You are on page 1of 40

KSEB

OFFICERS’
ASSOCIATION NEWS
പുസ്തകം 28 | ലക്കം 02 | ഓഗസ്റ്റ്‌2019 വില 20 | 40 പേജ്

പുര കത്തുമ്പോള്‍ വാഴവെട്ടുന്നവര്‍


ഇന്ത്യന്‍ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ
ക്വാർട്ടറിലെ ജി.ഡി.പി. വളര്‍ച്ച കേവലം അഞ്ചുശതമാനം മാത്രമാണ്.
നിര്‍മ്മാണമേഖലയിലെ വളര്‍ച്ച 0.6% മാത്രമാണെന്നതും സാമ്പത്തിക
ത്തകര്‍ച്ച എത്രത്തോളം രൂക്ഷമാണെന്ന് സൂചിപ്പിക്കുന്നു. ആല�ോചന
കളില്ലാതെ നടപ്പാക്കിയ ന�ോട്ടുനിര�ോധനത്തിന്റേയും തയ്യാറെടുപ്പുക
ളില്ലാതെ ഏര്‍പ്പെടുത്തിയ ജി.എസ്.ടി.യുടേയും അനന്തരഫലമാണ്
രാജ്യം നേരിടുന്ന ഈ സാമ്പത്തിക തകര്‍ച്ച.

പ്രളയത്തിൽ ആഭ്യന്തര ഡിമാന്റ് തകര്‍ന്നു. ഉപഭ�ോഗവളര്‍ച്ച ഒന്നരവര്‍ഷത്തിലെ


ഏറ്റവും കുറഞ്ഞ നിരക്കിലായി. പതിനഞ്ചുവര്‍ഷത്തേ ഏറ്റവും

തളരാതെ കുറഞ്ഞ ജി.ഡി.പി. നിരക്കാണ് ഇപ്പോഴത്തേത്. നികുതി പിരിവ്


വന്‍തോതില്‍ കുറഞ്ഞത് വികസനാവശ്യങ്ങള്‍ക്ക് പണം കണ്ടെ
ത്താനാകാത്ത സ്ഥിതി സൃഷ്ടിച്ചു. റിസർവ്‌ബാങ്കിലെ കരുതല്‍ ധന
ത്തില്‍ നിന്ന് 1.76 ലക്ഷം ക�ോടി ദൈനംദിനച്ചെലവുകള്‍ക്കുവേണ്ടി
വകമാറ്റേണ്ടി വന്നു. ഇത് കേന്ദ്ര സര്‍ക്കാരിന് താല്‍ക്കാലികാ
ശ്വാസം നല്‍കുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ ഗുരുതര
പ്രതിസന്ധിയില്‍ തുടരുകയാണ്.
മ�ോട്ടോര്‍ വ്യവസായ മേഖലകളില്‍ മാത്രം മൂന്നര ലക്ഷത്തോളം
ത�ൊഴിലുകളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇല്ലാതായത്. മറ്റു
മേഖലകളില്‍ പ്രത്യേകിച്ചും അസംഘടിതരംഗത്ത് ത�ൊഴില്‍ നഷ്ടം
ഭീകരമാണ്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിലകിട്ടുന്നില്ല. കാര്‍ഷിക
ത്തകര്‍ച്ച ദേശീയാടിസ്ഥാനത്തില്‍ പണപ്പെരുപ്പം കുറയാന്‍ ഇടയാ
ക്കിയിട്ടുണ്ട്. ഇത് ഒരു നേട്ടമായാണ് കേന്ദ്രസർക്കാർ അവതരിപ്പിക്കു
ന്നത്. ഗ്രാമീണ ജനത പട്ടിണികിടക്കുകയാണെന്ന യാഥാര്‍ത്ഥ്യം മറ
ച്ചുക�ൊണ്ടാണിത് പ്രചരിപ്പിക്കുന്നത്. രാജ്യം നേരിടുന്ന സാമ്പത്തിക
തകര്‍ച്ചയ്ക് ‌ ക് ആഗ�ോള കാരണങ്ങള്‍ കണ്ടെത്താനാണ് കേന്ദ്ര
സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ജനങ്ങളുടെ ക്രയശേഷി വര്‍ദ്ധിപ്പിച്ച് ആഭ്യന്തര ഡിമാന്റ് ഉയര്‍ത്തു
കയും അതിന് സഹായകമാകുന്ന ധനനയം നടപ്പാക്കി സാമ്പത്തിക
ഉത്തേജനം സാദ്ധ്യമാക്കുകയുമാണ് ഇപ്പോള്‍ വേണ്ടത്. ധനകാര്യ
മേഖല കൂടുതല്‍ വികേന്ദ്രീകൃതമാകണം. എന്നാല്‍ ഉണ്ടാകുന്നത്
ബാങ്ക് ലയനം പ�ോലുള്ള കേന്ദീകരണ ശ്രമങ്ങളാണ്. ധനകേന്ദ്രീ
കരണത്തിലൂടെ ക�ോര്‍പ്പറേറ്റ് നഷ്ടങ്ങള്‍ ജനങ്ങളുടെ സമ്പാദ്യം
ക�ൊണ്ട് നികത്താനും അത് ബാങ്കിംഗ് രംഗത്ത് പ്രതിഫലിക്കുന്നത്
തടയാനുമാണ് ശ്രമിക്കുന്നത്. പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന
സമീപനം. ജനതാല്‍പര്യം സംരക്ഷിക്കപ്പെടാന്‍ ഇത്തരം തലതിരിഞ്ഞ
നയങ്ങളെ ചെറുത്തു ത�ോല്‍പ്പിക്കുകയല്ലാതെ മാര്‍ഗ്ഗമില്ല.

HmKÌv 2019 എല്ലാ മാന്യവായനക്കാർക്കും ഓണാശംസകൾ


ഉന്നതവിജയം നേടിയവർ

അഥീന അരുന്ധതി M.S. അനഘ പി.കെ. ആർദ്ര റ്റി.ബോസ്‌ അശ്വതി കെ.എസ്‌.


(A1 in 10th) (A1 in 10th) (A1 in 10th) (A1 in 12th)
D/o ഷാജു എം.എ. D/o സിന്ധു വി.കെ., AE, D/o മിനി സി.വി., AE D/o ബിന്ദു എ.ജി.
EE ED, തൃശൂർ ഈസ്റ്റ്‌ ഡാം സേഫ്‌റ്റി. പെരിങ്ങൽകുത്ത്‌ Ele Div. വടക്കാഞ്ചേരി SS Ele. Sn ഏരിയാട്‌

ആതിര അനിൽ എം. ദി​യ എസ്‌. ഗായത്രി വി.എസ്‌. നന്ദ കിഷോർ റ്റി.എസ്‌.
(A1 in 10th) (A1 in 12th) (A1 in 10th) (A1 in 10th)
D/o അനിൽ എം.പി., AE D/o ഷീജാ ബീഗം D/o ​ഷൈലജ കെ. AE D/o സുരേഷ്‌റ്റി.എസ്‌.
Investigation സർക്കിൾ TSR DAO ED TSR East Trans Dvn, ചാലക്കുടി AE 110 KV SS, ഇരിഞ്ഞാലക്കുട

പൗർണമി റ്റി.എസ്‌. നിരഞ്ജന എസ്‌.നായർ നിധി എ. നായർ അന്നാ ജി. സാ​മുവൽ


(A1 in 10th) (A1 in 10th) (A1 in 10th) (A1 in 10th)
D/o റ്റി.എ. സുരേഷ്‌, AE D/o സംഗീത എസ്‌. D/o ആനന്ദ്‌പി.നായർ, SS, D/o ഷെർളി റ്റി. ഫിലിപ്പ്‌
110 KV കുന്നംകുളം EE, കൊമേഴ്‌സ്യൽ RAO Monitoring Cell SS Despatch

ഗോകുൽ നായർ എ. നന്ദന പി.ജെ. അർജുൻ ‌ദേവ്‌ജി. J.L. ഗോവിന്ദ്‌കൃഷ്‌ണ


(A1 in 10th) (A1 in 10th) (A1 in 10th) (A1 in 10th)
S/o അജയകുമാർ വി.പി. D/o ജലേഷ്‌കുമാർ A.S. S/o ഗോപകുമാർ വി. S/o ലേഖ എൽ.ആർ.
എ.ഇ. AEE, ESD, നിലമ്പൂർ SS, ES കിളിമാനൂർ AEE ESD NTA
കെ.എസ്.ഇ.ബി. ഓഫീസേഴ്സ്
അസ�ോസിയേഷന്‍
ടി.സി. 25/2969, മള്ളൂര്‍ റ�ോഡ്, തിരുവനന്തപുരം - 695035

ന്യൂസ് Phone : 0471 2462300 | news@kseboa.org | www.kseboa.org


facebook.com/KseboaNews | twitter:@kseboanews

പുസ്ത
‌ കം 28 ലക്കം 02  ഓഗസ്റ്റ്‌2019

പത്രാധിപ
സമിതി ഉള്ളടക്ക​ം
സി. ദിലീപ് കുമാര്‍
ചെയര്‍മാന്‍
9633976110

ജാസ്മിന്‍ ബാനു
എഡിറ്റര്‍
9446659837 വേജ് ക�ോഡ് 2019 ത�ൊഴിൽരംഗം കലുഷിതമാകും 04
മോഹനചന്ദ്രൻ
വി. പ്രമ�ോദ്
സബ് എഡിറ്റര്‍
Innovations in Building High Capacity  06
8281541031 Power Transmission Corridors
ഡോ. പി. രാജൻ
കെ. രാജശേഖരന്‍ നായര്‍ വൺ ഗ്രിഡ്‌വൺ നേഷൻ 09
മാനേജര്‍
9495392727 പ്രവീൺ സതീഷ്‌

കെ. രാജേഷ് കുമാർ


ഇന്ത്യൻ രാഷ്ട്രീയം: ഒരു വിശകലനം 11
നൃപിൻ ജെ.സി.
സര്‍ക്കുലേഷന്‍
7559928518
ജനറൽ സെക്രട്ടറിയുടെ പേജ്  14
പ്രീജ പി. കാശ്മീര്‍: എവിടേയും ആവർത്തിക്കാം  16
രമ ടി. ജാസ്‌മിൻ ബാനു
സി.പി. സുധീഷ്
പ്രവീണ്‍ സതീഷ് മിഷൻ റീകണക്‌ട്‌- 2019 20
വിജയന്‍ വി.ടി.
ഗംഗയുടെ തീരംപറ്റി ദേവപ്രയാഗിലേക്ക് 22
പ്രീപ്രസ്‌ സി.പി.
ക്രിയേറ്റീവ്‌ക്രൂ
വൈദ്യുതിരംഗം കഴിഞ്ഞ മാസത്തിൽ  26
ഷൈൻ രാജ്‌
മുദ്രണം
ഓറഞ്ച്‌പ്രിേ�ഴ്സ് മഴ കടന്ന് യാഥാർത്ഥ്യങ്ങളുടെ ഇടയിലേക്ക് 30
തിരുവനന്തപുരം രതീഷ്‌സി.കെ.
തൊഴിൽരംഗം

വേജ് ക�ോഡ് 2019


ത�ൊഴിൽരംഗം കലുഷിതമാകും
 മോഹനചന്ദ്രൻ ആർ.

ക ഴിഞ്ഞ പാർലമെന്റ്
സമ്മേളനത്തിൽ വേജ്
ക�ോഡ് ബിൽ-2019-ന് ല�ോക്‌
അവതരിപ്പിച്ച ബില്ല് പാർലമെന്ററി സ്റ്റാൻഡിങ്
കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. സ്റ്റാൻഡിങ്
കമ്മിറ്റി 2018 ഡിസംബറിൽ റിപ്പോർട്ട് നൽകി.
സഭയും രാജ്യസഭയും അംഗീ പതിനാറാം ല�ോക്‌സഭയുടെ കാലാവധിയ്ക്കുള്ളിൽ
കാരം നൽകിയതോടെ ബിൽ ബിൽ പാസ്സാനാകാത്തതുക�ൊണ്ട് ബിൽ ഇല്ലാ
നിയമമാകും. നിലവിലുള്ള നാലു തായി. രാജ്യത്ത് നിലനിൽക്കുന്ന എല്ലാ ത�ൊഴിൽ
ത�ൊഴിൽ നിയമങ്ങൾക്കു പക നിയമങ്ങളും പിൻവലിച്ച് 4 ക�ോഡുകളാക്കാനുള്ള
രമായണ് പുതിയ വേജ് ക�ോഡ് ക�ൊണ്ടുവന്നി ശ്രമം തുടങ്ങിയത് ക�ോൺഗ്രസിന്റെ നേതൃത്വ
ട്ടുള്ളത്. 1948-ലെ മിനിമം വേജസ് ആക്ട് 1936- ത്തിലുള്ള യു.പി.എ. സർക്കാരാണ്. പുത്തൻ
ലെ പെയ്‌മെന്റ് ഓഫ് വേജസ് ആക്ട്, 1965-ലെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ചുവടുപിടിച്ചാ

ഇപ്പോൾ തൊഴിൽരംഗത്തു
വരുത്താൻ ഉദ്ദേശിക്കുന്ന
മാറ്റങ്ങൾ ആഗ�ോള
വത്കരണനയങ്ങളെ
പിൻപറ്റി ത�ൊഴിലുടമകളെ
സഹായിക്കാൻ വേണ്ടിയുള്ള
നിയമങ്ങളാണ്

പെയ്‌മെന്റ് ഓഫ് വേജസ് ആക്ട്, 1978-ലെ തുല്യ ണ്‌ ത�ൊഴിൽ നിയമഭേദഗതിക്കു തുടക്കമിട്ടത്.
വേതന നിയമം എന്നിവ ഈ നിയമം നിലവിൽ എന്നാൽ പാർലമെന്റിൽ വേണ്ടത്ര ഭൂരിപക്ഷം
വരുന്നത�ോടെ ഇല്ലാതാകും. ഇന്ത്യയ്ക്ക് സ്വാതന്ത്ര�ം ഇല്ലാത്തതിനാൽ അവർക്കതിനു സാധിച്ചില്ല.
കിട്ടുന്നതിന് മുമ്പുള്ള നിയമങ്ങൾ ഉൾപ്പെടെ 50 ഇപ്പോൾ നിലവിൽവന്ന വേജ്‌ക�ോഡ്
വർഷത്തിലേറെ പഴക്കമുള്ള നിയമങ്ങളാണ് ഫല ത�ൊഴിലാളികളുടെ പ്രശ്ന‌ ങ്ങൾ പരിഹരിക്കാൻ
ത്തിൽ ഇല്ലാതായത്. ഇതിനുപുറമെ വിവിധ ത�ൊ ഉതകുന്നതല്ല. രാജ്യത്തെ 85 ശതമാനത്തോളം
ഴിൽമേഖലയിൽ പണിയെടുക്കുന്ന ത�ൊഴിലാളികളു ത�ൊഴിലാളികളും ഈ നിയമത്തിന്റെ പരിധിക്ക് പു
ടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി വിവിധ റത്താണ്. പത്തോ അതിൽ കൂടുതല�ോ ത�ൊഴിലാ
സംസ്ഥാന സർക്കാരുകൾ പാസ്സാക്കിയ പല ളികൾ പണിയെടുക്കുന്ന സ്ഥാപനങ്ങൾ മാത്രമേ
ത�ൊഴിൽനിയമങ്ങളും ഇത�ോടെ അപ്രസക്തമാകും. ഈ വേജ്‌ക�ോഡ്‌പരിധിയിൽ വരികയുള്ളൂ. രാജ്യ
കഴിഞ്ഞ നാലുവർഷമായി ഇന്ത്യയിലെ ത�ൊ ത്തെ ബഹുഭൂരിപക്ഷംത�ൊഴിൽ സ്ഥാപനങ്ങളിലും
ഴിൽനിയമങ്ങൾ ആകെ പ�ൊളിച്ചെഴുതുന്നതിനാ പത്തിൽ താഴെ ത�ൊഴിലാളികളാണ് പണിയെടു
യി കേന്ദ്ര സർക്കാർ ശ്രമം നടത്തുകയായിരുന്നു. ക്കുന്നത്. അസംഘടിതമേഖലയിലെ ത�ൊഴിലാളി
ഇക്കഴിഞ്ഞ ബജറ്റിലും ഇതിനായുള്ള നിർദേശ കൾ ഈ നിയമത്തിന്റെ പരിധിയിൽ വരുന്നില്ല.
ങ്ങൾ ഉൾപ്പെട്ടിരുന്നു. കഴിഞ്ഞ എൻ.ഡി.എ. സർ ഭരണഘടനയിൽ ത�ൊഴിൽ കൺകറന്റ്
ക്കാരിന്റെ കാലത്താണ് വേജ് ക�ോഡ് ബില്ലിന്റെ ലിസ്റ്റിൽവരുന്ന വിഷയമായതിനാൽ കേന്ദ്രസർ
കരട് ല�ോക്‌സഭയിൽ അവതരിപ്പിച്ചത്. 2017-ൽ ക്കാരുകൾക്കും സംസ്ഥാനങ്ങൾക്കും നിയമം

4 sI.F-kv.C._n.
H-m-^o-tk-gv-kv A-tkm-kn-tb-j³ \yqkv HmKÌv 2019
നിർമിക്കാം. എന്നാൽ സംസ്ഥാനനിയമം കേന്ദ്ര നിയമവിധേയമാക്കാനുള്ള ശ്രമമായി മാത്രമേ
നിയമത്തിന് എതിരാകാൻ പാടില്ല. നിലവിൽ രാ കാണാനാവൂ. ക�ോഡിൽ ത�ൊഴിലാളികൾക്കു
ജ്യത്ത് ഏതാണ്ട് 170 ഓളം ത�ൊഴിൽ നിയമങ്ങൾ ഉടമകൾ തിരിച്ചുപിടിക്കാവുന്ന അഡ്വാൻസ് നൽ
ഉണ്ട്. വിവിധ മേഖലകളിൽ പണിയെടുക്കുന്ന കാനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയത് വലിയ
ത�ൊഴിലാളികളുടെ ത�ൊഴിൽ സംബന്ധിക്കുന്ന കാര്യമായി ഈ ക�ോഡിനെ അനുകൂലിക്കുന്നവർ
വൈവിധ്യം കണക്കിലെടുത്ത് പ്രത്യേക നിയമങ്ങ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ ഇത് ത�ൊഴിൽ
ളാണ് നിലവിലുള്ളത്. ഈ നിയമങ്ങളാകെ ഇല്ലാ അടിമത്തത്തിലേക്കു (Bonder labour system) ത�ൊ
താക്കി പ�ൊതുവായ നിയമങ്ങൾ ഉണ്ടാക്കുന്നത് ഴിലാളികളെ ക�ൊണ്ടെത്തിക്കുകയും ചെയ്യും. നിയ
ത�ൊഴിലാളി താത്പര്യം സംരക്ഷിക്കാനല്ല എന്നത് മങ്ങൾ പാലിക്കാത്തവർക്കു ശിക്ഷ ഇളവ് ചെയ്തു
വ്യക്തമാണ്. ഇപ്പോൾ രൂപംക�ൊടുത്തിട്ടുള്ള വേജ് ക�ൊടുക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തുക
ക�ോഡിൽ ഒട്ടേറെ അവ്യക്തതയും അപാകതക വഴി ഈ നിയമത്തിന്റെ പല്ലും നഖവും നഷ്ടപ്പെട്ടു.
ളും കടന്നുകൂടിയിട്ടുണ്ട്. 500 ത�ൊഴിലാളികളിൽ താ അതുപ�ോലെതന്നെ ത�ൊഴിലാളികൾക്കു വേതനം
ഴെയുള്ള സ്ഥാപനങ്ങളിൽ സുരക്ഷാപരിശ�ോധന നൽകാതിരിക്കുന്നത് ക്രിമിനൽ കുറ്റമല്ലാതായ
ഒഴിവാക്കിയത�ോടെ ത�ൊഴിലാളികളുടെ സുരക്ഷി ത�ോടെ ത�ൊഴിൽബന്ധം കൂടുതൽ വഷളാകാനാ
തത്വം വലിയ ഭീഷണി നേരിടാൻ പ�ോവുകയാണ്. ണ് സാധ്യത. ത�ൊഴിൽ ദാതാവിനെതിരേ ത�ൊഴി
വിവര-സാങ്കേതിക മേഖലയെ പൂർണമായും ഈ ലാളികൾക്കു പരാതി നൽകാനുള്ള വ്യവസ്ഥകൾ
ക�ോഡിന്റെ പരിധിയിൽ നിന്നൊഴിവാക്കിയതി ഒന്നും നിയമത്തിലില്ല. ഇത് വലിയ ത�ൊഴിലാളി
നാൽ ആ മേഖലയിൽ പണിയെടുക്കുന്ന ത�ൊഴി ദ്രോഹനടപടികളിലേക്കാകും ത�ൊഴിലുടമകളെ
ലാളികളുടെ താത്പര്യങ്ങൾ എങ്ങനെ സംര പ്രേരിപ്പിക്കുക? ന�ോട്ടീസ് നൽകാതെ പണിമുടക്കി
ക്ഷിക്കാം എന്നിതിനും വ്യക്തതയില്ല. ദേശീയ യാൽ ഒരു ദിവസത്തെ പണിമുടക്കിന് 8 ദിവസ
മിനിമം വേജ് നിശ്ചയിക്കും എന്ന് നിയമത്തിൽ ത്തെ വേതനമാണ് നഷ്ടപ്പെടുക. കേരളത്തിലെ
പറഞ്ഞതല്ലാതെ എങ്ങനെ നിശ്ചയിക്കുമെന്നോ വൈദ്യുതിമേഖലയിൽ പണിമുടക്കിൽ അന്നത്തെ
അതിനുള്ള മാനദണ്ഡങ്ങൾ എന്തെന്നോ ഭരണകർത്താക്കൾ സ്വീകരിച്ച നടപടി ഈ ഘട്ട
ക�ോഡിൽ പറഞ്ഞിട്ടില്ല. ഇതിന്റെ പൂർണഅധി ത്തിൽ ഓർക്കുന്നത് നന്നായിരിക്കും. സമാനസാ
കാരം കേന്ദ്ര ഉപദേശകബ�ോർഡിന് വിട്ടുക�ൊടു ഹചര്യമായിരിക്കും ഇതിലും വന്നുഭവിക്കുക.
ക്കുകയാണുണ്ടായിട്ടുള്ളത്. ത�ൊഴിലാളികളുടെ നമ്മുടെ രാജ്യത്ത് ത�ൊഴിൽ നിയമങ്ങളുടെ
എക്കാലത്തേയും വലിയ ആവശ്യങ്ങളില�ൊന്നാണ് കുറവല്ല പ്രശ്ന ‌ ം. നിലവിലുള്ള നിയമങ്ങൾ പാലി
8 മണിക്കൂർ ജ�ോലി. ജ�ോലിസമയം 8 മണിക്കൂ ക്കപ്പെടുന്നില്ല എന്നതാണ് വസ്തുത. സ്വതന്ത്ര ഇന്ത്യ
റാക്കി പരിമിതപ്പെടുത്തണം എന്ന സ്റ്റാൻഡിങ് യിൽ ത�ൊഴിൽനിയമങ്ങൾ നിലവിൽവന്നത്
കമ്മിറ്റി നിർദേശം സർക്കാർ തള്ളിക്കളഞ്ഞു. വിവിധ കാരണങ്ങളാലാണ്. രാഷ്ട്രീയനേതൃത്വ
പുതിയ ക�ോഡിൽ ജീവനക്കാർ (Employees), ത്തിന്റെ ത�ൊഴിലാളിവീക്ഷണം, ഭരണഘടന
ത�ൊഴിലാളികൾ (Workers) എന്ന വിഭജനം ക�ൊ ഉറപ്പുനൽകുന്ന അവകാശങ്ങൾ, ഇന്റർനാഷ
ണ്ടുവരികവഴി മിനിമം വേജിന് 'എംപ്ലോയി' വിഭാ ണൽ ലേബർ ഓർഗനൈസേഷന്റെ വിവിധ
ഗത്തിൽ പെട്ടവർക്കു മാത്രമായി പരിമിതപ്പെടാ കൺവെൻഷനുകൾ മുന്നോട്ടുവച്ചിട്ടുള്ള ആശയ
നാണ് സാധ്യത. കരാർത�ൊഴിലാളികളുമായി ങ്ങൾ എന്നിവയാണ് വിവിധ ത�ൊഴിലാളി ക്ഷേമ
ബന്ധപ്പെട്ടുവരുന്ന എല്ലാ ബാധ്യതയിൽ നിന്നും നിയമങ്ങൾ രൂപംക�ൊടുക്കുന്നതിനിടയാക്കിയിട്ടു
ഉത്തരവാദിത്വത്തിൽനിന്നും മുഖ്യത�ൊഴിൽ ള്ളത്. എന്നാൽ ഈ മാറ്റങ്ങൾ ആഗ�ോളവത്ക
ദാതാവിനെ (Principal Employer) ഒഴിവാക്കിയതി രണനയങ്ങളെ പിൻപറ്റി ത�ൊഴിലുടമകളെ സഹാ
നാൽ കരാർ ത�ൊഴിലാളികളെ ഏർപ്പെടുത്തുന്ന യിക്കാൻ വേണ്ടിയുള്ളതാണ്‌. നാസ്ക‌ �ോം
ക�ോൺട്രാക്ടറുടെ തലയിൽ ഈ ഉത്തരവാദിത്വം (NASSCOM), അസ�ോചം (ASSOCHAM) എന്നീ സം
വന്നുചേരുന്ന വിധമാണ് ക�ോഡിൽ വ്യവസ്ഥ ഘടനകൾ നിരന്തരമായി ആവശ്യപ്പെടുന്നതാണ്
ചെയ്തിട്ടുള്ളത്. ഉത്തരവാദിത്വം ഒഴിവായതിനാൽ ത�ൊഴിൽ നിയമഭേദഗതി. ഇപ്പോൾ വരുത്തുന്ന
സ്ഥിരം ത�ൊഴിലാളികളെ ഒഴിവാക്കി കൂടുതൽ മാറ്റങ്ങളും അവരുടെ ആവശ്യം പരിഗണി​ച്ചെന്ന്‌
കരാർവത്കരണത്തിലേക്ക് ഉടമകളെ സഹായി വ്യക്തം. പുതിയ വേജ് ക�ോഡിനെ ക�ോൺഫെഡ
ക്കുംവിധമാണ് ഈ മാറ്റം ഉണ്ടായിട്ടുള്ളത്. നിയമ റേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (CII) സ്വാഗതം
ത്തിൽ 15 വയസ്സിൽതാഴെ പണിയെടുക്കുന്ന ത�ൊ ചെയ്തതിൽ നിന്ന് ഇത് വ്യക്തമാണ്. ഈ നീക്കങ്ങൾ
ഴിലാളികളെക്കുറിച്ച് പരാമർശം ഉള്ളതിനാൽ, ക്കെതിരേ ശക്തമാ യ പ്രതിര�ോധനിര തീർക്കുക
ഫലത്തിൽ നിര�ോധിക്കപ്പെട്ട ബാലവേലയെ മാത്രമേ ത�ൊഴിലാളികൾക്കു മുന്നിൽ വഴിയുള്ളൂ.

