം?’
ഇ െന ഏതു സംശയ ിെ യും അവസാനവിധി
അേ ഹ ിേ തായിരി ും. മാ തമ , മരാമ ിൽ
ഏർെ ാൽ കൂലി ാേരാെടാ ം ക ുെച ാനും ചുമർ
െവ ാനും മ ു കൗശല ണികൾ ും അേ ഹം
സമർ നായിരു ുവേ ത.
എനി ് ഓർ െവ കാല ് അേ ഹം
ഗൃഹഭരണകാര ളിൽ ൈകയി ിരു ി . ഇ ു
ിരതാമസവും ഉ ായിരു ി . വ േ ാഴും വരും.
വ ാൽ, കുേറ ാലം പാർ ും. വി ശമേവളയിൽ
ഏഴുമട ി രടു പിരി ലാണ് ഇ െ വിേനാദം.
അലസജീവിത ിനു പിരിമുറു ം കൂ ാൻ
ഇതാവശ മാേയ ാം. അേ ഹ ിെ ന ൻകാലെ
കരകൗശല ിെ അവശി മായി ഒരാകാശ
അയേ ാലാണ് പി ീട് അവേശഷി ത്. ആ
അത ുതസാധനം ക ുപിടി തിെന ി
ചരി തഗേവഷക ാർ നിർ ചി ുേക കഥ ഇതാണ്:
മു ൻ പതിവായി അ ല ുള ിലാണ്
ര ുേനരവും കുളി ുക പതിവ്. ഈറൻ േകാണകം
വലിയ ല ിെല വളയ ിേ ൽ േതാരാനിടും. ഒരു
ദിവസം രാവിെല കുളി ു െച േ ാൾ വ ുതിരി തും
തനി ു പേത കം പിയെ തുമായ
‘മൽമൽേകാണകം’ കാണാനി . രാ തി അ ല ിൽ
ക ൻ കയറിേയാ എ ായി ശ . എ ിൽ പുണ ാഹം
േവണമേ ാ. ഈ േമാഷണേ സ് അ ലവ െ ാരു
സംഭാഷണവിഷയമായി; അേന ഷണവിേധയവുമായി.
വലിയ കരുതലിെ യും കാ ിരി ിെ യും ഫലമായി
ആേരാ കെ ി കൗപീനം എലി
െകാ ുേപാവുകയാെണ .് െതളിവിനായി വാരസ ാർ
േകാടി ഴുേ ാലിെ ചുവ ിൽനി ു കടി ുകീറിയ
േകാണക ിെ ക ൾ െപാതുജനസമ ം
ഹാജരാ ി. ആളുകൾ ് ആശ ാസമായി. ഈ
ആപ ിെനാരു പരിഹാരം? ‘ പതി ാദിവസ’െ
സദ യ് ിടയിൽ ഇതിെന ി ഒരു നീ ചർ നട ു.
പിേ ാൾ പകൽ മുഴുവൻ അ ല ിനു ിൽ വടിയും
േപനാ ിയും കയറുമായി മു ൻ പരു ു തു
ചിലർ കെ ി. എ ിനധികം? അ െന കൗപീനം
എലി കടി ാതിരി ുവാൻ മു ൻക ുപിടി ഒരു
സവിേശഷസൂ തമാണ് ‘ആകാശ അയേ ാൽ’,
ഒരു നീ വടിയിേ ൽ കയറുെക ി ക ിവഴി ്
ഉയർ ുകയും താഴ് ുകയും െച ാവു ഒരു
ഉപകരണമേ ത അത്. കാര ം നി ാരമാണ്. പേ ,
ആ ാദേ ാടും അ േ ാടുംകൂടി അ രം
അയേ ാലുകൾ പി ീട് പലരും
ഉപേയാഗി ുേപാ ി ു ്. ഇതിെ
ക ുപിടു ാരൻ എെ മു നാെണ ് ധരി ു
ഞാൻ അഭിമാനംെകാ കാലവും ഉ ായി ു .്
ന ൂതിരിമാരുെടയിടയിൽ ഏഴുമട ി രടും
േതാരേ ാണകവും അ ാലെ ഒരു
പരി ാരമായിരു ു. രസിക ാരായ
അ ാരായിരി ണം ഇതിെ പചാരക ാർ.
സാ ികവൃ ിയിൽ അധി ിതമായിരു
ബാ ണ ം വി വാ കമായി രേജാഗുണ ിേല ്
ഉരസിവീണത് ഇ രം
നു ുനുറു ുകാര ളിൽ ൂടിയാവാം.
ൈലംഗികമായ േ പരണ ഈ വാസനാവിേശഷെ
മധുരി ി ി ുമു ാവാം.
‘തിരുമന ും തിരിെവ വും തിരി ാൽ തിരിയും’
എ ഒരു െചാ ു .് മു ൻഅ ര ിൽെ
ആളാണ്. അേ ഹ ിെ ഈ ദുർ ലതയിൽ ൈകയി ്
ലാഭമടി ു ഒരുതരം സമർ ാർ അ ും
അ ി ിലു ായിരു ു. അതിൽ പധാനികൾ
അയൽവ ാരും ബ ു ളും ആയിരു ു.
ക യറും കാരേ ാലും കൂടാെത മു െന െകാ ു
നട ിയിരു തും അവരിൽ ചിലരായിരു ു.
അ ി ിെല ഊരായയും കാരായയും ൈകകാര ം
െചയിരു ത് ഇ െന അേ ഹ ിെ െചവിയിൽ
േച ലെകാ ു ചില നായർകാര ാരും
കൂടിയി ായിരു ു. ഇവർ ൈകയിടാ കാര മി .
ൈകയി ാൽ ന ാ ഇടപാടുമി . ഇ െന
േസവെകാ ും സാമർ ംെകാ ും സാധു െള
ചൂഷണം െചയു സ ംനില ന ാ ിേ ാ ഈ
സഹയാ തികരുെട ൈകയിൽ മു ൻ െവറുെമാരു
കളി ാവയായി ീർ ു. ‘അ ാമാ. ഈ ഭ ുടു
തൂേ ത് എവിെടയാണ്? വാതിൽമാട ിൽ ഒരു
അയേ ാൽ ആവശ മേ ? ഊരായ ാരിൽ
കാരണവ ാന ിരി ു മു േനാട് േചാദിേ
േദവസ ംകാര ൾ നിർ ഹി ൂഎ ്
േബാ െ ടു ാൻ അവർ െച ു
സൂ ത ണികളാണിെത ാം. ആ ശു ാ ാവ് ഇവരുെട
ഈ അടവ് ക ട ് അംഗീകരി ുകയും െച ും.
ഇ െന എ തെയ ത കാര ൾ ത ി ിൽ മു െ
േപരിൽ അവർ നട ിയി ി !
കുടിയാ ാർ മെ ാരുവിധ ിൽ അേ ഹെ
േതാ ി ിരു സ ദായം രസാവഹമാണ്. അേ ഹം
അടിയ ിരയാ തെയ് ാരു ി നില് ുേ ാൾ
പാ ാരൻ െന ു െകാ ുവരും. അത്
അള ി ുേപാവാൻ അേ ഹ ിന് സമയമു ാവി .
അവസാനം മുറുമുറുേ ാെട അതള ി ിടും. അള
െന ിെ സംഖ കാവിേത മൺചുമരിേ ൽ അേ ഹം
തെ സ ം ൈകെകാ ് കുറി ിടും. ‘മട ിവ ാൽ
മുറി തരാം’ എ ് പറ ് േപാവും. ഏതാനും നാൾ
കഴി ു പാ ാരൻ അള െന ിന് മുറിവാ ാനും
ബാ ി തീർ ുവാനും വരും. ചുമരിേ ൽ കുറി
സംഖ അ ് അള േതാ ബാ ിേയാ എ ു
തർ മാകും. സംഖ െചറുതാെണ ിൽ ബാ ിയുെട
കണ ാെണ ു പാ ാരൻ വാദി ും. അള ി
കണ ാെണ ു മു നും വാദി ും. കുടിയാൻ
വ സനഭാവ ിൽ ‘ത യുേടയും ത യുേടയും
കാലാണ്, ക ാണ്’ എ ു സത ം െച ും. ‘ഈശ േരാ
ര തു!’ മു ൻ മുറി െകാടു ുകയും െച ും.
മനുഷ ൻ കളവ് പറയുകയിെ ാണ് അേ ഹ ിെ
വിശ ാസം. അത് ന തും േവ തുംതെ . ഈ
‘ന ൂരിവിഡ്ഢി ം’ സത െ പുലർ ുവാന
അസത െ വളർ ുവാനാണ് ഇടവരു ുക എ ് ആ
ശു ാ ാവ് അറിയാറി . ന പുകയിലയും
പ സാരയും കുെറ മധുരവാ ുകളും െകാ ്
വള ൂറാർ നില ളും പറ ുകളും പലരും
ൈക ലാ ിയി ു ്.
അവസാനകാല ു മാ െയാടു ിയ
മാവിെനെയ േപാെല ചു ി ി നി വെര ാം
അേ ഹെ ൈകെവടി ു. നിർ നനും
നിരാ ശയനുമായി ഇ ുവ ു പാർ ുറ ി ു.
കാലിേ ൽ നീരുവ ു കുളിമു ി. രുചി കുറ ു.
േത ുനിർ ിയ ചാലുെവ ംേപാെല അേ ഹ ിെ
ജീവിതം കാെണ ാെണ വ ിവരളുകയായി. ഒരു
ദിവസം അസാധാരണമ ിൽ അസമയ ് ഉ ണെമ ്
ആവശ െ ു. അ ഃപുര ിൽ െച ു മൃ ാ ം
ഊൺകഴി ു. പ ായ ുരയുെട വാ യിലിരു ു
സ ം മുറു ുെപ ി തുറ ു മുറു ുവാൻ തുട ി.
മു ു നില് ു േജ നുമായി തറവാ ു കാര ം
സംബ ി ് എേ ാ സുഖമി ാെത
സംസാരി ുകയായിരു ു. സമയം സ യായി.
അ മനസൂര െ ചരമകിരണ ൾ ഗൃഹഭി ിേമൽ
ഓളം െവ ിയിരു ു. െപെ ് അ െ ശ ം നില ു.
അേ ഹം അതാ െവറും നില ു മലർ ു കിട ു ു—
േകാ ിയ ാവില െചരി ാെല േപാെല
വായിൽനി ു േചാര തു ൽ ഒലി ിറ ിയി ു ്.
പി ീട് അേ ഹം അന ിയി ി . ഒരു പഴയ
തലമുറയുെട അവസാനെ ക ിഅ െന
െപെ വിെട ഊരിവീണു. എൺപ ിലധികം
പായംെച ആ ശു ാ ാവു പീഡേയല് ാെത
പരേലാകം പൂകി. അനായാേസനയു മരണം
സുകൃതികൾ ു താണ്.
മെ ാരു മു നായി ീർ ഈയു വന്
ഇ െ പ ായ ുരയുെട
േകാണികയറാനിടവരുേ ാൾ മൺമറ ുേപായ
അേ ഹ ിെ മൃതശരീരം ഇ ും
മലർ ുകിട ു തായി േതാ ിേ ാകു ു.
ാന ാനം

‘ൈദവാധീനം ജഗ ർവം
മ ാധീനം തു ൈദവതം
ത ം ബാ ണാധീനം
ബാ േണാ മമ ൈദവതം.’

ഏ തു ശ നാണ് ഈ സം ൃതേ ാക
കർ ാവ് എ ് എനി
ആരായാലും ഒരു മനയ്
റി
ിെ
ുകൂടാ.
െല കാര െ
വായനാ ം ഈ പദ ിനുെ ു പറയാതിരി ാൻ
നിർ ാഹമി . അത െനേയ വരൂ. ഒരു ൈകയിൽ
ൈബബിളും മേ തിൽ െവടിമരു ുമായി പൗരസ്ത െര
പരി രി ുവാനും സം രി ുവാനും പാെ ിയ
പാ ാത ർ െചയെത ാണ്? സ ർ രാജ െ ചൂ ി
മതപരിവർ ന ിന് ഉദ മി ു. െവടിമരു ുെകാ ു
രാജ ം െവ ി ിടി ു. ഖുർആനും വാളുമാെയ ിയ
മു ീമി ളും ഇതുതെ െചയു. ഇവരുെടെയ ാം
പൂർ ാവതാരംേപാെല ചിരപുരാതനകാല ് ഇവിെട
കുടിേയറി ാർ ആര ബാ ണർ ‘പരശു’ വീശി
രാജ ംെവ ി ിടി ു. ‘പു ും പുണ ാഹവും’ െകാ ്
ആധിപത ം േനടി. അ െന ഓേരാകാല ് ഓേരാ
രൂപ ിൽ െവടിമരു ും വാളും പരശുവും പേയാഗി ു
െവ ി ിടി സാ മാജ േളാേരാ ും കാെണ ാെണ
ന െ ു. ൈബബിളും ഖുർആനും, പു ും ചമതയും
ചരി തവ ു ളായി അവേശഷി ു.
ഔഷധം കരുതിയതുെകാ ുമാ തം േരാഗം
മാറുകയി . അത് അക ാ ുകതെ േവണം.
തലമുറതലമുറയായി പുലർ ിേ ാരു ആ
പൂർ കാലമഹിമേയറിയ ൈവദികത ിേല ു കാലം
പാഴാ ാെത എേ യും മാർ ംകൂ ണെമ ു
കാരണവ ാർ തീരുമാനി ു. അ െന
ആറാംവയ ിെ ആരംഭദശയിൽ ഞാൻ
ഉപനയി െ ു. ഇടംൈകയിൽ കളിേ ാ ുകളും
വലംൈകയിൽ തീൻപ ളുമായി
ഗൃഹാ ണ ളിൽ തിമർ ുനട ിരു ആ
ബാല ജീവിത ിൽ അലാവു ീെ മാ ിക
പേയാഗ ാെല േപാെല ൈവദികത ം
വരു ി ീർ പരിവർ ന ളിേല ു ഞാൻ
തിരി ുേനാ െ .
‘നാെള ഉ യ് ് ഓതി നും േവെറ ചിലരും
ഉ ാനു ാവും. രാമെ ‘ഓന ം’ ഒറയ് ാനാണ്.
ൈവകി ി ു കാര ംല േ ാ’.
അ ാഴ ിെന ിയേ ാൾ അ ൻ അ േയാടി െന
അഭി പായെ ടു തു േക ു. ഉപനയനം ഒരു
ഉ ിയിലു ാ ാൻേപാകു
മാനസികവികാസെ ി ചി ി ാൻ
കഴിയാ തുെകാ ായിരി ാം ഇതിെ പാധാന ം
അെ െ മന ിൽ ത ിയി . പിേ ദിവസം പുറെമവ
ചിലരുമായി ഉ യ് ് ഊണു കഴി േശഷം അ ൻ
ഏെറേനരം സംസാരി ു തായി ക ു. അ ്
ൈവകുേ രംതെ എെ ഉപനയന ിെ നാളും
തീയതിയും നി യി ു കഴി വിവരം അേ ഹം
അ ഃപുര ിൽ പഖ ാപി ുകയും െചയു. ഈ
നി യം ആ നാലുെക ിൽ ഒ ാടു ാ ി.
അ ലനടയ് ലും ആലിൻചുവ ിലും അ ർ ന ൾ
ഇത് അേന ാന ം ൈകമാറി. ഉൽ ാജനക ളായ മ ു
ജീവിതചര കെളാ ുമി ാ തിനാൽ വിരസവും
വിലകുറ തുമായ ജീവിതമായിരു ു എെ
കു ി ാല ് അവർ പാേയണ നയി ിരു ത്.
അതിനാൽ യാദൃ ികമായു ായ ഏതു സംഭവ ിനും
അെത ത നി ാരമായിരു ാലും അവിെട സഹർഷമായ
സ ാഗതം ൈകവരാറു ായിരു ു. കുളി, ഊണ്, ഉറ ം,
െതാഴിൽ, േതവാരം എ ീ ദിനകൃത ൾ ുറം
ബാ തെയാ ുമി ാതിരു ാൽ സ ം മാറേ ും
തലമുകളിൽ െതളി ു കാണു മാനേ ും
േനാ ി ദിനരാ ത ൾ ഉ ിയു ി നയി ിരു
അ ാലെ ഗൃഹ ജീവിത ിേല ് കയറിവരു
ഏതു ചലനേ യും ഒരു ചുഴലി ാ ാ ാെത അവർ
വി യയ് ുക പതിവു ായിരു ി . ത ിൻപുറെ ാരു
പൂ െപ ാലും, പുതുതാെയാരു മാവു പൂ ാലും,
ൈകേനാ ാരി കയറിവ ു ഭാവിഫലം പറ ാലും,
‘േസാ ,് ചീ ്, ക ാടി, അളു ,് മാല, ചാ ്, കു ുമം’
എ ീ സാധന ളുമായി ഇടവഴികളിൽ ൂെട
കട ുേപാകു കറു െച ി ികളുെട വായ് ാരി
േക ാലും ജലാശയ ിൽ ഒരു ക ുവീണാെല േപാെല
ആ നാടൻ നതാംഗികളുെട ഹൃദയം
ഒേ ാളംെവ ാതിരി ാറി . അ െന ഒഴു ും ഓളവും
കൂടാെത ശാ മായി കിട ിരു ആ തടാക ിൽ
െപെ ു െപാ ിവ ഒരു മ ംേപാെല
അ ഃപുര ിൽ ഞാെനാരു വി യവ ുവായി ഉയർ ു.
അേ ദിവസം പതിവിലും േനർെ
ഞാനുണർെ ഴുേ ു. ആേ ാേരാെള ാം
ബ െ ഓേരാ ് ഒരു ു തിര ിലായിരു ു.
സുഖകരമായ സുേര ാദയം. ഏവരുെടയും ശ
എ ിലാണ്. എനി ു മാ തംേവ ി ഒരു
കുടുംബംമുഴുവൻ ഇതാ ത ാറായിരി ു ു.
കുളി ി ാൻ ഒരാൾ, കുറിയിടുവി ാൻ മെ ാരാൾ,
ഉപേദശി ുവാൻ എ ാവരും. ഈവിധ ിൽ
ഒരാ ിറ ാളിെ ആർഭാടേ ാടും
ആ ാദേ ാടുംകൂടി ഞാൻ ദിനകൃത ൾ ആരംഭി ു.
പൂവി ല ിയ പാവുമു ുടു ു ൈകയിൽ
സ ർ വളേയാടും കഴു ിൽ
പുലിയാേമാതിരേ ാടുംകൂടി വാ ി ീറിെവ
െനടുനീളൻ നാ ിലയുെട മു ിൽ ണി െ
കിടാ ളുെട മ ിൽ സാഭിമാനം ഞാൻ
ഉ ാനിരു ു; േജ ൻ വലതു പുറ ും.
മംഗളാചരണ ിനായി മലർ ിെവ ഗണപതി
അടയുെട ആവിയും നിലവിള ിെ പഭയും ആ
രംഗ ിെ പരിശു ി ു മാ ുകൂ ി. ഉപ രി ുക,
ഉഴി ു കളയുക, മാല ചൂടി ുക എ ീ
ശുഭാചാര ൾ ുേശഷം രാേജാചിതമായ
ഒരമേറ ിെ വിഭവ ൾഞ ളുെട ഇലയിൽ
ഓേരാ ായി വ ുനിറ ു.
‘ഇനി എ ാ തരാവ്◌ാ ് രൂപംല േ ാ. ഇ ു
മത ാേവാളം കൂ ിേ ാളൂ.’ ഒരു മു
വാ ല പൂർ ം ഒരുപാടു കാ ിയ പ ടം എെ
ഇലയിൽ ഇ ു. അ െന ബ ചര ാല ു
വർ ിേ തായ മ ു ചിലതും താ ാ ളുെട
അഭീ മനുസരി ് ആേ ാേരാൾ ഞ ൾ ു
വിള ി ു. ഒര ഃപുരം മുഴുവൻ
ഒരാളിേലെ ാ ി ുക എ മഹിമ
ഞാനാദ മായാസ ദി ത് അ ായിരി ുെമ ു
േതാ ു ു.
വിഭവസമൃ മായ ഭ ണാന രം എ ാ
കാരണവ ാരുേടയും കാലുകളിൽ ഞാൻ അഭിവാദ ം
അർ ി ു. തലയിൽ ൈക ര ും പര ിെവ ്
അവെര ാം എെ അനു ഗഹി ുകയും െചയു. എ ാം
കഴി ് അ യുെട ആശീർ ാദേ ാെട
ഉപനയന ിനായി പിതൃസ ിധിയിേല ു യാ തയായി.
എെ ആ േപാ ് പു തവാ ല ം തുളു ിയ
നയന േളാെട അ േനാ ിനി ു.
മാതൃവ ിൽനി ും ഗുരുസ ിധിയിേല ,്
അെ ിൽ ‘ഭൗതികത െ വി ാ ാവുയേര ’
മാർ ിേല ു ഈ േവർപാട് വിരഹേവദനയായി
ഒരു അ യ് നുഭവെ ടുേമാ, എേ ാ!
ലഹളപിടി േഹാമാചാര ിനിടയിൽ ൂെട
ദിജെന ര ാംജ ിേല ു ഞാൻ പദമൂ ി.
ഏല ും ഇലേ ാണകവും എ ിൽനി ും
കിഴി ക ു. ക യറിെനാ ു പരു
േമഖലയും തുണിേ ാണകവും ആ ാന ു
കയറി ൂടി. കഴു ിെലാരു േതാൽ യും പൂണുലും
ൈകയിെലാരു ചമതേ ാലും അലംകൃത ളായി.
അേതാെട ആകൃതിയിെല േപാെല വിചാരഗതിയിലും
എ ിെലാരു മാ ം വ ുേചർ ു. േകരള ിെല
സാമാന ജന ളിൽനി ് അഭിമാനാർഹമായ ഉയർ
പദവിയിേല ് ആേരാ എെ
ൈകപിടി ുയർ ിയേപാെല ഒരു േതാ ലു ായി.
എ ിൽ മെ ാരു ഞാൻ ജനി ു. ആ ര ാമെ ഞാൻ
ആദ േന ാൾ ഉതൃ നും
ഉദ്ബു നുമാെണ ായി ീർ ു എെ ധാരണ.
ആരാ നായ ആ ര ാമെ ‘ഞാൻ’ ഒരു
വിശി ബാ ണൻ, അന േനാ േകവലനായ ഒരു ശൂ ദൻ.
ഇ െന ഉ മനും അധമനും എ ു
ര വ ാവിേശഷ േളാെട ആളുകെള
േനാ ി ാണാൻ ഞാൻ പഠി ത് അ ാല ാണ്.
അതിെ ഫലമായി ാവണം ‘ശൂ ദമ രസംയു ം
ദൂരതഃ പരിവർ േയൽ’ എ ജാതിവിഭാഗചി യും
എ ിൽ വ ുേചർ ത്. അേ ാൾ എ ിലു ആ
ശൂ ദത െ ഇടി ുതാഴ് ാനും വിശി മായ
ബാ ണ െ ഉയർ ി ാ ാനുമായി എെ
മാനസികസംരംഭം. അതിനാൽ ബാ ണർ ാെത
മ ാർ ും േമലിൽ എെ ർശി ാനധികാരമി .
മ ാർ ുമറി ു കൂടാ തും ഉ രി ാൻ
പാടി ാ തുമായ മ ത ൾ
സ ായ മാ ാനു അവകാശാധികാര ൾ എ ിൽ
നി ി മായി. അ െന ഈശ രൈചതന ിേ തായ
ഒരു ഭവ ത എ ിൽ ആേവശി ുകഴി ു.
ഇ ര ിലു ായ മാനസികപരിവർ ന ിെ
ഫലമായി ബാലസഹജമായ ആ ാദശീലം
എ ിൽനി ക ു. േമഘനിരയിലകെ
വർഷകാലസൂര െനേ ാെല ഒരു ഉ ലൈചതന ം
എ ിെലേ ാ ഒളി ു കിട ുെ ധാരണേയാെട
എെ മന ് ൈവദികമ ല ിൽ ആ ു. കുളം,
േതവാരെ ,് അ ലം ഇ തമാ തമായി ചുരു ി എെ
താവളം. ഓതി ൻ, ഓ ാർ, ൈവദികർ, വാ ാൻ
എ ീ വിശി ാരായി എെ ആരാ പുരുഷ ാർ,
സ ാവ നം, ഉപ ാനം, േവദാ യനം എ ീ
ൈവദികവൃ ിയിലായി എെ നി ർഷ.
മലയാളം േ മാണ്; േദവഭാഷയായ സം ൃതമാണ്
ബാ ണർ ് അനുേയാജ ം. അ ി ാേലാെട
പഠി ു ശീലി തായാലും അ , അ ൻ എ ീ പദ ൾ
നികൃ ളായതുെകാ ു പകരം മാതാ. പിതാ എ ീ
സം ൃതപദ ൾ ഞാൻ പേയാഗി ു തുട ി.
സഹജമായ ശീലംനിമി ം ൈവദിക കിയയ് ിടയിൽ
വ േ ാഴും അബ ിന് ഒരു മലയാളപദം
നാവിൽനി ു വീണുേപായാൽ ‘ശൂ’ ശ ം മുഴ ി
മ ു വർ എെ വില ുകയും വിമർശി ുകയും
പതിവായിരു ു.
‘അേ , ചമത കാലായി’ എ സരളമായ വാചകം
‘മാതാ, സമിധാ കാലമ ി’ എ ു പണിെ ു പറേയ ി
വ ു. കുളി, േതവാരം, ഊണ് എ ീ
ദിനകൃത ൾെ ാഴി ുകൂടാ പദാർ ളുെട
ഏതാനും സം ൃത പദ ൾ മാ തേമ പൂജാപാ ത ളുെട
പരിശു ിേയാെട സൂ ി ുേപാ ിരു ു ു. അ ത
പരിമിതമായ പദാവലിെകാ ുേവണം ജീവിതം
ൈകകാര ം െച ാെന ുവ ാൽ ഉ ാകാവു
ൈവകൃത െള ി വിവരിേ തി േ ാ.
‘പലക എവിെട, കാ ി രൂ’ എ ആവശ ം ഒരു
ഉ ി ഒരി ൽ െവളിെ ടു ിയത് ഇ െനയായിരു ു:
‘കു ത, ആസനം ദദർശ.’ ഇ തയ് ് ആഭാസവും
ആേ പാർഹവുമായ അ െ ജീവിതാനുഭവ ൾ
ഓർ ുേ ാൾ ഇ ു ഞാൻ നടു ിേ ാകു ു.
നിേത ാപേയാഗസാധന ിെന ിലും ആവശ മായ
സം ൃതപദ ൾ സ കാര സ ാേയാ ബ സ മാേയാ
ഈടിരി ായി കരുതിവരാ തിനാൽ ‘മാതാ, അ ംകൂടി
േഭാജനം േദഹി’ എ മ ിൽ വികട പേയാഗംെകാ ്
വിരസമായിരു ു ഞ ളുെട സംസാരം.
ആദിശ രാചാര ർ, േമ ൂർ തുട ിയ
സം ൃതപ ിത വേരണ ാെര െപ ുപുലർ ിേ ാ
ന ൂതിരിസമുദായേമ, നിെ ഇ െ ൈവരൂപ ം
േവദനാജനകംതെ . ശാകു ളംവായനയാൽ
വികാേരാേ ജനം വരു ി, മണിമ ിൽ
കാ ുകിട ു വാര ീകളുെട വാർകു ളം ചി ി
പൂെമ േമൽ കഴി ുകൂടിയ കാരണവ ാരുെട ഗതി
വരാ േ പത ൾ ബ ചാരീരൂപ ിൽ ആ
നാലുെക ിൽ കിട ു നിലവിളി ുേ ാെല
േതാ ിേ ാകും അ െ മ ുക ാൽ.
പ ിയും ഉപേദശ ാരും എ മ ിൽ എ ാ
ബാ ണസേ ത ൾ ും ഒര ലവും ഓതി നും
പ ് ഒഴി ുകൂടാ ഒരാവശ മായിരു ു.
വ ിപരമായും കുടുംബസംബ മായും
നിർ ഹിേ ൈവദിക കിയ കഴി ി ാനും
അവിചാരിതമായു ാകാവു ൈവഷമ ൾ ു
പായ ി ം െചയു പരിഹാരം േനടാനും
സ ാധീന ിൽ ഒരാളു ാവു െതേ ാഴും ന താണ്.
േവ താണ്. ശിഷ ഗൃഹ ിെല ഒരംഗം
ആവശ െ ാൽ ഏെതാേരാതി നും അയാളുെട
ഉ ിെയ സൗജന മായി ഓ ുെചാ ി ണം.
ൈവദികവും ൈപതൃകവുമായ കിയകളിൽനി ്
അേ ഹ ിനാവശ മായ സ ാദ വും അവിെടനി ു
ലഭി ും. ഗാമീണരുമായു ഈ അടു ംനിമി ം
പ ിയിെല ക നാെരേ ാെല ഓതി ൻ ഏതു
ന ൂതിരിസേ ത ിലും ആരാധ നായി ീരാറു .്
െചറുതും വലുതുമായ ഓേരാ ആവശ ിനായി
ഒരാളെ ിൽ മെ ാരാൾ എ ും അേ ഹെ
സമീപി ുെകാ ിരി ും. അതിനാൽ ഒേരാതി ൻ
എ ും തിര ുപിടി ഗാമീണാതിഥിയായിരി ും.
“േശൈഷഃ കിം കിയതാം?” കിയാവസാനം
പി കർ ാവു സംശയം േചാദി ു ു.
“ഇൈ േഹാപ ഭുജ താം.” ഓതി ൻ പീതനായി
പതിവചി ു ു. എ ാവർ ും സമാധാനമായി.
അേ ാൾ ഓതി ൻ തെ ത ക ു ാകാവു ഏതു
ന ൂതിരികുടുംബ ിനും ആശ ാസമാണ്.
“ഇ െ ഇ ാസു, മഹെ ഉ ി, ഇ െല രാ തി
ഉറ ുേ ാൾ അറിയാെത ശ യിൽ മൂ തവിസർ നം
െചയുേപായി. പരിഹാരം എ ാണ്?” ഒരു
കുടുംബാധിപൻ വിവശനായി േചാദി ു ു.
“മൂ തവിസർ നം പ ിേ ായാൽ ‘അഴിേ ാന ം’
അതു സൂ ്◌ാണ്. ഇ ിയവിസർ നം പ ിേ ായാേലാ
കീഴ് ട അതിനു പായ ി ം വിധി ുക ി ി .”
അ തയ് ് ആപൽപരിഹാരമായിരി ും
അേ ഹ ിെ വിധി. അ പതീ ിത ളും
അപകടകര ളുമായ ആപദ്ഘ ളിൽ
പൗേരാഹിത ിെ സാഹാ ം സമുദായ ിനു
താ ും തണലുമായി ഉപകരി ുേപാ ിരു ു
അ ാല ്.
പഴലി ുറ ു വടേ ടമാണ് േമഴ ൂർ ാരുെട
കുലപുേരാഹിതൻ. എെ കു ി ാല ് ഒരഫൻ
നാരായേണാതി നായിരു ു ഞ ളുെട േദശ ു
പൗേരാഹിത ം നിർ ഹി ുേപാ ിരു ത്. കറു
നിറം, ബലി മായ ശരീരം, നീളേമറിയ കുടുമ,
സൗമ മായ സംഭാഷണം, ശിഷ രുെട
േശഷി നുസരി ു കാര ൾ നിർ ഹി ാനു
സവിേശഷസാമർ ം, പശംസനീയമായ െപരുമാ ം,
ഈ സ ഭാവവിേശഷ ാൽ അേ ഹെ ഒരു
കാരണവൻ, ഉപേദ ാവ് എ നിലയിൽ ഏവരും
ഇ െ ു. ആദരി ു.
േമഴ ൂരിെ മർ ാന ു െത ുയർെ ാരു
കു ിൻെചരുവിൽ ‘കുള ര തൃേ ാവിൽ’ എെ ാരു
ഊരായേ തമു ്ഞ ൾ ്; െതാ ടു ് ഒരു വലിയ
കുളവും. അ പേദശ ു സവർ ജനവിഭാഗ ിെ
കുളിയും െതാഴലും അവിെടയാണ്. മു ല ലിെ
ഇടവിടാതു മാെ ാലി, ന ൂതിരിമാരുെട കൂ ിരി,
നീ ി ുടി ു വികൃതി ൂ ളുെട കൂ ും
വിളിയും—ഇ െന ആ അ ലവ ം എ ും എേ ാഴും
ശ ായമാനമായിരി ും. ആ അ ല ിലായിരു ു
ഞ ളുെട ‘ഓ ിെ വ ം’. തലമുറതലമുറയായി
നട ിവ ിരു േവദപാരായണ ാലും
മനുഷ ഹൃദയ ളിൽ െപാ ിവിടരു
അഭിലാഷ ളുെട പൂർ ി ായി നിര രം
െചയുേപാ പാർ നകളുെട ൈവഭവ ാലും
ക ികൂടിയ ഒരു പാവനത ം ആ
അ ലവ ു ായിരു ു.
കാല ു കുളിയും ചമതയും കഴി ്
ഞാനവിെടെയ ും. തലമുതിർ കാരണവ ാരുെട
േതവാര ിെ തിര ായിരി ും അവിെട. ചിലർ
ഈറൻമു ് ഇടംൈക േമലി ് ക ട ു നി ു
ജപി ു ു. താഴ് ും നിവർ ും ചിലർ നമ രി ു ു.
മ ു ചിലർ ച മംപടി ിരു ് ‘ന ാസം’ എ
േയാഗാഭ ാസം നട ു ു. ഈ
കൗപീനമാ തധാരികളുെടകൂെട ഞാനും െച ുകൂടും.
ഓതി നും ഞാനും കിഴ ുപടി ാറ് അഭിമുഖമായി
കാൽമു ുകൾ പര രം കൂ ിമു ുമാറ് അടു ിരു ു
േവദാ യനം ആരംഭി ും. അേ ഹ ിെ
പരു ൻൈക ടം എെ തല അട ി ിടി ്
‘അ ിമീേള പുേരാഹിതം’ എ ഋേഗ ദമ ിെല
ആദ സൂ ം ഈണസ ര ിൽ െചാ ി രും. അേത
ഉ ാരണശു ിേയാടും
സ രവിേശഷേ ാടുമിണ ുമാറ് ഞാനും
അേത ുെചാ ും. അേ ഹം
ഉദാ ാനുദാ പചയ ൾ നുസരി ് എെ തല
ആ ുക ിെല കുഴേപാെല പാക ില ി ു െചരി ്
സ രം ശരിെ ടു ും. ഇ െന പടിപടിയായി െചയ
അഭ സന ിെ ഫലമായി ഒരാറുമാസ ിനു ിൽ
ഗുരുമുഖ ുനി ു രി ു ഏത് ഋ ും െത ാെത
അ രശു ിേയാെട ഏ ു െചാ ാനു കഴിവ് എനി ു
ൈകവ ു.
ബു ി ു വികാസവും മന ിനു ാസവും
ന ാനുതകാ വിദ ാഭ ാസം പാേയണ
വിരസമായിരി ും. ഇളംകിടാ ളാവുേ ാൾ
പേത കി ും. അതിനാൽ അ രം അഭ സനസ ദായം
ണ ിൽ ആേരയും മടു ി ും.
ന ൂതിരിമാരുെടയിടയിൽ ഉ ായിരു
േവദാ യനസ ദായം അ ് ആ മ ിലായിരു ു.
‘അ ിമീേള പുേരാഹിതം’ എ ാെല ാണ്. അതു
ഹൃദി മാ ിയിെ ാണാവശ ം?
െചാ ിെ ാടു ു വർ ും െചാ ു വർ ും
അതിെന ി ചി യു ായിരു ി .
പര രയായനുവർ ി ു വ ിരു ഒരു ജീവിതരീതി
ക ട ാദരി ുേപാ ു എ തിൽ വി ഒരു
സവിേശഷതയും അനുഭവെ ി ി ; ശാസനയും
ശി യും കൂടാെത അത് അഭ സി ുവാൻ ആർ ും
ഒ ു സാധി ി ുമി . േവദാ യന കാല ു ശിഷ ർ ്
അനുഭവിേ ിവ മർ നവിധാന ളുെട അേനകം
യ ി ഥകൾ സമുദായമ ിൽ
സു പസി ളാണ്.
‘കു മേ രി അ യുെട െകാ ൽേവണിയ
േവദവ ാസൻ ചമ േവദമാണ് എ ഹസി ുെകാ ു
കു മേ രി ഉ ിെയ, അയാളുെട അ െതാഴുവാൻ വ
േനര ്, ഒരു വലിയ ല ിൽനി ു മെ ാരു
വലിയ ല ിേല ് എടുെ റി ഓതി െ കഥ
ഇ ും അ ഃപുര ിൽ പാ ാണ്. ഇ െന ത ളുെട
ഓമന ിടാ ൾ ് അനുഭവിേ ിവ ഒരായിരം
കഥകൾ അ ർ ന ൾ ് പറയാനു .് എ ാൽ
എെ ഓ ുെചാ ി ിരു വടേ ട ു
നാരായണേനാതി നിൽനി ു സഹി ാവത ാ
യാതനകെളാ ും എനി നുഭവെ േട ിവ ി ി .
മ ാ ഭ ണം കഴി ് ഓതി ൻക ിൽ
ഇറു ി ിടി െവ രി ാെ വും ഓല ുടയുമായി
അ ല ിൽ എ ും. വാതിൽ മാട ിെ മു ിൽ
ഒരയയിൽ സൂ ി ുേപാ െമ ായ നിവർ ി
തലയണയും െവ ് അേ ഹം വി ശമം തുട ും.
അേ ഹ ിെ ൈകെയ ാവു ത ക ിരു ു
ഞ ൾ ഓതും. മാ തെത ാെത ഈണ ിലു ഈ
രണിതം േക ുേക ് അേ ഹം മയ ും.
െനല് ാവല് ാരൻ ഉപേബാധാവ യിെല േപാെല
ഇടയ് ിടയ് ് അേ ഹം ചില ശ ളു ാ ും.
അേബാധാവ യിൽനി ്
സുേബാധാവ യിേല ു ഈ
മാനസികഗതിേഭദെ ശ ി ുെകാ ്ഞ ൾ മൂളും.
ചിലേ ാൾ അേ ഹം കൂർ ം വലി ുറ ും. അേതാെട
എെ ചി യും ഇരി ിടംവി ് പറ ുകയായി.
ഓ ിൻപുറ ് ഓടിനട ു അ ാൻ,
തിരുമു െ ബിംബ ിൽ പറ ിരു ു
കാ ി ുേപാകു കാ , കിണ ിൻകരയിൽ
കുറുകി ുറുകി നട ് അേന ാന ം െകാ ി റി ു
അ ല പാവുകളുെട സ വിഹാരം എ ിവയിൽ
എെ ചി ചു ി ിരിയും. അ പതീ ിതമായ
ശ ംേക ു പാറിേ ാകു പ ികെളേ ാെല
ഓതി െ അവിചാരിതമായു ാകാവു
ശാസനംേക ് എെ ചി യും സ ാ ിേല ു
പാെ ും, തിരുമു ു െവയിൽ ഇ
ദി ിെല ിയാൽ ഓ ുനിർ ിേ ാവാൻ അനുവാദം
കി ുെമ ു ചിരപരിചയ ാൽ ഞാൻ മന ിലാ ി. ആ
െവയിൽനാള ിെ ഗതിമാ ം പലേ ാഴും എെ
ുഭിതനാ ിയി ു ്. ‘അതിപരിചയം
അനാസ ി ാ ദം’ എ ന ായ പകാരം മ ്
ആചാരാനു ാനകാര ളിലും ഒര ശ എെ
ബാധി ാതിരു ി ‘ഉപ ാന’മായിരി ും
ഞാനാദ മായി കബളി ി ുതുട ിയെത ു േതാ ു ു.
ശൗചം, ആചമനം, ഗായ തീജപം ഇ െന
ഓേരാേ ാേരാ ായി തരംകി ുേ ാെഴ ാം
കബളി ി ു തിൽ ഞാനും മ ് ഉ ികെളേ ാെല
വിരുതനായി ീർ ു.
നൂറ് വാനരേച കളുെട സമാഹാരമാണ് ഒരു
ബ ചാരി എ അർ ിൽ സം ൃതഭാഷയിെലാരു
െചാ ു ്. ‘ ബ ചാരീ ശത മർ ടഃ’ എ ്. അ രം
ചാപല െള വളർ ാൻ പ ിയ തര ിലായിരു ു
അ െ കൂ ുകുടുംബജീവിതരീതി.
സാപത്ന ംെകാ ് പര രം മ രി ു രേ ാ
മൂേ ാ പതികളിൽ ഒരി ുമൂ ിനു പിറ ു
സ ാന ളുെട സാം ാരികനിലവാര ിൽ
അ മാരുെട സ ഭാവ േഭദമനുസരി ് ൈവവി ം
നിഴലി ിരി ും. ഒരാൾ വിഡ്ഢിയാവാം. മെ ാരാൾ
വികൃതിയാവാം, ഒ ് സരസനാവാം, മേ ത്
വിരസനാവാം. േപാരിമയും േപാരായയും ക റി ്
വളർേ തിെന വളർ ാനും തളർേ തിെന
തളർ ാനും കഴിവു ക ും കരളും
കാരണവ ാർ ു ാവാറി . െപാതുവായി എ ാവരും
അനുവർ ിേ ഒരു സ ദായമു ്
കൂ ുകുടുംബ ൾ .് അത് അനുസരി ുകയും
ആദരി ുകയും േവണെമ േനാ േമയു ൂ തൽഭരണ
കർ ാ ൾ .്
ഉപനയനം ഉ ികളുെട ജീവിതയാ തയിെല ഒരു
‘വ ിമാറിേ റ’ലാണ്. അ മാരിൽനി ു
മാനസികമായക ു. മുതിർ വരുെട തേ ടം
ഒ ുറ ി ുമി . അതിനാൽ ഒേര ആലവാല ിൽ
വളർ ുവരു വരാെണ ിലും പര രം
െപാരു മി ാ സ ഭാവവിേശഷ ൾ ഉരു ിരി ്
വ ത വ ിത ൾ
ഉടെലടു ു തിവിെടെവ ാണ്.
ര ാകർ ൃത ിെ അനാ കാരണം
കയറയ ുേപായ, കാള ിടാ െളേ ാെല
തിമിർ ുനട ാനു ഒരവസരം ൈകവരു ത്
അന ായകാല ളിലാണ്. കാരണവ ാരുെട
കൺമു ിൽനി ് അവേരാടിെയാളി ും.
അ ല റ ുകളിലും മാവിൻേതാ ുകളിലും
കു ിൻെചരുവുകളിെല എര ുനില് ു
പാറ ൂ ളിലും പാവ ളായ അടിയാ ാരുേടയും
കുടിയാ ാരുേടയും കിടാ ളുെമാ ി ് നീ
േകാണകവാലും തൂ ി അർ ന രായ അവർ
കാടുകാ ി നട ും; പ ികെള കേ ട ു െവ ്
കെ റിയും; മാ ത ിെ ാഴി ും;
അ ല ുമരുകളിൽ വികൃത ചി ത ൾ വരയ് ും;
േതാ ിവാസ ൾ കരി െകാ ് കു ി ുറി ും;
കാരെവ ും; െകാ ി ാടും; േഗാ ി ളി ും;
പ ടി ും; കാവടിതു ും; കാര ഴംതി ും; കുളം
ചാടും; കൂ ിേ ൽ നി ു തലകു ിമറിയും; വഴി
േപാ െര തടു ു നിർ ി വഷള ൾ
വിളി ുപറയും; എതിർ ാൽ െകാ നംകാ ും;
വ ാണ ിെനാരുെ ാൽ കൂ േ ാെട കൂ ി
വിളി ു പാെ ാളി ും; അ ലവാസിഭവന ളിൽ
കയറിെ ും; അവിെടനി ് അവിലും മലരും പ ി ും.
ഇ െന കാ ിൽനി ു കൂ ംെത ി ിരി
മര ാടികെളേ ാെല അ ുതവും പരി ഭമവും
നാശന ളും വരു ിെ ാ ു പകൽ മുഴുവൻ
പരതിനട ും. മന ിനു സ ാ േ ടു േതാ ിയാലും
മനയ് െല ിടാ ളായതുെകാ ് മറു ുപറയാൻ
ആരും മിനെ ടാറി . അഥവാ ആവലാതിെ ി ു
പേയാജനവുമി ായിരി ാം.
േദശേ ത ളിൽ പതിമാസം തി ൾവാരം
നട ിേ ാ ിരു കാലമായിരു ു അ ്.
വിഭവസമൃ മായ വിരു ു ് വിഹരി ാനു ആ
സ ർഭം ഏതി ാരും പാഴാ ുക
പതിവു ായിരു ി . ഞാൻ ഓ ു െചാ ിേ ാ
കുള രതൃേ ാവിലിെല തിരുേവാണം വാരദിവസം
വേ നാട്, െപാലിയം തുട ിയ സമീപ പേദശ ളിെല
ന ൂതിരിമാരും കിടാ ളും അ മന ിനു
മു ായി െ സംഘംസംഘമായി അവിെട
വ ുേചരാറു .് പതിനാലുവയ ിനുേശഷമ ാെത
എ ു തിര ു ായാലും സമാവർ നം പാടിെ
നിബ നയു തിനാൽ ആേളാളം േപാ
ആശ ലായന ബ ചാരികളും കൂ ിലു ാവും.
‘െതാ ാൽ തിര ുകളയും’ എ മ ിൽ താരുണ ം
െമാ ി ുവരു ഉ ി ിടാ ളും ചില സവിേശഷ
വാര ൾ ു വ ുേചരാറു ായിരു ു.
‘ഇ ാസു, ഇ ി ി, ഇടി ാ രൻ, ഇേട ാരൻ’
തുട ിയ വികടേ രുകൾ ഉ ിൽ വിളി ് പുള
ശ ാൽ ആ അ ലവ ം മാെ ാലിെ ാ ും.
സ ാവ ന ിനുേശഷം ചു ല ിെല മ ിയ
കൽവിള ിൻ പഭയിൽ ഉ ികളും െപൺകിടാ ളും
ചട ുകൂടും. ‘ചമതേഹാമ’ ിനായി
തീയിെ ാരു ിയ തീ ു ിനു ചു ും നിര ുനി ്
ഞാൻ മുെ ഞാൻ മുെ ’ എ ് അ ഹസി ് ഉ ികൾ
േവതാളനൃ ം നട ും.
വാരം കഴി ാൽ രാ തി താവള ിന് ഓേരാ
േദശ ും ഓേരാ സേ തം ഉ ാവും. അവിെട
വിശാലതള ളിേലാ ത ിൻപുറ ളിേലാ
പടി ാ ിയിേലാ മുനി ുക ു
മാട ിവിള ു കരി ടം, പുത ് മുതലായ
ശേ ാപകരണ െളെ ാ ് നാടകം, തു ൽ,
ചാക ാർകൂ ് തുട ിയ വിേനാദ ൾ അരേ റും.
അേന ാന ം ശകാരി ും. പര രം െപാ ി ിടി ും.
കൂ ര ിലും െപാ ി ിരിയും േകൾ ാം.
അ ിയുറ ാൻ വ െപൺകിടാ ളും
കൂ ിലു ാവും. അ െന വാര ദ യുെട പുളി ും
വികൃതി ളുെട പുള ുംെകാ ് താ രായി
ഏതാ ് അർ രാ തിേയാെട അവെര ാം
തളർ ുറ ും. അവയവസ ികളിൽ േരാമം
മു ി ഴ കൂ ൻ ബ ചാരികളും ന മായ
മാറിട ളിൽ ഉരു ുകൂടു ‘ചുളുചുെള ു ൽ’
മൂലം ഉറ ം വരാ കന കമാരും ഇടകലർ ു
കഴി ുകൂടിയ ഈ സമുദായ ിെ നീ
ചരി ത ിൽ കുറിേയട ു താ തി ഒേ ഉ ായു ു
എ ത് ആചാര ിെ കൂരശൃംഖല അെ തേ ാളം
ദൃഢമായിരു ുെവ തിനു െതളിവാണ്.
ഇ െന നട ിരു തി ൾവാര ിലാണ്
അയൽേദശ ളിെല ഉ ികളുമായി അേന ാന ം
പരിചയെ ടാനു അവസരം ഞ ൾ ് ൈക
വ ിരു ത്. അവിെട വ ു േചരു
സ ബ ചാരികളുെട സാഹചര ിൽ നി ാണ്
വികൃതി ര ൾ ു വാസന എ ിൽ
നാെ ടു െത ു ഞാൻ കരുതു ു.
ഈ കളരിയിൽ ഏതാ ു മൂ ുെകാ േ ാളം
പയ ിയേശഷം ഭാഗ െമ ു പറയെ , സമാവർ നം
കഴി ു ഞാൻ ലം വി ു.
മറ ാ നിമിഷ ൾ

