Professional Documents
Culture Documents
കണ്ണീരും കിനാവും
കണ്ണീരും കിനാവും
ക ീരും കിനാവും
അടു ളയിൽനി ് അര േ ്
വി.ടി.യുെട സ ൂർ കൃതികൾ
കർ വിപാകം
വി.ടി.യുെട കഥകൾ
MALAYALAM LANGUAGE
Kanneerum Kināvum
Literature/Autobiography
by V.T. Bhattathirippad
Rights Reserved
First Published December 1970
First DCB edition 1999
8" impression August 2014
Cover photograph
Punaloor Rajan
PUBLISHERS
D C Books, Kottayam 686 00l
Kerala State, India
Literature News Portal: www.dcbooks.com
Online Bookstore: www.onlinestore.dcbooks.com
e-bookstore: ebooks.dcbooks.com
Customercare: customercare@dcbooks.com , 9846133336
DISTRIBUTORS
D C Books-Current Books
ISBN 81-7130-953-4
അേ !
എെ അഭിസംേബാധന േക ് ഓടിെയ ി ആദ മായി
ആേ ഷി ാശ സി ി ത് ആരാണ്?
ഒരദൃശ ശ ിയുെട അ ശ്േചാദനയാൽ ഒരു
ഉൽബമായി ഉടെലടു എെ ഗർഭഭാരഭരണേ ശ ൾ
വകവയ് ാെത വളർ ിെ ാ ുവ ് ഈ
വിശ രംഗ ിേലെ ി മാതൃത ിെ മു ിൽ
എെ സാ ാം ഗ പണാമം.
എെ ആയു ിനും േ ശയ ിനും സ ത ം മറ ്
ശു ശൂഷി ു വളർ ിയതവരാണ്. അ ൻ, അ , കാ ,
പൂ ഇ െന ഓേരാ ിേനയും ചൂ ി ാ ിഈ
വി ൃത പപ െ പരിചയെ ടു ി തവരാണ്.
ശു ളായ ൈവദിക കിയകൾെകാ ്
വാടി ളർെ ുേ ാൾ േ ഹാർ ദമായ
പു ിരിതൂകി കുളുർ ി തവരാണ്: അ !
യൗവന ുള ിൽ വിഷയല ടത ിെ
ൈവഷമ ളിൽ മുതല ൂ ുകു ി
മറി ുവീഴാെത ര ി ത് ആ കള മ ,
കന കാത ിെ കടാ ളാണ്.
വിവാഹേവദിയിൽ ‘സഹധർ ം ചരിതഃ’ എ ു
ൈകനീ ിയേ ാൾ ‘ഓം തഥാ’ എ ു രം മൂളി എെ
അനുഗമി തവരാണ്. വിവാഹാന ര
ഗാർഹികജീവിത ിെല ക ുംമു ും നീ ി
വാർ ക ിേല ് വഴിെതളി തും അവരാണ്.
ദാഹാർ നായ എനി ് േ ഹാർ ദമായ ക ുനീർ
തൂകി എെ പരേലാകയാ ത സുഗമമാ ുവാൻ കാ ു
നിൽ ു തും അവരാണ്.
ഇ െന മാതാവിെ , സേഹാദരിയുെട, ഭാര യുെട,
ീത ിെ എ ാ നിലകളിലും നിഴെല േപാെല
പി ുടർ ുേപാരു അവരുെട ഹൃദയ ുടി ുകൾ
എനി ു ന ായറിയാം. അവരുെട ആവലാതികളും
േപാരായകളും ഞാൻ മന ിലാ ിയി ു .് നീരുറ ു
തളംെക ി നിൽ ു അവരുെട നീൾമിഴികളിൽ ഞാൻ
എെ െ േനാ ി ി ു .് െമാ ി ു വരു
അവരുെട മധുരാഭിലാഷ ൾ വിടർ ുകാ ാൻ ഞാൻ
അഭിലഷി ി ു ്. ജീവിതനേഭാമ ല ിൽ
പുരുഷാധിപത ിെ ഉ ല പഭയിൽ ഈ
സർ ാ ക പപ ിനു സാ ിയായി നിൽ ു
ആ അരു തി ന തം എെ തിമിരാ മായ
നയന ളിൽ എ ുെമ ും തിള ുമാറാകെ .
കളിവിള ിെ കരി ിരി
ഒര ൻ ജനി ു ു
ക ീരും കിനാവും
ബാല ൃതി
മു ൻ
ാന ാനം
മറ ാ നിമിഷ ൾ
ഗുരുകുലവാസം
ശാ ാംകാവിെല ശാ ി ാരൻ
െകടാ തീനാള ൾ
അനുബ ം
തിരി ുേനാ ുേ ാൾ
അ രനൂ ാ
ൈശശവ
ിെ അകല
ിേല
ഓർ കളുെട മൂടൽമ
ുനി ു വിദൂരമായ
ു കുനി
ിൽ അ
ു േനാ ുേ ാൾ
ളും
മേനാഹര ളുമായ അനു രണകൾ ക ു നി ൾ
പുളകം പൂേ ാം. േനേരമറി ് എെ ഹൃദയം
വ ളും േവദനാജനക ളുമായ
അനുഭവപര രകളുെട കടു ൽ ുേ ു
െനാ ുനീറുകയാണ്. പാവെ വർ ു േനരി ിരു
പരമസ ട ിെ പ ാ ലം ഇ ും നിേ ഷം
മാറി ഴി ി ി ാ തിനാൽ അവേശഷി ു കാണു
സമുദായ ിതിയുെട േനേര എനി ു െതെ ാരു
ഈർഷ യും േതാ ാതിരി ു ി .
വാ വ ിൽ കാല ംേപാെല മേനാഹരമായ ഒരു
ബാല മ ഞാനനുഭവി ി ു ത്. അ മടിയിേല ി
‘കു ാ, ഒ ു ചിരി ൂ’ എ ് ഓമനി ുെകാ ് എെ
ചാ ാടി ിരു ആസ ാദ ളായ രംഗ ൾ എെ
ജീവചരി ത ിലു ായി ി . അ ാഴം ഊ ി
പൂമു ിറ ി പൂനിലാവിലാറാടിനില് ു
അ ിളിയ ാമെന ചൂ ി ാ ി താരാ ുപാടി
ത ിലുറ ുവാൻ താതമാതാ ൾ ു തരം
കി ിയി ി . രുചികര ളായ മധുര ദവ ൾ
മാറിമാറി ി ു മനംമടു ി ി . ‘തളയും വളയും
കിലു ുമാറിളയിൽ പി നട ു’ കാണികളുെട
ക ിനും കരളിനും കളി മു ാ ീ ി .
പുളിേയർ രമു ും െപാേ ല ും പൂമു ി
പിറ വർേ പാടു ുെവ ായിരു ു എെ ധാരണ.
പ ളണി ു ദാസിയുെട അക ടിേയാെട
അ ല ിേല ു െതാഴുവാൻ വരു സമ പായ ാെര
ക ു പലേ ാഴും ഞാൻ അസൂയെ ി ു .് അവർ ്
അ േ റിയ ഇ മു ്, സ ാേദറിയ ഭ ണമു ്,
കൗതുകകര ളായ കളിേ ാ ുകളു ്.
പഭുത ിെ മടിയിൽ പൗഢിേയാെട ജീവി ു ആ
ഭാഗ വാ ാർ എവിെട? ഉേ ഷശൂന നായി
കഴി ുകൂടു ഞാെനവിെട? ഉ വനും ഇ ാ വനും
ത ിലു അകൽ യുെട അല ് ആേലാചനാശീലം
വ േതാെട എെ ശല െ ടു ുവാൻ
തുട ിയിരു ു.
‘ഞാനി െന നി ാരനായി ജനി ുേപായേ ാ’
എ വ സനം എെ ഒരി ലും വി ുമാറിയിരു ി .
സാ ികമായ ഈ അധഃപതനേശാകം എെ
മാ തമ , ഇ ു വെര മുഴുവൻ ബാധി ിരു ു. അത്
അവരുെട വാ ിലും പവൃ ിയിലും
െവളിെ ിരു ുതാനും. സുകൃത യമാണ്.
അേധാഗതിയുെട കാരണെമ ും ഈശ ര പീതിയ ാെത
അതിനു പരിഹാരമിെ ുമായിരു ു അവരുെട
ദൃഢവിശ ാസം. േതവാര ാര ിലു ഈ
അതി ശ യിൽനി ് ഈ ചി ാഗതിയുെട ആഴം
ന വ ം അള ാമായിരു ു.
‘ഉ ാനും ഉടു ാനും ഉ ാ ി രേണ, എെ
െപരുംതൃേ ാവില ാ!’ േതവരുെട മു ിൽ
െതാഴുൈകയുമായി അ െചയിരു ഈ ദയനീയ
പാർ ന എെ വ ാെത വ ാകുലെ ടു ിയിരു ു.
ഭാഗ സൂ ം’ ജപി ു പണമു ാ ാെമ ായിരു ു
അ െ അഭിലാഷം. െനയ് വിള ിരു ് അേ ഹം
അത െന ഉ ി ുരുവിടും. ഉരുകിയ െന ും അ െ
മന ും ഒ ി ാവിയായിേ ാെയ ാെത ആ
മേ ാ ാരണംെകാ ു യാെതാരു േന വുമു ായതായി
എനി നുഭവെ ി ി . ഭാവിയിൽ
ഞ െളെ ാ ുേവണം തറവാടു പു ിെ ടാെന
േബാധ ാൽ ഞ ളുെട ഭാവുകം
ആശംസി ുെകാ ായിരു ു അ ന മാരുെട മുഴുവൻ
പവർ നവും. അതുെകാ ു തിക
ഈശ രഭ ിയും െതളി ൈവദികവൃ ിയും
എ ിലുളവാ ുവാൻ േവ
മുൻകരുതേലാടുകൂടിയാണ് എെ
വളർ ിെ ാ ുവ ത്. അ െന അേഹാരാ തം
അ നു േതവാരം, അടു ള ണി. ഈ ലഹളപിടി
േജാലി ിര ിനിടയിൽ
അപത ലാളനാ പസ െയ ിലും എെ െയടു ്
ഓമനി ുവാൻ അ യ് ് അവസരമു ായി ി .
ഞാെനാരു ഗഹണി ാരനുംകൂടിയായിരു ു.
കൗതുകകരമായ കൗമാരെ ചിതൽേപാെല
കര ുതി ആ മഹാവ ാധിനിമി ം അേ
മുരടി ുേപായി എെ ജീവിതെ ടി. അതിനാൽ
കുടവയറും കൂർ മുഖവും കുഴ
ൈകകാലുകളുംകൂടിയ ഒരു വികൃതാകൃതിയും
മ പകൃതിയുമായിരു ു എനി .്
ലൗകികവും ൈവദികവും ത ിൽ ഒരു രസം
പിടി സാേഹാദര േ ാെട വർ ി ിരു
ജീവിതരീതി ന ൂതിരിഗൃഹ ൾ ു
സവിേശഷതയാണ്. എ ാൽ, എെ ഇ ാകെ ആ
സൗഹാർ ബ ം മുറി ് അവ ത ിൽ
പിണ ി ിരിയുവാൻ േകാ ുകൂ ുകയായിരു ു.
തികാല ളിൽ അനു ിേ കഴിയൂ എ ു
ആചാരാനു ാന െള പിടി ുനിർ ാൻ ബലാല് ാരം
െചേ ിവ ിരു ു. േത ുമാ ചില
സം ൃതപദ െളെ ാ ു, മുറി ു മുറി ചില
സംസാര ൾ, അതിെ വ ാഖ ാനെമ നിലയിൽ
അപരി ൃത ളും ആഭാസ ളുമായ ചില
ആംഗ വിേശഷ ൾ, നാണം േതാ ി ു നാട ൾ—
ഇ െനയു പലതുെകാ ും പരിഹാസ മായ
പഹസനമാണവിെട നട ു െത ു േതാ ിേ ാകും,
അ ാല ് അവിടെ മ ുക ാൽ.
േത ുകമിഴ് ിയ പാ ത ിേ ൽ വ ു കെ ിയത്,
അബ ിന് അടി ുവാരു ചൂലീർ ിലിയിൽ
ചവു ിേ ായത്, പഴുതുേനാ ി വട ിനിയിൽ കട ്
ഔപാസനകു ിേ ൽ ശ ാവു വിസർ ി ത്, ബലി
ശു ം മാറിയതറിയാെത ശാ മൂ ിേ ായത്—ഇ രം
നി ാര ളും നിശിത ളുമായ
നിരൂപണ ളുെടയിടയിൽ ൂടിയായിരു ു അ െ
കുടുംബയാ ത.
ഔപാസനം, ഗണപതിേഹാമം, പൂജ മുതലായ
ൈവദിക കിയകൾ പതിവായി അവിെട
നട ുേപാ ിരു ു. തിര ുപിടി ആ
ൈവദികേവദിയിേല ് പഭാതേ ാടുകൂടി െ
എെ ആേലാലം മു ി ുളി ി ് ഏല ും
ഇലേ ാണകവുമണിയി ് ഉ ി ി കട ിവിടും.
ആയു ിന് മു ൂ ിമു ാറാദിത നമ ാരം, നൂെ ാ ്
ഏ ം, സൽബു ിയു ാവാൻ പ ാ രം
ആയിരെ ,് സമ ് നാണംെകടാതിരി ാൻ
ദ ിണാമൂർ ി ് ഒരു നൂെ ു നമ ാരം േവെറയും—
നാല ുവയ ുമാ തം പായമു േ ാൾ എനി ് കി ിയ
േതവാര ിെ പ ികയാണിത്. എലി ു ുേപാെല
കൃശനും ബലഹീനനുമായ എെ േശഷിയിൽ
കവി തായിരു ു ഇെത ാെമ ്
എടു ുപറേയ തി േ ാ. ൈകകാലുകൾ
പിണ ുെവ ് നിവർ ും താഴ് ും
നിലംമു ിെ ാ ിടവിടാെത െച ു ‘ഏ ംമു ൽ’
വ ാ കഠിനശി തെ യാണ്. ഒര ത്
മു ുേ ാേഴ ും മുതുെക ് േവദനി ുതുട ും.
കാലുകൾ പതറും. ൈകമു ുകൾ ഊ ിൽ
നില ടി ുകയാൽ ര ംക ി േചാരയ് ും.
േവദനകാരണം ഞാൻ എ ം കബളി ാൻ േനാ ും.
അ ൻ ആ കളവ് ക ുപിടി ും. എനി ് തിമിഴ്
കയറും. അ നും ഞാനും ത ിൽ ഒരു പുലിയ ം
നട ും. അേ ഹ ിനു േദഷ ം കയറിയാൽ ഇ േത
െച ൂ എ ി . അെ ് പുളിവാറൽ മുറിയുംവെര
പഹരി ും. കഴു ുമുതൽ കണ ാൽവെര
േചാരക ി തടി ുവീർ നിരവധി വടി ാടുകേളാെട
േതവാരെ ിൽനി ് പിളു ി ര ുെകാ ്
വാടി ളർ ു വരു എെ ് നാലിറയെ
തൂണിനുകൂടി അലിവ് േതാ ിയിരി ണം. അ ത
ഭയ രമായിരു ു അ െ മർ നസ ഭാവം. കു ികെള
തേ ടമി ാെത ത ു ത് അ കമമാെണ ്
അ യ് ഭി പായമു ്. പേ , പതിേഷധസ രം
ഉയർ ാൻ അവർ ് താണിയി ായിരു ു. എെ
സാ നെ ടു ുവാനായി ത ുെകാ ദിവസം അ
സവിേശഷം എെ ിലും ത ് ഓമനി ുകയും
പതിവായിരു ു.
അ െ വടി ാടുകൾ ഇ ും എെ
ഹൃദയ ിൽ വടുെക ി ിട ു .് െവളു ാൻേത ്
പാ ുപിടി ുേ ാെല സ ാന ൾ ന ായി ീരാൻ
ചില അ മതികൾ െച ു കഠിനതകൾ
അപകടകര ളാണ്, അധിേ പാർഹ ളുമാണ്.
മർ ി ുേ ാറും െപാ ിവരു ഒരു പ
ബാലഹൃദയെമ ് അ ൂ ർ അറിയു ി . ഈ
ശാസനാസ ദായം അ െ േനേര െവറു ാണ് എ ിൽ
ഉളവാ ി ീർ ത്. ഇേ ഹെ കാണു തുതെ
എനി ി മ ായിരു ു. ഇ െന വളർ
പതികാരാേവശം നിമി ം പി ിൽനി ്
അന നറിയാെത പലേ ാഴും അേ ഹെ ഞാൻ
‘െകാ നം’ കു ിയി ു ്, ൈകെകാ ്
‘ച ’കാ ിയി ു ്. അ ൻ ഇ ാ
അപൂർ ദിവസ ൾ എനി ്
ഓണ ിരുേവാണംേപാെലയാണ്. അേ ഹം പടികട ു
േപാകു തു ക ാൽ ഞാൻ േതവരുെട മു ിൽ
കൂ ുൈകേയാെട ഇ െന പാർ ി ാറു ായിരു ു.
‘ഈശ രാ. അ ൻ ഇനി ഒരി ലും മട ിവരരുേത! വ
പിശാചും വഴിയിൽെവ ു കടി ുതി േണ!’
ശർ രയും നാളിേകരവും കൂ ി ുഴ ു ാ ിയ
മധുരസാധനം ഗണപതി ു േഹാമി ുേ ാഴും ചൂടു
പായസം നിേവദി ുേ ാഴും അതിേ ൽ
ആർ ിേയാെട ര ു ജീവാ ാ ൾ
േനാ ിയിരി ാറു ് ഒ ാമൻ, ഗഹണി
— ാരനായ
ഞാൻ; മേ ത്, ഇ െ കുറു ി ൂ .ഞ ൾ
ച ാതികളാണ്. മ ു സുഹൃ ു ൾഇ ാ തിനാൽ
ഞാൻ ആ പൂ ു ിെയ േ ഹി ു. എനി ു സേഹാദരി
ഇ ാ തുെകാ ് ഞാൻ അവെള ‘അനിയ ി’ എ ു
വിളി ുേപാ ു. േതവാര ിെ പകരണം
പൂർ ിയായാൽ അ ൻ പറയും, ‘ഇനി ഉ ാൻ േപാകാം’
എ .് ഉടെന നിേവദ ം കഴി പായസ ാ തം
താ ി ിടി ു ഞാൻ അടു ളയിേല ു തിരി ും.
‘മ ാവൂ. മ ാവൂ’ എ ു നിലവിളി ുെകാ ്ആ
പൂ ു ിയും എെ പി ുടരും. ആ പായസം അ
ഞ ൾ ു വീതി ു തരും. മെ ല ു ായാലും
സവിേശഷം േ ഹേ ാെട അ വിള ി ്
അടു ിരു ് ഊ ുേ ാൾ എനിെ ാരുേ ഷം
േതാ ും. എെ ഇ ം, എെ ആളുകൾ,
ഇതുകേളാെടാെ ഒരു വാൽസല ം എ ിൽ
മു ി ഴയ് ും. ഊണുകഴി ു കിഴേ മു ്
തണൽ പര ി നിൽ ു മ ാര ുവ ിൽ െച ു
കി ിയ സാധന ൾെകാ ു ഞാൻ സ യം കളി ും.
അടു െള ണി കഴി ാൽ പുത ും കുടയുമായി
അ അ ല ിേല ു പുറെ ടും. ഞാനാണു
തുണയ് ്. െചറിയ ഒരു മു ു വഡ്ഢി ു േമെല
വലി ുേക ിയുടു ് ഒരു മുതിർ ആളുെട
ധാർ േ ാടുകൂടി അ യുെട മു ിൽ
ഒ യാ ിെ ാ ു ൈകവീശി വലി ു നട ും.
വഴിേയാര ളിൽ വിരി ുനിൽ ു
കട ിൻപൂ ൾ പറി ് അ ആദിത െ േനർ ്
ആരാധി ും. ഞാനും അത് അനുകരി ും. കൃ കാ ി
പറി ു ചൂടും. കുെറ കുടയിൽ തിരുകുകയും െച ും.
‘തൃ ൺപാർ ാെനഴു ീ ുേ !’
ഇരി ണ യുെട ഈണസ ര ിൽ ഞാൻ
അ ലനടയ് ൽെവ ു വിളി ു പറയും. ഉ ൂജ
കഴി ു ശാ ി ാരനും േതവാര ിെന ാറു
ന ൂതിരിമാരും േപായി ഴി ി ുെ ിൽ
േനെരെ ു കയറിെ ാഴും. ീകൾ ു
മണിയടി ാൻ പാടിെ ാണ് നിയമം. എനി ്
അതിനധികാരമുെ അഹംഭാവേ ാെട
േസാപാന ിൽ കയറി തുരുതുെര മണിെകാ ും.
അ െന െതാഴുത് പദ ിണംെവ ു
മട ിെയ ുേ ാേഴ ു േനരം ന ന ു യാവും.
അ െ ഊണുകഴി ാെത അ ർ ന ൾ
ഉ ാറി . ചില ദിവസം അ ൻ ഉ ് ഇലയിൽ അ
ഉ ു തു ക ് എനി ു െചടി ു വരാറു ്. എ ിലും
വ ും അതികലശലായി വർ ി ു ഇ ്അ
അ െന െച ു ത് എ ാെണ ു േചാദി ാൻ
േതാ ാറുെ ിലും ഒരു ൈവദിക കിയയുെട
ചട ുേപാെല നട ു താകെകാ ് അതും ഒരു
കിയാവിേശഷം എ നിലയിൽ മാനി ലായിരു ു
പതിവ്. വലിയവർ െച ു െത ും വലുത് എ ാെത
കു ികൾെ റിയാം? അ െ ഉ ി ം ഒ ു
നു ി ി ുക മാ തേമ പതിവു ു. വയർ നിറെയ
ഉ ു ത് പുതുതായി വിള ീ ാണ്.
പായംെച േശഷമാണ് ഇതിെ ആഭാസത എനി ്
േബാ െ ത്. പതിമാെര ാം ഭർ ാവിെ ഉ ി ം
ഭുജി ണെമ ാണ് നിയമം. പാേയണ പ ുകാല ്
ഒരു മൂ ിന് എേ ാഴും നിലവിൽ മൂ ്
പതിമാരു ായിരി ും. മൂ ് ഉ ു ഇലേയാട്
െതാടുവി ുെകാ ് നീ ി ര ിലകൂടി െവ ിരി ും.
മൂ പതി അവസാനെ ‘കുടി ുനീർ’ വീഴ് ിയാൽ
ഭർ ാവ് അതാസ ദി ു തിനുമു ായി
ഉ ി ിൽനി ് െചറിെയാരുഭാഗം മ ിലകളിേല ്
വാരിയിടും. മൂ ആേ ാർ ് ഭർ ാവ് ഉ
ഇലയും മ ു വർ ് കൂ ിെ ാടുവി ു െവ ഇലയും.
ഇ െനയാണ് ച ം. ഭർ ാവ് ഒടു െ ‘കുടി ുനീർ’
വീഴ് ി എഴുേ ാൽ മൂവരും ത ളുെട ഇലകൾ
െവേ െറ വലി ു നീ ും. പതിമാർ പര രം
എ ിലാ ാൻ പാടി . ഇതാണ് പ െ സ ദായം.
‘േവളിേ ഷം’ െച ു ദിവസമാണ് ഇത് തുട ു ത്.
പി ീട് ആ ഗഹണം, പിറ ാൾ, ഓണം, വിഷു.
തിരുവാതിര എ ീ വിേശഷദിവസ ളിെല ാം
സനി ർഷം അ െന െചയുവരാറു .് എെ
കു ി ാല ് അ യും ഈ പതിവ് മു ി ിരു ി .
‘അ ബാ േണാ ി ം ബാ ണനിഷി ം’ എ
കർശനമായ നിയമം ഉ ായിരു ു. അതുെകാ ്
ഇ ു വരുെട ഊണുകഴി ാെത ഏതു
മഹാനായാലും അയാൾ ഒര ബാ ണനാെണ ിൽ
മന ാർ വിള ിെ ാടു ുകയി . ൈവദ ാർ,
േജ ാ ാർ, മ വാദികൾ, ചാർ ാരുെട ദൗത ം
വഹി ു വരു കാര ാർ, തുണ ാർ,
വിേശഷദിവസ ളിൽ ണി ുവരു ു
വിരു ുകാർ മുതലായ എ ാ രം വിജാതീയർ ും
മന ാരുെട മ ് അറിയാവു തുെകാ ് അത് ഒരു
അധർ മാേയാ അനാദരവാേയാ ആരും
കരുതിേ ാരാറി . ‘പുറേ ു െകാടു ുക’ എ ാണ്
ഇതിന് ഇ ളിൽ ഉപേയാഗി ുവരു ൈശലി.
‘ശ േഭ ാനമഃ’ ‘ശ പാേകേഭ ാ നമഃ’ എ ു രി ്
‘ൈവശ ം’ െച ു ഗൃഹ െ ചി ാഗതി
എ തേ ാളം അധഃപതി ുെവ റിയു ത്
ഇ ുമാ തമാണ്.