HmKÌv 2019
sI.F-kv.C._n.
H-m-^o-tk-gv-kv A-tkm-kn-tb-j³ \yqkv 5
സാങ്കേതികം

Innovations in Building
High Capacity Power
Transmission Corridors
 Dr. P Rajan Ph.D, Chief Engineer, TransGrid

T he transmission system
is expected to be capable
of meeting the demand at any
1. RIGHT OF WAY
The width of Right of Way (RoW) for a
transmission line is based on the consideration for
part of the network without any safety clearances as per CEA regulations 2010.
overloading / constraints in a The required RoW for 400kV AC Double
secure, reliable, efficient and Circuit Vertical configuration is 46metre and for
economic manner. Considering 220kV AC Double circuit is 35metre (IS 5603 &
the severe RoW issues that can CBIP Manual).
permeate in future due to this demographical nature The note inserted as per the Amendment on
of the state, it was proposed that all new lines on IS 5603, section 5.3.2 says that “Lower values of
important corridors needs to be planned with higher Right of Way may be adopted by power utilities by
capacity conductors on multi circuit towers. use of V-strings or using lower spans” and CBIP

6 sI.F-kv.C._n.
H-m-^o-tk-gv-kv A-tkm-kn-tb-j³ \yqkv HmKÌv 2019
manual note to section on Right of Way says that “ for use as a replacement conductor in up-rating
Due to Right of way constraints usually monopole/ existing transmission & distribution lines with
compact tower and Tall tower can be adopted minimum capital outlay. The concept of design is
and the corridor requirement can be calculated higher conductor operating temperature without
separately. the detrimental annealing of the aluminum as
in standard ACSR causing a loss of strength in
Various technological options available for Aluminium. ACSS conductor uses 1350 – O
optimum utilization of RoW (fully annealed) aluminum strands with 63%
• Reduction in Span length conductivity rather than the traditional 1350-
• Reduction in foot print of tower base H19 hard drawn aluminum used in ACSR which
• Use of V- type insulator strings possess 61.2% IACS conductivity. The steel core
• Use of compact towers with insulated cross arm may be made of conventional or extra high strength
• Upgrading of the existing line to higher voltage steel wire. Compared to an equal size ACSR, ACSS
AC / converting to HVDC or uprating with high has a lower resistance, higher breaking strength,
Ampacity conductor [High Temperature (HT) lower creep elongation and lower elastic module.
/ High Temperature Low Sag (HTLS)] in the ACSS can be operated at higher temperatures, as
existing corridor high as 250 0C without loss of strength at higher
• Use of multi-circuit / multi-voltage with raised unloaded percentage tension, because of good self
tower height to save damping.
ACCC – Aluminum Conductor Composite
Thus the Right of Way requirement for Core – This conductor has a core consisting of
transmission line depends on the following factors: polymer bound carbon fibres encased in a fibre
1. Configuration of tower glass tube. ACCC is typically constructed using
2. Span Length fully annealed 1350 –O wires over a single rod
3. Sag of conductor with maximum operating composite core. Very low value of coefficient of
temperature of the conductor and span length linear expansion (of the core) results in low value
4. Wind velocity and angle of swing of sag at very high temperature; which presents
5. Projection of cross arms. prominent advantage of utility of this conductor
6. Minimum horizontal and vertical to reduce the height of the supporting structure in
clearance. comparison to any other conductor; which reduces
7. Insulator configuration the overall cost of the EHV line.
8. Electric field limits below the bottom of
the conductor at the edge of RoW 3. TOWERS
Introduction of new quality of conductors
2. CONDUCTORS are providing sufficient support to reduce the
The advancement in current technology has number of conductors with reduction in sag value
generated many new types of conductors like ACCR of conductor, which really reduces the loads &
(Aluminium Conductor Composite Reinforced), heights of the structures & their foundations.
ACCC (Aluminium Conductor Composite Core), It was proposed to put the foundations of new
TACSR (Thermal Resistant Aluminium Alloy towers in the existing tower locations and near to
Conductor, Steel Reinforced), ACSS (Aluminium the same location wherever possible. It was also
Conductor Steel Supported), STACIR (Super proposed to limit the new tower footprint within
Thermal Resistant Alloy Conductor, Inver the existing tower base as far as possible and to
Reinforced), GZTACSR (Gap Type Thermal restrict the RoW. Different options in tower design
Resistant Aluminium Alloy Conductor) etc.; out of were explored with variation of conventional & up
which the following types of conductors have been -graded conductors, have considered with normal
explored for subject EHV MCMV line: & most popular steel angle frame structure (HT/
ACSS – Aluminium Conductor Steel MS), of vertical formation with square base, as a
Supported – This conductor has been designed Multi-Circuit Tower

HmKÌv 2019
sI.F-kv.C._n.
H-m-^o-tk-gv-kv A-tkm-kn-tb-j³ \yqkv 7
Major design complexity was with the tower 7/3.66mm & the other is 24 Fibre OPGW equivalent
design. Especially the tower geometry to address to the GSW.
RoW and Tower Footprint
Various geometries of lattice towers 5. INSULATORS
were explored and finally most suited vertical
As the RoW of the subject transmission line,
arrangement is chosen with minimum height and
limited to the available RoW of the existing line,
base width. It was not at all possible to limit the
I-string insulators cannot be used for suspension
footprint to the existing tower base because of
towers due to violation of RoW limit. Therefore,
huge momentum of taller towers. Moreover with
V-string insulators need to be used for suspension
reduced base the cost of foundations will be very
tower for controlling the swing angle of suspension
high and the line will not be economical. Hence
insulators. Long rod polymeric insulators have
an economical configuration between Broad Base
been proposed for the new line.
and Narrow base design is selected with minimum
base width.
LIMITATIONS OF THE DESIGN
4. EARTH WIRE The inter-circuit clearance is within limits
Two numbers of ground wires were proposed only up to 800m span. Above this span the clearance
in multi circuit towers, to provide proper shielding will reduce and hence the lower circuit tension to
to all the phase conductors of 400kV & 220kV be reduced to maintain the clearance.
circuits of the transmission line. One is GSW As the line is utilizing the existing RoW and
tower locations, the optimization in tower design
is minimized. The design parameters of the towers
were based on the existing spans.
Another important point for limitation in
design is in the case of O & M of 400/220kV
circuits on either side. Maintenance of 400kV or
220kV circuit on either side will automatically
affect the operation of 220kV or 400kV and vice
versa. The inter circuit clearance is fixed at 7.5m
at the cross level still it may not suffice the safety
working clearance at mid-span. Obviously this
limitation is common in the case of Multi Circuit
towers.

CONCLUSION
The fast growing power sector needs greater
power transfer capability per unit cost of ROW.
The high temperature operating new generation
conductors, which deliver large quantity of
current as compared to the conventional ACSR
Conductors, offer best alternative.
For specific applications of up rating the Bus
capacity and up rating of existing transmission line
new generation conductors are very much useful.
Any additional cost spent on new generaton
conductors and corresponding additional cost of
supports, foundations or line material can be offset
within a small gestation period due to increase in
power transfer capability of the transmission line.

8 sI.F-kv.C._n.
H-m-^o-tk-gv-kv A-tkm-kn-tb-j³ \yqkv HmKÌv 2019
വിശകലനം

one nation
one grid
 പ്രവീൺ സതീഷ്‌

കേ ന്ദ്ര ബഡ്ജറ്റിലെ one


nation one grid പ്രഖ്യാപ
നത്തിന് ശേഷം കേന്ദ്ര വൈദ്യുതി
മന്ത്രിയുടെ മാസ്റ്റർ പ്ലാൻ എന്തായി
രിക്കും എന്ന ആകാംക്ഷയിലായിരു
ന്നു. ഡിസ്ക‌ �ോമുകളെ മെരുക്കാൻ
ബാങ്ക് ഗ്യാരന്റിയും ആയിട്ടാണ്
പുതിയ മന്ത്രിയുടെ വരവ്. ഓഗസ്റ്റ്
1 മുതൽ പവർ എക്സ ‌ ്‌ചേഞ്ചിൽ നിന്ന് വൈദ്യുതി
വാങ്ങണമെങ്കിൽ വൈദ്യുതിയുടെ വിലക്ക് തുല്യമായ
letter of credit രീതിയിലുള്ള ബാങ്ക് ഗ്യാരന്റി വിതരണ
കമ്പിനി നൽകണമത്രേ. ഇതു പ്രകാരമുള്ള പേയ്‌മെ
ന്റ് ഗ്യാരന്റിയുടെ ക�ോപ്പി ലഭ്യമായതായി ജനറേഷൻ
കമ്പിനിയുടെ അറിയിപ്പ് വന്നതിന് ശേഷം മാത്രമേ
ല�ോഡ് ഡസ്പാച്ച് സെന്ററിൽ നിന്നും വൈദ്യുതി
നൽകി തുടങ്ങുകയുള്ളൂ. വൈദ്യുതി വാങ്ങൽ കരാർ
പ്രകാരമുള്ള കാലയളവിന് ശേഷവും ഇതേ ജനറേ
ഷൻ കമ്പനിക്ക് തന്നെ ഡിസ്‌ക�ോമുകൾ തുടർന്നും
fixed charge നൽകേണ്ടി വരും. വൈദ്യുതി വാങ്ങിയി
ല്ലെങ്കിലും ഈ തുക നൽകേണ്ടി വരും. പിന്നീട് മറ്റൊരു
ജനറേഷൻ കമ്പനിയുമായി short term, long term
one nation കരാറുകളിൽ ഏർപ്പെടണമെങ്കിലും അതുവരെ ഉള്ള
fixed charge ക�ൊടുക്കേണ്ടി വരും. പ്രഖ്യാപനം വന്നയു
one grid ടനെ Power Producers Association ന്റെ ഡയറക്ടർ
എന്നൊക്കെ ജനറൽ ആയ അശ�ോക് ഖുറാന ഇത�ൊരു ചരിത്രപ
പറഞ്ഞ് രമായ തീരുമാനമാണ് എന്ന് പറഞ്ഞു രംഗത്തെത്തി.
ഇന്ത്യയിലെ സ്വകാര്യ വൈദ്യുതി ഉത്പാദകർ
രാജ്യത്തിന്റെ സമ്മർദ്ദം ചെലുത്തിയിട്ടാണ് ഇങ്ങനെ ഒരു നിയമം
ഫെഡറൽ ക�ൊണ്ടുവന്നതെങ്കിലും യാത�ൊരു വിധത്തിലും പ്രാ
സംവിധാന യ�ോഗികമായ ഒരു പരിഹാരം അല്ല അത്. കഴിഞ്ഞ
കാല ഗവണ്മെ ന്റു കളുടെ നയ വ്യക്തതയില്ലായ്മ മൂലം
ത്തിന് രൂപം ക�ൊണ്ട രണ്ട് അടിസ്ഥാന പ്രശ്‌നങ്ങൾ ആണ്
മുകളിലേക്ക് വൈദ്യുത മേഖലയിൽ രാജ്യത്ത് നില നിൽക്കുന്നത്.
കുതിരകയറുന്ന ഒന്ന് രാഷ്ട്രീയ സ്വാധീനം ക�ൊണ്ട് പ�ൊതു മേഖലാ
തിനു മുൻപ് ബാങ്കുകളിൽ നിന്നും ല�ോൺ തരപ്പെടുത്തി പവർ പ്ലാ
ന്റുകൾ നിർമ്മിച്ച ശേഷം കൂടിയ വിലയ്ക് ‌ ക് വൈദ്യുതി
ചില വാങ്ങാൻ ആളില്ലാതെ പ്രവർത്തനം നിർത്താൻ നിർ
കാര്യങ്ങൾ ബന്ധിക്കപ്പെടുന്ന ഒരു കൂട്ടർ. നിഷ്‌ക്രിയ ആസ്തിയായി

HmKÌv 2019
sI.F-kv.C._n.
H-m-^o-tk-gv-kv A-tkm-kn-tb-j³ \yqkv 9
പ്രഖ്യാപിച്ചു ബാങ്കുകൾ സമ്മർദ്ദം ചെലുത്തുമ്പോൾ (31.3%)എന്നീ സംസ്ഥാനങ്ങളിൽ AT&C Loss നി
വീണ്ടും ഇവർ കൂട്ടായി ഗവണ്മെന്റിനെ സമീപിക്കു യന്ത്രണാതീതമായി കൂടുകയാണ്. പഠനം എത്തി
ന്നു. രണ്ടാമത്തേത് കടക്കെണിയിൽ അകപ്പെട്ടു ച്ചേരുന്ന കാരണങ്ങൾ താഴെ പറയുന്നവയാണ്.
നിൽക്കുന്ന വിതരണ കമ്പനികളാണ്. കാര്യക്ഷ (1) സാമ്പത്തികമായി തകർന്നുനിൽക്കുന്ന
മത ഇല്ലാത്ത നെറ്റ്‌വർക്ക്, വൈദ്യുതി മ�ോഷണം, വിതരണ കമ്പനികൾക്ക് വിതരണശൃഖല മെച്ച
ബില്ലിംഗ് പ്രശ്ന‌ ങ്ങൾ എന്നിവ മൂലം കിട്ടേണ്ട വരു പ്പെടുത്താൻ കഴിയുന്നില്ല. കൂടുതൽ സബ് സ്റ്റേഷ
മാനത്തിൽ നല്ലൊരു പങ്ക് ച�ോർന്നു പ�ോകുന്നു. നുകളും HT ലൈനുകളും സ്ഥാപിക്കാൻ കഴിയുന്നില്ല.
അതിനാൽതന്നെ പവർ purchase എഗ്രിമെന്റ് (2)വൈദ്യുതി മ�ോഷണം തടയാനുള്ള മാർ
വഴി വാങ്ങുന്ന വൈദ്യുതിക്ക് യഥാസമയം പണം ഗങ്ങളായി വിലയിരുത്തപ്പെടുന്ന DTR metering,
നൽകാൻ കഴിയാതെ വരുന്നു. ഈ രണ്ട് അടി smart metering എന്നിവക്ക് കാര്യമായ പുര�ോഗതി
സ്ഥാനപ്രശ്ന ‌ ങ്ങൾക്ക് ഇപ്പോൾ ക�ൊണ്ടുവന്ന ഇല്ല. വൈദ്യുതിയുടെ വില കൂടുന്നതിന് അനുസരി
ബാങ്ക് ഗ്യാരന്റി എങ്ങനെയാണ് പരിഹാരമാവുക? ച്ച് അത് മ�ോഷ്ടിക്കാനുള്ള പ്രവണതയും കൂടുന്നു
ഉൽപ്പാദന കമ്പനികളുടെ നഷ്ടം കുറക്കാൻ ദുർബ (3) ACS(average cost of supply) - ARR
ലമായ വിതരണ കമ്പനികൾക്ക് വായ്പ നൽകാൻ Gap 0.55 per unit kwh ആയി കുറക്കാൻ ലക്ഷ്യ
പ�ൊതു മേഖല ബാങ്കുകൾ തയ്യാറാകുമ�ോ? മിട്ട സ്ഥാനത്തു AT&C loss കൂടി നിൽക്കുന്ന പല
ഈ അവസരത്തിൽ മുൻമന്ത്രി പീയുഷ് സംസ്ഥാനങ്ങളിലും അത് 1.0 per unit kwh ന് മുക
ഗ�ോയൽ 2015 നവംബറിൽ പ്രഖ്യാപിച്ച UDAY ളിലാണ്. വൈദ്യുതി കുടിശ്ശിക വരുത്തുന്ന സ്ഥാ
സ്‌കീം എന്തുക�ൊണ്ട് പരാജയപ്പെട്ടു എന്നത് വി പനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും അത്
ശകലനം ചെയ്യേണ്ടതാണ്. കൃത്യമായ ഡാറ്റകൾ പിരിച്ചെടുക്കാനുള്ള രാഷ്ട്രീയ പിന്തുണ പലപ്പോഴും
വിതരണ കമ്പനികൾക്ക് ലഭിക്കുന്നില്ല.
ബാങ്ക് ഗ്യാരന്റി നൽകാൻ കഴിയാത്ത
വിതരണ കമ്പനികൾക്ക് വൈദ്യുതി നൽകില്ലെ
വൈദ്യുതി വിതരണ സംവിധാനത്തെ ന്ന് പറയുന്നത് എത്രത്തോളം പ്രയ�ോഗികമാണ്
ആധുനിക വത്കരിച്ചു മികച്ച പരിപാലനം എന്ന് ന�ോക്കാം. നിലവിൽ വിതരണ കമ്പനികൾ
ഉറപ്പാക്കി AT&C loss കുറച്ചു ക�ൊണ്ട് വരുത്തി വച്ചിട്ടുള്ള കുടിശ്ശികയായ 41,174 ക�ോടി
രൂപയുടെ സിംഹ ഭാഗവും NDA ഭരിക്കുന്ന മഹാ
വരണം രാഷ്ട്ര(6179 ക�ോടി), തമിഴ്‌നാട് (2790 ക�ോടി), U.P
(6497 ക�ോടി) എന്നിവിടങ്ങളിൽ നിന്നാണ്. മണി
ക്കൂറുകൾ നീളുന്ന പവർ കട്ട് ഏർപ്പെടുത്താൻ
വിതരണ കമ്പനികൾ യഥാസമയം ലഭ്യമാക്കാ ഇവിടങ്ങളിലെ ഭരണകൂടങ്ങൾ സമ്മതിക്കുമെന്ന്
ത്തതിനാൽ സമഗ്രമായ ഒരു പഠനം നടത്തു കരുതാൻ വയ്യ.
ന്നതിൽ ഏറെ ബുദ്ധിമുട്ടുകൾ ഉണ്ട്. എന്നാൽ അതുക�ൊണ്ട് one nation one grid എന്നൊ
National Institute of Public Finance and Policy ക്കെ പറഞ്ഞ് രാജ്യത്തിന്റെ ഫെഡറൽ സംവീധാ
യിലെ അമൻദീപ് കൗർ, ലേഖ ചക്രബർത്തി നത്തിന് മുകളിലേക്ക് കുതിര കയറുന്നതിനു മുൻപ്
എന്നിവർ ചേർന്ന് നടത്തിയ പഠനം വ്യക്തമാ രാജ്യത്തെ പവർ വ്യവസായത്തിലെ വയബിലി
ക്കുന്നത് UDAY സ്‌കീം ഒരു വൻ പരാജയം ആയി റ്റി ഗ്യാപ് എവിടെയാണ് എന്ന് കണ്ടെത്താൻ
രുന്നെന്നാണ്. വിതരണ കമ്പനികളും കേന്ദ്ര ശ്രമിക്കുക. അമിത ലാഭേച്ഛയില്ലാത്ത സ്വകാര്യ
സംസ്ഥാന സർക്കാരുകളും ചേർന്ന് ഒപ്പിടുന്ന വൈദ്യുതി ഉൽപ്പാദന കമ്പനികൾക്കെങ്കിലും രാ
tripartiate എഗ്രീമെന്റുകളിൽ നിന്നുള്ള വിവര ജ്യത്ത് നിലനിന്ന് പ�ോകണമെങ്കിൽ സംസ്ഥാന
ങ്ങളും UDAY പ�ോർട്ടലിൽ നിന്നുള്ള വിവരങ്ങളും തലത്തിൽ ശക്തരായ വിതരണ കമ്പനികൾ
ആധാരമാക്കി ആണ് അവർ പഠനം നടത്തിയ പ�ൊതുമേഖലയിൽ തന്നെ നിലനിൽക്കണം.
ത്. AT&C Loss 15% ആക്കണമെന്ന് ലക്ഷ്യമിട്ട വൈദ്യുതി വിതരണ സംവിധാനത്തെ ആധുനിക
സ്ഥാനത്തു 2018-19 ലെ കണക്കനുസരിച്ചു 25.41% വത്കരിച്ചു മികച്ച പരിപാലനം ഉറപ്പാക്കി AT&C
ആണ് ആയിരിക്കുന്നത്. ചില സംസ്ഥാനങ്ങളിൽ loss കുറച്ചു ക�ൊണ്ട് വരണം. അതിനാവശ്യമായ
മുമ്പത്തേതിനേക്കാൾ കൂടി. ജമ്മു കശ്മീർ (53.78%) ഗ്രാന്റുകൾ ലഭ്യമാക്കണം. മുഴുവൻ ജനങ്ങൾക്കും
മണിപ്പൂർ (43.74%)ബീഹാർ (39.1%) ഉത്തരാഖ 24 മണിക്കൂറും ഗുണമേന്മയുള്ള വൈദ്യുതി കിട്ടിത്തു
ണ്ഡ്(40.92%)ഛത്തീസ് ഗഡ് (31.62%) മധ്യ ടങ്ങുമ്പോൾ ഉൽപ്പാദന കമ്പനികളും പതുക്കെ
പ്രദേശ് (31.06%)മേഘാലയ (34.64%)പഞ്ചാബ് ലാഭത്തിലേക്ക് നീങ്ങും.  