നാ ളും തീയതിയും ഇെ നിേ


ഒര മനേ ാടുകൂടി വൃ
ാർ യി .
ിെക ഒരു ഊ ൻ
ഇടവഴിയിൽനി ു െക ി ടു ഏെഴെ ാതു ുകളും
ഉയരംകൂടിയ െകാ ാംപടിയും കയറിമറി ്അ െ
പി ാെല ഞാൻ െച ുെപ ത് വിശാലമായ ഒരു
പൂമു ാണ്. പടി ൽ പടർ ുനില് ു
പടുകൂ െനാരരയാൽ, െത ുഭാഗ ്
അതിമേനാഹരമായ മാളിക, വട ുഭാഗ ് ഊ ുപുര,
മു ിെ നടുെ ാരു ദീപ ംഭം, പടി ാ ിേമൽ
ഒര ല ിെ വിള ുമാട റയിേ െല േപാെല
വരിവരിയായു കൽവിള ുകൾ, ചു ും പൂ ും
തളിർ ും തിമർ ു നില് ു പൂെ ടികൾ—ഇ െന
ഒര ല ിെ , ഒരു കിസ്ത ൻ പ ിയുെട, ഒരു
ആഢ ൻ ന ൂതിരിഗൃഹ ിെ സ ലന
ാന ാണ് ഞ ൾ െചെ ിയത്.
പൂമുഖ ടിയിേ ൽ കാലൂ ി ഇടനാഴിയിെല
കസാലേമൽ ചാ ാടിെ ാ ിരു ഒരു
ബലി കായൻ അ െന ക ഉടെന സ ിതം എഴുേ ്
കുശലമാരംഭി ു. അ െ പി ിൽ പരു ിനി ിരു
എെ ിയും ചിലതു സംസാരി ിരു ു. എ ാൽ,
എെ ആകർഷി തു ദീപ ംഭ ിേ ൽ
ചാരിെവ ിരു ഒരത ുതവ ുവാണ്—അലൂമിനിയ
െ ഫയിമു ഒരു പുതുപു ൻ ൈസ ിൾ.
അ രെമാര ുതവ ു ഞാൻ ആദ മായാണു
കാണു ത്. ഉൽ േയാെട അതിെന െ
ഉ ുേനാ ിെ ാ ുനില് ു തിനിടയിൽ
പി ിൽനി ു വാ ല പൂർ ം ഒരു േചാദ ം പുറെ ു:
‘ചവി ുവ ിക ി ി , അേ ? ഞാെനാരു സൂ തം
കാ ി രാം.’ അതിെ ഏേതാ ഭാഗ ് അേ ഹം
ൈകെവ ു. ഉടെന തുട ി, നീ ു നിെ ാരു മണിനാദം.
ഞാൻ അ ര ു ക ുംന ു നിലയായി. അേ ഹം എെ
െപാ ിെയടു ് അതിെ എ ാെ ാരിട ിരു ി.
വിശാലമായ ആ മു ം നാല ുചു ് ചു ി േശഷം
യഥാ ാനം വ ുനി ു. ൈസ ിൾ
ഓടിെ ാ ിരി ുേ ാൾ ഒരു ചുഴലി ാ ിൽെ ു
വ ംകറ ു േപാെലെയാരനുഭവമാെണനി ു ായത്.
അ െ ആ ൈസ ിൾ യാ ത എെ
ജീവിതച കവാളെ വലി ം െവ ി ു.
വി വാ കമായ ഒര രീ ിേലെ െ
ആനയി അ െന ഞാൻ അകംനിറ ് അഭിന ി ു.
അ ുമുതൽ പാതായ് രമനേയാടും അവിടെ
ആളുകേളാടും എ ിലുദി ുയർ
േ ഹബഹുമാന ൾ ഇ ും അ മി ി ി .
േകരള ിെല േകളിേക ഒരു ഇ മാണ്
പാതായ് രമന. അവിടെ മൺമറ ുേപായ ര ു
ശ ാെര ിയു ഐതിഹ ൾ ഇളംകിടാ െള
പുളകംെകാ ി ു ഉറ ുകഥയായി ഇ ും
വൃ ീകൾ പറ ുവരാറു ്.
പെ ാരുകാല ് അതിശ ാരായ
ര ാളു ായിരു ു പാതായ് രമനയ് ൽ,
നൂെ ാ ുനാഴി അരിെവ േചാറുേവണം ഓേരാ
ആൾ ും ഒരു േനരെ ഊണിന്. ഒരി ൽ
തിരു ാവായ ഓ ാർമഠ ിൽനി ു േജ ൻ
ഇ േ ു മട ിവരുകയായിരു ു. േനരം
ഇരു ാവാറായി; േകാരിെ ാരിയു മഴയും.
ഒലു രേ ാലയിേല ിറ ു
കു നിടവഴിയിെല ിയേ ാൾ മുറംേപാെലയു
െചവിയാ ിെ ാ െന നില് ു ു. ഒരു പടുകൂ ൻ
െകാ ൻ കാ ാന, മു ിൽ! ഓരം, ചാരിനില് ാൻ
ഇടവഴിയിൽ ഇടമി ; വള ുമാറിേ ാകാൻ േവെറ
വഴിയും ഇ . മൂ ാ ൂരി ു േദഷ ം വ ു. ആനയുെട
മ ക ിേ ൽ ൈകെവ ു പിേ ാ ം ഒരു ഉ ു ി.
അേ ാൾ പി ിൽനി ു മെ ാരാൾ ആനെയ മുേ ാ ും
ഒരു ്! ഇരുഭാഗ ുനി ുമു ായ ഉ ും ത ുേമ ു
ഗതിമു ിയ ആന ശൂളം വിളി ു.
‘ആരാ പി ിൽ? അനുജനാ?’ മൂ ാ ൂരി ു
സംശയമായി.
‘േജ നാ മു ിൽ, അേ ? അേ ാൾ
നമു ിരുവർ ും കട ു േപാണേ ാ?’ അനുജൻ
ആനയുെട കാലുപിടി ു. േജ ൻ ൈകയും. അ െന
ര ുേപരുംകൂടി ആനെയ െപാ ിെയടു ു
കു ിൻെചരിവിേലെ ാേരറ്! ആന അവിെട ിട ു
ച ു. ശ ാർ അേ ാ ുമിേ ാ ും നട ുേപായി.
‘പാതായ് രയ് ുേ ാ?’ എ ു േചാദി ാൽ
നിേഷധസൂചകമായി ആന തലയാ ുമേ ത!
മെ ാ :് പാതായ് രശ ാരുെട േയാഗ ത
േക റി ് ഒരഭ ാസിയായ പരേദശ ബാ ണൻ
അെതാ ു പരീ ി ണെമ ു കരുതി
േകരള ിേല ു പുറെ ു. ഒരുനാളു യ് ,്
പിൻകുടുമയും പാള ാറും വീശു പാളയും
ക ിെലാരു’ഉറു ’യുമായി പാതായ് െര
എ ിേ ർ ു. ഗഹ ിഴയ് ുശ ാരായ
ന ൂതിരിമാർ ര ുേപരും അ വിെടയു ായിരു ി .
‘സ ാമി, കുളി ് ഊണുകഴി ു േപാകാം.’ ദാസിമുേഖന
അ ർ നം ‘ലൗഗികം’ പറ ു. കുള രയിൽ ഒരു
കരി ൽകുമിഴ ു കിട ിരു ു. സ ാമി
അ ുതേ ാെട വഴി കാ ാൻ വ
വാലിയ ാര ിേയാടു േചാദി ു: ‘ഇെത ിനാണ്?’
‘അതു െചറിയ ത ുരാൻ കനം േപാെര ു പറ ്
ഊരി ള വളയാണ്.’
മറുപടിേക ു സ ാമി അ ര ു.
ഏതാെ ാര ുതുലാം ഘനമു കരി ്
വളയായുപേയാഗി ു ആൾ എ ു
ശ നായിരി ണം! സ ാമിയുെട കരെളാ ു പിട ു.
സ ാമി കുളികഴി ു ാെന ി.
ഭ ണ ിനു െത ാം ഒരു ിഅ ർ നം കാ ു
നി ിരു ു. സ ാമി ത ാൻ വിള ി ഊണു തുട ി.
‘േമാരുേ ാ?’ സ ാമി അേന ഷി ു.
അ ർ നം: ‘ഇവിടേ ാരു േമാരു കൂ ാറി .
നാളിേകര ാലു കൂ ിയി ാണ് ഉ ാറ്.’
സ ാമി: ‘നാളിേകര ാൽ എവിെടയാണ്?’
അ ർ നം: ‘ആ മരികയിെല നാളിേകരം
പിഴി ു കൂ ാം.’
‘ഇെത െന പിഴിയും?’
‘നാളിേകരവും മരികയും വാതില് േല ു
വയ് ൂ.’
സ ാമി അ െന െചയു. വാതിൽ ഴുതിലൂെട
നാളിേകരെമടു ്ഒ ൈ െകാ ു പിഴി ു
മരികയിലാ ിച ി ഒേരറുെകാടു ു. പ ർ ഭയെ ു.
പരീ ി ാൻ േപാകു പുരുഷെ ഭാര യ് ുതെ
ഇതശ ിയുെ ിൽ! ഇളിഭ നായ പ ർ ആേരാടും
യാ തപറയാെത ഊണു കഴി ു തടിത ി.
േവ ു പ ാ ലേ ാടുകൂടി വൃ ജന ൾ,
പാതായ് രശ ാെര ി പറയു ഇ രം കഥകൾ
േക ു ഞാൻ കു ി ാല ് അതിശയി ി ു ്.
പി ുഹൃദയ ളിൽ േകാരി രി ു ാകു
ഒര രീ മായിരു ു അ ും അവിെട. െത ിനിയിൽ
ദം കരാളവ േ ാടുകൂടിയ ഭ ദകാളി ശീേകാവിൽ,
മ ിൽ ഭൂത ാൻ, െതാ ിയിൽ കു ി ാ ൻ, പ ്, വാൾ,
പാ ുെകാ ിൽ, തൂ ുമണി ഇ െന രൗ ദമൂർ ികളുെട
ആവാസ ാൽ ‘ഇ ാ ി ം’ ക പിടി ഒ ാണ് ആ
മനമുഴുവൻ. നാലുെക ിെല എ ാ മുറികളിലുമു ്
ഓേരാ െചകു ാ ാർ. അ മി േശഷം ആ
നാലിറയ ുകൂടി ഒ യ് ു നട ുവാൻ ഏതു കു ിയും
ൈധര െ ടി .
അ ാഴംകഴി ് അതുമിതും
പറ ിരി ുേ ാൾ എെ പൂമുഖേ ് ആേരാ
കൂ ിെ ാ ുേപായി. വലിയ ഒരു െച ം മു ിൽെവ ു
നാല ു ന ൂതിരിമാർ മുറു ി
െവടിപറയുകയായിരു ു. അ ൻ ഒരു ചുമരുംചാരി
വിനീതനായി നില് ു ു .് കൂ ിൽ തൂണും
ചാരിയിരി ു കറു ു തടിെ ാരു മ വയ െന
ചൂ ി ാ ി ന ൂതിരി ാടു പറ ു:
‘ഇേ ഹമാണ് േമേലടം. നാെളമുതൽ േമേലട ിെ
അടു ിരു ു െചാ ി ുട ാം.’ഗുരുനാഥനാകാൻ
േപാകു ത് ആ വലിയ മനുഷ നാെണ റി േ ാൾ
എനി ് പറയ യാെതാരു സവിേശഷതയും
ഉ ായിരു ി .
േമേലടം എെ അടുേ ു വിളി ു. ആ
റാ ൽെവളി ിെ പഭയിൽ എ ാവരുേടയും
സവിേശഷേനാ ം എ ിലാപതി ു.
‘എ ാ േപര്?’
‘രാമൻ.’
‘എ ത’ ായി?’
‘ഒ ര ഓേ ആയി ു ു.’
‘എ ത വയ ായി?’
‘ഒ ത്.’
‘ഇേതവെര െചാ ി താര്?’
‘വടേ ട ു നാരായേണായ് ൻ.’
‘ആെ ഓ ുെചാ ാൻ േമാഹംേ ാ? അേതാ
അ െ േഹമം െകാ ു േപാ േതാ?’
ഓർ ാ ുറ ു ായ ഈ ഒടുവിലെ േചാദ ം
എെ അകംപുറം മറി ു. േമനിമുഴുവൻ ചൂടുകയറി.
വാ വ ിൽ എനി േശഷം േമാഹമു ായിരു ി
ഓ ു െചാ ാൻ. എ , കാരണവ ാരുെട
കൺമു ിൽെ ടാെത കാടുകാ ി കാലം
കഴി ാനായിരു ു എെ ആ ഗഹം. ഈ പരമാർ ം
ഞാെന െന പറയും? പുതിയ ഒരു രംഗം.
ജീവിതയാ തയിെല ഒരു വഴി ിരിവ്, ചു ുപാടും
വലിയവർ. അതും അ െ സ ിധിയിൽ. അേ ാൾ
ഞാൻ ‘േമാഹംല ാ’ എ ു പറ ാലെ
കഥെയ ായിരി ും? ഇ െനയു വിചാര ൾ
എെ വിവശനാ ി.
ഒ തുവയ ുമാ തം പായമായ ഒരു മകൻ
തിക ബാ ണമ ിൽെവ ് ‘ഓ ുെചാ ാൻ
േമാഹംല ാ’ എ ു പറ ാൽ ആ കു ിയുെട ഭാവി
അപകട ിലാണ്. അസത ം പറ ാൽ
ഈശ രേകാപം, സത ം പറ ാൽ കാരണവ ാരുെട
േകാപം, ഞാൻ വിവശതേയാെട മി ാതിരു ു.
‘എ ാ കു േ രി മി ാ ത്? േമാഹംല , അേ ?’
േമേലടം പരിഹാസസ ര ിൽ ഒരു നസ ം ത ിവി ു.
‘ഉ ്. േമാഹം ്, ൈധര ംപൂ ് ഒരുവിധം
ഞാന െന ഒരു നുണ’ െപാ ി ു.
എെ ജീവിതദശയിൽ മനഃപൂർ ം ഒരു ‘നുണ’
പറ ത് അ ാദ മായിരു ു. ആ വാ ് എെ
നാവിൽനി ു വീഴാൻ ഞാൻ നേ പാടുെപേട ിവ ു.
െന ിയിൽനി ു വിയർ ുതു ികൾ ഇ ി ുവീണു.
േപാലീസിെ മർ നം സഹി ാൻ കഴിയാെത ‘ക തു
ഞാനാണ്’ എ ് ഒരു പു ി ു പറേയ ിവരു
സ ർഭെ ഞാൻ ഈയവസര ിൽ അനു രി ു ു.
ഈശ രൻ, ഒരാളുെട മു ിൽവ ് ‘നുണ പറേ ാളൂ.
ഭയെ േട ’എ ി െന മർ ന ിൽനി ു
ര െ ടു ുവാനുപേദശി ു തു േപാലു അത
വിശി മായ ഒരു സ ർഭം ഭൂമിയിൽ ഇ .
എ ായാലും േമേലട ിനും മ ു വർ ും
സേ ാഷമായി. േമാഹെ ി ഒരു നീ സംസാരം
അവിെട നട ു. എ ത ബു ിയു ായി ും ഫലമി
േമാഹമിെ ിൽ, ഉെ ിേലാ അത് ഒ ുമതി ഏതു
മ നും വളരാനും ന ാവാനും. മരി ുേപായവരുെടയും
ജീവി ിരി ു വരുെടയും സംഭവ െള
ചൂ ി ാ ിെ യ ആ പസംഗം അവെര
ആശ സി ിെ ിലും എെ ആേവശംെകാ ി ി .
ആ സത പകടന ിെ പത ാഘാതം അേ ാഴും ഒരു
‘കറ ’ ് എ േപാെല എെ സിരാത ു െള
ചൂടുപിടി ി ിരു ു.
‘േപായി കിടേ ാളൂ’ ആ മജിേ ു േകാർ ിൽനി ്
അവെരെ ഒഴിവാ ി. ഒരപകട ിൽനി ൂരിേ ാ
അപരാധിയുെട മ ിൽ മനഃസ ാ മി ാെത തലയും
താഴ് ി ഞാൻ അര ുനി ും മറ ു.
അ ു ഞാൻ ഭയ രമായ ഒരു സ ംക ു. ഒരു
മ ിയ സ ാ സമയ ് ഏറ ുെറ അപരിചിതമായ
ഒര ല ിേല ു ഞാൻ െതാഴാൻ േപാകു ു.
വിജനമായ ആ പേദശ ്അ കാരം കൂടി ൂടി
വരുകയാണ്. നടയ് ൽ പ ലി ു നില് ു
ആലിൻെകാ ു തൂ ിനില് ു പടുകൂ ൻ
വാവലുകൾ എെ തലയ് ു മുകളിൽ വ മി ു പറ ാൻ
തുട ി. ഉ ിലു ശ ംേക ു ഞാൻ അവെയ
ആ ിേയാടി ാൻ ശമം നട ി. അവെയ് ാരു
കൂസലുമി . എ എെ കൂ േ ാെട
ആ കമി ുവാനു ഭാവമാെണെ നി ു േതാ ി.
സ ാകാലമായി ും അ പേദശ ് ഒരു മനുഷ നും ഇ .
ഞാൻ ബലി ൽ ുരയിേല ു കട ു. അതിനു ിെല
മ ിയ െവളി ിൽ എെ അ നതാ മലർ ു
കിട ു ു. ഒരു സ ം വയ ു കയറിയിരു ്
അതിെ കൂർ ുനീ നഖ െളെ ാ ്അ െ
േദഹമതാ മാ ിെ ാളി ു ു.
‘അ േ ാ!’ ഞാൻ േപടി ര ു നിലവിളി ു.
ഉടെന ആ സ ം അ െനവി ് എെ േനർ ു
തിരി ു: ‘ക ാ, ഓ ു െചാ ാൻ േമാഹമുേ ാ
നിന ?് ’ ആ ഭീമാകാരം എെ േനർ ു മു ി ചുരു ി.
എെ ാരു ബീഭ രൂപം! കറു ിരു ശരീരം.
വ ാടി, നാളിേകര ൂളുേപാലു ദം കൾ,
തീ ്, തുടുതുടു നാവ് ഇ െന
കരിംകുര ിെ മ ിലു ആസ ം എെ
േനർെ ാരു ചാ ം. ഞാൻ ആളി ി. െപെ ു
നടയ് ൽനിെ ാരു മണിമുഴ ം. ശീേകാവിലിൻ
നടതുറ ു. കാവിമു ും ചൂരൽവടിയുമായി ഒരു
വൃ ബാ ണൻ ഞ ളുെട അടു ് ഓടിെയ ി.
‘ശ ! കു ികെള േ ദാഹിേ ?’ എെ വിഴു ാൻ
വാപിളർ ി നില് ു ആ ഭയ രാകാരെന
നാല ടി ു. അ ുതെമേ പറേയ ു. ആ ജ ുവിെ
വായിൽനി ് ഒരു ധൂമപടലം നിർ ളി ു. ഒര ിനാളം
അവിെട ക ിയമർ ു. കാവിവ ാരനും ആ
സ വും അേതാെട അ പത മായി.
ഞാൻ െഞ ിയുണർ ു കൺമിഴി ു. ഇെതാെ
ഒരു സ മാെണ േബാധം വെ ിലും
വിയർ ുകുളി എെ കിത ു മാറാൻ പിെ യും
സമയെമടു ു. എെ ജീവിത ിൽ
പേരാപ ദവകരമ ാ ചില അസത വാ ുകൾ
തമാശയ് ായി ഞാനുപേയാഗി ി ു ാകാം. ആ
ദു ീല ിൽ നി ു ര െ ടാൻ ഞാൻ
അ ാനി ാറു ്. ഒ ു തീർ ഏെതാരു
വ ിേയയും അപകട ിലാ ു യാെതാരസത വും
ഞാൻ പറ ി ി . ഈ ദൃഢനി യം പല
ആപദ്ഘ ളിൽനി ും എെ ര ി ി ു ്. സത ം
സ ിേന ാൾ വിലപിടി മൂലധനമാണ്—
ജീവിതയാ തയിൽ ‘െച ുബു ിേന’ ാൾ
അതുപകരി ും; തീർ .
പുേരാഗമേന ു ൾ പു ിരിേയാെട സ ാഗതം
െച ു ഒരതിഥിയാണ് പുതുമ. ജീവിത ിെ എ ാ
രംഗ ളിലും അതിനു പേവശമു .് േവഷം, ഭൂഷണം,
ആചാരം, വിചാരം, ഭ ണം, വിേനാദം. ഇതിെലാെ
അതിന് എളു ം കട ുകൂടാം. പരിവർ ന ിെ ഈ
അടിെയാഴു ിനു വി വം എ ു വ വഹരി ാം.
തലമുറതലമുറയായി മനുഷ സമുദായെ അതു
പി ുടർ ുേപാരു ു .് ന യ് ുതകുെമ ു
െതളിയുേ ാൾ ഏതു പരിവർ നേ യും നാം
വിളി ുവരു ും. നിലവിലു തിേന ാൾ
േമാശമാെയ ിേലാ എ ു ഭയെ ടു വർ
അതിൽനിെ ാഴി ുമാറാൻ ശമി ും.
കു ി ാല ു പ ു പറി ു തു നമു ു സ തമാണ്—
കൂടുതൽ ന പ ു വരുെമ തുെകാ .്
വാർ ക ിേലാ? പ ു െകാഴിയുേ ാൾ നാം
കരയു ു. കാരണം, പ ുകൾെകാ ു ആവശ ം
നട ി േ ാ എ തുെകാ .്
സാമുദായികവി വ ിെ ‘നുറു രി ്’ പറി ു
പായ ിലാണ് ഞാൻ പാതായ് രമനയ് ൽ െച ത്.
പഴമയുേടതായ എ ാ ചട ുകളും അ ാല ് അവിെട
നട ിരു ു. പൂജ, ശാ ം,േവദാ യനം, മ ും മ ും.
പേ , അനാ യാകു ഒരു പൂ ൽ അതിെന
ബാധി ിരു ു താനും. കേമണ ഓേരാ ായി അത്
ഇളകാനും തുട ിയിരു ു. അ െന ഇഴ ിഴ ു
േപായിെ ാ ിരു പഴമെയ പിൻത ി പുതുമെയ
പൂജി ാൻ േ പരി ി ത് അവിടെ
ൈസ ിൾക മാെണ ു ഞാൻ വിചാരി ു ു.
മു െ ാരു കാളവ ി തുരു ുപിടി ു
ജീർ ി ു ു. വി ിേ ൽ മ ു
കിട ുറ ു ു. നാടുവാഴി ിെ ൈകമുതലായ
ആ പഴയ സാധന ളിൽ ആരുേടയും ശ യി .
എ ാൽ ആ മനയ് െല ഒരു സജീവ സഹചാരിയായി
കഴി ിരു ു അ ു ൈസ ിൾ, മ ൽ, കാളവ ി,
ഇെതാെ നാടുവാഴി ിന് അല ാര ളാണ്;
സംശയമി . പേ , കാളേവണം, െതളി ാൻ
ആൾേവണം കാളവ ി ്. മ ലായാേലാ
ഉരു ിടിെയാ നാലമാല ാർ േവണം ഏ ിനട ാൻ.
ഇടയ് ു േതാളുമാ ാൻ ഒരു കരുതൽ കൂ ുകാരനും.
മു ിെ േകാ ല വലി ു കു ുക, ഒരു
ഉ േലാെട ചാടി യറുക—എളു ം കഴി ു.
ൈസ ിൾ ഉെ ിൽ ഒരു മണി ൂർെകാ ്
എ ുപ ു നാഴിക സ രി ാം. ഈ സൗകര ം കാരണം
മലബാറിൽ ൈസ ിൾ ഭാ ാരായ ഒേ െറ
ന ൂതിരിവി വകാരികൾ
അ ാല ു ാവാനിടയായി. ഏലംകുളം, പൂളമ ,
കു ം, ച േലരി, മൂേ ടം, കാ ം, പാറാെ ി,
െപാൽ ാ ര ഇവെരാെ
പാതായ് രന ൂതിരി ാടിെ
ൈസ ിൾക ാരായ സഖാ ളായിരു ു അ .്
ഇവെര ാം ഒ ുേചരു ചില സവിേശഷ ദിവസ ൾ
ഉ .് അേ ാൾ പാതായ് ര പരിസരം മുഴുവനും
ൈസ ിൾ മയമായിരി ും. മു ും ഇറയ ും
പുറ ള ിലും; ചിലതു ാൻഡിേ ൽ, കയറിേ ൽ,
ടയറും ട ൂബുമി ാ ചിലതു മു ിലും മൂലയിലും
മലർ ടി ു കിട ു ു ാകും. അഴി ു ു,
തുടയ് ു ു, േമടി വളവു നിവർ ു ു, പിടിെ ാടി ു
വളയ് ു ു. ഇ െന ടയർ ട ൂബ്, പ ,് ാനർ
തുട ിയ വിവിധ പണിയായുധ ൾഅ ി ു
ചിതറി ിട ു ു ാകും. ചുരു ിൽ ഒരു
ൈസ ിൾക നിയുെട എ ാ വൃ ിഹീനതകളും
അവിെട കാണാം. ഒ ം മെ യുെട മണവും.
ഉ ാഹശീലരും ഉൽപതി ു ളുമായ ഈ
അതിഥികളുെട െവടി വ വും െപാ ി ിരിയും
അവിടെമ ും മാെ ാലിെ ാ ും. ഒരി ിേ തായ
ശു ാശു ം ഇവെരാരി ലും ആചരി ാറി . കു ായം
മുതൽ ൈസ ിൾ തുടയ് ു കീറ ുണിവെരയു
എ ാ രം ശീല ര ളും െപരി ൽമ
അ ാടിമുതൽ മനയ് െല ഔപാസനംവെര ഒേര
ഭാവവിേശഷേ ാെട സ രി ു ു ായിരി ും.
ഉ ിസാ ാറുമുതൽ ക ാവുവെരയു എ ാ
‘നികൃ ’വ ു ളും അവർ ഉപേയാഗി ും.
തമാശയാൽ തലയ് ് ഓളംത ു ചില സവിേശഷ
സ ർഭ ളിൽ—ഭ ണസമയ ാെണ ിൽ വിള ിയ
പ ടം ഇലയിൽനി ് അേന ാന ം ത ി റി ു
ഭ ി ു തുംകൂടി—ഒരു േനരേ ാെ മ ിൽ
അവിെട നട ിരു ു. തലമുറതലമുറയായി
ആചരി ുവ ബാ ണ ിെ ആചാരെ ു
െപാ ി ാനു മന ിെ പേചാദനം ഇ െന
വി വാ കമായി മുള ുെപാ ി. കാര ം
ഇ െനെയാെ യാെണ ിലും ഈ അതിഥികളിൽ
മി വരും ഒ ാംതരം ഓ ാരും കലാരസിക ാരും
ആയിരു ുതാനും. കാ ിെ ഗതിയനുസരി ു തീനാളം
പാളു േപാെല ചിലേ ാൾ അതു പഴമയിേല ും
കട ുെച ാറു .് ജട, രഥ തുട ിയ
േവേദാ ാരണ ളാൽ അവിടം അേ ാൾ
സാ മധുരമായി മാറാറു ്. ഈ അ രീ ം എനി ു
പു നായിരു ു. ഞാൻ അതിൽ ആക ം മുഴുകുകയും
െചയു.
ര ു സഹപാഠികളാണ് എനി ു ായിരു ത്.
െപാതുവായ കു ുവും േതവർകാ ിെല വാമനനും.
കു ു കാ യിൽ േകാമളനാണ്. ബു ി, വാസന,
ശ ശു ി, ഉ ാഹം എ ിവയിൽ അയാളാണ്
ഒ ാമൻ. ഞാൻ േകവലം ഒരു മ ന . എ ാൽ
േവദപഠന ിെലാഴി ് മെ ാ ിലും നിരുേ ഷനാണ്.
സഗ് രാവൃ േ ാളം നീ ഋ ുകൾ ഗുരുമുഖ ു
നി ു പുറെ ാൽ അ ാൻ
വാഴ ൂ ിേ െല േപാെല എെ ബു ിയും
അതിേ ൽ ഇഴ ുകയറും. ഋേഗ ദമാകു
മരെ ാ ു പാറി ളി ു
‘കൂരിയാ ിളി’കെളേ ാെല ഞ ള െന
പാറി ളി ു വളർ ുവ ു. പാതായ് ര മഹളായ
എെ മു അ ു
ജീവി ിരു ു ായിരു തിനാൽ ഞാൻ
ഒരന നായിരു ി . അവിടെ ചാർ ാരായി പാലൂർ
െപാതുവായ മനയ് െല നാലു െപൺകിടാ ളും
അ ാല ് അവിെട പാർ ുേപാ ിരു ു. അവരിൽ
മൂ ര ു സേഹാദരിമാർ ഋതുമതികെള ിലും
അവിവാഹിതകളാണ്. മൂ ാമെ കു ി എെ
സമ പായ ാരിയാണ്. ഒടു െ ഓമന ു ി—
ഇ ി ിരി—ഒര ബാലികയും. പേ , അവളുെട
ബു ിൈവഭവവും വിരുതും വി യാവഹമാണ്. ർശം,
ഗ ം, ശവണം ഇവയുെട സഹായ ാൽ
പരാ ശയംകൂടാെത ജനതാമ ിൽ ജീവി ാനു
സവിേശഷസാമർ ം അവൾ ു ്.
അല ിെ ാ ുവ വ ഭാ ിൽനി ു ഘാണ
ശ ിെകാ ് അതാതാളുകളുെട വ ൾ
തിരി റിയുവാനു കഴിവു കൂടി അവൾ
പകടി ി ിരു ു. അ തെയാഴി ു മെ ാ
സൗഭാഗ ളും തിക ആ കു ിെയ മുതിർ േശഷം
അടു കാല ് അ രി എെ ഒര ൻ ചി റ
കാശിനുേവ ി ‘ൈകപിടി ുെവ ുക’ എ
ൈവവാഹിക കിയെകാ ് സ ായ മാ ുകയു ായി.
ആ വഴി ് ഇ വെരെ െചറിയ യാണ്. ഇ െന ആ
അനാ ഘാതകുസുമം പുരുഷേമധാവിത ിെ
ഉമി ീയിൽ നീറിനീറി ദഹി ു.
ഓ ുെചാ ി ാമസി ിരു ആ
ഇളം പായ ിനുേശഷം പി ീെടാരി ലും
കെ ുവാൻ കഴി ി ി ാ ഈ നര മകെ
അഭിവാദ ം ആ നാ ആചരി ുെകാ െ .
നേ മയാണ് എെ കളിേ ാഴി. ഒ ും കുള ും
െവ ുടു ു നട ു പായം. കാതിൽ
െത ി ൂവണിെ ാരട്, കഴു ിൽ സ ർ ാഭരണം,
െതളുെതെള തിള ു േതാള ു ചി ിയിഴയു
കുനുകു ള ൾ, തൂമി െല േപാെല
ചീെള ിടയ് ിെട പാറു കാെറാളി ുകൾ,
മിനു ു ൈമലാ ിേ ാ ണി ൈക ല ൾ. ഈ
മ ിൽ പുതു വർഷ ിൽ തളിർ ുവരു
പൂെ ടിയുെട ഓമന ം തുളു ു
ശരീര പകൃതിയാണ് അവളുേടത്.
അന ായകാല ളിൽ മ ു വെര ാം
കീഡാലാലസരായി അ ി ു പാറിനട ുേ ാൾ
വിശാലമായ ആ ഇ െ ഏെത ിലുെമാരിട ു
പര രം ഉരു ിെ ാ ുഞ ൾ ചട ുകൂടും.
അ യുെട ഉടുപുട ു ിൽ തൂ ി ചാർ ഗൃഹ ളിൽ
സ രി ിരു കാല ് അവളാസ ദി
അ ുത െളയും അനുഭവ െളയുംപ ി ഒരുപാടു
കഥകൾ അവൾ ു പറയാനു ാവും ആ
ഓമനകുമാരിയുെട േചാരിവായലരിൽനി ്
ഒലി ിറ ു സംസാരേ സാത ിൽ ഞാനാെക
ആ ുമുഴുകും. ആകാശമാെക മുഴ ം ബാധി ഒരു
സവിേശഷദിവസെ ഞാനി ും ഓർ ു ു .്
കാലവർഷം ആരംഭി കാലം. േകാരിെ ാരിയു
മഴയുെട ശല ം നിമി ം ആളുകൾ ഉേ ഷശൂന രായി
ചൂളി ിടി ് ഇരി ുകയാണ്. ഞ േളാ
െത ിനി ടിേമൽ തുടതുടേയാടുരു ി തി ിയിരു ു
ചി ി ുകയും. നടുമു ു തളംെക ിനില് ു
മഴെവ ിൽ വീ ും കൂ ൻ മഴ ു ികൾ വീണു
വ ിൽ വളർ ു വിലയി ു തും
േനാ ിെ ാ ു ആ ഇരു ം എ ും മായാ ഒരു
ചി തമാണ്. ഞ ൾ അേന ാന ം സംസാരി ിരു ി .
അന ിയിരു ുമി . കൂട ൂെട പര രം ഒ ു
േനാ ും. നയന ൾ കൂ ിമു ുേ ാൾ ര ാളും
ഒ ര ും. ഉപേബാധമന ിൽ ആ ഘ ിൽ
ഞ ൾ അേന ാന ം ആലിംഗനം െചയി ു ാവണം.
ജീവിതകശാഘാത ിൽ േപടി ര ആ
ഇണ പാവുകൾ എേ ാ പറ ുമറ ു; പി ീട്
ഒരി ലും ഞ ൾക ു മു ിയി . നേ മെയ ആർ
വിവാഹംെചയു? ഇ ് അവൾ എവിെടയു ?്
കാല ിെ ൈക ുട യിൽ കിട ു പിടയു ഈ
എഴു ുകാരെ ച ലഹൃദയം അവളുെട
േയാഗേ മം അറിയാൻ ഏകാ തയിലിരു ്
ആ ഗഹി ാറു ്. ആർ റിയാം.
‘ജീവിതേ ൻ നുകർ ു ദം െകാ ുവാ–
നാവി ുയിർേചർ തീശ രൻ ന ളിൽ,’
അ െ കീഴിൽ മുരടി ുനി ിരു എെ
ഇ ാശ ി പാതായ് ര രിസര ിെല
സ ാത വായു ത ി തൂെ ടു ാൻ തുട ി. വ ത
സ ഭാവ ാരായ മനുഷ രുെടയിടയിൽ
ജീവി ണെമ ിൽ ഒരു സവിേശഷ വ ിത ം
ൈകെ ാേ കഴിയൂ എ ു ക റി ത് അ ാണ്.
വാലിയ ാര ാർ, ശാ ി ാരൻ, കലവറ ാരൻ,
കാര ാർ, േസവക ാർ, വിരു ുകാർ,
വഴിേപാ ർ, ഇ രമാളുകളുെടെയാെ ഒരു
താവളമായിരു ു പാതായ് രമന, കിടാ െള
കീഡാമൃഗ െളേ ാെല കരുതിേ ാരു ചില
വിേനാദ പിയ ാരും കൂ ിലു ായിരു ു.
േനരംേപാ ിനു േവ ി എെ ഒരു കരുവാ ി ളി
കഥ ഞാനിവിെട വിവരി െ .
പാ ുകാലമാണ്. സ ാേവലയും കുഴൽ ും മ ും
പതിവായു ്. കുഴലൂതുേ ാൾ പ ുളി
മു ിൽെവ ു ചത ാൽ കുഴലൂ ു െകേ മമാകുെമ ്
ആേരാ എെ പറ ുപിടി ി ു. ഒരുനാൾ കുഴൽ ു
സമയ ് നിലവിള ുെവ ് ഒരു കുട പ ുളി
ചത ു വായിലി ു ചവയ് ാൻ തുട ി. കുഴൽ ാർ ു
നാവിൽ െവ മൂറി. ഊതുവാൻ കഴിയാെത അവർ
കുഴൽ നില ുെവ ് ഒരുപാടു ശകാരവുമായി
നടുമു ു നി ു കയറിേ ായി. എെ ഈ വികൃതി
ക ുരസി ുവാൻ ചു ും ആളുകൾ കൂടിയിരു ു.
േമേലടവും ന ൂതിരി ാടും ബഹളം േക ു
ലെ ി. പേ ,സ ം േച ംെകാ േ
ആേരാ എെ പ ി താെണ റി ി ാവാം
അവെരെ ശാസി ി . ശി ി തുമി .
െചാ ി െ സൂ ൾ മുഴുവൻ
ഹൃദി മാവാ തിനാലും പിേ ു മുതൽ
നാലുദിവസംവെര തുടെര അന ായമായതിനാലും
ഒരി ൽഅ ാഴ ിനുേശഷവും ന ൂതിരി ാടിെ
മു ിലിരു ് എനി ത് ഉരു ഴിേ ിവ ു.
പുറ ള ിൽ കൂ ൻ നിലവിള ിെ
െതളിനാള ിലിരു ു. ഋേഗ ദസംഹിത
കുണു ി ുണു ി ഉരു ഴി ുകയാണ്.
ന ൂതിരി ാട് ഒരു കസാലയിൽ ചാരിയിരു ് അതു
ശ ി ു ു.
ഇതിനിടയിൽ അവിടെ കലവറ ാരൻ ‘സ ാമി’
കുെറ െവ ിരൂപാ അേ ഹ ിെ മു ിൽെവ ു
വിടവാ ിേ ാകു തു ക ു. ‘സൂ ം കഴി ാൽ
നിർ ാം.’ േതാളിെല േതാർ ുമു ിൽ ഉറു ിക
വാരിെ ി അേ ഹം എഴുേ ു േപായി. ഭാരെമാഴി
വ ി ാളയുെട ആയാസേ ാെട ഞാനും ഉടെന
ലംവി ു.
പിേ ാൾ എെ അ ര ി ുമാറ് അവിടെ
അ ഃപുരമാെക ഇളകിമറി തായി കാണെ ു.
ആളുകൾ അ ുമി ും തിരയു ു. കാണു വർ
കാണു വർ എെ സംശയേ ാെട വീ ി ു ു.
അവിേടയും ഇവിേടയും െവ ് ഓേരാ ു
പിറുപിറു ു ു. ന ൂതിരി ാടു
വാരിെ ിെ ാ ുേപായ പണം പി ീട്
എ ിേനാ ിയേ ാൾ അതിൽ ഒരുറു ിക
കുറവായി ുവെ ത. പണം അേ ഹെ
ഏ ി ുേ ാൾ ല ു ായിരു തു ഞാനാണ്.
അവിെടനി ും ഒടു ം ലംവി തും ഞാനാണ്.
അതുെകാ ് ആ കാണാതായ രൂപാ എടു തും
ഞാനായിരി ുെമ ഊഹം എെ ഭാഗ േ ടിന്
അവിെട പര ു. എേ ാടു േനരി േന ഷി ുവാൻ
ആരും മിനെ തുമി .
അ െന അകാരണമായ ഒരു പണാപഹരണ ു ം
എെ േമൽ വാർ ുവീണതിൽ എനി ് അസഹ മായ
േവദന േതാ ി. എെ നിരപരാധിത ം ഞാെന െന
െതളിയി ും? ‘ഈശ രനാണു സത ം, ഞാെനടു ി ി ’
എ ു വിളി ുപറയണെമ ് എനി ു േതാ ി. േനരി ്
എേ ാടു േചാദി ാെത േനേര െച ് എെ
പി ുഹൃദയം മലർ ി ാ ാൻ ഞാെനാ ്
ൈധര െ തുമി . ഇ ിരിേയാളം േപാ എെ ഈ
മേനാേവദന ശ ി ുവാൻ ആരു വിെട?
മാതൃവാ ല ിൽനി ു പറി ു ന തും സ ം
മ ിൽ േവരൂ ി ഴി ി ി ാ തുമായ എെ
ജീവിതൈ സ യേമവ വാടിേ ായി.
‘പാതായ് രനി ു പണംക പു ാ ഇത്.’ നാലാൾ
കൂടുേ ടെ ാെ ജന ൾ എെ വിരൽചൂ ി
ആേ പി ും. എെ ഭാവി േ ശയ ിനു സദാ
ശു ാ ിപൂ ിരി ു മാതാപിതാ ൾ ഈ ദുരവ
േകൾ ാൻ ഇടവരുേ ാൾ ഉ ാകു ദുഃഖം എ ത
ദു ഹമായിരി ും!
എ ാൽ ഒരു സമൂഹ ിൽെ എ ാവരും
ഒേരതര ാരാവി . ചില ഹൃദയാലു ളും അവിെട
ഉ ായിരു ു. ‘ക ം! ഇ ത െചറു ിൽ െ
ഇ െന െച ാൻ േതാ ിയേ ാ! സുകൃത യംതെ ’
ആളുകളിൽനി ്, തീമഴേപാെല എ ിൽ നിപതി
അനുക ാ പകടന ൾ അസഹനീയമായിരു ു.
ഉണരു തുമുതൽ ഉറ ു തുവെര െസാ ിയും
സ പി ും ഇഴുകി ുലർ ുേപാ സതീർ ർകൂടി
കാെണ ാെണ എെ ഒഴി ുമാറു ുെവ
പരുവ ിെല ിയേ ാൾ ഞാനാെക തളർ ുേപായി.
കള ിെ ഈ വടു മരണംവെര മാ ുേപാവിെ ു
ഞാൻ ഭയെ ു.
സ ാസമയമാണ്. ആളുകൾ താ ാ ളുെട
ദിനകൃത ളിൽ മുഴുകിയിരി ു ു. വിശാലമായ ഒരു
നാലുെക ിെ മ ലിൽ അവിടവിെട ഓേരാ
െകാെ വിള ുകൾ മുനി ുക ു ു.
െത ിനി റയിൽ വിരാജി രുളു ഭഗവതിയുെട
േതേജാമയമായ സ ിധിയിൽ കമിഴ് ു കിട ു ഞാൻ
പാർ ി ുകയാണ്: ‘ഈശ രീ, എെ ര ി േണ!
ഞാൻ െച ാ ഒരപരാധ ിന് എെ
ശി ി രുേത! ജീവിതം മുഴുവൻ കള െ ടു രുേത!’
അ െന പ യ വെനേ ാെല കിട ുേ ാൾ
പുറ ള ിൽ നിെ ാരു ശ ം: ‘രാമെന വിളി ൂ!’
ന ൂതിരി ാടാണ് പറയു ത്.
‘എ ിനാണീശ രാ, എെ വിളി ി ു ത്?
ത ിെ ളിയി ി ുവാനായിരി ുേമാ വ ം?’
ഞാനാെക േകാരി രി ു. കാലിൽ ച ല വീണ
ക ു ിയുെട പാരവശ േ ാേട കാലിടറിെ ാ ു
ഞാൻ അേ ഹ ിനുമു ിൽ െച ുനി ു.
അേ ഹം പറ ു: ‘പൂമുഖ ിെ
വാതിലടയ് ാൻ വ ഇരി ണ പ ി താണ് ഈ
പണി. രാമൻ നിരപരാധിയാണ്. മാറാ ിൽനി ് ആ
േപായ ഉറു ിക കി ിയിരി ു ു.’
അ െന അവസാനം േസവ ാരാലും
േസവ ാരാലും ചുഴലെ ആ സദ ിൽെവ ് എെ
നിരപരാധിത ം െതളി ു. െപാതുജന ളുെട
െത ി ാരണയ് ിടയാ ിയ എെ ഈ ആദ ാനുഭവം
മർ േഭദകമായിരു ു.
ഏതാ ്ര ിൽ ില ാനം െകാ േ ാളം
നീ ുനി ഈ ജീവിത ിനിടയിൽ അവിചാരിതമായ
ഒരു സംഭവം േനരി ു. എെ ഓ ു െചാ ി ിരു
േമേലടം അവധിെയടു ുേപായി. ഒരക അ ാമനായ
മുതുകുറി ി കു ു ി ന ൂതിരി ാടായിരു ു പകരം
വ ുേചർ ത്. എെ ബു ി ശ ിയിലും
വാസനാൈവഭവ ിലും പീതി
േതാ ിയതിനാലായിരി ാം അവധികഴി ു
മട ുേ ാൾ എേ യും കൂ ിെ ാ ുേപാവാൻ
അേ ഹം ആവശ െ ു. മനമി ാമനേ ാെട എനി ്
അത് അനുസരിേ ിയും വ ു.
അ െന പാതായ് രമനേയാടു വിടവാേ
സ ർഭം േനരി ു.
അെ ാരന ായദിവസമായിരു ു. പതി ടി ൂ
വിരി ു. പടി ാറൻ കാ ു വീശി, യാ ത പറയാനായി
ഞാൻ അ ഃപുര ിേല ു കയറിെ ു.
മാതൃനിർ ിേശഷമായ വാ ല േ ാെട ചായയും
പലഹാരവുമായി അവർ എെ കാ ുനി ിരു ു.
ഞാനവിെട താമസം തുട ിയ നാൾ മുതേല് നട
സംഭവ െള അനു രി ുെകാ ് അവർ എെ
വാഴ് ിവാഴ് ി റ ു.
‘ഒെ ന ായി വരും’ അവസാനം പാതായ് ര
അ എെ തലയിൽ ൈകെവ ് അനു ഗഹി ു. ഞാൻ
എഴുേ ു യാ തയായി. േമലടു ളയുെട
വാതിൽ ി ിൽ പാതി മറ ുനി ിരു
നേ മയുെട മുഖേ ു ഞാെനാെ ാളിക ി ു
േനാ ി. ഞ ളുെട ദൃ ികൾ ത ിൽ ഇട ു.
ഊ ളമായ വികാര ാൽ തളംെക ിനി ിരു
ക ീർ ണം ആ തുടു കവിൾ ട ിലൂെട
കിനി ിറ ി. അ െന േവദനേയാെട ഞാൻ ആ
േകളീഗൃഹം വി ിറ ുേ ാൾ എെ കരൾ പിട ു.
കാൽ കുഴ ു. അ െ െനടുവീർ ു മനവള ിെല
തരുലതാദികളിൽ ഇ ും ത ി ളി ു ു ാകാം.
െപാ ിെ റി ഹൃദയശകല ൾ ഇളു ിലും
തുളയിലും തുറി ുനില് ു ു ാകാം. െത ുഭാഗ ്
ഉയർ ു നില് ു കു ു കയറി മറ േ ാൾ ഞാൻ
ചവി ിേ ാ ഒ യടി ാതയിെല ഓേരാ ഉരുളൻക ും
എെ ഹൃദയേവദനയിൽ അലിെ ാലി ി ു ാവാം.
മറ ുേപായ ആ മേനാഹരജീവിത ിെല വിദൂരമായ
സൗഭാഗ െള അയവിറ ുെകാ ് ഇവിെട
വിരമി െ .
ഗുരുകുലവാസം