മ ാ ഭ ണം കഴി ു ബാ ിയു ാവു
േചാറും കറിയും കൂ ി ുഴ ് അയൽവീ ിെല
സാധു ൾ ് അ ദാനം െച ു പതിവു ായിരു ു.
‘ഉരുള െകാടു ുക’ എ േപരിൽ അറിയെ ടു ഈ
ഭ ണം വാ ി ഴി ുവാൻ മിഥുനം, കർ ടകം
എ ീ ാമകാല ളിൽ അയൽ വീടുകളിെല
ീകളും കു ികളും സമയവും േനാ ി മു ു കാ ു
നി ു ാവും. ആരും െവറുംവയേറാെട
മട ിേ ായതായി അറിവി .
മെ ാ ിെ യുെമ േപാെല ഇതിെ യും േനതൃത ം
വഹി ിരു ത് അ യായിരു ു.
എെ ഒരായെയേ ാെല പരിപാലി ുേപാ ത്
പാറു എെ ാരു നായർ ീയാണ്. വൃ ിെക ആ
ഇരി ണ െയ സഹായി ാൻ എെ ാൾ അ ം
പായ ൂടുതലു അവളുെട മകളും ഇ ്
പാർ ു ായിരു ു. ല ിഎ ആ ദാസിയായിരു ു
അ െ എെ ൈ പവ ് െസ ക റി. അ ഃപുര ്
ആവശ മി ാ േ ാെഴാെ അവൾ എെ കൂെട
ഉ ായിരി ും. ആനയ് ് പാ ാെന േപാെല
അവളാണ് എെ ഭരി ിരു ത്. ‘ഓമേന, ത ാേന’ എ
അവളുെട വിളി അ രീ ിൽ ഒരു
മണിനാദംേപാേല കൂട ൂെട മുഴ ും.
വ ുകളി ുവാനും െകാ ി ാടാനും
െതരു റ ാനും എെ പഠി ി തവളാണ്.
എനി ് മൂ ു മു ിമാരു ായിരു ു.
അ തിൽ ുറം പായംെച ഈ മൂ ുേപരും വ ത
സ ഭാവ ാരാണ്. വലിയ മു ിയ —ഇവരാണ് എെ
അ െ െപ — പായാധിക ാൽ
ഗൃഹകൃത ളിൽ നിെ ാഴി ു
വി ശമി ുകയായിരു ു. പഭാത ിൽ ഞാൻ ഉണർ ്
കൺതിരു ി പുറ ു വരുേ ാൾ പതിവായി കാണാം,
അവർ തലയിൽ മു ി ് നീ േതാ ിയുമായി,
േതാ ിൽ തഴ ുനില് ു െച ി, മ ാരം
മുതലായ പൂെ ടികളിൽനി ് പൂവറു ്
േശഖരി ു തായി. ഇടവിടാെത ഓേരാ കീർ ന ൾ
ഈണസ ര ിൽ മൂളു ു ാവും. മ ാ ഭ ണം
കഴി ാൽ നാലിറയെ തൂണുംചാരിയിരു ്
മൂ ് ഒരു ക ടയുംെവ ് പഴയ ഒരു പു കം
ഏതാനും വായി ും. പതി ടി താണാൽ ദശപു ൾ
നിര ി കറുകമാല െക ും. അ ി ിരി െതരയ് ും.
രാ തി കിടാ േളാെടാ ം അ ാഴമു ്സ ം
മുറിയിൽെ ുറ ും. ഒ ിലും സവിേശഷമായ
ഒരാസ ിയി . ആവലാതിയി , അകൽ യുമി .
ചുരു ിൽ തീെക ഒരൗപാസനകു ംേപാെല
അവര െന നിലെകാ ുകയായിരു ു.
ര ാമെ മു പഭുകുടുംബ ിെല
മഹളാണ്. പസവി ി ി . അറുപതു വയ ാെയ ിലും
തടി ് യാെതാരു ഉല ിലും ത ാ േദഹ പകൃതി.
പേ , തലയ് ് അ ം അയവു ്. ആളുകൾ ്
ഇ മായാലും ഇെ ിലും സ ം മേനാരാജ ൾ
എേ ാഴും പറ ുെകാ ിരി ും:
‘എ ാ കാേ നീ കൂർ ണത്? ഇ ്
വിരു ുകാരാരാനും വരാനുേ ാ? കുയിേല,
മി ാതിരുേ ാ! നിെ ഒരു ചില ഒ േക ുേക ു
മടു ു. ഇനി മി ിയാൽ നിെ മുഖം ഞാൻ
കു ിയുടയ് ും.’
‘തുലാ ിൽ ഉ താണ് ഇ െ ‘വേ ാ ാരം’.
ഇെ ാ ം ആദ ാെ ത. മഴയിെ ിൽ ന ായിരു ു.’
‘അ ാെ ഇ ി ിരി െപ ൂെ ത. െപ ാെ ത. ഇെ ാ
ആെക െപ ് ഏഴായീെ ത! െവ ാ ിൽ കുളി ാൻ
വ ഓയ് െ പ നാടി വാരസ ാേരാട്
പറേയേ ത!’
ഇതാണ് ഇവരുെട വാചാലതയുെട മ ്. ഭംഗിയു
വ ം ആഢ ത േ ാെട ഉടു ് േകാ ലയിൽ
നാലുരുൾ േമാതിരം േകാർ ് അരയിൽ കു ി െന െന
നില് ു ആ തല നര മു ിയ അവിടെ ഒരു
അല ാരസാധനമാണ്. എ ാ ഇ െ മൂേ ാേരയും
അവർ ു െവറു ാണ്. ഞാൻ ഒര നായതുെകാ ാവാം
േജ േന ാൾ കൂടുതൽ ഇ ം എേ ാടായിരു ു.
സ ം സൂ ി ിൽനിെ ാരു അളു ്, ഒേരാട ുഴൽ,
ഒരു തിള ു നാണ ം ഇ െന എെ ിലും ചിലത്
ന േനരമാെണ ിൽ എനിെ ടു ുത ് എെ
ഓമനി ും.
വി കമാദിത ൻ കഥയിെല ‘കാടാറുമാസവും
നാടാറുമാസവും’ േപാെല െകാ ിൽ പാതി പിറ
ഗൃഹ ിലും പാതി ഇ ുമായി ായിരു ു അവരുെട
ജീവിതം.
ഒടു െ ‘കു ിമു ’െയയാണ് എനി ്
ഏ വും ഇ ം. അവർ ് െചവി അ ം പതുെ യാണ്.
എ ിലും ആംഗ ംെകാ ും അടയാളംെകാ ും കാര ം
എളു ം മന ിലാ ും. ഗൃഹകൃത ളിൽ അ യുെട
ഉപേദ ാവും സഹ പവർ കയും അവരാണ്.
‘ഇ ് എ ത അരിെയടു ണം? മാ ാ റി ്
മുളക് എ ത േവണം? സം കമം പകലാെണ ിൽ
തി ൾെ ാഴൽ എ ാണ്? പകേഴ ാർ ് േഗാദാനാണ്
പധാനം. കൗഷീതക ാർ ് സമാവർ നവും.
ചാല ുടി ുഴയ് ു െത ു വർ ് ആർ ും
കുരവയുമു .് വട ് ആർ ് മാ തേമയു ു.’ ഇ െന
ചരി ത െളയും നടവടികെളയും മുൻനിർ ി
ഗൃഹകൃത ൾ നിർ ഹി ുവാൻ അ െയ
സഹായി ിരു ത് അവരായിരു ു. അ ാഴമൂ ി എെ
കിട ി ഉറ ിയിരു തും െചറിയ മു ിയ
തെ യായിരു ു.
‘മു േ , എനിെ ാരു കഥ പറ ുതരൂ.’
കിട യുടെന ഞാൻ അവെര അല ാൻ തുട ും.
‘എ ു കഥയാണ് കു ന് ഇ ം? ശീരാമേ േയാ,
ശീകൃ േ േയാ, ഗ ർ ാരുേടേയാ,
യ ികളുേടേയാ? എെ ജി ാസെയ
അവരള ുേനാ ും.
‘എനി ്യ ികളുെടയും രാ സ ാരുെടയും
കഥ േകൾ . അതു േക ാൽ േപടിസ ം കാണും.
മു േ , ശീകൃ െ കഥയാണ് എനി ്േ ലും
ഇ ം.’
ഉടെന അവർ ആരംഭി ുകയായി. അ ാടിയിൽ
യേശാദയുെട മകനായി ശീകൃ ൻ എ ഒരു
ഉ ി ാർ ു. കൃ ന് ബലഭ ദൻ എെ ാേര നും.
കൃ ൻ കറു ി ാണ്. ഏ ൻ െവളു ി ും...’
ഇേതാെട എെ ഭാവന അ ാടിയിെല ും.
ശീകൃ ൻ ഞാനും ബലഭ ദൻ ഏ നുമാെണ ു
സ ി ും. കാലിൽ തള, അരയിൽ കിലു ു
കി ിണി, കഴു ിൽ പുലിയാേ ാതിരം, തലയിൽ
പീലി ിരുമുടി, ൈകയിൽ ഒേരാട ുഴൽ ഇ െന
െകാഴു ു തടി ഒേരാമന ു ൻ കാലി ിേ രുമായി
കീഡി ു തും കാളി ിയാ ിൻകരയിൽ
േഗാപ ീകളുമായി നൃ മാടു തും ഇടയ് ് ഓടിവ ്
െവ യും പാലും കവർ ു തി ു തും അ
േകാൽെകാ ് താഡനം െച ാൻ ഓടിനട ു തും മ ും
വർ ി ു േകൾ ുേ ാൾ എനി ു ാകു
കൗതുകവും ഭ ിയും അവാച മാണ്.
കഥയിെല ഗതി നുസരി ് ഞാനും അതിെല ഒരു
കഥാപാ തംേപാെല ആ അ ാടിമണി ു ു ളുെട
കൂെട വിഹരി ുകയായി. അ െന എെ
ഇളംമന ിൽ ഒരു േഗാേലാകവും അേനകം കിടാ ളും
വ ു നിറയും. ആ അ ുതകഥകൾ മൂളിമൂളിേ ്
എെ കൺേപാളകൾ െമെ െമെ അടയും. ആ
ഇരുളട നിശാേവളയിൽ മെ ാരു സ രാജ ിൽ
അല ുല ു ഞാൻ ഉറ ുകയും െച ും.
ബാല ൃതി
ശാ സി ാൻ കാരണവ ാരിെ
എ ത സുഖകരമാണ്! ജപി
ിൽ ൈശശവം
, െതാഴ ,
പഠി , ആേരയും ഭയെ േട , കാടുകാ ി നട ാം.
ഭാഗ െമ ു പറയെ , നാല ുവയ ് പായമു
കാല ്അ രം അസുലഭ സ ർഭ ൾ കൂട ൂെട
എനി ു ൈകവരാറു ായിരു ു.
ൈവദികകാര ളിൽ അ െ കർ ശത
ആവശ ിലധികമാെണ േബാധംെകാ ാവാം
അേ ഹമി ാ ദിവസം അ അനുക മൂലം എെ
ദിനചര കളിൽ ചില വി ുവീ കൾ അനുവദി ുക
പതിവായിരു ു. അ െന ആന ിലാറാടി നട ാൻ
അവസരം ൈകവ ഒരു സുദിനമായിരു ു അ ്.
അതിരാവിെല കുളിയും കുറിയും പാതലും കഴി ്
വഡ്ഢിെ ാരല ിയ മു ് വലി ുവാരി ു ി
പ ായ ുരേ ാ ലായേമൽ ഇരു ് േപാളകു ു
വാലിയ ാരെ സീമയിൽ ചീ ിയി
േപാള െളെ ാ ്
പി യു ാ ി ളി ുകയായിരു ു ഞാൻ. മു ിെ
അ ് മു ി ഴ ുനില് ു മ ാര ടർ ുകൾ
ഇളെവയില ് ഉല ാടിെ ാ ിരു ു.
പു ുെതാ ിയിൽ പൂണുകിട ിരു െചാ ി ി
െപെ ു തലെപാ ി ് മു േ ് കുര ു ചാടി. എെ
ശ പടി േല ു തിരി ു.
കുളിയും ജപവും കഴി ് ഒരു പൂണുൽ ാരൻ
അതാ, പടികട ു വരു ു. ഇടയ് ് ഉ ാൻ
ചാടിവീഴാറു വഴിേപാ ാരിൽ
ആെര ിലുമായിരി ുെമ ു കരുതി ഞാൻ
അകേ ു വിളി ുപറ ു. ‘ഒെര ാൻ
ഉ ാനു േ ’ എ .് ആ ര െമേ പറേയ ൂ.
അതിഥി അടു ണ േ ാൾ വാലിയ ാരൻ
എഴുേ ് ഓ ാനി ു നി ായി. െപെ ു ായ ഈ
പകൃതമാ ം എെ അ ര ി ു. ബഹുമാന നായ
അേ ഹം ആെര റിയാനു ഉൽ േയാെട ഞാൻ
അകേ ് കുതി ു പാ ു. അ െയ പിടി ുവലി ു
പുറ ള ിേല ് ആനയി ു. അതിഥി
പൂമുഖ ടിേമൽ ഘന ി ് ഇരു ാണ്. അ യ് ് ആെള
മന ിലായി. അവർ അേന ാന ം കുശലമാരംഭി ു.
സംഭാഷണ ിനിടയിൽ ‘ഇ ി ിരി’ എ ് അ െയ
േപർപറ ് വിളി ു തു േക ഞാൻ െഞ ി.
‘ഞാെനാെര ാനാെണ ് നിരീ ു രാമൻ’ അേ ഹം
െത ു പരിഹാസസ ര ിൽ ആേ പി ു.
‘അതിന് ഒരേ ാം ല ’ നാണി ു നില് ു എെ
പൂമുഖേ ു ി ിഅ തുടർ ു: “നിെ
മു നാണ്, മന ിലാേയാ?’ ഇളിഭ നായ ഞാൻ
അ യുെട കരവലയ ിൽനി ു കുതറിെ റി ്
അകേ ് ഓേരാ ം െകാടു ു. അ െ ആ രംഗം
ഇ ും എെ മന ിൽനി ് മറ ി ി .
ഇ െന യാദൃ ികമായി ാണ് ഇ െ
കാരണവരും ശു ാ ാവുമായ മു െന ഞാൻ
ആദ മായി പരിചയെ ത്. കാ യിൽ ഒരാജാനുബാഹു.
‘ആ ാംമുള’േപാെല ണ ിൽ ഒടി ുേപാകു
ഒരു ശു ഹൃദയൻ, മുറി ുമുറി സംസാരം,
ഇ െനയായിരു ു മു െ പകൃതം.
“പ ിയായി ജനി ാം, പൂ യായി ജനി ാം,
ഇനിെയാരു ജ മുെ ിൽ മേ തു നികൃ ജീവിയായും
ജനി ാം. പേ , ഒരി െ അ നായി ജനി ുവാൻ
സാ മ .” ‘അടു ളയിൽനി ് അര േ ്എ
നാടക ിൽ ഒരു കഥാപാ തെ െ ാ ് ഞാൻ
ഇ െന സംസാരി ി ി ു ്. അസ ാ കരമായ
കൂ ുകുടുംബജീവിത ിെ േനർ ു
ആേവശകരമായ ഒര ഹാസമായി അത് അ ു
മാെ ാലിെ ാ ുകയുമു ായി. കഴി നൂ ാ ിൽ
ജീവി ുേപാ മു െ അനുഭവവും മറി ാവാൻ
വ .
ഒര ൻ, അയാൾ ഒരു കാരണവേരാ, അന രവേനാ
ഏതവ ാ ര ിൽെ വനായാലും, താൻ
ജനി ുവളർ തറവാ ിൽ എ ും ഒര പശ നാണ്.
ൈശശവേശഷം അയാൾ ു നാലുെക ുമായി ു
ബ ം അറു ു കളയണം. സ ാകാല ളിെല
ദിനചര കൾ കുള ുരയിലും അ ലവ ുമായി
കഴി ുകൂ ണം. വി ശമേവള പൂമുഖ ും
പ ായ ുരയിലും.
‘അ ാ, ഉ ാറായി.’ കിടാ ൾഭ ണകാല ളിൽ
അയാെള ണി ും. ഒരന െ ഒതു േ ാടും
വണ േ ാടും അയാൾെ ാരു ി െവ
ാന ിരു ു വിള ിയത് ഊണുകഴി ു േപാരാം.
അഭിലാഷ ൾ നുസരി ു
പാകംെചെയാരു ിെ ാടു ുവാൻ ആളി .
പരിചരണം െചയു പീതിേനടാൻ തുടി ു ഒരു
ഹൃദയമി അവിെട. അ ജീവി ിരി ു
കാലേ ാളം ഈ അസ ത അറി ിെ ുവരാം.
മധുേരാദാരമായ ആ േപർ വിളി ുെകാ ് അയാൾ ്
അകേ ു കയറിെ ാമേ ാ. അ യുെട
കാലേശഷം? അ ഃപുരം അ ഗജെ പരി ഗഹ ിെ
ആധിപത ിൻകീഴിലായി. വിരസമായ ഈ
ദിനചര യ് ിടയിൽ എെ അ യുെട
ഔചിത പൂർ കമായ െപരുമാ ം മു െന
മുഷി ി ിെ ത് ഒരാശ ാസമാണ്.
മു െ കാലേശഷം
കാരണവ ാന ിനർഹമായനിലയിൽ പല ന
കാര ളും അേ ഹം നിർ ഹി ി ു ്.
പടി ാ ി ുര ഉയർ ി ഓടുേമ ു. മു ു
പു നാെയാരു പ ായ ുര പണിതു. പുരുഷ ാർ ു
പേത കം ഒരു കുളം കു ി ു. മു െ
ശാ ദിവസം േചാമാതിരി മാർ ു ‘വേ ാ ാരം’
തുട ി. ഇ ിെ േപരിൽ കുടിയാ ാർ
നട ിയിരു കർ ടക ിെല തിരുേവാണ ിെ
ഭാരം താൻ തെ ഏെ ടു ു തിരുതകൃതിയായി
െകാ ാടിേ ാ ു. പഴമ ാരുെടയിടയിൽ ‘പാ ുവ ൻ’
ഒരു സംഭാഷണവിഷയമായി. ൈക ുണ ം സി ി
നെ ാരു േദഹ ാരനായതുെകാ ായിരി ാം
അ ാല ് ആ ദി ിൽ പതിവിൽ വി
ഏതടിയ ിര ിനും മു െന മു ിൽ കാണാം. ‘ന
ൈതരാെണ ിൽ കുട ിന് എ ത ഉ ുേവണം കാളന്?’
‘നാഴി അരി ് എ ത വീതം പാെലാഴി ണം
പായസ ിന്?’ ‘േചാതനെയ് ത െക ു പ ടം കാ ാം?’
ഇ െന ഏതു സംശയ ിെ യും അവസാനവിധി
അേ ഹ ിേ തായിരി ും. മാ തമ , മരാമ ിൽ
ഏർെ ാൽ കൂലി ാേരാെടാ ം ക ുെച ാനും ചുമർ
െവ ാനും മ ു കൗശല ണികൾ ും അേ ഹം
സമർ നായിരു ുവേ ത.
എനി ് ഓർ െവ കാല ് അേ ഹം
ഗൃഹഭരണകാര ളിൽ ൈകയി ിരു ി . ഇ ു
ിരതാമസവും ഉ ായിരു ി . വ േ ാഴും വരും.
വ ാൽ, കുേറ ാലം പാർ ും. വി ശമേവളയിൽ
ഏഴുമട ി രടു പിരി ലാണ് ഇ െ വിേനാദം.
അലസജീവിത ിനു പിരിമുറു ം കൂ ാൻ
ഇതാവശ മാേയ ാം. അേ ഹ ിെ ന ൻകാലെ
കരകൗശല ിെ അവശി മായി ഒരാകാശ
അയേ ാലാണ് പി ീട് അവേശഷി ത്. ആ
അത ുതസാധനം ക ുപിടി തിെന ി
ചരി തഗേവഷക ാർ നിർ ചി ുേക കഥ ഇതാണ്:
മു ൻ പതിവായി അ ല ുള ിലാണ്
ര ുേനരവും കുളി ുക പതിവ്. ഈറൻ േകാണകം
വലിയ ല ിെല വളയ ിേ ൽ േതാരാനിടും. ഒരു
ദിവസം രാവിെല കുളി ു െച േ ാൾ വ ുതിരി തും
തനി ു പേത കം പിയെ തുമായ
‘മൽമൽേകാണകം’ കാണാനി . രാ തി അ ല ിൽ
ക ൻ കയറിേയാ എ ായി ശ . എ ിൽ പുണ ാഹം
േവണമേ ാ. ഈ േമാഷണേ സ് അ ലവ െ ാരു
സംഭാഷണവിഷയമായി; അേന ഷണവിേധയവുമായി.
വലിയ കരുതലിെ യും കാ ിരി ിെ യും ഫലമായി
ആേരാ കെ ി കൗപീനം എലി
െകാ ുേപാവുകയാെണ .് െതളിവിനായി വാരസ ാർ
േകാടി ഴുേ ാലിെ ചുവ ിൽനി ു കടി ുകീറിയ
േകാണക ിെ ക ൾ െപാതുജനസമ ം
ഹാജരാ ി. ആളുകൾ ് ആശ ാസമായി. ഈ
ആപ ിെനാരു പരിഹാരം? ‘ പതി ാദിവസ’െ
സദ യ് ിടയിൽ ഇതിെന ി ഒരു നീ ചർ നട ു.
പിേ ാൾ പകൽ മുഴുവൻ അ ല ിനു ിൽ വടിയും
േപനാ ിയും കയറുമായി മു ൻ പരു ു തു
ചിലർ കെ ി. എ ിനധികം? അ െന കൗപീനം
എലി കടി ാതിരി ുവാൻ മു ൻക ുപിടി ഒരു
സവിേശഷസൂ തമാണ് ‘ആകാശ അയേ ാൽ’,
ഒരു നീ വടിയിേ ൽ കയറുെക ി ക ിവഴി ്
ഉയർ ുകയും താഴ് ുകയും െച ാവു ഒരു
ഉപകരണമേ ത അത്. കാര ം നി ാരമാണ്. പേ ,
ആ ാദേ ാടും അ േ ാടുംകൂടി അ രം
അയേ ാലുകൾ പി ീട് പലരും
ഉപേയാഗി ുേപാ ി ു ്. ഇതിെ
ക ുപിടു ാരൻ എെ മു നാെണ ് ധരി ു
ഞാൻ അഭിമാനംെകാ കാലവും ഉ ായി ു .്
ന ൂതിരിമാരുെടയിടയിൽ ഏഴുമട ി രടും
േതാരേ ാണകവും അ ാലെ ഒരു
പരി ാരമായിരു ു. രസിക ാരായ
അ ാരായിരി ണം ഇതിെ പചാരക ാർ.
സാ ികവൃ ിയിൽ അധി ിതമായിരു
ബാ ണ ം വി വാ കമായി രേജാഗുണ ിേല ്
ഉരസിവീണത് ഇ രം
നു ുനുറു ുകാര ളിൽ ൂടിയാവാം.
ൈലംഗികമായ േ പരണ ഈ വാസനാവിേശഷെ
മധുരി ി ി ുമു ാവാം.
‘തിരുമന ും തിരിെവ വും തിരി ാൽ തിരിയും’
എ ഒരു െചാ ു .് മു ൻഅ ര ിൽെ
ആളാണ്. അേ ഹ ിെ ഈ ദുർ ലതയിൽ ൈകയി ്
ലാഭമടി ു ഒരുതരം സമർ ാർ അ ും
അ ി ിലു ായിരു ു. അതിൽ പധാനികൾ
അയൽവ ാരും ബ ു ളും ആയിരു ു.
ക യറും കാരേ ാലും കൂടാെത മു െന െകാ ു
നട ിയിരു തും അവരിൽ ചിലരായിരു ു.
അ ി ിെല ഊരായയും കാരായയും ൈകകാര ം
െചയിരു ത് ഇ െന അേ ഹ ിെ െചവിയിൽ
േച ലെകാ ു ചില നായർകാര ാരും
കൂടിയി ായിരു ു. ഇവർ ൈകയിടാ കാര മി .
ൈകയി ാൽ ന ാ ഇടപാടുമി . ഇ െന
േസവെകാ ും സാമർ ംെകാ ും സാധു െള
ചൂഷണം െചയു സ ംനില ന ാ ിേ ാ ഈ
സഹയാ തികരുെട ൈകയിൽ മു ൻ െവറുെമാരു
കളി ാവയായി ീർ ു. ‘അ ാമാ. ഈ ഭ ുടു
തൂേ ത് എവിെടയാണ്? വാതിൽമാട ിൽ ഒരു
അയേ ാൽ ആവശ മേ ? ഊരായ ാരിൽ
കാരണവ ാന ിരി ു മു േനാട് േചാദിേ
േദവസ ംകാര ൾ നിർ ഹി ൂഎ ്
േബാ െ ടു ാൻ അവർ െച ു
സൂ ത ണികളാണിെത ാം. ആ ശു ാ ാവ് ഇവരുെട
ഈ അടവ് ക ട ് അംഗീകരി ുകയും െച ും.