10 sI.F-kv.C._n.
H-m-^o-tk-gv-kv A-tkm-kn-tb-j³ \yqkv HmKÌv 2019
കാഴ്ചപ്പാട്‌

ഇന്ത്യൻ രാഷ്ട്രീയം: ഒരു വിശകലനം


 നൃപിൻ ജെ.സി.

2019 ലെ ലേകസഭാ തെര


ഞ്ഞെടുപ്പുഫലങ്ങളെ
ക്കുറിച്ചുള്ള ചർച്ചകൾ ഇനിയും
കളുണ്ടായിരുന്നു. ഭരണതലത്തിൽ അവർ യു.
പി. എ സർക്കാരിന്റെ നവലിബറൽ സാമ്പത്തിക
നയങ്ങൾ കുറേക്കൂടി തീവ്രമായി പിൻതുടർന്നു. മൂല
അവസാനിച്ചിട്ടില്ല. തെരഞ്ഞെ ധനശക്തികൾക്ക് കൂടുതൽ സഹായകരമായ
ടുപ്പിനെക്കുറിച്ചുള്ള മറ്റൊരുവില രീതിയിൽ ഭരണതലത്തിലും സാമ്പത്തിക ക്രമ
യിരുത്തലിന് പ്രസക്തിയി ത്തിലും മാറ്റങ്ങൾ വരുത്തി. ഭരണകേന്ദ്രീകരണം,
ല്ലെങ്കിലും തീവ്രമായ നവലിബ പ്ലാനിങ്‌ കമ്മീഷൻ പിരിച്ചുവിടൽ, ന�ോട്ടുസമാ
റൽ സാമ്പത്തിക നയങ്ങളും
ഫാസിസവും ഇന്ത്യൻ രാഷ്ട്രീയത്തെ എങ്ങനെ
സൂക്ഷ്മമായി സ്വാധീനിച്ചുക�ൊണ്ടിരിക്കുന്നു എന്ന്
നമ്മൾ വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. തീവ്രമായ നവലിബറൽ
രണ്ടുകാര്യങ്ങൾ പ്രകടമാണ്. അഖിലേന്ത്യ സാമ്പത്തിക നയങ്ങളും ഫാസിസവും
തലത്തിൽ ബി. ജെ. പിയും സംഖ്യകക്ഷികളും വ്യ
ക്തമായ രാഷ്ട്രീയ അധീശത്വ രൂപമായി മാറിയി ഇന്ത്യൻ രാഷ്ട്രീയത്തെ എങ്ങനെ
രിക്കുകയാണ്. സ്വാതന്ത്ര�ാനന്തര ഇന്ത്യയിലെ സൂക്ഷ്മമായി സ്വാധീനിച്ചുക�ൊണ്ടിരിക്കുന്നു
രാഷ്ട്രീയ അധീശത്വ ശക്തിയായിരുന്ന ക�ോൺഗ്ര എന്ന് നമ്മൾ വിശകലനം
സ്സിന്റെ ജനപിന്തുണ കഴിഞ്ഞ രണ്ടു തെരഞ്ഞെ
ടുപ്പുകളിലും ഇരുപതു ശതമാനത്തിൽ താഴെ ചെയ്യേണ്ടിയിരിക്കുന്നു
മാത്രമാണ്. പ്രബലശക്തിയായിരുന്ന ഇടതുപ
ക്ഷത്തിന്റെ പിന്തുണ രണ്ടു ശതമാനത്തോളമായി
ചുരുങ്ങിയിരിക്കുന്നു. മുമ്പ് ഒന്നുമല്ലാതിരുന്ന ഹി ഹരണം, ജി. എസ്. ടി തുടങ്ങിയവ ഇതിന്റെ
ന്ദുത്വവാദികളും സംഖ്യകക്ഷികളുമാണ് ഇപ്പോൾ ഭാഗമാണ്. പ്രതിര�ോധം, ഇൻഷൂറൻസ്, വ്യോമ
43 ശതമാനം വ�ോട്ടുനേടി അധികാരത്തിലുള്ളത്. യാനം, റെയിൽവേ തുടങ്ങി എല്ലാ കാതലായ
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വലതുപക്ഷ വ്യതിയാന മേഖലകളിലും സ്വകാര്യമൂലധനം കടന്നുവന്നു.
ത്തിന് വേറെ തെളിവുകൾ ആവശ്യമില്ല. ഗൗതം അദാനി, രാംദേവ് തുടങ്ങിയ ബി. ജെ. പി
സഹയാത്രികർക്ക് പ്രത്യേക പരിഗണന ലഭിച്ചു.
നവലിബറൽ സാമ്പത്തികനയങ്ങൾ വിദ്യാഭ്യാസം, പരിസ്ഥിതി, ശാസ്ത്രസാങ്കേതിക
മ�ോദിഭരണത്തിൻ കീഴിൽ സംഘപരിവാറി വിദ്യകൾ, ആര�ോഗ്യം മുതലായ മേഖലകളെ ഹിന്ദു
ന്റെ പ്രവർത്തനങ്ങൾക്ക് രണ്ടു വ്യക്തമായ ദിശ വത്ക്കരിക്കാനും അത്തരത്തിൽ ഹിന്ദുത്വത്തെ

HmKÌv 2019
sI.F-kv.C._n.
H-m-^o-tk-gv-kv A-tkm-kn-tb-j³ \yqkv 11
ഭരണകൂട ആശയസംഹിതയാക്കാനും നീക്ക രുടെ വരുതിയിലാക്കുക, അത്രതന്നെ. 2019ലെ
ങ്ങൾ നടന്നു. ക്ഷേത്രങ്ങളുടെയും ദേവാലയങ്ങളു ബജറ്റ് പരിശ�ോധിച്ചാൽ നമുക്ക് ഈ സാമ്പത്തിക
ടെയും തീർത്ഥാടനകേന്ദ്രങ്ങളുടേയും സംരക്ഷണം നയങ്ങൾ വളരെ അനായാസം മനസ്സിലാക്കാം.
കേന്ദ്രനയത്തിന്റെ ഭാഗമായി.
മ�ൊത്തം കമ്പനികളിൽ 99.3 ശതമാനത്തി ഫാസിസം
ന്റെ വാർഷിക വിറ്റുവരവ് 400 ക�ോടി രൂപയ�ോ ആർ. എസ്. എസിന്റെ നേതൃത്വത്തിൽ
അതിൽ കുറവ�ോ ആണ്. അവയിൽ 250 ക�ോടി ഇന്ത്യൻ സമൂഹത്തെ ഹിന്ദുവൽക്കരിക്കാനുള്ള
രൂപയിൽ കുറഞ്ഞ വാർഷിക വരുമാനമുള്ള നീക്കങ്ങളായിരുന്നു രണ്ടാമത്തേത്. ബാബറിമ
കമ്പനികൾ ഇപ്പോൾ ക�ോർപ്പറേറ്റ് നികുതി ക�ൊ സ്ജിദും രഥയാത്രയും ഗുജറാത്ത് വംശഹത്യയും
ടുക്കേണ്ടതില്ല. 250 ക�ോടിമുതൽ 400 ക�ോടി രൂപ പ�ോലുള്ള വൻ പരിപാടികളിലലല്ല ആർ. എസ്.
വരെ വാർഷിക വിറ്റുവരവുള്ള ക�ോർപ്പറേറ്റ് കമ്പ എസ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രാദേശികമായ
നികളുടെ ക�ോർപ്പറേറ്റ് നികുതി 25 ശതമാനമാ സാമൂഹികഭിന്നതകളെ സൂക്ഷ്മതലത്തിൽ ഉപ
യി കുറച്ചു. ഇതുമൂലം ഖജനാവിനുള്ള വാർഷിക യ�ോഗിച്ച് ഹിന്ദുത്വരാഷ്ട്രീയത്തിനുള്ള ജനപിന്തു
നഷ്ടം 4.96 ലക്ഷം ക�ോടി രൂപ വരുമെന്നാണ്
ഔദ്യോഗിക കണക്ക്. ഈ വർഷം (2019-20) 26
ലക്ഷം ക�ോടി രൂപയിൽപരമായിരിക്കും സർക്കാ
രിന്റെ ആകെ വരവ്. അതായത് സാധാരണ
ഗതിയിൽ കേന്ദ്ര സർക്കാരിനു ലഭിക്കുമായിരുന്ന
വരവിന്റെ ഏതാണ്ട് 16 ശതമാനം ക�ോർപ്പറേറ്റ്
നികുതിയിലെ ഈ വെട്ടിക്കുറവുക�ൊണ്ട് കുറഞ്ഞി
രിക്കുന്നു. ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള മറ്റ് നികുതി
ഇളവ്/ ഒഴിവ് കൂടി കണക്കിലെടുത്താൽ മ�ൊത്തം
8.99ലക്ഷം ക�ോടി രൂപ വരും. അത് മ�ൊത്തം
ബജറ്റ് വരവിന്റെ 30 ശതമാനത്തിലേറെ വരും.
ഇവിടത്തെ സമ്പത്തിന്റെ ഏറിയ പങ്കും
ഇന്നാട്ടിലും വിദേശങ്ങളിലുമുള്ള വൻസമ്പന്നരു
ടെ വരുതിയിലാകും. ആർ എസ്. എസ് - ബി.
ജെ. പി ഭാഷയിൽ പറഞ്ഞാൽ, അവരായിരിക്കും
ഇന്ത്യയിലെ അഭിനവ ബ്രാഹ്മണർ. ഇന്ത്യയി
ലെ മഹാഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്നവ
രും പാവപ്പെട്ടവരുമായിരിക്കും ശുദ്രർ. ഇങ്ങനെ
പുതിയ�ൊരു മനുവാദി സമൂഹം കെട്ടിപ്പെടുക്കാനാ ണയെ പരമാവധി വർദ്ധിപ്പിക്കുകയായിരുന്നു
ണ് രണ്ടാം മ�ോഡി സർക്കാരിന്റെ പ്രഥമ ബജറ്റ് അവരുടെ തന്ത്രം. ഘർപാവസിപ�ോലുള്ള മത
പ്ലാനിടുന്നത്. പക്ഷെ, നിക്ഷേപകർ ചൂണ്ടിക്കാണി പരിവർത്തനരൂപങ്ങൾ. ഗ�ോവധത്തിന�ോടുള്ള
ക്കുന്നത്, നിക്ഷേപ വ്യവസ്ഥകൾ സംരംഭക സൗ എതിർപ്പിന്റെ പേരിലുള്ള ദലിത്- മുസ്ലീം വിരുദ്ധ
ഹൃദപരം അല്ലെന്നാണ്. അതിനാൽ നിക്ഷേപം പ്രചരണവും, ആൾക്കൂട്ടക്കൊലപാതകങ്ങളും,
കാര്യമായി വരണമെന്നില്ല. സാമുദായിക ഭിന്നതകളെയും ശത്രുതകളെയും
ത�ൊഴിലാളികളുടെ സേവന വേതനങ്ങൾ ചു പ്രയ�ോജനപ്പെടുത്തൽ, ദലിതരുടെയും ആദിവാ
രുക്കുക, ഭൂമി മുതലായ അടിസ്ഥാന സാമഗ്രികൾ സികളുടെയും ഇടയിലുള്ള ഭിന്നതകൾ ഉപയ�ോ
ചുളുവിലയ്ക്ക് ലഭ്യമാക്കുക മുതലായവ ചെയ്തുക�ൊ ഗപ്പെടുത്തൽ, ക്ഷേത്രസംരക്ഷണം, ആചാര
ടുക്കാമെന്നാണ് വാഗ്ദാനം. രാജ്യത്തെ അധ്വാ സംരക്ഷണം തുടങ്ങിയ തന്ത്രങ്ങൾ പ്രാദേശിക
നിക്കുന്ന ജനവിഭാഗങ്ങളുടെ വയറ്റത്തടിക്കുന്ന സവിശേഷതകളനുസരിച്ച് പ്രയ�ോജനപ്പെടുത്തി,
പരിപാടിയാണ് ഇത്. അങ്ങനെയാണ് മ�ോഡി സമൂഹതലത്തിൽ ജാതിമതഭിന്നതകളെ ആസ്പ
സർക്കാർ ഇന്ത്യയെ വളർത്താനും ഉയർത്താനും ദമാക്കിയുള്ള ധ്രുവീകരണം ശക്തിപ്പെടുത്താനും
ലക്ഷ്യമിടുന്നത്. എന്താണ് ഇതിന്റെ അർത്ഥം? അവയെ രാഷ്ട്രീയഭിന്നതകളുടെ അളവുക�ോലാ
നവഉദാരവൽക്കരണനയം ശക്തമായി നടപ്പാ ക്കാനും ഈ തന്ത്രങ്ങൾക്കും കഴിഞ്ഞു. ഭീകരതയ്ക്കെ
ക്കുക, ഇവിടത്തെ സമ്പത്തിന്റെ ഏറിയ പങ്കും തിരായ പ�ോരാട്ടത്തിന്റെ പേരിലും പാക്കിസ്ഥാനും
ഇന്നാട്ടിലും വിദേശങ്ങളിലുമുള്ള വൻ സമ്പന്ന ചൈനയും നടത്തുന്ന ആക്രമണഭീഷണിയുടെ

12 sI.F-kv.C._n.
H-m-^o-tk-gv-kv A-tkm-kn-tb-j³ \yqkv HmKÌv 2019
പേരിലും തീവ്രദേശീയമുദ്രാവാക്യങ്ങൾ വളർത്തി ആരാധനയിൽ നിന്നും സവർക്കറിന്റെ ഹിന്ദു
യെടുക്കാനും തുടർച്ചയായ ശ്രമങ്ങൾ നടന്നു. രാഷ്ട്രീയസങ്കൽപത്തിൽ നിന്നുമാണ് ഫാസിസ
പുൽവാമയിലെ ബ�ോംബാക്രമണം സൃഷ്ടിച്ച രാ ത്തെ നിർവചിക്കുന്നത്. ഹിന്ദുഭൂരിപക്ഷാധിപത്യം,
ഷ്ട്രീയസമവായം ഇത്തരം ശ്രമങ്ങളുടെകൂടി ഫല ബ്രാഹ്ണാധിപത്യം, ഹിന്ദുത്വത്തിന്റെ ആഭ്യന്തര
മായിരുന്നു. മ�ോദി അവസാനം ഉപയ�ോഗിച്ച ക�ൊള�ോണിയലിസം തുടങ്ങിയ രൂപങ്ങളിലും
ചൗക്കിദാർ എന്ന രൂപകം തീവ്രദേശീയതയെ നിർവചനമുണ്ട്. ഉംബെർട്ടോ എക്കോയുടെ
ഫലപ്രദമായി ജനങ്ങളിലെത്തിച്ചു. ഫാസിസത്തിന്റെ നിവർവചനവും പലരും ഉപ
മ�ോദിഭരണകാലത്തെ സംസ്ഥാനതെര യ�ോഗിക്കുന്നുണ്ട്.
ഞ്ഞെടുപ്പുഫലങ്ങളും പ�ൊതുവിൽ ഈ തന്ത്രങ്ങൾ ഗുജറാത്തിലെ വംശഹത്യയും ആൾക്കൂട്ട
ഫലപ്രദമാണ് എന്നു തെളിയിച്ചു. ഭൂരിപക്ഷം ക്കൊലപാതകങ്ങളും ന്യൂനപക്ഷങ്ങൾ, ദലിതർ,
സംസ്ഥാന ഗവൺമെന്റുകളും എൻ. ഡി. എ യുടെ ജനാധിപത്യസംഘടനങ്ങൾ തുടങ്ങിയവരുടെ
കയ്യിലായി. ബി.ജെ.പിക്ക് സ്വാധീനമില്ലാതിരുന്ന നേരേയുള്ള ആക്രമണങ്ങളും ഫാസിസ്റ്റ് രീതി
സ്ഥലങ്ങളിൽപ�ോലും പ്രാദേശിക രാഷ്ട്രീയ പാർ കളായി വിശദീകരിക്കപ്പെടാറുണ്ട്. ഇറ്റാലിയൻ
കരിങ്കുപ്പായക്കാരുടെയും ജർമ്മൻ തവിട്ടു കു
പ്പായക്കാരുടെയും സമാന്തരരൂപമായി ആർ.
എസ്. എസുകാരെ കണക്കാക്കുന്നു. ഇത്തര
ത്തിൽ ഫാസിസം ഒരു സർവ്വാധിപത്യമാക്കുന്നു.
ആർ എസ്. എസ് - ബി. ജെ. പി ഇത്തരത്തിൽ ഫാസിസം ഒരു സർവ്വാധിപത്യ
ഭാഷയിൽ പറഞ്ഞാൽ, ഇന്നാട്ടിലും ഭരണകൂടമെന്നതിനെക്കാൾ സാംസ്‌കാരികരൂ
പമായി മാറുന്നു. ഫാസിസത്തോടുള്ള പ്രതിര�ോ
വിദേശങ്ങളിലുമുള്ള വൻസമ്പന്നരായിരിക്കും ധവും സാംസ്‌കാരിക തലത്തിലാക്കുന്നു. ഇതിൽ
ഇന്ത്യയിലെ അഭിനവ ബ്രാഹ്മണർ. ഇന്ത്യ നിന്ന് സാമ്പ്രദായിക രാഷ്ട്രീയ കക്ഷികൾക്കുള്ള
യിലെ മഹാഭൂരിപക്ഷം വരുന്ന അധ്വാനിക്കു ബദലായി സാംസ്‌കാരിക രാഷ്ട്രീയം വളർന്നുവ
രുന്നു. ഇതുതന്നെയാണ് ഇന്ന് ഇന്ത്യൻ രാഷ്ട്രീയം
ന്നവരും പാവപ്പെട്ടവരുമായിരിക്കും ശുദ്രർ. നേരിടുന്ന ഏറ്റവും വലിയ അപചയവും.
ഇങ്ങനെ പുതിയ�ൊരു മനുവാദി സമൂഹം മുത്തലാഖ്‌ ക്രിമിനല്‍ കുറ്റമാക്കി മാറ്റിയ നി
കെട്ടിപ്പെടുക്കാനാണ് രണ്ടാം മ�ോഡി യമനിര്‍മ്മാണവും കാശ്മീരിന് പ്രത്യേകാധികാരം
സർക്കാരിന്റെ പ്രഥമ ബജറ്റ് പ്ലാനിടുന്നത് പ്രദാനം ചെയ്ത ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍
എടുത്തുകളഞ്ഞതുമ�ൊക്കെ കേവലം ഭരണപര
മായ നടപടികള്‍ എന്ന നിലയില്‍ കാണാന്‍
കഴിയില്ല. അതിനപ്പുറം അധികാരകേന്ദ്രീകര
ട്ടികളെ തങ്ങള�ോട് ഒപ്പമെത്തിക്കുന്നതിൽ അവർ ണത്തിന്റെ, വൈവിദ്ധ്യങ്ങളെ തകര്‍ക്കുന്ന തീ
വിജയിച്ചു. കർഷകരുടെ അവസ്ഥ മ�ോശമാകുക വ്രദേശീയവാദത്തിന്റെ പ്രകടനങ്ങളാണ് ഇതി
യും മ�ോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങൾ ല�ൊക്കെ അടങ്ങിയിട്ടുള്ളത്. നൂറുദിവസംക�ൊണ്ട്
സാധാരണ ജനങ്ങളെ ദാരുണമായ വിധത്തിൽ നൂറ�ോളം നിയമങ്ങള്‍ പാസ്സാക്കിയെടുക്കാന്‍
ബാധിക്കുകയും ചെയ്ത ഘട്ടത്തിൽ മാത്രമാണ് മ�ോദി സര്‍ക്കാര്‍ കാണിച്ച തിടുക്കവും സെലക്ട്
രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗ കമ്മിറ്റിയടക്കമുള്ള പാർലമെന്റ് സംവിധാനങ്ങളെ
ഢിലും ക�ോൺഗ്രസിന് തൃപ്തികരമായ പ്രകടനം ന�ോക്കുകുത്തിയാക്കിയ സമീപനങ്ങളും ഏകാധി
കാഴ്ചവെക്കാൻ കഴിഞ്ഞത്. മ�ോദിഭരണത്തിന് പത്യ പ്രവണത എന്നുമാത്രം പറഞ്ഞവസാനിപ്പി
വെല്ലുവിളി ഉയരുന്നു എന്നു ത�ോന്നിച്ചതും ക്കാന്‍ കഴിയില്ല. ഫാസിസത്തിന്റെ രഥചക്രങ്ങള്‍
അപ്പോൾ മാത്രമാണ്. ഉരുണ്ടു തുടങ്ങിയിരിക്കുന്നു എന്നുതന്നെയാണ്
മനസ്സിലാക്കേണ്ടത്. ചിന്തിക്കാന�ോ വിശകലനം
ഫാസിസത്തിനെതിരായ പ�ോരാട്ടങ്ങൾ ചെയ്യാന�ോ മെനക്കെടാതെ അക്രമാസക്തമായി
മ�ോദിസർക്കാറിന്റെ ഘടനയെക്കുറിച്ചുള്ള ഭരണകൂട താല്‍പ്പര്യങ്ങളെ പിന്തുടരുന്ന ആള്‍ക്കൂ
നിർവചനങ്ങളിൽ ബുദ്ധിജീവികളുടെ ഇടയിൽ ട്ടമായി ജനങ്ങള്‍ മാറിവരുകയാണ്. അപകടം
പ്രിയങ്കരമായ വാക്കാണ് ഫാസിസം. ആദ്യകാല ദൂരെയല്ല. പ്രതിര�ോധത്തിന് അമാന്തമുണ്ടായാല്‍
ഹിന്ദുത്വവാദികളായ ബി. എസ് മുഞ്ജെയ്ക്ക് മുസ�ോ ക�ൊടുക്കേണ്ടി വരുന്ന വില വളരെ വലുതായി
ളിനിയ�ോടും ഗ�ോൾ വാൾക്കർക്ക് ഹിറ്റ്‌ലറ�ോടുമുള്ള രിക്കും. 