വ ര േവനൽ

പാതായ്
ാല
അടിമുടി ചു ുെപാ
രമനയ്
ു പകൽ പതി ടി
ു െപാരിെവയില
െല െത ുഭാഗ ു
ുേശഷം

കു െന നില് ു കു ിൻനിറുകയിേല ു
പടർ ുപിടി െപാ ാടുകളിലൂെട
രേ ാല ുടകൾ െമെ െമെ െപാ ിവ ു.
വഴിവ െ െത ി ടർ ിനിടയിൽ കൂ ാടിയിരു
കൂരിയാ ിളികൾ ഈ േഘാഷയാ ത ക ു േപടി ു
കൂ േ ാെട അ ി ു പാറി റ ു.
‘മു ുടു തിൻ താഴെ േ ാ ല
ര ുേമ ിയരെ ിൽ കു ിയും
മൂർ നി െക ിവ കുടുമതൻ
കൂർ വാൽ െചവി ി ിെലാതു ിയും,’
മാർ നിർേ ശം െചയു മുൻനട ിരു തു മുതുകുറു ി
കു ു ി ന ൂതിരി ാടായിരു ു. ആന ുചു ിയും
പൃ ു കരയുമു പു ിേയർ രമു ുടു ു
കഴു ു ചു ി മാറ ു തൂ ി ിട ു
േതാർ ിേ ൽ ചി ിയ കുടുമേയാെട വൃ െ
പി ാെല ത ിഷ ത ം സ ീകരി ുെകാ ്
അനുഗമി ിരു ആ െകാേ ാല ുട ാരൻ പ ു
വയ ു പായം േതാ ി ിരു ഈ േലഖകനുമായിരു ു.
െതളുെതെള ിള ു ൈടംപീസിെ വ ി
ത വിരലിൽ േകാർ ് ഇടംൈകെകാ ു േതാളിൽ
ചാ ു വി ശമംെകാ ു വ ുട ാൽ താ ിയും
കു മുനേപാെല കൂർ ി തും ചായം േത ു
േമാടിവരു ിയതുമായ നീ വടി ൈകെകാ ്
നില ൂ ിയും ന ൂതിരി ാടു സാവധാനം
കയറി യറി കു ിൻനിര ിൽ കാൽകു ി.
കയ ിെ കഠിനതെകാ ു വ ാെത കിത ിരു
അേ ഹം വഴിവ േ ു തുറി ു നില് ു
പാറ ിേ ൽ കയറിനി ു പടി ാറൻ കാേ ു
െത ിട വി ശമംെകാ ു.
അ െന കു ും കുഴിയും േതാടും പാടവും
പി ി േശഷം തൂത ുഴ കിഴ ുനി ു െതേ ാ ു
തിരിയു വളവിൽ ഞ െള ിേ ർ ു. അവിടം ഒരു
മുരം,കാ ു പേദശമായിരു ു. െതാ ടു ് ഒരു
ശിവേ തവും െന ായ വാരിയം വക ഒരു കുളവും ആ
കാ ിനു ിൽ കാണാമായിരു ു. േ ത
നടയ് െല ിയേ ാൾ ന ൂതിരി ാട്, കാ ാളാകൃതി
ൈകെ ാ ആ കാളക െ തിരുമു ിൽ
‘മുഹൂർ േനരമ ഭ ിെയാടു വീർ ുമട ി’
നി ു. ഞ ൾ പുഴ ടവിേല ിറ ി. കാലും മുഖവും
കഴുകി. പാറ ൂ ളിൽ ത ി ചി ി അലറി ായു
തൂത ുഴയുെട കളകളാരവം ആ വനാ ര ളിൽ നീ
മർ രം ഉളവാ ിയിരു ു. ചുഴികു ി ചി ി ിതറു
നീർമു ുകളിൽ െവയിൽനാളം ത ി മി ിമറയു
നീർ ാ ാ മറ ാവത തെ .
‘തൗ സരാംസി രസവദ്ഭിരംബുഭിഃ
കൂജിൈത ശുതിസുൈഖ പത തിണഃ
വായവഃ സുരഭി പു േരണുഭി–
ായയാ ച ജലദാഃ സിേഷവിേര’
എ കാളിദാസപദ ം, ആ നദീതീരെ ി
ഓർ ുേ ാൾ ഇ ,് എനി ു േത ിവരു ു.
പുഴയുെട പടി ാറുഭാഗ ു കാ ിലൂെട
പിെ യും ഞ ൾ െതേ ാ ു നീ ി. േനരം ര ു
നാഴിക പകലായി. മറയാൻ േപാകു മാർ ാ െ
ഇളംചൂടു കിരണ ൾ പ ില ാർ ുകളിൽ ത ി
മി ി മിനു ി. പാറി റ ു ഇളംകിളികളുെട
കളനിനദ ാലും െവയിൽനാള ാലും ആ അ മനം
ഒരരുേണാദയ ിെ പതീതി ജനി ി ു. മേനാഹരമായ
ഈ നദീതടം വി ു ഞ ൾ വിശാലമായ പറ ിേല ്
ഊളിയി ുെപാ ുേ ാെല െച ണ ു.
പിൻനിലാവു രാ തി ുേശഷം
പഭാത ിെല േപാെല വനാ രംവി ു
ഗാമ ിെല ിയേ ാൾ എനി ാശ ാസം േതാ ി.
ആ ക ാലി റ ിൽ കിടാ ൾ
തിമിർ ാ ാദി ുകയായിരു ു. കാരെവ ്,
ആ ളം, കൂ ്, ആർ ,് േപാ ിൻപുറെ സവാരി!
എ ്ഉ ാഹജനകമായ ബാല ം!
ഗാമീണജീവിത ിെ അടയാള ൾ
‘െകാ ാംപടി’കൾ േകറിമറി ് ‘തേളള ി’
ത ിനീ ി നീ പാടേ ുഞ ൾ ഇറ ി.
പടി ാെറ കരയിൽ ഓടി െക ിട ളുെട
ഇടയിൽനി ു ‘തുടി’യുെട നിനദം തുരുതുെത
േകൾ ുമാറായി. അ െന ഞ ൾ മാവി ിരി
മുതുകുറു ി മനയ് ൽഎ ി ഴി ു. ‘ഇനി നാെള.
സഹയാ തികനായ സൂര ൻ തെ ൈകേലസു വീശി
മറ ു.
‘കു ുണ ൻവ ൂേലാ—ന ുെട
കു ുണ ൻവ ൂേലാ!’
െകാ ാംപടിയുെട കടകടശ ം േക ു കു ികൾ
പാടിെ ാ ുഞ െള എതിേരൽ ുവാെന ി.
സായ നെ ലിലൂ ാലാടു
പൂെ ടികെളേ ാെല അവർ േപാ ുെവയിലിൽ
ചാ ാടുകയായിരു ു.
‘കു ുണ ’െന നിഴെല േപാെല
അനുഗമി ിരു എെ സാ ി ം അവെര
അ ുതെ ടു ി.
‘അ ാ, അ ാ, അതാരാ? ഒ ു പറ ുതരൂേ ാ.’
ആ കിടാ ൾ അേ ഹ ിെ മു ിൽ നൃ ംത ി.
‘മാറിനില് ിൻ. കൂ ിെ ാ ്
അയി ാവ ാ ാൽ!’ അേ ഹം അവെര ശാസി ക ി.
‘കുട അവിെടെവ ് കുളി ാൻ േപാേയ് ാളൂ.”
പ ായ ുരയിേല ു കയറുേ ാൾ തിരി ുനി ്
അേ ഹം എേ ാടു പറ ു.
കു ികളും ഞാനും മു വേശഷി ു. അവിടവിെട
നില് ു കു ികൾ കൂട ൂെട ഓ ി ് എെ
േനാ ുകയും ത ിൽ മ ി ുകയും െചയിരു ു.
എെ ശ പരിസര ിേല ു തിരി ു. െത ും
പടി ാറും ഓേരാ പൂമുഖം. െത ിനിയും
പടി ാ ിയും മാളികയായി ഉയർ ിയ ഒരു
നാലുെക ്, പരിസര ിൽ പ ായ ുര, െക ,് നടശാല,
കുള ുര ഇ െന പഭുേത ാചിതമായ ഗൃഹധാടികൾ.
പടി ാെറ മു ു തണൽ വീശി തഴ ു നിൽ ു
ത ിലാവ്. സദാ ഇലെപാഴി ുെകാ ു കായൾ നിറെയ
പഴു ു തൂ ു പുളിമരം. എ ാൽ ആദ മായി
അവിെട െച ു എെ ശ െയ ചാടി ിടികൂടിയതു
മെ ാ ാണ്: െത ിനിയുെട െവ ുവരിേ ൽ
കീലുെകാ ാേലഖ ം െചയ ഒരു നരി നിൽ ു ു.
അതിെ േനേര േതാ ു ചൂ ിയ ഒരു പ ാള ാരനും.
‘അക ു ു ് അരുളിെ യ്യൂ ഇവിടേ ാട്
കിഴേ ുറേ ാളം ഒെ ഴു ാൻ.’ നരകയറിയ ഒരു
തടിയൻ വാലിയ ാരൻ എെ ഓർ െ ടു ി.
േഘാഷയാ തയായി നയി െ ടു
ഒര ുതവ ുവിെനേ ാെല കു ികൾ എെ
പി ുടർ ു.
ചി ്, െചറുതാലി, മരെ ാരട്, മൂേ ാല ,്
ഓ ുവള എ ീ വിവിധ ഭൂഷകളാൽ അലംകൃത ളായ
വിവിധ രൂപ ൾ അവിെട അണിനിര ിരു ു.
ജി ാസെകാ ു വികസി അവരുെട േനാ േള ു
കുറവെ ൈകയിൽെ കു ിരാമെനേ ാെല ഞാൻ
ല ി ു ചൂളിേ ായി.
നരകയറിയ ഒര ർ നം െത ു പാഗല്ഭ േ ാെട
ഇ െന പഖ ാപി ു:
‘അ ായത ാ രാമ ്. താഴെ ഇ ി ിരി
അ ട് െചറുതായെ െ . നിേറാം മുേഖാം നി ും
എ ാം അതുേപാെലെ .’
‘ഇവിെട ആദ ം വ◌ര്ാണ്, അേ ?’ മെ ാരാൾ
കുശലമാരംഭി ു. ‘ഇ ി ിരി തെ വ ിെ ത കാലായി?
അതിെ മൂ ാമെ ഉെ േചാറു െകാടു ു
വാേഴ ട െതാഴീ ് മട ുേ ാഴാണ് ഈ വഴിെ ാ ു
േകറിേ ായത്. എനി ി ഴും േതാ ണൂ, എെ ാരു
ശാഠ ായിരു ു ആ ഉ ി ?് പിെ ഈവഴിെ ാ ും
വ ി ി .’ പഴയ ചി ത ൾ ഓേരാ ും അവർ
അനു രി ു.
‘ഒേ ാണം ഒ ും സാധി ൂ ു വരി േലാ
കുേ ാളും ഭാേരാം ആയാൽ. ഇ ി ിരി ് കൂട ൂെട
വരാൻ േമാഹംല ാ ിരി ി .’ േവെറാരാൾ വിഷാദി ു.
ഇ െന അ െയ ആധാരമാ ിഇ െ യും
അ ാെ യും മ ു ചാർ ാെരയും
േവല ാെരയുംപ ി അവിെട ഒരു സംഭാഷണം നട ു.
കു ുണ െ കീഴിൽ ഓ ു െചാ ി പാർ ാൻ
വ താെണ റി േതാെട ഒരു സവിേശഷസേ ാഷം
ആ അ ഃപുരസദ ിൽ തളംെക ി നി ു.
‘അേ ാൾ, അേ ഞാെന ാ വിളി ്◌ാ? ഒരു
െപൺകിടാവ് ഇടയിൽ കട ു സംശയം േചാദി ു.
‘േദ, ഇതിെ ഒരു ദുശ്േചാദ ം! ഇനിയും
മന ിലായിേ െപാ ി ാളീ’ കൂ ിെലാരാൾ
പരിഹാസപൂർ ം വിശദീകരി ു: ‘രാമെ അേ െട
അ ാ ാ ഇവിെട. അ നും കു ുണ നും
പാ ാള നും താഴെ ഇ ി ിരിയും ത ിൽ
െപേല ,് മന ിലാേയാ?’
അ െന അവിെടനി ു ‘രാേമ ൻ’ എെ ാരു
വിളിേ ർ എനി ു ൈക വ ു. ആ ഇ ു ജനി ു
വളർ മ ു കു ികെളേ ാെല ശാസി ും ശാഠ ം
പിടി ും നാലുെക ിെല അ രീ ിൽ ഞാൻ
അലി ുേചർ ു. ആരിലും
പേത കാവകാശാധികാര ളി ാ ആളാകയാൽ
എ ാവരുേടയും ഒരു ഉ മ േ ഹിതനും
ഉപേദ ാവുമായി കു ികളുെട ഇടയിൽ ഞാൻ കേമണ
ഉയർ െ ു.
െചറുകര, ആനമ ാട്, െചർ ുളേ രി, വ ുഴ
എ ീ നാലതിർ ി ു ിൽെ വി ൃത
ഭൂവിഭാഗ ിെ നടുമു മാണ് മുതുകുറു ി േദശം. ര ്
ഉരുൾ ക ളുെട ഗതാഗത ാൽ പുളകമണിയുവാൻ
അേ ാളം ആ പേദശ ിനു ഭാഗ ം ഉ ായി ി .
വ േ ാഴും ആവഴി കട ുേപാകു മ ൽ ാരുെട
മൂള ം േക ് അ ുത ിമിതരായി വഴി വ ും
േവലി ടു ും വ ു വിടർ നയന േളാെട
നില് ു കൃഷീവല ാരുെടയും നാടൻ
നതാംഗിമാരുെടയും ചി ത ൾ ഇ ും എെ
മന ിലു .് തൂത ുഴ െതേ ാ ു തിരി ്
മുതുകുറു ിേദശെ വലം െവ ു മ ാ ിരിവഴി
ഒഴുകിേ ാകു ു. െചറുകരനി ് െചർ ുളേ രി ും
വ ുഴനി ് ആനമ ാേ ും േപാകു ഊടുവഴി
മുതുകുറു ി മനയുെട െതേ പടി ൽ സംഗമി ു ു.
ഈ സംഗമ ല ാണ് മാവി ിരി േതാണി ടവ്.
അവിെട േതാണികു ിയും ഒലി ുവരു മര ടി
പിടി ും ഉപജീവനം കഴി ിരു ഒരു
മുഹ ദീയകുടുംബെമാഴി ു മെ ാം
ൈഹ വകുടുംബ ളാണ്.
നാഗരികതയിേല ു നടവഴികളായ
പാഠശാലകേളാ അ ാടികേളാ അ ാല ് അവിെട
ഉ ായിരു ി . ഏഴു നാഴിക ദൂെര ആ േതാറും
നട ുവ ിരു െപരി ൽമ ച യിൽനി ു
തല ുമടു െകാ ു വ ി ു േവ ിയിരു ു
വീ ാവശ ൾ നിർ ഹി ുവാൻ. അ തയ് ്
അവികസിതമായ ഒരുൾ പേദശമായിരു ു അ െ
മുതുകുറു ിേദശം. എ ാൽ വള ൂറാർ
വ ുവനാടൻ മ ിൽ ര ും മൂ ും തവണ
കൃഷിേയ ു ക ളാലും തഴ ഫലവൃ ളാലും
അ വിടം പകൃതിവിഭവ ളുെട കലവറയായിരു ു.
ജ ിത ിെ േപരിൽ ഋ ിമ ായ മ ും
ബാ ണ ിെ േപരിൽ അതി ുകളിെല വി ും
പര രയായി മുതുകുറു ിമന ാരുെട ഉടമ തയിലും
ആധിപത ിലുമായിരു ു. അ െന
േദശാധിപത വും ജനാധിപത വും ൈകയാ ുേപാരു
ഒരി ാണ് ഞാൻ എ ിേ ർ ിരി ു ത്. കാലം
െകാ വർഷം 1082 േലാ ‘83 േലാ ആയിരി ാം.
തറവാ ുകാര ൾ നട ിേ ാ ിരു ത് ഒര ൻ
ന ൂതിരി ാടായിരു ു. ബ ദ ൻ എ ാണ്
അേ ഹ ിെ േപര്. പേ ,എ ു
കാരണ ാലാെണ ് ആർ ുമറി ുകൂടാ.
അേ ഹ ിന് ‘വള ു’ എെ ാരു
ശകാരേ രു ായിരു ുെവ ും ഏ വും അടു
ച ാതിമാർ ആ േപർ പറ ാണ് അേ ഹെ
പരിഹസി ിരു െത ും ഒരു കഥയു .് എ ായാലും
കു യ പു കംേപാെല അവ വ ിതമായിരു
മനവക കാര ൾ ഇേ ഹ ിെ ഭരണപാടവംെകാ ്
അടിമുടി അഭിവൃ ി പാപി ാണു വ ത്. ഞാൻ
അവിെട െച ുേചർ കാല ു തെ അേ ഹ ിന്
ഒെരഴുപ ിെ ‘കൂനൽ’ േതാ ി ിരു ു. എ ാൽ
പി ീെടനി ു ായ ഇടപഴ ംെകാ ് ആദ െ ആ
മതി ് അ ം കൂടുതലായിേ എ ു
േതാ ാതിരു ി ി .
വാ വ ിൽ അേ ഹം ജനി ത് ഒര നായി ാണ്.
പേ , െപൺ പജകളുെട മാ തം പിതൃത ം വഹി ു
ഒരധിേവ ായി വർ ി െ എ ് അേ ഹ ിെ
ജാതക ിൽ വിധി കൂ ിേ ർ ുെവ ു േതാ ു ു.
വിധിക ിതം വിഫലമാകാവത േ ാ. ആേറഴ്
ഇളംകിടാ ളുെട ചുമതല മു ിലി ് അേ ഹ ിെ
കാരണവ ാർ ണ ിൽ അ ായു ു ളായി
അ രി ു. അ െന, കു ാളേ ാണക ിൽ െ
കുലേശഖരെ രുമാളായി കുടുംബാധിപത ം
വഹിേ ിവരുകയാണു ായത്.
സ ാർ ിതസ ിലും സ രൂപമഹിമയിലും
സ യമഭിമാനി ിരു ഒരാളായിരു ു അേ ഹം.
കാര ലാഭംെകാ ു മന ിന് ഉേ ഷമുളവാ ു
സവിേശഷസ ർഭ ളിൽ േ ശാതാ ളുെട ശ െയ
പിടി ുനിർ ിെ ാ ് തെ പൂർ കഥ
വി രി ു തിൽ അേ ഹ ിനു നി ർഷ ഒ ു
േവെറ െ യാണ്. ഒരി ൽ അേ ഹം കു ികളായ
ഞ െള വിളി ു നിർ ി പറ ുതരികയു ായി:
“ഒേര മാള ിൽ മു വിരി ു ായ ര ു
പാ ുകളാണ് ഏല ുളവും മുതുകുറു ിയും. ഒ ിന് ‘ ത’
പടമു ്. മേ തിന് ‘ ത’ പേട ഉ ു. (െചറുതും വലുതും
എ അർ ിൽ ഇവിെട ആംഗ ം കാണി ു.)
ര ിനുമു ് വിഷം. കടി ഉടെന മരി ണതാണ് ഒ .്
മേ തു സാവധാന ിലും.’ ഏല ുള ുനി ു ഭാഗി ു
പിരി ഒരു ശാഖയാണ് മുതുകുറി ി മന. എ ാൽ
െവ ാ ിരിരാജാവിെ അരിയി ുവാ യിൽ
മുതുകുറു ി ു ാനം ന െ ടുകയു ായി.
അ ാരണ ാലുളവായ ഇണ ു ായിരി ാം ആ
പരിഹാസ ിനു പി ിലു േ പരണെയ ് പി ീടു
േതാ ിയി ു ്.
അേ ഹം മൂ ു വിവാഹം െചയിരു ു. ആദ ഭാര
അചിേരണ ഒര യായിേ ായി. ര ാമേ വളാകെ ,
ഊമയും വ യും. ണ ിൽ മൂ ാമതും തരമാ ി
ഒരു വിവാഹം. അ െന ദാ ത സൗധ ിെ
മൂ ാംനിലകൂടി പണിതീർ േശഷേമ അേ ഹം
അതിനു താഴിക ുടം െവ ു ു. പി ീെടാരി ലും
അേ ഹം കീഴ് ിേല ിറ ിയി ുമി .
പകൃത ാ അറുപിശു നായിരു ു അേ ഹം.
എ ാൽ തെ കീഴിലു കുടിയാ ാെര അന ായമായി
പിഴി ു പണമു ാ ുവാനു ദു വണത
അേ ഹെ െത ും ബാധി ിരു ി . അറുപതും
എഴുപതും േമനി വിളയു നില ളിൽനി ു
വിളവിെ പ ു ശതമാന ിൽ കൂടുതൽ പാ ം
വസൂലാ ിയിരു ി . കാലേ ടുെകാ ു വിളന ം
േനരിടു സ ർഭ ളിൽ പാ ം ഇളവുെചയു
െകാടു ുേപാ ു? എ ാൽ ഒ ു ്—കുടിയാൻ
തനി ു കി ിയെത തെയ ു ശരി ് അേ ഹെ
േബാ െ ടു ിെ ാടു ണം. കുടിയാൻ
സത സ നായിരി ണെമ തിലാണ് നി ർഷ.
അ െനയു വെര അേ ഹം സ ം സംര ണയിൽ
കഴി ുകൂടു കുടുംബെ േ ാെല ശ ി ുകയും
ഗുണേദാഷി ുകയും സഹായി ുകയും
പതിവായിരു ു. വ ുസംബ മാേയാ മേ ാ
അ ി ിലു ാകു വഴ ും വ ാണവും തെ
‘തിരുമു ിൽ’ െവ ു വിചാരണ നട ി വിധി
ക ി ുവാൻ അേ ഹം മടി ിരു ി നാഴി െന ,് ഒരു
പണ ായസം, ഏഴു ദിവസെ ഭജനം, എതിരാളിയുെട
കാൽപിടി ു പരസ മായ മാ ുേചാദി ൽ
ഇ ര ിലായിരു ശി കൾ. കുടുംബസൗഖ മാണ്
അേ ഹ ിെ ജീവിതല ം. അതിന്
ആപ ണയ് ു ഏത് എടു ുചാ ാരേനയും
അേ ഹ ി ുക ുകൂടാ. അ ര ാർ
അേ ഹ ിൽനി ും യാെതാരാനുകൂല വും
പതീ ി ുകയും േവ . അേ ഹം
ക ിനില് ു കാല ് ആരും ആേവശംെകാ ു
േകാടതികയറി തുല ുേപായി ി . ഈ അനുരഞന
സ ഭാവം കാരണം അവിടെ െപാതുജനം
അേ ഹെ ആദരി ുകയും അനുസരി ുകയും
െചയുേപാ ു. ാമകാല ളിൽ വി ും െന ും കടം
െകാടു ് അേ ഹം ആെരയും സഹായി ും. പലിശ
വാ ുകയി . പേ ,അ ുപറയ് ് ഒരു ഇളവൻ
അെ ിൽ ഒരു മ എ കണ ിൽ എെ ിലും
തിരുമുല് ാ ലഭി ണെമ ് അേ ഹ ിനു
നിർബ മു ായിരു ു. ഇ െന വ ുേചരു
കായറി ാധന ൾ ആ നാലു െക ിെല ാടും
തൂ ിനി ു ാവും. ഇതിെന ി ഒരു േ ഹിതൻ െചയ
േചാദ ിന് അേ ഹം മറുപടി ന ിയതി െനയാണ്:
‘കൃഷി ാരനു സ ം നിലമി . അേ ാൾ
ഭ ണ ിനു ബു ിമു ു േനരി ാൽ െന ു െകാടു ്
അവെര സഹായി ണം. അവർ അ ാന ശീലരാണ്.
അതുെകാ ് എെ നില ിൽനി ു ാകു
വിളവിൽ ഒരു വിഹിതം വസൂലാ ു തു പാപമ .’
എ ാ വിചാരഗതിയുേടയും പി ിൽ ഒരു യു ിേബാധം
നിഴലി ിരു താണ് അേ ഹ ിെ
എടു ുപറയ സവിേശഷത.
ഭരണകാര ളിൽ കൃത തയും ചി യും അേ ഹം
കണിശമായി പാലി ുേപാ ിരു ു. അരി മാ തം
ആവശ ിനനുസരി ് ഉപേയാഗി ാം.
മ ു വെയ ാം നി ിതമായ അളവിലും തൂ ിലും
കവിയാൻ അേ ഹം അനുവദി ിരു ി .
ദിവസംേതാറും ഒരു നാരായം െന ു െകാടു യയ് ും.
വില ഏറിയാലും കുറ ാലും ശരി അതിനു കി ു
േമാരുെകാ ് ആ ദിവസം കഴി ുകൂ ണം. ഒരുദിവസം
കുറ ധികം േവണെമ ് ആെര ിലും ആവശ െ ു
എ ു വയ് ുക—അേ ഹം അനുവദി ി .
കുടുംബ ിെല േപാെല സ ം കാര ിലും
ഈ നി ർഷ അേ ഹം പാലി ുേപാ ിരു ു. അേ ഹം
മുറു ു ഒരാളായിരു ു. ഒരു ദിവസ ിന്
ഒരണയുെട പുകയില എ ാണ് നി യം.
അതിഥികളുെട ആധികൃ ിൽ ദുർ ഭം ചില
സ ർഭ ളിൽ അതുെകാ ു തികയാെത വരുേ ാൾ
അേ ഹ ിെ അടവ് ഇ െനയാണ്. ‘രാമാ. കൃ ാ,’
അേ ഹം വാലിയ ാെര വിളി ുവരു ും: “ഒരി ിരി
െപാകല െകാ .’
ഒരു ക ം പുകയില അേ ഹം അവരിൽനി ു
‘ഭർ ി ും’. ഈ വൃ ിെക മ ുക ് ഒരു സരസൻ
െതെ ാ ാേ പി ുകതെ ഉ ായി. അേ ഹം
ചിരി ുെകാ ു പറ മറുപടി ഇതാണ്. ‘േ ാ, അ ൂ,
ആ െപാകല അവെ മുറു ുവ ിയിൽനി ാണ് ത ത്.
അ തേ ാളം ശരി തെ . പേ , അതവെ
വീ ിൽനി ു െകാ ുവ തുമ . ഇവിടെ
മുതെലടു ു െകാടു ് ഞാനറിയാെത വാ ി
സൂ ി ു പുകയിലയാണത്. അതി ിരി ഞാനും
ഉേപയാഗി ുണൂേ യു ു.’
ജ ിത വും ബാ ണ വും േചർ ു
നാഗെ ുേപാെലയു ഒരു സ വിേശഷമാണേ ാ
ന ൂതിരി. ചിലർ ത ളിലു ജ ിത ിൽ
അഭിമാനംെകാ ുേ ാൾ മ ു ചിലർ
അഭിമാനംെകാ ു ത് ബാ ണ ിലാണ്. ഈ
ന ൂതിരി ാട്, ആദ ം പറ വിഭാഗ ിലായിരു ു.
ജീവിതചര യിൽ ആ സ ഭാവം നിഴലി ുകയും
െചയിരു ു. ആഢ കുലജാതെന ിലും അ യനം,
അ ാപനം എ ീ ബാ ണവൃ ികളിൽ അേ ഹം
പകൃത ാ ഉദാസീനനായിരു ു. പാതഃ ാനം,
സൂര നമ ാരം, സ ാ ായം, ഔപാസനം, ൈവശ ം
എ ീ ൈവദികവൃ ികളിൽ വിമുഖനുമായിരു ു.
കാലെ ഴുേ ാൽ ആദ െ കിയ
കുള ടവിൽെവ ു കെ ു വരുമായി
നാ ുകാര െള ി തുടർ യാെയാരു സംസാരമാണ്,
നാല ു നാഴിക പുലരാെത ഒരി ലും അേ ഹം
കുളി ുകയറാറി . എ ാൽ െനയ്വിള ിരു ു
െച ു ‘ഭാഗ സൂ ം’ ഉരു ഴി ൽ
ര ാമേ െത ിലും മു ാെത നിറേവ ിേ ാ ഒരു
േതവാരമായിരു ു. അരമണി ൂറിലധികം അതു
നീളുകയുമി . പ ുമണിയായാൽ ഊണായി,
മെ ാവർ ുമു തിൽനി ു വ ത മായി
എെ ിലും ഒരു ഉപദംശം തനി ു േവണെമ ു ്.
വൃ ിെക ഒരു ‘വളുസൻ’മ ിലാണ് ഭ ണം.
ഊണുകഴി യുടെന ര ുമണി ൂർ േനരെ
പകലുറ മു ്. ചായ, കാ ി തുട ിയ
ലഘുഭ ണസ ദായം മനകളിൽ അ ാല ു കട ു
കൂടിയിരു ി . േശഷി പകൽ മുഴുവനും
മു ുമറയാ ഉടു ിെ —ഒരിണവ ിെ —നീ
തു ുകൾ തൂ ിയി ് പൂമുഖ ടിേമൽ ചാരിയിരു ു
കഴി ുകൂ ും. മു ിെലാരു
െവ രി ാെ വുമു ാവും കാവലിന്.
അ രപരി ാനം േനടിയി ു .് എ ാൽ
വി ാന ിേനാ സമയം േപാ ാേനാ പു കം
മറി ുേനാ ു തായി ഒരി ലും ക ി ി . േവ ി
വ ാൽ പനേയാലയിൽ വരിെത ാെത നാരായംെകാ ു
വൃ ിയാെയഴുതുവാനു കരവിരുത് അേ ഹ ിന്
ഉ ായിരു ു.
അേ ഹം കല, കവിത തുട ിയ ലളിതകലകളുെട
േനേര തെ ഹൃദയകവാടം അേ െകാ ിയട ിരു ു.
േവല, പൂരം, കഥകളി, െകാ ,് പാ ് ഇവയിെലാ ും താൻ
െച കെ ടുകയി . അവയ് നുകൂലമായി
യാെതാ ും അേ ഹം െചയുെകാടു ുകയുമി .
എ ാൽ േദശ പമാണികൾ, കാര ാർ, രാജാ ാർ
എ ീ ഉപരിതലവർ ികളായവരുെട ചി ാഗതികെള
അേ ഹം സ ശ ം അേന ഷി ുെകാ ിരി ും.
അവയിൽനി ് ഉടെലടു ാൻ േപാകു
ഭാവിഫല ളുെട സ ഭാവെ അ പ ഗഥി ുേനാ ി
പരിവർ ന ൾ ു വിേധയനാവാൻ
ശമി ുേനാ ാറുമു ്. ബു ിവികാസവും
കർ കുശലതയുമു െചറു ാെര ഇ മായിരു ു.
അവരുെട വികാസ ിനാവശ മായ േനർവഴി
ചൂ ി ാ ിെ ാടു ു തിൽ ശ യുമു ായിരു ു.
ഇ െന െകാ വർഷം 11—ാം നൂ ാ ിൽ
ജീവി ിരു ഇട പഭു ാരിൽ എ െ േട ഒരു
വ ിയുെട മു ിലാണ് ഞാൻ െച ുെപ ത്. എ ാൽ
അതിേന ിെയാ ും ഒരു ചു ും അവിെട െച
സമയ ് എനി ു നി യമു ായിരു ി .
േനരം അ മനേ ാട് അടു ിരു തുെകാ ും
അെ ാരന ായ ദിവസമായിരു തുെകാ ും
സ ാവ ന ിനുേശഷം സമവയ രായ
സതീർ ാേരാെടാ ം െസാ ി ൂടാൻ എനി ു
സ ാത ം ലഭി ു. അ ഃപുര ിെല േതവാരെ ിൽ
അല രി ാരാധി ിരു പൂജാവി ഗഹ ളുെട ചു ും
നിര ിരു ് ഞ ൾ സംഭാഷണം തുട ി. ഗൃഹേജാലി
കഴി ് കുളി ീറൻമാറി േതവാര ിെന ിയിരു
അ ർ ന ൾ അവിടവിെട ഇരു ്
ഇ േദവതാ പാർ ന നട ിയിരു ു. എ ാൽ
ൈകനിറെയ ഓ ുവളയും കഴു ിൽ കു ിെവ
വ േമാതിരവും കാതിൽ െത ി ൂവണി
മരെ ാരടുമായി ഭ ദദീപ ിെ െതളിനാളം
തുടുകവിളിൽ പതിഫലി ുമാറ് താരുണ ം മു ി ഴ
ഒരു െപൺകിടാവ് മു മാല ചാർ െ
ശീപാർ തീവി ഗഹ ിനു പൂവാരാധി ിരു
ചി ത ിെ ശാലീനത ഒ ുേവെറതെ യായിരു ു.
അതു പാ ുേവാേ ാളാണ്. െമെ െമെ
സംഭാഷണ ിൽ േതവരി ു വരും പ ുേചർ ു
തുട ി. അ െനയാണ് ‘മുതുകുറു ി ഉ ി’െയ ി
ഞാനാദ മായി േക ത്. ഒര ാമിയാണ് ആ കഥ
പറ ുത തും.
‘ഉണ ൻ ഓനി ിരു കാല ് വിദ ാനും
വിശി നുമായ ഒരു ന ൂതിരി വഴി ിവിെട േകറി.
വലിയവരാരും അ വിെട ഉ ായിരു ി ാെ ത.
‘കള ുരയിൽ േതവരി ു വഴിേപാ നായ
ന ൂതിരിേയാട് ഉ ാറായീ ു പറയൂ.’ ആേ ാേരാള്
ഉണ െന പറേ ി ു.
‘േദവകാര ാണ തീതാനി
സർ ാണി ഭവേതാ യദി
േഭാ ുമാഗമ താം ശീ ഘം
ഭൂസുേര ശിഖാമേണ.’
ഉണ ൻ ഉ ാറായീ ു പറയുകയ
േ ാകമു ാ ി െചാ ുകയാണു ായത്. ഈ
കവിതാവാസന ക ് വഴിേപാ നു വളെര
സേ ാഷമായി. ‘ഉ ി പസി നാവും’ ് അേ ഹം
തലെതാ നു ഗഹി ുകയും െചയു. മുതുകുറു ി
ഉ ീ ു പസി നായത് അ െനയാണേ ത.’
ഈ ഐതിഹ ിനു പുറേമ ചായംേത ഒരു
മുരു ുെപ ികൂടി അേ ഹ ിെ ാരകമായി
അ ാല ് അവിെട ആദരി െ ുേപാ ിരു ു.
അന ായദിവസ ളിൽ അേത
േതവാരെ ിൽെവ ് ഇ രം ഗൃഹസദ ുകൾ
നട ുക പതിവായിരു ു. അ െ
കാലാവ യനുസരി ു നാനാകാര ൾ അവിെട
ചി ാവിഷയമാകാറു .് ഓേരാരു രും അവനവെ
ആ ഗഹ ളും അഭി പായ ളും അവിെട
പകടി ി ും. വാദ പതിവാദം നട ും. ഇണ ും,
പിണ ും. പാ ുേവാേ ാളും ഈ ചർ യിൽ
പെ ടു ാറു ്. ആ
സംഭാഷണ ിനിടയിലവിെടയു
ഓേരാരു രുെടയും സ ഭാവെ ുറി ു
കുറെ ാരു സ രൂപ ാനമു ാ ാൻ എനി ു
കഴി ു. മ ാേര ാളുമുപരിയായി എെ
മേനാമ ല ിൽ െപാ ിവരു വ ിത ം
ശാലീനതയാർ ആ ഓേ ാളുേടതു തെ യാണ്.
ഞ ൾ അേന ാന ം അടു റി ു.
ഞ ൾത ിലു ായ ഈ സൗഹൃദം നാൾ ുനാൾ
മുറുകിവ ു. മുതിർ വരുമായി ൈകകാര ം െച ാൻ
പാടി ാ വി ാനകര ളും വിേനാദപര ളുമായ
നിഗൂഢ ചി ാഗതികെള ഞ ൾ അേന ാന ം
ൈകമാറിേ ാ ു. സൗഹൃദപൂർ ം നട ഈ
ആശയവിനിമയ ിനിടയിൽ അവരിൽ
െമാ ി ുവ ിരു ജീവിതാഭിലാഷ ളുെട െതളിനാളം
ആ വിടർ നയന ളിൽ െവ ി ിള ുകയും
െചയിരു ു.
‘രാമെ ഇ േ ാര് ആഢ ാേരാ ആേസ ാേരാ?
ഒരു ദിവസം ആേരാ സംശയെമടു ി ു.
ക ുകാണാ അ ാമിയാണ് ഉ രം പറ ത്.
‘പേ രിമാരിൽെ താണ് താഴ ി ം, ഉടു ും
നട ുെമാെ ആഢ ാെരേ ാെലതെ .
അ ിളി ുറി, കമഴ് ിയ െചറുതാലി, ഉരു വള,
എടു ുകു ിയ ഉടു ് ഒെ ഒരുേപാെല. പേ ,
ആ ി , വാളും പരിചയുമി . ഇവിടുേ ാർ ് അതു ്.
താഴേ ാർ ് അതി . കിയാദികൾെ ടുേ ്ം േവളി
െപൺ െകാട നടേ ്ം പതിവു ്.’
‘ആെരാെ യാണ് അ ഗൃഹ ിലാഢ ാര്?
മെ ാരാൾ േചാദി ു.
‘ഒളേ ാ , വരി ാേ രി, കൂട ൂര്,
കൂടലാേററാർ ,് പുറയ ൂര്, ഇവിടേ ാര് അ െന
ശ്ശി ഇ ളു ്. ഇവെരാെ യാ
അ ഗൃഹ ിലാഢ ാര്!’
ഈ സംവാദം േക ഒരു െപൺകു ി ഉ ാഹപൂർ ം
എെ മുഖ ു േനാ ി ൈകവിരലിനാൽ
കണ ുകൂ ിെ ാ ്ഇ െന െമാഴി ു: ‘ഇവിെട
വാളും പരിചയമു ്. പടീ ല്
് പലേകം ഉ .് ആ ൂം ്.
രാേമ െ ഇ ് അെതാ ൂംല രാേമ ൻ െപാ !’ ഒരു
രസ ിൽ െപാ ി ുറെ വാ ായിരു ു അെത ിലും
അതു േക േ ാൾ ഞാെനാ ു ചുളിേ ായി.
േവെറെയാരു ദിവസം മെ ാരു വിഷയമാണ് ആ
ഗൃഹസദ ിൽ െപാ ി വ ത്:
‘ഞാൻ വലുതായാൽ തൃ ൂണി ുറ േകാേലാ ്
ഇരി ുകാരനാവാനാണു േമാഹി ു ത്.’ ഒരാൾ
ആ ഗഹം പകടി ി ു.
മെ ാരാൾ മുറുമുറു ു: ‘എനി ു
േകാേലാ ിരി ് ഇ ല : ത ാ ിയുെട കീഴിലാവും
അവിെട െച ു കൂടിയാൽ.’
‘എ ാൽ പാലിയ ായിേ ാളൂ.” മെ ാരാൾ
േതാ ിേനാ ി.
‘കൂ ിെ ാ ാൽ ശു ംമാറണ എവിേടയും
എനി ു പിടി ി .’ ഒരു വിരുതൻ ത ിവി ു.
പാ ുേവാേ ാൾ േതവാര ിനിടയിൽ ഈ
സംഭാഷണെമ ാം ശ ി ു ു ായിരു ു.
ഓേ ാൾ ു േദഷ ം പിടി ു:
‘അേതെത! ഈ ച ികെള കി ാൻ
േകാേലാ ു ും പാലിയ ു ും ഇേ ാ ആളു വരും ാ
നാട ം! നിന ിരു ു െകാതിേ ാളിൻ!’
അേ ാൾ ഒരു ഉ ിന ൂതിരി ാേവശം കയറി.
‘ഓേ ാെള േവൾ ാൻ വരണ മൂ ന ച ി! ഞ ള .
ഇ ിരിേ ാ വ ംെകാ ു കിഴി ു കിഴി ു
ത ുടു ുംെകാ ് വ◌ര്ാ. മുഷി ുമുഷി ഒരു
പൂണൂലും ഒരു ചരടും ാവും. ൈകയിേ ൽ നിറെയ
കുഴിനേഖാം! എെ െ ാ ു പറയി ിേ .ര ും
മൂ ും ആേ ാേരാള് ഒരാള ്! എ ാ ിേനം
നുകംെവ ു െകാ ുവ ു നിര ിയിരു ി
ഔ ാസേനാം ൈവശ ാം; അറയ് ണൂ എനി ്
മൂേ ാേര ി വിചാരി ുേ ാൾ.’
മുതിർ വരാരും സമീപ ിെ ു േനാ ി
മന ിലാ ിയേശഷം ഓേ ാൾ തിരി ടി ു.
‘അ െനെയാെ വരു ി ീർ ത് അ ാര ാ.
ക ി ു പായായാൽ െത ി ുട ും; വ
േകാേലാ ും കട ുകൂടാൻ. അവേനാേ ടം
കഴി ുകൂ ാനാ ി ീർ അ മാേരയും
ഉട ിറേ ാേരയുംപ ി പിെ ചി യി . ഇ േ േ ാ
തിരി ുേനാ ുംല ാ. അവെരാെ േനെരയായാൽ
ആേ ാേരാളും ന ാവും. ഒ ിലധികം േവൾ ു
സ ദാേയാം േപാവും.’ തെ കൺമു ിൽ കാണു
പരമാർ ം അവർ െവ ി ുറ ു പറ ുേപായി.
‘അതുമിതും പറ ിരി ാെത േപായി
ഊണുകഴി ിൻ.’ െക ിൽനി ് ആേരാ
വിളി ുപറ ു. ആ രംഗം ഇടയ് ുെവ ു മുറി ു.
ഇ െന അ മന ിനുേശഷം അ ാഴംവെര
അേത േതവാരെ ിൽെവ ു പലതവണ നട ി ു
ഗൃഹസദ ിെല അനുഭവ ൾ ഭാവിയിൽ എെ
പവർ ന െള സ ാധീനി ി ുെ ു തീർ യാണ്.
എെ ഓ ുെചാ ി ിരു
കു ു ിന ൂതിരി ാട് ഒരു ശു ഹൃദയനായിരു ു.
കു ി ാല ു ‘സമാവർ ന’വും സംഹിതയും
കഴി ു പുറ ിറ ിയേ ാൾ അേ ഹം ക ത്
‘പൂതമാർെ കപഥികെര’യ ,
ഐഹികസുഖേലാലുപരായ ഭാഗ വാ ാെരയാണ്.
അ െ അ ാെര പിടികൂടിയിരു തും
രേജാഗുണ പധാന ളുമായ ഭൗതികാഡംബര ളുെട
സൗ ര േധാരണി അേ ഹെ മുഗ് നാ ി.
േതാരേ ാണകം, ആനവരാഹൻ േമാതിരം
െവ ിെ ം, പി ളെ േ ാടുകൂടിയ ാ ്പാനീസ്,
ചായ ാൽ ുട, കരയു െചരി ,്
ഉറ മുണർ ിേയാടുകൂടിയ നാഴികമണി,
വീ ിമരംെകാ ു കടെ ടു ക ിൽ,
െചറുെത ലിൽ ഓളമിയ ു േമലാ ്,
വർ കിേ റിയ ‘ഗുേളാ ു’കൾ മിനുസെ
ശേ ാപകരണ ൾഇ െന രേജാഗുണം തിക
എ ിേ ലും അേ ഹം പ ി ിടി ു. അവയുെട
മാ ര പഭയിൽ നീ ി ളി ു. എ ാൽ, കാരണം
ആർ ുമറി ുകൂടാ, ഒരു സു പഭാത ിൽ അേ ഹം
ആെക മാറിയതായി കാണെ ു. അ ുതം! കേമണ
അേ ഹം ൈവദികവൃ ിയിേല ു വഴുതി ുട ി.
ഓ ുെചാ ലിലും െചാ ി ലിലുമ ാെത മെ ാ ിലും
ശ ി ാതായി. ആരും അേ ഹെ ഉ പദവി തുമി .
നീ ുനി ഈഒ െ ജീവിതം അേ ഹെ ഒരു
ശു ഹൃദയനാ ി മാ ി. പേരംഗിത ാന ിനു
ശ ിന െ ു േപായതുേപാെല േതാ ി. അതിനാൽ
അേ ഹവുമായി ഇടപഴേക ിവ ആരും െതളി
മുഖഭാവേ ാെട തിരി ു േപാവാറിെ നിലവ ു.
ശു ഹൃദയനും മുൻശു ിയും കാരണം
േവ െ വർകൂടി അേ ഹവുമായി കൂ ിമു ാെത
കഴി ുവാൻ വഴിമാറി െവ ു തുട ി. ഈ
പരിേതാവ യിലാണ് എനി ് അേ ഹ ിെ
ശിഷ ത ം ൈകെ ാ ു കഴി ുകൂേട ിവ ത്.
ന ൂതിരി ാട് നാലുനാഴിക പുലരാനു േ ാൾ
ഉണർെ ഴുേ ല് ും. എെ യും വിളി ുണർ ും.
പകല തയും അേ ഹ ിെ ൈകവ കയ് ു ിൽ
കഴി ുകൂ ണം. മന ് എ ഴും ഏകാ ഗമാ ി
നിറു ണം. ശ പാളിേ ാവുേ ാൾ അേ ഹം
ുഭിതനാവും. ശാസി ും, ശി ി ും. ശി ാവിധി
മൃഗീയമായിരു ു. കഥകളിയിെല ക ിേവഷം
മൂ െ ാ ി ാറു മുഖ ൂേപാെല പ ാണകമുരു ി
എെ മൂ ു പ ി ു ൈകമു ുകൾ നില ു മു ുമാറ്
നൂറുതവണ എെ ഏ മിടുവി ി ു .് അബ ിന്
ആപ ാണക ിെ ഉരുള വീണുേപായാൽ അ ശ
െകാ ാെണ ാേ പി ു മുതുക ു പഹരി ുകയും
െച ും. സ ിഎ ഒ ി . ബീഭ മായ ഈ
ശി ാനടപടിയിൽനി ു ര െ ടുവാനു മാർ ം
ഞാൻ കെ ിയതുമി . അമർഷം എെ മന ിൽ
ഉമി ീേപാെല നീറാൻ തുട ി. മുഖം
വീർ ി ുെകാ ് അനാദരം പദർശി ി ുവാന ാെത
മെ ാ ിനും എെ െ ാ ായി . ‘തിമിഴൻ’ എ
ദുർവ ാഖ ാനേ ാെട ശി ാസ ദായം കൂടുതൽ
കർശനമാ ുകയാണ് അേ ാൾ അേ ഹം െച ുക.
കേമണ ഞാൻ പാേട ഭ ാശനായി ീർ ു.
ഒരുനാൾ രാവിെല എനി ു നി യി ിരു
സൂര നമ ാരം ണ ിൽ കഴി ു ഞാൻ
േപാവാെനാരു ി, അേ ഹം സമയംേനാ ി. നി ിത
സമയമായി . അതിനാൽ അേ ഹം
പരിഹാസസ ര ിൽ പറ ു: അവനവനു
േവണം ാൽ ഒെ േവഗം കഴി ാം, അേ ? േനരായി .
ഒേരാ ും കൂടി നമ രി ി ു േപായാൽമതി.’ ഞാൻ
മടി ുനി ു. നിർ ം മുറുകിയേ ാൾ
മനമി ാമനേ ാെട മൂളിെ ാ ിെ ാ ു ഞാൻ
അതാരംഭി ു. എെ അനുസരണമി ായ അേ ഹെ
അരിശംെകാ ി ു.
“പറ തു േകൾ ണം. ഇെ ിൽ കട ുേപാ
കഴുേത’ ചമതെ ിൽനി ് ഒരു േകാൽ വലിെ ടു ്
അേ ഹം എെ പഹരി ു. ആ േകാൽ നടു ു
െവ ുെപാ ി. തിക ും കാരണമി ാെതയു ഈ ശി
എെ ഒ മർ ുവാൻ മാ തമാെണ ് എനി ു
േതാ ി. എനി ും ശു ി വ ു. പതികാരം െച ാൻ
കഴിവി ാ ഞാൻ ഒരു പകവീ ലിെ
മേനാഭാവേ ാെട പി ിൽനി ് അേ ഹെ
‘ച കാ ുകയും’ ‘െകാ നം കു ുക’യും െചയു.
ഞ ൾെ തിെര തൂണിേ ൽ തറ ക ാടിെയ ി
ഞാൻ ചി ി ി . എെ ഈ േച കൾ ആ ക ാടിയിൽ
പതിഫലി ു. െതാഴുൈകേയാെട അതിെ േനേര
നി ിരു അേ ഹം േ ാഭി ുവശായി. കലി കയറിയ
േകാമരംേപാെല അേ ഹം ആ കുള ുരയിൽ
അേ ാ ുമിേ ാ ും നട ു. അക ിയ
കാൽെവേ ാെട മുഖം താഴ് ി ിടി ് ഒടുവിൽ
ഇതികർ വ താമൂഢനായി തലകുനി ു നില് ു
എെ േനേര തിരി ു പറ ു.
‘ഓ ു നിർ ി േപാേയ് ാളൂ.
എെ െ ാ ാവി േമലിൽ െചാ ി ാൻ.” ഈ
വാ ുകൾ പറയുകയ ഉ ായത്. ശു ി, ജാള ം,
വ സനം എ ീ വിവിധ വികാര ളാൽ വികൃതമായ
മുഖ ുനി ു െപാ ി ുറെ ടുകയാണു ായത്. ഈ
പകൃതമാ ം ക ു ഞാൻ അ ര ു. എെ
അവിേവകെ ുറി ു പ ാ ാപവും േതാ ി.
‘നില് , േപാേയ് ാളൂ,.’ അേ ഹം ഉറെ
വിളി ുപറ ു. കു േബാധ ാൽ െപാറുതിെക
എനി ് കര ിൽ വ ു. മെ ാ ും െച ാനി ാ
ഞാൻ അേ ഹ ിെ കാല് ൽ വടിേപാെല വീണു
േത ിേ ണേപ ി ു: ‘എനി ബ ംപ ിേ ായി.
എെ ര ി ണം. ഇനി േമലിൽ—’
െതാ യിടർ യാൽ മുഴുമി ുവാൻ എനി ു
സാധി ി . കാ ാളാകൃതി ൈകെ ാ
ൈകലാസനാഥൻ അർ ുനെന എ േപാെല അേ ഹം
എെ പിടിെ ഴുേ ി ു.
‘രാമൻ െചയതു ഗുരുനി യാണ്. ഉമി ീയിൽ
ദഹി ാലും തീരാ പാപകർ മാണത്. പേ , ഞാൻ
മി ിരി ു ു. രാമൻ ന ാവാനാണ് ഞാൻ
ഇെതാെ െച ു ത്. എെ ശി കു ികൾ ു
താ ാൻ വ ാ വ ം ഏറിേ ാകു ുെവ ു
ഞാനറി ി . ഇേ ാ എനി ു മന ിലായി,
കിടാ ളി ാ ഞാൻ ഒരു കാടനാെണ ്.’
അേ ഹം െത ിട നിർ ി. െനടുതാെയാ ു
നിശ സി ു. “രാമെന ത കാലം ഇവിെട പാർ ാൻ
േതാ ു ു അ തകാലം പാർ ാം. ച ത മുഴുമി ാൻ
േമാഹംെ ിൽ ‘കാവു’ െചാ ി ും. ഞാൻ കാവിെന
പറേ ി ാം. ഇനിേമലിൽ ആെരയും ഞാൻ
ഓ ുെചാ ി ാൻ ഭാവംല .’
അേ ഹം ‘സ ാ ായ’ ിനായി
കുള ടവിേല ിറ ി; ഞാൻ േവദനാകരമായ
മേനാരാജ ിേല ും.
ശാ ാംകാവിെല ശാ ി ാരൻ

‘ശാ ിദ ിജഃ പകുരുേത ബഹുദീപശാ ിം


പക ാജ പായസഗുൈളർ ഠരാ ിശാ ിം
ത തത ബാലവനിതാമദനാർ ിശാ ിം
കാല കേമണ ജഗദീശ രശ ിശാ ിം.’