ഇ െന എ തെയ ത കാര ൾ ത ി ിൽ മു െ
േപരിൽ അവർ നട ിയി ി !
കുടിയാ ാർ മെ ാരുവിധ ിൽ അേ ഹെ
േതാ ി ിരു സ ദായം രസാവഹമാണ്. അേ ഹം
അടിയ ിരയാ തെയ് ാരു ി നില് ുേ ാൾ
പാ ാരൻ െന ു െകാ ുവരും. അത്
അള ി ുേപാവാൻ അേ ഹ ിന് സമയമു ാവി .
അവസാനം മുറുമുറുേ ാെട അതള ി ിടും. അള
െന ിെ സംഖ കാവിേത മൺചുമരിേ ൽ അേ ഹം
തെ സ ം ൈകെകാ ് കുറി ിടും. ‘മട ിവ ാൽ
മുറി തരാം’ എ ് പറ ് േപാവും. ഏതാനും നാൾ
കഴി ു പാ ാരൻ അള െന ിന് മുറിവാ ാനും
ബാ ി തീർ ുവാനും വരും. ചുമരിേ ൽ കുറി
സംഖ അ ് അള േതാ ബാ ിേയാ എ ു
തർ മാകും. സംഖ െചറുതാെണ ിൽ ബാ ിയുെട
കണ ാെണ ു പാ ാരൻ വാദി ും. അള ി
കണ ാെണ ു മു നും വാദി ും. കുടിയാൻ
വ സനഭാവ ിൽ ‘ത യുേടയും ത യുേടയും
കാലാണ്, ക ാണ്’ എ ു സത ം െച ും. ‘ഈശ േരാ
ര തു!’ മു ൻ മുറി െകാടു ുകയും െച ും.
മനുഷ ൻ കളവ് പറയുകയിെ ാണ് അേ ഹ ിെ
വിശ ാസം. അത് ന തും േവ തുംതെ . ഈ
‘ന ൂരിവിഡ്ഢി ം’ സത െ പുലർ ുവാന
അസത െ വളർ ുവാനാണ് ഇടവരു ുക എ ് ആ
ശു ാ ാവ് അറിയാറി . ന പുകയിലയും
പ സാരയും കുെറ മധുരവാ ുകളും െകാ ്
വള ൂറാർ നില ളും പറ ുകളും പലരും
ൈക ലാ ിയി ു ്.
അവസാനകാല ു മാ െയാടു ിയ
മാവിെനെയ േപാെല ചു ി ി നി വെര ാം
അേ ഹെ ൈകെവടി ു. നിർ നനും
നിരാ ശയനുമായി ഇ ുവ ു പാർ ുറ ി ു.
കാലിേ ൽ നീരുവ ു കുളിമു ി. രുചി കുറ ു.
േത ുനിർ ിയ ചാലുെവ ംേപാെല അേ ഹ ിെ
ജീവിതം കാെണ ാെണ വ ിവരളുകയായി. ഒരു
ദിവസം അസാധാരണമ ിൽ അസമയ ് ഉ ണെമ ്
ആവശ െ ു. അ ഃപുര ിൽ െച ു മൃ ാ ം
ഊൺകഴി ു. പ ായ ുരയുെട വാ യിലിരു ു
സ ം മുറു ുെപ ി തുറ ു മുറു ുവാൻ തുട ി.
മു ു നില് ു േജ നുമായി തറവാ ു കാര ം
സംബ ി ് എേ ാ സുഖമി ാെത
സംസാരി ുകയായിരു ു. സമയം സ യായി.
അ മനസൂര െ ചരമകിരണ ൾ ഗൃഹഭി ിേമൽ
ഓളം െവ ിയിരു ു. െപെ ് അ െ ശ ം നില ു.
അേ ഹം അതാ െവറും നില ു മലർ ു കിട ു ു—
േകാ ിയ ാവില െചരി ാെല േപാെല
വായിൽനി ു േചാര തു ൽ ഒലി ിറ ിയി ു ്.
പി ീട് അേ ഹം അന ിയി ി . ഒരു പഴയ
തലമുറയുെട അവസാനെ ക ിഅ െന
െപെ വിെട ഊരിവീണു. എൺപ ിലധികം
പായംെച ആ ശു ാ ാവു പീഡേയല് ാെത
പരേലാകം പൂകി. അനായാേസനയു മരണം
സുകൃതികൾ ു താണ്.
മെ ാരു മു നായി ീർ ഈയു വന്
ഇ െ പ ായ ുരയുെട
േകാണികയറാനിടവരുേ ാൾ മൺമറ ുേപായ
അേ ഹ ിെ മൃതശരീരം ഇ ും
മലർ ുകിട ു തായി േതാ ിേ ാകു ു.
ാന ാനം
‘ൈദവാധീനം ജഗ ർവം
മ ാധീനം തു ൈദവതം
ത ം ബാ ണാധീനം
ബാ േണാ മമ ൈദവതം.’
ഏ തു ശ നാണ് ഈ സം ൃതേ ാക
കർ ാവ് എ ് എനി
ആരായാലും ഒരു മനയ്
റി
ിെ
ുകൂടാ.
െല കാര െ
വായനാ ം ഈ പദ ിനുെ ു പറയാതിരി ാൻ
നിർ ാഹമി . അത െനേയ വരൂ. ഒരു ൈകയിൽ
ൈബബിളും മേ തിൽ െവടിമരു ുമായി പൗരസ്ത െര
പരി രി ുവാനും സം രി ുവാനും പാെ ിയ
പാ ാത ർ െചയെത ാണ്? സ ർ രാജ െ ചൂ ി
മതപരിവർ ന ിന് ഉദ മി ു. െവടിമരു ുെകാ ു
രാജ ം െവ ി ിടി ു. ഖുർആനും വാളുമാെയ ിയ
മു ീമി ളും ഇതുതെ െചയു. ഇവരുെടെയ ാം
പൂർ ാവതാരംേപാെല ചിരപുരാതനകാല ് ഇവിെട
കുടിേയറി ാർ ആര ബാ ണർ ‘പരശു’ വീശി
രാജ ംെവ ി ിടി ു. ‘പു ും പുണ ാഹവും’ െകാ ്
ആധിപത ം േനടി. അ െന ഓേരാകാല ് ഓേരാ
രൂപ ിൽ െവടിമരു ും വാളും പരശുവും പേയാഗി ു
െവ ി ിടി സാ മാജ േളാേരാ ും കാെണ ാെണ
ന െ ു. ൈബബിളും ഖുർആനും, പു ും ചമതയും
ചരി തവ ു ളായി അവേശഷി ു.
ഔഷധം കരുതിയതുെകാ ുമാ തം േരാഗം
മാറുകയി . അത് അക ാ ുകതെ േവണം.
തലമുറതലമുറയായി പുലർ ിേ ാരു ആ
പൂർ കാലമഹിമേയറിയ ൈവദികത ിേല ു കാലം
പാഴാ ാെത എേ യും മാർ ംകൂ ണെമ ു
കാരണവ ാർ തീരുമാനി ു. അ െന
ആറാംവയ ിെ ആരംഭദശയിൽ ഞാൻ
ഉപനയി െ ു. ഇടംൈകയിൽ കളിേ ാ ുകളും
വലംൈകയിൽ തീൻപ ളുമായി
ഗൃഹാ ണ ളിൽ തിമർ ുനട ിരു ആ
ബാല ജീവിത ിൽ അലാവു ീെ മാ ിക
പേയാഗ ാെല േപാെല ൈവദികത ം
വരു ി ീർ പരിവർ ന ളിേല ു ഞാൻ
തിരി ുേനാ െ .
‘നാെള ഉ യ് ് ഓതി നും േവെറ ചിലരും
ഉ ാനു ാവും. രാമെ ‘ഓന ം’ ഒറയ് ാനാണ്.
ൈവകി ി ു കാര ംല േ ാ’.
അ ാഴ ിെന ിയേ ാൾ അ ൻ അ േയാടി െന
അഭി പായെ ടു തു േക ു. ഉപനയനം ഒരു
ഉ ിയിലു ാ ാൻേപാകു
മാനസികവികാസെ ി ചി ി ാൻ
കഴിയാ തുെകാ ായിരി ാം ഇതിെ പാധാന ം
അെ െ മന ിൽ ത ിയി . പിേ ദിവസം പുറെമവ
ചിലരുമായി ഉ യ് ് ഊണു കഴി േശഷം അ ൻ
ഏെറേനരം സംസാരി ു തായി ക ു. അ ്
ൈവകുേ രംതെ എെ ഉപനയന ിെ നാളും
തീയതിയും നി യി ു കഴി വിവരം അേ ഹം
അ ഃപുര ിൽ പഖ ാപി ുകയും െചയു. ഈ
നി യം ആ നാലുെക ിൽ ഒ ാടു ാ ി.
അ ലനടയ് ലും ആലിൻചുവ ിലും അ ർ ന ൾ
ഇത് അേന ാന ം ൈകമാറി. ഉൽ ാജനക ളായ മ ു
ജീവിതചര കെളാ ുമി ാ തിനാൽ വിരസവും
വിലകുറ തുമായ ജീവിതമായിരു ു എെ
കു ി ാല ് അവർ പാേയണ നയി ിരു ത്.
അതിനാൽ യാദൃ ികമായു ായ ഏതു സംഭവ ിനും
അെത ത നി ാരമായിരു ാലും അവിെട സഹർഷമായ
സ ാഗതം ൈകവരാറു ായിരു ു. കുളി, ഊണ്, ഉറ ം,
െതാഴിൽ, േതവാരം എ ീ ദിനകൃത ൾ ുറം
ബാ തെയാ ുമി ാതിരു ാൽ സ ം മാറേ ും
തലമുകളിൽ െതളി ു കാണു മാനേ ും
േനാ ി ദിനരാ ത ൾ ഉ ിയു ി നയി ിരു
അ ാലെ ഗൃഹ ജീവിത ിേല ് കയറിവരു
ഏതു ചലനേ യും ഒരു ചുഴലി ാ ാ ാെത അവർ
വി യയ് ുക പതിവു ായിരു ി . ത ിൻപുറെ ാരു
പൂ െപ ാലും, പുതുതാെയാരു മാവു പൂ ാലും,
ൈകേനാ ാരി കയറിവ ു ഭാവിഫലം പറ ാലും,
‘േസാ ,് ചീ ്, ക ാടി, അളു ,് മാല, ചാ ്, കു ുമം’
എ ീ സാധന ളുമായി ഇടവഴികളിൽ ൂെട
കട ുേപാകു കറു െച ി ികളുെട വായ് ാരി
േക ാലും ജലാശയ ിൽ ഒരു ക ുവീണാെല േപാെല
ആ നാടൻ നതാംഗികളുെട ഹൃദയം
ഒേ ാളംെവ ാതിരി ാറി . അ െന ഒഴു ും ഓളവും
കൂടാെത ശാ മായി കിട ിരു ആ തടാക ിൽ
െപെ ു െപാ ിവ ഒരു മ ംേപാെല
അ ഃപുര ിൽ ഞാെനാരു വി യവ ുവായി ഉയർ ു.
അേ ദിവസം പതിവിലും േനർെ
ഞാനുണർെ ഴുേ ു. ആേ ാേരാെള ാം
ബ െ ഓേരാ ് ഒരു ു തിര ിലായിരു ു.
സുഖകരമായ സുേര ാദയം. ഏവരുെടയും ശ
എ ിലാണ്. എനി ു മാ തംേവ ി ഒരു
കുടുംബംമുഴുവൻ ഇതാ ത ാറായിരി ു ു.
കുളി ി ാൻ ഒരാൾ, കുറിയിടുവി ാൻ മെ ാരാൾ,
ഉപേദശി ുവാൻ എ ാവരും. ഈവിധ ിൽ
ഒരാ ിറ ാളിെ ആർഭാടേ ാടും
ആ ാദേ ാടുംകൂടി ഞാൻ ദിനകൃത ൾ ആരംഭി ു.
പൂവി ല ിയ പാവുമു ുടു ു ൈകയിൽ
സ ർ വളേയാടും കഴു ിൽ
പുലിയാേമാതിരേ ാടുംകൂടി വാ ി ീറിെവ
െനടുനീളൻ നാ ിലയുെട മു ിൽ ണി െ
കിടാ ളുെട മ ിൽ സാഭിമാനം ഞാൻ
ഉ ാനിരു ു; േജ ൻ വലതു പുറ ും.
മംഗളാചരണ ിനായി മലർ ിെവ ഗണപതി
അടയുെട ആവിയും നിലവിള ിെ പഭയും ആ
രംഗ ിെ പരിശു ി ു മാ ുകൂ ി. ഉപ രി ുക,
ഉഴി ു കളയുക, മാല ചൂടി ുക എ ീ
ശുഭാചാര ൾ ുേശഷം രാേജാചിതമായ
ഒരമേറ ിെ വിഭവ ൾഞ ളുെട ഇലയിൽ
ഓേരാ ായി വ ുനിറ ു.
‘ഇനി എ ാ തരാവ്◌ാ ് രൂപംല േ ാ. ഇ ു
മത ാേവാളം കൂ ിേ ാളൂ.’ ഒരു മു
വാ ല പൂർ ം ഒരുപാടു കാ ിയ പ ടം എെ
ഇലയിൽ ഇ ു. അ െന ബ ചര ാല ു
വർ ിേ തായ മ ു ചിലതും താ ാ ളുെട
അഭീ മനുസരി ് ആേ ാേരാൾ ഞ ൾ ു
വിള ി ു. ഒര ഃപുരം മുഴുവൻ
ഒരാളിേലെ ാ ി ുക എ മഹിമ
ഞാനാദ മായാസ ദി ത് അ ായിരി ുെമ ു
േതാ ു ു.
വിഭവസമൃ മായ ഭ ണാന രം എ ാ
കാരണവ ാരുേടയും കാലുകളിൽ ഞാൻ അഭിവാദ ം
അർ ി ു. തലയിൽ ൈക ര ും പര ിെവ ്
അവെര ാം എെ അനു ഗഹി ുകയും െചയു. എ ാം
കഴി ് അ യുെട ആശീർ ാദേ ാെട
ഉപനയന ിനായി പിതൃസ ിധിയിേല ു യാ തയായി.
എെ ആ േപാ ് പു തവാ ല ം തുളു ിയ
നയന േളാെട അ േനാ ിനി ു.
മാതൃവ ിൽനി ും ഗുരുസ ിധിയിേല ,്
അെ ിൽ ‘ഭൗതികത െ വി ാ ാവുയേര ’
മാർ ിേല ു ഈ േവർപാട് വിരഹേവദനയായി
ഒരു അ യ് നുഭവെ ടുേമാ, എേ ാ!
ലഹളപിടി േഹാമാചാര ിനിടയിൽ ൂെട
ദിജെന ര ാംജ ിേല ു ഞാൻ പദമൂ ി.
ഏല ും ഇലേ ാണകവും എ ിൽനി ും
കിഴി ക ു. ക യറിെനാ ു പരു
േമഖലയും തുണിേ ാണകവും ആ ാന ു
കയറി ൂടി. കഴു ിെലാരു േതാൽ യും പൂണുലും
ൈകയിെലാരു ചമതേ ാലും അലംകൃത ളായി.
അേതാെട ആകൃതിയിെല േപാെല വിചാരഗതിയിലും
എ ിെലാരു മാ ം വ ുേചർ ു. േകരള ിെല
സാമാന ജന ളിൽനി ് അഭിമാനാർഹമായ ഉയർ
പദവിയിേല ് ആേരാ എെ
ൈകപിടി ുയർ ിയേപാെല ഒരു േതാ ലു ായി.
എ ിൽ മെ ാരു ഞാൻ ജനി ു. ആ ര ാമെ ഞാൻ
ആദ േന ാൾ ഉതൃ നും
ഉദ്ബു നുമാെണ ായി ീർ ു എെ ധാരണ.
ആരാ നായ ആ ര ാമെ ‘ഞാൻ’ ഒരു
വിശി ബാ ണൻ, അന േനാ േകവലനായ ഒരു ശൂ ദൻ.
ഇ െന ഉ മനും അധമനും എ ു
ര വ ാവിേശഷ േളാെട ആളുകെള
േനാ ി ാണാൻ ഞാൻ പഠി ത് അ ാല ാണ്.
അതിെ ഫലമായി ാവണം ‘ശൂ ദമ രസംയു ം
ദൂരതഃ പരിവർ േയൽ’ എ ജാതിവിഭാഗചി യും
എ ിൽ വ ുേചർ ത്. അേ ാൾ എ ിലു ആ
ശൂ ദത െ ഇടി ുതാഴ് ാനും വിശി മായ
ബാ ണ െ ഉയർ ി ാ ാനുമായി എെ
മാനസികസംരംഭം. അതിനാൽ ബാ ണർ ാെത
മ ാർ ും േമലിൽ എെ ർശി ാനധികാരമി .
മ ാർ ുമറി ു കൂടാ തും ഉ രി ാൻ
പാടി ാ തുമായ മ ത ൾ
സ ായ മാ ാനു അവകാശാധികാര ൾ എ ിൽ
നി ി മായി. അ െന ഈശ രൈചതന ിേ തായ
ഒരു ഭവ ത എ ിൽ ആേവശി ുകഴി ു.
ഇ ര ിലു ായ മാനസികപരിവർ ന ിെ
ഫലമായി ബാലസഹജമായ ആ ാദശീലം
എ ിൽനി ക ു. േമഘനിരയിലകെ
വർഷകാലസൂര െനേ ാെല ഒരു ഉ ലൈചതന ം
എ ിെലേ ാ ഒളി ു കിട ുെ ധാരണേയാെട
എെ മന ് ൈവദികമ ല ിൽ ആ ു. കുളം,
േതവാരെ ,് അ ലം ഇ തമാ തമായി ചുരു ി എെ
താവളം. ഓതി ൻ, ഓ ാർ, ൈവദികർ, വാ ാൻ
എ ീ വിശി ാരായി എെ ആരാ പുരുഷ ാർ,
സ ാവ നം, ഉപ ാനം, േവദാ യനം എ ീ
ൈവദികവൃ ിയിലായി എെ നി ർഷ.
മലയാളം േ മാണ്; േദവഭാഷയായ സം ൃതമാണ്
ബാ ണർ ് അനുേയാജ ം. അ ി ാേലാെട
പഠി ു ശീലി തായാലും അ , അ ൻ എ ീ പദ ൾ
നികൃ ളായതുെകാ ു പകരം മാതാ. പിതാ എ ീ
സം ൃതപദ ൾ ഞാൻ പേയാഗി ു തുട ി.
സഹജമായ ശീലംനിമി ം ൈവദിക കിയയ് ിടയിൽ
വ േ ാഴും അബ ിന് ഒരു മലയാളപദം
നാവിൽനി ു വീണുേപായാൽ ‘ശൂ’ ശ ം മുഴ ി
മ ു വർ എെ വില ുകയും വിമർശി ുകയും
പതിവായിരു ു.
‘അേ , ചമത കാലായി’ എ സരളമായ വാചകം
‘മാതാ, സമിധാ കാലമ ി’ എ ു പണിെ ു പറേയ ി
വ ു. കുളി, േതവാരം, ഊണ് എ ീ
ദിനകൃത ൾെ ാഴി ുകൂടാ പദാർ ളുെട
ഏതാനും സം ൃത പദ ൾ മാ തേമ പൂജാപാ ത ളുെട
പരിശു ിേയാെട സൂ ി ുേപാ ിരു ു ു. അ ത
പരിമിതമായ പദാവലിെകാ ുേവണം ജീവിതം
ൈകകാര ം െച ാെന ുവ ാൽ ഉ ാകാവു
ൈവകൃത െള ി വിവരിേ തി േ ാ.
‘പലക എവിെട, കാ ി രൂ’ എ ആവശ ം ഒരു
ഉ ി ഒരി ൽ െവളിെ ടു ിയത് ഇ െനയായിരു ു:
‘കു ത, ആസനം ദദർശ.’ ഇ തയ് ് ആഭാസവും
ആേ പാർഹവുമായ അ െ ജീവിതാനുഭവ ൾ
ഓർ ുേ ാൾ ഇ ു ഞാൻ നടു ിേ ാകു ു.
നിേത ാപേയാഗസാധന ിെന ിലും ആവശ മായ
സം ൃതപദ ൾ സ കാര സ ാേയാ ബ സ മാേയാ
ഈടിരി ായി കരുതിവരാ തിനാൽ ‘മാതാ, അ ംകൂടി
േഭാജനം േദഹി’ എ മ ിൽ വികട പേയാഗംെകാ ്
വിരസമായിരു ു ഞ ളുെട സംസാരം.
ആദിശ രാചാര ർ, േമ ൂർ തുട ിയ
സം ൃതപ ിത വേരണ ാെര െപ ുപുലർ ിേ ാ
ന ൂതിരിസമുദായേമ, നിെ ഇ െ ൈവരൂപ ം
േവദനാജനകംതെ . ശാകു ളംവായനയാൽ
വികാേരാേ ജനം വരു ി, മണിമ ിൽ
കാ ുകിട ു വാര ീകളുെട വാർകു ളം ചി ി
പൂെമ േമൽ കഴി ുകൂടിയ കാരണവ ാരുെട ഗതി
വരാ േ പത ൾ ബ ചാരീരൂപ ിൽ ആ
നാലുെക ിൽ കിട ു നിലവിളി ുേ ാെല
േതാ ിേ ാകും അ െ മ ുക ാൽ.
പ ിയും ഉപേദശ ാരും എ മ ിൽ എ ാ
ബാ ണസേ ത ൾ ും ഒര ലവും ഓതി നും
പ ് ഒഴി ുകൂടാ ഒരാവശ മായിരു ു.
വ ിപരമായും കുടുംബസംബ മായും
നിർ ഹിേ ൈവദിക കിയ കഴി ി ാനും
അവിചാരിതമായു ാകാവു ൈവഷമ ൾ ു
പായ ി ം െചയു പരിഹാരം േനടാനും
സ ാധീന ിൽ ഒരാളു ാവു െതേ ാഴും ന താണ്.
േവ താണ്. ശിഷ ഗൃഹ ിെല ഒരംഗം
ആവശ െ ാൽ ഏെതാേരാതി നും അയാളുെട
ഉ ിെയ സൗജന മായി ഓ ുെചാ ി ണം.
ൈവദികവും ൈപതൃകവുമായ കിയകളിൽനി ്
അേ ഹ ിനാവശ മായ സ ാദ വും അവിെടനി ു
ലഭി ും. ഗാമീണരുമായു ഈ അടു ംനിമി ം
പ ിയിെല ക നാെരേ ാെല ഓതി ൻ ഏതു
ന ൂതിരിസേ ത ിലും ആരാധ നായി ീരാറു .്
െചറുതും വലുതുമായ ഓേരാ ആവശ ിനായി
ഒരാളെ ിൽ മെ ാരാൾ എ ും അേ ഹെ
സമീപി ുെകാ ിരി ും. അതിനാൽ ഒേരാതി ൻ
എ ും തിര ുപിടി ഗാമീണാതിഥിയായിരി ും.
“േശൈഷഃ കിം കിയതാം?” കിയാവസാനം
പി കർ ാവു സംശയം േചാദി ു ു.
“ഇൈ േഹാപ ഭുജ താം.” ഓതി ൻ പീതനായി
പതിവചി ു ു. എ ാവർ ും സമാധാനമായി.
അേ ാൾ ഓതി ൻ തെ ത ക ു ാകാവു ഏതു
ന ൂതിരികുടുംബ ിനും ആശ ാസമാണ്.
“ഇ െ ഇ ാസു, മഹെ ഉ ി, ഇ െല രാ തി
ഉറ ുേ ാൾ അറിയാെത ശ യിൽ മൂ തവിസർ നം
െചയുേപായി. പരിഹാരം എ ാണ്?” ഒരു
കുടുംബാധിപൻ വിവശനായി േചാദി ു ു.
“മൂ തവിസർ നം പ ിേ ായാൽ ‘അഴിേ ാന ം’
അതു സൂ ്◌ാണ്. ഇ ിയവിസർ നം പ ിേ ായാേലാ
കീഴ് ട അതിനു പായ ി ം വിധി ുക ി ി .”
അ തയ് ് ആപൽപരിഹാരമായിരി ും
അേ ഹ ിെ വിധി. അ പതീ ിത ളും
അപകടകര ളുമായ ആപദ്ഘ ളിൽ
പൗേരാഹിത ിെ സാഹാ ം സമുദായ ിനു
താ ും തണലുമായി ഉപകരി ുേപാ ിരു ു
അ ാല ്.