HmKÌv 2019
sI.F-kv.C._n.
H-m-^o-tk-gv-kv A-tkm-kn-tb-j³ \yqkv 13
g e n e r a l s e c r e t a r y ' s p a g e g e n e r a l s e c r e t a r y ' s p a g e

ള്‍ ശരിയാക്കാന്‍ വേണ്ടി ഇറങ്ങി. ഉന്നത ഉദ്യോ


ജനറല്‍ സെക്രട്ടറിയുടെ ഗസ്ഥരടങ്ങിയ കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്ര
വര്‍ത്തിച്ച് ജീവനക്കാരേയും ഉപഭ�ോക്താക്കളേയും
പേജ്‌ ഏക�ോപിപ്പിച്ചു. ഫീല്‍ഡ് ജീവനക്കാര്‍ അല്ലാത്ത
വര്‍ പ�ോലും ഓഫീസുകളില്‍ രാത്രിയിലും ജ�ോലി
ചെയ്ത് ഉപഭ�ോക്താക്കളുടെ പരാതികള്‍ രേഖപ്പെ
ടുത്തി. താരതമ്യേന മഴക്കെടുതികള്‍‍ കുറഞ്ഞ തി
രുവനന്തപുരം, ക�ൊല്ലം, എറണാകുളം, പാലക്കാട്
ജില്ലകളില്‍ നിന്ന് ജീവനക്കാരും ഓഫീസര്‍മാരും
ക�ോൺട്രാക്ടർമാരും അടങ്ങുന്ന നിരവധി ടീമുകള്‍
മലബാറിലെ വിവിധ സെക്ഷനുകളില്‍ ദിവസങ്ങ
ള�ോളം വൈദ്യുതി പുന:സ്ഥാപനത്തിന് വേണ്ടി
നല്ല പ്രവര്‍ത്തനം കാഴ്ച വച്ചു. ഓഫീസേഴ്സ് അസ�ോ
സിയേഷനും വര്‍ക്കേഴ്സ് അസ�ോസിയേഷനും അട
ക്കമുള്ള സംഘടനളും‍മിഷന്‍ റീ കണക്ട് 2019ന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കി.
 ലതീഷ് പി.വി. തുടര്‍ച്ചയായി മഴയില്‍ വെള്ളക്കെട്ടുകളില്‍

കേരളത്തിന്റെ അഭിമാനമായി KSEB


2018 -ലെ മഹാ പ്രളയം വലിയ നാശനഷ്ടങ്ങ
ളാണ് കേരളത്തിനും കെ.എസ്.ഇ.ബി
ലിമിറ്റഡിനും ഉണ്ടാക്കിയത്. ഈ തകര്‍ച്ചയില്‍
ജ�ോലി ചെയ്ത നിരവധി ജീവനക്കാര്‍ അസുഖ
ബാധിതരായി. വിയ്യൂർ എൽ.എം.എസ് അസി
സ്റ്റൻറ് എഞ്ചിനീയർ ശ്രീ ബൈജു പുന്നയൂർക്കു
നിന്നും പുതിയ ഒരു കേരളം പുന:സൃഷ്ടിക്കാനുള്ള ളം ഭാഗത്ത് ഒടിഞ്ഞു വീണ ടവർ പുനഃ:സ്ഥാപി
ശ്രമങ്ങളുമായി കേരള ഗവണ്‍മെന്റ് ഏറെ മുന്നോ ക്കുന്നതിലേക്കായി ത�ോണിയിൽ സഞ്ചരിക്കവേ
ട്ട് പ�ോയി. ‍2019 ജൂണ്‍ ജൂലായ് മാസങ്ങളില്‍ കേ ത�ോണി മറിഞ്ഞ് അപകടത്തിൽ പെട്ട് ജീവൻ
രളത്തില്‍ ലഭിച്ച മഴ ശരാശരിയുടെ പകുതിയില്‍ ബലി നൽകേണ്ടി വന്നു. കെ.എസ്.ഇ.ബി ഓഫീ
താഴെ മാത്രമായിരുന്നു. എന്നാല്‍ ആഗസ്ത് 8 സേഴ്സ് അസ�ോസിയേഷന്റെ തൃശൂര്‍ ജില്ലാ കമ്മിറ്റി
മുതല്‍ 11 വരെ ഉണ്ടായ പേമാരി മലബാര്‍ മേഖ അംഗമായ ബൈജുവിന്റെ വിയ�ോഗം അസ�ോ
ലയില്‍ കനത്ത നഷ്ടം ഉണ്ടാക്കിയപ്പോള്‍ മറ്റ് ജി സിയേഷനും തീരാ നഷ്ടമാണ്.
ല്ലകളിലും ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. പ്രളയക്കെടുതി വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ മുഴുവന്‍
യില്‍ 150ല്‍ ഏറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന വൈദ്യുതി തകരാറുകളും പരിഹരിച്ച കെ.എ-
സാഹചര്യം ഉണ്ടായി. ഉരുള്‍പൊട്ടലില്‍ കക്കയം സ്.ഇ.ബിക്ക് കേരളത്തിലെ ജനങ്ങളില്‍ നിന്നും
പവര്‍ഹൗസ് തകര്‍ന്നതുള്‍പ്പെടെ ക�ോടികളുടെ നിറഞ്ഞ മനസ്സോടെയുള്ള അഭിനന്ദനമാണ്
നാശനഷ്ടമാണ് കെ.എസ്.ഇ.ബിക്ക് ഉണ്ടായത്. ലഭിച്ചത്. വിവിധ ഓഫീസുകളിലെ ജീവനക്കാര്‍ക്ക്
2018ലെ പ്രളയത്തില്‍ മിഷന്‍ റീകണക്ട് ജനങ്ങളുടെ നേതൃത്വത്തില്‍ വ്യാപകമായി സ്വീക
പദ്ധതി വഴി തകരാറിലായ വൈദ്യുതി വളരെ രണം നല്‍കി. സാമൂഹ്യ മാധ്യമങ്ങളില്‍ കെ.എ-
പെട്ടെന്ന് പുന:സ്ഥാപിച്ചിരുന്നു. ഈ വര്‍ഷവും 40 സ്.ഇ.ബി താരമായി മാറി. കേരളത്തിന്റെ അഭി
ലക്ഷത്തോളം ഉപഭ�ോക്താക്കള്‍ക്ക് വൈദ്യുതി മു മാനമായ പ�ൊതു മേഖലാ സ്ഥാപനമായി മാറാന്‍
ടങ്ങുന്ന സാഹചര്യം ഉണ്ടായി. മഞ്ചേരി, വടകര, നമുക്ക് സാധിച്ചു. ആഗസ്ത് 19ന് വൈദ്യുതി മന്ത്രി
ക�ോഴിക്കോട്, കണ്ണൂര്‍, നിലമ്പൂര്‍, ശ്രീകണ്ഠാപുരം, ശ്രീ.എം.എം മണി ത�ൊഴിലാളി ഓഫീസര്‍ സംഘ
ഇരിഞ്ഞാലക്കുട, കാസര്‍ഗോഡ്‌, കല്‍പറ്റ ഇല ടനകളുടെ യ�ോഗം വിളിച്ചു ചേര്‍ത്ത് സര്‍ക്കാരിന്റെ
ക്ട്രിക്കല്‍ സര്‍ക്കിളുകള്‍ക്ക് കീഴില്‍ ആയിരുന്നു അഭിനന്ദനവും നന്ദിയും അറിയിച്ചു. മുഖ്യമന്ത്രിയുടെ
കൂടുതല്‍ പ്രശ്നങ്ങള്‍. പേമാരിയിലും പ്രളയത്തിലും ദുരിതാശ്വാസ നിധിയിലേക്ക് ഒരു ദിവസത്തെ
വൈദ്യുതി മുടങ്ങിയപ്പോള്‍ ജീവനക്കാര്‍ അവധി വേതനം സംഭാവന ചെയ്യാന്‍ സംഘടനകള്‍
പ�ോലും എടുക്കാതെ പെരു മഴയത്ത് തകാരാറുക ഐക്യകണ്ഠേന തീരുമാനിച്ചത് നമ്മുടെ സാമൂഹ്യ
g e n e r a l s e c r e t a r y ' s p a g e general secretary's page

പ്രതിബദ്ധത അരക്കിട്ടുറപ്പിച്ചു. പ്രതിസന്ധികളില്‍ അടിസ്ഥാനത്തിലായതിനാല്‍ ആ ഇനത്തിലും


ഇടപ്പെട്ട് മികച്ച സേവനത്തിലൂടെ ഈ പ�ൊതു വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായത്.
മേഖലാ സ്ഥാപനത്തിന്റെ മഹത്വം ജനങ്ങളിലെ ഉത്പാദകര്‍ക്ക് നല്‍കേണ്ട വൈദ്യുതി നിരക്കുകള്‍
ത്തിച്ച എല്ലാ ഓഫീസര്‍മാരേയും ത�ൊഴിലാളിക യു.എസ് ഡ�ോളറില്‍ നല്‍കണം എന്നാണ്
ളേയും ഓഫീസേഴ്സ് അസ�ോസിയേഷന്‍ അഭിവാ കരാറുകളില്‍ പറഞ്ഞിരുന്നത്. ഇത് ഘാനയുടെ
ദ്യം ചെയ്യുന്നു. അന്താരാഷ്ട്ര കടം വര്‍ദ്ധിക്കുന്നതിന് സമാനമാ
യി മാറി. കര്‍ക്കശമായ കരാര്‍ വ്യവസ്ഥകള്‍
ഘാനയിലെ വൈദ്യുതി കാരണം ഇത് റദ്ദ് ചെയ്യാന�ോ മാറ്റം വരുത്താന�ോ
സ്വകാര്യവല്‍ക്കരണം നമുക്കും സര്‍ക്കാരിന് കഴിയാതായി. എത്ര സാമ്പത്തിക
പാഠമാകണം പ്രതിസന്ധി ഉണ്ടായാലും നിക്ഷേപ സൗഹൃദ സാ
കേരളത്തിന്റെ 6 ഇരട്ടി വിസ്തീര്‍ണ്ണവും 30 ഹചര്യം ഇല്ലാതാക്കരുതെന്നായിരുന്നു അമേരി
ലക്ഷത്തോളം ജനസംഖ്യയും ഉള്ള ആഫ്രിക്കന്‍ ക്കന്‍ ഉപദേശകരുടെ നിര്‍ദ്ദേശം.
രാജ്യമാണ് ഘാന. കണ്ണടച്ചുള്ള വൈദ്യുതി സാമ്പത്തിക സ്ഥിതി ഗുരുതരമായത�ോടെ
മേഖലാ സ്വകാര്യവല്‍ക്കരണത്തിന്റെ ഫലമായു ഇതിനുള്ള പരിഹാരവും ക�ോര്‍പ്പറേറ്റുകള്‍ നിര്‍ദ്ദേ
ള്ള അമിത സ്ഥാപിതശേഷി ഘാന സമ്പദ് വ്യ ശിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിതരണ
വസ്ഥക്കും ജനങ്ങള്‍ക്കും വലിയ ബാധ്യതയായി മേഖലയെ സ്വകാര്യവല്‍ക്കരിച്ചാല്‍ വൈദ്യുതി
മാറിക്കഴിഞ്ഞു. 2014 വരെ പ�ൊതു മേഖലയില്‍
മാത്രമായിരുന്നു വൈദ്യുതി ഉത്പാദനവും പ്ര
സരണവും വിതരണവും. 2014-15 കാലയളവില്‍‍ വളരെ കുറഞ്ഞ
ഉത്പാദനക്കമ്മി കാരണം കടുത്ത വൈദ്യുതി പ്ര സമയത്തിനുള്ളില്‍ മുഴുവന്‍
തിസന്ധിയിലായിരുന്നു ഘാന. 2014 ആഗസ്ത് 5ന് വൈദ്യുതി തകരാറുകളും
വാഷിങ്ങ്ടണില്‍ വച്ച് നടന്ന യു.എസ് ആഫ്രിക്ക
നേതൃത്വ ഉച്ചക�ോടിയില്‍ ഈ പ്രതിസന്ധി പരിഹ പരിഹരിച്ച കെ.എസ്.ഇ.ബിക്ക്
രിക്കാന്‍ അമേരിക്കയിലെ സര്‍ക്കാര്‍ ഏജന്‍സി കേരളത്തിലെ ജനങ്ങളില്‍
യായ മില്ലെനിയം ചലഞ്ച് ക�ോര്‍പ്പറേഷനുമായി നിന്നും നിറഞ്ഞ മനസ്സോടെയുള്ള
ഘാന കരാര്‍ ഒപ്പിട്ടു. വൈദ്യുതി പ്രതിസന്ധി അഭിനന്ദനമാണ് ലഭിച്ചത്
യുടെ പേരില്‍ അമേരിക്കയുടെ പിന്തുണയ�ോടെ
സ്വകാര്യ ഫാസ്റ്റ് ട്രാക് വൈദ്യുത പദ്ധതികള്‍
ആരംഭിക്കുന്നത് ഈ സാഹചര്യത്തിലായിരുന്നു. ആവശ്യകത ഉയര്‍ത്താന്‍ കഴിയുമെന്നും ആ
പക്ഷെ, ഈ പദ്ധതികള്‍ തുടങ്ങുന്ന കാര്യത്തില്‍ രീതിയില്‍ അധിക ഉത്പാദന ശേഷിയെ ഉപ
യാത�ൊരു വിധ ആസൂത്രണവും ഡാറ്റ അനാലി യ�ോഗപ്പെടുത്താമെന്നും ഉള്ള കുറിപ്പടികള്‍
സിസും സുതാര്യവും മത്സരാധിഷ്ടിതവും അഴിമതി എത്തി. വൈദ്യുതി വിതരണം കൈകാര്യം ചെ
രഹിതവുമായ ടെണ്ടര്‍ നടപടികളും ഉണ്ടായില്ല. യ്തിരുന്ന ഘാന ഇലക്ട്രിസിറ്റി കമ്പനിയെ ( EGC)
2014-2017 കാലയളവില്‍ 48 വൈദ്യുതി സ്വകാര്യവല്‍ക്കരിക്കാന്‍ ധാരണയായി. 2019
വാങ്ങല്‍ കരാറുകളാണ് അടിയന്തിര വൈദ്യുത�ോ മാര്‍ച്ച് 1 മുതല്‍ ഘാനയിലെ വൈദ്യുതി വിതരണം
ത്പാദകരുമായി (Emergency Power producers) പവര്‍ ഡിസ്ട്രിബ്യൂഷന്‍ സർവീസസ് ഘാന ലിമിറ്റ
വച്ചത്. ഉപയ�ോഗിക്കുക അല്ലെങ്കില്‍ പണമടക്കുക ഡ് (PDS) എന്ന സ്വകാര്യ സ്ഥാപനത്തിന്റെ കയ്യി
(Take or Pay) അടിസ്ഥാനത്തിലായിരുന്നു ഈ ലായി. ഫിലിപ്പീന്‍സ് കമ്പനിയായ മെരാള്‍കോ
പദ്ധതികള്‍ ആരംഭിച്ചത്. 2018 അവസാനത്തോ യുടെ കയ്യിലാണ് PDSന്റെ 49% ഷെയര്‍. ബാക്കി
ടെ സ്ഥാപിത ശേഷി 5083 മെഗാവാട്ട് ആയെങ്കി 51% ഷെയര്‍ ഘാനയിലെ വിവിധ സ്ഥാപനങ്ങ
ലും പീക്ക് ആവശ്യകത 2700 മെഗാവാട്ട് മാത്രമാ ളുടെ കയ്യിലാണ്. ECGയുടെ ഉടമസ്ഥതയിലുള്ള
യിരുന്നു. ഇതില്‍ തന്നെ 2300 മെഗാവാട്ട് Take or മുഴുവന്‍ ആസ്തികളും ദീര്‍ഘ കാല പാട്ട അടിസ്ഥാ
Pay അടിസ്ഥാനത്തിലുള്ള പദ്ധതികളായിരുന്നു. നത്തില്‍ PDSന് കൈമാറി. സ്വകാര്യ മേഖലക്ക്
ചുരുക്കി പറഞ്ഞാല്‍ വൈദ്യുതി ഉപയ�ോഗിക്കാതെ കൈമാറുന്നതിന്റെ ഭാഗമായി വൈദ്യുതി നിരക്ക്
തന്നെ പണം പൂര്‍ണ്ണമായി നല്‍കേണ്ടി വരുന്ന 60% വര്‍ദ്ധിക്കും എന്നാണ് കരുതുന്നത്. ചുരുക്കി
സാഹചര്യം ഉണ്ടായി. കഴിഞ്ഞ ഒരു വര്‍ഷം ഈ പറഞ്ഞാല്‍ സ്വകാര്യ മേഖലക്ക് ജനങ്ങളുടെ
ഇനത്തിലുണ്ടായ അധിക ചെലവ് 3500 ക�ോടി രൂ ചെലവില്‍ ക�ൊള്ള ലാഭം ഉണ്ടാക്കാനുള്ള അവ
പയായിരുന്നു. എല്‍.എന്‍.ജിക്ക് വേണ്ടി സ്വകാര്യ സരമായി ഘാന വൈദ്യുതി മേഖലയിലെ സ്വകാ
കമ്പനികളുമായി ഉണ്ടാക്കിയ കരാറും Take or Pay ര്യവല്‍ക്കരണം മാറി. 
ദേശീയം