ഏ താെ
ഒരു െതളി
െചറുതുരു
ാരു നാ തു സംവ
സു പഭാത
ി ാലം കഴി

ിൽ,

ു സുമാർ ര
ു മു ,്


നാഴികെയാഴുകിയേശഷം ഭാരത ുഴ വടേ ാ ു
തിരിയു വളവിൽ വട ു ഭാഗ ് ഇടതൂർ ു
നില് ു മാമര ൂ ളുെട ഇടയിൽനി ു ര ു
ൈകയിലും െച ുകുട ൾ തൂ ി കറു ു
കൃശനാെയാരു യുവാവ് അർ ന നായി
പുഴയിേല ിറ ിവ ു. െവ ാരി ു
നീല സവുകര േപാെല ഒഴുകിേ ാവു
പവാഹ ിൽനി ു െവ ം മു ി ഒ ു തലയിൽ
ചൂടിയ തുണിെ രികയിലും മേ ത് ഇടംൈകയിലും
േഭസിെ ാ ് ആ കുഴ മണലിൽ ൂെട േവ ുേവ ു
കാൽെവേ ാെട വ വഴിേയതെ അയാൾ
കയറിേ ാവുകയും െചയു. അയാൾ ഇറ ിവ ലം
മു മുക അ ൻകാവാണ്. ആ യുവാേവാ, അവിടെ
ശാ ി ാരനായ ഈ എഴു ുകാരനും.
പഴയ ശാ ി ാരനിൽനി ു താേ ാലും തിട ും
ഏ ുവാ ി മു മുകേ ത ിൽ ിരതാമസം
തുട ിയ കാല ് എനി ു പതിേനഴു വയ ു
പായമാണ്. ആേറഴുവയ ുമുതൽ പുണ ാ ശമ ിെല
മുനികുമാരെനേ ാെല േവദാ യനവും
ൈവദികവൃ ിയും ശീലി ുെകാ ു ഗുരുഗൃഹ ിൽ
കഴി ുകൂടിയിരു എെ യൗവന ിെ ഇതൾ
വിരിയു വസ ിൽ െ ഒരു ശാ ി ാരനായി
അ ലവ ിേല ു ിയയ കാരണവരുെട േപരിൽ
കഠിനമായ െവറു ും വിേദ ഷവും അെ നി ു
േതാ ാതിരു ി . എ ിലും ആ പണി ഏെ ടു ാനും
നടത ിയ കാള ിടാവിെനേ ാെല അവിെട
േമ ുകൂടാനും ഞാനുറ ു. കാരണം, ഫല പദമായ മ ു
പവൃ ിയേ ഷി ്, ഒ ിയ മടി ീലയും ഉല
തലയുമായി മനുഷ സമുദായ ിേല ു
കയറിെ ാനു ൈധര യംതെ .
വാ വ ിൽ ശാ ി അ ാല ്
അഭിജാത ാർ ു മാന മാെയാരു െതാഴിലായി
സമുദായം അംഗീകരി ുകഴി ിരി ു ു;
സംശയമി . പേ , അറ ു േതാ ി ു ഒരു
അടിമ മു തിെല ് എനി ു േതാ ാതിരു ി .
എ ുെകാെ ാൽ ഉ ത ാരായ ഊരാള ാരുെട
പാകം േനാ ണം, വിടുപണി െച ണം, കാര െ
േസവ സ ാദി ണം, അ ലവാസികളുെട
അപഹരണ ിന് അരുനില് ണം, െതാഴുവാൻ
വരു വർ ു തുണ നില് ണം, വഴിപാടുകാെര
വലവീശി ിടി ണം, ഇ െന നൂറല ുകൾ
അനുഭവിേ തു ്, ഒരു ശാ ി ാരനായാൽ.
എ ിലും ഈശ രസ ിധിയിൽ ത ിരുവടിയുെട
സപര െമചയു ജീവി ു ശാ ി ാരന് അ െ
സാമൂഹ ജീവിത ിൽ അ പധാനമ ാ ഒരു മാന ത
വകെവ ു കി ിയിരു ു. അേ ാൾ പഠി ും പണവും
േപാരാ ഞാൻ െപാതുജനമ ിൽ
െപാ ിനില് ാവു ഒരു പദവി എ ിനു ൈകവിടണം?
േയാഗ നാവാനു ഈ ഒരാശയമായിരി ണം
അെ െ അതിേല ാകർഷി െത ് ഇ ു ഞാൻ
വിചാരി ു ു. ഏതായാലും ജീവിതനാടക ിെല
വി ംഭം കഴി ു ഞാൻ രംഗ പേവശം െചയത്
ഇടംൈകയിൽ പിടിമണിയും വലംൈകയിൽ
ധൂപ ു ിയും േഭസിെ ാ ാണ്.
കുലപര രയാ ഞ ൾ ‘ശാ ിദ ിജ’ര , പൂജയും
പു ാഞലിയും ഞ ളുെട കുലെ ാഴിലുമ .
സ ാവ നം, േവദാ യനം, സ ാ ായം ഇ തമാ തേമ
യഥാർ ബാ ണ ിെ ച ൂ ിൽ
ഒതു ിനിർേ തു ൂ. എ ,
തനി നാതന ബാ ണെ ദൃ ിയിൽ ‘ശാ ി’
നികൃ മാണ്. വി ഗഹാരാധന അ പധാനവും. ദാനവും
പതി ഗഹവും വാ ൽ കടു അധമത വുമാണ്.
പേ , തലമുറതലമുറയായി കാെണ ാെണ ജ ിത ം
വി ുതി തുെകാ ു േകവലം പാ രായിേ ായ ഒരു
തറവാടായിരു ു ഞ ളുേടത്. അതിനാൽ
സമുദായമ ിൽ ഞ ളുെട കുടുംബം
അ പശ മായി. ചുരു ിൽ ശാ ിെച ാനും
ചാ മു ാനും, വാരം, വിവാഹം,
മരണാന ര കിയകൾ എ ിവയ് ു ‘േദഹ ി’
ുവാനും പാക ിൽ അധഃപതി ുകഴി ിരു ു
ഞ ൾ. ‘ഇ ു മൂ ു’ മാ തം ‘മാണി ാള’െയേ ാെല
നാലും അ ും വിവാഹം കഴി ു സ ത ുൽപാദനം
െചയു തറവാ ിൽ തി ുകൂടും. ഇളമുറ ാർ
സമാവർ ന ിനുേശഷം േദവാലയ ിെലയും
ബ ാലയ ിെലയും ഉ ി ം തി ുെകാ ു െത ി
നട ും. ധനാഢ ഗൃഹ ളിെല ‘അടിയ ര’ ൾ ു
ണമിെ ിലും, മണ റി ു കയറിെ ും. ഒരു
നവര ിഴിെ േപാെല കുളുർെ എ േത ു
കുളി ും. േദഹ ുരയിൽെ ു മു ിയ മു ്
െച ടു ിെ തീ ാലയിൽ വിടർ ി ിടി ്
ഉണ ിെയടു ും. മുഖ ി ുതെ ഒഴി
മു ുേനാ ി ലം പിടി ു മൂ ം ‘ഘാസും’.
തി ിയും തിര ിയും കൂ ിൽ കട ിരു ു ദാനവും
പതി ഗഹവും പ ി ും. കലവറ ാര െ മു ിൽ
പൂണുൽ ൂജ ത കാ ി ഒരുപാടു മുറു ാൻ തരമാ ും.
എ ാം ൈകയിലായാൽ എേ ാ തിരുകിെവ ിരു
കുടയുെമടു ് അ പത നാകും. അ െന ദാരി ദ ം
െകാ ും ദാസ മേനാഭാവംെകാ ും
പു ംേതാ ി ു പല തര ാരും അ ു
സമുദായ ിലു ായിരു ു. േകളിേക എ ാ
ആഢ ഗൃഹ ൾ ുമു ായിരു ു ഇ രം
അടിയായകൾ, വ ം മു ിയുണ ുക,
പൂജെയ് ാരു ുക, ശാ ിനു പരികർ ം െച ുക.
കൂലി ്ഓ ു െചാ ി ുക, സാള ഗാമസ ുടം േഭസി
നട ുക എ ീ വിടുപണികൾ െച ു വർ
അഭിജാത ാരായ അടിയാ ാരാണ്. പ ിയറ
േമൽേനാ ം, മുറു ാൻ കലവറ, ദൂതു പറയുക,
അനുയാ ത െച ുക. സ കാര ജീവിത ിെല
േച ര ൾ ു ചൂ ു പിടി ുക, സുഖവിഭവ ൾ
ചൂ ലി ു പിടി ുക എ ീ േസവന ൾ
നിർ ഹി ു വർ നായരിൽ പ ി ാെന േപാെല
കിഴി അടിയാ ാരാണ്. ഈ പരിതഃ ിയിൽ
വളർ ുവ ഏെതാരാൾ ാണു ൈകയിൽ കി ിയ
‘ശാ ി’ ൈകവിടാൻ ൈധര ം വരുക?
സ വകാശ ിേ ലു ായ
അതിേമാഹംനിമി ംഅ ൻഒ ാേടാടുകൂടി
നട ിയ സിവിൽ വ വഹാരം െപാളി തിനാൽ ഒരു
വ ി സാ ിക കർ യാണ് ഒരി ൽ എെ
ഇ ിനു സംഭവി ത്. കാരണവ ാർ ത ിൽ
അ ഃഛി ദം തുട ി. അന ജാതിയിൽ വിവാഹിതരായ
അ നും മു നും മൂടുംത ി മു ിറ ി നട ു.
സ ു മുഴുവൻ വ ി പലിശയ് ു പണയെമഴുതി
അന ാധീനെ ുേപായി. എ ാവരും ഒ ി ിരു ാൽ
കഴി ുകൂടാൻ നിവൃ ിയി ാ തുെകാ ്
അ ർ ന െള കിടാ േളാടുകൂടി
പിറേ ട ളിേല ു പറ യ ു.
ശ ായമാനമായിരു കുടുംബം കാ ലംേപാെല
ശൂന മായി. പൂജ മു ി. വി ഗഹ ൾ അടു ു
ഒരി ു െച ു വിരു ു ു പാർ ു. അടു ിൽ
ക ുറു ് അരി ു. ത ിൻപുറ ് എലിയും അ ാനും
കൂടുെക ി ാർ ു. ക വർ വള ിെ േവലി
ക ി ാൻ വാരിെ ാ ുേപായി.
അ ിേമയാൈ ൾ പാ ിൻകാവിലും
പൂമുഖമു ും താവളമടി ു. ഇരി ണ
ര ുേനരവും ചൂലുമായി ഉ റെ ുകയും തലമുടി
ഒ ഴി ുെക ി േകാ ുവാ വിടുകയും
ഫലവൃ ളിൽനി ് അബ ിനു വ തും
െകാഴി ുവീണു കി ിയാൽ അതുംെകാ ു
പടികട ു മട ിേ ാവുകയും െചയുേപാ ു.
‘താഴെ ാെ മുടി ൂേ ത’—പടി ൽ ൂടി,
കട ുേപാകു വഴിേപാ ർ മൂ ു വിരൽെവ ു
െമെ റയു വാ ുകൾ മാ തം ആ മനവള ിെ
മൂകതയ് ു മീെത ഗംഭീരമായി പതി നി ു.
നുകം ക ാൽ വിളറിെയടു ു പായു
കാള ു ിെയേ ാെല െത ി നട ു കാലമായിരു ു
എനി .് ഒരുനാൾ അ ൻ എെ എ െനേയാ
തടു ുപിടി ു കൂട ൂർ ു കൂ ിെ ാ ുേപായി.
അവിടെ വിശി ാ ാവായ അ െ
അ ൻന ൂതിരി ാടിെ മു ിൽ എെ ഹാജരാ ി.
മ ാ ഭ ണംകഴി ് അ ൻന ൂതിരി ാട്
ത ുടു ഇണ ാവുവ ിേ ൽ ഒ ി ിട ു
അര ാൺചരടിൽ തൂ ിയി
േതാരേ ാണകവുമായി
കുള ുര ൂമുഖെ ിയേ ാൾ അ ൻ വിനീതനായി
അേ ഹെ സമീപി ു. എേ ാ ചിലതു സംസാരി ു.
തൂണിെ പി ിൽ ചുരമാ ിനി ിരു എെ
ന ൂതിരി ാട് അടുേ ു വിളി ു. ഉ രം
െത ിെയഴുതിയ വിദ ാർ ിഅ ാപകെ
മു ിെല േപാെല ഞാൻ അേ ഹ ിെ മു ിൽ
തലതാഴ് ി ൈകവിരൽ െപാ ി ു പരു ി നി ു.
അേ ഹം ആപാദചൂഡം ഒ ു േനാ ിയേ ാൾ ഉ
കാ ുേപാലും എ ിൽനി ു പുറ ുേപായി. ഞാനാെക
ചൂളി.
‘ഇ െ ിതി നി ംേല ?’ ആർ ദത
േതാ ുമാറ് അേ ഹം േചാദി ു. അപരാധേബാധ ാൽ
ഞാൻ പത ു രം പറയാെത തല താഴ് ി നി ു.
‘നേ ചീ കാലമാണ്. അ മാെര വേ ാട ും
െകാ ആ ്◌ാ. താന െന െത ിനട ്◌ാ!
ഇെതാെ േയാഗ തയാെണ ു േതാ ുേ ാ?
അേ ഹ ിെ മാംസളമായ കവിൾ ടം അ ം
വിറ ു. ഇതിെ െയാെ ഉ രവാദിത ം എനി ാേണാ
എ അർ ിൽ ഞാൻ അ െ മുഖേ ു
േനാ ി. അേ ഹം ക ട ് ഈശ രധ ാനം
െച ുകയായിരു ു.
‘മു ായ അ ല ിൽ ശാ ി ഒഴിവു ്, െച ാൻ
വേയ് ാ? അ ൻ ന ൂതിരി ാട് അനുക േയാെട
േചാദി ു.
‘ആവാം.’ ഞാൻ സവിനയം സ തി ു.
‘ആവാം ് പറ തുെകാ ായി ാ, േനരാംവ ം
നട ണം, മന ിന് ശു ാ ി േവണം, കർ ിനു
ശു ിയും േവണം.’ ഈ ഘ ിൽ അ ൻ ഒ ു
െനടുവീർ ി ു.
‘ശാ ിര് ി ക ില് തരില ാ. െകാ ംേതാറും
മു ൂ റുപ ു വടു ൻ െന ്
കുടിയാ ാെരെ ാ ു പേ രീെട പൂമുഖ ട്
അള ി ും സ തേ ?’
‘അെത.’
‘എ ാ, ഉറ ിേ ?’ അേ ഹം ഊ ിേ ാദി ു.
‘ഉ .് ’ ഞാൻ ഉറ ി ു പറ ു.
‘േദവസ ം കാര ന് എഴു ുതരാം. നാെള
രാവിെല െ െപാേയ് ാളൂ.” അേ ഹം അകേ ു
േപായി.
‘ന ൂതിരിയാണ് ഏ ി െത ു നിരീ ണം.
അേ ഹ ിനു വ േപാരായയും വരു ിയാൽ ിെ
ഒരു സഹാേയാം ാവി .’ അ ൻ എനി ു താ ീതു
ത ു. അ െനയാണു ഞാൻ മു മുക ശാ ാംകാവിെല
ശാ ി ാരനായി ീർ ത്.
ശാ ി ു അധികാരപ തേ ാടുകൂടി
ഇംദ പഥമമായി, പ ുത ശാ ാംകാവിേല ു
കയറിെ ത് ഒരു തിക േവനലിലാണ്.
കുളി ീറനുടു ്ഉ ൂജയ് ു നട തുറ ു തു കാ ്
ഞാൻ േസാപാന ിൽ നി ു. മ ാ േ ാടുകൂടി
പഴയ ശാ ി ാരെ സ യംപാക ിൽ
പെ ടു േശഷം ബലി ുരയിൽ വി ശമാർ ം
െച ുകൂടി. പിരി ു േപാകു ശാ ി ാരെന
യാ തയയയ് ുവാനും പുതുതായി വ എെ ഒ ു
േനാ ി ാണാനുമായി ായിരി ാം, മ ാ ഭ ണം
കഴി ് മുറു ി ുവ ി വാർമുടി വിടർ ിെ ാ ു
ചില അബലാജന ൾ അവിെട വ ുേചർ ു.
അടി ുതളിെ ുമുതൽ അ വാരസ ാർവെരയു
എ ാ തര ാരും അതിലു ായിരു ു. വാലി ു
കെ ുഴുതി ക ി ാ ും വ േ ാടയും ധരി
പൗഢാംഗനമാരും നാണംകുണു ികളായ
കു ിനതാംഗിമാരും കൂ ിലു ായിരു ു. ആരും മാറു
മറ ിരു ിെ ത് എടു ു പറേ തീരൂ.
കു ിതമ ിൽ കുനി ിരു ു മേനാരാജ ം
വിചാരി ിരു എെ ഇവരുെട സാ ി ം
ഉയിർെ ഴുേ ി ു. വിവാഹ കിയയും സദ യും
കഴി ു െത ിനി ടിേമൽ കാ ിരി ു
മണവാളെന വധുബ ു െള െനേയാ ആ മ ിൽ
അവെരെ സമീപി ു. ചിലരുെട ഒളി േ റും വൃഥാ
ചിരിയും എനി ് അസഹ മായിേ ാ ി. പഴയ
ശാ ി ാരെ സാ ി മി ായിരുെ ിൽ ഞാൻ ആ
ീസമാജ ിൽനി ് ഓടിെയാളിേ െന. അ തയ് ു
ല ാശീലനായിരു ു ഞാൻ.
‘മനയ് ൽ പാ െമ ത പിരിയും? അ നിേ ?
അ യിേ ? മൂ ആളാേണാ? മു ് ശാ ി
െചയെതവിെടയായിരു ു? െചറുതും വലുതുമായ
േചാദ ാവലിെകാ ് അവർ എെ േവലിെക ി വള ു.
അ െന േനരം പതി ടി താണു. പുഴവ ു
മാമര ൂ ളിൽ പതി ടി ാ ു വീശി,
വൃ ായകളിൽ അയവറ ു കിട ിരു
ക ാലികൾ മൂരിനിവർെ ഴുേ ു. വീണടി
ച ിലകൾ കാർ ുതി ു േമയാൻ തുട ി. ഉടു
മു ിൻേകാ ല മടിയിൽ കു ിക ിെലാരു
െച െ ി, ൈകയിെലാരു തൂ ു ാ ് പാനീ ്,
തലയിൽ േതാർ ുമു ുെകാെ ാരു െതരികെ ്
ഇ െന അേ ഹം തിരുമു േ ിറ ി നടയ് ൽ
കൺചി ി െത ിട പാർ ി േശഷം ഞ േളാടു
യാ തപറ ു. ആ ുവ േ ാളം ഞ ൾ അേ ഹെ
അനുയാ തെചയു.
‘ഇനി വ േ ാഴും കാണാം.’ മണലിൽ
ഇറ ിയേശഷം അേ ഹം വിട വാ ി. ഇടറിയ ശ ം
പക േനാ ം, വിഷാദാ കമായ മുഖഭാവം, ഭൂത
കാലാനുഭവ െള അനു രി ി ു ദീർഘനിശ ാസം
—എനി േ ഹ ിെ േപരിൽ ‘പാവം’ േതാ ി.
അ രീ ം െത ിട മൂകമായി.
‘ഇനി കാണാ വ ം ഇവിട ു
വി ുേപാവുകയാെണ വിചാരം അടിയ ൾ ി .
കുേ ാെള കാണാൻ കൂട ൂെട അ രയ് ്
എഴു ാെ കഴീല േലാ. അേ ാൾ േതവേരയും
അടിയ െളയും മറ ാതിരു ാൽ മതി.’ പായം കൂടിയ
ഒര ലവാസി ീ ആ മൂകാ കാരെ അക ി.
‘ഇരുപ ിമൂ ുെകാ മായി ഞാനിവിെട വ ി ്,
ദാ, പേ രിയുെട പായമായിരു ു അെ നി ്.
േതവരുെട േചാറ് ി ഉ ു. വളെര പണം എെ
ൈകയിൽ വ ു. േപായി. ഒ ും കരുതിെവ ാൻ
കഴി ി . ദാരി ദ േ ാളം ശാ ി, ശാ ിേയാളം
ദാരി ദ ം എ ു േക ി ു ്. അതു ശരിയായി. ഈ
വയ ുകാല ു ൈകയും വീശി ഇ ു െച ുകയറി
അവിെട ചട ുകൂടാെനാരു ജാള ത. എ ാ െച ്◌ാ?
അേ ഹം കൺതുട ു.
‘ഇവിേട ് എ ാെണാരു കുറവ്? ഇവിടു ്
ബാ ണകുല ിൽ ജനി ആളേ ? എവിെട
െച ാലും വയർനിറ മേറ ു .് അത ാവശ ൾ ു
ദ ിണയും കി ും. അവസാനകാല ു മനയ് െല
കാരണവ ാനവും. േപാേര? മലയാള ിൽ ഇ ത ഭാഗ ം
െചയ ജാതി ഏതാണു േവെറ? ഒരു മ വയ വീേറാെട
പറ ു.
‘ഈശ േരാ ര തു.’ താഴിക ുട ിെ േനേര
ൈകകൂ ിെ ാഴുതേശഷം ഒ ു വ ംതിരി ്
അേ ഹം ആ കുഴ മണലിൽ ൂടി യാ തയായി.
ീകെള ാം പര രം സംസാരി ുെകാ ു പിരി ു.
പഴയ ശാ ി ാരൻ െമെ െമെ പുഴ കയറി അ െര
പ പിടി ു നില് ു േറാ ുവൃ ടർ ിൽ െച ു
മറ ു. പി ി ുേപായ തലമുറയിെല കർ
പ തിേപാെല മണലിൽ അവ മായി പതി ു
കിട ിരു അേ ഹ ിെ കാലടി ാടുകെള
േനാ ിെ ാ ് ആേലാചനാമ നായി ഞാനും അവിെട
നി ു. ഭാരംകൂടിയ ഒരു ഉ രവാദിത ം
കഴു ുറയ് ാ എെ തലയിേല ിയതിെ ീണം
േതാ ി എനി ്. സൗഹാർ ം നിറ ഗുരു
ഗൃഹ ിെല കൂ ുെക ിൽനി ് അപരിചിതമായ
ബഹുജനമ ിേല ു ഈ ജീവിതവ തിയാനം
കരയ് ി മ െ േ ാെല എെ
വ ാകുലെ ടു ി. ഇദം പഥമമായി അനുഭവി ാൻ
േപാകു സ ാ ശയ ജീവിത ിെ പടിവാതിൽ
ത ി ുറ ് അക ു കട േ ാൾ എെ കാലിടറി
എ ു ചുരു ം.
ഏഴരനാഴിക െവളു ിെനഴുേ ല് ണം. േവനൽ
വർഷേഭദെമേന പുഴയിൽനി ു തല ുമടായി െവ ം
െകാ ുവരണം. ആന ലേയാളം ച നമര ുരു ണം,
അ ം, അട, പായസം എ ീ നിേവദ ൾ പാകം
െച ണം. ഉഷഃപൂജ, ഉ ൂജ, പുറ ാ ി ഇെതാെ
സമയ ിനു നിർ ഹി ണം. െചേയ കഴിയൂ എ ു
ദിനചര യ് ു പുറേമ വഴിപാടുകൾ, ധാരകൾ, പാ ,്
പു ാഞലി, മുതലായ പേത കതകളും നിറേവ ണം.
പേദാഷം േനാൽ ുകാർ, തി ളാ േനാൽ ുകാർ,
ഭജന ാർ എ ിവരുെട താള ിനനുസരി ്
ചവി ുകയും േവണം. ചി ി ിതറിയ ഇ രം
ചി കേളാെട ബലി ുര ടിേമൽ വീ ും െച ു
കിട ു. ബാലിശമായ ഒരു നി ഹായതാേബാധ ാൽ
തരളിതമായ എെ മന ് ഒ ു മയ ി.
നീറി ുകെ ാരു ചകിരിെ ാളിയും
ഉരുളിയുമായി അടു ു നിൽ ു അ വാരസ ാരുെട
വിളി േക ു ഞാൻ െഞ ിയുണർ ു.
ദിനകൃത ിേല ് അവെരെ ശ െയ ണി ു.
അ െന പ ിമ ച കവാള ിേല ് അ മനസൂര നും
ഇരുളട േദവാലയ ിേല ു ഞാനും പേവശി ു.
വളർ ുവരു ഒരാ ാവ്

അ ലാറം േക ു ഞാൻ െഞ ിയുണർ ു.