പഴലി ുറ ു വടേ ടമാണ് േമഴ ൂർ ാരുെട
കുലപുേരാഹിതൻ. എെ കു ി ാല ് ഒരഫൻ
നാരായേണാതി നായിരു ു ഞ ളുെട േദശ ു
പൗേരാഹിത ം നിർ ഹി ുേപാ ിരു ത്. കറു
നിറം, ബലി മായ ശരീരം, നീളേമറിയ കുടുമ,
സൗമ മായ സംഭാഷണം, ശിഷ രുെട
േശഷി നുസരി ു കാര ൾ നിർ ഹി ാനു
സവിേശഷസാമർ ം, പശംസനീയമായ െപരുമാ ം,
ഈ സ ഭാവവിേശഷ ാൽ അേ ഹെ ഒരു
കാരണവൻ, ഉപേദ ാവ് എ നിലയിൽ ഏവരും
ഇ െ ു. ആദരി ു.
േമഴ ൂരിെ മർ ാന ു െത ുയർെ ാരു
കു ിൻെചരുവിൽ ‘കുള ര തൃേ ാവിൽ’ എെ ാരു
ഊരായേ തമു ്ഞ ൾ ്; െതാ ടു ് ഒരു വലിയ
കുളവും. അ പേദശ ു സവർ ജനവിഭാഗ ിെ
കുളിയും െതാഴലും അവിെടയാണ്. മു ല ലിെ
ഇടവിടാതു മാെ ാലി, ന ൂതിരിമാരുെട കൂ ിരി,
നീ ി ുടി ു വികൃതി ൂ ളുെട കൂ ും
വിളിയും—ഇ െന ആ അ ലവ ം എ ും എേ ാഴും
ശ ായമാനമായിരി ും. ആ അ ല ിലായിരു ു
ഞ ളുെട ‘ഓ ിെ വ ം’. തലമുറതലമുറയായി
നട ിവ ിരു േവദപാരായണ ാലും
മനുഷ ഹൃദയ ളിൽ െപാ ിവിടരു
അഭിലാഷ ളുെട പൂർ ി ായി നിര രം
െചയുേപാ പാർ നകളുെട ൈവഭവ ാലും
ക ികൂടിയ ഒരു പാവനത ം ആ
അ ലവ ു ായിരു ു.
കാല ു കുളിയും ചമതയും കഴി ്
ഞാനവിെടെയ ും. തലമുതിർ കാരണവ ാരുെട
േതവാര ിെ തിര ായിരി ും അവിെട. ചിലർ
ഈറൻമു ് ഇടംൈക േമലി ് ക ട ു നി ു
ജപി ു ു. താഴ് ും നിവർ ും ചിലർ നമ രി ു ു.
മ ു ചിലർ ച മംപടി ിരു ് ‘ന ാസം’ എ
േയാഗാഭ ാസം നട ു ു. ഈ
കൗപീനമാ തധാരികളുെടകൂെട ഞാനും െച ുകൂടും.
ഓതി നും ഞാനും കിഴ ുപടി ാറ് അഭിമുഖമായി
കാൽമു ുകൾ പര രം കൂ ിമു ുമാറ് അടു ിരു ു
േവദാ യനം ആരംഭി ും. അേ ഹ ിെ
പരു ൻൈക ടം എെ തല അട ി ിടി ്
‘അ ിമീേള പുേരാഹിതം’ എ ഋേഗ ദമ ിെല
ആദ സൂ ം ഈണസ ര ിൽ െചാ ി രും. അേത
ഉ ാരണശു ിേയാടും
സ രവിേശഷേ ാടുമിണ ുമാറ് ഞാനും
അേത ുെചാ ും. അേ ഹം
ഉദാ ാനുദാ പചയ ൾ നുസരി ് എെ തല
ആ ുക ിെല കുഴേപാെല പാക ില ി ു െചരി ്
സ രം ശരിെ ടു ും. ഇ െന പടിപടിയായി െചയ
അഭ സന ിെ ഫലമായി ഒരാറുമാസ ിനു ിൽ
ഗുരുമുഖ ുനി ു രി ു ഏത് ഋ ും െത ാെത
അ രശു ിേയാെട ഏ ു െചാ ാനു കഴിവ് എനി ു
ൈകവ ു.
ബു ി ു വികാസവും മന ിനു ാസവും
ന ാനുതകാ വിദ ാഭ ാസം പാേയണ
വിരസമായിരി ും. ഇളംകിടാ ളാവുേ ാൾ
പേത കി ും. അതിനാൽ അ രം അഭ സനസ ദായം
ണ ിൽ ആേരയും മടു ി ും.
ന ൂതിരിമാരുെടയിടയിൽ ഉ ായിരു
േവദാ യനസ ദായം അ ് ആ മ ിലായിരു ു.
‘അ ിമീേള പുേരാഹിതം’ എ ാെല ാണ്. അതു
ഹൃദി മാ ിയിെ ാണാവശ ം?
െചാ ിെ ാടു ു വർ ും െചാ ു വർ ും
അതിെന ി ചി യു ായിരു ി .
പര രയായനുവർ ി ു വ ിരു ഒരു ജീവിതരീതി
ക ട ാദരി ുേപാ ു എ തിൽ വി ഒരു
സവിേശഷതയും അനുഭവെ ി ി ; ശാസനയും
ശി യും കൂടാെത അത് അഭ സി ുവാൻ ആർ ും
ഒ ു സാധി ി ുമി . േവദാ യന കാല ു ശിഷ ർ ്
അനുഭവിേ ിവ മർ നവിധാന ളുെട അേനകം
യ ി ഥകൾ സമുദായമ ിൽ
സു പസി ളാണ്.
‘കു മേ രി അ യുെട െകാ ൽേവണിയ
േവദവ ാസൻ ചമ േവദമാണ് എ ഹസി ുെകാ ു
കു മേ രി ഉ ിെയ, അയാളുെട അ െതാഴുവാൻ വ
േനര ്, ഒരു വലിയ ല ിൽനി ു മെ ാരു
വലിയ ല ിേല ് എടുെ റി ഓതി െ കഥ
ഇ ും അ ഃപുര ിൽ പാ ാണ്. ഇ െന ത ളുെട
ഓമന ിടാ ൾ ് അനുഭവിേ ിവ ഒരായിരം
കഥകൾ അ ർ ന ൾ ് പറയാനു .് എ ാൽ
എെ ഓ ുെചാ ി ിരു വടേ ട ു
നാരായണേനാതി നിൽനി ു സഹി ാവത ാ
യാതനകെളാ ും എനി നുഭവെ േട ിവ ി ി .
മ ാ ഭ ണം കഴി ് ഓതി ൻക ിൽ
ഇറു ി ിടി െവ രി ാെ വും ഓല ുടയുമായി
അ ല ിൽ എ ും. വാതിൽ മാട ിെ മു ിൽ
ഒരയയിൽ സൂ ി ുേപാ െമ ായ നിവർ ി
തലയണയും െവ ് അേ ഹം വി ശമം തുട ും.
അേ ഹ ിെ ൈകെയ ാവു ത ക ിരു ു
ഞ ൾ ഓതും. മാ തെത ാെത ഈണ ിലു ഈ
രണിതം േക ുേക ് അേ ഹം മയ ും.
െനല് ാവല് ാരൻ ഉപേബാധാവ യിെല േപാെല
ഇടയ് ിടയ് ് അേ ഹം ചില ശ ളു ാ ും.
അേബാധാവ യിൽനി ്
സുേബാധാവ യിേല ു ഈ
മാനസികഗതിേഭദെ ശ ി ുെകാ ്ഞ ൾ മൂളും.
ചിലേ ാൾ അേ ഹം കൂർ ം വലി ുറ ും. അേതാെട
എെ ചി യും ഇരി ിടംവി ് പറ ുകയായി.
ഓ ിൻപുറ ് ഓടിനട ു അ ാൻ,
തിരുമു െ ബിംബ ിൽ പറ ിരു ു
കാ ി ുേപാകു കാ , കിണ ിൻകരയിൽ
കുറുകി ുറുകി നട ് അേന ാന ം െകാ ി റി ു
അ ല പാവുകളുെട സ വിഹാരം എ ിവയിൽ
എെ ചി ചു ി ിരിയും. അ പതീ ിതമായ
ശ ംേക ു പാറിേ ാകു പ ികെളേ ാെല
ഓതി െ അവിചാരിതമായു ാകാവു
ശാസനംേക ് എെ ചി യും സ ാ ിേല ു
പാെ ും, തിരുമു ു െവയിൽ ഇ
ദി ിെല ിയാൽ ഓ ുനിർ ിേ ാവാൻ അനുവാദം
കി ുെമ ു ചിരപരിചയ ാൽ ഞാൻ മന ിലാ ി. ആ
െവയിൽനാള ിെ ഗതിമാ ം പലേ ാഴും എെ
ുഭിതനാ ിയി ു ്. ‘അതിപരിചയം
അനാസ ി ാ ദം’ എ ന ായ പകാരം മ ്
ആചാരാനു ാനകാര ളിലും ഒര ശ എെ
ബാധി ാതിരു ി ‘ഉപ ാന’മായിരി ും
ഞാനാദ മായി കബളി ി ുതുട ിയെത ു േതാ ു ു.
ശൗചം, ആചമനം, ഗായ തീജപം ഇ െന
ഓേരാേ ാേരാ ായി തരംകി ുേ ാെഴ ാം
കബളി ി ു തിൽ ഞാനും മ ് ഉ ികെളേ ാെല
വിരുതനായി ീർ ു.
നൂറ് വാനരേച കളുെട സമാഹാരമാണ് ഒരു
ബ ചാരി എ അർ ിൽ സം ൃതഭാഷയിെലാരു
െചാ ു ്. ‘ ബ ചാരീ ശത മർ ടഃ’ എ ്. അ രം
ചാപല െള വളർ ാൻ പ ിയ തര ിലായിരു ു
അ െ കൂ ുകുടുംബജീവിതരീതി.
സാപത്ന ംെകാ ് പര രം മ രി ു രേ ാ
മൂേ ാ പതികളിൽ ഒരി ുമൂ ിനു പിറ ു
സ ാന ളുെട സാം ാരികനിലവാര ിൽ
അ മാരുെട സ ഭാവ േഭദമനുസരി ് ൈവവി ം
നിഴലി ിരി ും. ഒരാൾ വിഡ്ഢിയാവാം. മെ ാരാൾ
വികൃതിയാവാം, ഒ ് സരസനാവാം, മേ ത്
വിരസനാവാം. േപാരിമയും േപാരായയും ക റി ്
വളർേ തിെന വളർ ാനും തളർേ തിെന
തളർ ാനും കഴിവു ക ും കരളും
കാരണവ ാർ ു ാവാറി . െപാതുവായി എ ാവരും
അനുവർ ിേ ഒരു സ ദായമു ്
കൂ ുകുടുംബ ൾ .് അത് അനുസരി ുകയും
ആദരി ുകയും േവണെമ േനാ േമയു ൂ തൽഭരണ
കർ ാ ൾ .്
ഉപനയനം ഉ ികളുെട ജീവിതയാ തയിെല ഒരു
‘വ ിമാറിേ റ’ലാണ്. അ മാരിൽനി ു
മാനസികമായക ു. മുതിർ വരുെട തേ ടം
ഒ ുറ ി ുമി . അതിനാൽ ഒേര ആലവാല ിൽ
വളർ ുവരു വരാെണ ിലും പര രം
െപാരു മി ാ സ ഭാവവിേശഷ ൾ ഉരു ിരി ്
വ ത വ ിത ൾ
ഉടെലടു ു തിവിെടെവ ാണ്.
ര ാകർ ൃത ിെ അനാ കാരണം
കയറയ ുേപായ, കാള ിടാ െളേ ാെല
തിമിർ ുനട ാനു ഒരവസരം ൈകവരു ത്
അന ായകാല ളിലാണ്. കാരണവ ാരുെട
കൺമു ിൽനി ് അവേരാടിെയാളി ും.
അ ല റ ുകളിലും മാവിൻേതാ ുകളിലും
കു ിൻെചരുവുകളിെല എര ുനില് ു
പാറ ൂ ളിലും പാവ ളായ അടിയാ ാരുേടയും
കുടിയാ ാരുേടയും കിടാ ളുെമാ ി ് നീ
േകാണകവാലും തൂ ി അർ ന രായ അവർ
കാടുകാ ി നട ും; പ ികെള കേ ട ു െവ ്
കെ റിയും; മാ ത ിെ ാഴി ും;
അ ല ുമരുകളിൽ വികൃത ചി ത ൾ വരയ് ും;
േതാ ിവാസ ൾ കരി െകാ ് കു ി ുറി ും;
കാരെവ ും; െകാ ി ാടും; േഗാ ി ളി ും;
പ ടി ും; കാവടിതു ും; കാര ഴംതി ും; കുളം
ചാടും; കൂ ിേ ൽ നി ു തലകു ിമറിയും; വഴി
േപാ െര തടു ു നിർ ി വഷള ൾ
വിളി ുപറയും; എതിർ ാൽ െകാ നംകാ ും;
വ ാണ ിെനാരുെ ാൽ കൂ േ ാെട കൂ ി
വിളി ു പാെ ാളി ും; അ ലവാസിഭവന ളിൽ
കയറിെ ും; അവിെടനി ് അവിലും മലരും പ ി ും.
ഇ െന കാ ിൽനി ു കൂ ംെത ി ിരി
മര ാടികെളേ ാെല അ ുതവും പരി ഭമവും
നാശന ളും വരു ിെ ാ ു പകൽ മുഴുവൻ
പരതിനട ും. മന ിനു സ ാ േ ടു േതാ ിയാലും
മനയ് െല ിടാ ളായതുെകാ ് മറു ുപറയാൻ
ആരും മിനെ ടാറി . അഥവാ ആവലാതിെ ി ു
പേയാജനവുമി ായിരി ാം.
േദശേ ത ളിൽ പതിമാസം തി ൾവാരം
നട ിേ ാ ിരു കാലമായിരു ു അ ്.
വിഭവസമൃ മായ വിരു ു ് വിഹരി ാനു ആ
സ ർഭം ഏതി ാരും പാഴാ ുക
പതിവു ായിരു ി . ഞാൻ ഓ ു െചാ ിേ ാ
കുള രതൃേ ാവിലിെല തിരുേവാണം വാരദിവസം
വേ നാട്, െപാലിയം തുട ിയ സമീപ പേദശ ളിെല
ന ൂതിരിമാരും കിടാ ളും അ മന ിനു
മു ായി െ സംഘംസംഘമായി അവിെട
വ ുേചരാറു .് പതിനാലുവയ ിനുേശഷമ ാെത
എ ു തിര ു ായാലും സമാവർ നം പാടിെ
നിബ നയു തിനാൽ ആേളാളം േപാ
ആശ ലായന ബ ചാരികളും കൂ ിലു ാവും.
‘െതാ ാൽ തിര ുകളയും’ എ മ ിൽ താരുണ ം
െമാ ി ുവരു ഉ ി ിടാ ളും ചില സവിേശഷ
വാര ൾ ു വ ുേചരാറു ായിരു ു.
‘ഇ ാസു, ഇ ി ി, ഇടി ാ രൻ, ഇേട ാരൻ’
തുട ിയ വികടേ രുകൾ ഉ ിൽ വിളി ് പുള
ശ ാൽ ആ അ ലവ ം മാെ ാലിെ ാ ും.
സ ാവ ന ിനുേശഷം ചു ല ിെല മ ിയ
കൽവിള ിൻ പഭയിൽ ഉ ികളും െപൺകിടാ ളും
ചട ുകൂടും. ‘ചമതേഹാമ’ ിനായി
തീയിെ ാരു ിയ തീ ു ിനു ചു ും നിര ുനി ്
ഞാൻ മുെ ഞാൻ മുെ ’ എ ് അ ഹസി ് ഉ ികൾ
േവതാളനൃ ം നട ും.
വാരം കഴി ാൽ രാ തി താവള ിന് ഓേരാ
േദശ ും ഓേരാ സേ തം ഉ ാവും. അവിെട
വിശാലതള ളിേലാ ത ിൻപുറ ളിേലാ
പടി ാ ിയിേലാ മുനി ുക ു
മാട ിവിള ു കരി ടം, പുത ് മുതലായ
ശേ ാപകരണ െളെ ാ ് നാടകം, തു ൽ,
ചാക ാർകൂ ് തുട ിയ വിേനാദ ൾ അരേ റും.
അേന ാന ം ശകാരി ും. പര രം െപാ ി ിടി ും.
കൂ ര ിലും െപാ ി ിരിയും േകൾ ാം.
അ ിയുറ ാൻ വ െപൺകിടാ ളും
കൂ ിലു ാവും. അ െന വാര ദ യുെട പുളി ും
വികൃതി ളുെട പുള ുംെകാ ് താ രായി
ഏതാ ് അർ രാ തിേയാെട അവെര ാം
തളർ ുറ ും. അവയവസ ികളിൽ േരാമം
മു ി ഴ കൂ ൻ ബ ചാരികളും ന മായ
മാറിട ളിൽ ഉരു ുകൂടു ‘ചുളുചുെള ു ൽ’
മൂലം ഉറ ം വരാ കന കമാരും ഇടകലർ ു
കഴി ുകൂടിയ ഈ സമുദായ ിെ നീ
ചരി ത ിൽ കുറിേയട ു താ തി ഒേ ഉ ായു ു
എ ത് ആചാര ിെ കൂരശൃംഖല അെ തേ ാളം
ദൃഢമായിരു ുെവ തിനു െതളിവാണ്.
ഇ െന നട ിരു തി ൾവാര ിലാണ്
അയൽേദശ ളിെല ഉ ികളുമായി അേന ാന ം
പരിചയെ ടാനു അവസരം ഞ ൾ ് ൈക
വ ിരു ത്. അവിെട വ ു േചരു
സ ബ ചാരികളുെട സാഹചര ിൽ നി ാണ്
വികൃതി ര ൾ ു വാസന എ ിൽ
നാെ ടു െത ു ഞാൻ കരുതു ു.
ഈ കളരിയിൽ ഏതാ ു മൂ ുെകാ േ ാളം
പയ ിയേശഷം ഭാഗ െമ ു പറയെ , സമാവർ നം
കഴി ു ഞാൻ ലം വി ു.
മറ ാ നിമിഷ ൾ
വ ര േവനൽ
പാതായ്
ാല
അടിമുടി ചു ുെപാ
രമനയ്
ു പകൽ പതി ടി
ു െപാരിെവയില
െല െത ുഭാഗ ു
ുേശഷം
ു
കു െന നില് ു കു ിൻനിറുകയിേല ു
പടർ ുപിടി െപാ ാടുകളിലൂെട
രേ ാല ുടകൾ െമെ െമെ െപാ ിവ ു.
വഴിവ െ െത ി ടർ ിനിടയിൽ കൂ ാടിയിരു
കൂരിയാ ിളികൾ ഈ േഘാഷയാ ത ക ു േപടി ു
കൂ േ ാെട അ ി ു പാറി റ ു.
‘മു ുടു തിൻ താഴെ േ ാ ല
ര ുേമ ിയരെ ിൽ കു ിയും
മൂർ നി െക ിവ കുടുമതൻ
കൂർ വാൽ െചവി ി ിെലാതു ിയും,’
മാർ നിർേ ശം െചയു മുൻനട ിരു തു മുതുകുറു ി
കു ു ി ന ൂതിരി ാടായിരു ു. ആന ുചു ിയും
പൃ ു കരയുമു പു ിേയർ രമു ുടു ു
കഴു ു ചു ി മാറ ു തൂ ി ിട ു
േതാർ ിേ ൽ ചി ിയ കുടുമേയാെട വൃ െ
പി ാെല ത ിഷ ത ം സ ീകരി ുെകാ ്
അനുഗമി ിരു ആ െകാേ ാല ുട ാരൻ പ ു
വയ ു പായം േതാ ി ിരു ഈ േലഖകനുമായിരു ു.
െതളുെതെള ിള ു ൈടംപീസിെ വ ി
ത വിരലിൽ േകാർ ് ഇടംൈകെകാ ു േതാളിൽ
ചാ ു വി ശമംെകാ ു വ ുട ാൽ താ ിയും
കു മുനേപാെല കൂർ ി തും ചായം േത ു
േമാടിവരു ിയതുമായ നീ വടി ൈകെകാ ്
നില ൂ ിയും ന ൂതിരി ാടു സാവധാനം
കയറി യറി കു ിൻനിര ിൽ കാൽകു ി.
കയ ിെ കഠിനതെകാ ു വ ാെത കിത ിരു
അേ ഹം വഴിവ േ ു തുറി ു നില് ു
പാറ ിേ ൽ കയറിനി ു പടി ാറൻ കാേ ു
െത ിട വി ശമംെകാ ു.
അ െന കു ും കുഴിയും േതാടും പാടവും
പി ി േശഷം തൂത ുഴ കിഴ ുനി ു െതേ ാ ു
തിരിയു വളവിൽ ഞ െള ിേ ർ ു. അവിടം ഒരു
മുരം,കാ ു പേദശമായിരു ു. െതാ ടു ് ഒരു
ശിവേ തവും െന ായ വാരിയം വക ഒരു കുളവും ആ
കാ ിനു ിൽ കാണാമായിരു ു. േ ത
നടയ് െല ിയേ ാൾ ന ൂതിരി ാട്, കാ ാളാകൃതി
ൈകെ ാ ആ കാളക െ തിരുമു ിൽ
‘മുഹൂർ േനരമ ഭ ിെയാടു വീർ ുമട ി’
നി ു. ഞ ൾ പുഴ ടവിേല ിറ ി. കാലും മുഖവും
കഴുകി. പാറ ൂ ളിൽ ത ി ചി ി അലറി ായു
തൂത ുഴയുെട കളകളാരവം ആ വനാ ര ളിൽ നീ
മർ രം ഉളവാ ിയിരു ു. ചുഴികു ി ചി ി ിതറു
നീർമു ുകളിൽ െവയിൽനാളം ത ി മി ിമറയു
നീർ ാ ാ മറ ാവത തെ .
‘തൗ സരാംസി രസവദ്ഭിരംബുഭിഃ
കൂജിൈത ശുതിസുൈഖ പത തിണഃ
വായവഃ സുരഭി പു േരണുഭി–
ായയാ ച ജലദാഃ സിേഷവിേര’
എ കാളിദാസപദ ം, ആ നദീതീരെ ി
ഓർ ുേ ാൾ ഇ ,് എനി ു േത ിവരു ു.
പുഴയുെട പടി ാറുഭാഗ ു കാ ിലൂെട
പിെ യും ഞ ൾ െതേ ാ ു നീ ി. േനരം ര ു
നാഴിക പകലായി. മറയാൻ േപാകു മാർ ാ െ
ഇളംചൂടു കിരണ ൾ പ ില ാർ ുകളിൽ ത ി
മി ി മിനു ി. പാറി റ ു ഇളംകിളികളുെട
കളനിനദ ാലും െവയിൽനാള ാലും ആ അ മനം
ഒരരുേണാദയ ിെ പതീതി ജനി ി ു. മേനാഹരമായ
ഈ നദീതടം വി ു ഞ ൾ വിശാലമായ പറ ിേല ്
ഊളിയി ുെപാ ുേ ാെല െച ണ ു.
പിൻനിലാവു രാ തി ുേശഷം
പഭാത ിെല േപാെല വനാ രംവി ു
ഗാമ ിെല ിയേ ാൾ എനി ാശ ാസം േതാ ി.
ആ ക ാലി റ ിൽ കിടാ ൾ
തിമിർ ാ ാദി ുകയായിരു ു. കാരെവ ്,
ആ ളം, കൂ ്, ആർ ,് േപാ ിൻപുറെ സവാരി!
എ ്ഉ ാഹജനകമായ ബാല ം!
ഗാമീണജീവിത ിെ അടയാള ൾ
‘െകാ ാംപടി’കൾ േകറിമറി ് ‘തേളള ി’
ത ിനീ ി നീ പാടേ ുഞ ൾ ഇറ ി.
പടി ാെറ കരയിൽ ഓടി െക ിട ളുെട
ഇടയിൽനി ു ‘തുടി’യുെട നിനദം തുരുതുെത
േകൾ ുമാറായി. അ െന ഞ ൾ മാവി ിരി
മുതുകുറു ി മനയ് ൽഎ ി ഴി ു. ‘ഇനി നാെള.
സഹയാ തികനായ സൂര ൻ തെ ൈകേലസു വീശി
മറ ു.
‘കു ുണ ൻവ ൂേലാ—ന ുെട
കു ുണ ൻവ ൂേലാ!’
െകാ ാംപടിയുെട കടകടശ ം േക ു കു ികൾ
പാടിെ ാ ുഞ െള എതിേരൽ ുവാെന ി.
സായ നെ ലിലൂ ാലാടു
പൂെ ടികെളേ ാെല അവർ േപാ ുെവയിലിൽ
ചാ ാടുകയായിരു ു.
‘കു ുണ ’െന നിഴെല േപാെല
അനുഗമി ിരു എെ സാ ി ം അവെര
അ ുതെ ടു ി.
‘അ ാ, അ ാ, അതാരാ? ഒ ു പറ ുതരൂേ ാ.’
ആ കിടാ ൾ അേ ഹ ിെ മു ിൽ നൃ ംത ി.