കാശ്മീര്‍ എവിടേയും
ആവര്‍ത്തിക്കാം
 ജാസ്‌മിൻ ബാനു

ഓരണബിൽ
ഗസ്റ്റ് 5, 2019, കാശ്മീർ
സാമ്പത്തിക സംവ
രാജ്യസഭയിൽ
ഒരു ചങ്ങാതി അറിയിച്ചു. ആർട്ടിക്കിൾ 370 നില
നിൽക്കുമ്പോഴുള്ള പ്രശ്ന ‌ ങ്ങൾ വാട്സ ‌ ്ആപ്പി
ലൂടെ അറിയിച്ചുതന്ന ഒരു കൂട്ടുകാരി ഇത് ഒരു
പാസായി. ഭരണഘടനയുടെ നേട്ടമായി അഭിമാനിച്ചു. എന്നാൽ മറുവശത്ത്
370-ാം വകുപ്പ് ഭേദഗതിയ്ക്കുള്ള ചിലര്‍ ഇന്ത്യയുടെ 'ഇരുണ്ട ദിന'മെന്നും 'ഇന്ത്യ
പ്രമേയവും പാസായി. പ്രത്യേക യുടെ ജനാധിപത്യം മരിച്ച ദിവസ'മെന്നും ഓഗ
ഭരണഘടന ഭേദഗതി എടുത്തു സ്റ്റ് 5, 2019-നെ വിശേഷിപ്പിക്കുകയും ഇന്ത്യയുടെ
കളയുന്നതാണ് പ്രമേയം. 'ജമ്മു ഫെഡറൽ സ്വഭാവം തകർന്നു എന്ന് അല്പം ര�ോ
കാശ്മീർ-ലഡാക്ക് ' എന്നീ രണ്ട് കേന്ദ്രഭരണപ്രദേ ഷത്തോടും അതിലുപരി സങ്കടത്തോടും പ്രതികരി
ശങ്ങളായി മാറുന്ന വിഭജനബില്ലും രാജ്യസഭയിൽ ക്കുകയും ചെയ്തു. ഈ സമ്മിശ്ര പ്രതികരണങ്ങളെ
പാസായി. തുടർന്ന് ഓഗസ്റ്റ് 6, 2019-ൽ ഇവ ല�ോ ശ്രദ്ധിച്ചു പ�ോകുകയല്ലാതെ സ്കൂ ‌ ൾ ജീവിതത്തിൽ
ക്‌സഭയിലും അംഗീകരിക്കപ്പെട്ടു. പഠിച്ച ചരിത്രം മാത്രം വച്ച് ഒരഭിപ്രായം പറയാന�ോ
എന്റെ സുഹൃത്തുക്കൾ പലരും 'വളരെ നല്ലത്, സ്വന്തമായി ശരിയേത് എന്ന് തിരിച്ചറിയാന�ോ
ഇനി കാശ്മീരിൽ തീവ്രവാദം ഇല്ലാതാകും' എന്ന് എനിക്ക് കഴിഞ്ഞിരുന്നില്ല.
പ്രതികരിച്ച്‌ പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത വഞ്ചികളിൽ പൂന്തോട്ടങ്ങൾ ഒഴുകിനടക്കു
മട്ടിൽ കാര്യങ്ങള്‍ കടന്നുപ�ോയി. ഇക്കൂട്ടർ പലരും ന്നതും മഞ്ഞുമൂടിയ മലനിരകളും ഡാൽ നദിയു
(ഞാനടക്കം) എൻജിനീയറിങ് ബിരുദധാരികളാ മ�ൊക്കെയാണ് കാശ്മീർ എന്ന വാക്ക് കുട്ടിക്കാല
യതുക�ൊണ്ടുതന്നെ ഇന്ത്യയുടെ ചരിത്രത്തിലേക്ക് ത്ത് നമ്മില്‍ ഉണര്‍ത്തിയിരുന്ന ചിത്രം. കുറച്ചുകൂടി
ഗഹനമായി കടന്നുപ�ോകാത്തവരായിരിക്കാം മുതിർന്നപ്പോൾ 'പാകിസ്ഥാൻ' എന്ന പേരിന�ൊ
എന്ന വിശ്വാസത്തിൽ നിശബ്ദമായി ഇരിക്കുക പ്പം കാശ്മീരും തീവ്രവാദവും കടന്നുവന്നു. തുടർന്ന്
യല്ലാതെ മറ്റൊരു വഴി ഉണ്ടായിരുന്നില്ല. ഇത് കാശ്മീർ ഒരു ചരിത്രമായി മാറുകയായിരുന്നു. മാ
വളരെ മുമ്പേതന്നെ ചെയ്യേണ്ടതായിരുന്നു എന്നും ധ്യമങ്ങൾ പറഞ്ഞുതരുന്നതായിരുന്നു എനിക്ക്

16 sI.F-kv.C._n.
H-m-^o-tk-gv-kv A-tkm-kn-tb-j³ \yqkv HmKÌv 2019
ചരിത്രം. എന്നാൽ ഓഗസ്റ്റ് അഞ്ചോടുകൂടി എന്റെ അവകാശപ്പെടുന്ന ഒരു പറ്റം മനുഷ്യർ അഥവാ
'കാശ്മീർ' ചിത്രങ്ങളിൽ ഇരുട്ടുവീണു. എന്താണ് ജനത ഒരുമിച്ച് താമസിക്കുന്ന ഇടമാണ് നേഷൻ.
ശരിയായ കാശ്മീർ, അറിഞ്ഞേ മതിയാകൂ. പ്രധാ തങ്ങൾ ഇതുപ�ോലെ ഒരേ ജീവിതരീതി പിന്തുടർ
നപ്പെട്ട ഒരു വിഷയമെന്ന നിലയില്‍ ഓഗസ്റ്റ് ന്ന് ഒരിടത്തു താമസിക്കുന്നു എന്ന ബ�ോധം ഓര�ോ
ലക്കം മാഗസിനിൽ കാശ്മീർ വിഷയം പ്രതിപാദി വ്യക്തിയിലും ഉണ്ടാകുമ്പോൾ, ഈ 'ബ�ോധ'ത്തെ
ക്കുന്ന ലേഖനം വരണം എന്ന്‌ധാരണയായി. ചരി 'നാഷണലിസം' എന്നും വിളിക്കാം. ഈ ബ�ോധം
ത്രത്തെ കൃത്യമായി പിൻതുടരുന്ന കൃത്യമായ വാ തകരുമ്പോള്‍ രാജ്യങ്ങള്‍ ശിഥിലമാകുകയും ചെ
യനയുള്ള ഒരു ചങ്ങാതിയെ ഫ�ോണിൽ വിളിച്ച് യ്യുന്നു.
ഈ വിഷയത്തിൽ ഒരു ലേഖനം എഴുതിത്തരണ മേല്‍ നിർവചനങ്ങളില്‍ നിന്ന് ഇന്ത്യയെ
മെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അയാളുടെ പ്രതി കാണാന്‍ ശ്രമിച്ചാല്‍ നമ്മള്‍ ഒരു 'നേഷൻ'
കരണം ശരിക്കും ഞെട്ടിച്ചു. ''ഞാൻ ഈ ബില്ലിന് അല്ലേയല്ല എന്നുകാണാം. വ്യത്യസ്തമായ ഭാഷ
അനുകൂലമാണ്. ന്യൂസ് മാഗസിനിൽ അനുകൂല സംസാരിക്കുന്ന, വ്യത്യസ്ത മതം പിന്തുടരുന്ന,
നിലപാട് വ്യക്തമാക്കാൻ കഴിയുമെന്ന് ത�ോന്നു വ്യത്യസ്ത ചരിത്രം അവകാശപ്പെടുന്ന വ്യത്യസ്ത
ന്നില്ല. അതുക�ൊണ്ട് എന്നെ ഒഴിവാക്കൂ.” ഇതായി സംസ്‌കാരം നിലനിൽക്കുന്ന ജനത കൂടിച്ചേരു
രുന്നു ആ മറുപടി. എഴുതണ്ട എന്ന മറുപടിയ�ോടെ, ന്നതാണ് ഇന്ത്യ. അങ്ങിനെയുള്ള ഒരു പ്രദേശം
എങ്ങനെ ഒരു നേഷൻ ആകും? അപ്പോള്‍ ഇന്ത്യ
എന്താണ്? ഇന്ത്യൻ ഭരണഘടനയുടെ തുടക്ക
ത്തിൽ തന്നെ, 'India that is Bharat, shall be union
വ്യത്യസ്തമായ ഭാഷ സംസാരിക്കുന്ന, of state' എന്നാണ് പറയുന്നത്. അതായത് നാം
വ്യത്യസ്ത മതം പിന്തുടരുന്ന, വ്യത്യസ്ത ഒരു സംഗമം അഥവാ union ആണ്. നേഷന്‍
എന്ന ഏകശിലാരൂപത്തില്‍ ഒതുങ്ങുന്ന ഒന്നല്ല
ചരിത്രം അവകാശപ്പെടുന്ന വ്യത്യസ്ത ഇന്ത്യ. ഇത്രയും വ്യത്യസ്തതകള്‍ ‍(diversities) നി
സംസ്‌കാരം നിലനിൽക്കുന്ന ജനത ലനില്‍ക്കുമ്പോഴും അവയ�ൊക്കെ നിലനിർത്തി
കൂടിച്ചേരുന്നതാണ് ഇന്ത്യ. അങ്ങിനെ ക്കൊണ്ടുതന്നെ ഇന്ത്യയെ ഒന്നാക്കി നിര്‍ത്തുന്ന
ഒരു ഘടകമുണ്ട്. അത് മറ്റൊന്നുമല്ല, നാം സാ
യുള്ള ഒരു പ്രദേശം എങ്ങനെ ഒരു മ്രാജ്യത്വ വിരുദ്ധ പ�ോരാട്ടങ്ങളുടെ ഉല്‍പ്പന്നമാണ്
നേഷൻ ആകും? അങ്ങനെ കാണാന്‍ എന്നതാണ്.
ശ്രമിച്ചാല്‍ നമ്മള്‍ ഒരു 'നേഷൻ' ചരിത്രത്തില്‍ ഇന്ത്യ എന്നൊരു രാജ്യം ഉണ്ടാ
യിരുന്നില്ല. മാറിമാറിവന്ന രാജാക്കന്‍മാര്‍ തങ്ങളു
അല്ലേയല്ല എന്നുകാണാം ടെ ശക്തിക്കനുസരിച്ച് പലരാജ്യങ്ങളേയും കൂട്ടിച്ചേ
ര്‍ത്ത് സാമ്രാജ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു. അവ മറ്റു
ചിലപ്പോള്‍ ചിതറി സ്വാതന്ത്ര�ം നേടുകയും ചെയ്തി
ചിന്താക്കുഴപ്പം പിടിച്ച മനസ�ോടെ ഫ�ോൺ താഴെ രുന്നു. മുഗളന്‍മാര്‍ക്ക് പ�ോലും ഇന്ത്യ എന്ന് ഇന്നറി
വച്ചു. എന്തായാലും ഈ വിഷയം ഈ ലക്കം വന്നേ യപ്പെടുന്ന ഭൂപ്രദേശത്തെ മ�ൊത്തത്തില്‍ ഭരിക്കാ
മതിയാകൂ. മറ്റൊരാളെ ഏല്‍പ്പിക്കുന്നതിന് പകരം ന്‍ കഴിഞ്ഞിരുന്നില്ല. ബ്രിട്ടീഷ് ഇന്ത്യപ�ോലും കപ്പം
സ്വന്തമായി എഴുതുകതന്നെ. അങ്ങിനെയാണ് തരുന്ന നാട്ടുരാജ്യങ്ങളുടെ ഒരു കൂട്ടമായാണ് നില
ഇത് ഉണ്ടായത്. നിന്നത്. എന്നാല്‍ ക�ൊള�ോണിയല്‍ ഭരണത്തി
വെറുതെ എഴുതാനാവില്ല. 'നേഷൻ', 'നാ നെതിരെ ജനങ്ങളുടെ കൂട്ടായ പ്രക്ഷോഭം രൂപപ്പെ
ഷണലിസ്റ്റ് ' എന്നീ വാക്കുകളുടെ അർഥം തി ട്ടപ്പോള്‍, സ്വാതന്ത്ര�ത്തിനായുള്ള ആ പ�ോരാട്ടം
രിയലായിരുന്നു ആദ്യപടി. കാരണം കഴിഞ്ഞ സൃഷ്ടിച്ചെടുത്ത ഐക്യബ�ോധം അതാണ് സ്വാത
അഞ്ചുക�ൊല്ലമായി ഓര�ോ ഇന്ത്യക്കാരനും ഇന്ത്യ ന്ത്ര�ാനന്തരം രൂപംക�ൊണ്ട ഇന്ത്യ എന്ന വികാര
ക്കാരിയും മുമ്പെങ്ങുമില്ലാത്തവിധം ആ വാക്ക് കേ ത്തിന് കാരണമായത്. ഇന്ത്യന്‍ യൂണിയനില്‍
ട്ടുക�ൊണ്ടിരിക്കുന്നു. ഈ വാക്കുകളെയ�ൊക്കെ പല നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർത്തതും ഇന്നു കാണുന്ന
വിധത്തില്‍ നിർവചിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ വാച രാഷ്ട്രത്തെ കെട്ടിപ്പടുത്തതും സാമ്രാജ്യത്വവിരുദ്ധ
കഘടനയിലെ വ്യത്യാസങ്ങള്‍ മാറ്റി നിര്‍ത്തിയാ തയുടെ ഈ ഐക്യബ�ോധം തന്നെയാണ്. കാ
ല്‍ പ�ൊതുവായി കണ്ടത് ഇങ്ങിനെയാണ്. ഒരേ ശ്മീരിനേയും നാഗാലാന്റിനെയും ഗ�ോവയേയും
ഭാഷ സംസാരിക്കുന്ന, ഒരേ മതം പിന്തുടരുന്ന, മിസ�ോറമിനെയും ഹൈദരാബാദിനെയും ഒക്കെ
ഒരേ ചരിത്രവും ഒരേ പാരമ്പര്യവും സംസ്ക ‌ ാരവും ഇന്ത്യയുടെ ഭാഗമായി നിര്‍ത്തിയത് ഇതാണ്.

HmKÌv 2019
sI.F-kv.C._n.
H-m-^o-tk-gv-kv A-tkm-kn-tb-j³ \yqkv 17
ഭാഷ, മതം, സംസ്കാരം, ചരിത്രം എന്നിവയി ജമ്മുവിലെ ഭൂരിപക്ഷം ജനങ്ങള്‍ മുസ്ലിങ്ങ
ല�ൊക്കെയുള്ള വ്യത്യസ്‌തതപ�ോലെ ഈ ഓര�ോ ളും രാജാവ് ഹിന്ദുവുമായിരുന്നു. തങ്ങൾക്ക് പാ
പ്രദേശവും ഇന്ത്യയുടെ ഭാഗമായതിന്റെ രീതിക്കും കിസ്ഥാന് ഒപ്പം ചേരണമെന്ന് പറഞ്ഞ് അവി
വ്യത്യസ്‌തതകളുണ്ട്. ആ വ്യത്യസ്‌തതകള്‍ ആ ടത്തെ ഭൂരിപക്ഷം മുസ്ലിങ്ങൾ ലഹള ആരംഭിച്ചു.
നിലയില്‍ അംഗീകരിക്കുമ്പോഴാണ് ഇന്ത്യക്ക് ജനങ്ങൾക്ക് നേരെ ഹരിസിങ് രാജാവ് വെടി
ഇന്ത്യയായി നിലനില്‍ക്കാനാകുക. ജനങ്ങളില്ലാ വെച്ചു. ആയിരക്കണക്കിനാളുകൾ ക�ൊല്ലപ്പെട്ടു.
തെ ഭൂമി മാത്രമായാല്‍ രാജ്യം ആകില്ല. അതെങ്കി മുസ്ലിങ്ങളും ഹിന്ദു സിക്ക് വിഭാഗങ്ങളും തമ്മിലുള്ള
ലും രാജ്യതന്ത്രജ്ഞന്‍മാര്‍ക്ക് അറിവുണ്ടാകണം. വർഗീയ ലഹളയായി അത് മാറി. ഹിന്ദു, സിക്ക്
ഇനി നമുക്ക് കാശ്മീരിനെ മാത്രമായി പരിശ�ോ വിഭാഗങ്ങള്‍ക്ക് രാജാവിന്റെ പിന്തുണ ലഭിച്ചു.
ധിക്കാം. കാശ്മീർ എങ്ങനെയാണ് ഇന്ത്യയെന്ന ഈ സമയത്ത് പൂഞ്ചിലെ പത്താൻ ഗ�ോത്രത്തിൽ
രാഷ്ട്രത്തിൽ കൂട്ടിച്ചേർക്കപ്പെട്ടത്. അതിന്റെ ഭാഗ പെട്ട മുസ്ലിം വിപ്ലവകാരികൾ പാകിസ്ഥാൻ പ്ര
മായി ഉണ്ടാക്കിയ കരാറുകൾ എന്തൊക്കെ? ഇവി ധാനമന്ത്രിയായിരുന്ന ലിഖായത്ത് അലിഖാന്റെ
ടേയും കുറച്ചു ചരിത്രം പരിശ�ോധിക്കാതെ തരില്ല. പിന്തുണയ�ോടെ കാശ്മീർ ആക്രമിച്ചു. രാജാവ്
കാശ്മീർ ചരിത്രം
1846 ജമ്മുവും ലഡാക്കും ഉൾപ്പെടുന്ന അതിർ
ത്തിപ്രദേശം ഭരിച്ചിരുന്ന ഗുലാബ് സിങ് ഈസ്റ്റ്
ഇന്ത്യ കമ്പനിയുടെ കൈയിൽനിന്നും 'അമൃത്സ ‌ ർ കാശ്‌മീർ ബില്ലിനെ അനുകൂലിക്കാനും
കരാർ' മുഖാന്തിരം മുസ്ലീം ഭൂരിപക്ഷമുള്ള കാശ്മീർ പ്രതികൂലിക്കാനും ഇന്ത്യൻ ജനാധിപത്യ
താഴ്‌വര വിലയ്ക്കു വാങ്ങുന്നു.
1931 & 32 ഗുലാബ് സിങ്ങിന്റെ പിൻഗാ ത്തിൽ അവകാശമുണ്ട്. പക്ഷേ കാശ്മീരില്‍
മിയായ ഹാരിസിങ് എന്ന ഹിന്ദു രാജാവിന് നടക്കുന്ന ജനാധിപത്യ ധ്വംസനങ്ങള്‍ ഈ
എതിരെ കാശ്മീരിലെ മുസ്ലിങ്ങൾ പ്രക്ഷോഭമുയർ അവകാശം പ�ോലും എത്ര പരിമിതമാണ്
ത്തുന്നു. തുടർന്ന് ഷെയ്ക്ക് അബ്ദുള്ള മുസ്ലീം ക�ോൺ
ഫറൻസ് എന്ന സംഘടന രൂപീകരിക്കുന്നു. (ഇത് എന്ന ബ�ോധമാണ് നമ്മിലുണ്ടാക്കേണ്ടത്.
പിന്നെ നാഷണൽ ക�ോൺഫറൻസ് ആയി കാശ്മീര്‍ അവിടെ മാത്രം അവസാനിക്കു
അറിയപ്പെട്ടു). രാജാവ്, പ്രശ്ന ‌ ത്തെക്കുറിച്ച് പഠി ന്നില്ല. അത് എവിടേയും ആവര്‍ത്തിക്കാം.
ക്കാൻ ഗ്ലാൻസി കമ്മിറ്റിയെ നിയ�ോഗിക്കുന്നു. ഭര
ണത്തിൽ മുസ്ലിങ്ങൾക്ക് അർഹമായ പ്രാധാന്യം
ഒരു പക്ഷേ ഇങ്ങു ക�ൊച്ചു കേരളത്തിലും
നൽകണമെന്ന് കമ്മീഷൻ ശുപാർശ ചെയ്യുന്നു.
എന്നാൽ അത് നടപ്പിലായില്ല.
1934 - നിയമസഭ ഉണ്ടാക്കിയെങ്കിലും അത്
കൃത്യമായി മുന്നോട്ടുപ�ോയില്ല. ജമ്മു-കാശ്മീരിൽ മു ഇന്ത്യ ഗവൺമെന്റിന്റെ പിന്തുണ തേടി. എന്നാൽ
സ്ലിങ്ങളുടെ വലിയ പ്രക്ഷോഭം നടന്നു ജമ്മു-കാശ്മീർ ഇന്ത്യയുടെ ഭാഗമായാല്‍ മാത്രമേ
1946 - ഈസ്റ്റ് ഇന്ത്യ കമ്പനിയും ഗുലാബ് അവിടേക്ക് ഇന്ത്യൻ പട്ടാളത്തെ അയയ്ക്കാൻ
സിങ്ങും തമ്മിലുള്ള 'അമൃത്സ ‌ ർ കരാർ' റദ്ദു ചെയ്യ കഴിയൂ എന്ന് ഇന്ത്യ ഗവൺമെന്റ് അറിയിച്ചു. തു
ണമെന്ന് ആവശ്യം ഉന്നയിച്ചുക�ൊണ്ട് നാഷണൽ ടർന്ന് 1947 ഒക്‌ട�ോബർ 26-ന് കാശ്മീർ ഇന്ത്യയു
ക�ോൺഫറൻസ് പ്രക്ഷോഭം ആരംഭിച്ചു. ടെ ഭാഗമാക്കുന്ന കരാറിൽ ഹരിസിങ് രാജാവും
1947 - ഇന്ത്യയ്ക്ക് സ്വാത��ം ലഭിച്ചു. പാകി അന്നത്തെ ഇന്ത്യയുടെ ഗവർണർ ജനറൽ മൗണ്ട്
സ്താൻ എന്ന രാജ്യം പിറന്നു, 550-ൽപരം വരുന്ന ബാറ്റൺപ്രഭുവും ഒപ്പുവെച്ചു. ഇതിലെ വ്യവസ്ഥകൾ
നാട്ടുരാജ്യങ്ങളിൽ ചിലത് ഇന്ത്യയ്ക്ക് ഒപ്പവും ചിലത് ഇവയാണ്.
പാകിസ്ഥാന് ഒപ്പവും നിന്നു. ചിലത് രണ്ടിലും * ഇത് താത്ക്കാലികമായ ഒരേർപ്പാട് ആണ്.
പെടാതെ സ്വതന്ത്രരായി നിൽക്കാൻ തീരുമാനി * വാർത്താവിനിമയം, പ്രതിര�ോധം, വി
ച്ചു. (തിരുവിതാംകൂര്‍ സ്വതന്ത്രമായി നില്‍ക്കാന്‍ ദേശകാര്യം എന്നിവയ�ൊഴിച്ച് ഒരധികാരവും
തീരുമാനിച്ചിരുന്നു എന്നത് ഓര്‍ക്കണം) ഇങ്ങിനെ കൈമാറിയിട്ടില്ല. കൂടുതൽ അധികാരങ്ങൾ
സ്വതന്ത്രമായി നില്‍ക്കാന്‍ തീരുമാനിച്ച രാജ്യങ്ങ കൈമാറണമെങ്കിൽ അവിടെയുള്ള ജനങ്ങളുടെ
ളില്‍ പ്രധാനപ്പെട്ടവയായിരുന്നു ജമ്മു-കാശ്മീർ, ഹിതപരിശ�ോധന നടത്തണം. എന്നാൽ ഈ
ജുനാഗത്ത്, ഹൈദരാബാദ് എന്നിവ. വ്യവസ്ഥകൾ പാകിസ്ഥാൻ അംഗീകരിച്ചില്ല.