താഴ് ിെവ ിരു
െതളിയി ു േനാ
തിരി നീ ി റാ ൽ
ിയേ ാൾ സമയം നാലര
കഴി ിരു ു. ആലസ ംെകാ ായിരി ാം രാ തി ്
നീളം കുറ തുേപാെല എനി ു േതാ ി. അടു ു
അ ലവാസിഭവന ളിൽനി ് ഒ യും അന വും
േകൾ ു ി . സർവ ത നി ത. എ ാം കൂരിരുളിൽ
ആ ു കിട ു ു. പുഴവ െ പ ില ാ ിൽനി ു
തണു ുറ പുലരി ാ ് നനു ഒേരാളംേപാെല
വിയ ല ിൽ വീശിയടി ് സൂ ത ിൽ എെ
തഴുകിെ ാ ു കട ുേപായി. ഒരി ൽകൂടി
മൂടി ുത ുറ ാൻ എനി ു െകാതിേതാ ി. പേ ,
പഭാത ിനുമു ു നടതുറ ു ദിനകൃത ളിൽ
ഏർെ ടാ ാൽ ആേ പമാവുെമ ു ഭയ ്
എഴുേ ിരു ു നില ് ‘ ശീ’ എെ ഴുതി മൂ ുവ ം
െതാ ു തലയിൽെവ ു രംഗ ിറ ാൻ ത ാെറടു ു.
േദവസ ം പ ായ ുരയിെല മുറി പൂ ി ഞാൻ
മതിലകേ ിറ ി. നീലാകാശ ിെല
െവൺേമഘനിര േപാെല അ ലവാസിഭവന ളുെട
ചുമരുകൾ ആ അ ലവ ിെല അ കാര ിൽ
അ ി ു െപാ ി ു. വിഭാതം
വിദൂരപൂർ േദശെ േ ാഎ ിയി ുെ ു
സൂചി ി ു െവ ം ആകാശ ിൽ
പൂശി ുട ിയിരു ു.
േഗാപുരദ ാര ിെല ിയേ ാൾ ഒ ു നില് ുകയും
ആേരാെട ി ാെത ഒ ു ൈകെകാ ി വിളി ുകയും
െചയേശഷം കുളി ാനിറ ി. ഭാരത ുഴയുെട
നീർ ാൽ അ ു മറുഭാഗ ുകൂടിയായിരു ു.
മ ുരുകി നന മണൽ, േകാരി രി ി ു
കുളുർ ാ ്, വിളർ ന ത ളുെട
വിടവാ ൽെകാ ു മൂകമായ വിയ ലം. മന ിെ
അഗാധതയിേല ു ചുഴി ിറ ു ചിലത് എ ിൽ
ഉണർ െ ു.
അധികം താമസമു ായി , ച ലവ യും
െച ുകുട ളുമായി അ വാരസ ാരും
പുഴയിേല ിറ ിവ ു. ഈറൻ വ ം െതരികയാ ി
ഒരു കുടം തലയിലും മെ ാ ു ൈകയിലും
േഭസിെ ാ ് ആ കുഴ മണലിൽ കൂടി ഞാൻ
േവ ുേവ ു നട ു. എെ അനുഗമി ിരു
അ വാരസ ാരുെട ചു ുകളിലൂെട ഉതിർ ുവീഴു
പഭാതകീർ ന ിന് എെ തലയിലിരി ു
കലശ ുട ിെല തുളു ൽ താളം
പിടി ു ു ായിരു ു.
പുതുതായി വ ുേചർ അരിെവ ുകാരെന
തറവാ ഗൃഹകൃത ൾ
പരിശീലി ി ു തുേപാെല േ തനടപടികൾ
ചൂ ി ാ ി എെ സഹായി ത് ഈ
അ വാരസ ാരാണ്. ഉഷഃപൂജ, ഉ ൂജ, പുറ ാ ി
തുട ിയവയും, നിറേവേ മ ു
നു ു ുറു ുപണികളും കഴി ു
ൈകെയാഴിയുേ ാേഴ ും േനരം െനറുകയ് ു
മുകളിൽ എ ിയി ു ാകും. േ തകാര ൾ ു
െവ ം മുഴുവനും തല ുമടായി പുഴയിൽനി ്
എ ി ണെമ താണ് പറയ ഒരു ഭാരം.
നിത പരിചയം െകാ ് അത് എനി ു
സുഗമമായി ീരുകയുംെചയു. അ െന ഇരേതടി വ
ഒര ല ിറാവായി ഞാൻ മു മുക ശാ ാംകാവിൽ
താവളമടി ു.
വാ വ ിൽ അ ാല ു
നിരീശ രത െമെ ാരു വാദമുഖമുെ േ ാ അതു
ചി ാർഹമാെണേ ാ
അറി ി ുേപാലുമു ായിരു ി . മ ു
പലതിലുെമ േപാെല ഈശ രനിലും ഞാൻ വിശ സി ു.
അ ാെത യു ിയു മായ ചി യുെട
ഫലമായിരു ി അ െ ഈശ ര വിശ ാസം.
കാരണവ ാരിൽനി ു ൈപതൃകമായി ൈകവ ഒരു
നിധിെയ േപാെല എെ ഹൃദയ ിൽ, എവിെടേയാ
അതു കിട ിരു ുെവ ു മാ തം. അവിഭാജ മായ
കൂ ുകുടുംബ ിെല സ ുേപാെല
എനി വകാശെ ഒ ായി കരുതിേ ാ ുെവ ിലും
ഞാൻ അെതടു ു ൈകകാര ം െച ുകയു ായി ി .
അതിെനാരവസരം കി ിയിരു ി . എ ാൽ ൈവദിക
വിധി പകാരം എെ പഠി ി ിരു
മ യ െളെ ാ ു ഞാൻ പൂജാദികർ ൾ
പലതവണ െചയി ു ്. തറവാടിനുേവ ി പലതും
നിർ ഹി കൂ ിൽ യാ ികമായി അതും
െചയുെവ ുമാ തം. ആ
പാവനകർ ളാചരി ുേ ാൾ
നി ിരുവടികളിൽനി ് എെ ിലും േന ം ഞാൻ
പത ാശി ിരു ി . അ െന ഒരി ാശ ി എെ
മന ിൽ മുള ിരു തുമി . െകാ ും കിളയും
െച ാ ഒരു തരിശുനിലമായിരു ു അെ െ
ഹൃദയം, േതനൂറു മധുരസ ളയവിറ ുെകാ ്
എ ുനിേ ാ പറെ ിയ കൂരിയാ ിളികൾ ആ
ച ില ാ ിൽ അ ിയുറ ിയി ു ാവാം.
എ ാ രാജ ൾ ും ഓേരാ രാജാവു ്;
അതുേപാെല ഓേരാ മത ാർ ും അവരുേടതായ
ഒരീശ രനുമു ് എ ായിരു ു എെ വിശ ാസം.
യശ ്, സ ,് അധികാരം എ ിവയ് ായി പലരും
രാജ േസവ നട ു തു ഞാൻ ക ിരു ു. അതുേപാെല
ഐഹികേമാ പാര തികേമാ ആയ ഓേരാ ആവശ ം
പമാണി ് ആളുകൾ ഈശ രേസവയിലും ഏർെ ടു ു
എേ ഞാൻ കരുതിയിരു ു ു. എെ യാവെ
അ ര ിൽെ ഒരാ ഗഹവും അ ്
അല ിയിരു ുമി . അതിനാൽ ആ ിക ിെ ‘ചുളു.
ചുെള ു ൽ’ എെ ് അെ നി റിവി ായിരു ു.
േലാകസ ഭാവമനുസരി ് ഓേരാരു രും
നിർ ഹിേ ചില ചര ാമര ാദകൾ ഉ തിൽ എെ
ചുമതല ഞാൻ െചയു എ ു മാ തം.
മു മുകേ ത ിെല, ഒരു നീ
കരി ിേ ൽ മൂ ി ുഴവി നാ ിയേപാലു
ബിംബ ിനു കരവിരുതു കളിയാടു ഒരു കലാവ ു
എ തിൽ കവി ് ഒരു ൈചതന വിേശഷവും ഞാൻ
ക ി . എ ാലും പൂജാ ദവ െളടു ു ൈകകാര ം
െച ുേ ാൾ അതിനിണ ു േദഹ ശു ിയും
കർ ശു ിയും േവണെമ ു േതാ ിയിരു ു. എെ
ചുമതല ഞാൻതെ െച ണം. അത ാെത
പായസ ിെ മധുരെ ി അേന ഷണം നടേ
ഭാരം ച ുക ിന േ ാ.
ഉ ൂജ കഴി ു നടയടയ് ു േതാെട
േ തപരിസരം, വിചാരണ കഴി ു പിരി
േകാടതിേപാെല പശാ മാവും. അേതാെട നീ പകൽ
ദു രാ ിേപാെല എെ മു ിേല ു വരുകയായി.
മെ ാ ും െച ാനി ാ തുെകാ ് ആ അ ലവ ു
ചു ി ിരി ു സമയം േപാ ണം. അെ ിൽ
സമീപ ു ഏെത ിലും ഭവന ളിൽ െച ു
െസാ ി ൂടാം. ച ാമാന ളുെട വില യ ം,
േദവസ കാര െ അഴിമതികൾ, െചറു ാരുെട
ഇടയിൽ നട ു െച ൾ, അയൽ വീ ിെല
അ ിദ ൾ, ആേലാചനയിലിരി ു
ജാനുവിെ യും അ ുവിെ യും പുടമുറി ാര ൾ,
െപാ ിനില് ു നാ ു പമാണി ൾ, പസവം,
ഉ വം ഇ െന സാമൂഹ ജീവിത ിെ
ചുഴലി ാ ിൽ പാറി റ ു എ ും ഞ ൾ ു
സംഭാഷണവിഷയമായിരു ു. അ ലവാസി ഭവന ൾ,
ഇ ൾ, പ ർമഠ ൾ, നായർതറവാടുകൾ ഇ െന
അ ലവ ധിവസി ു സവർ രുെട മുഴുവൻ
സൗഹാർ വും ആദരവും ആർ ി ുെകാ ു
ദിനരാ ത ൾ കട ുേപായി.
അഭിജാതകുടുംബ ാരനാകയാൽ അ ി ിെല
ൈവദികകർ ാചരണ ളിലും എനി ു
പ ു ായി ീർ ു. ബ ാലയ ളിെല േചാറൂണ്.
െപൺെകാട, പി ം, അ ബാ ണഗൃഹ ളിെല
പാ ിനും ബ ര ിനും പുണ ാഹം,
ഭുവേനശ രിപൂജ തുട ിയ എ ാ ിനും ണം
കി ി ുട ി. ദ ിണയായും പശു ാനമായും ഒരു
പണേമാ ര ു പണേമാ ചിലേ ാൾ
നാലുപണംതെ േയാ പുറംവരായ’യും ഉ ായി.
അെതാരു മഹാഭാഗ മായി പരിഗണി ുകയും െചയു.
‘പാ ൂ, പേ രിേയാടു പറയൂ. ഇ ല ിൽ വ ം
കൂ .ഉ ൂജ കഴി ാൽ ഉ ാൻ അവിേട ു
വേ ാെ .’ െതാഴുതു മട ു അ ർ നം മു ിൽ
നട ു കു ിേയാെട േപാെല ഞാൻ േകൾെ
പറയാറു .് പാ ു അതു േക ിെ ുവരും. പേ രി
എ ായാലും അതു േകൾ ുമായിരു ു. അ െന
ദ ാദശി, തിരുേവാണം മുതലായ പുണ ദിന ളിൽ
എെ വിരു ൂ ു തിൽനി ് ഉദാരചകിതകളായ
അ ർ ന ൾ േനടിയ ചാരിതാർ ം
അന ാദൃശമായിരു ു.
ഈ മ ിൽ െപാതുജന പീതിയും ‘േപാ ുമണി’യും
െപരുകിവ േതാെട എെ വിചാരഗതി ും മാ ം വ ു.
‘കിഴി വൻ’എ േബാധം മാ ുേപായി.
താരുണ ിെ തളിർെ ാ ിൽ
മധുരാഭിലാഷ ളുെട കരുെമാ ുകൾ െമെ െമെ
ചു ു വിടർ ാൻ തുട ി. സൗ ര േബാധ ാൽ
എനിെ ാരു േദഹമുെ ുക ുപിടി ുകയും
അതിെന ഇ ിരി വൃ ിയിലും െവടു ിലും
െകാ ുനട ണെമ ു തീരുമാനി ുകയും െചയു.
ശരി ു ‘ആ ാരാധന’പൂജയ് ിടയില , മ ു
സമയ ളിലാണ് എ നിലവ ു. തലനിറെയ കുടുമ
വളർ ി. െപാ ിൻനൂലിൽ േകാർ സ ർ രു ദാ ം
കഴു ിലണി ു. േനരിയ ഈരിഴസ ർ ല
വലംൈക യിൽ തൂ ി ിട ു. ഇ െന
അ െ സ വും സുഭഗവുമായ
േവഷവിധാന ളിെല ാം ഞാൻ ദ ാവധാനനായി.
വിേലാഭനീയമായ വിഷയാസ ിയുെട ഈ
വി ംഭ ിൽ പടി ാെറ വാരിയെ ‘അ ു ു ി’
എ മധുര തിേനഴുകാരിയായിരു ു നായിക.
അവശതയാർ അ വാരസ ാർ ു പകരം
കഴക പവൃ ി ായി അവൾ എെ അനുഗമനം
െച ാൻ തുട ി. വിരിപൂവിനു ചു ും മുര ുമ ു
വരിവ ുേപാെല ആ സുരഭില സൗകുമാര ിനു ചു ും
എെ മന ു പാറിനട ു. ഇരുളട വിഭാതേവളയിൽ
കുളുർ പുലരി ാ ിൽ ഞ ൾ വിജനമായ പുഴയിൽ
െച ു കുളി ുേപാരും. ഞാൻ തിട ിയിലിരു ു
നിേവദ ം പാകംെച ുേ ാൾ
ശുഭവ ാല ാരേ േലാെട ചു ല ിരു ു
ശബളാഭമായ പൂ ിൽനി ു പൂെവടു ു മാല
െക ുകയായിരി ും അ ു ു ി. അവളുെട നീ
വിരൽ ു ുകളുെട ദർശന ാൽ
മദലുളിതമായി ീരു എെ നാഡീപടല ിൽനി ്
അസഹ മായ മധുരാലാപ ളുയരും. ൈനേവദ ടയും
കലശ ുടവുമായി ഇളെവയിേല ് ഇളകിമറിയു
പുഴവ െ പൂെ ടി ടർ ിനിടയിലൂെട
പുറ ാ ി ു േപാവുേ ാൾ പൂ ാലികയും
ൈകവിള ും ൈകയിേല ി അക ടിേസവി ു
മു ിൽ നട ാറു ത് അവളാണ്. ദീപാരാധനയുെട
പരിമളമുലാവു അ മനസ യിൽ
കുളികഴി ീറൻമാറി തു ു െക ിയ പുരികുഴൽ
നിതംബബിംബ ിേലാളമടി ുമാറു
സഖീജനപരീതയായി അ ലം വലംെവയ് ു തും
അവളാണ്. അ ാഴ ൂജ കഴി ് അ ലം
പൂ ിയേശഷം ഉറ ം കി ാ രാ തിയിൽ
മതിലക ുലാ ാനിറ ിയാൽ െതാ ടു ു
പടി ാ ിമാളികയിെല ജനൽെവളി ിൽ
പാവ ൂ ിെല മേ ാദരിെയേ ാെല
പത െ ടു തും അവളാണ്. അ െന നാളും
തീയതിയും നീ ുേപാകു തിനിടയിൽ സംഭവ ളുെട
ഗതി െപെ ു മെ ാരുവഴി ായി.
സായ ന ാേ ് പടി ാെറ ആലിൻചുവ ിൽ
എേ ാ മേനാരാജ ിലാ ു നില് ുകയായിരു ു
ഞാൻ. ക േ ാർ ുമാ തമുടു ു
െചറിെയാേരാല ുട ാലിൽ തൂ ിയി
പു ക ിയുമായി തി ാടി ന ാരുെട െചറിയ
െപൺകു ിയു ് അേ ാൾ ആ വഴി വരു ു. ഇളകി
മറിയു ആലില ാർ ിനിടയിൽ ൂടി
വാർ ുവീഴു അ മനസൂര െ കിരണക ളം ആ
െകാ ു ബാലികയുെട ൈശശവ ിെനാരു ൈദവിക
പരിേവഷമുളവാ ി. ഉ ഭ ണമി ാ തുെകാ ു
വിശ ും വഴിനട വിയർ ുംെകാ ് നേ
വിവശയായിരു ു. െത ിട സംശയി ുനി േശഷം
െപെ ു തെ സ ിയിൽനി ് ഒരു േനാ ുപു കം
വലിെ ടു ് അവൾ എെ സമീപി ്
ഈണ േ ാെട െക ി.
‘ഈ കണെ ാ ു പറ ുതരാേമാ? നാെള
െചയുെകാ ു െച ാ ാൽ മാ ർ എെ പുറ ു
നിർ ും.’
അവളുെട വിടർ നയന ൾ പതീ േയാെട
എെ മുഖ ു പ ി നി ു. േനാ ുപു കം േമടി ്
അതിെല െവളു കടലാസിൽ കുനിയനുറു ്
അരി േപാെല കാണായ കറു അ ര ളിൽ
േനാ ി ഞാന െന നി ു. യാെതാ ും എനി ു
മന ിലായി . ല െകാ ു ഞാൻ ഇ ാതായി. കാ
മ ിേ ായി. കുനി ിരു ു ഞാെനാ ു
െനടുവീർ ി ു. ‘എനി ്അ രംേപാലും
വായി ാനറിയി േ ാ’ എ ് ആ ഇ രിേയാളം േപാ
െപൺകു ിേയാടു മീശകുരു ഞാെന െന പറയും?
െപാ ംെകാ ു പുള എെ മന മാധാനം
തകർ ുട ു. നേ കു ി ാല ു
വിജയദശമിദിവസം കുളി ു േകാടിമു ുടു ു പൂവും
പസാദവും ചൂടി ആവണ ലകേമലിരു ു
ഭ ദദീപ ിെ െതളി നാള ിനു മു ിൽെവ ു
േമാതിരവിരൽെകാ ു മണലിൽ ‘ഹരി ശീ ഗണപതേയ
നമഃ’ എ ു കു ിവരേയ് ിവ േ ാൾ ൈകവിരൽ
െനാ തിനാൽ കവിള ൂെട കിനി ിറ ിയ
ക ുനീരിെ പുളി ു വീ ും
എനി നുഭവെ ത ാണ്.
‘കുേ ാെളാെ എെ ാേ ായതാ ൂളുവി ി ?്
വഴിയില് കേ ാേരാെടാെ ‘െകാണ ാരം’
പറ െന നില് ും. എ ി ിരു ാവും
അകായിെല ുേ ാൾ’ പി ിൽനി ് അ യുെട
ശാസന േക ് അവൾ വീ ിേലേ ാടി മറ ു. അ െന
ആ കു ിയിൽനി ു ഞാൻ തൽ ാലം ര െ ു.
പേ , മന ിെല അസ ാ ിൽനി ു
ര െ ടാൻ എനി ു കഴി ി .
‘ആ രാ തി മുഴുവൻ ഞാൻ എെ ഭാവിെയ ി
ചി ി ു. ‘വി ാനം േനടിേയ അട ൂ’ എ ആ
േഘാരാ കാര ിൽ ഞാൻ ശപഥം െചയു.
പിേ ദിവസംതെ പ ുവയ ിേലെറ പായമാകാ
ആ തി ാടിെ ൺകു ിയുെട ശിഷ ത ം ഞാൻ
ൈകെ ാ ുകയും െചയു. ഒരു േ ിൽ അവൾ
എനി ്അ െ ാ ര ൾ എഴുതി ു.
നിശീഥിനിയുെട നി തയിൽ േലാകം
കൂർ ംവലി ുറ ുേ ാൾ ഞാൻ ആ അ ര ൾ
വായിലി ു ചവ ു; വിറയാർ ൈകവിരൽെകാ ു
വീ ും വീ ും കു ി ുറി ു. പറെ ിയ ഒരു
തീെ ാരി ചിതറി ിട ു ഉണ ി വര
ച ില ൂ െള
ആളി ി ു തുേപാെലയായിരു ു അത്.
പണ ായസ ിനു ശർ ര െപാതി ുെകാ ുവ
കടലാസ് തിട ിയുെട േമ ടി ു ിൽ
സൂ ി ുെവ ിരു ത് ആെളാഴി സമയ ു
ഞാെനടു ു വായി ാൻ തുട ി. ഏതാനും ഭാഗം
കീറിയും ശർ ര കിനി തുെകാ ് ഒ ി ിടി ും
വൃ ിെക ആ കടലാസ് തിരി ും മറി ും
പരിേശാധി ു തിനിടയിൽ തല െപാ ി നില് ു
ഒരു മൃഗ ിെ ചി തമു പരസ ം ക ിൽെ ു.
അതിനടിയിൽ വലിയ അ ര ിൽ അ ടി ിരു
‘മാൻമാർ ് കുട’ എ വാക ം ആദ മായി പണിെ ു
കൂ ിവായി േ ാൾ എെ മന ിൽനിെ ാരു
ആ ാദ നി വിനിർ ളി ുകയു ായി. ‘മാൻമാർ ്
കുട’ എ ആ ശ ം എ ത തവണ ഞാൻ ഉറെ
ആവർ ി ു എ ു പറയാനാവി . ആ
അ ൻകാവിെല അ രീ ിൽ ആ
തി ാടിെ ൺകു ി െകാളു ി െകടാവിള ാണ്
പില് ാലജീവിത ിൽ എനി ു മാർ നിർേദശം
ന ിയ മഹാേജ ാതിെ േ ാർ ുേ ാൾ
കൃത തെകാ ് എെ ക ുകൾ നിറ ുേപാവു ു.
ആദ െ േലാകമഹായു ം െപാ ി ുറെ ത്
അ ാല ാണ്. ൈകസർ ച കവർ ിയുെട പടനീ ം
കാരണം യൂേറാ ് അ ു തിള ുമറിയുകയായിരു ു.
അതിെ തീെ ാരി ഭാരതനേഭാമ ല ിലും
പാറി ളി ു. അമർ ിരു ് ഉറ ം തൂ ിയിരു
നാ ുരാജാ ാർ ഭീകരമായ പടഹ നി േക ്,
െഞ ിയുണർ ു. ജർ ൻ മു ി ലുകൾ
അത്ലാ ിക് മഹാസമു ദ ിൽ മാ തമ
അറബി ടലിലും നീ ി ളി ു. ഇ യിെല
വിേദശീയരായ പ ാള ലവ ാരുമായി
നാ ുരാജാ ാർ ദൽഹിയിലു ൈവേ സായി
മ ിര ിൽ യു ത െള ി കൂടിയാേലാചന
നട ി. അ ലനടയ് ലും ആലിൻചുവ ിലും
പ ിവള ിലും ൈസന േശഖരം ആരംഭി ു.
േകരള ിെല കൂ ുകുടുംബ ളിൽനി ു
െത ിെ റി ് അല ുലയു ‘െചറുവാലിയ ാർ’
പ ാളേവഷമണി ു തുറമുഖ ളിലും തീവ ി
േ ഷനുകളിലും തി ി ിര ിനി ു. തടി മിടു ും
‘ത ുത ി ര’വുമു െചറു ാെര നാടൻ
ചായ ീടികകളിൽ കാണുകേയ ഇെ ായി.
‘ആദിത ന മി ാ
സാ മാജ ം കാ ു നീളേവ
ആടി ളി ുമാംേ യ–
ൈവജയ ി വിള േണ!’
നാടൻപ ി ൂട ളിെല ഇളംകിടാ ളുെട
ക നാള ിൽനി ു ഈ ‘ഭൂപാലമംഗളം
വിയ ല ിൽ കരി ന ാ ിേനാെടാ ം
വീശിയടി ു. തൃ ൂണി ുറ േകാവിലക ു
കൂ ിയിരി ിനു േപായിരു അ ൻ ന ൂതിരി ാട ാർ
വള ല ിെല വഴിനടയ് ൽെവ ു പാർ ി ു.
‘അ ാറൂഴിപ ാരിൽ
മു െന ു േപരിെന
സ ാദി മഹാൻ െകാ ി–
ുരാൻ വിജയി േണ!’
എ ാവരും ഒ ു കുലു ിയുണർ െ ു.
അ െന േനാ ുേ ാൾ വിേദശാധിപത ിെ
ശീതള ായയിൽ ചൂടും ൈചതന വുമി ാെത
ചൂളി ിടി ു കഴി ുകൂടിയിരു േകരളീയ ജനതയ് ്
ആ േലാകമഹായു ം േദാഷേ ാൾ അധികം
ഗുണമാണ് െചയത്.
ആലുവാ ുഴയുെട തീര ു
ൈവദികാ ശമ ിൽ െപ ു ായ ‘േയാഗേ മ’ ിന്
അ ് അേ ാ ആേറാ വയേ ആയിരു ു ൂ.
എ ിലും സമുദായ ിെ സർ േതാമുഖമായ
േ ശയ ിെന മുൻനിർ ി ഉടെലടു ഈ
പ ാന ിൽ ല ിലും മാർ ിലും വ ത
വീ ണമു വർ ധാരാളമായിരു തിനാൽ േചരികളും
േചരിേ ാരുകളും അേ ുതെ
ഉടെലടു ുകഴി ിരു ു. സമുദായ ിെ
െപാതുേവയു അധഃപതന ിനു കാരണം നവീന
വിദ ാഭ ാസ ിെ യും നാഗരികതുേടയും
അഭാവമാെണ ് ഒരുകൂ ർ, അത
ഈശ രവിശ ാസ ിലും ൈവദികവൃ ിയിലും
ൈവകല ം വ തുെകാ ു ായ
ധാർ ികച ുതിയാെണ ു മെ ാരുകൂ ർ. ഇം ീഷ്
വിദ ാഭ ാസം സാർ തികമാ ണെമ പേമയം
ഉ യി ുെകാ ു പേരതനായ കുറൂർ
ഉ ിന ൂതിരി ാട് മുേ ാ ുവ ു. വിദ ാസ നും
വാ ിയുമായ ആ േനതാവിെ പി ിൽ ഉ തി ു ൾ
അണിനിര ു.
‘ ശീയം ീയം േവാപനതാം വിേലാക
േയഷാം ന ചി ം ചലതീഹ കി ിൽ
േതേ ാതുമർഹാഃ പണവം പുരാണം
പേരതു ഹൗണീം പണവം പകുര ുഃ
എ ായിരു ു അേ ഹം ഉ യി ിരു മു ദാവാക ം.