‘മാറിനില് ിൻ. കൂ ിെ ാ ്
അയി ാവ ാ ാൽ!’ അേ ഹം അവെര ശാസി ക ി.
‘കുട അവിെടെവ ് കുളി ാൻ േപാേയ് ാളൂ.”
പ ായ ുരയിേല ു കയറുേ ാൾ തിരി ുനി ്
അേ ഹം എേ ാടു പറ ു.
കു ികളും ഞാനും മു വേശഷി ു. അവിടവിെട
നില് ു കു ികൾ കൂട ൂെട ഓ ി ് എെ
േനാ ുകയും ത ിൽ മ ി ുകയും െചയിരു ു.
എെ ശ പരിസര ിേല ു തിരി ു. െത ും
പടി ാറും ഓേരാ പൂമുഖം. െത ിനിയും
പടി ാ ിയും മാളികയായി ഉയർ ിയ ഒരു
നാലുെക ്, പരിസര ിൽ പ ായ ുര, െക ,് നടശാല,
കുള ുര ഇ െന പഭുേത ാചിതമായ ഗൃഹധാടികൾ.
പടി ാെറ മു ു തണൽ വീശി തഴ ു നിൽ ു
ത ിലാവ്. സദാ ഇലെപാഴി ുെകാ ു കായൾ നിറെയ
പഴു ു തൂ ു പുളിമരം. എ ാൽ ആദ മായി
അവിെട െച ു എെ ശ െയ ചാടി ിടികൂടിയതു
മെ ാ ാണ്: െത ിനിയുെട െവ ുവരിേ ൽ
കീലുെകാ ാേലഖ ം െചയ ഒരു നരി നിൽ ു ു.
അതിെ േനേര േതാ ു ചൂ ിയ ഒരു പ ാള ാരനും.
‘അക ു ു ് അരുളിെ യ്യൂ ഇവിടേ ാട്
കിഴേ ുറേ ാളം ഒെ ഴു ാൻ.’ നരകയറിയ ഒരു
തടിയൻ വാലിയ ാരൻ എെ ഓർ െ ടു ി.
േഘാഷയാ തയായി നയി െ ടു
ഒര ുതവ ുവിെനേ ാെല കു ികൾ എെ
പി ുടർ ു.
ചി ്, െചറുതാലി, മരെ ാരട്, മൂേ ാല ,്
ഓ ുവള എ ീ വിവിധ ഭൂഷകളാൽ അലംകൃത ളായ
വിവിധ രൂപ ൾ അവിെട അണിനിര ിരു ു.
ജി ാസെകാ ു വികസി അവരുെട േനാ േള ു
കുറവെ ൈകയിൽെ കു ിരാമെനേ ാെല ഞാൻ
ല ി ു ചൂളിേ ായി.
നരകയറിയ ഒര ർ നം െത ു പാഗല്ഭ േ ാെട
ഇ െന പഖ ാപി ു:
‘അ ായത ാ രാമ ്. താഴെ ഇ ി ിരി
അ ട് െചറുതായെ െ . നിേറാം മുേഖാം നി ും
എ ാം അതുേപാെലെ .’
‘ഇവിെട ആദ ം വ◌ര്ാണ്, അേ ?’ മെ ാരാൾ
കുശലമാരംഭി ു. ‘ഇ ി ിരി തെ വ ിെ ത കാലായി?
അതിെ മൂ ാമെ ഉെ േചാറു െകാടു ു
വാേഴ ട െതാഴീ ് മട ുേ ാഴാണ് ഈ വഴിെ ാ ു
േകറിേ ായത്. എനി ി ഴും േതാ ണൂ, എെ ാരു
ശാഠ ായിരു ു ആ ഉ ി ?് പിെ ഈവഴിെ ാ ും
വ ി ി .’ പഴയ ചി ത ൾ ഓേരാ ും അവർ
അനു രി ു.
‘ഒേ ാണം ഒ ും സാധി ൂ ു വരി േലാ
കുേ ാളും ഭാേരാം ആയാൽ. ഇ ി ിരി ് കൂട ൂെട
വരാൻ േമാഹംല ാ ിരി ി .’ േവെറാരാൾ വിഷാദി ു.
ഇ െന അ െയ ആധാരമാ ിഇ െ യും
അ ാെ യും മ ു ചാർ ാെരയും
േവല ാെരയുംപ ി അവിെട ഒരു സംഭാഷണം നട ു.
കു ുണ െ കീഴിൽ ഓ ു െചാ ി പാർ ാൻ
വ താെണ റി േതാെട ഒരു സവിേശഷസേ ാഷം
ആ അ ഃപുരസദ ിൽ തളംെക ി നി ു.
‘അേ ാൾ, അേ ഞാെന ാ വിളി ്◌ാ? ഒരു
െപൺകിടാവ് ഇടയിൽ കട ു സംശയം േചാദി ു.
‘േദ, ഇതിെ ഒരു ദുശ്േചാദ ം! ഇനിയും
മന ിലായിേ െപാ ി ാളീ’ കൂ ിെലാരാൾ
പരിഹാസപൂർ ം വിശദീകരി ു: ‘രാമെ അേ െട
അ ാ ാ ഇവിെട. അ നും കു ുണ നും
പാ ാള നും താഴെ ഇ ി ിരിയും ത ിൽ
െപേല ,് മന ിലാേയാ?’
അ െന അവിെടനി ു ‘രാേമ ൻ’ എെ ാരു
വിളിേ ർ എനി ു ൈക വ ു. ആ ഇ ു ജനി ു
വളർ മ ു കു ികെളേ ാെല ശാസി ും ശാഠ ം
പിടി ും നാലുെക ിെല അ രീ ിൽ ഞാൻ
അലി ുേചർ ു. ആരിലും
പേത കാവകാശാധികാര ളി ാ ആളാകയാൽ
എ ാവരുേടയും ഒരു ഉ മ േ ഹിതനും
ഉപേദ ാവുമായി കു ികളുെട ഇടയിൽ ഞാൻ കേമണ
ഉയർ െ ു.
െചറുകര, ആനമ ാട്, െചർ ുളേ രി, വ ുഴ
എ ീ നാലതിർ ി ു ിൽെ വി ൃത
ഭൂവിഭാഗ ിെ നടുമു മാണ് മുതുകുറു ി േദശം. ര ്
ഉരുൾ ക ളുെട ഗതാഗത ാൽ പുളകമണിയുവാൻ
അേ ാളം ആ പേദശ ിനു ഭാഗ ം ഉ ായി ി .
വ േ ാഴും ആവഴി കട ുേപാകു മ ൽ ാരുെട
മൂള ം േക ് അ ുത ിമിതരായി വഴി വ ും
േവലി ടു ും വ ു വിടർ നയന േളാെട
നില് ു കൃഷീവല ാരുെടയും നാടൻ
നതാംഗിമാരുെടയും ചി ത ൾ ഇ ും എെ
മന ിലു .് തൂത ുഴ െതേ ാ ു തിരി ്
മുതുകുറു ിേദശെ വലം െവ ു മ ാ ിരിവഴി
ഒഴുകിേ ാകു ു. െചറുകരനി ് െചർ ുളേ രി ും
വ ുഴനി ് ആനമ ാേ ും േപാകു ഊടുവഴി
മുതുകുറു ി മനയുെട െതേ പടി ൽ സംഗമി ു ു.
ഈ സംഗമ ല ാണ് മാവി ിരി േതാണി ടവ്.
അവിെട േതാണികു ിയും ഒലി ുവരു മര ടി
പിടി ും ഉപജീവനം കഴി ിരു ഒരു
മുഹ ദീയകുടുംബെമാഴി ു മെ ാം
ൈഹ വകുടുംബ ളാണ്.
നാഗരികതയിേല ു നടവഴികളായ
പാഠശാലകേളാ അ ാടികേളാ അ ാല ് അവിെട
ഉ ായിരു ി . ഏഴു നാഴിക ദൂെര ആ േതാറും
നട ുവ ിരു െപരി ൽമ ച യിൽനി ു
തല ുമടു െകാ ു വ ി ു േവ ിയിരു ു
വീ ാവശ ൾ നിർ ഹി ുവാൻ. അ തയ് ്
അവികസിതമായ ഒരുൾ പേദശമായിരു ു അ െ
മുതുകുറു ിേദശം. എ ാൽ വള ൂറാർ
വ ുവനാടൻ മ ിൽ ര ും മൂ ും തവണ
കൃഷിേയ ു ക ളാലും തഴ ഫലവൃ ളാലും
അ വിടം പകൃതിവിഭവ ളുെട കലവറയായിരു ു.
ജ ിത ിെ േപരിൽ ഋ ിമ ായ മ ും
ബാ ണ ിെ േപരിൽ അതി ുകളിെല വി ും
പര രയായി മുതുകുറു ിമന ാരുെട ഉടമ തയിലും
ആധിപത ിലുമായിരു ു. അ െന
േദശാധിപത വും ജനാധിപത വും ൈകയാ ുേപാരു
ഒരി ാണ് ഞാൻ എ ിേ ർ ിരി ു ത്. കാലം
െകാ വർഷം 1082 േലാ ‘83 േലാ ആയിരി ാം.
തറവാ ുകാര ൾ നട ിേ ാ ിരു ത് ഒര ൻ
ന ൂതിരി ാടായിരു ു. ബ ദ ൻ എ ാണ്
അേ ഹ ിെ േപര്. പേ ,എ ു
കാരണ ാലാെണ ് ആർ ുമറി ുകൂടാ.
അേ ഹ ിന് ‘വള ു’ എെ ാരു
ശകാരേ രു ായിരു ുെവ ും ഏ വും അടു
ച ാതിമാർ ആ േപർ പറ ാണ് അേ ഹെ
പരിഹസി ിരു െത ും ഒരു കഥയു .് എ ായാലും
കു യ പു കംേപാെല അവ വ ിതമായിരു
മനവക കാര ൾ ഇേ ഹ ിെ ഭരണപാടവംെകാ ്
അടിമുടി അഭിവൃ ി പാപി ാണു വ ത്. ഞാൻ
അവിെട െച ുേചർ കാല ു തെ അേ ഹ ിന്
ഒെരഴുപ ിെ ‘കൂനൽ’ േതാ ി ിരു ു. എ ാൽ
പി ീെടനി ു ായ ഇടപഴ ംെകാ ് ആദ െ ആ
മതി ് അ ം കൂടുതലായിേ എ ു
േതാ ാതിരു ി ി .
വാ വ ിൽ അേ ഹം ജനി ത് ഒര നായി ാണ്.
പേ , െപൺ പജകളുെട മാ തം പിതൃത ം വഹി ു
ഒരധിേവ ായി വർ ി െ എ ് അേ ഹ ിെ
ജാതക ിൽ വിധി കൂ ിേ ർ ുെവ ു േതാ ു ു.
വിധിക ിതം വിഫലമാകാവത േ ാ. ആേറഴ്
ഇളംകിടാ ളുെട ചുമതല മു ിലി ് അേ ഹ ിെ
കാരണവ ാർ ണ ിൽ അ ായു ു ളായി
അ രി ു. അ െന, കു ാളേ ാണക ിൽ െ
കുലേശഖരെ രുമാളായി കുടുംബാധിപത ം
വഹിേ ിവരുകയാണു ായത്.
സ ാർ ിതസ ിലും സ രൂപമഹിമയിലും
സ യമഭിമാനി ിരു ഒരാളായിരു ു അേ ഹം.
കാര ലാഭംെകാ ു മന ിന് ഉേ ഷമുളവാ ു
സവിേശഷസ ർഭ ളിൽ േ ശാതാ ളുെട ശ െയ
പിടി ുനിർ ിെ ാ ് തെ പൂർ കഥ
വി രി ു തിൽ അേ ഹ ിനു നി ർഷ ഒ ു
േവെറ െ യാണ്. ഒരി ൽ അേ ഹം കു ികളായ
ഞ െള വിളി ു നിർ ി പറ ുതരികയു ായി:
“ഒേര മാള ിൽ മു വിരി ു ായ ര ു
പാ ുകളാണ് ഏല ുളവും മുതുകുറു ിയും. ഒ ിന് ‘ ത’
പടമു ്. മേ തിന് ‘ ത’ പേട ഉ ു. (െചറുതും വലുതും
എ അർ ിൽ ഇവിെട ആംഗ ം കാണി ു.)
ര ിനുമു ് വിഷം. കടി ഉടെന മരി ണതാണ് ഒ .്
മേ തു സാവധാന ിലും.’ ഏല ുള ുനി ു ഭാഗി ു
പിരി ഒരു ശാഖയാണ് മുതുകുറി ി മന. എ ാൽ
െവ ാ ിരിരാജാവിെ അരിയി ുവാ യിൽ
മുതുകുറു ി ു ാനം ന െ ടുകയു ായി.
അ ാരണ ാലുളവായ ഇണ ു ായിരി ാം ആ
പരിഹാസ ിനു പി ിലു േ പരണെയ ് പി ീടു
േതാ ിയി ു ്.
അേ ഹം മൂ ു വിവാഹം െചയിരു ു. ആദ ഭാര
അചിേരണ ഒര യായിേ ായി. ര ാമേ വളാകെ ,
ഊമയും വ യും. ണ ിൽ മൂ ാമതും തരമാ ി
ഒരു വിവാഹം. അ െന ദാ ത സൗധ ിെ
മൂ ാംനിലകൂടി പണിതീർ േശഷേമ അേ ഹം
അതിനു താഴിക ുടം െവ ു ു. പി ീെടാരി ലും
അേ ഹം കീഴ് ിേല ിറ ിയി ുമി .
പകൃത ാ അറുപിശു നായിരു ു അേ ഹം.
എ ാൽ തെ കീഴിലു കുടിയാ ാെര അന ായമായി
പിഴി ു പണമു ാ ുവാനു ദു വണത
അേ ഹെ െത ും ബാധി ിരു ി . അറുപതും
എഴുപതും േമനി വിളയു നില ളിൽനി ു
വിളവിെ പ ു ശതമാന ിൽ കൂടുതൽ പാ ം
വസൂലാ ിയിരു ി . കാലേ ടുെകാ ു വിളന ം
േനരിടു സ ർഭ ളിൽ പാ ം ഇളവുെചയു
െകാടു ുേപാ ു? എ ാൽ ഒ ു ്—കുടിയാൻ
തനി ു കി ിയെത തെയ ു ശരി ് അേ ഹെ
േബാ െ ടു ിെ ാടു ണം. കുടിയാൻ
സത സ നായിരി ണെമ തിലാണ് നി ർഷ.
അ െനയു വെര അേ ഹം സ ം സംര ണയിൽ
കഴി ുകൂടു കുടുംബെ േ ാെല ശ ി ുകയും
ഗുണേദാഷി ുകയും സഹായി ുകയും
പതിവായിരു ു. വ ുസംബ മാേയാ മേ ാ
അ ി ിലു ാകു വഴ ും വ ാണവും തെ
‘തിരുമു ിൽ’ െവ ു വിചാരണ നട ി വിധി
ക ി ുവാൻ അേ ഹം മടി ിരു ി നാഴി െന ,് ഒരു
പണ ായസം, ഏഴു ദിവസെ ഭജനം, എതിരാളിയുെട
കാൽപിടി ു പരസ മായ മാ ുേചാദി ൽ
ഇ ര ിലായിരു ശി കൾ. കുടുംബസൗഖ മാണ്
അേ ഹ ിെ ജീവിതല ം. അതിന്
ആപ ണയ് ു ഏത് എടു ുചാ ാരേനയും
അേ ഹ ി ുക ുകൂടാ. അ ര ാർ
അേ ഹ ിൽനി ും യാെതാരാനുകൂല വും
പതീ ി ുകയും േവ . അേ ഹം
ക ിനില് ു കാല ് ആരും ആേവശംെകാ ു
േകാടതികയറി തുല ുേപായി ി . ഈ അനുരഞന
സ ഭാവം കാരണം അവിടെ െപാതുജനം
അേ ഹെ ആദരി ുകയും അനുസരി ുകയും
െചയുേപാ ു. ാമകാല ളിൽ വി ും െന ും കടം
െകാടു ് അേ ഹം ആെരയും സഹായി ും. പലിശ
വാ ുകയി . പേ ,അ ുപറയ് ് ഒരു ഇളവൻ
അെ ിൽ ഒരു മ എ കണ ിൽ എെ ിലും
തിരുമുല് ാ ലഭി ണെമ ് അേ ഹ ിനു
നിർബ മു ായിരു ു. ഇ െന വ ുേചരു
കായറി ാധന ൾ ആ നാലു െക ിെല ാടും
തൂ ിനി ു ാവും. ഇതിെന ി ഒരു േ ഹിതൻ െചയ
േചാദ ിന് അേ ഹം മറുപടി ന ിയതി െനയാണ്:
‘കൃഷി ാരനു സ ം നിലമി . അേ ാൾ
ഭ ണ ിനു ബു ിമു ു േനരി ാൽ െന ു െകാടു ്
അവെര സഹായി ണം. അവർ അ ാന ശീലരാണ്.
അതുെകാ ് എെ നില ിൽനി ു ാകു
വിളവിൽ ഒരു വിഹിതം വസൂലാ ു തു പാപമ .’
എ ാ വിചാരഗതിയുേടയും പി ിൽ ഒരു യു ിേബാധം
നിഴലി ിരു താണ് അേ ഹ ിെ
എടു ുപറയ സവിേശഷത.
ഭരണകാര ളിൽ കൃത തയും ചി യും അേ ഹം
കണിശമായി പാലി ുേപാ ിരു ു. അരി മാ തം
ആവശ ിനനുസരി ് ഉപേയാഗി ാം.
മ ു വെയ ാം നി ിതമായ അളവിലും തൂ ിലും
കവിയാൻ അേ ഹം അനുവദി ിരു ി .
ദിവസംേതാറും ഒരു നാരായം െന ു െകാടു യയ് ും.
വില ഏറിയാലും കുറ ാലും ശരി അതിനു കി ു
േമാരുെകാ ് ആ ദിവസം കഴി ുകൂ ണം. ഒരുദിവസം
കുറ ധികം േവണെമ ് ആെര ിലും ആവശ െ ു
എ ു വയ് ുക—അേ ഹം അനുവദി ി .
കുടുംബ ിെല േപാെല സ ം കാര ിലും
ഈ നി ർഷ അേ ഹം പാലി ുേപാ ിരു ു. അേ ഹം
മുറു ു ഒരാളായിരു ു. ഒരു ദിവസ ിന്
ഒരണയുെട പുകയില എ ാണ് നി യം.
അതിഥികളുെട ആധികൃ ിൽ ദുർ ഭം ചില
സ ർഭ ളിൽ അതുെകാ ു തികയാെത വരുേ ാൾ
അേ ഹ ിെ അടവ് ഇ െനയാണ്. ‘രാമാ. കൃ ാ,’
അേ ഹം വാലിയ ാെര വിളി ുവരു ും: “ഒരി ിരി
െപാകല െകാ .’
ഒരു ക ം പുകയില അേ ഹം അവരിൽനി ു
‘ഭർ ി ും’. ഈ വൃ ിെക മ ുക ് ഒരു സരസൻ
െതെ ാ ാേ പി ുകതെ ഉ ായി. അേ ഹം
ചിരി ുെകാ ു പറ മറുപടി ഇതാണ്. ‘േ ാ, അ ൂ,
ആ െപാകല അവെ മുറു ുവ ിയിൽനി ാണ് ത ത്.
അ തേ ാളം ശരി തെ . പേ , അതവെ
വീ ിൽനി ു െകാ ുവ തുമ . ഇവിടെ
മുതെലടു ു െകാടു ് ഞാനറിയാെത വാ ി
സൂ ി ു പുകയിലയാണത്. അതി ിരി ഞാനും
ഉേപയാഗി ുണൂേ യു ു.’
ജ ിത വും ബാ ണ വും േചർ ു
നാഗെ ുേപാെലയു ഒരു സ വിേശഷമാണേ ാ
ന ൂതിരി. ചിലർ ത ളിലു ജ ിത ിൽ
അഭിമാനംെകാ ുേ ാൾ മ ു ചിലർ
അഭിമാനംെകാ ു ത് ബാ ണ ിലാണ്. ഈ
ന ൂതിരി ാട്, ആദ ം പറ വിഭാഗ ിലായിരു ു.
ജീവിതചര യിൽ ആ സ ഭാവം നിഴലി ുകയും
െചയിരു ു. ആഢ കുലജാതെന ിലും അ യനം,
അ ാപനം എ ീ ബാ ണവൃ ികളിൽ അേ ഹം
പകൃത ാ ഉദാസീനനായിരു ു. പാതഃ ാനം,
സൂര നമ ാരം, സ ാ ായം, ഔപാസനം, ൈവശ ം
എ ീ ൈവദികവൃ ികളിൽ വിമുഖനുമായിരു ു.
കാലെ ഴുേ ാൽ ആദ െ കിയ
കുള ടവിൽെവ ു കെ ു വരുമായി
നാ ുകാര െള ി തുടർ യാെയാരു സംസാരമാണ്,
നാല ു നാഴിക പുലരാെത ഒരി ലും അേ ഹം
കുളി ുകയറാറി . എ ാൽ െനയ്വിള ിരു ു
െച ു ‘ഭാഗ സൂ ം’ ഉരു ഴി ൽ
ര ാമേ െത ിലും മു ാെത നിറേവ ിേ ാ ഒരു
േതവാരമായിരു ു. അരമണി ൂറിലധികം അതു
നീളുകയുമി . പ ുമണിയായാൽ ഊണായി,
മെ ാവർ ുമു തിൽനി ു വ ത മായി
എെ ിലും ഒരു ഉപദംശം തനി ു േവണെമ ു ്.
വൃ ിെക ഒരു ‘വളുസൻ’മ ിലാണ് ഭ ണം.
ഊണുകഴി യുടെന ര ുമണി ൂർ േനരെ
പകലുറ മു ്. ചായ, കാ ി തുട ിയ
ലഘുഭ ണസ ദായം മനകളിൽ അ ാല ു കട ു
കൂടിയിരു ി . േശഷി പകൽ മുഴുവനും
മു ുമറയാ ഉടു ിെ —ഒരിണവ ിെ —നീ
തു ുകൾ തൂ ിയി ് പൂമുഖ ടിേമൽ ചാരിയിരു ു
കഴി ുകൂ ും. മു ിെലാരു
െവ രി ാെ വുമു ാവും കാവലിന്.
അ രപരി ാനം േനടിയി ു .് എ ാൽ
വി ാന ിേനാ സമയം േപാ ാേനാ പു കം
മറി ുേനാ ു തായി ഒരി ലും ക ി ി . േവ ി
വ ാൽ പനേയാലയിൽ വരിെത ാെത നാരായംെകാ ു
വൃ ിയാെയഴുതുവാനു കരവിരുത് അേ ഹ ിന്
ഉ ായിരു ു.
അേ ഹം കല, കവിത തുട ിയ ലളിതകലകളുെട
േനേര തെ ഹൃദയകവാടം അേ െകാ ിയട ിരു ു.
േവല, പൂരം, കഥകളി, െകാ ,് പാ ് ഇവയിെലാ ും താൻ
െച കെ ടുകയി . അവയ് നുകൂലമായി
യാെതാ ും അേ ഹം െചയുെകാടു ുകയുമി .
എ ാൽ േദശ പമാണികൾ, കാര ാർ, രാജാ ാർ
എ ീ ഉപരിതലവർ ികളായവരുെട ചി ാഗതികെള
അേ ഹം സ ശ ം അേന ഷി ുെകാ ിരി ും.
അവയിൽനി ് ഉടെലടു ാൻ േപാകു
ഭാവിഫല ളുെട സ ഭാവെ അ പ ഗഥി ുേനാ ി
പരിവർ ന ൾ ു വിേധയനാവാൻ
ശമി ുേനാ ാറുമു ്. ബു ിവികാസവും
കർ കുശലതയുമു െചറു ാെര ഇ മായിരു ു.
അവരുെട വികാസ ിനാവശ മായ േനർവഴി
ചൂ ി ാ ിെ ാടു ു തിൽ ശ യുമു ായിരു ു.
ഇ െന െകാ വർഷം 11—ാം നൂ ാ ിൽ
ജീവി ിരു ഇട പഭു ാരിൽ എ െ േട ഒരു
വ ിയുെട മു ിലാണ് ഞാൻ െച ുെപ ത്. എ ാൽ
അതിേന ിെയാ ും ഒരു ചു ും അവിെട െച
സമയ ് എനി ു നി യമു ായിരു ി .