18 sI.F-kv.C._n.
H-m-^o-tk-gv-kv A-tkm-kn-tb-j³ \yqkv HmKÌv 2019
ഇന്ത്യൻ പട്ടാളം ജമ്മു-കാശ്മീരിൽ എത്തി. ഒപ്പം ഭരണഘടനയിൽ കൂട്ടിചേര്‍ക്കപ്പെട്ടത്. ആ അനു
തന്നെ പാകിസ്ഥാൻ പട്ടാളവും എത്തി. ഛേദമാണ് ഇപ്പോള്‍ റദ്ദു ചെയ്തത്. ജമ്മു കാശ്മീർ,
കാശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യ രണ്ട് ലഡാക്ക് എന്നീ മേഖലകളിലെ ജനങ്ങൾക്ക് പ്ര
നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. പാകിസ്ഥാന്‍ പട്ടാ ത്യേക അവകാശം നൽകുന്ന 35 എ വകുപ്പും പാ
ളത്തെ പിൻവലിക്കണം. ഇന്ത്യ ഹിതപരിശ�ോധ ര്‍ലമെന്റ് റദ്ദാക്കി.
നയ്ക്ക് തയ്യാറാണ്. ഹിതപരിശ�ോധന ഏതെങ്കിലും
അന്താരാഷ്ട്ര ഏജൻസിയുടെ സാന്നിധ്യത്തിൽ വാഗ്ദാനം പാലിക്കാനുള്ളതാണ്
വേണമെന്ന പാകിസ്താന്റെ ആവശ്യം ഇന്ത്യ അം മുകളിൽ പറഞ്ഞ കരാറുകൾ ഒക്കെയും ഒരു
ഗീകരിച്ചില്ല. രാജ്യം അവിടത്തെ ജനങ്ങൾക്ക് നൽകിയ വാഗ്ദാ
1948 - ഇന്ത്യ-പാകിസ്ഥാൻ യുദ്ധം നടന്നു. നങ്ങളാണ്. വാഗ്ദാനങ്ങൾ പാലിക്കപ്പെടുമ്പോഴാ
പ്രശ്ന ‌ ം ഐക്യരാഷ്ട്രസഭയുടെ മുന്നിൽ എത്തി. ണ് ഒരു രാജ്യത്തിന്റെ integrity നിലനിൽക്കുന്നത്.
പ്രശ്ന ‌ ത്തെക്കുറിച്ച് പഠിക്കാൻ അഞ്ച് രാജ്യങ്ങ വാഗ്ദാനങ്ങൾ ലംഘിക്കുകയും ജനങ്ങളെ കീഴടക്കു
ളുടെ പ്രതിനിധികളെ നിയ�ോഗിച്ചു. ഈ കമ്മിഷൻ കയും ചെയ്യുന്നത് അഖണ്ഡതയല്ല, അസ്വസ്ഥ
പ്രശ്നപരിഹാരത്തിന് ജമ്മു-കാശ്മീർ ഇന്ത്യയുടെയ�ോ തയാണ് സൃഷ്ടിക്കുന്നത്. അസംതൃപ്തരായ ജന
പാകിസ്ഥാന്റെയ�ോ ഭാഗമാക്കുന്നത് ഹിതപരി ങ്ങളുടെ കൂട്ടത്തെ ഒരു രാജ്യം എന്ന് വിളിക്കാനും
ശ�ോധനയിലൂടെ മാത്രമായിരിക്കണമെന്നും ഇരു കഴിയില്ല.
രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും പുതിയ പ്രദേശങ്ങളെ ആക്രമിച്ച് കീഴടക്കി
നിർദേശിച്ചു. ഇന്ത്യയും പാക്കിസ്ഥാനും കൈവശം ഭരണാധികാരം വികസിപ്പിക്കുന്നതിലൂടെ രൂപ
വെച്ചിരിക്കുന്ന പ്രദേശങ്ങള്‍ പ്പെടുന്നത് സാമ്രാജ്യമാ
തല്‍ക്കാലം അതതു രാജ്യ ണ്, രാജ്യമല്ല. ഇന്ത്യ ഒരു
ങ്ങളുടെ നിയന്ത്രണ രാജ്യമെന്നോ, യൂണിയന്‍
ത്തില്‍ തുടര്‍ന്നുക�ൊണ്ട് എന്നോ ഉള്ള നിർവചന
1949 ജനുവരി ഒന്നിന് വെ ത്തില്‍ നിന്നും സാമ്രാജ്യ
ടിനിറുത്തൽ പ്രഖ്യാപിച്ചു. മായി മാറാനാണ് ശ്രമിക്കു
അങ്ങനെ ജമ്മു-കാശ്മീരി ന്നത്. കാശ്മീര്‍ തത്വത്തില്‍
ന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇന്ത്യയുടെ ക�ോളനിയായി
ലഡാക്കും ഇന്ത്യയിലെ അധീ മാറുന്നു. Nation എന്നതിൽ
നതയിലായി. ചില വടക്കു നിന്നും സാമ്രാജ്യം (Empire)
കിഴക്കൻ പ്രദേശങ്ങൾ പാ എന്നതിലേക്കുള്ള ഈ
കിസ്ഥാന്റെ കൈവശമായി പരിണാമം കാശ്മീരില്‍ മാ
(പാക്കധീന കാശ്മീർ). പാകി ത്രമല്ല സംഭവിക്കുന്നത്.
സ്ഥാൻ പട്ടാളത്തെ പിൻവലിച്ചില്ല. ഇന്ത്യ ഹിത ഫെഡറല്‍ ഭരണവ്യവസ്ഥയെ തകര്‍ത്തുക�ൊ
പരിശ�ോധന നടത്തിയതുമില്ല. ണ്ടുള്ള ഓര�ോ കേന്ദ്രീകരണ ശ്രമങ്ങളും ഈ സാ
1949 മെയ് മാസം ഇന്ത്യയിലെ നാട്ടുരാജ്യ മ്രാജ്യസ്വഭാവം തന്നെയാണ് പ്രകടിപ്പിക്കുന്നത്.
ങ്ങൾ ഇന്ത്യയുടെ ഭരണഘടന പൂർണമായും രാജ്യത്തെ ജനങ്ങള്‍ക്ക് അവരുടെ അവകാശ
അംഗീകരിച്ച് ഇന്ത്യയ�ോട�ൊപ്പം ചേർന്നു. അതിൽ ങ്ങളുണ്ട്. അത് ഭരണഘടനാനുസൃതം ഉറപ്പാക്കു
കാശ്മീരും ചേർന്നു. എങ്കിലും അവർ ഒരു വ്യവസ്ഥ ന്നതിന് വ്യവസ്ഥകളുമുണ്ട്. പക്ഷേ ഒരു പ്രദേശം
മുന്നോട്ടുവച്ചു. 1947-ൽ ഹരിസിങ് രാജാവുമായി അടിമരാജ്യമായാല�ോ? സ്വാതന്ത്ര�ത്തിനായുള്ള
വച്ച വ്യവസ്ഥൾ മാത്രമേ പാലിക്കപ്പെടൂ എന്നതാ കുതറലുകളാണ് ഉണ്ടാകുക. സൈനികശക്തി
യിരുന്നു അത്. അതായത് വാർത്താവിനിമയം, ക�ൊണ്ട് എത്രകാലം പിടിച്ച് നിർത്താനാകം?
പ്രതിര�ോധം, വിദേശകാര്യം എന്നിവയില�ൊഴികെ എന്റെ ചങ്ങാതിക്ക് ഈ ബില്ലിനെ അനുകൂ
മറ്റൊന്നുമായി ബന്ധപ്പെട്ട നിയമങ്ങള�ൊന്നും ലിക്കാം. ഇന്ത്യൻ ജനാധിപത്യത്തിൽ അതിനുള്ള
ജമ്മു-കാശ്മീരിന് ബാധകമല്ല. മാത്രമല്ല, ഇനി അവകാശമുണ്ട്. പക്ഷേ കാശ്മീരില്‍ നടക്കുന്ന ജനാ
ഏതെങ്കിലും നിയമം കൂട്ടിച്ചേർക്കണമെങ്കിൽ അത് ധിപത്യ ധ്വംസനങ്ങള്‍ ഈ അവകാശം പ�ോലും
ജമ്മു-കാശ്മീരിന്റെ അനുവാദത്തോടുകൂടി മാത്രമേ എത്രപരിമിതമാണ് എന്ന ബ�ോധമാണ് നമ്മിലു
ചെയ്യാവൂ. ഇവയ�ൊക്കെ ഇന്ത്യാഗവൺമെന്റ് ണ്ടാക്കേണ്ടത്. കാശ്മീര്‍ അവിടെ മാത്രം അവസാ
അംഗീകരിച്ചു. അങ്ങനെയാണ് ജമ്മു കാശ്മീരിന് നിക്കുന്നില്ല. അത് എവിടേയും ആവര്‍ത്തിക്കാം.
പ്രത്യേകപദവി നൽകുന്ന 370-ാം അനുഛേദം ഒരു പക്ഷേ ഇങ്ങു ക�ൊച്ചു കേരളത്തിലും.  

HmKÌv 2019
sI.F-kv.C._n.
H-m-^o-tk-gv-kv A-tkm-kn-tb-j³ \yqkv 19
anj³
do IWIväv
2019
പേമാരിയിൽ തകർന്ന വൈദ്യുതി വിതരണ ശൃംഖല
പുന:സ്ഥാപിക്കാൻ നിശ്ചയദാർഢ്യത്തോടെയുള്ള
ജീവനക്കാരുടെ പ്രവർത്തനം വിജയിച്ചു

20 sI.F-kv.C._n.
H-m-^o-tk-gv-kv A-tkm-kn-tb-j³ \yqkv HmKÌv 2019
ത കർന്ന വൈദ്യുതി ലൈനുകളുടേയും പ്രളയ
ബാധിത പ്രദേശങ്ങളിൽ മുങ്ങിപ്പോയ
വൈദ്യുതി കണക്ഷനുകളുടേയും പുന:സ്ഥാപനത്തി
നിച്ചത്.‌ ഉരുൾപ�ൊട്ടിയ മേപ്പാടി പ്രദേശത്തെപുത്തു
മല, അട്ടമല, ചൂരൽമല ഭാഗത്ത് 6 കി.മീ. ലൈനുകൾ
തകരാറിലായതുമൂലം വൈദ്യുതിബന്ധം പുനഃ
നായി മിഷൻ റീ കണക്റ്റ് - 2019 രൂപീകരിച്ച് നടത്തിയ സ്ഥാപിക്കാനായി കരാർ ത�ൊഴിലാളികളും ജീവന
പ്രവർത്തനം മഴയെ കൂസാതെ വിശ്രമ രഹിത ക്കാരുമടങ്ങുന്ന 50 ഓളം പേർ പ്രദേശത്ത് ക്യാമ്പ്
മായ പ്രവർത്തനം കാഴ്ചവെച്ചാണ് പൂർത്തിയാക്കി ചെയ്ത് പ്രവൃത്തികൾ നടത്തുകയുണ്ടായി. കൂടാതെ
യത്. കണ്ണൂർ ജില്ലയിൽ കണ്ണൂർ, ശ്രീകണ്ഠാപുരം ജില്ലയിലെ എല്ലാ ക്യാമ്പുകളിലും തടസ്സമില്ലാതെ
സർക്കിളിന് കീഴിൽ മുഴുവൻ ഉപഭ�ോക്താക്കൾക്കും വൈദ്യുതി എത്തിക്കാൻ ശ്ലാഘനീയമായ പ്രവർ
വൈദ്യുതിയെത്തിച്ചു. 10 ദിവസം ക�ൊണ്ടാണ് പ്ര ത്തനമാണ്‌.
വൃത്തികൾ പൂർത്തിയാക്കിയത്. 15.36 ക�ോടി രൂപ സെക്ഷൻ ഓഫീസുകളുമായി നിരന്തരസ
യുടെ നഷ്ടം സംഭവിച്ചു. ജില്ലയിലെ ജീവനക്കാരെ മ്പർക്കം പുലർത്തി സർക്കിൾ തലത്തിൽ കൺ
കൂടാതെ ​െഡപ്യൂട്ടി ചീഫ് എഞ്ചിനീയർ പ്രസാദ് മാത്യു ട്രോൾ റൂം, ഫീൽഡ് ഇതര ജ�ോലിയിലുള്ള കെ.എ-
വിന്റെ നേതൃത്വത്തിൽ പാലക്കാട്, ​െഡപ്യൂട്ടി ചീഫ് സ്.ഇ.ബി ജീവനക്കാർ അണിനിരന്ന സെക്ഷൻ
എഞ്ചിനീയർ മ�ോസസ് രാജ് കുമാറിന്റെ നേതൃത്വ ഓഫിസ് കാൾ മാനേജിംഗ് സംവിധാനം, റിട്ട
ത്തിൽ തിരുവനന്തപുരം, സുനിൽകുമാർ എ, അസി. യേഡ് ജീവനക്കാരേയും സന്നദ്ധ പ്രവർത്തക
എഞ്ചിനീയറുടെ നേതൃത്വത്തിൽ ക�ൊല്ലം, എറണാ രേയും കരാർ ത�ൊഴിലാളികളേയും വിന്യസിച്ച
കുളം എന്നീ ജില്ലകളിൽ നിന്നും കണ്ണൂർ, തലശ്ശേരി ദ്രുത കർമ്മ സംഘങ്ങൾ എന്നിങ്ങനെ എല്ലാവ
ഡിവിഷനുകളിൽ നിന്നും ഉള്ള ദ്രുതകർമ സംഘ രേയും അണിനിരത്തി നടത്തിയ അടിയന്തിര
ങ്ങൾ എന്നിവരും പ്രവൃത്തികളിൽ പങ്കാളികളായി. ഘട്ട കർമപരിപാടിയാണ് കൂട്ടായ്മയിൽ വിജയം
മലപ്പുറം ജില്ലയിൽ 121 ട്രാൻസ്‌ഫ�ോർമറു കണ്ടത്. കെ.എസ്.ഇ.ബി ഓഫിസേഴ്സ് അംഗ
കളും 2000 കി.മീ. കണ്ടക്‌ടറും പ്രളയത്തിൽ നശിച്ചു. ങ്ങൾ മിഷനിൽ സജീവമായി പങ്കെടുത്തു. മുകളിൽ
ജില്ലയിൽ 33 ക�ോടി രൂപയുടെ നഷ്ടമാണ് കണ നിന്നുള്ള നിർദ്ദേശങ്ങൾക്ക് കാത്ത് നിൽക്കാതെ
ക്കാക്കിയിട്ടുള്ളത്. ഈ പ്രദേശത്തെ വൈദ്യുതി പു തന്നെ ഒര�ോരുത്തർക്കും ചെയ്യാനാവുന്ന മേഖ
നഃസ്ഥാപിക്കാനായി നിലമ്പൂർ ഇല. സബ്‌ഡിവി. ലകൾ കണ്ടെത്തി പരസ്പര ബ�ോധ്യത്തോടെ
എ.ഇ.ഇ. ജലേഷ്‌കുമാറിന്റെ നേതൃത്വത്തിൽ നടന്ന സാഹചര്യത്തിന് അനുസരിച്ച് ഉയർന്ന് പ്രവർ
ഊർജസ്വലമായ പ്രവർത്തനങ്ങൾ ശ്ലാഘനീയ ത്തിക്കുകയും എല്ലാ ഘടകങ്ങളേയും കൂട്ടിയ�ോ
മാണ്. ഇതിനുപുറമേ തിരുവനന്തപുരം, ആലപ്പുഴ ജിപ്പിക്കുകയും ചെയ്തതതിലൂടെയാണ് ചുരുങ്ങിയ
ജില്ലകളിൽ നിന്നെത്തിച്ച മിഷൻ റീകണക്ട്‌ 2019 സമയത്തിനുള്ളിൽ എല്ലായിടത്തും വൈദ്യുതിയെ
ടീമംഗങ്ങളുടെ പ്രവർത്തനങ്ങളും എടുത്തുപറയേ ത്തിക്കാനായത്. പ്രവർത്തനത്തിൽ പങ്കാളികളാ
ണ്ടതുണ്ട്. വുകയും സഹകരിക്കുകയും ചെയ്ത എല്ലാവർക്കും
വയനാട് ജില്ലയിൽ ഏകദേശം 6 ക�ോടി കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസ�ോസിയേഷ
യ�ോളം രൂപയുടെ നാശനഷ്ടമാണ് പ്രളയം സമ്മാ ന്റെ അഭിവാദ്യങ്ങൾ.... 

HmKÌv 2019
sI.F-kv.C._n.
H-m-^o-tk-gv-kv A-tkm-kn-tb-j³ \yqkv 21
യാത്ര

ഗംഗയുടെ
തീരംപറ്റി ദേവപ്രയാഗിലേക്ക്
 സി.പി.

മെ
യുള്ള
യ് മാസം മുതൽ
ഒക്ടോബർ വരെ
മാസങ്ങളിലാണ്
സഫലമായത്. യാത്രാവിവരണങ്ങൾ വായിച്ചും
സഞ്ചാരികളുടെ അനുഭവക്കുറിപ്പുകളിലൂടെ ഊളി
യിട്ടും ആത്മസംതൃപ്തി വരുത്തിയ കാലം. മതത്തി
സാധാരണ ഹിമാലയ യാത്ര നും ആത്മീയതയ്‌ക്കും ഉപരിയായി ക�ോടിക്കണ
സീസൺ ആരംഭിക്കുന്നത്. ക്കിനു മനുഷ്യരെ ആകർഷിക്കുന്ന, മ�ോഹിപ്പിക്കുന്ന
ദീർഘകാലത്തെ ആഗ്രഹമാ പ്രകൃതിസൗന്ദര്യമുള്ള ഹിമാലയസാനുക്കളിലൂടെ
ണ് ഹിമാലയൻ യാത്രയിലൂടെ അലയാൻ ക�ൊതിക്കാത്തവരായി ആരുണ്ട്.