വിേദശഭാഷ േ വും വർ വുമാെണ ു
മറുപ ാർ വാദി ു. േവദേവദാംഗ ളിൽ
അട ാ വി ാനമിെ ും വിധിവിഹിതമായ
കർ ാൽ ലഭ മ ാ േ ശയ ിെ ുമായിരു ു
ഇവരുെട ന ായം. വളർ ുവ ിരു ഇ ൻ
േദശീയത ിെ ധാർ ിക പേചാദനം
ഉ തി ു ൾ ു സഹായകമായിരു ുെവ ിൽ
നാടുവാഴികളുേടയും നാ ുരാജാ ാരുേടയും പി ുണ
ൈവദികവിഭാഗ ിനും ൈകവ ിരു ു. ഈ
േചരിേ ാരിെ പത ാഘാതം
സമുദായ ിെലവിെടയും മാെ ാലിെ ാ ു.
െപാതുേയാഗ ളിലും വാര ളിലും ഉ വ ളിലും
എ ിേനെറ നാലു ന ൂതിരിമാർ ഒ ി ുകൂടു
എവിേടയും ഇതായിരു ു വാദവിഷയം.
അ മനേ ാടുകൂടി അ ല ുള ിൽ
കുളി ുേപാകാൻ വ വർ
വാദ പതിവാദ ിലാേവശംെകാ ു സമയം
േപായതറിയാെത അ ാഴ ിണി കിടേ ിവ
സ ർഭ ളും അ ാല ു ായി ു .്
അ തയ് ് അതിവ ാ മായ ഈ പ ാന ിെ
പത ാഘാതം എേ യും ആേവശംെകാ ി ു. ക ി ്
അ ര ാനം മാ തം േനടി ഴി എനി ്
പതിപാരായണ ിൽ അഭിരുചി േതാ ി.
പ തകാര ാലയവുമായി ബ ം പുലർ ാനു
സാമാന മര ാദേപാലും ഗഹി ിരു ി ാ ഞാൻ
പ തം അയ ുതരണെമ അർ ിൽ
എെ ാെ േയാ കു ി ുറി ് ഒരു കാർഡ്
േയാഗേ മം ആ ീസിേല യ ു. ആ വിഡ്ഢി ം
അവരാദരി ുെമ ് ഞാൻ ഒ ും കരുതിയതുമി .
ഒരു ദിവസം പുറ ാ ികഴി ു മട ുേ ാൾ
േഗാപുരദ ാര ിൽ തപാൽ ശിപായി എെ കാ ു
നി ു ായിരു ു. േവ െ വരിൽ വ വരുേടയും
ദീനം ‘ൈവഷ ി ിരി ും’ എ ാണു ഞാൻ
കരുതിയത്.
മി ർ താഴ ു രാമൻ,ഭ തിരി ാട്
മു മുക അ ല ിൽ താമസം
പി.ഒ. െഷാർ ൂർ
എ ് ഇം ീഷിൽ റാ റിേ ൽ അ ടി ഒരാ തം
അയാൾ എെ മു ിലി ു. ജീവിത ിലാദ മായി ഒരു
ത ാലുരു ടി എനി ു ലഭി ത ാണ്.
പൗരജീവിത ിേല ു െവളി ം വീശി ആ
അരി ൂ ു പി ീെടാരി ലും ഞാൻ
കു ിെ ടു ിയി ി . േലാകകാര ൾ അറിയാൻ
‘േകരളപ തിക’യും സാമുദായി ാര ൾ ു
‘േയാഗേ മ’വും പതിവായി ഞാൻ വായി ുതുട ി.
േദശീയ പ ാനവും സാമുദായിക പ ാനവും എെ
വിചാര ളുെട ഊടും പാവുമായി മാറി.
ഇ ൻ നാഷണൽ േകാൺ ഗ ിെ െകാ ു
പതി മാണ് േയാഗേ മപ ാനെമ ് എനി ു
േതാ ുകയും െചയു.
ആയിടയിലാണ് േയാഗേ മമഹാസഭയുെട ഏഴാം
വാർഷികം വ ുഴ വട ിനിേയട ു നട ത്. എെ
ഓർ ശരിയാെണ ിൽ എ.െക.ടി. െക.യം. നാരായണൻ
ന ൂതിരി ാടു വായി ‘ന ൂതിരിമാരുെട
ദുർ ടപടികൾ’ എ ഉപന ാസവും, കി ിമംഗല ു
ന ൂതിരി ാട് സമുദായ ിൽ ഇം ീഷ് വിദ ാഭ ാസം
സാർ തികമാ ണെമ ു സു പമാണം
സമർ ി ുെകാ ു െചയ പസംഗവുമാണ് ആ
സേ ളന ിെ സവിേശഷത. ആഭിജാത ിെ
പ ംെക ി ബാ ണ ിെ തിട ് എഴു ി ു
നിർ ിയിരു ൈവദികമതംഗജം വി വ ിെ
കതിനെവടി േക ു െഞ ി ആചാര ൂ ു െപാ ി ു
വിരേ ാടിയത് അ ായിരു ു.
അ െന നവീന പ ാന ിെ പണി ുരകൾ
സമുദായമ ിൽ അ ി ു െപാ ാൻ തുട ി.
കുളിയും കാ ിയും കഴി ്പ ായ ുരയിൽ ഇരു
ഏതാനും ഇം ീഷ് ബാലപാഠ ൾ ഉരു ഴി ുക എ ത്
ഉ തി ുത ിെ ഒരവശ ഘടകമായി ീർ ു. Cat,
dog മുതലായ ശ ൾ മേ ാചിതമായ
ആ ശു ിേയാടും അ രവ ിേയാടും
െചാ ി ഠി ുേ ാൾ ഒളിവിൽ ഒരു തു ി ായ
കാ ു വെ അസ ത അവരുെട മുഖ ു
ചുരമാ ാതിരു ി . മഹ ായ ഒരു
ഭാവിയ ിനു ഈ ‘ഭാഷ ഓതലിൽ’ ഭ ിപൂർ ം
പ ുേചർ ഒരാളായിരു ു ശീ െപരുമന ു
നാരായണൻ ന ൂതിരി, േദശമംഗല ുമനയ് ൽ
താമസി ിരു അേ ഹം അ ലവ ു തെ
ഇ േ ു വരുേ ാൾ ഞാൻ അേ ഹെ ക ുമു ും.
യുവാവും ആദർശനി നുമായ അേ ഹെ ‘മ ം
ക ഹാജി’ എ േപാെല മനസാ ഞാൻ മാനി ുേപാ ു.
േ പാ ാഹനകുതുകിയായ അേ ഹം താൻ
േശഖരി ുെവ വി ാനെ ാ ണ ിൽനി ്
ഒരുപിടി ഉപേദശം വാരി എെ മടി ു ിേല ു
സൗമനസ േ ാെട ഇ ുതരുക എ ത്
കാണുേ ാെഴാെ യും പതിവാ ി. എനി ാദ മായി
ഒരു ഇം ീഷ് പു കം കി ിയത് അേ ഹ ിെ
സ ാനമായി ാണ്. ഇം ീഷ് ഭാഷാ പരി ാനം േനടിേയ
കഴിയൂ എെ ാരഭിനിേവശം എ ിേല ു
കട ുവ തും ആ വഴി ുതെ .
അ ാല ് െഷാർണൂർ െറയിൽേവേ ഷനു
സമീപം യൂേറാപ ാർ ു കുളി ാനും
കുടി ാനുംേവ ി ഒരു ആംേ ാ ഇ ൻ ബ്
നട ിേ ാ ിരു ു. അവിെടെവ ് ഒഴിവുസമയ ്
എെ ഇം ീഷ് പഠി ി ുവാൻ ഒരു നാടൻ െറയിൽെവ
ഉേദ ാഗ നു ദയയു ായി. ഉ ൂജയും ഊണും
കഴി ു െപാരിെവയില ് ഒെ ാ രനാഴിക നട ു
ഞാൻ അവിെട െച ും. അ ാറുവയ ു പായമു ഒരു
മദാ ു ിയും ആ ട ൂഷൻമാ രുെട അടു ്
‘എ.ബി.സി.ഡി.’ പഠി ുവാൻ എ ിേ ർ ിരു ു.
അവളും ഞാനും െത ിട സതീർ രായി എ സംഗതി
ഇവിെട എടു ുപറേയ ിയിരി ു ു. ന വി ാരം
കുറ എെ േപാ ിൽ െകാ ാവു ിടേ ാളം
മാ തം പദ ളും വാചക ളും വാരിനിറ േശഷം ആ
ട ൂഷൻമാ ർ ലംമാറിേ ായി. എെ ഇം ീ ഠനവും
അവസാനി ു. സുദീർഘമായ ജീവിതയാ തയിൽ
ഒരാ ാവിെ കൺമു ിലൂെട േകാടാനുേകാടി
മുഖ ൾ കട ുേപാകു ു. മി തും നാം മറ ു
കളയു ു. എ ാൽ ഏതാനും ദിവസ ളിെല ഏതാനും
മണി ൂറുകൾ മാ തം സഹവസി ാനിടവ ആ
ഇ ിരിേയാളം േപാ ആംേ യ ശിശുവിെ
പൂ ും പു ിരിയും എെ ഓർ യിൽ ഇ ും
മി ി ിള ു ു.
ഒരു വ വസായനഗരമായി
വികസി ുവാെനാരു ംകൂ ി നി ിരു െഷാർണൂർ
തീവ ിയാ ീസിെ പരിസര ിൽ അ ാറുമാസം
പരു ിയേ ാേഴ ് ഏതാനും
െറയിൽേവെ ാഴിലാളികളും ഉേദ ാഗ ാരുമായി
എനി ് ഇടപഴ മു ായി. െപാതുജന ിനു
നിേരാധി െ ിരു ആ ീസുകളിലും
പണി ുരകളിലും യേഥ ം കയറിെ ാനു
അലിഖിതാനുവാദം േനടിയ ഒരാളായി ഞാൻ.
എ ിനീയർമാരുെട നിർേ ശമനുസരി ു
േകടുതീർ ുവരു െതാഴിൽശാലയിെല പവർ നം,
ഘന ദവ ളായ ക ും കല് രിയും ഇരു ും
കൂ ിേ ർ ാലു ാകാവു അ ുതാകാരപരിണാമം
—എ ാം ഞാൻ േനാ ി ു. ത ലും മു ലും ചീ ലും
കൂ ലുംെകാ ു ബഹളമയമായ ആ
യ ശാലയ് ക ു നട ു െത ും എെ
സംബ ി ിടേ ാളം പുതിയതായിരു ു.
ദർഭ ു ുെകാ ു പവി തവും കൂർ വും െക ി
പരി രി ു േഹാമരൂേപണ ന ൂതിരിമാർ നട ിവ
ലഘു വ വസായ ിെ ദയനീയമായ നിരർ കത
എെ മു ിൽ എഴുേ ു നി ു. അേ ാൾ ഒരു
നവേലാകം എെ മാടിവിളി ു ുഎ ു
േതാ ിേ ായി.
േയാഗേ മസഭയുെട ചരി ത പസി മായ എ ാം
വാർഷികേയാഗം ഒള മ മനയ് ൽ ആേഘാഷി ത്
അ ാല ാണ്. സേ ളന ിനു മു ായി െ
അതിെന ിയ സംസാരം നാ ിൻപുറ ളിൽ
പര ിരു ു. അനുകൂലികളുെട പശംസയ് ും
പതികൂലികളുെട പരിഹാസ ിനും പാ തമായ ആ
സഭാനടപടികൾ ഒ ു ക ുവരണെമ ു ഞാൻ
ആ ഗഹി ു.
മ മലബാറിെല ന ൂതിരിമാെര ാം
ഒള മ യ് ു അ െ േപാ ് ‘അ ാേ ’ ്
എ േപാെല ഉ ാസകരമായി ാണു കരുതിവ ിരു ത്.
വാര ിനു േപാകു മ ിൽ ഒരു േകാടിമു ുകൂടി
ൈകയിെലടു ് സേ ളനദിവസം അതിരാവിെല
ഞാൻ അവിെട എ ിേ ർ ു. കമനീയമായി
സ ീകരി കല ാണ ലിൽ കയറിെ മ ാണ് ആ
പരിസരം ചു ിനട ു ക േ ാൾ എനി ു േതാ ിയത്.
എ ാൽ ബഹുജനം
അടി ുകൂടു ിട ു ാകാവു ഓ വും ചാ വും
അവിെട ക ി ; ശാ വും ചി ാമൂകവുമായിരു ു ആ
ആൾ ൂ ം. അതിഥികെള ആദരി ാനും അവരുെട
സുഖസൗകര ൾ അേന ഷി ാനും സ രായ
േസവക ാർ മനയ് േല ു എ ാ
പേവശനദ ാര ളിലും കാ ു നി ു ായിരു ു.
അശു വ ൾ മാ ിെവയ് ാൻ, മടി ീല
സൂ ി ാൻ, കുളി ി ാൻ, ലഘുഭ ണം
കഴി ി ാൻ ഇ െന എവിേടയും എ ിനും
ഏെതാരതിഥി ും പരു ിനിേല് ിവരാ വ ം
വഴി കാ ികളു ായിരു ു. തിരുവന പുരം മുതൽ
തൃ ംബരംവെരയു നാനാേദശ ളിൽനി ും
ന ൂതിരിമാർ അവിെട വ ുേചർ ിരു ു.
അ മ ിര ിൽനി ് േനതാ ാരുെട
ഉ ിലു സംഭാഷണ ളും കൂ ിരിയും ആ
പരിസര ളിൽ മാെ ാലിെ ാ ിരു ു.
സു പസി രായ സമുദായ പവർ കെര
ക റിയുവാനും അവരുെട സംഭാഷണം
ശ ി ുവാനും ഉ ുകരായ ഉ ിന ൂതിരിമാർ ആ
േനതൃമ ിര ിനു മു ിൽ ഉൽ ാപൂർ ം
കാ ുനി ിരു ു. കു ിേനതാ ാരിൽ ചിലർ
ത ളുെട ആരാ പുരുഷ ാരുെട
വ ിേയാഗ തകെള ിഅ ി ു കൂ ംകൂടിയിരു ്
ആേവശപൂർ ം കുശുകുശു ിരു ു. മുഖരിതമായ
പ ം എെ ു ഞാൻ അേന ഷി ി . എ ാൽ
മഹ ായ ഒരു ഭാവിെയ വാർെ ടു ുവാനു ഒരു
ബ ാടിലാണ് അവെര ാം എ ് ഒരു േതാ ലു ായി
എനി .്
ഉ ു വരുെടയും ഊ ു വരുെടയും
കുലീനതയ് ിണ ിയ “വാെ ല ദ ’യ് ുേശഷം
അതിഥികൾ െചറുെചറു സംഘ ളായി സദ ിൽ
ലം പിടി ു. ഉൽ ാകുല ളായ നിമിഷ ൾ
നീ ിെ ാ ിരിെ സഭാനടപടികൾ
സമാരംഭി െ ു.
വ വെരെയ ാം ആവണ ലകേമലിരു ി
െകാളു ിെവ ഭ ദദീപ ിനുമു ിൽ
പരശുരാമ പാർ ന നട ിയേശഷം
കാര ാേലാചനയിൽ ഏർെ ടുെമ ായിരു ു
േയാഗേ മസഭയുെട മുൻകാല നടപടികെള ി
േക ുേകൾ ി ു ാ ി ീർ എെ പതീ .
എ ാൽ പൂർ ാചാര ിൽനിെ ാരു
വ തിയാനമായിരു ു അ വണെ നടപടി. ഉയർ
സഭാേവദിയും അല രി െ േമശയും കസാലകളിൽ
നിര േനതാ ാരും പുകയു ച ന ിരിയും
എ ാം എെ പതീ യ് ു വിപരീതമായിരു ു.
പാർ നാപദ ം െചാ ി ഴി േ ാൾ ആതിേഥയൻ
ഒള മ വാസുേദവൻന ൂതിരി ാട്
വികാരഭരിതനായി പരിമിതപദ ളിൽ സദസ ർ ു
സ ാഗതമരുളി. പൂമു ിമനയ് ൽ
കു ു ിന ൂതിരി ാട് ആ ം വഹി ു.
പണംെകാ ു െപാ ിനില് ു പൂമു ി റവാ ിെല
ഒരംഗം ഈ പുതു പ ാന ിൽ സഹകരി ുെവ
സേ ാഷമാണ് അേ ഹ ിെ
വ ിൈവശി േ ാളധികം ആളുകെള
പീതിെ ടു ിയത്. ഏതായാലും
‘ഭൂതഭവിഷ ദ ർ മാന’ െള
േ കാഡീകരി ുെകാ ു നീ
അ േ ാപന ാസപാരായണം സദസ ർ
ഉദാസീനമ ിൽ േക ുതീർ ു.
എ ാൽ കു ിേരാമം എര ുനിൽ ു
ചപ ലയും പു ിരിെപാഴി ു മുഖവുമായി കുറൂർ
ഉ ിന ൂതിരി ാട് പസംഗപീഠ ിൽ
എഴുേ ുനി േ ാൾ സദ ിൽ അഭൂതപൂർ മായ
ഹർഷാരവം മുഴ ി. പി ിൽെ വർ മു ിേല ു
നിര ിനീ ി. മണി ൂേറാളം നീ ുനി ഒരു
േത ഴെപ ലാണ് പി ീടു ായത്. ൈകയടി, കൂ ിരി.
‘ഹിയർ’ വിളി എ ീ കൂ െവടികൾ ിടയിൽ ആ
പൂ ു ിക ിവിടർ ു. ന ൂതിരിമരുെട നവീന
വിദ ാഭ ാസം, കന കാദാനം മുതലായ
അതി പധാനകാര െള പുതിയ െവളി ിൽ
അേ ഹം വ ാഖ ാനി ു. ഒടുവിൽ
വിദ ാലയ ിനുേവ ി അേ ഹംതെ െചയ
ധനാഭ ർ ന സദ ിെന ആേവശം െകാ ി ു.
അ ൻ തെ അ ായിരം രൂപ വാ ാനം
െചയേതാെട െവ ിേനഴിയിെല സദ ിൽ െവ ിമഴ
െപയു. അ െന സമുദായപുേരാഗതി ായി
േനതാ ളാൽ ആസൂ തിതമായ മേനാരാജ ിനു
മു ിൽ ഒരു പണേ ാലതെ ഒഴുകു തു ക േ ാൾ
സൗഹാർ പതിനിധികളായ ഇതര സമുദായാംഗ ളും
അഭിന ന പസംഗ ൾ െചയു.
കൂ ിൽ എടു ുപറേയ ഒ ്ഇ ു
യശ രീരനായിേ ായ മ ട
കൃ വർ രാജാവിേ തായിരു ു.
‘നി ളുെട േനതാവായ കുറൂർ ഉ ിന ൂതിരി ാട്
പരമ ദയാലുവാെണ ാണ് എെ പ ം. കാരണം,
അ ാണു ഉയർ മതിൽ കവ ുചാടുവാൻ അേ ഹം
നി േളാട് ആവശ െ ി േ ാ. അ െന
െചയിരുെ ിൽ ആ ഹത ാപരമായ അതും നി ൾ
െച ുമായിരു ു.’
വ ി മാറി യറുവാനാവശ മായ പുതിയ ടി ും
വാ ി സു പസി മായ എ ാം വാർഷികസേ ളനം
കഴി ു മട ിെ ുേ ാേഴ ്ഇ െ ിതി
അ ം മാറി ഴി ിരു ു. കന ീധനേ ാെട
േജ ൻ വിവാഹം െചയു. തറവാ ുവക കടം വീ ാൻ
അത് ഉപകരി ു. അ ി ് അല ുതിരി ു
കഴി ുകൂടിയിരു അകായിലു വരും കിടാ ളും
മട ിെയ ി. ‘പാേറാതീ െപേ ’ വിളികളാൽ
പരിസരം ഉണർ െ ു. മരവി ുനി മനവള ു
െകാ ും കുമിളയും ത ി കിളിർ ു െതളി ു.
മാർ മ ിൽ നി ുേപായ വ ി
േകടുതീർ േശഷം യാ ത ാെര
യഥാ ാന ിരു ി വീ ും
മുേ ാ ുനീ ിയേപാെല എനി ു േതാ ി.
കാരണവ ാർ ് ഒ വകാശംകൂടിയി ാ ഒരു കൂ ു
കുടുംബ രാർ വാ ിയ േജ ൻ സർ ാധിപതിയായി.
കാര െള ാം എനി ു ൈകെയ ാ
ഉപരിതല ിൽെവ ാണു നട ത്. േത ും മിനു ും
കഴി ് അേ ഹെ അരേ ി ി ത്
അ നായിരുെ ിലും കൂ ാേ ാലും
കുവലയദളാ ിയും ൈകയിലായേ ാൾ അേ ഹ ിന്
‘േഗ , േഗ ’ എ ് അലറാതിരി ാൻ കഴി ി .
അടു ു വർ ‘ബേല, ബേല’ എ ു തലയാ ി
േ പാ ാഹി ി ു. കു ൻ ി േഭദായിരിേ .’
വിരു ു ു പാർ ു അ ർ ന ൾ അഭിന ി ു.
എ ിൽ നി ു സാ ികവരുമാനം
നി ുേപായാലും കുടുംബം പുലരും എ
നിലവ തിനാൽ എനി ും ആശ ാസം േതാ ി.
ഭാവിെയ ി ചി ി ാൻ ആ സ ർഭം എെ
േ പരി ി ു. ജീവിതാവസാനംവെര പരാ ഭു ുകളായി
കഴി ുകൂടിയിരു അ ാരുെട ദുര ാനുഭവം
എെ മേനാമുകുര ിൽ െതളി ു. ഞാനും ആ
വർ ിൽെ ആളാണ്. േമലിൽ എ ു െച ണം?
എെ ചി ആ വഴി ു നീ ി. ശാ ി എനി ു
െച ാവു േജാലിതെ . സ ാദ വും േമാശമ .
ശ ി ാൽ അ കാലെ ആവശ ൾ ു വ തും
കരുതിെവ ാനും കഴിേ ാം. എനിെ ാരു
ഭാര യി . എെ അഭീ മനുസരി ് എെ ിലും
വഴി ു നയിേ ഒരു കുടുംബവുമി .
അ ന മാരുെട കാലേശഷം എെ ിതി
എ ായിരി ും? അേനകായിരം പടുമര ളിൽ ഒ — ്
തളിർ ാെത, പൂ ാെത, െകാ ുെകാ ായി ഉണ ി
നിലംെപാ ാൻ കാ ുനില് ു ഒെരാ ടിമരം!
ഉപനയനം, ഓ ുെചാ ൽ, സമാവർ നം ഇ െന
ഒര ൻന ൂതിരി ുേവ ി ഒരു തറവാടു
നിറേവേ െത ാം െചയു കഴി ു. ഇനി ക ുേമാറി
കാലംകഴിേ ാളൂ എ മ ിൽ ഒരു തിട ും
തിട ിയുെട താേ ാലും ത ു പുറ ള വാതിൽ
പി ിൽനി ു െകാ ിയട ുകഴി ു. േവണെമ ിൽ
‘േനരേ ാ ി’ന് ഒരു ‘കിട ിെ വ ം’ ആവാം. തഥാ ു.
അ ാഴം കഴി ു നടപൂ ി അ ലവ ം
മൂകമായേ ാൾ അ ഗശാല ടിേമൽ തൂണുംചാരിയിരു ്
ഞാൻ മേനാരാജ ം കാണുകയായിരു ു.
അ മേനാ ുഖിയായ അ ിളി ലയിൽനി ു
വാർ ുവീഴു ഇളം നിലാവിൽ മതിേലാര ളിൽ
തഴ ു നി ിരു പൂെ ടി ടർ ുകളുെട നിഴൽനിര
നൃ ംത ിയിരു ു. വര േവനലിെ നനു
നിശ ാസം േപാെല ഒരൂ ു കുളുർകാ ് വഴി
പാ ുകളി ിരു ു. ആ കിഴെ േഗാപുര ദ ാര ിൽ
ഒളി ുകൂടിയിരു ഇരുളിൽനി ് ഒരു മനുഷ രൂപം
മതിലകേ ു നീ ു തായി കാണെ ു. അത്
അരി രി ് എെ േനർ ു വരുകയാണ്. അ മായ
ഇളംനിലാവിൽ ആ രൂപം നീ ിനീ ി എെ
അടുെ ിയേ ാൾ ഞാൻ െഞ ിെയണീ ു േചാദി ു.
‘ആര്! അ ു ു ിേയാ?’
യാെതാ ും പതിവചി ാെത അവൾ
വിഷാദഭാവ ിൽ തലതാഴ് ി നി ു.
‘വ തും െവ ു മറ ുേപാേയാ?’
അേ ാഴും അവൾ മൗനം ഭജി േതയു ു.
നാലടികൂടി മുേ ാ ു നീ ി. എെ സമീപി ു
തലയുംതാഴ് ി നില് ുകയും െചയു.
‘ഈ സമയ ു തനി ്?—’ എെ പരി ഭമം
പകടമായിരു ു.
‘ഞാെനാരു കാര ം പറയാൻ വ താണ്.
േദഷ െ േട ാ?’ മറ ാൻ വ ാ ഒരീണ ിൽ അവൾ
േത ിേ ി െമാഴി ു.
‘േദഷ െ െട്? അതിനുമാ തം എ ു ായി? ഞാൻ
അവളുെട േനർ ണ ു. വിറയാർ
ൈകവിരൽെകാ ു മടി ു ിൽനിെ ാരു തു ു
കടലാസു ത ിെയടു ് അവൾ എെ േനർ ു നീ ി.
താഴ് ി െവ ിരു റാ ലിെ മ ിയ െവളി ു
ഞാനതു ധൃതിയിൽ വായി ു തീർ ു. ‘െപരുമന ു
നാരായണൻന ൂതിരി അ ു ു ി ു പുടവ
െകാടു ുവാൻ നി യി ിരി ു ു!’
ആഉ റ ിേ ൽ ഞാൻ തളർ ിരു ുേപായി.
‘എെ ഇ ംെകാ . മ ുേ ാരുെട
നിർ ംെകാ ാണ്.’ അവൾ വിതു േലാെട
പറെ ാ ി ു. അവളുെട നീർമിഴികൾ നിറ ു
തുളു ി നിലാേവ ു മി ു ത് എനി ുന വ ം
കാണാം. അവളുെട നിശ ാസ ൾ പുറേ ുവ ു.
േ പമഭംഗ ിേ തായ ഈ ആഘാതം എെ
അവശനാ ി. എെ അ ിത ംതെ എെ
ൈകവി ുേപായേപാെല േതാ ി. െത ിട കഴി ു
സ പത യസ്ൈഥര േ ാെട
തിരി ുേനാ ിയേ ാൾ അ ു ു ി എെ മു ിലി .
ഇളംനിലാവു െക ുകഴി ിരി ു ു.
െകടാ തീനാള ൾ