േനരം അ മനേ ാട് അടു ിരു തുെകാ ും
അെ ാരന ായ ദിവസമായിരു തുെകാ ും
സ ാവ ന ിനുേശഷം സമവയ രായ
സതീർ ാേരാെടാ ം െസാ ി ൂടാൻ എനി ു
സ ാത ം ലഭി ു. അ ഃപുര ിെല േതവാരെ ിൽ
അല രി ാരാധി ിരു പൂജാവി ഗഹ ളുെട ചു ും
നിര ിരു ് ഞ ൾ സംഭാഷണം തുട ി. ഗൃഹേജാലി
കഴി ് കുളി ീറൻമാറി േതവാര ിെന ിയിരു
അ ർ ന ൾ അവിടവിെട ഇരു ്
ഇ േദവതാ പാർ ന നട ിയിരു ു. എ ാൽ
ൈകനിറെയ ഓ ുവളയും കഴു ിൽ കു ിെവ
വ േമാതിരവും കാതിൽ െത ി ൂവണി
മരെ ാരടുമായി ഭ ദദീപ ിെ െതളിനാളം
തുടുകവിളിൽ പതിഫലി ുമാറ് താരുണ ം മു ി ഴ
ഒരു െപൺകിടാവ് മു മാല ചാർ െ
ശീപാർ തീവി ഗഹ ിനു പൂവാരാധി ിരു
ചി ത ിെ ശാലീനത ഒ ുേവെറതെ യായിരു ു.
അതു പാ ുേവാേ ാളാണ്. െമെ െമെ
സംഭാഷണ ിൽ േതവരി ു വരും പ ുേചർ ു
തുട ി. അ െനയാണ് ‘മുതുകുറു ി ഉ ി’െയ ി
ഞാനാദ മായി േക ത്. ഒര ാമിയാണ് ആ കഥ
പറ ുത തും.
‘ഉണ ൻ ഓനി ിരു കാല ് വിദ ാനും
വിശി നുമായ ഒരു ന ൂതിരി വഴി ിവിെട േകറി.
വലിയവരാരും അ വിെട ഉ ായിരു ി ാെ ത.
‘കള ുരയിൽ േതവരി ു വഴിേപാ നായ
ന ൂതിരിേയാട് ഉ ാറായീ ു പറയൂ.’ ആേ ാേരാള്
ഉണ െന പറേ ി ു.
‘േദവകാര ാണ തീതാനി
സർ ാണി ഭവേതാ യദി
േഭാ ുമാഗമ താം ശീ ഘം
ഭൂസുേര ശിഖാമേണ.’
ഉണ ൻ ഉ ാറായീ ു പറയുകയ
േ ാകമു ാ ി െചാ ുകയാണു ായത്. ഈ
കവിതാവാസന ക ് വഴിേപാ നു വളെര
സേ ാഷമായി. ‘ഉ ി പസി നാവും’ ് അേ ഹം
തലെതാ നു ഗഹി ുകയും െചയു. മുതുകുറു ി
ഉ ീ ു പസി നായത് അ െനയാണേ ത.’
ഈ ഐതിഹ ിനു പുറേമ ചായംേത ഒരു
മുരു ുെപ ികൂടി അേ ഹ ിെ ാരകമായി
അ ാല ് അവിെട ആദരി െ ുേപാ ിരു ു.
അന ായദിവസ ളിൽ അേത
േതവാരെ ിൽെവ ് ഇ രം ഗൃഹസദ ുകൾ
നട ുക പതിവായിരു ു. അ െ
കാലാവ യനുസരി ു നാനാകാര ൾ അവിെട
ചി ാവിഷയമാകാറു .് ഓേരാരു രും അവനവെ
ആ ഗഹ ളും അഭി പായ ളും അവിെട
പകടി ി ും. വാദ പതിവാദം നട ും. ഇണ ും,
പിണ ും. പാ ുേവാേ ാളും ഈ ചർ യിൽ
പെ ടു ാറു ്. ആ
സംഭാഷണ ിനിടയിലവിെടയു
ഓേരാരു രുെടയും സ ഭാവെ ുറി ു
കുറെ ാരു സ രൂപ ാനമു ാ ാൻ എനി ു
കഴി ു. മ ാേര ാളുമുപരിയായി എെ
മേനാമ ല ിൽ െപാ ിവരു വ ിത ം
ശാലീനതയാർ ആ ഓേ ാളുേടതു തെ യാണ്.
ഞ ൾ അേന ാന ം അടു റി ു.
ഞ ൾത ിലു ായ ഈ സൗഹൃദം നാൾ ുനാൾ
മുറുകിവ ു. മുതിർ വരുമായി ൈകകാര ം െച ാൻ
പാടി ാ വി ാനകര ളും വിേനാദപര ളുമായ
നിഗൂഢ ചി ാഗതികെള ഞ ൾ അേന ാന ം
ൈകമാറിേ ാ ു. സൗഹൃദപൂർ ം നട ഈ
ആശയവിനിമയ ിനിടയിൽ അവരിൽ
െമാ ി ുവ ിരു ജീവിതാഭിലാഷ ളുെട െതളിനാളം
ആ വിടർ നയന ളിൽ െവ ി ിള ുകയും
െചയിരു ു.
‘രാമെ ഇ േ ാര് ആഢ ാേരാ ആേസ ാേരാ?
ഒരു ദിവസം ആേരാ സംശയെമടു ി ു.
ക ുകാണാ അ ാമിയാണ് ഉ രം പറ ത്.
‘പേ രിമാരിൽെ താണ് താഴ ി ം, ഉടു ും
നട ുെമാെ ആഢ ാെരേ ാെലതെ .
അ ിളി ുറി, കമഴ് ിയ െചറുതാലി, ഉരു വള,
എടു ുകു ിയ ഉടു ് ഒെ ഒരുേപാെല. പേ ,
ആ ി , വാളും പരിചയുമി . ഇവിടുേ ാർ ് അതു ്.
താഴേ ാർ ് അതി . കിയാദികൾെ ടുേ ്ം േവളി
െപൺ െകാട നടേ ്ം പതിവു ്.’
‘ആെരാെ യാണ് അ ഗൃഹ ിലാഢ ാര്?
മെ ാരാൾ േചാദി ു.
‘ഒളേ ാ , വരി ാേ രി, കൂട ൂര്,
കൂടലാേററാർ ,് പുറയ ൂര്, ഇവിടേ ാര് അ െന
ശ്ശി ഇ ളു ്. ഇവെരാെ യാ
അ ഗൃഹ ിലാഢ ാര്!’
ഈ സംവാദം േക ഒരു െപൺകു ി ഉ ാഹപൂർ ം
എെ മുഖ ു േനാ ി ൈകവിരലിനാൽ
കണ ുകൂ ിെ ാ ്ഇ െന െമാഴി ു: ‘ഇവിെട
വാളും പരിചയമു ്. പടീ ല്
് പലേകം ഉ .് ആ ൂം ്.
രാേമ െ ഇ ് അെതാ ൂംല രാേമ ൻ െപാ !’ ഒരു
രസ ിൽ െപാ ി ുറെ വാ ായിരു ു അെത ിലും
അതു േക േ ാൾ ഞാെനാ ു ചുളിേ ായി.
േവെറെയാരു ദിവസം മെ ാരു വിഷയമാണ് ആ
ഗൃഹസദ ിൽ െപാ ി വ ത്:
‘ഞാൻ വലുതായാൽ തൃ ൂണി ുറ േകാേലാ ്
ഇരി ുകാരനാവാനാണു േമാഹി ു ത്.’ ഒരാൾ
ആ ഗഹം പകടി ി ു.
മെ ാരാൾ മുറുമുറു ു: ‘എനി ു
േകാേലാ ിരി ് ഇ ല : ത ാ ിയുെട കീഴിലാവും
അവിെട െച ു കൂടിയാൽ.’
‘എ ാൽ പാലിയ ായിേ ാളൂ.” മെ ാരാൾ
േതാ ിേനാ ി.
‘കൂ ിെ ാ ാൽ ശു ംമാറണ എവിേടയും
എനി ു പിടി ി .’ ഒരു വിരുതൻ ത ിവി ു.
പാ ുേവാേ ാൾ േതവാര ിനിടയിൽ ഈ
സംഭാഷണെമ ാം ശ ി ു ു ായിരു ു.
ഓേ ാൾ ു േദഷ ം പിടി ു:
‘അേതെത! ഈ ച ികെള കി ാൻ
േകാേലാ ു ും പാലിയ ു ും ഇേ ാ ആളു വരും ാ
നാട ം! നിന ിരു ു െകാതിേ ാളിൻ!’
അേ ാൾ ഒരു ഉ ിന ൂതിരി ാേവശം കയറി.
‘ഓേ ാെള േവൾ ാൻ വരണ മൂ ന ച ി! ഞ ള .
ഇ ിരിേ ാ വ ംെകാ ു കിഴി ു കിഴി ു
ത ുടു ുംെകാ ് വ◌ര്ാ. മുഷി ുമുഷി ഒരു
പൂണൂലും ഒരു ചരടും ാവും. ൈകയിേ ൽ നിറെയ
കുഴിനേഖാം! എെ െ ാ ു പറയി ിേ .ര ും
മൂ ും ആേ ാേരാള് ഒരാള ്! എ ാ ിേനം
നുകംെവ ു െകാ ുവ ു നിര ിയിരു ി
ഔ ാസേനാം ൈവശ ാം; അറയ് ണൂ എനി ്
മൂേ ാേര ി വിചാരി ുേ ാൾ.’
മുതിർ വരാരും സമീപ ിെ ു േനാ ി
മന ിലാ ിയേശഷം ഓേ ാൾ തിരി ടി ു.
‘അ െനെയാെ വരു ി ീർ ത് അ ാര ാ.
ക ി ു പായായാൽ െത ി ുട ും; വ
േകാേലാ ും കട ുകൂടാൻ. അവേനാേ ടം
കഴി ുകൂ ാനാ ി ീർ അ മാേരയും
ഉട ിറേ ാേരയുംപ ി പിെ ചി യി . ഇ േ േ ാ
തിരി ുേനാ ുംല ാ. അവെരാെ േനെരയായാൽ
ആേ ാേരാളും ന ാവും. ഒ ിലധികം േവൾ ു
സ ദാേയാം േപാവും.’ തെ കൺമു ിൽ കാണു
പരമാർ ം അവർ െവ ി ുറ ു പറ ുേപായി.
‘അതുമിതും പറ ിരി ാെത േപായി
ഊണുകഴി ിൻ.’ െക ിൽനി ് ആേരാ
വിളി ുപറ ു. ആ രംഗം ഇടയ് ുെവ ു മുറി ു.
ഇ െന അ മന ിനുേശഷം അ ാഴംവെര
അേത േതവാരെ ിൽെവ ു പലതവണ നട ി ു
ഗൃഹസദ ിെല അനുഭവ ൾ ഭാവിയിൽ എെ
പവർ ന െള സ ാധീനി ി ുെ ു തീർ യാണ്.
എെ ഓ ുെചാ ി ിരു
കു ു ിന ൂതിരി ാട് ഒരു ശു ഹൃദയനായിരു ു.
കു ി ാല ു ‘സമാവർ ന’വും സംഹിതയും
കഴി ു പുറ ിറ ിയേ ാൾ അേ ഹം ക ത്
‘പൂതമാർെ കപഥികെര’യ ,
ഐഹികസുഖേലാലുപരായ ഭാഗ വാ ാെരയാണ്.
അ െ അ ാെര പിടികൂടിയിരു തും
രേജാഗുണ പധാന ളുമായ ഭൗതികാഡംബര ളുെട
സൗ ര േധാരണി അേ ഹെ മുഗ് നാ ി.
േതാരേ ാണകം, ആനവരാഹൻ േമാതിരം
െവ ിെ ം, പി ളെ േ ാടുകൂടിയ ാ ്പാനീസ്,
ചായ ാൽ ുട, കരയു െചരി ,്
ഉറ മുണർ ിേയാടുകൂടിയ നാഴികമണി,
വീ ിമരംെകാ ു കടെ ടു ക ിൽ,
െചറുെത ലിൽ ഓളമിയ ു േമലാ ്,
വർ കിേ റിയ ‘ഗുേളാ ു’കൾ മിനുസെ
ശേ ാപകരണ ൾഇ െന രേജാഗുണം തിക
എ ിേ ലും അേ ഹം പ ി ിടി ു. അവയുെട
മാ ര പഭയിൽ നീ ി ളി ു. എ ാൽ, കാരണം
ആർ ുമറി ുകൂടാ, ഒരു സു പഭാത ിൽ അേ ഹം
ആെക മാറിയതായി കാണെ ു. അ ുതം! കേമണ
അേ ഹം ൈവദികവൃ ിയിേല ു വഴുതി ുട ി.
ഓ ുെചാ ലിലും െചാ ി ലിലുമ ാെത മെ ാ ിലും
ശ ി ാതായി. ആരും അേ ഹെ ഉ പദവി തുമി .
നീ ുനി ഈഒ െ ജീവിതം അേ ഹെ ഒരു
ശു ഹൃദയനാ ി മാ ി. പേരംഗിത ാന ിനു
ശ ിന െ ു േപായതുേപാെല േതാ ി. അതിനാൽ
അേ ഹവുമായി ഇടപഴേക ിവ ആരും െതളി
മുഖഭാവേ ാെട തിരി ു േപാവാറിെ നിലവ ു.
ശു ഹൃദയനും മുൻശു ിയും കാരണം
േവ െ വർകൂടി അേ ഹവുമായി കൂ ിമു ാെത
കഴി ുവാൻ വഴിമാറി െവ ു തുട ി. ഈ
പരിേതാവ യിലാണ് എനി ് അേ ഹ ിെ
ശിഷ ത ം ൈകെ ാ ു കഴി ുകൂേട ിവ ത്.
ന ൂതിരി ാട് നാലുനാഴിക പുലരാനു േ ാൾ
ഉണർെ ഴുേ ല് ും. എെ യും വിളി ുണർ ും.
പകല തയും അേ ഹ ിെ ൈകവ കയ് ു ിൽ
കഴി ുകൂ ണം. മന ് എ ഴും ഏകാ ഗമാ ി
നിറു ണം. ശ പാളിേ ാവുേ ാൾ അേ ഹം
ുഭിതനാവും. ശാസി ും, ശി ി ും. ശി ാവിധി
മൃഗീയമായിരു ു. കഥകളിയിെല ക ിേവഷം
മൂ െ ാ ി ാറു മുഖ ൂേപാെല പ ാണകമുരു ി
എെ മൂ ു പ ി ു ൈകമു ുകൾ നില ു മു ുമാറ്
നൂറുതവണ എെ ഏ മിടുവി ി ു .് അബ ിന്
ആപ ാണക ിെ ഉരുള വീണുേപായാൽ അ ശ
െകാ ാെണ ാേ പി ു മുതുക ു പഹരി ുകയും
െച ും. സ ിഎ ഒ ി . ബീഭ മായ ഈ
ശി ാനടപടിയിൽനി ു ര െ ടുവാനു മാർ ം
ഞാൻ കെ ിയതുമി . അമർഷം എെ മന ിൽ
ഉമി ീേപാെല നീറാൻ തുട ി. മുഖം
വീർ ി ുെകാ ് അനാദരം പദർശി ി ുവാന ാെത
മെ ാ ിനും എെ െ ാ ായി . ‘തിമിഴൻ’ എ
ദുർവ ാഖ ാനേ ാെട ശി ാസ ദായം കൂടുതൽ
കർശനമാ ുകയാണ് അേ ാൾ അേ ഹം െച ുക.
കേമണ ഞാൻ പാേട ഭ ാശനായി ീർ ു.
ഒരുനാൾ രാവിെല എനി ു നി യി ിരു
സൂര നമ ാരം ണ ിൽ കഴി ു ഞാൻ
േപാവാെനാരു ി, അേ ഹം സമയംേനാ ി. നി ിത
സമയമായി . അതിനാൽ അേ ഹം
പരിഹാസസ ര ിൽ പറ ു: അവനവനു
േവണം ാൽ ഒെ േവഗം കഴി ാം, അേ ? േനരായി .
ഒേരാ ും കൂടി നമ രി ി ു േപായാൽമതി.’ ഞാൻ
മടി ുനി ു. നിർ ം മുറുകിയേ ാൾ
മനമി ാമനേ ാെട മൂളിെ ാ ിെ ാ ു ഞാൻ
അതാരംഭി ു. എെ അനുസരണമി ായ അേ ഹെ
അരിശംെകാ ി ു.
“പറ തു േകൾ ണം. ഇെ ിൽ കട ുേപാ
കഴുേത’ ചമതെ ിൽനി ് ഒരു േകാൽ വലിെ ടു ്
അേ ഹം എെ പഹരി ു. ആ േകാൽ നടു ു
െവ ുെപാ ി. തിക ും കാരണമി ാെതയു ഈ ശി
എെ ഒ മർ ുവാൻ മാ തമാെണ ് എനി ു
േതാ ി. എനി ും ശു ി വ ു. പതികാരം െച ാൻ
കഴിവി ാ ഞാൻ ഒരു പകവീ ലിെ
മേനാഭാവേ ാെട പി ിൽനി ് അേ ഹെ
‘ച കാ ുകയും’ ‘െകാ നം കു ുക’യും െചയു.
ഞ ൾെ തിെര തൂണിേ ൽ തറ ക ാടിെയ ി
ഞാൻ ചി ി ി . എെ ഈ േച കൾ ആ ക ാടിയിൽ
പതിഫലി ു. െതാഴുൈകേയാെട അതിെ േനേര
നി ിരു അേ ഹം േ ാഭി ുവശായി. കലി കയറിയ
േകാമരംേപാെല അേ ഹം ആ കുള ുരയിൽ
അേ ാ ുമിേ ാ ും നട ു. അക ിയ
കാൽെവേ ാെട മുഖം താഴ് ി ിടി ് ഒടുവിൽ
ഇതികർ വ താമൂഢനായി തലകുനി ു നില് ു
എെ േനേര തിരി ു പറ ു.
‘ഓ ു നിർ ി േപാേയ് ാളൂ.
എെ െ ാ ാവി േമലിൽ െചാ ി ാൻ.” ഈ
വാ ുകൾ പറയുകയ ഉ ായത്. ശു ി, ജാള ം,
വ സനം എ ീ വിവിധ വികാര ളാൽ വികൃതമായ
മുഖ ുനി ു െപാ ി ുറെ ടുകയാണു ായത്. ഈ
പകൃതമാ ം ക ു ഞാൻ അ ര ു. എെ
അവിേവകെ ുറി ു പ ാ ാപവും േതാ ി.
‘നില് , േപാേയ് ാളൂ,.’ അേ ഹം ഉറെ
വിളി ുപറ ു. കു േബാധ ാൽ െപാറുതിെക
എനി ് കര ിൽ വ ു. മെ ാ ും െച ാനി ാ
ഞാൻ അേ ഹ ിെ കാല് ൽ വടിേപാെല വീണു
േത ിേ ണേപ ി ു: ‘എനി ബ ംപ ിേ ായി.
എെ ര ി ണം. ഇനി േമലിൽ—’
െതാ യിടർ യാൽ മുഴുമി ുവാൻ എനി ു
സാധി ി . കാ ാളാകൃതി ൈകെ ാ
ൈകലാസനാഥൻ അർ ുനെന എ േപാെല അേ ഹം
എെ പിടിെ ഴുേ ി ു.
‘രാമൻ െചയതു ഗുരുനി യാണ്. ഉമി ീയിൽ
ദഹി ാലും തീരാ പാപകർ മാണത്. പേ , ഞാൻ
മി ിരി ു ു. രാമൻ ന ാവാനാണ് ഞാൻ
ഇെതാെ െച ു ത്. എെ ശി കു ികൾ ു
താ ാൻ വ ാ വ ം ഏറിേ ാകു ുെവ ു
ഞാനറി ി . ഇേ ാ എനി ു മന ിലായി,
കിടാ ളി ാ ഞാൻ ഒരു കാടനാെണ ്.’
അേ ഹം െത ിട നിർ ി. െനടുതാെയാ ു
നിശ സി ു. “രാമെന ത കാലം ഇവിെട പാർ ാൻ
േതാ ു ു അ തകാലം പാർ ാം. ച ത മുഴുമി ാൻ
േമാഹംെ ിൽ ‘കാവു’ െചാ ി ും. ഞാൻ കാവിെന
പറേ ി ാം. ഇനിേമലിൽ ആെരയും ഞാൻ
ഓ ുെചാ ി ാൻ ഭാവംല .’
അേ ഹം ‘സ ാ ായ’ ിനായി
കുള ടവിേല ിറ ി; ഞാൻ േവദനാകരമായ
മേനാരാജ ിേല ും.
ശാ ാംകാവിെല ശാ ി ാരൻ
ഏ താെ
ഒരു െതളി
െചറുതുരു
ാരു നാ തു സംവ
സു പഭാത
ി ാലം കഴി
ര
ിൽ,
ൾ
ു സുമാർ ര
ു മു ,്
ു
നാഴികെയാഴുകിയേശഷം ഭാരത ുഴ വടേ ാ ു
തിരിയു വളവിൽ വട ു ഭാഗ ് ഇടതൂർ ു
നില് ു മാമര ൂ ളുെട ഇടയിൽനി ു ര ു
ൈകയിലും െച ുകുട ൾ തൂ ി കറു ു
കൃശനാെയാരു യുവാവ് അർ ന നായി
പുഴയിേല ിറ ിവ ു. െവ ാരി ു
നീല സവുകര േപാെല ഒഴുകിേ ാവു
പവാഹ ിൽനി ു െവ ം മു ി ഒ ു തലയിൽ
ചൂടിയ തുണിെ രികയിലും മേ ത് ഇടംൈകയിലും
േഭസിെ ാ ് ആ കുഴ മണലിൽ ൂെട േവ ുേവ ു
കാൽെവേ ാെട വ വഴിേയതെ അയാൾ
കയറിേ ാവുകയും െചയു. അയാൾ ഇറ ിവ ലം
മു മുക അ ൻകാവാണ്. ആ യുവാേവാ, അവിടെ
ശാ ി ാരനായ ഈ എഴു ുകാരനും.
പഴയ ശാ ി ാരനിൽനി ു താേ ാലും തിട ും
ഏ ുവാ ി മു മുകേ ത ിൽ ിരതാമസം
തുട ിയ കാല ് എനി ു പതിേനഴു വയ ു
പായമാണ്. ആേറഴുവയ ുമുതൽ പുണ ാ ശമ ിെല
മുനികുമാരെനേ ാെല േവദാ യനവും
ൈവദികവൃ ിയും ശീലി ുെകാ ു ഗുരുഗൃഹ ിൽ
കഴി ുകൂടിയിരു എെ യൗവന ിെ ഇതൾ
വിരിയു വസ ിൽ െ ഒരു ശാ ി ാരനായി
അ ലവ ിേല ു ിയയ കാരണവരുെട േപരിൽ
കഠിനമായ െവറു ും വിേദ ഷവും അെ നി ു
േതാ ാതിരു ി . എ ിലും ആ പണി ഏെ ടു ാനും
നടത ിയ കാള ിടാവിെനേ ാെല അവിെട
േമ ുകൂടാനും ഞാനുറ ു. കാരണം, ഫല പദമായ മ ു
പവൃ ിയേ ഷി ്, ഒ ിയ മടി ീലയും ഉല
തലയുമായി മനുഷ സമുദായ ിേല ു
കയറിെ ാനു ൈധര യംതെ .
വാ വ ിൽ ശാ ി അ ാല ്
അഭിജാത ാർ ു മാന മാെയാരു െതാഴിലായി
സമുദായം അംഗീകരി ുകഴി ിരി ു ു;
സംശയമി . പേ , അറ ു േതാ ി ു ഒരു
അടിമ മു തിെല ് എനി ു േതാ ാതിരു ി .
എ ുെകാെ ാൽ ഉ ത ാരായ ഊരാള ാരുെട
പാകം േനാ ണം, വിടുപണി െച ണം, കാര െ
േസവ സ ാദി ണം, അ ലവാസികളുെട
അപഹരണ ിന് അരുനില് ണം, െതാഴുവാൻ
വരു വർ ു തുണ നില് ണം, വഴിപാടുകാെര
വലവീശി ിടി ണം, ഇ െന നൂറല ുകൾ
അനുഭവിേ തു ്, ഒരു ശാ ി ാരനായാൽ.
എ ിലും ഈശ രസ ിധിയിൽ ത ിരുവടിയുെട
സപര െമചയു ജീവി ു ശാ ി ാരന് അ െ
സാമൂഹ ജീവിത ിൽ അ പധാനമ ാ ഒരു മാന ത
വകെവ ു കി ിയിരു ു. അേ ാൾ പഠി ും പണവും
േപാരാ ഞാൻ െപാതുജനമ ിൽ
െപാ ിനില് ാവു ഒരു പദവി എ ിനു ൈകവിടണം?
േയാഗ നാവാനു ഈ ഒരാശയമായിരി ണം
അെ െ അതിേല ാകർഷി െത ് ഇ ു ഞാൻ
വിചാരി ു ു. ഏതായാലും ജീവിതനാടക ിെല
വി ംഭം കഴി ു ഞാൻ രംഗ പേവശം െചയത്
ഇടംൈകയിൽ പിടിമണിയും വലംൈകയിൽ
ധൂപ ു ിയും േഭസിെ ാ ാണ്.
കുലപര രയാ ഞ ൾ ‘ശാ ിദ ിജ’ര , പൂജയും
പു ാഞലിയും ഞ ളുെട കുലെ ാഴിലുമ .