22 sI.F-kv.C._n.
H-m-^o-tk-gv-kv A-tkm-kn-tb-j³ \yqkv HmKÌv 2019
ഏകദേശം 2400 കിമി നീളത്തിൽ 150 മുതൽ ട്രക്കിങ്ഷൂസുകൾ, വേദന സംഹാരി ഗുളികകൾ,
400 കിമി വീതിയിൽ 6 രാജ്യങ്ങളിലായി വ്യാപി മഴക്കോട്ട്‌, സ്ലീപ്പിങ് ബാഗുകൾ എന്നിവ കരുതേ
ച്ചുകിടക്കുന്നു ഹിമാലയ മലനിരകൾ. വിന�ോദ ണ്ടത് അത്യാവശ്യമാണ് . കൂടുതൽ ഉയർന്ന മല
സഞ്ചാര കേന്ദ്രങ്ങളും ആശ്രമങ്ങളും പുണ്യ ക്ഷേ മ്പ്രദേശങ്ങളിൽ ഓക്സിജൻ കുറവുമൂലം ഉണ്ടാകാൻ
ത്രങ്ങളും വ്യാപിച്ചുകിടക്കുന്ന ഹിമാലയം ഒറ്റയടി സാധ്യതയുള്ള ശാരീരിക അസ്വസ്ഥതകൾക്കുള്ള
ക്ക് പര്യടനം നടത്തുക എളുപ്പമല്ല .അതിനുപകരം മരുന്നുകളും നിർബന്ധമായും കരുതണം
ഘട്ടം ഘട്ടം ആയി വർഷത്തിൽ പത്തോ പതി ദൽഹി വരെ വിമാനത്തിലും തുടർന്ന് ഹരി
നഞ്ചോ ദിവസം നീളുന്ന പര്യടനം നടത്തിയാൽ ദ്വാർ വരെ ട്രെയിൻ എന്നായിരുന്നു ഉദ്ദേശിച്ചത്
സമ്പൂർണ ഹിമാലയ പര്യടനം കുറഞ്ഞ വർഷ .എന്നാൽ സാങ്കേതിക തകരാർ മൂലം കണ്ണൂ
ങ്ങൾ ക�ൊണ്ട് സാധ്യമാവും. രിൽ നിന്നും പുറപ്പെടേണ്ട വിമാനം റദാക്കിയ
പതിമൂന്നു ദിവസം നീളുന്ന യാത്രയാണ് തിനാൽ യാത്രാപദ്ധതിയിൽ മാറ്റം വരുത്താൻ
ഞാൻ ഉൾപ്പെടുന്ന ഗ്രൂപ്പ് പ്ലാൻ ചെയ്തത്. ഹരി നിർബന്ധിതരായി.ഡൽഹിയിൽ നിന്നും ഒരു
ദ്വാർ, ഋഷികേശ്, ദേവപ്രയാഗ്, രുദ്രപ്രയാഗ്, ദിവസം വൈകി മെയ് 10 വെളുപ്പിന് ഹരിദ്വാർ
തുംഗനാഥ്, ബദരീനാഥ്, മാന എന്നീ സ്ഥലങ്ങളാ എത്തി.ഹരിദ്വാർ അയ്യപ്പ ക്ഷേത്രത്തിലെ ഗസ്റ്റ്
യിരുന്നു യാത്രാപദ്ധതിയിൽ ഉൾപ്പെടുത്തിയിരു ഹൗസിൽ മുറി ബുക്ക് ചെയ്തിരുന്നു .അയ്യപ്പ ക്ഷേ
ത്രത്തിലെ പ്രധാന പൂജാരികൾ മലയാളികളാണ്
.മാത്രമല്ല ഹിമാലയത്തിലെ തുംഗനാഥ് ഒഴിച് മറ്റു
പ്രധാന ക്ഷേത്രങ്ങളിലെല്ലാം പൂജാരികൾ മലയാ
യാത്രാവിവരണങ്ങൾ വായിച്ചും ളികളാണെന്നും അറിഞ്ഞപ്പോൾ കൗതുകകര
സഞ്ചാരികളുടെ അനുഭവക്കുറിപ്പുകളിലൂ മായിത്തോന്നി .മിതമായ നിരക്കിൽ ഭക്ഷണവും
സുഖകരമായ താമസവും ഇവിടെ ലഭ്യമാണ് .ക്ഷേ
ടെ ഊളിയിട്ടും ആത്മ സംതൃപ്തി വരു ത്രത്തിലെ വിഷ്ണു നമ്പൂതിരി ആണ് യാത്രക്കുള്ള
ത്തിയ കാലം. മതത്തിനും ആത്മീയ ബസ്സും മറ്റു സൗകര്യങ്ങളും ഏർപ്പാടാക്കിത്തന്നത്.
തയ്‌ക്കും ഉപരിയായി ക�ോടിക്കണക്കിനു ഹരിദ്വാറിൽ സഞ്ചാരികൾക്കു ആശ്രയിക്കാവുന്ന
വ്യക്തിയാണ് കേരളത്തിലെ പയ്യന്നൂർ സ്വദേശി
മനുഷ്യരെ ആകർഷിക്കുന്ന, യായ വിഷ്ണു നമ്പൂതിരി.
മ�ോഹിപ്പിക്കുന്ന പ്രകൃതി സൗന്ദര്യമുള്ള രാവിലെ ഏഴു മണിയ�ോടുകൂടി ഹരിദ്വാറിൽ
ഹിമാലയ സാനുക്കളിലൂടെ അലയാൻ നിന്നും മിനി ബസ്സിൽ പുറപ്പെട്ടു.ഹിമാലയത്തിന്റെ
കവാട നഗരങ്ങളായ ഹരിദ്വാറും ഋഷികേശും
ക�ൊതിക്കാത്തവരായി ആരുണ്ട് ? കാണുന്നത് തല്ക്കാലം മാറ്റിവച്ചു നേരെ മുകളില�ോ
ട്ടു കയറാൻ തീരുമാനിച്ചു.ആദ്യ ലക്‌ഷ്യം ദേവപ്ര
യാഗും തുംഗനാഥുമാണ്‌ .ഹരിദ്വാറിൽ നിന്നും 70
ന്നത് .നാലു ഫാമിലിയുൾപ്പെടെ 13 പേരടങ്ങുന്ന ൽ പരം കില�ോമീറ്റർ ഉണ്ട് ദേവപ്രയാഗിലേക്ക്
ഗ്രൂപ്പായിരുന്നു ഞങ്ങളുടേത്. യാത്രക്കുവേണ്ടി 18 .റ�ോഡുകൾ വളരെ ശ�ോച്യാവസ്ഥയിലാണെ
സീറ്റുള്ള മിനിബസ് ബുക്ക് ചെയ്തു .സീറ്റുകൾ കൂടു ന്ന വിവരം കിട്ടിയതിനാൽ യാത്ര സമയം ദീർ
തലുള്ള ബസാണെങ്കിൽ ലഗേജുകൾ ഉള്ളിൽ ഘിക്കാൻ സാധ്യതയുണ്ട് .ഗംഗയുടെ തീരം പറ്റി
തന്നെ സൂക്ഷിക്കാമെന്ന സൗകര്യവുമുണ്ട് .യാത്ര യാത്ര തുടർന്നു.ഋഷികേശ് വരെ സമതലത്തിലൂ
തീയതിയും പ�ോകേണ്ട റൂട്ടും താമസസൗകര്യങ്ങ ടെ യാണ് ഗംഗ പ്രവാഹം.രാവിലെ ഹരിദ്വാറിൽ
ളെ പറ്റിയും മുൻകൂട്ടി തന്നെ ധാരണയാക്കി .സമുദ്ര ചെറിയ തണുത്ത കാലാവസ്ഥ ആയിരുന്നെ
നിരപ്പിൽ നിന്നും പതിനായിരം മുതൽ പതിമൂവാ ങ്കിലും ഋഷികേശ് പിന്നിട്ടിട്ടും മുകളില�ോട്ടു കയറും
യിരം അടി വരെ ഉയരമുള്ള സ്ഥലങ്ങളാണ് ത�ോറും ചൂടും റ�ോഡിലെ തിരക്കും കൂടി വന്നു.വള
ഏറെയും.ഇത്തരം യാത്രക്കായി തയ്യാറെടുപ്പുകൾ ഞ്ഞുപുളഞ്ഞ മലമ്പാതകളിലൂടെയാണ് ബസ്സ്
നേരത്തെത്തന്നെ നടത്തി ഒരുങ്ങേണ്ടതുണ്ട് .യാ മുന്നോട്ടു നീങ്ങുന്നത് .റ�ോഡിലാകെ നിർമാണ പ്ര
ത്രക്കായി ശേഖരിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് വർത്തനങ്ങൾ നടക്കുന്നുണ്ട് .കനത്ത പ�ൊടിയും
തയ്യാറാക്കി. ഫ�ോട്ടോ, തിരിച്ചറിയൽ കാർഡുകൾ, വാഹനങ്ങളുടെ മലിനീകരണവും കാരണം
ബാക്ക്പാക് ഉൾപ്പെടയുള്ള ബാഗുകൾ ,തണുപ്പി ബസ്സിന്റെ ഗ്ലാസ്സുകൾ ഉയർത്താൻ വയ്യ.മലമ്പാ
നെ പ്രതിര�ോധിക്കാനുള്ള ഇന്നർവെയറുകൾ, തകളിൽ എ സി പ്രവർത്തിപ്പിക്കാൻ പറ്റില്ലെന്ന്
സ�ോക്‌സുകൾ, ഗ്ലൗസുകൾ, സ്വറ്റർ, മങ്കി ക്യാപ്, ഡ്രൈവർ മുൻകൂറായി തന്നെ ജാമ്യമെടുത്തിട്ടുണ്ട്

HmKÌv 2019
sI.F-kv.C._n.
H-m-^o-tk-gv-kv A-tkm-kn-tb-j³ \yqkv 23
.ഹിമാലയത്തിന്റെ വശ്യ സൗന്ദര്യവും തണുപ്പും വാഹനങ്ങളും റ�ോഡിലുണ്ട്. കാഴ്ചകൾ കണ്ടു ദൃശ്യ
മഞ്ഞു മലകളും പ്രതീക്ഷിച്ചു ഞങ്ങൾ അക്ഷമരാ ങ്ങൾ പകർത്തി പതുക്കെയാണ് അവ മുന്നോട്ടു
യി ഇരിപ്പാണ്. നീങ്ങുന്നത് .
ഋഷികേശ് കഴിഞ്ഞു പത്ത് ഇരുപത് കി ഞങ്ങളുടെ ആദ്യ ലക്ഷ്യമായ ദേവപ്രയാ
ല�ോമീറ്റർ പിന്നിടുമ്പോഴാണ് ഹിമാലയ യാത്ര ഗിന�ോടു അടുക്കുന്നു.ചെറിയ�ൊരു തീർത്ഥാടന
വിവരണങ്ങള�ോട് നീതി പുലർത്തുന്ന ദൃശ്യങ്ങൾ പട്ടണമാണ് ദേവപ്രയാഗ്.പഞ്ചപ്രയാഗങ്ങളിൽ
തെളിഞ്ഞു വരാൻ തുടങ്ങിയത് .ഭീമാകാരങ്ങ പ്രഥമ സ്ഥാനം .ഗംഗയുടെ ജന്മ സ്ഥലം .ഹിമാല
ളായ പർവതങ്ങളുടെ ഇടുക്കിലൂടെയാണ് ഗംഗയി യത്തിലെ നന്ദാദേവി ക�ൊടുമുടിയിൽ നിന്നുത്ഭവി
പ്പോൾ ഒഴുകുന്നത്. അതില�ൊരു പർവ്വതത്തിന്റെ ക്കുന്ന അളകാനന്ദയിൽ ഗംഗ�ോത്രി ഹിമാനിയിൽ
അരികിലൂടെ വെട്ടിയ റ�ോഡിലൂടെ ബസ്സ് മുന്നോട്ടു നിന്നും പുറപ്പെടുന്ന ഭാഗീരഥി സംഗമിക്കുന്നയിടം
നീങ്ങുന്നത് .വലതു വശത്തു താഴെ നൂറുകണക്കിന് .ഭൂമിക്കടിയിലൂടെ സരസ്വതി നദിയും ഇവിടെ സം
അടി താഴെ വെള്ളിനൂല് പ�ോലെ ഗംഗ കാണാം ഗമിക്കുന്നതായി വിശ്വാസികൾ പറയുന്നു.ഉത്തരാ
.തുടക്കത്തിൽ ഈ ദൃശ്യങ്ങൾ സംഭ്രമജനകമെങ്കി ഖണ്ഡിലെ തെഹ്‌രി ഗഡ്‌വാൾ ജില്ലയിലാണ് ദേ
ലും പതുക്കെ അതുമായി താദാമ്യം പ്രാപിച്ചു.അതല്ലാ വപ്രയാഗ് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ
തെ മറ്റു മാർഗ്ഗമില്ലല്ലോ.ഡ്രൈവർ വളരെ ശ്രദ്ധാ നിന്നും 2723 മീറ്ററാണ് ഉയരം.
പൂർവമാണ് വണ്ടി ഓടിക്കുന്നതെങ്കിലും അഗാധ സംഗമസ്ഥാനത്തിനു സമീപമുള്ള വ്യൂ പ�ോ
മലയിടുക്കുകൾ ഉള്ളിൽ ആശങ്കയുണർത്തുന്നുണ്ട്. യന്റിൽ വാഹനം നിർത്തി .റ�ോഡിൽ നിന്നും
പരിഭ്രമം പുറത്തു കാണിക്കാതെ ഫ�ോട്ടോ എടുപ്പും ഏതാണ്ട് നൂറ്റമ്പതടി താഴെയായി നദീ സംഗമം
സംസാരവുമായി സമയം കടന്നുപ�ോവുന്നുണ്ട്. കാണാവുന്നതാണ്.സംഗമസ്ഥാനത് സവിശേ
മുന്നോട്ടുപ�ോകുംത�ോറും ഉയരം കൂടിവരുന്നു. മല ഷമായി ശ്രദ്ധിക്കപ്പെടുന്നത് ഇരു നദികളുടെയും
യിടിഞ്ഞ ദൃശ്യങ്ങൾ പലയിടത്തും കാണാം. കാ നിറവ്യത്യാസവും ഉഴുക്കിന്റെ ഭാവവുമാണ് .രൗദ്ര
ലാവസ്ഥയും മാറിവരുന്നുണ്ട്. ഇടയ്ക് ‌ ക് ചെറുപട്ട ഭാവത്തിൽ കലങ്ങി മറിഞ്ഞു ചാരനിറത്തിലാണ്
ണങ്ങൾ വരുമ്പോൾ ബസ്സ് സമതലത്തിലേക്ക് അളകനന്ദ എത്തുന്നത്.ഭഗീരഥിയാവട്ടെ സ്വച്ഛ
പ്രവേശിക്കും.ഈ സമയത്ത് ഗംഗ വളരെ അടു ന്ദമായി ഒഴുകി ഇളം പച്ചനിറത്തിൽ കാണുന്നു.
ത്തുനിന്നു കാണാം. ഗംഗയുടെ മണൽ പരപ്പുകൾ സംഗമസ്ഥാനത്തി ശേഷവും കുറച്ചു ദൂരം ഈ
ദൃശ്യമാകും. വീണ്ടും വളഞ്ഞു പുളഞ്ഞു മുകളിലേക്ക്. വേർതിരിവ് കാണാം. പിന്നീടങ്ങോട്ട് ഗംഗയെന്ന
യാത്രയിലുടനീളം ഹിമാലയത്തിലെ നാമധേയത്തിൽ സമതലത്തിലേക്കുള്ള പ്രയാണ
റ�ോഡുകൾ ഇങ്ങനെയാണ്. ധാരാളം ടൂറിസ്റ്റു ത്തിലാണ്. 

24 sI.F-kv.C._n.
H-m-^o-tk-gv-kv A-tkm-kn-tb-j³ \yqkv HmKÌv 2019
എന്റെ വായന

കെ.ആർ. മീരയുടെ ‘ആരാച്ചാർ’


 ഉഷ റ്റി.എസ്‌.

''ബ ന്ധങ്ങളിൽനിന്ന് പിന്നാ


ക്കം നടക്കുന്ന നിമിഷ
ങ്ങൾ എല്ലാം മരണം എന്നുവി
യങ്ങളായി മാറുന്നു. അതിനിടയിൽ ചേതനയ്ക്ക്
അവതാരകനായ സഞ്ജീവ്കുമാർ മിശ്രയുമായി
ഉണ്ടാവുന്ന സ്‌നേഹദേഷ്യസമ്മിശ്രമായ പ്രണ
ളിക്കാമായിരുന്നെങ്കിൽ ഓര�ോ യാനുരാഗവും അതിന്റെ അന്തഃസംഘർഷങ്ങളും
ആളും എത്രയ�ോ തവണ മരിക്കു നമ്മളിലേക്കും പടരുമ്പോൾ മീര എന്ന കഥാകാരി
ന്നു'' യുടെ വാക്കുകളുടെ മായികശക്തിയിൽ നാം മയ
തലക്കെട്ടുമുതൽ ഒടുക്കം ങ്ങിവീഴും.
വരെ കെ.ആർ. മീരയുടെ ആരാച്ചാർ എന്ന കെ.ആർ. മീര ആരാച്ചാരിൽ തൂക്കിക്കൊല്ലു
ന�ോവൽ വായനക്കാർക്ക് 'മരണസദ്യ'യാണ് വി ന്നത് നൂറ്റാണ്ടുകളായി ഇന്ത്യൻ സാമൂഹികവ്യവ
ളമ്പുന്നത്. ക�ൊൽക്കത്തയുടെ പശ്ചാത്തലത്തിൽ സ്ഥയിൽ നിലനിൽക്കുന്ന ആൺക�ോയ്മയെയും
പരമ്പരാഗത ആരാച്ചാർ കുടുംബത്തിന്റെ ചരിത്രം ഈ കാലഘട്ടത്തിലെ ഔചിത്യമില്ലാത്ത മാധ്യ
സമകാലീന സംഭവവുമായി മ സ ം സ് ‌ക ാ ര ത്തെയു മ ാ ണ് .
ക�ോർത്തിണക്കി മന�ോഹരമാ ഭൂമിയിൽ ഒരു സ്ത്രീയും കടന്നുചെ
യി ഒഴുകുന്ന കഥാഖ്യാനരീതി ന്നിട്ടില്ലാത്ത ഒരു ജീവിതമേഖല
യിൽ ഭൂതകാലവും വർത്തമാന വിവരിച്ചുക�ൊണ്ട് ബംഗാളിന്റെ
വും തമ്മിൽ നിരന്തരം മാറുന്നു. ചരിത്രത്തെയും സാമൂഹിക രാ
22 വയസ്സുള്ള ചേതന ഗു ഷ്ട്രീയ സാഹചര്യങ്ങളെയും പറ്റി
ഡാമല്ലിക് എന്ന കേന്ദ്രസ്ത്രീകഥാ വിശദമായ പ്രതിപാദിക്കുന്ന
പാത്രത്തിന്റെ നിഗൂഢഭാവമാർ കഥാകഥനതന്ത്രം പ്രശംസനീ
ന്ന അന്തരംഗത്തിലൂടെയാണ് യം തന്നെ...
കഥാഗതി വികസിക്കുന്നത്. ആൺകരുത്തിന്റെ പ്രതീക
ചരിത്രത്തിൽ ആദ്യമായി ആരാ മായി ന�ോവലിൽ നിറഞ്ഞുനിൽ
ച്ചാരുടെ ജ�ോലി ഏറ്റെടുക്കാൻ ക്കുന്ന ക�ൊമ്പൻമീശക്കാരനായ
അവളെ പ്രേരിപ്പിച്ചത് ബി.സി. ചേതനയുടെ പിതാവ് 'ഗൂഡാ
44-40 മുതൽ നീണ്ടുകിടക്കുന്ന മല്ലിക് ആരാച്ചാർ' അദ്ദേഹം
പാരമ്പര്യവും അതിലൂടെ കുടുംബ തൂക്കിലേറ്റിയ ആളുടെ ബന്ധു
ത്തിൽ നിന്നും രൂപപ്പെട്ട മാന ക്കളാൽ കൈയും കാലും മുറിച്ചു
സികഘടനയുമാണ്. യതീന്ദ്രനാ മാറ്റപ്പെട്ട ചേതനയുടെ സഹ�ോ
ഥ് ബാനർജി എന്ന കുറ്റവാളിയെ തൂക്കിക്കൊല്ലുക ദരൻ രാമുദാ, കരിവിളക്കായി കത്തിത്തീരുന്ന
എന്ന ചുമതലയാണ് ചേതന തന്റേടപൂർവം ഏറ്റെ ചേതനയുടെ അമ്മ, ആരാച്ചാർ ത�ൊഴിലിന്റെ
ടുക്കുന്നത്. ആത്മാഭിമാനത്തിന്റെയും പെൺകരു പാരമ്പര്യം അഹങ്കാരത്തോടെ ക�ൊണ്ടുനടക്കുന്ന
ത്തിന്റെയും പ്രതീകമായി, ആണധികാരത്തിന്റെ മുത്തശ്ശി ഥാക്കുമാ; സ്വാർഥനേട്ടങ്ങൾക്കു വേണ്ടി
പത്മവ്യൂഹം ഭേദിച്ച് മുന്നേറുന്ന ചേതന കരുത്തുറ്റ മാത്രം പ്രണയം അഭിനയിക്കുന്ന മാധ്യമപ്രവർത്ത
സ്ത്രീകഥാപാത്രമായി ന�ോവലിൽ നിറഞ്ഞുനിൽ കൻ സഞ്ജീവ്‌ കുമാർ മിശ്ര അങ്ങനെ ഒരുപിടി
ക്കുന്നു. മികച്ച കഥാപാത്രങ്ങൾ ആണ് ആരാച്ചാർ എന്ന
പിതാവായ ഗുഡാമല്ലിക് ആരാച്ചാർ ഉണ്ടാ ന�ോവിലനെ ശക്തമാക്കുന്നത്.
ക്കിയ കരാറനുസരിച്ച് ല�ോകത്തിലെ ആദ്യ എന്നാലും മരണം തന്നെയാണ് ഓര�ോ
വനിതാ ആരാച്ചാർ എന്ന നിലയിൽ ചേതനയെ, പേജിലും വായനക്കാരന്റെ കൂടെവരുന്ന മുഖ്യകഥാ
സഞ്ജീവ് കുമാർ മിശ്ര എന്ന മാധ്യമപ്രവർത്തകൻ പാത്രം. ഒത്തിരി മരണങ്ങൾ ആരാച്ചാരിൽ വിവ
ചാനലുകൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. വധശി രിക്കുന്നുണ്ടെങ്കിലും പട്ടിണിമൂലം മരിച്ച കുട്ടിയുടെ
ക്ഷയും അതിനെ അനുകൂലിച്ചും എതിർത്തും ഉള്ള വായിൽനിന്നും ശലഭങ്ങളായി പറന്നുയരുന്ന പുഴു
വാദപ്രതിവാദങ്ങൾ, അതിനെ മുതലെടുക്കുന്ന ക്കളുടെ വർണന മനസ്സിൽ ഒരു വിങ്ങൽ ആയി
സംഘടനകളും മാധ്യമങ്ങളും ന�ോവലിലെ പ്രമേ ഇപ്പോഴും മായാതെ നിൽക്കുന്നു. 

HmKÌv 2019
sI.F-kv.C._n.
H-m-^o-tk-gv-kv A-tkm-kn-tb-j³ \yqkv 25
ഊർജമേഖല

വൈദ്യുതിരംഗം
കഴിഞ്ഞ മാസത്തില്‍
 ഷൈൻ രാജ്‌

ജൂ ലൈ മാസത്തിൽ  രാ
ജ്യത്തെ വൈദ്യുതിയുടെ
പീക്ക് ഡിമാൻഡ് മുൻവർഷ
ത്തേക്കാൾ 4% വർദ്ധിച്ച് 175
ജിഗാ വാട്ടായി മാറി. ഈ
കാലഘട്ടത്തിൽ ഊർജ്ജ
ഉപയ�ോഗം മുൻവർഷത്തേ
ക്കാൾ 6%  വർദ്ധിച്ച് 117
ബില്യൻ യൂണിറ്റായി മാറി. കിഴക്ക്, പടിഞ്ഞാറ്,
തെക്ക് സംസ്ഥാനങ്ങളിലെ കൂടിയ ഊർജ്ജ
ആവശ്യകതയാണ് ഡിമാൻഡ് വർദ്ധനവിന് കാ
രണമായിട്ടുള്ളത്. വർദ്ധിച്ച ഊർജ്ജ ഉപയ�ോഗം
ഇന്ത്യൻ എനർജി എക്സ്ചേഞ്ചിൽ വൈദ്യുതി കച്ച
വടത്തിൽ മുൻ വർഷത്തേക്കാൾ 27%  വർദ്ധന
വും മുൻമാസത്തേക്കാൾ 15 % വർദ്ധനവും ആണ് 
രേഖപ്പെടുത്തിയത്.
ഇന്ത്യൻ എനർജി എക്സ്ചേഞ്ചിൽ ഡേ എ
ഹെഡ് (DAM) മാർക്കറ്റ് വഴി  മുൻവർഷത്തേ ക്യാപ്റ്റീവ് ജനറേഷനിലെയും തീരുവ നീക്കംചെ
ക്കാൾ 19% അധികവും, രാജ്യത്തെ വൈദ്യുതി യ്യൽ എന്നിവയായിരുന്നു വൈദ്യുത മേഖലയിലേ
ഗ്രിഡിൽ  ഉണ്ടായ പുനരുപയ�ോഗ ഊർജ പ്രധാന പ്രഖ്യാപനങ്ങൾ. ബഡ്ജറ്റിൽ കൂടുതൽ
സ്രോതസ്സുകളുടെ വർദ്ധിത ശേഷിയാൽ ടേം എ പ്രാധാന്യം നൽകിയിട്ടുള്ളത് "ഒരു രാഷ്ട്രം ഒരു
ഹെഡ് (TAM) മാർക്കറ്റ് വഴി മുൻവർഷത്തേക്കാൾ ഗ്രിഡ്," എന്ന സംരംഭം നടപ്പിലാക്കുന്നതിനാണ്.
290% അധികവും വൈദ്യുതി കച്ചവടം നടന്നു. ഈ 2013 ഡിസംബർ മാസം നടപ്പിലാക്കിയ "ഒരു
കാലഘട്ടത്തിൽ  ആവറേജ് മാർക്കറ്റ് ക്ലിയറിംഗ് രാഷ്ട്രം ഒരു ഗ്രിഡ് " എന്ന ആശയം വീണ്ടും ബഡ്ജ
പ്രൈസ് യൂണിറ്റിന് 3.38 രൂപയായിരുന്നു. ഇത് റ്റ് അവതരിപ്പിച്ചത് വഴി "ഒരു രാഷ്ട്രം  ഒരു ഗ്രിഡ് 
മുൻവർഷത്തേക്കാൾ 2% കുറവാണ്. ഒരു വില" എന്ന ആശയം നടപ്പിലാക്കാനാണ്
ശ്രമിക്കുന്നത്. ക്രോസ് സബ്സിഡി ഒഴിവാക്കി
ഇന്ത്യൻ എനർജി എക്സ്ചേഞ്ച് കരാർ യും ഓപ്പൺ ആക്‌സെസ്‌ അനുകൂലിച്ചും താരിഫ്
ചെയ്യപ്പെട്ട വൈദ്യുതിയുടെ താരതമ്യം: ഏകീകരണവും വഴി നടപ്പിലാക്കുന്ന ഈ ആശയം
കേന്ദ്ര ബഡ്ജറ്റും വൈദ്യുത മേഖലയും മഹാഭൂരിപക്ഷം  വരുന്ന രാജ്യത്തെ സാധാര
രണ്ടാം മ�ോദി ഗവൺമെന്റിന്റെ 2019 - 20 ണക്കാർക്ക് വൈദ്യുതി വില താങ്ങാവുന്നതിനും
വർഷത്തെ കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനങ്ങൾ അപ്പുറം ആക്കുകയും എല്ലാവർക്കും വൈദ്യുതി
രാജ്യത്തെ വൈദ്യുത മേഖല മ�ൊത്തമായി സ്വ എന്ന ആശയം നടപ്പിലാക്കാൻ സാധിക്കാത്ത
കാര്യവൽക്കരിക്കുക എന്ന നയത്തിൽ ഊന്നിയി സാഹചര്യം ഉണ്ടാവുകയും ചെയ്യും.
ട്ടുഉള്ളതായിരുന്നു.  താരിഫ് പരമായും വൈദ്യുത
മേഖലയുടെ ഘടനാപരവുമായ പരിഷ്കാരങ്ങൾ, ബഡ്ജറ്റ് വിഹിതങ്ങൾ
ക്രോസ് സബ്സിഡി സർ ചാർജുകൾ ഒഴിവാ വൈദ്യുതി മന്ത്രാലയത്തിന് മ�ൊത്തം
ക്കൽ, ഓപ്പൺ ആക്‌സെസ്‌ വില്പനയിലെയും ബഡ്ജറ്റ് വിഹിതം 158.74 ബില്യൺ രൂപയാണ്.