‘ശരണമ ാ’
അ ാഴ ൂജകഴി ു നട തുറ ുകയാണ്. നടയ് ൽ
വീർ ട ി നില് ു ഭ ജന ളിൽനി ു െപെ ്
ഒരു കൂ പാർ ന എര ു െപാ ി. ഒരായിരം
കതിന ു ി െപാ ിെ റി ാെല േപാെല ആകാശം
മുഖരിതമായി. പരിസരം െഞ ിയുണർ ു.
താപഭാര ാൽ തരളചി രായി എ ിേ ർ
ആക ിക ാരുെട ആവശ ളും ആവലാതികളും
ത ിരുവടിയുെട മു ിൽ അർ ി െ ു.
ആ ാർ തയുെട വില ുകളും േത ലുകളും
അവിെട ചിതറിെ റി ു.
എ ാം കഴി ു ഭാരമിറ ിയ ചുമ ുകാരെ
ആയാസേ ാെട ഒഴി തലയും ക ുകളിൽ
ആശയുെട െതളിനാളവുമായി ഭ ാർ വ വഴിേയ
ലംവി ു. ശ ായമാനമായ അ ലവ ം ശാ മായി.
ആേറഴുനാഴിക രാെ ു; സമയം അരി രി ു
നീ ുകയാണ്. നിർ ാല ളും പൂജാ ദവ ളും
മുഖമ പ ിൽ ചിതറി ിട ുകയാണ്. ചുമർ
മാള ളിെല ക ുവിള ുകൾ ഓേരാ ായി
ക ുചി ി ുട ി. അ ലവും പരിസരവും
നിബിഡാ കാര ിേല ്ആ ിറ ുകയായി—
പ ിെകാ ു ഈശ രൻ സുഖനി ദയിേല ും.
‘ഒ ി തേ ാളം എഴു േണ!’ ഒടു െ
ചിലതുകൂടി തിടു ിൽ ഒരു ിെ ാ ുനിെല്
അ വാരസ ാർ നടയ് ൽ പത െ ു. പി ാെല
ദൗഹി തി അ ു ു ിവാരസ ാരും.
കല ാണ ലിേല ാനയി െ ടു
നേവാഢെയേ ാെല അണിെ ാെഞാരു ിവ
അവൾ നാണ ാൽ തലതാഴ് ി നില് ുകയാണ്.
‘.....തിരുേമനി പ ി ുറു ി ് വാരിയേ ്
ഇെ ഴു ുെമ ് അറിയി ി ു ്. അവിേട ്
അ െനെയാരു തിരുമന ു ായത് ഭാഗ മായി.
അ ി ുണെയ് ാരാെള അേന ഷിേ പായമായി
ഇവൾ ും. ജ ിയാണ്, ബാ ണനാണ്, േപാെര ിൽ
ഈയുേ ാരുെട ഒരു ഊരാളനും. ഇ തെയാെ മതി. ഈ
കുടുംബം പു ിെ ടാൻ. ശാ ി ാരനായ ഇവിടു ും,
ന ായി ാണാൻ ഇവെള അനു ഗഹി ണം.’
അണയാൻ േപാകു ച ലവ യിെല കരി ിരി
വിരൽെകാ ുനീ ി അവർ തുടർ ു: ‘േതവരുെട
േചാറും തിരുേമനിമാരുെട കൂറും
നിലനിർേ വരാണ് അ ലവാസികൾ.
അവരാവശ െ ടു ത് അനുസരിേ വരുമാണ്.’
നിമിഷേനരം ക ട ് എേ ാ പാർ ി ു.
‘ദ ിണ കഴി ൂ.’ അ വാരസ ാർ േമാറാനി
പൂജാപാ ത ളിൽ ൈക െവ ു. ആ
മധുര തിേനഴുകാരിയുെട കൂ ിയ ൈക ലം
വിടരാൻ െവ ു പൂെമാ ുേപാെല എെ േനർ ു
ചാ ു. മു മലരിൻമണേമാലു അവളുെട
ചികുരഭാരം എെ മു ിൽ കുനി ു.
ഇതളിതളുകളായി വിരലുകൾ വിരി ു. തുടുനിറം
തിര കരതല ിെല െവ ില ളിരിൽ ഒരു
െവ ിനാണയം ആ അര െവളി ിൽ
െതളി ുമി ി. അർ ി െ ഈ കാ ദവ ം
ൈകെ ാ ് അവളുെട നീടു െനടുംമംഗല ിന്
എെ അനുമതി േവണംേപാലും! മരണപര ം എെ
ജീവിത ിനു പ ാളി ം വഹി ാൻ കാല് ൽ
െക ിനിെല് , ഹൃദയകവാടം എെ മു ിൽ
െകാ ിയട ു. പുതമണവാളെനേ ടി േപാകു ഈ
സഹയാ തികയുെട വഴി ാരയിൽ മണിവിള ുമായി
അക ടിനില് ണം േപാലും! അമർ ി
നിർ ിയിരു എ ിെല അപമാനേബാധം വിജൃംഭി ു.
അവളുെട ശിര ിനുമു ിൽ അേബാധപൂർ ം
ഉയർ ുനി ൈകകൾ െപെ ് ഒടി ുതൂ ി.
െവറു ,് േവദന, ജാള ത ഈ സ ലിതവികാര ളാൽ
ഉേ ജിതമായ എെ തീ നയന ൾ പടർ ുക ി.
പാവം, പാപ റ കലരാ കവിളിണകളിലൂെട
അടർ ുവീഴു അവളുെട ക ുനീർ ണ ൾ
കിനി ിറ ുകയായിരു ു.
‘നീ അകായിേല ു േവഗം െച .് ഞാനിതാ
പി ാെല.’ ഈ ദുര നാടക ിെല യവനിക
താഴുേ ാൾ ജീവിത ിെ അതി പധാനമായ ഒരു
താളവ ം തിമർ ാടി ഴി ് അവൾ ഇരുളിലൂെട
ഭാവിയിേല ് ഇഴ ുനീ ുകയായിരു ു.
പിേ ാൾ സമയ ിന് ഉണരാൻ എനി ു
കഴി ി . അലാറം അടി ായേയാ അതു ഞാൻ
േകൾ ായേയാ എേ ാ!
കൺമിഴിെ ഴുേ ല് ുേ ാൾ ഉദയസൂര ൻ
താഴിക ുട ിേ ൽ കനകാഭിേഷകം കഴി ു
കയറിേ ാവുകയാണ്. ഈ ചി െ ു വരു ിെവ
ഗതിേകടിലും, എെ ഔദാസീന ാൽ
െതാഴുതുേപാകാൻ ബ െ ടു ജന ൾ ്
അേലാസരം വരു ിെവ തിലും എനി ു വ സനം
േതാ ി. അ െന സംഘ നാ കമായ
വിചാര ിേ യും കർ ിേ യും വഴി ാരയിലൂെട
ദിനകൃത ൾ ഇഴ ുനീ ി.
ഇനി എ ുേവണം? അ ് ഉ ൂജ കഴി ്
നടയടയ് ുേ ാൾ പുതുജീവിതം കരു ിടി ാനു
ബ ാടിലായിരു ു ഞാൻ. ഉരു ിരി ു കി ാ
ആവശ ളുെട ഉരു ടികൾ ചു ും
ചിതറി ിട ുകയാണ്. എ ാം കൂ ിയിണ ി
കയറിേ ാകാവു വാഹനം
ഒരു ിനിർ ാനാവു ി . ഈ
ചി ാ ുഴ ിെനാരറുതി കി ണം.
ഉ ുകതേയാെട ഒരു പുതിയ തലമുറ
അടിയായെയയും കുടിയായെയയും തകർ ്
മുേ റു തായി എെ ഭാവനയിൽ െതളി ുക ു.
മാനസിക പരിവർ ന ിേ തായ ഈ
ഭൂമികുലു ിൽ ശാശ തികെമ ു കരുതിേ ാ
ജ ിത ിെ യും ബാ ണ ിെ യും അടി റ
ഇളകുകയേ ? ഉ േര യിൽ ആളി ടരു
േദശീയ പ ാന ിെ തീയും പുകയും
ചകിതഭാവനേയാെട ഞാൻ േനാ ി ു. ഇവിെട,
േകരള ിൽ, സാമുദായിക നേവാ ാന ിെ ചൂടും
ൈചതന വും എെ സമ ശീർഷെര
ആേവശംെകാ ി ു തായും എനി ു േതാ ി. ഈ
േഘാഷയാ ത അരികിലൂെട നട കലുേ ാൾ
അ ല റ ിൽ േമ ുനില് ു
നാല് ാലിെയേ ാെല അ രേ ാെട േനാ ിനി ാൽ
മതിേയാ? അ െന, കഴി തും
വരാനിരി ു തുമായ ജീവിത ിെ
പതിചലന െള ഉേദ ഗേ ാെട ഞാൻ േനാ ി ു.
എെ ചുഴ ു നില് ു അ തയുെട കന
മതിലുകൾ പിഴുെതറിയാൻ ഞാൻ തീർ െ ടു ി.
കുടംെവ ം ചുമ ും കടെ ാ ി തിരുകിയും
ജീവി വരാണ് എെ കാരണവ ാർ. ആ പാര ര ം
പുലർ ിേ ാരാൻ ഭാവമി . ഞാൻ സ യം ശപഥംെചയു.
ശാ ി ായി ശാ ാംകാവിേല ു
കയറിേ ാകുേ ാൾ ഭാവിെയ ി ഒരു പതീ യും
എെ മന ിലു ായിരു ി . എ െനയു ാവാനാണ്?
പായപൂർ ിയിേല ു പേദപേദ കയറിേ ാവു ഒരു
ഉ ിന ൂതിരി ് എ ു പതീ ി ാനാണ്?
ജീവിത ിനു നിർ ായകമായ ല വും
സുചി ിതമായ മാർ വും ആവശ മാെണ ു
മന ിലാ ാനു തേ ടവും സാഹചര വും എനി ്
ഉ ായി ി . എ ാൽ പുതിയ പുതിയ
അനുഭൂതി ുേവ ി ദാഹി ിരു ു എ തു േനരാണ്.
അതിനാൽ അരികിലണയു െത ാം ഞാൻ
ചവ ുേനാ ും. പഥ േമത്, അപഥ േമത്? ഈ വിേവചനം
എ ിലുദി ി . ലാഭന ൾ തി െ ടു ുവാൻ ഞാൻ
മിനെ തുമി . അനുദിന ജീവിതാനുഭവ ളുെട
നാൾവഴി അ െന നീ ുനീ ുേപായി.
മെ ാ ും െച ാനി ാതിരിെ എെ ശ
ശബളാഭമായ പകൃതിയുെട പതിഭാസ ളിൽ
പാറിനട ും. ഋതുേഭദ ളിൽ പകടമാകു
ഭാവമാ െള അ ുതപൂർ ം േനാ ി ാണും.
എടവ ാതികഴിെ ു വർഷകാലേമഘപടലം
എെ ഹരംപിടി ി ും. ആകാശ ിൽ േകാട ാർ
ഉയരു തും ച കവാളെ രുവിൽ ഇടിവാൾ
മി ിമറയു തും എ ിൽ ജീവിതസമാരംഭ ിെ
ആേവശം വളർ ും. ചീറിയടി ു െകാടു ാ ും
കന േപമാരിയും ധൂർ െ ധി ാരംേപാെല
ജനേ ദാഹം വരു ി ീർ ുേ ാൾ ഞാൻ
വ സനി ും. ര ാകർ ാ ളിൽനി ്
അപഹരി െ ടു ഇളംകിടാ െളേ ാെല ഈ
െകാടു ാ ിൽ പിഴുെതറിയെ ടു മര ി കളുെട
അ ം ദയനീയമാണ്. ഇതിനിടയിൽ ഭാരത ുഴ
പിടെ ഴുേ ല് ും. അരികിലണയു എ ിേനയും
വിഴു ി ചീർ ലറി ായു നദീതീര ു
ചലിതഹൃദയനായി ചൂളിയിരി ും. അ െര
പ പിടി ുവരു െനൽ ാടവും പുഴയ് രികിലൂെട
നീ ുേപാകു േറാ ുവ ു
കുടിേയറി ാർ ുകാരുെട കുടുംബജീവിത ിെ
നിഴലും നിലാവും എെ മധുരസ ളായി മാറും.
അ െന കാലം കട ുെപാെയ് ാ ിരിെ , ഒരു
േവനലറുതിയിൽ സായ നസ ാവ നെ
പതീ ി ുേ ത ടവിൽ ഈറൻ മേനാരാജ ൾ
കാ ി ു നില് ുകയായിരു ു ഞാൻ,
അണിെ ാരു ിയ അ മനസ ആകാശ ിലും.
കാെറാളിവർ െന ാണുമാറാകണം
കാമിതെമെ ു േകൾ ുമാറാകണം!
സായ നെ ലിലൂെട ഒരു മൂളി ാ ് ഒഴുകിവ ു.
പതീകാ കമായി എെ േനർ ു വിരൽചൂ ു ആ
ഈരടിയുെട കവയി തിയിൽ ഞാൻ ശ ാലുവായി.
തലയിൽ ഒരുെപാെ , ൈകയിൽ ഒരുപിടി
തിരുതാളി, ചു ിൽ വിടരു പു ിരി, ഇ െന
പുഴവ െ കു ി ാ ിൽനി ് ശീമതി
അ ു ു ിവാരസ ാർ ഒരു കുറു ി ൂ യുെട
കറുംകൗശലേ ാെട അരി രി ു വരുകയാണ്.
ഞ ളുെട വിടർ നയനഭൃംഗ ൾആ
േപാ ുെവയിലിൽ പൂ ാ യുെട
ഉ ാഹ പകർഷ ിൽ െത ിട പാറി ളി ു.
എ ിൽനി ു ചൂടു ഒരഭിനിേവശം തിള ുെപാ ി.
‘ഇതി ാേണാ? മടി ു ിൽനി ് ഒരുപിടി
മു െമാ ് അവൾ എെ േനേര നീ ി. മലർ ിയ
ൈക ു ിളിൽ അത് ഉതിർ ുവീഴുേ ാൾ അവളുെട
നയന ൾ ആർ ദ ളായിരു ു. ഒരു
െനടുവീർ ിൻപുക ുരുൾ െപാ ിമറ ു.
ണ ിൽ അവൾ െവൺമണൽ ര ിേല ് ഇറ ി
നട ു. ൈമലാ ിനിറം തുളു ു മട ് അമർ ്
മണൽ ുഴികളിൽ നി ു വിരി ുെപാ ു
െച ാമര ൂ ളിൽ ക ും കരളും ന ് െനടുേനരം
ഞാന െന നി ുേപായി. ആ ദൃശ ം ഇ ും എെ
കൺമു ിൽ െതളി ു നില് ുകയാണ്.
ഇണേചരാനു ൈലംഗികാേവശം വാ വ ിൽ
അ ാല ് എെ അല ി ുട ിയിരു ി . എ ാൽ
പായവും പരിതഃ ിതിയും പാകെ ടുേ ാൾ
മ ു വെരേ ാെല ദാ ത ജീവിത ിെ പേലാഭനം
എെ യും അസ നാ ുകയിേ ? ഉറ ംവരാ
രാ തികളിൽ മേനാരാജ ിെ ചുരുളുകൾ
നിവരുേ ാൾ അ രം ആേലാചനകൾ
െപാ ിവരാറു ്. ൈകെ ാ ാനിരി ു
അഴെകാഴുകിയ ആ മധുര തിേനഴുകാരി
ആരായിരി ണം? വഴിപാടിനും
േദവദർശന ിനുമായി നടയ് ൽ വെ ു നാടൻ
നതാംഗിമാരുെട പതിരൂപ ൾ എെ ക ിൽ
െതളി ുമറയും. എ ിന്, ‘പ ാര ിമുതല് ്
അേനക കുലമായി അ ി ില ു തിൽ
ക ാലി ിരി േഭദമായ എ ാ െപൺകിടാ േളയും
ക ൂ നിർ ി പരിേശാധി ി ു ാവാം.
വിവാഹാന രമു ആദ രാവിൽ നാണ ാൽ
അരി രികിലണയു നേവാഢെയ ആ ു തഴുകി
അവളുെട പാതിവിടർ നയന ളിൽ സ ം
പതിബിംബം നിഴലി ുകാൺെക ‘ഓമേന, പൂർ ജ
സുകൃതംെകാ ി ു െകാേ നഹം’
എ ാശ സി ി ുമു ാകാം. പേ ,ഈ
മധുരാഭിലാഷ ൾ എെ ിലുെമാരി ൽ
സാ ാൽ രി െ ടുെമ ് അ ു
ഞാനാശി ിരു ി . കാരണം, ജ ം െകാ ് ഞാെനാരു
കനി നാണ്. അയാെള സംബ ി ിടേ ാളം
സമര ാദമായ കല ാണം വില െ കനിയാണ്.
ഋതുമതിയായ ന ൂതിരി കന കയ് ു
ദുർ ഗഹെമ ിലും വിവാഹെമ പൂ ാലം
പതീ ി ാം. ഒര ൻന ൂതിരി ്
അ െനെയാരാശയ് ുേപാലും അവകാശമി .
അയൽവീ ിെല ത ിൻപുറ ് അ ിമയ ു
െപൺകിടാ ൾ ു േപടി സ ം വരു ു
ഭീകരജ ുവായി മനവള ിെല െപാ ാടുകളിൽ
മദനാർ ിയുെട എരിക ുമായി അലറിനട ാം. എെ
ഭാവിെയ ി ഓർ േ ാൾ ഞാൻ നടു ിേ ായി.
അനുരാഗ ിെ െപാൻചിറകുമായി ശീമതി
അ ു ു ി അരികിലണയു ത് ഈ ഘ ിലാണ്.
അതിൽ ഞാനാ ാദി ുകയും െചയു.
തിക ും മൂ ു സംവ രേ ാളം ഈ
അ ലമു ് ഇണ ുരുവികളായി ഞ ൾ
വിഹരി ുേപാ വരാണ്. ഇതിനിടയിൽ ആസ ളും
ആർ ദ ളുമായ നയന ളിലൂെട അേന ാന ാദരവ്
ആരംഭി ു. അഭീ ൾ ൈകമാറി.
അനുകൂലസാഹചര ം ൈകവരുേ ാൾ െചയുേപാ
ൈസ വരസ ാപ ൾ ിടയിൽ
അവളിൽനി ുതിർ ുവീണ മുറിവാക ൾ
ഭാവി ു വാ ാന ളായി ഞാൻ വ ാഖ ാനി ു;
പതീ ി ുകയും വിലയിരു ുകയും െചയു.
കാരണം, േ ഹി െ ടുവാൻ ദാഹി ുകയായിരു ു
അേ ാൾ ഞാൻ. മറകൂടാെത െപരുമാറാവു ഒരു
സുഹൃ ിെന കെ ാൻേപാലും അ വിെട
കഴി ി . മുഖേ ാടുമുഖം േനാ ിഉ ു തുറ ു
സംസാരി ുവാനും മൂല െള ി ചർ നട ുവാനും
പാക ിൽ ഒരു സഹൃദയേനയും സമീപി ുവാൻ
സൗകര മു ായി ി . തലമുറതലമുറയായി
വാർ ുവീണ മുഖ ായകൾ, പഴകിയ അഭിരുചികൾ,
വിലെക ജ ന ൾ, ശു ളും വിരസ ളുമായ
ാപിത താൽപര ളുെട പുളി ുേത ൽ
ഇ െനയാണ് അയല് ാരുെട മ ്. ചുരു ിൽ
കേ ാള ല ു പര രം െകാ ി ി ു പുലരു
ഒരുപ ം ആൾ ൂ ിൽെ കെ ടുേ ാൾ
അനുഭവെ ടു ഏകാ ത എെ
വീർ ുമു ി ുകയായിരു ു. അേ ാൾ ന തും
േവ തും അനു ിേ തും ചൂ ി ാ ി
ൈവകാരിക പേലാഭന ളിൽ താണടിയാെത
കരെയ് ി ാൻ കരു ു ഒരു ീസുഹൃ ്
വാതില് ൽ മു ുേ ാൾ തുറ െ ടാ ഒരു
ഹൃദയമുേ ാ?
ൈശശവ ിൽ നുകർ ുേപായ
മാതൃവാ ല ിെ മാധുര ം യുവത ിൽ
പതീ പണയരൂപ ിൽ പകർ ു കി ുെമ ു
ഞാനാശി ു. അനുരാഗം, സ ാനലാളനൗ ുക ം
ഇെത ാം േ ഹാസ ാദനതൃ യുെട
േ പരകമൂല ളെ ിൽ മെ ാണ്? ജീവിത ിെ
വസ ം എ സ ം ഭാവനയിൽ വിരിയു തു
യുവത ിെ പൂ ാല ിലാണ്. എ ും അേ ാൾ
ൈനസർ ികലാവണ ിെ പതീക ളായി മാറും.
വ ിത ിെ പൂർ തയിേല ്അ രം
അനുഭൂതി ഒരു മുതൽ ൂ ായും ഞാൻ കരുതി. അ െന
ദാ ത ജീവിത ിെ മധുരിമ
ചു ിലൂറിെ ാ ിരിെ ആ പാനപാ തം
എ ിൽനി ു വീണു തകർ ു. എെ പതിശുതവധു
സ യം അന ാധീനയായി. േ പമൈനരാശ ിെ കയും
പുളി ും കുടി ിറേ ഗതിേകടും േനരി ു.
അവിചാരിതമായി േനരി ഈ ദുേര ാഗം എെ
ഇരു ി ചി ി ി ു. വിവാഹകാര ം അവളുെട
അഭിമത ിനു വി ുെകാടു ിരു ുെവ ിൽ
അവെളെ ത ി റയുമായിരു ുേവാ?
എനി റി ുകൂടാ. എെ ഒഴിവാ ുവാൻ
സാധി തിൽ അവൾ ആശ സി ു ുേ ാ? അതും
എനി റി ുകൂടാ. അെ ിൽ ീയുെട
ഇ ാനി ൾ ആരറിയു ു? പൂരി ി െ ടാ ഈ
സമസ യ് ുേവ ി ഏെറേനരം വൃഥാ ഞാൻ
മിനെ ു. അ തമാ തം.
അ ു നിലവിലു ായിരു
സാമൂഹ സംവിധാന ിൽ വ ി, പേത കി ു ീ,
അ പധാനമാണ്. ‘ആയനിയൂണി’നു മലർ വറ ു തു
േപാലും അവൾ അറിയണെമ ി . വരൻ ആർ ും
േകാ ുമായി വ ണയുേ ാഴേ കന ക തെ
വിവാഹകാര ം ഗഹി ു ത്?
സമൂഹസംവിധാന ിെ അ ുത ായ
പുരുഷാധിപത ിെ ബലിയാടുകളാണ് അബലകൾ.
കുലമഹിമ, േഗാ ത പാഭവം, ീധന ുക എ ാം
വ ിത െ േതേജാവധം െച ാനു
ദിവ ായുധ ളാണ്. ബഹുഭാര ത ം, ബഹുഭർ ൃത ം,
പുനർവിവാഹനിേഷധം, മ ായം, മരുമ ായം
എ ാം പൗേരാഹിത േസ ാധിപത ിെ
കളി ാ ളാണ്. ൈവവാഹികജീവിത ിെ
ൈവഷമ ളിേല ും ൈവകൃത ളിേല ും എെ
ശ ആകർഷി െ ത് അ െ
േ പമൈനരാശ ിലൂെടയാണ്.
ന ൂതിരിമാർ പൂർ ാർ ിതസ ും
കുലമഹിമയും നിലനിർ ുവാൻ സ ീകരി
സാമൂഹ സംവിധാന ിെ പാ ര ിേല ു
വിരൽ ചൂ ുക മാ തമാണ് ഞാനിവിെട െച ു ത്. ഈ
കശാ ുശാലയിൽ നിഹനി െ ടു ജീവാ ാ ളുെട
ദീനേരാദനം േവേദാ ാരണ ിെ നിർഗ്േഘാഷ ിൽ
ലയി ുേപാകുേ ാൾ അലിവൂറു ഒരു ഹൃദയം
പിടയ് ു ി േ ാ എ തിലായിരു ു എെ ആ ര ം.
എെ ചുഴ ിനി ിരു അ തയുെട കന
മതിലുകൾ ു മുകളിലൂെട ഒരു െതളിനാളം
വാർ ുവീഴുേ ാൾ എനി ു സുഖം േതാ ി.
പതിബ ൾ തകർെ റി ു.
വ ിസ ാത ിെ ചൂടും ൈചതന വും
ഉൾെ ാ ാൻ എനി ുബ ാടായി. എനി ്
ഉയരണം. പപ േ ാളം വികസി ണം.
അതിെനതിർനില് ു എ ാച ലെ ുകളും
തകർ ു തരി ണമാ ണം.
ഇ ുേലഖ അ ു ഞാൻ വായി ിരു ി . എ
സംബ സ ദായ ിെ െതാലിയുരി ു
അ രെമാരു പബ ം എഴുതെ ടുെമ ു േപാലും
ഞാൻ പതീ ി ിരു ി . എ ിലും ഓർ െവ നാൾ
മുതൽ എെ കൺമു ിലൂെട െതളി ുെകാ ുേപായ
അഭയാർ ികളുെട ാനഭാവം
െതളി ുകാണാറു ായിരു ു. എേ ാെടാ ം
മനവള ിൽ ജീവിതമാരംഭി ബാല കാലസഖികളുെട
മുരടി ജീവിതചി ത ൾ ദയനീയ ളായിേ ാ ി.
സ ാഭിലാഷ ിെ തണലിലിരു ു മധുരസ ം
നുകരു െപൺകിടാ െള നായാടി ിടി ു
െനടുമംഗല രടി ു കുടു ി ഔപാസന ിെ യും
ൈവശ ിെ യും ഉ ി ം തീ ി
അധിേവദന ിേല ും വൃ ഭർ ൃത ിേല ും
ബാല ൈവധവ ിേല ും നയി ു േഘാഷയാ ത
എെ കിടിലംെകാ ി ു. പേ , പരിഹാരെമ ?് ഈ
അനീതിെ തിെര വിരൽചൂ ാൻ ഞാനാര്?
നൂ ാ ുകളായി നിലനി ു േപാ ഈ ദുഷി
സ ദായ ിെനാരറുതിവരു ുവാൻ ആർ ു
കഴിയും?
‘കട ുവരാം. കു ിയി ി ി . ഉ ിയാൽ വാതിൽ
തുറ ും.’ ആരുേടേയാ കാൽെ രുമാ ം േക ു ഞാൻ
ഉൽസുകനായി. വടേ മതിലകം മു ാലും
അപഹരിെ ടു ഒരു ഊ ൻ ഊ ുപുരയുെട
ഇടനാഴികയുെട പടി ാേറ അ ാണ് എെ
വി ശമമുറി. അശു ി ബാധി വർ ു
പുഴയിേല ിറ ിെ ാനു ഇടവഴിയിേല ്
ഓടിേ ാവാൻ കാ ുനില് ു ഒ ജനേല ആ
മുറി ു ൂ. േലാക ിെന ാം െവളി ം െകാടു ു
സൂര ൻ ആ മുറി കേ ു പാളിേനാ ിയി ി .
ഇരു ും െവളി വും അനുരഞനേയാെട ഒളിവിൽ
കഴിയു മാളമാണ് എെ വി ശമമുറി. അവിെട അര
െവളി ിൽ എേ ാ കു ി ുറി ുകയായിരു ു
ഞാൻ.
വാതിൽെ ാളികൾ െമെ െമെ മലർ ു. ശീമതി
അ ു ു ി വാരസ ാർ സാശ ം ഉ ിൽ കയറിവ ു.
കാൽമട ുെകാ ് മലർ വാതിലുകൾ
അമർ ി ാരി. ‘പിടിെമാ ’യും ഒരിലെ ാതിയും
ൈകയിലു ്. എ ിെ േയാ ഒരാരംഭ ിനു
ഭാവമാവണം എ ു ഞാനൂഹി ു. എ ും സഹി ാൻ
ത ാറായി നി ു.
പകൽ മണി മൂ ടി ുവാൻ േപാവുകയാണ്.
അ ലവ ം മുഴുെ വിജനമാണ്. പേവശനദ ാരം
ബ ി െ ിരി ു ു. പരിപൂർ നി ത.
‘ഇതു ചൂടാറും. ചായ ാ തം േമശ ുറ ു െവ ു
ര ടി പിേ ാ ം മാറി ൈകവിരൽ െഞാടി ുെകാ ു
ത തഭവതി നിലയായി. എെ ിലും ഒരു ന വാ ു
കി ാൻ ഞാൻ പണിെ ടുകയായിരു ു.
‘എേ ാടു േദഷ ായിരി ും.’ ഇടർ േയാെട അവൾ
ആ നി ത ഭഞി ു. ഇതു പറയുേ ാൾ
കവിൾ ട ിൽ തുടു ു കയറി. കൺേപാളകൾ
നന ു. തസി ു ചു ുകൾ കടി മർ ി.
‘എെ എ ുേവണെമ ിൽ െചേയാളൂ. ഈ
പിണ ം ഒ വസാനി ി ുേമാ? അവളുെട ആവശ ം
വ മായിരു ു.
‘അ ു ു ീ’ അേ യ െ
ഹൃദയഹാരിയായിരു ു എെ വിളി. എനി ു
മുഴുമി ുവാൻ കഴി ി . അവൾ
വി ിെ ാ ുകയായിരു ു.
തിട ിയിൽ വീ ും വീ ും തീെയരി ു.
ബഹുരസം. ഉണ ിയ വിറകും ആളി ടരു
തീനാള ിെ ചൂടും ൈചതന വും എ ിലുദി ു
വ ാേമാഹ െള പാകെ ടു ുവാൻ ഉപകരി ു.
‘അ ിമീേള പുേരാഹിതം’ എ ാരംഭി ു
ഋേഗ ദ ിെല ആദ സൂ ം ശരി ും ഞാൻ പഠി ത്
അ ാണ്.
അനുബ ം–1

തിരി ുേനാ ുേ ാൾ

“യാേഹയ്!...” ഇരുളണയുംമു ് ഇ െ ിേ രാൻേവ ി


മറ ുടപിടി ഒരു അ ർ നവും ഇലേ ാണകമുടു
ഒരു ഉ ിയും േമഴ ൂരിെല കു നിടവഴിയിൽ ൂടി
ബ െ ു നട ുകയായിരു ു.
“യാേഹയ്!”
മു ിൽ വഴികാ ി നട ിരു ഇരിയ് ണ യുെട
ഈരി ക നാള ിൽനി ് നാശമടയാൻേപാകു
ന ൂതിരി ിെ ദീനേരാദനം േപാെല ആ അപശ ം
നിശാരംഭ ിെല നി മായ നേഭാവീഥിയിൽ േനർ ു
േനർ ു വിലയം പാപി ിരു ു.
“യാേഹയ്!” ആ േഘാഷയാ ത കട ുേപായി ്
ഇേ ് വ ാഴവ ൾ കഴി ു. ഇര വും
ക വുമി ാെത ഇഴ ിഴ ുനീ ിയിരു ആ
നാ ിൻപുറെ ജീവിത ിേല ു
തിരി ുേനാ ുേ ാൾ ഇ ും ഞാൻ
േകാൾമയിർെകാ ു ു. അ െ ആ
േഘാഷയാ തയുെട േനതാവ് ഞാനായിരു ു. എെ
ഭാവിഭാവുക ിനായി സദാ എെ അനുഗമി ിരു ആ
മഹതിേയാ, വാ ല നിധിയായ എെ മാതാവും!
നാല ു വയ ു പായമാണെ നി ്. നിറുകയിൽ
നാൽവിരൽ ചതുര ിൽ നീ ു നില് ു ഊശി ുടുമ,
കഴു ിെലാരു വ േമാതിരം, അരയിൽ കറ കയറിയ ഒരു
െവ ിേയലസ്, കാലിൽ തള, തലയിൽ തനി കളിമ ും!
ൈവകി ഉദി ുകയും േവഗം അ മി ുകയും
െച ു ചില കു ഗാമ ൾ േകരള ിലു .് ഞാൻ
ജനി ുവളർ േമഴ ൂരിെ ിതിയും
അ ാല െനയായിരു ു. ക ി—മകരം
കാല ളിൽ ഓേരാ വിള കയറും. അേ ാൾ പാടെ
കാവൽമാട ളിൽനി ു കൂ ും വിളിയും ആ
ഉൾനാടിെന ഒ ു കുലു ിയുണർ ും. േവനൽ ാല ു
നീ ു നില് ു പു ാ ു േക ് തളർ ുറ ുകയും
െച ും. അ രെമാരു ഗാമ ിെല അ പശ മായ ഒരു
ജ ികുടുംബ ിെല അഫൻന ൂതിരിയായി ാണ് ഞാൻ
ജനി ു വളർ ത്. തലമുറയായി ജ ം വി ുവി ു ്
കാെണ ാെണ ീണി ുവ ിരു ഒ ായിരു ു
ഞ ളുെട കുടുംബം. പിൻതലമുറകളിേല ു തിരി ു
േനാ ിയാൽ തിള ു യാെതാരു ന തവും അവിെട
ഉദി ുെപാ ിയതായി കാ ാൻ കഴിയുകയി . അ െന
ആരാലറിയെ ടാെത കൂ ട ു കട പുഴ ി വീഴാൻ
കാ ു നിൽ ു ഒ ായിരു ു എെ തറവാടും.
അ ാംവയ ിൽ എെ എഴു ിനു വ ു.
അ െ ലഹളപിടി േഹാമാചാര ൾ ിടയിൽ
പൗേരാഹിത ിെ പവി തേമാതിരംെകാ ് നാവിേ ൽ
അ െ ാ രം കു ി ുറി േ ാഴാണ്
അ ര ാന ിെ ദുഃസ ാദ് ഞാനാദ മായി
ആസ ദി ത്. അതിേനാടുകൂടി ഇ െ വിദ ാഭ ാസഫ ്
അവസാനി ുകയും െചയു.
“ജ നാ ജായേത ശൂ ദഃ
കർ ണാ ജായേത ദിജഃ” എ പമാണ പകാരം
പി ീട് ഏെറ ാമസിയാെത കാരണവ ാർ എെ ിടി ്
ബാ ണ ിേല ു മാർ ം കൂ ി. തളയും വളയും മാ ി
പു ും ചമതയും ൈകെ ാ ു. അേ ാൾ
േവഷ ിെല േപാെല വിചാര ിലും എ ിെലാരു
മാ മു ായി. ബഹുജന ളിൽനി ് ഞാനക ുമാറി.
മാന മായ ഒരു പദവിയിേല ് ആേരാ എെ
ൈകപിടി ുയർ ിയേപാെല എനി ു േതാ ി. േമലിൽ
അ ബാ ണർെ െ ർശി ാൻേപാലും
അധികാരമി . അനഭിജാതർ ് അനർഹമായ
മ ത ൾെകാ ് സി ിവരു ാനു
അവകാശാധികാര ൾ എനി ു ൈകവ ു.
ഈശ രൈചതന ിെ ഒരു വിശി ഭാവം എ ിൽ
അവേശഷി ു. അേതാടുകൂടി ൈശശവസഹജമായ
കളിയും ചിരിയും എ ിൽനി ു േവർെപ ു. കുളം,
അ ലം, േതവാരെ ്—ഇ തമാ തമായി ുരു ി എെ
താവളം. ഓതി ൻ, േചാമാതിരി എ ീ പഴമ ാരായി
എെ കൂ ുകാർ. കുളി, ശൗചം, ആചമനം. സ ാവ നം,
ഉപ ാനം, േവദാ യനം എ ീ ൈവദിക
വൃ ികളിലാ ുമുഴുകി. ഭൗതികത െ വി ് ആ ീയ
േലാകേ ുയേര വീഥിയിൽകൂടിയു ആ യാ ത
ഏതാ ് ഒരു വ ാഴവ േ ാളം നീ ു നി ു.
ഇതിനിടയിൽ ഋേഗ ദസംഹിത കേ ാടുക ് ഞാൻ
ഹൃദി മാ ി.
“ബേതാ ബതാസിയമൈനവേത മേനാഹൃദയം.
ചാവിദാമ” എ ഋ ് “അവിദാമ ച ഹൃദയം മനേ ഏവ
നയമാസി ബത ബതഃ” എ മ ിൽ തല
തിരി ു രി ുവാനും എനി ് നി യാസം സാ മായി.
ചുരു ിൽ യുവത ിെ മൃദുലവികാര ൾ
എ ിൽ െമാ ിടാൻ തുട ിയേ ാേഴ ും ഞാൻ
ഒരിരു ംവ ‘തിരുേമനി’യായി. ന ൂതിരിമാരിൽനി ്
“ന ”എ ബിരുദവും എനി ു ൈകവ ു.
ആദ െ േലാകമഹായു ം െപാ ി ുറെ
കാല ് ഒരു ശാ ാം കാവിെല ശാ ി ാരനായിരു ു
ഞാൻ. ഇരുപതാം നൂ ാ ിെ പു ല
ക നാള ിൽനി ് െപാ ിേ സമരകാഹളം എെ
െഞ ി ി ു. ജ ിത ിെ പതുേ റിയ
പ ുകിട യിൽനി ് ഞാൻ ചാടിെയഴുേ ു.
ബാ ണ ിെ കരി ട ുത ് ത ി ള ു
പുറ ുവ േ ാൾ പരിവർ ന ിെ പുലരി ാ ്
എെ ഉ ിഷിതചി നാ ി. െപാതു േസവന ിനു
കർ വ ം എെ മാടിവിളി ു. േയാഗേ മപ ാനം
ന ൂതിരിഗൃഹ ളിൽ തുകിലുണർ ിെ ാ ്
സമുദായമ ിൽ സ രി ുകയായിരു ു അ ്.
അെതെ ആകർഷി ു. പേരതനായ കുറൂർ ഉ ി
ന ൂതിരി ാടിെ , വാ ി ം എെ വശീകരി ു. ഞാൻ
എ ിേല ു തിരി ുേനാ ി. വായിൽ നിറെയ
ൈവദികമ വും മന ിൽ ദഹി ാ കുെറ
വ ാേമാഹ ളും അ ാെത മെ ാ ും എ ിലിെ ്
ഞാൻ കെ ി. തളിർ ുവരു താരുണ ിെ
മുഖ ു േരാമം മു ി ഴ ി ും അ ര ാനം േനടാൻ
കഴിയാ എെ ദയനീയതെയ ുറിേ ാർ ു ഞാൻ
കുനി ിരു ു കര ുേപായി. പാഥമിക പാഠ
ശാലയിൽ പഠി ിരു ഒരു തി ാടി ുടുംബ ിെല
പ ു വയ ു പായം വരു ഒരു മേര ാള ു ിെയ
ഞാൻ ശരണം പാപി ു. അവൾ എെ
ശിഷ നായംഗീകരി ു. ആ െപൺകിടാവ് തെ േ ിൽ
കു ി ുറി ു തെ അ ര െള
നിശീഥനി തയിൽ േലാകം കൂർ ം
വലി ുറ ുേ ാൾ ഞാനിരു ു ചവ ിറ ി. ഭാഗ െമ ു
പറയെ , പണ ായസ ിനു ശർ ര
െപാതി ുെകാ ുവ പത ടലാ ിൽനി ് ഒരു
പരസ ം ഞാൻ കൂ ിവായി ു.
അ തയുെട മൂടുപടം പി ി ീ ി
വി ാന ിെ പു ിരിേയ േ ാൾ ഞാനാെക
േകാരി രി ു. ഗ കർ ാവായി ഉയരണെമ ായി
പി ീെടെ ജീവിതല ം. അ ാല ു െഷാർണൂർ
െറയിൽേവേ ഷനു സമീപം യൂേറാപ ാർ ു
കളി ാനും കുടി ാനും ഒരാംേ ാ—ഇ ൻ ്
നട ിേ ാ ിരു ു. അവിെടവ ് ഒഴിവു സമയ ്
എെ ഇം ീഷ് പഠി ി ുവാൻ ഒരു നാടൻ
ഉേദ ാഗ നുമായി ഏർ ാടുെചയു. ഒരു യൂേറാപ ൻ
ഉേദ ാഗ െ അ ാറു വയ ു പായംെച ഒരു
മദാ ു ിയും എ.ബി.സി.ഡി.
പഠി ാെന ിേ ർ ിരു ു. അവരും ഞാനും െത ിട
സതീർ രായി ീർ ു എ സംഗതി സവിേശഷം
രണീയമാണ്
അ ാല ാണ് ന ൂതിരിേയാഗേ മസഭയുെട
ആഭിമുഖ ിൽ ഒരു ന ൂതിരിവിദ ാലയം
എട ു ിയിൽ ഉടെലടു ത്. അതിെ
ആദ ശാഖയിൽ െ ഞാൻ ലംപിടി ു.
െകാ വർഷം 1096-’97 കാല ളിൽ
എട ു ിജീവിതെ ി ആേവശകരമായ പലതും
എനി ു പറയുവാനു .് ‘വിദ ാർ ി’ എ േപരിൽ
ക ിലടി ഒരു ൈദ മാസിക എെ പ താധിപത ിൽ
ആരംഭി ു. പ ത പവർ ന ിൽ എെ ആദ െ കളരി
അതായിരു ു. പേ , വി വം ഏറിേ ാകു ുെവ
കാരണ ാൽ അധികൃത ാരാൽ അതമർ െ ു.
പിൽ ാല ് േയാഗേ മം, ഉ ി ന ൂതിരി, പാശുപതം,
ഉൽബു േകരളം എ ീ പ താധിപത ാന ിരു ്
ഒളി ും െതളി ും ഞാൻ െചയ േസവന ളുെട
ഗണപതി കുറി ത് ആ ‘വിദ ാർ ി’ ആയിരു ു. എ ിൽ
േദശീയേബാധം തല െപാ ിയതും അ ാല ാണ്.
േലാകമാന തിലകനായി എെ ആരാധ േദവൻ. ഞ ൾ
വിദ ാലയപരിസര ിൽ ഒരു ‘ആന മഠം’ ാപി ു.
ഭാരതാംബയുെടയും തിലകെ യും പടം വ ു പൂജി ് ഭജന
നട ിേ ാ ു. കൂ ിൽ ചില പതി കളും സ യം
ൈകെ ാ ു. സ ം േപരിൽ സ ു
സ ാദി ുകയി , എ ാ മനുഷ േരാടും
സേഹാദരനിർ ിേശഷം െപരുമാറും, ജാതിമതാദി
അസമത ളുെട േനേര പടെവ ും, േ ഹവും
സൗശീല വും വളർ ും, ആഡംബരം ഉേപ ി ും,
സത േമ പറയൂ മുതലായ സ ശീല ൾ
വിദ ാർ ികൾ ിടയിൽ വളർ ാൻ ഒരു സംഘടന
ാപി ു. പേരതനായ പാടിയ ് കു ു ിയ െ ‘ഭേജ
ഭാരതം’ മുതലായ േദശീയ പസി ീകരണ ളായിരു ു
ഞ ളുെട ആേവശ ിെ ഉറവിടം.
ഒ ാല ു നട ആ സു പസി മായ മലബാർ
േകാൺഫറൻസിൽ ന ൂതിരിവള ിയർമാരുെട ക ാപ് ൻ
എ പദവിേയാെട ഞാൻ പെ ടു ു. േസവന ിെ
പശ ി നുസരി ് ബഹുമതികളും ഞ ൾ ്
ൈകവ ു—അ െ ലഹളയിൽ കേ റുെകാ ു
മുറിവുകളും റിേ ാർ ിെല ഏതാനും
അഭിന നവാക ളും.
1921-ൽ അഹ ദാബാദിൽ നട ഇ ൻ നാഷനൽ
േകാൺ ഗ ിെ വാർഷിക ിൽ ഞാൻ േകരള ിെ
ഒരു പതിനിധിയായി പെ ടു ു. ക ൽയാ ത െചയു എ
കാരണ ാൽ പായ ി ം െചയ ാെത
വിദ ാലയ ിൽ പേവശി ി ിെ ് അധികൃതർ ശാഠ ം
പിടി ു. അ െന എെ വിദ ാർ ിജീവിതം
അവിെടവ ു മുറി ു. ആ ബഹി രണം എെ ഒരു
മുഴുവൻസമയ േകാൺ ഗ ു പവർ കനാ ി മാ ി.
ഖാദിേഹാ ിങ്, ക ുഷാ ുപി ിങ് എ ീ
പവർ ന ളിൽ മുഴുകിെ ാ ് നാടുനീെള ഞാൻ
സ രി ു. രാ ീയ പവർ ന ിെ ഉ ുക ികൾ
പലതും എനി ു കാണാൻ കഴി ു. അെതെ ഇരു ി
ചി ി ി ു. വ ിയുെട േമ യാണ് മെ ാ ിെ യും
മീെത എെ നി ു േബാധം വ ു. ആശി ുേ ാെല
പറയുവാനും പറയുേ ാെല പവർ ി ാനും ഞാൻ
സ യം തീ വ പതി െചയു. ഇതിേല ു രംഗമായി
സ ം കുടുംബെ യും സമുദായെ യും
താവളമാ ിെ ാ ് ഞാൻ സമുദായ
പ ാന ിേല ുതെ മട ിേ ാ ു.
ഇം ീഷ്വിദ ാഭ ാസവും ഉേദ ാഗജീവിതവുമ
സമുദായവി വ ിെ മാനദ െമ ് ഞാൻ
മന ിലാ ി. പാവുമു ുടു ് ഓ ൺേകാ ു ധരി ്
േയാഗേ മസഭയുെട അ ാന ിരു ്
ജ ികുടിയാൻ കാര െ യും ധർ ാപന ളുെട
ഭരണൈവകല െളയുംപ ി ആവലാതിെ ടു
മാന ാരുെട െതാ ി ു ിൽ ‘ഊശി ുടുമ’
ഒളി ിരി ു തായി ഞാൻ കെ ി.
ജ ിത ിൽനി ് മുതലാളി ിേല ു
ഉയിർെ ഴുേ ് ആഭാസമാെണ ് ഞാൻ മുറുമുറു ു.
ആ പേ ാഭം ന ൂതിരിമാരുെട ഇടയിൽ
മിതവാദികെള ും വി വവാദികെള ുമു ഒരു
േചരിപിരിവിേലെ ി ു. ചുരു േ , േയാഗേ മസഭ
ആഢ ൻകൂലികെളെ ാ ു
കഴുതകളിയാെണ ുവെര ഞാനാേ പി ു.
യുവജനസംഘ ിെ േനതൃത ിൽ കുടുമമുറി,
ആചാര ലംഘനം, മി ശേഭാജനം, പരിേവദനവിവാഹം,
വിജാതീയസംബ ബഹി രണം, വിധവാവിവാഹം
എ ീ മു ദാവാക ൾ മുഴ ിെ ാ ് യുവജന ൾ
മുേ ാ ുവ ു. പൂമുഖ ു നട ഈഒ ാട്
അ ഃപുര ിേല ും കട ിവിടുവാനു
പരി ശമ ിെ ഫലമായി ‘അടു ളയിൽനി ്
അര േ ’് എ സാമുദായിക പഹസനം അരേ റി.
ആചാരേ ാ തകർ ാനു ആദ െ ആ ം
േബാംബായി ആളുകൾ അതിെന ചി തീകരി ു. ആ
പഹസനം അരേ റിയ പേദശ ളിെല
അ ർ ന െള ാം മറ ുട വലിെ റി ും
േചല ുത ് ചീ ിെയറി ും അര േ ു വ ു.
അ െന ന ൂതിരിെയ മനുഷ നാ ുക എ
വിശി പ ാന ിൽ എെ വരി െകാടു ുഎ ്ഇ ്
ഞാൻ അഭിമാനി ു ു.
ഇ ് തിരി ുേനാ ുേ ാൾ—ഇനിയും മുേ ാ ു
േപാകാനു ശ ി ആർ ി ുവാൻ
തിരി ുേനാ ുേ ാൾ—എനിെ ാ ും ദുഃഖം
േതാ ു ി . വിദ ാവി വ ിലാകെ ,
സാമൂഹ വി വ ളിലാകെ . ഞാൻ പേവശി ത് ഒരു
സ ാർ ലാഭെ യും ഉേ ശി ായിരു ി . ചു ും
ആചാര ളാൽ ച ലയ് ിടെ ടുകയും അ തയാൽ
വീർ ുമു ുകയും െചയ മനുഷ ാ ാ െള ക േ ാൾ
എെ ഉ ുരുകി. ആ ചൂട് എെ െ ാ ് പവർ ി ി ു.
അവരുെട സ ാത ിന് അഥവാ ഞ ളുെട
സ ാത ിന് ഞാൻ പവർ ി ു. മനുഷ ചരി തം
സ ാത സമര ളുെട ചരി തമാെണ ് എനി ു
േതാ ു ു. സ ാത സമരം എ ാൽ രാ ീയസമരേമാ
സാ ികസമരേമാ സാമൂഹ സമരേമാ മാ തമ ,
എ ാൽ ഇെത ാമാണുതാനും. സമ ഗമായ വളർ യ് ്
അനുവദി ാ എ ിെനയും ത ിനീ ുവാനും ജീവെ
വികാസെ ത രി ി ുവാനും
ശമി ുെകാേ യിരി ും, ഉദ്ബു മായി വളരു
മനുഷ രാശി. അത് ജീവെ അനുസൃതമായ ഒരു
പ കിയയാണ്. അത് ഒ ിനാലും തട ു െവ ുവാൻ
സാ മ .സ മായ വികാസം സുഖമാണ്.
വികാസഭംഗം ദുഃഖവും. അനാദികാലം മുതൽ പൂർ ികർ
തുടർ ു വ ഈ മഹ ായ യ ിൽ ഞാനും ഒരു
പിടി മലരി ു എ ുമാ തം. ഈ ചുരു ിയ കർ ം നേ
കുറ ുേപർെ ിലും സ ാത സുഖം ന ിെയ ു
േതാ ു ു. അേതതായാലും സൽ ർ ിേ തായ
സുഖം ഞാനി ു തിരി ുേനാ ുേ ാൾ
അനുഭവി ു ു.