സ ാവ നം, േവദാ യനം, സ ാ ായം ഇ തമാ തേമ
യഥാർ ബാ ണ ിെ ച ൂ ിൽ
ഒതു ിനിർേ തു ൂ. എ ,
തനി നാതന ബാ ണെ ദൃ ിയിൽ ‘ശാ ി’
നികൃ മാണ്. വി ഗഹാരാധന അ പധാനവും. ദാനവും
പതി ഗഹവും വാ ൽ കടു അധമത വുമാണ്.
പേ , തലമുറതലമുറയായി കാെണ ാെണ ജ ിത ം
വി ുതി തുെകാ ു േകവലം പാ രായിേ ായ ഒരു
തറവാടായിരു ു ഞ ളുേടത്. അതിനാൽ
സമുദായമ ിൽ ഞ ളുെട കുടുംബം
അ പശ മായി. ചുരു ിൽ ശാ ിെച ാനും
ചാ മു ാനും, വാരം, വിവാഹം,
മരണാന ര കിയകൾ എ ിവയ് ു ‘േദഹ ി’
ുവാനും പാക ിൽ അധഃപതി ുകഴി ിരു ു
ഞ ൾ. ‘ഇ ു മൂ ു’ മാ തം ‘മാണി ാള’െയേ ാെല
നാലും അ ും വിവാഹം കഴി ു സ ത ുൽപാദനം
െചയു തറവാ ിൽ തി ുകൂടും. ഇളമുറ ാർ
സമാവർ ന ിനുേശഷം േദവാലയ ിെലയും
ബ ാലയ ിെലയും ഉ ി ം തി ുെകാ ു െത ി
നട ും. ധനാഢ ഗൃഹ ളിെല ‘അടിയ ര’ ൾ ു
ണമിെ ിലും, മണ റി ു കയറിെ ും. ഒരു
നവര ിഴിെ േപാെല കുളുർെ എ േത ു
കുളി ും. േദഹ ുരയിൽെ ു മു ിയ മു ്
െച ടു ിെ തീ ാലയിൽ വിടർ ി ിടി ്
ഉണ ിെയടു ും. മുഖ ി ുതെ ഒഴി
മു ുേനാ ി ലം പിടി ു മൂ ം ‘ഘാസും’.
തി ിയും തിര ിയും കൂ ിൽ കട ിരു ു ദാനവും
പതി ഗഹവും പ ി ും. കലവറ ാര െ മു ിൽ
പൂണുൽ ൂജ ത കാ ി ഒരുപാടു മുറു ാൻ തരമാ ും.
എ ാം ൈകയിലായാൽ എേ ാ തിരുകിെവ ിരു
കുടയുെമടു ് അ പത നാകും. അ െന ദാരി ദ ം
െകാ ും ദാസ മേനാഭാവംെകാ ും
പു ംേതാ ി ു പല തര ാരും അ ു
സമുദായ ിലു ായിരു ു. േകളിേക എ ാ
ആഢ ഗൃഹ ൾ ുമു ായിരു ു ഇ രം
അടിയായകൾ, വ ം മു ിയുണ ുക,
പൂജെയ് ാരു ുക, ശാ ിനു പരികർ ം െച ുക.
കൂലി ്ഓ ു െചാ ി ുക, സാള ഗാമസ ുടം േഭസി
നട ുക എ ീ വിടുപണികൾ െച ു വർ
അഭിജാത ാരായ അടിയാ ാരാണ്. പ ിയറ
േമൽേനാ ം, മുറു ാൻ കലവറ, ദൂതു പറയുക,
അനുയാ ത െച ുക. സ കാര ജീവിത ിെല
േച ര ൾ ു ചൂ ു പിടി ുക, സുഖവിഭവ ൾ
ചൂ ലി ു പിടി ുക എ ീ േസവന ൾ
നിർ ഹി ു വർ നായരിൽ പ ി ാെന േപാെല
കിഴി അടിയാ ാരാണ്. ഈ പരിതഃ ിയിൽ
വളർ ുവ ഏെതാരാൾ ാണു ൈകയിൽ കി ിയ
‘ശാ ി’ ൈകവിടാൻ ൈധര ം വരുക?
സ വകാശ ിേ ലു ായ
അതിേമാഹംനിമി ംഅ ൻഒ ാേടാടുകൂടി
നട ിയ സിവിൽ വ വഹാരം െപാളി തിനാൽ ഒരു
വ ി സാ ിക കർ യാണ് ഒരി ൽ എെ
ഇ ിനു സംഭവി ത്. കാരണവ ാർ ത ിൽ
അ ഃഛി ദം തുട ി. അന ജാതിയിൽ വിവാഹിതരായ
അ നും മു നും മൂടുംത ി മു ിറ ി നട ു.
സ ു മുഴുവൻ വ ി പലിശയ് ു പണയെമഴുതി
അന ാധീനെ ുേപായി. എ ാവരും ഒ ി ിരു ാൽ
കഴി ുകൂടാൻ നിവൃ ിയി ാ തുെകാ ്
അ ർ ന െള കിടാ േളാടുകൂടി
പിറേ ട ളിേല ു പറ യ ു.
ശ ായമാനമായിരു കുടുംബം കാ ലംേപാെല
ശൂന മായി. പൂജ മു ി. വി ഗഹ ൾ അടു ു
ഒരി ു െച ു വിരു ു ു പാർ ു. അടു ിൽ
ക ുറു ് അരി ു. ത ിൻപുറ ് എലിയും അ ാനും
കൂടുെക ി ാർ ു. ക വർ വള ിെ േവലി
ക ി ാൻ വാരിെ ാ ുേപായി.
അ ിേമയാൈ ൾ പാ ിൻകാവിലും
പൂമുഖമു ും താവളമടി ു. ഇരി ണ
ര ുേനരവും ചൂലുമായി ഉ റെ ുകയും തലമുടി
ഒ ഴി ുെക ി േകാ ുവാ വിടുകയും
ഫലവൃ ളിൽനി ് അബ ിനു വ തും
െകാഴി ുവീണു കി ിയാൽ അതുംെകാ ു
പടികട ു മട ിേ ാവുകയും െചയുേപാ ു.
‘താഴെ ാെ മുടി ൂേ ത’—പടി ൽ ൂടി,
കട ുേപാകു വഴിേപാ ർ മൂ ു വിരൽെവ ു
െമെ റയു വാ ുകൾ മാ തം ആ മനവള ിെ
മൂകതയ് ു മീെത ഗംഭീരമായി പതി നി ു.
നുകം ക ാൽ വിളറിെയടു ു പായു
കാള ു ിെയേ ാെല െത ി നട ു കാലമായിരു ു
എനി .് ഒരുനാൾ അ ൻ എെ എ െനേയാ
തടു ുപിടി ു കൂട ൂർ ു കൂ ിെ ാ ുേപായി.
അവിടെ വിശി ാ ാവായ അ െ
അ ൻന ൂതിരി ാടിെ മു ിൽ എെ ഹാജരാ ി.
മ ാ ഭ ണംകഴി ് അ ൻന ൂതിരി ാട്
ത ുടു ഇണ ാവുവ ിേ ൽ ഒ ി ിട ു
അര ാൺചരടിൽ തൂ ിയി
േതാരേ ാണകവുമായി
കുള ുര ൂമുഖെ ിയേ ാൾ അ ൻ വിനീതനായി
അേ ഹെ സമീപി ു. എേ ാ ചിലതു സംസാരി ു.
തൂണിെ പി ിൽ ചുരമാ ിനി ിരു എെ
ന ൂതിരി ാട് അടുേ ു വിളി ു. ഉ രം
െത ിെയഴുതിയ വിദ ാർ ിഅ ാപകെ
മു ിെല േപാെല ഞാൻ അേ ഹ ിെ മു ിൽ
തലതാഴ് ി ൈകവിരൽ െപാ ി ു പരു ി നി ു.
അേ ഹം ആപാദചൂഡം ഒ ു േനാ ിയേ ാൾ ഉ
കാ ുേപാലും എ ിൽനി ു പുറ ുേപായി. ഞാനാെക
ചൂളി.
‘ഇ െ ിതി നി ംേല ?’ ആർ ദത
േതാ ുമാറ് അേ ഹം േചാദി ു. അപരാധേബാധ ാൽ
ഞാൻ പത ു രം പറയാെത തല താഴ് ി നി ു.
‘നേ ചീ കാലമാണ്. അ മാെര വേ ാട ും
െകാ ആ ്◌ാ. താന െന െത ിനട ്◌ാ!
ഇെതാെ േയാഗ തയാെണ ു േതാ ുേ ാ?
അേ ഹ ിെ മാംസളമായ കവിൾ ടം അ ം
വിറ ു. ഇതിെ െയാെ ഉ രവാദിത ം എനി ാേണാ
എ അർ ിൽ ഞാൻ അ െ മുഖേ ു
േനാ ി. അേ ഹം ക ട ് ഈശ രധ ാനം
െച ുകയായിരു ു.
‘മു ായ അ ല ിൽ ശാ ി ഒഴിവു ്, െച ാൻ
വേയ് ാ? അ ൻ ന ൂതിരി ാട് അനുക േയാെട
േചാദി ു.
‘ആവാം.’ ഞാൻ സവിനയം സ തി ു.
‘ആവാം ് പറ തുെകാ ായി ാ, േനരാംവ ം
നട ണം, മന ിന് ശു ാ ി േവണം, കർ ിനു
ശു ിയും േവണം.’ ഈ ഘ ിൽ അ ൻ ഒ ു
െനടുവീർ ി ു.
‘ശാ ിര് ി ക ില് തരില ാ. െകാ ംേതാറും
മു ൂ റുപ ു വടു ൻ െന ്
കുടിയാ ാെരെ ാ ു പേ രീെട പൂമുഖ ട്
അള ി ും സ തേ ?’
‘അെത.’
‘എ ാ, ഉറ ിേ ?’ അേ ഹം ഊ ിേ ാദി ു.
‘ഉ .് ’ ഞാൻ ഉറ ി ു പറ ു.
‘േദവസ ം കാര ന് എഴു ുതരാം. നാെള
രാവിെല െ െപാേയ് ാളൂ.” അേ ഹം അകേ ു
േപായി.
‘ന ൂതിരിയാണ് ഏ ി െത ു നിരീ ണം.
അേ ഹ ിനു വ േപാരായയും വരു ിയാൽ ിെ
ഒരു സഹാേയാം ാവി .’ അ ൻ എനി ു താ ീതു
ത ു. അ െനയാണു ഞാൻ മു മുക ശാ ാംകാവിെല
ശാ ി ാരനായി ീർ ത്.
ശാ ി ു അധികാരപ തേ ാടുകൂടി
ഇംദ പഥമമായി, പ ുത ശാ ാംകാവിേല ു
കയറിെ ത് ഒരു തിക േവനലിലാണ്.
കുളി ീറനുടു ്ഉ ൂജയ് ു നട തുറ ു തു കാ ്
ഞാൻ േസാപാന ിൽ നി ു. മ ാ േ ാടുകൂടി
പഴയ ശാ ി ാരെ സ യംപാക ിൽ
പെ ടു േശഷം ബലി ുരയിൽ വി ശമാർ ം
െച ുകൂടി. പിരി ു േപാകു ശാ ി ാരെന
യാ തയയയ് ുവാനും പുതുതായി വ എെ ഒ ു
േനാ ി ാണാനുമായി ായിരി ാം, മ ാ ഭ ണം
കഴി ് മുറു ി ുവ ി വാർമുടി വിടർ ിെ ാ ു
ചില അബലാജന ൾ അവിെട വ ുേചർ ു.
അടി ുതളിെ ുമുതൽ അ വാരസ ാർവെരയു
എ ാ തര ാരും അതിലു ായിരു ു. വാലി ു
കെ ുഴുതി ക ി ാ ും വ േ ാടയും ധരി
പൗഢാംഗനമാരും നാണംകുണു ികളായ
കു ിനതാംഗിമാരും കൂ ിലു ായിരു ു. ആരും മാറു
മറ ിരു ിെ ത് എടു ു പറേ തീരൂ.
കു ിതമ ിൽ കുനി ിരു ു മേനാരാജ ം
വിചാരി ിരു എെ ഇവരുെട സാ ി ം
ഉയിർെ ഴുേ ി ു. വിവാഹ കിയയും സദ യും
കഴി ു െത ിനി ടിേമൽ കാ ിരി ു
മണവാളെന വധുബ ു െള െനേയാ ആ മ ിൽ
അവെരെ സമീപി ു. ചിലരുെട ഒളി േ റും വൃഥാ
ചിരിയും എനി ് അസഹ മായിേ ാ ി. പഴയ
ശാ ി ാരെ സാ ി മി ായിരുെ ിൽ ഞാൻ ആ
ീസമാജ ിൽനി ് ഓടിെയാളിേ െന. അ തയ് ു
ല ാശീലനായിരു ു ഞാൻ.
‘മനയ് ൽ പാ െമ ത പിരിയും? അ നിേ ?
അ യിേ ? മൂ ആളാേണാ? മു ് ശാ ി
െചയെതവിെടയായിരു ു? െചറുതും വലുതുമായ
േചാദ ാവലിെകാ ് അവർ എെ േവലിെക ി വള ു.
അ െന േനരം പതി ടി താണു. പുഴവ ു
മാമര ൂ ളിൽ പതി ടി ാ ു വീശി,
വൃ ായകളിൽ അയവറ ു കിട ിരു
ക ാലികൾ മൂരിനിവർെ ഴുേ ു. വീണടി
ച ിലകൾ കാർ ുതി ു േമയാൻ തുട ി. ഉടു
മു ിൻേകാ ല മടിയിൽ കു ിക ിെലാരു
െച െ ി, ൈകയിെലാരു തൂ ു ാ ് പാനീ ്,
തലയിൽ േതാർ ുമു ുെകാെ ാരു െതരികെ ്
ഇ െന അേ ഹം തിരുമു േ ിറ ി നടയ് ൽ
കൺചി ി െത ിട പാർ ി േശഷം ഞ േളാടു
യാ തപറ ു. ആ ുവ േ ാളം ഞ ൾ അേ ഹെ
അനുയാ തെചയു.
‘ഇനി വ േ ാഴും കാണാം.’ മണലിൽ
ഇറ ിയേശഷം അേ ഹം വിട വാ ി. ഇടറിയ ശ ം
പക േനാ ം, വിഷാദാ കമായ മുഖഭാവം, ഭൂത
കാലാനുഭവ െള അനു രി ി ു ദീർഘനിശ ാസം
—എനി േ ഹ ിെ േപരിൽ ‘പാവം’ േതാ ി.
അ രീ ം െത ിട മൂകമായി.
‘ഇനി കാണാ വ ം ഇവിട ു
വി ുേപാവുകയാെണ വിചാരം അടിയ ൾ ി .
കുേ ാെള കാണാൻ കൂട ൂെട അ രയ് ്
എഴു ാെ കഴീല േലാ. അേ ാൾ േതവേരയും
അടിയ െളയും മറ ാതിരു ാൽ മതി.’ പായം കൂടിയ
ഒര ലവാസി ീ ആ മൂകാ കാരെ അക ി.
‘ഇരുപ ിമൂ ുെകാ മായി ഞാനിവിെട വ ി ്,
ദാ, പേ രിയുെട പായമായിരു ു അെ നി ്.
േതവരുെട േചാറ് ി ഉ ു. വളെര പണം എെ
ൈകയിൽ വ ു. േപായി. ഒ ും കരുതിെവ ാൻ
കഴി ി . ദാരി ദ േ ാളം ശാ ി, ശാ ിേയാളം
ദാരി ദ ം എ ു േക ി ു ്. അതു ശരിയായി. ഈ
വയ ുകാല ു ൈകയും വീശി ഇ ു െച ുകയറി
അവിെട ചട ുകൂടാെനാരു ജാള ത. എ ാ െച ്◌ാ?
അേ ഹം കൺതുട ു.
‘ഇവിേട ് എ ാെണാരു കുറവ്? ഇവിടു ്
ബാ ണകുല ിൽ ജനി ആളേ ? എവിെട
െച ാലും വയർനിറ മേറ ു .് അത ാവശ ൾ ു
ദ ിണയും കി ും. അവസാനകാല ു മനയ് െല
കാരണവ ാനവും. േപാേര? മലയാള ിൽ ഇ ത ഭാഗ ം
െചയ ജാതി ഏതാണു േവെറ? ഒരു മ വയ വീേറാെട
പറ ു.
‘ഈശ േരാ ര തു.’ താഴിക ുട ിെ േനേര
ൈകകൂ ിെ ാഴുതേശഷം ഒ ു വ ംതിരി ്
അേ ഹം ആ കുഴ മണലിൽ ൂടി യാ തയായി.
ീകെള ാം പര രം സംസാരി ുെകാ ു പിരി ു.
പഴയ ശാ ി ാരൻ െമെ െമെ പുഴ കയറി അ െര
പ പിടി ു നില് ു േറാ ുവൃ ടർ ിൽ െച ു
മറ ു. പി ി ുേപായ തലമുറയിെല കർ
പ തിേപാെല മണലിൽ അവ മായി പതി ു
കിട ിരു അേ ഹ ിെ കാലടി ാടുകെള
േനാ ിെ ാ ് ആേലാചനാമ നായി ഞാനും അവിെട
നി ു. ഭാരംകൂടിയ ഒരു ഉ രവാദിത ം
കഴു ുറയ് ാ എെ തലയിേല ിയതിെ ീണം
േതാ ി എനി ്. സൗഹാർ ം നിറ ഗുരു
ഗൃഹ ിെല കൂ ുെക ിൽനി ് അപരിചിതമായ
ബഹുജനമ ിേല ു ഈ ജീവിതവ തിയാനം
കരയ് ി മ െ േ ാെല എെ
വ ാകുലെ ടു ി. ഇദം പഥമമായി അനുഭവി ാൻ
േപാകു സ ാ ശയ ജീവിത ിെ പടിവാതിൽ
ത ി ുറ ് അക ു കട േ ാൾ എെ കാലിടറി
എ ു ചുരു ം.
ഏഴരനാഴിക െവളു ിെനഴുേ ല് ണം. േവനൽ
വർഷേഭദെമേന പുഴയിൽനി ു തല ുമടായി െവ ം
െകാ ുവരണം. ആന ലേയാളം ച നമര ുരു ണം,
അ ം, അട, പായസം എ ീ നിേവദ ൾ പാകം
െച ണം. ഉഷഃപൂജ, ഉ ൂജ, പുറ ാ ി ഇെതാെ
സമയ ിനു നിർ ഹി ണം. െചേയ കഴിയൂ എ ു
ദിനചര യ് ു പുറേമ വഴിപാടുകൾ, ധാരകൾ, പാ ,്
പു ാഞലി, മുതലായ പേത കതകളും നിറേവ ണം.
പേദാഷം േനാൽ ുകാർ, തി ളാ േനാൽ ുകാർ,
ഭജന ാർ എ ിവരുെട താള ിനനുസരി ്
ചവി ുകയും േവണം. ചി ി ിതറിയ ഇ രം
ചി കേളാെട ബലി ുര ടിേമൽ വീ ും െച ു
കിട ു. ബാലിശമായ ഒരു നി ഹായതാേബാധ ാൽ
തരളിതമായ എെ മന ് ഒ ു മയ ി.
നീറി ുകെ ാരു ചകിരിെ ാളിയും
ഉരുളിയുമായി അടു ു നിൽ ു അ വാരസ ാരുെട
വിളി േക ു ഞാൻ െഞ ിയുണർ ു.
ദിനകൃത ിേല ് അവെരെ ശ െയ ണി ു.
അ െന പ ിമ ച കവാള ിേല ് അ മനസൂര നും
ഇരുളട േദവാലയ ിേല ു ഞാനും പേവശി ു.
വളർ ുവരു ഒരാ ാവ്
‘ശരണമ ാ’
അ ാഴ ൂജകഴി ു നട തുറ ുകയാണ്. നടയ് ൽ
വീർ ട ി നില് ു ഭ ജന ളിൽനി ു െപെ ്
ഒരു കൂ പാർ ന എര ു െപാ ി. ഒരായിരം
കതിന ു ി െപാ ിെ റി ാെല േപാെല ആകാശം
മുഖരിതമായി. പരിസരം െഞ ിയുണർ ു.
താപഭാര ാൽ തരളചി രായി എ ിേ ർ
ആക ിക ാരുെട ആവശ ളും ആവലാതികളും
ത ിരുവടിയുെട മു ിൽ അർ ി െ ു.
ആ ാർ തയുെട വില ുകളും േത ലുകളും
അവിെട ചിതറിെ റി ു.
എ ാം കഴി ു ഭാരമിറ ിയ ചുമ ുകാരെ
ആയാസേ ാെട ഒഴി തലയും ക ുകളിൽ
ആശയുെട െതളിനാളവുമായി ഭ ാർ വ വഴിേയ
ലംവി ു. ശ ായമാനമായ അ ലവ ം ശാ മായി.
ആേറഴുനാഴിക രാെ ു; സമയം അരി രി ു
നീ ുകയാണ്. നിർ ാല ളും പൂജാ ദവ ളും
മുഖമ പ ിൽ ചിതറി ിട ുകയാണ്. ചുമർ
മാള ളിെല ക ുവിള ുകൾ ഓേരാ ായി
ക ുചി ി ുട ി. അ ലവും പരിസരവും
നിബിഡാ കാര ിേല ്ആ ിറ ുകയായി—
പ ിെകാ ു ഈശ രൻ സുഖനി ദയിേല ും.
‘ഒ ി തേ ാളം എഴു േണ!’ ഒടു െ
ചിലതുകൂടി തിടു ിൽ ഒരു ിെ ാ ുനിെല്
അ വാരസ ാർ നടയ് ൽ പത െ ു. പി ാെല
ദൗഹി തി അ ു ു ിവാരസ ാരും.
കല ാണ ലിേല ാനയി െ ടു
നേവാഢെയേ ാെല അണിെ ാെഞാരു ിവ
അവൾ നാണ ാൽ തലതാഴ് ി നില് ുകയാണ്.
‘.....തിരുേമനി പ ി ുറു ി ് വാരിയേ ്
ഇെ ഴു ുെമ ് അറിയി ി ു ്. അവിേട ്
അ െനെയാരു തിരുമന ു ായത് ഭാഗ മായി.
അ ി ുണെയ് ാരാെള അേന ഷിേ പായമായി
ഇവൾ ും. ജ ിയാണ്, ബാ ണനാണ്, േപാെര ിൽ
ഈയുേ ാരുെട ഒരു ഊരാളനും. ഇ തെയാെ മതി. ഈ
കുടുംബം പു ിെ ടാൻ. ശാ ി ാരനായ ഇവിടു ും,
ന ായി ാണാൻ ഇവെള അനു ഗഹി ണം.’
അണയാൻ േപാകു ച ലവ യിെല കരി ിരി
വിരൽെകാ ുനീ ി അവർ തുടർ ു: ‘േതവരുെട
േചാറും തിരുേമനിമാരുെട കൂറും
നിലനിർേ വരാണ് അ ലവാസികൾ.
അവരാവശ െ ടു ത് അനുസരിേ വരുമാണ്.’
നിമിഷേനരം ക ട ് എേ ാ പാർ ി ു.
‘ദ ിണ കഴി ൂ.’ അ വാരസ ാർ േമാറാനി
പൂജാപാ ത ളിൽ ൈക െവ ു. ആ
മധുര തിേനഴുകാരിയുെട കൂ ിയ ൈക ലം
വിടരാൻ െവ ു പൂെമാ ുേപാെല എെ േനർ ു
ചാ ു. മു മലരിൻമണേമാലു അവളുെട
ചികുരഭാരം എെ മു ിൽ കുനി ു.
ഇതളിതളുകളായി വിരലുകൾ വിരി ു. തുടുനിറം
തിര കരതല ിെല െവ ില ളിരിൽ ഒരു
െവ ിനാണയം ആ അര െവളി ിൽ
െതളി ുമി ി. അർ ി െ ഈ കാ ദവ ം
ൈകെ ാ ് അവളുെട നീടു െനടുംമംഗല ിന്
എെ അനുമതി േവണംേപാലും! മരണപര ം എെ
ജീവിത ിനു പ ാളി ം വഹി ാൻ കാല് ൽ
െക ിനിെല് , ഹൃദയകവാടം എെ മു ിൽ
െകാ ിയട ു. പുതമണവാളെനേ ടി േപാകു ഈ
സഹയാ തികയുെട വഴി ാരയിൽ മണിവിള ുമായി
അക ടിനില് ണം േപാലും! അമർ ി
നിർ ിയിരു എ ിെല അപമാനേബാധം വിജൃംഭി ു.
അവളുെട ശിര ിനുമു ിൽ അേബാധപൂർ ം
ഉയർ ുനി ൈകകൾ െപെ ് ഒടി ുതൂ ി.
െവറു ,് േവദന, ജാള ത ഈ സ ലിതവികാര ളാൽ
ഉേ ജിതമായ എെ തീ നയന ൾ പടർ ുക ി.
പാവം, പാപ റ കലരാ കവിളിണകളിലൂെട
അടർ ുവീഴു അവളുെട ക ുനീർ ണ ൾ
കിനി ിറ ുകയായിരു ു.
‘നീ അകായിേല ു േവഗം െച .് ഞാനിതാ
പി ാെല.’ ഈ ദുര നാടക ിെല യവനിക
താഴുേ ാൾ ജീവിത ിെ അതി പധാനമായ ഒരു
താളവ ം തിമർ ാടി ഴി ് അവൾ ഇരുളിലൂെട
ഭാവിയിേല ് ഇഴ ുനീ ുകയായിരു ു.
പിേ ാൾ സമയ ിന് ഉണരാൻ എനി ു
കഴി ി . അലാറം അടി ായേയാ അതു ഞാൻ
േകൾ ായേയാ എേ ാ!
കൺമിഴിെ ഴുേ ല് ുേ ാൾ ഉദയസൂര ൻ
താഴിക ുട ിേ ൽ കനകാഭിേഷകം കഴി ു
കയറിേ ാവുകയാണ്. ഈ ചി െ ു വരു ിെവ
ഗതിേകടിലും, എെ ഔദാസീന ാൽ
െതാഴുതുേപാകാൻ ബ െ ടു ജന ൾ ്
അേലാസരം വരു ിെവ തിലും എനി ു വ സനം
േതാ ി. അ െന സംഘ നാ കമായ
വിചാര ിേ യും കർ ിേ യും വഴി ാരയിലൂെട
ദിനകൃത ൾ ഇഴ ുനീ ി.
ഇനി എ ുേവണം? അ ് ഉ ൂജ കഴി ്
നടയടയ് ുേ ാൾ പുതുജീവിതം കരു ിടി ാനു
ബ ാടിലായിരു ു ഞാൻ. ഉരു ിരി ു കി ാ
ആവശ ളുെട ഉരു ടികൾ ചു ും
ചിതറി ിട ുകയാണ്. എ ാം കൂ ിയിണ ി
കയറിേ ാകാവു വാഹനം
ഒരു ിനിർ ാനാവു ി . ഈ
ചി ാ ുഴ ിെനാരറുതി കി ണം.
ഉ ുകതേയാെട ഒരു പുതിയ തലമുറ
അടിയായെയയും കുടിയായെയയും തകർ ്
മുേ റു തായി എെ ഭാവനയിൽ െതളി ുക ു.
മാനസിക പരിവർ ന ിേ തായ ഈ
ഭൂമികുലു ിൽ ശാശ തികെമ ു കരുതിേ ാ
ജ ിത ിെ യും ബാ ണ ിെ യും അടി റ
ഇളകുകയേ ? ഉ േര യിൽ ആളി ടരു
േദശീയ പ ാന ിെ തീയും പുകയും
ചകിതഭാവനേയാെട ഞാൻ േനാ ി ു. ഇവിെട,
േകരള ിൽ, സാമുദായിക നേവാ ാന ിെ ചൂടും
ൈചതന വും എെ സമ ശീർഷെര
ആേവശംെകാ ി ു തായും എനി ു േതാ ി. ഈ
േഘാഷയാ ത അരികിലൂെട നട കലുേ ാൾ
അ ല റ ിൽ േമ ുനില് ു
നാല് ാലിെയേ ാെല അ രേ ാെട േനാ ിനി ാൽ
മതിേയാ? അ െന, കഴി തും
വരാനിരി ു തുമായ ജീവിത ിെ
പതിചലന െള ഉേദ ഗേ ാെട ഞാൻ േനാ ി ു.
എെ ചുഴ ു നില് ു അ തയുെട കന
മതിലുകൾ പിഴുെതറിയാൻ ഞാൻ തീർ െ ടു ി.
കുടംെവ ം ചുമ ും കടെ ാ ി തിരുകിയും
ജീവി വരാണ് എെ കാരണവ ാർ. ആ പാര ര ം
പുലർ ിേ ാരാൻ ഭാവമി . ഞാൻ സ യം ശപഥംെചയു.
ശാ ി ായി ശാ ാംകാവിേല ു
കയറിേ ാകുേ ാൾ ഭാവിെയ ി ഒരു പതീ യും
എെ മന ിലു ായിരു ി . എ െനയു ാവാനാണ്?
പായപൂർ ിയിേല ു പേദപേദ കയറിേ ാവു ഒരു
ഉ ിന ൂതിരി ് എ ു പതീ ി ാനാണ്?
ജീവിത ിനു നിർ ായകമായ ല വും
സുചി ിതമായ മാർ വും ആവശ മാെണ ു
മന ിലാ ാനു തേ ടവും സാഹചര വും എനി ്
ഉ ായി ി . എ ാൽ പുതിയ പുതിയ
അനുഭൂതി ുേവ ി ദാഹി ിരു ു എ തു േനരാണ്.
അതിനാൽ അരികിലണയു െത ാം ഞാൻ
ചവ ുേനാ ും. പഥ േമത്, അപഥ േമത്? ഈ വിേവചനം
എ ിലുദി ി . ലാഭന ൾ തി െ ടു ുവാൻ ഞാൻ
മിനെ തുമി . അനുദിന ജീവിതാനുഭവ ളുെട
നാൾവഴി അ െന നീ ുനീ ുേപായി.
മെ ാ ും െച ാനി ാതിരിെ എെ ശ
ശബളാഭമായ പകൃതിയുെട പതിഭാസ ളിൽ
പാറിനട ും. ഋതുേഭദ ളിൽ പകടമാകു
ഭാവമാ െള അ ുതപൂർ ം േനാ ി ാണും.
എടവ ാതികഴിെ ു വർഷകാലേമഘപടലം
എെ ഹരംപിടി ി ും. ആകാശ ിൽ േകാട ാർ
ഉയരു തും ച കവാളെ രുവിൽ ഇടിവാൾ
മി ിമറയു തും എ ിൽ ജീവിതസമാരംഭ ിെ
ആേവശം വളർ ും. ചീറിയടി ു െകാടു ാ ും
കന േപമാരിയും ധൂർ െ ധി ാരംേപാെല
ജനേ ദാഹം വരു ി ീർ ുേ ാൾ ഞാൻ
വ സനി ും. ര ാകർ ാ ളിൽനി ്
അപഹരി െ ടു ഇളംകിടാ െളേ ാെല ഈ
െകാടു ാ ിൽ പിഴുെതറിയെ ടു മര ി കളുെട
അ ം ദയനീയമാണ്. ഇതിനിടയിൽ ഭാരത ുഴ
പിടെ ഴുേ ല് ും. അരികിലണയു എ ിേനയും
വിഴു ി ചീർ ലറി ായു നദീതീര ു
ചലിതഹൃദയനായി ചൂളിയിരി ും. അ െര
പ പിടി ുവരു െനൽ ാടവും പുഴയ് രികിലൂെട
നീ ുേപാകു േറാ ുവ ു
കുടിേയറി ാർ ുകാരുെട കുടുംബജീവിത ിെ
നിഴലും നിലാവും എെ മധുരസ ളായി മാറും.
അ െന കാലം കട ുെപാെയ് ാ ിരിെ , ഒരു
േവനലറുതിയിൽ സായ നസ ാവ നെ
പതീ ി ുേ ത ടവിൽ ഈറൻ മേനാരാജ ൾ
കാ ി ു നില് ുകയായിരു ു ഞാൻ,
അണിെ ാരു ിയ അ മനസ ആകാശ ിലും.
കാെറാളിവർ െന ാണുമാറാകണം
കാമിതെമെ ു േകൾ ുമാറാകണം!
സായ നെ ലിലൂെട ഒരു മൂളി ാ ് ഒഴുകിവ ു.
പതീകാ കമായി എെ േനർ ു വിരൽചൂ ു ആ
ഈരടിയുെട കവയി തിയിൽ ഞാൻ ശ ാലുവായി.
തലയിൽ ഒരുെപാെ , ൈകയിൽ ഒരുപിടി
തിരുതാളി, ചു ിൽ വിടരു പു ിരി, ഇ െന
പുഴവ െ കു ി ാ ിൽനി ് ശീമതി
അ ു ു ിവാരസ ാർ ഒരു കുറു ി ൂ യുെട
കറുംകൗശലേ ാെട അരി രി ു വരുകയാണ്.
ഞ ളുെട വിടർ നയനഭൃംഗ ൾആ
േപാ ുെവയിലിൽ പൂ ാ യുെട
ഉ ാഹ പകർഷ ിൽ െത ിട പാറി ളി ു.
എ ിൽനി ു ചൂടു ഒരഭിനിേവശം തിള ുെപാ ി.
‘ഇതി ാേണാ? മടി ു ിൽനി ് ഒരുപിടി
മു െമാ ് അവൾ എെ േനേര നീ ി. മലർ ിയ
ൈക ു ിളിൽ അത് ഉതിർ ുവീഴുേ ാൾ അവളുെട
നയന ൾ ആർ ദ ളായിരു ു. ഒരു
െനടുവീർ ിൻപുക ുരുൾ െപാ ിമറ ു.
ണ ിൽ അവൾ െവൺമണൽ ര ിേല ് ഇറ ി
നട ു. ൈമലാ ിനിറം തുളു ു മട ് അമർ ്
മണൽ ുഴികളിൽ നി ു വിരി ുെപാ ു
െച ാമര ൂ ളിൽ ക ും കരളും ന ് െനടുേനരം
ഞാന െന നി ുേപായി. ആ ദൃശ ം ഇ ും എെ
കൺമു ിൽ െതളി ു നില് ുകയാണ്.
ഇണേചരാനു ൈലംഗികാേവശം വാ വ ിൽ
അ ാല ് എെ അല ി ുട ിയിരു ി . എ ാൽ
പായവും പരിതഃ ിതിയും പാകെ ടുേ ാൾ
മ ു വെരേ ാെല ദാ ത ജീവിത ിെ പേലാഭനം
എെ യും അസ നാ ുകയിേ ? ഉറ ംവരാ
രാ തികളിൽ മേനാരാജ ിെ ചുരുളുകൾ
നിവരുേ ാൾ അ രം ആേലാചനകൾ
െപാ ിവരാറു ്. ൈകെ ാ ാനിരി ു
അഴെകാഴുകിയ ആ മധുര തിേനഴുകാരി
ആരായിരി ണം? വഴിപാടിനും
േദവദർശന ിനുമായി നടയ് ൽ വെ ു നാടൻ
നതാംഗിമാരുെട പതിരൂപ ൾ എെ ക ിൽ
െതളി ുമറയും. എ ിന്, ‘പ ാര ിമുതല് ്
അേനക കുലമായി അ ി ില ു തിൽ
ക ാലി ിരി േഭദമായ എ ാ െപൺകിടാ േളയും
ക ൂ നിർ ി പരിേശാധി ി ു ാവാം.
വിവാഹാന രമു ആദ രാവിൽ നാണ ാൽ
അരി രികിലണയു നേവാഢെയ ആ ു തഴുകി
അവളുെട പാതിവിടർ നയന ളിൽ സ ം
പതിബിംബം നിഴലി ുകാൺെക ‘ഓമേന, പൂർ ജ
സുകൃതംെകാ ി ു െകാേ നഹം’
എ ാശ സി ി ുമു ാകാം. പേ ,ഈ
മധുരാഭിലാഷ ൾ എെ ിലുെമാരി ൽ
സാ ാൽ രി െ ടുെമ ് അ ു
ഞാനാശി ിരു ി . കാരണം, ജ ം െകാ ് ഞാെനാരു
കനി നാണ്. അയാെള സംബ ി ിടേ ാളം
സമര ാദമായ കല ാണം വില െ കനിയാണ്.
ഋതുമതിയായ ന ൂതിരി കന കയ് ു
ദുർ ഗഹെമ ിലും വിവാഹെമ പൂ ാലം
പതീ ി ാം. ഒര ൻന ൂതിരി ്
അ െനെയാരാശയ് ുേപാലും അവകാശമി .
അയൽവീ ിെല ത ിൻപുറ ് അ ിമയ ു
െപൺകിടാ ൾ ു േപടി സ ം വരു ു
ഭീകരജ ുവായി മനവള ിെല െപാ ാടുകളിൽ
മദനാർ ിയുെട എരിക ുമായി അലറിനട ാം. എെ
ഭാവിെയ ി ഓർ േ ാൾ ഞാൻ നടു ിേ ായി.
അനുരാഗ ിെ െപാൻചിറകുമായി ശീമതി
അ ു ു ി അരികിലണയു ത് ഈ ഘ ിലാണ്.
അതിൽ ഞാനാ ാദി ുകയും െചയു.
തിക ും മൂ ു സംവ രേ ാളം ഈ
അ ലമു ് ഇണ ുരുവികളായി ഞ ൾ
വിഹരി ുേപാ വരാണ്. ഇതിനിടയിൽ ആസ ളും
ആർ ദ ളുമായ നയന ളിലൂെട അേന ാന ാദരവ്
ആരംഭി ു. അഭീ ൾ ൈകമാറി.
അനുകൂലസാഹചര ം ൈകവരുേ ാൾ െചയുേപാ
ൈസ വരസ ാപ ൾ ിടയിൽ
അവളിൽനി ുതിർ ുവീണ മുറിവാക ൾ
ഭാവി ു വാ ാന ളായി ഞാൻ വ ാഖ ാനി ു;
പതീ ി ുകയും വിലയിരു ുകയും െചയു.
കാരണം, േ ഹി െ ടുവാൻ ദാഹി ുകയായിരു ു
അേ ാൾ ഞാൻ. മറകൂടാെത െപരുമാറാവു ഒരു
സുഹൃ ിെന കെ ാൻേപാലും അ വിെട
കഴി ി . മുഖേ ാടുമുഖം േനാ ിഉ ു തുറ ു
സംസാരി ുവാനും മൂല െള ി ചർ നട ുവാനും
പാക ിൽ ഒരു സഹൃദയേനയും സമീപി ുവാൻ
സൗകര മു ായി ി . തലമുറതലമുറയായി
വാർ ുവീണ മുഖ ായകൾ, പഴകിയ അഭിരുചികൾ,
വിലെക ജ ന ൾ, ശു ളും വിരസ ളുമായ
ാപിത താൽപര ളുെട പുളി ുേത ൽ
ഇ െനയാണ് അയല് ാരുെട മ ്. ചുരു ിൽ
കേ ാള ല ു പര രം െകാ ി ി ു പുലരു
ഒരുപ ം ആൾ ൂ ിൽെ കെ ടുേ ാൾ
അനുഭവെ ടു ഏകാ ത എെ
വീർ ുമു ി ുകയായിരു ു. അേ ാൾ ന തും
േവ തും അനു ിേ തും ചൂ ി ാ ി
ൈവകാരിക പേലാഭന ളിൽ താണടിയാെത
കരെയ് ി ാൻ കരു ു ഒരു ീസുഹൃ ്
വാതില് ൽ മു ുേ ാൾ തുറ െ ടാ ഒരു
ഹൃദയമുേ ാ?
ൈശശവ ിൽ നുകർ ുേപായ
മാതൃവാ ല ിെ മാധുര ം യുവത ിൽ
പതീ പണയരൂപ ിൽ പകർ ു കി ുെമ ു
ഞാനാശി ു. അനുരാഗം, സ ാനലാളനൗ ുക ം
ഇെത ാം േ ഹാസ ാദനതൃ യുെട
േ പരകമൂല ളെ ിൽ മെ ാണ്? ജീവിത ിെ
വസ ം എ സ ം ഭാവനയിൽ വിരിയു തു
യുവത ിെ പൂ ാല ിലാണ്. എ ും അേ ാൾ
ൈനസർ ികലാവണ ിെ പതീക ളായി മാറും.
വ ിത ിെ പൂർ തയിേല ്അ രം
അനുഭൂതി ഒരു മുതൽ ൂ ായും ഞാൻ കരുതി. അ െന
ദാ ത ജീവിത ിെ മധുരിമ
ചു ിലൂറിെ ാ ിരിെ ആ പാനപാ തം
എ ിൽനി ു വീണു തകർ ു. എെ പതിശുതവധു
സ യം അന ാധീനയായി. േ പമൈനരാശ ിെ കയും
പുളി ും കുടി ിറേ ഗതിേകടും േനരി ു.
അവിചാരിതമായി േനരി ഈ ദുേര ാഗം എെ
ഇരു ി ചി ി ി ു. വിവാഹകാര ം അവളുെട
അഭിമത ിനു വി ുെകാടു ിരു ുെവ ിൽ
അവെളെ ത ി റയുമായിരു ുേവാ?
എനി റി ുകൂടാ. എെ ഒഴിവാ ുവാൻ
സാധി തിൽ അവൾ ആശ സി ു ുേ ാ? അതും
എനി റി ുകൂടാ. അെ ിൽ ീയുെട
ഇ ാനി ൾ ആരറിയു ു? പൂരി ി െ ടാ ഈ
സമസ യ് ുേവ ി ഏെറേനരം വൃഥാ ഞാൻ
മിനെ ു. അ തമാ തം.
അ ു നിലവിലു ായിരു
സാമൂഹ സംവിധാന ിൽ വ ി, പേത കി ു ീ,
അ പധാനമാണ്. ‘ആയനിയൂണി’നു മലർ വറ ു തു
േപാലും അവൾ അറിയണെമ ി . വരൻ ആർ ും
േകാ ുമായി വ ണയുേ ാഴേ കന ക തെ
വിവാഹകാര ം ഗഹി ു ത്?
സമൂഹസംവിധാന ിെ അ ുത ായ
പുരുഷാധിപത ിെ ബലിയാടുകളാണ് അബലകൾ.
കുലമഹിമ, േഗാ ത പാഭവം, ീധന ുക എ ാം
വ ിത െ േതേജാവധം െച ാനു
ദിവ ായുധ ളാണ്. ബഹുഭാര ത ം, ബഹുഭർ ൃത ം,
പുനർവിവാഹനിേഷധം, മ ായം, മരുമ ായം
എ ാം പൗേരാഹിത േസ ാധിപത ിെ
കളി ാ ളാണ്. ൈവവാഹികജീവിത ിെ
ൈവഷമ ളിേല ും ൈവകൃത ളിേല ും എെ
ശ ആകർഷി െ ത് അ െ
േ പമൈനരാശ ിലൂെടയാണ്.
ന ൂതിരിമാർ പൂർ ാർ ിതസ ും
കുലമഹിമയും നിലനിർ ുവാൻ സ ീകരി
സാമൂഹ സംവിധാന ിെ പാ ര ിേല ു
വിരൽ ചൂ ുക മാ തമാണ് ഞാനിവിെട െച ു ത്. ഈ
കശാ ുശാലയിൽ നിഹനി െ ടു ജീവാ ാ ളുെട
ദീനേരാദനം േവേദാ ാരണ ിെ നിർഗ്േഘാഷ ിൽ
ലയി ുേപാകുേ ാൾ അലിവൂറു ഒരു ഹൃദയം
പിടയ് ു ി േ ാ എ തിലായിരു ു എെ ആ ര ം.
എെ ചുഴ ിനി ിരു അ തയുെട കന
മതിലുകൾ ു മുകളിലൂെട ഒരു െതളിനാളം
വാർ ുവീഴുേ ാൾ എനി ു സുഖം േതാ ി.
പതിബ ൾ തകർെ റി ു.
വ ിസ ാത ിെ ചൂടും ൈചതന വും
ഉൾെ ാ ാൻ എനി ുബ ാടായി. എനി ്
ഉയരണം. പപ േ ാളം വികസി ണം.
അതിെനതിർനില് ു എ ാച ലെ ുകളും
തകർ ു തരി ണമാ ണം.
ഇ ുേലഖ അ ു ഞാൻ വായി ിരു ി . എ
സംബ സ ദായ ിെ െതാലിയുരി ു
അ രെമാരു പബ ം എഴുതെ ടുെമ ു േപാലും
ഞാൻ പതീ ി ിരു ി . എ ിലും ഓർ െവ നാൾ
മുതൽ എെ കൺമു ിലൂെട െതളി ുെകാ ുേപായ
അഭയാർ ികളുെട ാനഭാവം
െതളി ുകാണാറു ായിരു ു. എേ ാെടാ ം
മനവള ിൽ ജീവിതമാരംഭി ബാല കാലസഖികളുെട
മുരടി ജീവിതചി ത ൾ ദയനീയ ളായിേ ാ ി.
സ ാഭിലാഷ ിെ തണലിലിരു ു മധുരസ ം
നുകരു െപൺകിടാ െള നായാടി ിടി ു
െനടുമംഗല രടി ു കുടു ി ഔപാസന ിെ യും
ൈവശ ിെ യും ഉ ി ം തീ ി
അധിേവദന ിേല ും വൃ ഭർ ൃത ിേല ും
ബാല ൈവധവ ിേല ും നയി ു േഘാഷയാ ത
എെ കിടിലംെകാ ി ു. പേ , പരിഹാരെമ ?് ഈ
അനീതിെ തിെര വിരൽചൂ ാൻ ഞാനാര്?
നൂ ാ ുകളായി നിലനി ു േപാ ഈ ദുഷി
സ ദായ ിെനാരറുതിവരു ുവാൻ ആർ ു
കഴിയും?
‘കട ുവരാം. കു ിയി ി ി . ഉ ിയാൽ വാതിൽ
തുറ ും.’ ആരുേടേയാ കാൽെ രുമാ ം േക ു ഞാൻ
ഉൽസുകനായി. വടേ മതിലകം മു ാലും
അപഹരിെ ടു ഒരു ഊ ൻ ഊ ുപുരയുെട
ഇടനാഴികയുെട പടി ാേറ അ ാണ് എെ
വി ശമമുറി. അശു ി ബാധി വർ ു
പുഴയിേല ിറ ിെ ാനു ഇടവഴിയിേല ്
ഓടിേ ാവാൻ കാ ുനില് ു ഒ ജനേല ആ
മുറി ു ൂ. േലാക ിെന ാം െവളി ം െകാടു ു
സൂര ൻ ആ മുറി കേ ു പാളിേനാ ിയി ി .
ഇരു ും െവളി വും അനുരഞനേയാെട ഒളിവിൽ
കഴിയു മാളമാണ് എെ വി ശമമുറി. അവിെട അര
െവളി ിൽ എേ ാ കു ി ുറി ുകയായിരു ു
ഞാൻ.
വാതിൽെ ാളികൾ െമെ െമെ മലർ ു. ശീമതി
അ ു ു ി വാരസ ാർ സാശ ം ഉ ിൽ കയറിവ ു.
കാൽമട ുെകാ ് മലർ വാതിലുകൾ
അമർ ി ാരി. ‘പിടിെമാ ’യും ഒരിലെ ാതിയും
ൈകയിലു ്. എ ിെ േയാ ഒരാരംഭ ിനു
ഭാവമാവണം എ ു ഞാനൂഹി ു. എ ും സഹി ാൻ
ത ാറായി നി ു.
പകൽ മണി മൂ ടി ുവാൻ േപാവുകയാണ്.
അ ലവ ം മുഴുെ വിജനമാണ്. പേവശനദ ാരം
ബ ി െ ിരി ു ു. പരിപൂർ നി ത.
‘ഇതു ചൂടാറും. ചായ ാ തം േമശ ുറ ു െവ ു
ര ടി പിേ ാ ം മാറി ൈകവിരൽ െഞാടി ുെകാ ു
ത തഭവതി നിലയായി. എെ ിലും ഒരു ന വാ ു
കി ാൻ ഞാൻ പണിെ ടുകയായിരു ു.
‘എേ ാടു േദഷ ായിരി ും.’ ഇടർ േയാെട അവൾ
ആ നി ത ഭഞി ു. ഇതു പറയുേ ാൾ
കവിൾ ട ിൽ തുടു ു കയറി. കൺേപാളകൾ
നന ു. തസി ു ചു ുകൾ കടി മർ ി.
‘എെ എ ുേവണെമ ിൽ െചേയാളൂ. ഈ
പിണ ം ഒ വസാനി ി ുേമാ? അവളുെട ആവശ ം
വ മായിരു ു.
‘അ ു ു ീ’ അേ യ െ
ഹൃദയഹാരിയായിരു ു എെ വിളി. എനി ു
മുഴുമി ുവാൻ കഴി ി . അവൾ
വി ിെ ാ ുകയായിരു ു.
തിട ിയിൽ വീ ും വീ ും തീെയരി ു.
ബഹുരസം. ഉണ ിയ വിറകും ആളി ടരു
തീനാള ിെ ചൂടും ൈചതന വും എ ിലുദി ു
വ ാേമാഹ െള പാകെ ടു ുവാൻ ഉപകരി ു.
‘അ ിമീേള പുേരാഹിതം’ എ ാരംഭി ു
ഋേഗ ദ ിെല ആദ സൂ ം ശരി ും ഞാൻ പഠി ത്
അ ാണ്.
അനുബ ം–1
തിരി ുേനാ ുേ ാൾ
രസികസദനം, േമഴ ൂർ
10-5-1970 വി.ടി.ഭ തിരി ാട്
അനുബ ം–2
വി.ടി.യുെട ആ കഥ *
ജി. കുമാരപി
ഇ രുപ
ഏ വും ന അ
ുവർഷ ാല ിനു
ു മലയാള പു ക
ിൽ ഉ