രസികസദനം, േമഴ ൂർ
10-5-1970 വി.ടി.ഭ തിരി ാട്
അനുബ ം–2

വി.ടി.യുെട ആ കഥ *
ജി. കുമാരപി

ഇ രുപ
ഏ വും ന അ
ുവർഷ ാല ിനു
ു മലയാള പു ക
ിൽ ഉ

ഒരു കുറി ് എഴുതണെമ ് ഒരു വർഷം മു ് ഒരു


െള
ായ
ുറി ്

പശ വാരിക ഞാൻ ഉൾെ െട പലേരാടും


ആവശ െ ടുകയു ായി. പല കാരണ ളാലും
എനി ് ആ കുറി ് എഴുതാൻ കഴി ി . എ ാൽ ഈ
കാലഘ ിെല പു ക ളുെട കൂ ിൽ എനി ്
ഇ െ വെയ ുറി ് ഓർ ാൻ ഈ അവസരം
പേയാജനെ ു. അ െന ഓർ യിൽവ
പു ക ളിൽ ഒ ് വി.ടി. ഭ തിരി ാടിെ ‘ക ീരും
കിനാവും’ ആയിരു ു. വി.ടി.യുെട ആ കഥ എ ു
പറയു ത് ഈ പു കെ ുറി ാണ്. ‘കർ വിപാകം’
എ ു വി.ടി. േപരു െകാടു ാൻ ഉേദശി മെ ാരു
പു കംകൂടി ഇേ ാൾ അ ടി ുെകാ ിരി ു ു ്.
അതുെകാ ും വി.ടി.യുെട ആ കഥ പൂർ ിയാകും
എ ു േതാ ു ി . അത് എ ും
അപൂർ മായി ിട ുമേ ാ എ മനഃ ാപം ഈ
സ ർഭ ിൽ എെ ഉ ിൽ വി ിനില് ു ു.
വി.ടി.െയ സാമൂഹ വി വകാരി എ
നിലയില ാെത സാഹിത കാരൻ എ നിലയിൽ
വിലയിരു ാൻ ഞാൻ മാനസികമായി ശമി ി ു .്
െപാതു പവർ ന ിെ ഉേപാൽപ ം എ
നിലയിലാണ് പലരും വി.ടി.യുെട സാഹിത കൃതികെള
േനാ ി ാണു ത്. ഇത് ഒരു കണ ിനു ശരിയാണു
താനും. എ ാൽ ‘രസികസദനം’ എ ു സ ഭവന ിനു
േപരി വി.ടി. സാമൂഹ പരിവർ ന ിെ െവറും
േപാഷകവിഭവമായി മാ തേമ സാഹിത രചനെയ
കരുതിയിരു ു ു എ ു വിചാരി ാൻ പയാസമു ്.
ഒരു സാഹിത കാരനായി ീരുക എ തും
അേ ഹ ിെ ജീവിേതാേ ശ ളിൽ ഉൾെ ിരു ു.
1970 ഡിസംബറിൽ എഴുപതു വയ ിനുേമൽ
പസി െ ടു ിയ പു കമാണേ ാ ‘ക ീരും
കിനാവും.’ ഇതിന് ആമുഖരൂപ ിൽ എഴുതിേ ർ
‘തിരി ുേനാ ുേ ാൾ’ എ ഭാഗ ിൽ ആദ കാല
ജീവിതെ പരാമർശി ുേ ാൾ വി.ടി. ഇ െന
എഴുതു ു: “അ തയുെട മൂടുപടം പി ി ീ ി
വി ാന ിെ പു ിരിേയ േ ാൾ ഞാനാെക
േകാരി രി ു. ഒരു ഗ കർ ാവായി
ഉയരണെമ ായി പി ീെടെ ജീവിതല ം.”
വി.ടി.യുെട ഏ വും പശ കൃതി ‘അടു ളയിൽനി ്
അര േ ’് എ നാടകമാെണ ിലും ‘ക ീരും
കിനാവും’ ആണ് അേ ഹ ിെ ഏ വും ഉ മമായ
കൃതി എ ാണ് എനി ു േതാ ു ത്.
െവ ി ിരു ി താഴ ു കറു പേ രി രാമൻ
വി.ടി.ഭ തിരി ാട് ആയി ീർ കഥ—ദരി ദനും
അ നുമായ ഒരു ന ൂതിരിയുവാവ് ഉ ലമായ
സാമൂഹ പരിവർ ന ിെ സമു ത േനതാവ്
ആയി ീർ കഥ—അ ുതരസം കലർ താണ്.
എ ാൽ പതിെന ു വയ ു വെര നിര രനായിരു
ഈ മനുഷ ൻ ൈശലിയുെട ഓജ ും ദർശന ിെ
േതജ ുംെകാ ് ആദരണീയനായ ഒരു സാഹിത കാരൻ
ആയി ീർ ചരി തം കൂടുതൽ അ ുതകരമാണ്.
ആംഗലഭാഷയിെല ആധുനിക േനാവെലഴു ുകാരിൽ
പമുഖനായ േജാസഫ് േകാണറാഡ് എ
ൈശലീവ ഭെ കാര ം ഈ സംഗതിെയ ുറി ്
ആേലാചി ുേ ാെഴ ാം മന ിൽ െപാ ിവരു ു.
േപാള ിൽ ജനി ുവളർ േകാൺറാഡിനു പതിെന ു
വയ ുവെര ഇം ീഷുഭാഷയിെല ഒര രവും
അറിയാമായിരു ി ! പതിെന ാമെ വയ ിൽ ഒരു
യാദൃ ികസംഭവംവഴി അസാമാന മായ
രൂപാ ര ിനു വിേധയനാകു ആ ഘ മാണ്
വി.ടി.യുെട ജീവിത ിെല അനർഘമായ ഘ ം.
അതിെ േരാമാ ജനകമായ വിവരണം
ഉൾെ ാ ു ു എ തുതെ ‘ക ീരും കിനാവും’
എ ആ കഥാ ഗ ിെ മാ ുകൂ ു ു.
അനസ ൂതമായ കഥ പറയു ദൃഢബ മായ ഒരു
കൃതിയ ‘ക ീരും കിനാവും.’ സമർ ണവും
‘തിരി ുേനാ ുേ ാൾ’ എ േപരിലു ആമുഖവും
പ ് അധ ായ ളും അട ിയ 160 വശ ൾ മാ തമു
ഒരു െചറു പു കമാണിത്. തെ ജീവിത ിെ
ആദ ഘ മായ 1896 മുതൽ 1916 വെരയു പ ിരുപതു
വർഷ ാലെ അനുഭവ െള ആ ദമാ ിയു
ഏതാനും ഉപന ാസ ളുെട സമാഹാരം എ
നിലയിലാണ് ഈ പു കം ചമ ിരി ു ത്. ഉപന ാസം
എ തിനുപകരം െചറുകഥെയേ ാ
ചി തീകരണെമേ ാ പറ ാലും മി
അധ ായ ൾ ും േയാജി ും. ഒ െയ് ാ യ് ് ഓേരാ
േലഖന ിനും ഒരു പൂർ തയു .് എ ാൽ ഒരു
ആ ാവിെ വളർ യും അതിെ പ ാ ലമായി
ഒരു കാലചരി തവും ഇവയിലൂെട നാടകീയമായി
ചടുലമായി അനാവൃതമാകു ു. അ െന ഈ
ഉപന ാസസമാഹാര ിന് ആെക ൂടിയു ഒരു
ഏകാ ഗതയും ൈകവ ി ു ്.
‘തിരി ുേനാ ുേ ാൾ’ എ ആമുഖ ിന്
തെ ജീവിതെ നയി
അടി ാനത െ ുറി ് വി.ടി. ഇ െന
പറയു ു: “മനുഷ ചരി തം സ ാത സമര ളുെട
ചരി തമാെണ ് എനി ് േതാ ു ു. സ ാത സമരം
എ ാൽ രാ ീയസമരേമാ സാ ികസമരേമാ
സാമൂഹ സമരേമാ മാ തമ , എ ാൽ ഇെത ാം
ആണുതാനും. സമ ഗമായ വളർ യ് ് അനുവദി ാ
എ ിെനയും ത ിനീ ാനും ജീവെ വികാസെ
ത രി ി ുവാനും ശമി ുെകാേ യിരി ും
ഉൽബു മായി വളരു മനുഷ രാശി” എ ാൽ ഈ
വിശാലവും തീ വവും ആയ സ ാത േബാധ ാൽ
പേചാദിതനായി വി.ടി. െചയ സമര ളുെട കഥയ
ഇ ു കം. ആ സമേരാപാഖ ാന ിെ വി ംഭം
മാ തമാണിത്—ആ സ ാത േബാധം
ഉദി ു തുവെരയു ആദ കാലചരി തം. അതിെ
അ ം ഒരു വലിയ വഴി ിരിവായിരു ു.
സുദീർഘമായ ഉ രകാ മു സംഭവ ബഹുലമായ
ഒരു കഥയുെട ഫസ മായ പൂർവകാ ംഎ ്
ഇതിെന ുറി ു പറയാം.
ആ കഥകെള സാധാരണ ബാധി ാവു
വീരസ േമാ അതിവിനയേമാ വി.ടി.െയ ബാധി ി ി .
“ഇ ു തിരി ുേനാ ുേ ാൾ എനിെ ാ ും ദുഃഖം
േതാ ു ി ” എ ് ആ സംതൃ ിേയാെട
പഖ ാപി ു അേ ഹം തെ പവർ നെ
ആ സംയമനേ ാെട ഇ െന വിലയിരു ു ു.
“അനാദികാലം മുതൽ പൂർവികർ തുടർ ുവ ഈ
മഹ ായ യ ിൽ (സ ത സമര ിൽ) ഞാനും
ഒരു പിടി മലരി ുെവ ുമാ തം.” തിക
ആർ വമാണ് ഈ കൃതിയിൽ ഉടനീളം നിറ ു
നില് ു ത്. തെ അനുഭവ െള ഒളിവും മറവും
കൂടാെതയും എ ാൽ ഔചിത ം വിടാെതയും
തുറ ുകാ ുകയാണ് ഗ കാരൻ െച ു ത്. ഈ
അനുഭവകഥനം ഒരി ലും ശു മാകു ി .
ഭാവസാ തെകാ ും കാവ ാ കത ംെകാ ും
വർ നകളുെട ത യത ംെകാ ും ഹാസ രസ ിെ
സാരസ ംെകാ ും കഥാകഥനെ
ൈചതന ഭരിതമാ ു തിനു ഗ കാരെ സി ി
അന ാദൃശമാണ്. ഈ ൈചതന ം പസരി ി ു
വ ിയുെട ആ ാർ തഎ ും
തുടി ുനില് ുകയും െച ു ു.
ഗ ിെ ഒൻപതാം അധ ായ ിന് ‘വളർ ു
വരു ഒരാ ാവ്’ എ ാണ് വി.ടി. േപരി ിരി ു ത്.
എ ാൽ ഈ േപരു പു ക ിന് ആകമാനം േചരും.
“അ ിേഹാ തിയുെടയും പാ നാരുെടയും
പാദപാംസു ളാൽ പുളകംെകാ സാ ാൽ
േമഴേ ാൾേദശ ”് അത ം കുലീനെമ ിലും
ദരി ദവും അ പശ വും ആയ ഒരു കുടുംബ ിൽ ഒരു
അ നായി ജനി ് ഏെറ ക ീരിലൂെടയും േലശം
കിനാവിലൂെടയും ബാല ം ത ിനീ ു
ഗഹണി ാരായ രാമൻ താഴം ഉപനയനാന രം
“ബു ി ു വികാസവും മന ിനു ാസവും”
ന ാനുതകാ േവദാ യനവുമായി മൂ ുവർഷം
നാ ിൽ കഴി ുകൂ ു ു. പിെ ര ിൽ ചില ാനം
െകാ ം പാതായ് രമനയ് ൽവ ു തുടരു
വിദ ാഭ ാസം വ ത മെ ിലും
ബാഹ േലാകവുമായും അവിടെ
പരി ാര ളുമായും ഉ ാകു പരിചയംെകാ ും
കൗമാര പണയ ിെ ഊ ളതെകാ ും ഉ ിയുെട
ജീവിതച കവാളം വികസി ി ു ു. എ ാൽ
അന രമു ഗുരുകുല വാസം ഗുരുവിെ
കർ ശമായ ശി ാസ ദായം കാരണം
അ പതീ ിതമായി നി ുേപാകു ു. പിെ
കുറ ുകാലം സ ംഇ ും പരിസര ും “നുകം
ക ാൽ വിറളിെയടു ു പായു
കാള ു ിെയേ ാെല െത ി” നട ു ു.
കുടുംബ ിെല ദാരി ദ ം കാരണം പതിേനഴാം
വയ ിൽ െഷാർണൂരിലു കൂട ൂർ മനവക മു മുക
അ ൻകാവിെല ശാ ി ാരനായി അ ൻ
അേ ഹെ ഉ ിയയ് ു ു. അ െന െപാതുജന
പീതിയും അ ലി ാ ജീവിതവും േലശം ശൃംഗാരവും
ആയി ഴിയുേ ാഴാണ് അേ ഹെ പിടി ു
കുലു ുമാറ് ആ സംഭവം ഉ ാകു ത്. പ ുവയ ായ
ഒരു തി ാടിന ാർ െപൺകു ി “ഈ കണെ ാ ു
പറ ുതരാേമാ?” എ േചാദ വുമായി അേ ഹെ
സമീപി ു ു. യാദ ികമായ ഒരു നി ാരസംഭവം.
പേ , അത് ഒര ുത പരിവർ ന ിനു വഴി
െതളി ു ു. എ ാ ബാ ണർ ും ര ു ജ മാണേ ാ
ഉ ത്. എ ാൽ വി.ടി. ് ഒരു മൂ ാം ജ ംകൂടി
ഉ ാവു ു. “എനി ്അ രം േപാലും
വായി ാനറിയി േ ാ” എ െഞ ി ു േബാധം ആ
കു ിയുെട േചാദ ം അേ ഹ ിൽ ഉണർ ു ു;
വി ാനം േനടിേയ അട ൂ എ ് അേ ഹം ശപഥം
െച ു ു; പുതിയ വി ാനം അേ ഹെ
േയാഗേ മസഭയിേല ും
സാമൂഹ പരി ാര ിേല ും നയി ു ു. സ ം
കുടുംബ ിൽനി ു സ ത നാകാനു
സാഹചര വും തീ മായ ഒരു േ പമാനുഭൂതിയും
അേ ഹ ിന് ആ വിശ ാസം ന ു ു. ഇതാണ് ആ
ആ ാവിെ വളർ യുെട ആദ ഘ ം; ഇതാണ് ഈ
പു ക ിെല പേമയം.
ഒരു വ ിയുെട കഥ മാ തമ ഈ പു കം. ഒരു
കാലഘ ിെ കഥയും അതുമായി
പിണ ുകിട ു ു. ഒരു സമുദായ ിെ ഒരു
കാലഘ ിെല കഥ എ ു പറയു താവും കൂടുതൽ
ശരി. േകരള ിെല ന ൂതിരി സമുദായ ിെ
ആ രികമായ അധഃപതന ിെ ആദ ഘ വും
പുനരു ാന ിെ േനരിയ ആരംഭവും സജീവമായ
ഒരു ചരി ത പര രയിലൂെട വി.ടി. ന ുെട മു ിൽ
അവതരി ി ു ു. െവ ി ിരു ി ാഴ ു.
പാതായ് ര, മുതുകുറി ി, കൂട ൂർ, ഒള മ തുട ിയ
മനകളിെല അ രീ ിെ ൈവവിധ ം കലർ
ചി ത ളിലൂെട ഒരു സമുദായ ിെ പതി ായ
ആവി രി ു തിൽ അേ ഹം വിജയി ിരി ു ു.
ന ൂതിരിമാരുെട വിശി മായ ൈപതൃകെ അേ ഹം
നിരാകരി ു ി . പേ , അതിനുവ ൈവരൂപ ം
അേ ഹെ േരാഷംെകാ ി ു ു. ആ േരാഷം
മൂർ േയറിയ വാ ുകളിൽ അേ ഹം
െതാടു ുവിടു ു. “ഈ ന ൂതിരി
തിരുേമനിമാർെ ാെ എ ാ പവൃ ി?” “ഉ ുക,
ഉറ ുക, ഗർഭമു ാ ുക” “എ ാൽ
ന ൂതിരി ീകൾേ ാ?” “വയ് ുക, വിള ുക,
പസവി ുക.” “ജ ിത വും ബാ ണ വും േചർ ു
നാഗെ ുേപാെലയു ഒരു സത വിേശഷമായ”
ന ൂതിരിയുെട ഇടയിലു ആഢ ഗൃഹ ൾ ും
കുേചലഗൃഹ ൾ ും ഇത് ഒരുേപാെല അ ു
ബാധകമായിരു ു—ഇരുകൂ രും ജനതാമധ ിൽനി ു
വ ത മായി ാണ് ജീവി ിരു ത്. പുറേമ
സമുദായ ിെ മാന തയ് ും പതാപ ിനും
േകാ ംത ി ഴി ിരു ി . എ ാൽ അകേമ എ ാം
ജീർ ി ിരു ു. ജ ിത ം അടിയ ിര ളുെട
ആർഭാടമായും ബാ ണ ം അ വിശ ാസമായും
അനാചാരമായും അധഃപതി ുകഴി ിരു ു. “മ ിെല
ക ു വിള ുേപാെല ഏതാനും സംവ ര ാലം
മുനി ുക ിയേശഷം എ വ ി, പടുതിരിക ി
ു ു ു
െക ണ ു"—ഇതായിരു ു ഏതു ന ൂതിരി ീ ും
ഉചിതമായ ചരമ ുറി .് അസ ാത ിെ
പര ായമായിരു ു അവരുെട ജീവിതം. “ആ പടുകൂ ൻ
മനയുെട നാലുെക ിൽ ൂെട തുലാ ാ ുേപാെല
ണ ിൽ ഒരു തലമുറ കട ുേപായി.” എ ു
പറ ാൽ ഒരു തലമുറയിെല
അ ൻന ൂതിരിമാെര ി എ ാമായി, സമുദായ ിെല
പുരുഷ ാരിൽ ബഹുഭൂരിപ വും അ ാരായിരു ു
താനും. നിരു രവാദിത ിെ മെ ാരു േപരായിരു ു
അവരുെട ജീവിതം. ൈസ ിൾ ാരായ
പാതായ് ര ാരും ഇം ിഷ് പഠി ു വി.ടി.യും
പുതുതായി രൂപംെകാ േയാഗേ മസഭ ാരും
ഉൽപതി ുത ിെ ആദ ചലന െളയാണു
കുറി ു ത്.
“യാേഹയ്” എ ാണു ‘തിരി ുേനാ ുേ ാൾ’
എ ആമുഖം തുട ു ത്. “ശരണമ !അ ാഴപൂജ
കഴി ു നട തുറ ുകയാണ് എ ി െന തുട ു ു.
‘െകടാ തീനാള ൾ’ എ അവസാനെ അധ ായം.
നാടകീയമായ തുട ംെകാ ് ആദ ംതെ ന ുെട
ശ െയ പിടി ുനിർ ു രീതിയിലാണ് ഈ
കൃതിയിെല പല ഖ ളും എഴുതിയി ു ത്.
“അലാറം േക ു ഞാൻ െഞ ിയുണർ ു.
താഴ് ിെവ ിരു തിരിനീ ി റാ ൽ
െതളിയി ുേനാ ിയേ ാൾ സമയം നാലര
കഴി ിരു ു.” എ ാണു ‘വളർ ുവരു ഒരാ ാവ്’
എ അധ ായ ിെ ആരംഭം. മ ു വിധ ിൽ
ശേ യമാണു േവെറ ചില അധ ായ ളുെട
ആദ വാചക ൾ. ഒ ിൽ “ശാസി ാൻ
കാരണവ ാരിെ ിൽ ൈശശവം എ ത സുഖകരമാണ്”
എ പ ാവനയാണു തുട െമ ിൽ മെ ാ ിൽ ഇതു
“ ബാ േണാമമൈദവതം” എ ് അവസാനി ു
േ ാകവും തുടർ ് “ഏതു ശ നാണ് ഈ
സം ൃതേ ാക ിെ കർ ാവ് എ
എനി റി ുകൂടാ” എ അഭി പായ പകടനവും
ആകു ു. സംഭാഷണ ൾെകാ ും
ഉപകഥകൾെകാ ും ആഖ ാനെ അഥവാ
വിവരണെ തിക ും രസകരമാ ു സ ദായവും
ഒ ു േവെറതെ . മു ഫെ ആകാശ അയേ ാൽ,
പാതായ് രശ ാെര പരീ ി ാൻ വരു പരേദശി
ബാ ണൻ, പാതായ് രയിെല േമാഷണം,
അ ാടി ുറെ േകാമര ിെ വിവിധ
രസേദ ാതക ളായ തിേരാധാനം എ ി െന
എ തേയാ ഉപകഥകൾ ഇതിൽ െമന ു
േചർ ിരി ു ു. അ ു ു ി വാരസ ാരുമായു
േ പമബ ം െവറുെമാരുപകഥയ . ഒടുവിലെ
ര ധ ായ ളിലായി വിവരി ി ു ഈ കഥ
വി.ടി.യുെട ആദ കാല ജീവിത ിെല ഏ വും
ഊ ളമായ അനുഭവെ ഉൾെ ാ ു ു.
സാമൂഹ വി വകാരി എ നിലയ് ുറ ു വി.ടി.
എ പ മനുഷ െന ഈ കഥയിലൂെട തിക ും
വ മായി ാണാം. പാതായ് ര താമസി ു
നേ മേയാടു േതാ ിയ മധുരമായ
കൗമാരകൗതുക ിെ സൂചനയും ഇേതാെടാ ം
ന ുെട ഓർ യിെല ും. തൂലികാചി ത ളിലൂെട
എ ത കഥാപാ ത ളാണ് ഇതിൽ ഉയിർെ ാ ു
നില് ു ത്! ഇടേ ാടനും േഗാ ി ാരനും
ശു ി ാരനും ആയ സ ം അ ൻ, ശു നായ
മു ഫൻ, ദാ ിണ രഹിതനായ ഗുരു
ക ു ിന ൂതിരി ാട്, ‘വള ുഎ കാര നും
ലു നും ആയ മുതുകുറു ി ബ ദ ൻ ന ൂതിരി ാട്
എ ിവരുെട വിശദചി ത ൾ ു പുറേമ ദയാലുവും
ദാനശീലയും ആയ സ ം അ , ഭി സ ഭാവ ാരായ
തെ മൂ ു മു ിമാർ പാതായ് ര താമസി ു
ൂ ു ു ു
അ ബാലികെയ ിലും അതിബു ിമതിയായ
ഇ ി ിരി, വിശി ാ ാവായ കൂട ൂർ അ ൻ
ന ൂതിരി ാട്, അ ു ു ിയുെട അ യായ മു ായ
അ വാരസ ാർ, കുറൂർ ഉ ിന ൂതിരി ാട്
എ ി െന പലരുെട േരഖാചി ത ളും ഇവയിൽ
ഉൾെ ടു ു. ഇവെയ് ാം തിക വ ിത മു ്.
അേതസമയം അവർ അ െ സമൂഹെ ഓേരാ
വിധ ിൽ പതിനിധീകരി ുകയും െച ു ു.
കാവ ാ കത ം കലർ ഭാഷ വി.ടി.യുെട
ആശയ െളയും സംഭവ വിരണ െളയും
അവി രണീയമാ ു ു. ഉചിതക നകളും
ശ ഭംഗിയും വാചക ളുെട താള കമവും എ ാം
ഇതിൽ അ ർഭവി ിരി ു ു .് ഒ ാം
േലാകമഹായു േ ാടുകൂടി തനി ുവ മാ െ
ഇ െനയാണ് ഊർ സ ലമായി വിവരി ു ത്.
“ഇരുപതാം നൂ ാ ിെ പു ലക നാള ിൽനി ു
െപാ ിേ സമരകാഹളം എെ െഞ ി ി ു.
ജ ിത ിെ പതുേ റിയ പ ുകിട യിൽനി ു
ഞാൻ ചാടിെയഴുേ ു. ബാ ണ ിെ
കരി ട ുത ു ത ി ള ു പുറ ുവ േ ാൾ
പരിവർ ന ിെ പുലരി ാ ് എെ
ഉ ിഷിതചി നാ ി.” തെ പുരാതനകുടുംബ ിെ
പ ാ ലമായ േമഴ ൂർ ഗാമ ിെ ചി തം
െവറു ുകലർ േ ഹേ ാെട ഒരു വാചക ിൽ
വര ിരി ു തു േനാ ുക. “വട ു േനർവരേപാെല
നീെ ാഴുകു നിളാനദി, മ ു വിഭാഗ ളിൽ
മു ി ഴ ു മുൾെ ടികളാൽ മൂടെ കു ിൻനിരകൾ,
നടു ു വിശാലമായ വയൽ, ജലാശയ ിൽ ന ൂരമി
നൗകേപാെല കു ിൻ െചരുവിേലേ ാരംചാരി
െപാ ി ിട ു ഒരു തുരു ,് അതിെ നിറുകയിൽ
അേന ാന ം ആസനം, കാ ിെ ാ ു
കിഴ ുപടി ാറു തിരി ിരി ു
ശീഭഗവതിെയയും േജ ാഭഗവതിെയയും
പതി ി ി ു അ ലം.” ഭി വികാര െള
ഭി ബിംബ ൾെകാ ു വ ഞി ി ാൻ ഇവിെട
അനായാേസന കഴി ിരി ു ു. മു ഫെ അ ം
വിവരി ുേ ാൾ സ ഭാവികമായും ഗാമീണ ളായ
ലഘുക നകളാണ് വാർ ു വീഴു ത്.
“അവസാനകാല ു മാ െയാടു ിയ
മാവിെനെയ േപാെല ചു ി ി നി വെര ാം
അേ ഹെ ൈകെവടി ു... േത ുനിർ ിയ
ചാലുെവ ംേപാെല അേ ഹ ിെ ജീവിതം
കാെണ ാെണ വ ിവരളുകയായി.” പാതായ് രനി ു
മാവി ിരി ു േപാകു വഴിയിെല കു ിൻ
മുകളിൽനി ു കാണു ഭൂഭാഗദൃശ ം എ െനയാണ്?
“ക ിമു ുണ ാനി മ ിൽ പര ുകിട ു
െന ാട ൾ, മാമര ൂ ളുെട നടുവിൽ ൂടി
വളെ ാളി ു വല ുേകറു വഴി ാരകൾ,
അവയ് ിടയിൽ കു ികളുെട കളിേ ാ ുകെളേ ാെല
നീ ിഴ ുനീ ു കാളവ ി ൂ ൾ.”
കളിേ ാഴിയായ നേ മെയ ബാലികയുെട
“പുതുവർഷ ിൽ തളിർ ുവരു പൂെ ടിയുെട
ഓമന ം തുളു ു ശരീര പകൃതി” എ ത
പകാശമാനമായി ാണ് ആ ഓർ യിൽ
മി ി ിള ു ത് “തൂമി െല േപാെല
ചീെള ിടയ് ിെട പാറു കാെറാളി ുകൾ”
എെ ാം അറുപതു വർഷ ിനുേശഷം ഭാവലഹരി
തുളു ി ുവാൻ കഴിയു ത് ഒരു സി ിവിേശഷം
തെ . ‘െകടാ തീനാള ൾ’ എ അവസാനെ
അധ ായ ിെല പകൃതിനിരീ ണം ആരംഭി ു തു
േനാ ുക: “മെ ാ ും െച ാനി ാതിരിെ എെ ശ
ശബളാഭമായ പകൃതിയുെട പതിഭാസ ളിൽ
പാറി ളി ും. ഋതുേഭദ ളിൽ പകടമാകു
ഭാവമാ െള അ ുതപൂർവം േനാ ി ാണും.
എടവ ാതി കഴിെ ു വർഷ ാല േമഘപടലം
എെ ഹരം പിടി ി ും. ആകാശ ിൽ േകാട ാർ
ഉയരു തും ച കവാളെ രുവിൽ ഇടിവാൾ
മി ിമറയു തും എ ിൽ ജീവിത സമാരംഭ ിെ
ആേവശം വളർ ും. ചീ ിയടി ു െകാടു ാ ും
കന േപമാരിയും ധൂർ ിെ ധി ാരംേപാെല
േ ദാഹം വരു ി ീർ ുേ ാൾ ഞാൻ വ സനി ും...”
ഇവിെട, പകൃതിേ ഹവും മനുഷ േ ഹവും
സേ ളി ു ു.
വികാരഭരിതമായ ഈ കൃതിയിെല ഭാവതലം
ഭാവചാപല ിേല ു താഴു ിെ ിൽ അതിനു
ഒരു പധാന കാരണം ഗ കാരെ ഹാസ േബാധമാണ്.
നി ള മായ േനരേ ാ ു മുതൽ രൂ മായ
ആേ പം വെര ഹാസ ിെ എ ാ മുഖ ളും
ഇതിൽ െതളി ു കാണാം. തുട ം തെ സ യം
പരിഹസി ുെകാ ാണ്. “നാല ുവയ ു
പായമാെണനി .് നിറുകയിൽ നാൽവിരൽ
ചതുര ിൽ നീ ുനില് ു ഊശി ുടുമ,
കഴു ിെലാരു വ േമാതിരം, അരയിൽ കറകയറിയ ഒരു
െവ ിേയലസ്, കാലിൽ തള, തലയിൽ തനി കളിമ ും.”
ഈ ഹാസ പവണത അവസാനംവെര കാണാം.
“െതാ ാൽ തിര ുകളയും എ മ ിൽ താരുണ ം
െമാ ി ുവരു ഉ ി ിടാ ളും ചില
സവിേശഷവാര ൾ ു വ ു േചരാറു ായിരു ു” ഈ
രീതിയിലു നർ മായിരി ും ചിലേ ാൾ, “ഒരു
ശുഭമുഹൂർ ിൽ പൗേരാഹിത ം അയാെള
നായാടി ിടി ു വായിളർ ി നാവിേ ൽ പഴയ
പവി തേമാതിരംെകാ ് അൻപെ ാ ര ൾ
കു ി ുറി ്” എ ് ഒര െ
വികാസപരിണാമ െള ുറി ു വിവരണ ിൽ
പറയുേ ാൾ അതു പരിഹാസമാകു ു. ഒരു ന ൂതിരി
ീയുെട ജീവചരി തം സം ഗഹി േവ “14-ൽ
അബ ിന് ആ െപൺകിടാവു തിര ു. ആ അപകടം
പ ി തിെ ശി െയ മ ിൽ പ ുെകാ ം
അ ഃപുര ിൽ അസൂര ശ യായി
അവിവാഹിതയായി ആ കു ി ാവി ു
കഴി ുകൂേ ിവ ു” എ ് സമൂഹെ
പരിഹസി ുേ ാൾ ആ പരിഹാസ ിനു പി ിൽ ആ
പാവം ീേയാടു സഹാനുഭൂതിയും ുരി ു ു.
േയാഗേ മസഭെയ പിൽ ാല ്“
ആഢ ൻകൂലികെളെ ാ ു കഴുതകളി” എ ു
വിേശഷി ാൻ േ പരി ി രൂ മായ
ആേ പഹാസ മാണ് ഈ കൃതിയിൽ ‘ഉ ുക, ഉറ ുക,
ഗർഭമു ാ ുക’ എ മൂ ു വാ ുകളിൽ
ന ൂതിരിമാരുെട ജീവിതചര െയ സ ൂർ മായി
വിവരി ുേ ാൾ െപാ ിെ റി ു ത്.
ആ കഥയിൽേപാലും ആ ാംശം അധികം
െവളിെ ടു ാ വരു .് ചിലർ അതിെന
വ ുനി മായ ഒരു സമകാലീന ചരി തമാ ു ു. മ ു
ചിലർ സ കാര ജീവിതെ അവഗണി ു ത ളുെട
െപാതുജീവിതെ അെ ിൽ അതിനു പസ മായ
ആദ കാലാനുഭവ െളമാ തം വിവരി ു ു.
വി.ടി.യുെട ആ കഥ ഈ ര ുതര ിലും െപ ത .
അേ ഹം ആദ ംആ ാംശം കലർ ഒരു
കൃതിയാണ് രചി ിരി ു ത്. ഇതിൽ ഒരു
കാലഘ ിെ ചി തമു ;് പേ , അതു സ ം
പതീതിയിലും പതികരണ ിലും പതിഫലി ു
ചി തമാണ്. പിൽ ാല ു
െപാതു പവർ കനായി ീർ വി.ടി.യുെട
ആദ കാലകഥ മാ തവുമ ിത്. അതുെകാ ാണ്
നേ മയ് ും അ ു ു ി ും ഇതിൽ പാധാന ം
വ ത്. അ ു ു ിയുമായു ബ ം
“ൈവവാഹികജീവിത ിെ ൈവഷമ ളിേല ും
ൈവകൃത ളിേല ും” അേ ഹ ിെ ശ
ആകർഷി ു എ തു ശരിതെ . എ ിലും അതിലും
എ തേയാ വലിയ പാധാന ം അേ ഹം അതിനു
ന ു ു ്. സ വ ിത ിെ എ ാ വശ ളും
പകാശി ി ു ഒരു കൃതിയായി ാണ് ഗ കാരൻ
ഇതു വിഭാവന െചയതും എഴുതി ഫലി ി തും. ആ
വ ിത ിെ ന ൾ ഇതിൽ അനുസ ൂതം
മുഴ ു ു. അതുതെ യാണ് ഈ കൃതിയുെട ശ ിയും
മഹിമയും. അതുെകാ ുതെ യാണ് ‘ക ീരും
കിനാവും’ അസാമാന ൈചതന മു ഒരു
സാഹിത കൃതിയായി ീർ തും. വി.ടി. വി വകാരി
മാ തമായിരു ി . കവിയും കഥാകൃ ും കാമുകനും
ആയിരു ു. ആ ബഹുമുഖേചതനയുെട ആദ കാല
വികാസ ിെ ചതുര ശ േശാഭിയായ ആവി രണമാണ്
‘ക ീരും കിനാവും.”

* വി.ടി. ജ ശതാ ി ആേഘാഷ ി ി, േമഴ ൂർ 1997-


ൽ പുറ ിറ ിയ വി.ടി. രണിക (എഡി. എ. വി.
ശീകുമാരി)യിൽനി ും

You might also like