26 sI.F-kv.C._n.
H-m-^o-tk-gv-kv A-tkm-kn-tb-j³ \yqkv HmKÌv 2019
2018- 19 ബഡ്ജറ്റിൽ അനുവദിച്ചതിനേക്കാൾ 1.6 കാര്യക്ഷമമല്ലാത്തതുമായ വൈദ്യുതി ഉത്പാദന
ശതമാനം വർദ്ധനവ്. കൽക്കരി മന്ത്രാലയത്തി നിലയങ്ങളുടെ വിരമിക്കൽ ബജറ്റിൽ പ്രഖ്യാപിച്ചു.
ലെ മ�ൊത്തം ബഡ്ജറ്റ് വിഹിതം 11.59 ബില്യൺ കൂടാതെ ഗ്യാസ് പ്ലാൻറ് ശേഷിയുടെ കുറഞ്ഞ
രൂപയാണ് കഴിഞ്ഞവർഷത്തേക്കാൾ 48.39 ഉപയ�ോഗം പരിഹരിക്കുന്നതിനുള്ള നടപടികളും
ശതമാനം വർദ്ധനവ്. പുനരുപയ�ോഗ ഊർജ്ജ ഉടൻ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചു.
മന്ത്രാലയത്തിന് 52.54 ബില്യൻ രൂപ അനുവദിച്ചു ആണവ�ോർജ്ജത്തിനായുള്ള യുറേനിയത്തി
മുൻവർഷത്തേക്കാൾ രണ്ട് ശതമാനം വർദ്ധനവ്. ന് കസ്റ്റംസ് തീരുവ നീക്കംചെയ്തു. ആണവനില
അതേസമയം കേന്ദ്ര മേഖലയിലെ പദ്ധതികൾ യങ്ങൾ സ്ഥാപിക്കുന്നതിന് ആവശ്യമായ എല്ലാ
ക്ക് 119.6 ബില്യൺ രൂപയാണ് വകയിരുത്തിയ വസ്തുക്കൾക്കും തിരുവ നീക്കം ചെയ്തിട്ടുണ്ട്.
ത് മുൻവർഷങ്ങളെ അപേക്ഷിച്ച് 13.2 ശതമാനം കൂടാതെ അശാസ്ത്രീയമായി നടപ്പിലാക്കി
ഇടിവാണ്. സംയ�ോജിത വൈദ്യുതി വികസന വൈദ്യുത വിതരണ കമ്പനികൾക്ക് കടുത്ത സാ
പദ്ധതിക്കായി ബഡ്ജറ്റ് വിഹിതം 2019-20 ൽ 33 മ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച  ഉദയ് പദ്ധതി
ശതമാനം ഉയർന്ന് 52.80 ബില്യൺ രൂപ ആയി ഫലപ്രദമാകുന്നതിനുള്ള നടപടികൾ കൈക്കൊ
മാറി. ദീൻ ദയാൽ ഉപാധ്യായ ഗ്രാമ ജ്യോതി യ�ോ ള്ളുമെന്നും ബഡ്ജറ്റിൽ സൂചിപ്പിക്കുന്നു.
ജനക്കും മറ്റു സിസ്റ്റം ശക്തിപ്പെടുത്തൽ പദ്ധതിക്കു
38 ശതമാനവും 47 ശതമാനവും ഇടിവുണ്ടാക്കി
യഥാക്രമം 40.66 ബില്യൺ രൂപയും 14.78 ബില്യൺ
രൂപയും ആയി മാറി.
ഇലക്ട്രിക്ക് വാഹനങ്ങൾക്കുള്ള ജി.എസ്.ടി
ബഡ്ജറ്റിലെ മറ്റ് നിർദേശങ്ങൾ നിരക്ക് 12 ശതമാനത്തിൽനിന്ന്
ഇലക്ട്രിക്ക് വാഹനങ്ങൾക്കുള്ള ജി.എസ്.ടി
നിരക്ക് 12 ശതമാനത്തിൽനിന്ന് 5 ശതമാനമായി 5 ശതമാനമായി കുറയ്ക്കാൻ സർക്കാർ
കുറയ്ക്കാൻ സർക്കാർ ജി.എസ്.ടി കൗൺസിലിന് ജി.എസ്.ടി കൗൺസിലിന് നിർദ്ദേശം
നിർദ്ദേശം നൽകി. ഇതുകൂടാതെ ഇലക്ട്രിക് വാഹന നൽകി. ഇതുകൂടാതെ ഇലക്ട്രിക്
ങ്ങൾ വാങ്ങുന്നതിനായി എടുക്കുന്ന വായ്പകൾക്ക്
നൽകുന്ന പലിശയ്ക്ക് 1,50,000 രൂപ അധിക ആദാ
വാഹനങ്ങൾ വാങ്ങുന്നതിനായി എടുക്കുന്ന
യനികുതി കിഴിവ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വായ്പകൾക്ക് നൽകുന്ന പലിശയ്ക്ക്
ഇതിൻറെ ഫലമായി ഇക്കാലയളവിൽ മ�ൊത്തം 1,50,000 രൂപ അധിക ആദായനികുതി
2,50,000 രൂപ പ്രയ�ോജനം ലഭിക്കും. ഈ നിർദ്ദേ കിഴിവ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്
ശത്തെ തുടർന്ന് 36ാം ജി .എസ്. ടി കൗൺസിൽ
ജി. എസ്. ടി നിരക്ക് കുറയ്ക്കുകയും ഇത് ആഗസ്റ്റ്
ഒന്നുമുതൽ പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു.
നൂതന സാങ്കേതിക മേഖലകളായ സെമി
കണ്ടക്ടർ ഫാബ്രിക്കേഷൻ, സ�ോളാർ സെല്ലു ബഡ്ജറ്റ് ആകെ പരിശ�ോധിക്കുമ്പോൾ
കൾ, സ്റ്റോറേജ് ബാറ്ററികൾ, സ�ോളാർ ഇലക്ട്രിക് വൈദ്യുത മേഖലയിലെ പ�ൊതുമേഖലാ സ്ഥാപ
ചാർജിങ് ഇൻഫ്രാസ്ട്രക്ചർ, കമ്പ്യൂട്ടർ ലാപ്‌ടേ നങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്ന തീരുമാ
ാപ്പുകൾ എന്നിവ നിർമ്മിക്കുന്നതിനുള്ള മെഗാ നങ്ങൾക്കൊപ്പം  ചില പ്രധാന മേഖലകളിലെ
നിർമാണശാലകൾ സ്ഥാപിക്കുന്നതിന് മത്സരാ പ്രതീക്ഷകൾ പാലിച്ചിട്ടില്ല. പുനരുപയ�ോഗ ഊർജ
ധിഷ്ഠിത ലേലം നടത്തുന്നതിനായി ഉള്ള പദ്ധതി മേഖലയിലെ വിഹിതത്തിന്റെ നേരിയ വർദ്ധനവ്
കൾ ആസൂത്രണം ചെയ്യും.  ഈ പദ്ധതികളിലൂടെ ഈ മേഖലയിലെ മുന്നേറ്റത്തെ തടസ്സപ്പെടുത്തുന്ന
ആഗ�ോള കമ്പനികളെ ആകർഷിക്കുകയാണ് തീരുമാനമാണ്. സൗര�ോർജ്ജമേഖലയ്ക്ക് മുൻഗ
സർക്കാർ ലക്ഷ്യമിടുന്നത്. അത്തരം കമ്പനികൾ ണന നൽകുന്ന വായ്പകളുടെ പരിധി നീക്കം ചെ
ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 35 യ്യുമെന്ന് ബഡ്ജറ്റിൽ പ്രതീക്ഷിച്ചിരുന്നു എന്നാൽ
എ പ്രകാരം നിക്ഷേപവുമായി ബന്ധപ്പെട്ട് ആദാ ഇതും പ്രതിപാദിച്ചിട്ടില്ല.
യനികുതി ഇളവുകളും മറ്റു പര�ോക്ഷ നികുതി ആനു
കൂല്യങ്ങളും നൽകും. റെഗുലേഷനുകൾ
ഉന്നതതല ശാക്തീകരണ സമിതിയുടെ അന്തർസംസ്ഥാന ട്രാൻസ്മിഷൻ സിസ്റ്റം
ശുപാർശകളുടെ അടിസ്ഥാനത്തിൽ  പഴയതും (ഐ.എസ്. ടി.എസ് )  ചാർജുകൾ  എഴുതിത്തള്ളു

HmKÌv 2019
sI.F-kv.C._n.
H-m-^o-tk-gv-kv A-tkm-kn-tb-j³ \yqkv 27
ന്നതിനും  സൗര�ോർജ്ജം, കാറ്റാടി പദ്ധതികളിൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ട് ഇന്ത്യ
നിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി കൈമാറ്റം ചെ യിലെ ഏറ്റവും ഉയരമുള്ള ഡാമും ആയിരിക്കും.
യ്യുന്നതിലെ വിതരണ നഷ്ടത്തിനും ആവശ്യമായ  പദ്ധതിക്ക് എല്ലാ നിയമപരമായ അനുമതികളും
രേഖകൾ സമർപ്പിക്കുന്നതിന് ഊർജ്ജ മന്ത്രാ ലഭിച്ചിട്ടുണ്ട്.
ലയം നിർദേശം പുറപ്പെടുവിച്ചു. ഐ. എസ്.ടി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹ�ോങ്കോങ്, സിം
എസ്  ശൃംഖല ഉപയ�ോഗിക്കുന്നതിനുള്ള ഇളവ്  ഗപ്പൂരിലെ എം യു എഫ് ജി ബാങ്ക് ലിമിറ്റഡ് എന്നി
ലഭ്യമാക്കുന്നതിനുള്ള രേഖകൾ പദ്ധതി പൂർത്തി വയിൽനിന്നും മൂന്നുവർഷത്തെ വായ്പ യിലൂടെ
യായി 10 ദിവസത്തിനുള്ളിൽ സമർപ്പിക്കണമെ പവർ ഫിനാൻസ് ക�ോർപ്പറേഷൻ 300 മില്യൺ
ന്നാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഡ�ോളർ സമാഹരിച്ചു. 2019 ഏപ്രിൽ - ജൂൺ പാ
സെൻട്രൽ ഇലക്ട്രിസിറ്റി അത�ോറിറ്റി  ദത്തിൽ പി. എഫ്. സി യുടെ രണ്ടാമത്തെ വിദേ
സുരക്ഷ, വൈദ്യുത വിതരണ (ഭേദഗതി) ചടങ്ങു ശകറൻസി വായ്പയാണിത്. നേരത്തെ, പി എഫ്
മായി ബന്ധപ്പെട്ട കരടു നിർദ്ദേശം പുറപ്പെടുവിച്ചു. സി ഒരു സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കിംഗ്
ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനുകളിൽ ഇതര ധനകാര്യ കമ്പനി വഴി ബ�ോണ്ടുകൾ
സുരക്ഷാ ആവശ്യ കതകൾക്കുള്ള  പ�ൊതുവായ മുഖേന ഒരു ബില്യൺ ഡ�ോളർ സമാഹരിച്ചിരി
നടപടികൾ, ചാർജിങ് സ്റ്റേഷനുകൾക്കുള്ള ഭൂമി ക്കുന്നു. നിലവിലെ 300 മില്യൺ ഡ�ോളർ വായ്പ
സംരക്ഷണ സംവിധാനം, ചാർജിങ് സ്റ്റേഷനുകളു യ�ോടെ പി. എഫ്.സി 2019 - 20 ൽ മ�ൊത്തം 1.3
ടെ പരിശ�ോധന, ആനുകാലിക വിലയിരുത്തൽ ബില്യൺ ഡ�ോളർ സമാഹരിച്ചു.
എന്നിവയാണ് കരട് നിർദേശത്തിൽ ഉള്ളത്. എൽ ആൻഡ് ടി ഇലക്ട്രിക് ആൻഡ് ഓട്ടോ
ഔദ്യോഗിക ഗസറ്റിൽ വരുന്ന തീയതി മുതൽ മേഷൻ ബിസിനസിനെ ഷ്നൈഡർ ഇലക്ട്രിക്
നിയമം പ്രാബല്യത്തിൽ വരും. 2019 ഓഗസ്റ്റ് 21 ഇന്ത്യയും മാക് റിച്ചി ഇൻവെസ്റ്റ്മെൻറും സം
വരെ കരട് നിർദേശത്തിൻ മേൽ അഭിപ്രായങ്ങ യുക്തമായി ഏറ്റെടുക്കുന്നതിനെ ക�ോമ്പറ്റീഷൻ
ളും നിർദ്ദേശങ്ങളും രേഖപ്പെടുത്താൻ സാധിക്കും. കമ്മീഷൻ ഓഫ് ഇന്ത്യ അംഗീകാരം നൽകി. നിർ
2029-30 വരെയുള്ള ഒപ്റ്റിമൽ ജനറേഷൻ ദ്ദിഷ്ട ഏറ്റെടുക്കലിന്റെ മത്സര വിരുദ്ധ ഫലങ്ങൾ
കപ്പാസിറ്റി മിക്സിനെ കുറിച്ചുള്ള കരട് റിപ്പോർട്ട് ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള പരിഷ്കാരങ്ങൾക്ക്
കേന്ദ്ര വൈദ്യുതി അത�ോറിറ്റി പ്രസിദ്ധീകരിച്ചു. അംഗീകാരം വിധേയമാണ്. ഏറ്റെടുക്കൽ മത്സരം
2029- 30 അവസാനത്തോടുകൂടി സ്ഥാപിതശേഷി കുറയ്ക്കുമെന്നും സംയ�ോജിത സ്ഥാപനങ്ങൾക്ക്
831,502 മെഗാവാട്ട് ആയിരിക്കുമെന്ന് വ്യക്തമാ വില വർദ്ധിപ്പിക്കുവാനുള്ള കിഴിവ് നൽകുമെന്നും
ക്കുന്നു. ഇതിൽ 64,089 മെഗാവാട്ട് ജലവൈദ്യുതി, കമ്മീഷൻ വ്യക്തമാക്കി. 140 ബില്യൺ രൂപയാണ്
5000 മെഗാവാട്ട് ചെറിയ ജലവൈദ്യുതി, 4356 മെ ഇടപാടിന് മൂല്യം. ഏറ്റെടുക്കുന്നതിനായി രണ്ടു
ഗാവാട്ട് ജലവൈദ്യുതി ഇറക്കുമതി 266827 മെഗാ കമ്പനികളും 2018 മെയ് മാസത്തിൽ ബിസിനസ്
വാട്ട് കൽക്കരി, 24350 മെഗാവാട്ട് ഗ്യാസ്, 16880 ട്രാൻസ്ഫർ കരാറിൽ ഏർപ്പെട്ടിരുന്നു.
മെഗാവാട്ട് ന്യൂക്ലിയർ, 300000 മെഗാവാട്ട് സൗ 3 പവർ ട്രാൻസ്മിഷൻ ആസ്തികളിലെ ഓഹരി
ര�ോർജ്ജം, 140000 മെഗാവാട്ട് കാറ്റ്, 10,000 മെഗാ 32.75 ബില്യൺ രൂപയ്ക്ക് വിൽക്കാൻ കല്പതാരു
വാട്ട് ബയ�ോമാസ് എന്നിവയും ബാറ്ററി എനർജി പവർ ട്രാൻസ്മിഷൻ ലിമിറ്റഡ് സി.എൽ.പി ഇന്ത്യ
സംഭരണശേഷി 34,000 മെഗാവാട്ട് വീതവും പ്രൈവറ്റ് ലിമിറ്റഡുമായി കരാറ�ൊപ്പിട്ടു. കല്‌പ
ആയിരിക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. താരു സത്പുര ട്രാൻസ്കോ പ്രൈവറ്റ് ലിമിറ്റഡ്,
അലിപൂർദുർ ട്രാൻസ്മിഷൻ ലിമിറ്റഡ്, ക�ോഹിമ
സാമ്പത്തികം മരിയാനി ട്രാൻസ്മിഷൻ ലിമിറ്റഡ് എന്നിവയാണ്
അരുണാചൽ പ്രദേശിലെ എൻ.എച്ച്.പി.സി ഈ ആസ്തികൾ. പവർ ട്രാൻസ്മിഷൻ മേഖലയി
ലിമിറ്റഡിന്റെ 2880 മെഗാവാട്ട് ദിബാംഗ് പദ്ധതി ലേക്കുള്ള സി. എൽ. പി യുടെ പ്രവേശനത്തെ
ക്ക് സാമ്പത്തിക കാര്യങ്ങളുടെ ക്യാബിനറ്റ് കമ്മിറ്റി ഇടപാട് അടയാളപ്പെടുത്തുന്നു.
(സി .സി. .എ )അംഗീകാരം നൽകി. നിക്ഷേപത്തി
ന് മുമ്പുള്ള പ്രവർത്തനങ്ങൾക്കും വിവിധ അനു ഉൽപാദനം, പ്രസരണം, വിതരണം
മതികളുമായി 16 ബില്ല്യൺ രൂപ ചെലവാക്കാൻ ആന്ധ്രാപ്രദേശിലെ പുതിയതായി തിര
സി.സി.എ അംഗീകാരം നൽകി. പദ്ധതിക്കായി ഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരും  പുനരു
കണക്കാക്കിയിരിക്കുന്ന ചെലവ് 280. 8 ബില്യൺ പയ�ോഗ ഊർജ ഡെവലപ്പർമാർ തമ്മിൽ അഭൂ
രൂപയാണ്. പൂർത്തിയായാൽ രാജ്യത്തെ ഏറ്റവും തപൂർവ്വമായ പിരിമുറുക്കം ഉണ്ടായി. അഴിമതി
വലിയ ജലവൈദ്യുത പദ്ധതിയാണിത്. 278 മീറ്റർ ആര�ോപിച്ച് ജഗൻമ�ോഹൻ റെഡ്ഡിയുടെ നേതൃ

28 sI.F-kv.C._n.
H-m-^o-tk-gv-kv A-tkm-kn-tb-j³ \yqkv HmKÌv 2019
ത്വത്തിലുള്ള സർക്കാർ  കഴിഞ്ഞ സർക്കാരിന്റെ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ എൻപി കുന്ത
കാലത്ത് പുനരുപയ�ോഗ ഊർജ ഡെവലപ്പർ യിൽ ആരംഭിച്ച 250 മെഗാവാട്ട് പദ്ധതിയുടെ
മാരുമായി ഒപ്പുവെച്ച വൈദ്യുതി വാങ്ങൽ കരാർ യും 1000 മെഗാവാട്ട് സ�ോളാർ പദ്ധതിയുടെയും
റദ്ദാക്കാൻ തീരുമാനിച്ചു. തുടർന്ന് ക�ോടതിയുടെ താരിഫ് കുറയ്ക്കുവാൻ ആവശ്യപ്പെട്ടിട്ടുണ്ട് ഇത് അം
പരിഗണനയിൽ എത്തുകയും റദ്ദാക്കിയ നടപടി ഗീകരിച്ചില്ലെങ്കിൽ വൈദ്യുതി വാങ്ങൽ കരാർ
ക�ോടതി സ്റ്റേ ചെയ്യുകയും ചെയ്തു. എന്നാൽ ക�ോട അവസാനിപ്പിക്കും എന്ന് വ്യക്തമാക്കി. എന്നാൽ
തിയുടേയും കേന്ദ്ര ഗവൺമെൻറിൻറെയും മുന്നറി ആന്ധ്രാപ്രദേശിന്റെ ഈ ആവശ്യം നിരസിച്ചും നി
യിപ്പുകൾ വകവയ്ക്കാതെ 776.9 മെഗാവാട്ട് വരുന്ന യമനടപടികളുടെ മുന്നറിയിപ്പും നൽകി  സ�ോളാർ
21 കാറ്റാടി പദ്ധതികളുടെ പി.പി.എ കളുടെ റദ്ദാ എനർജി ക�ോർപ്പറേഷൻ ഓഫ് ഇന്ത്യയും എൻ ടി
ക്കൽ നടപടിയുമായി ആന്ധ്രാപ്രദേശ് സർക്കാർ പി സി യും മുന്നോട്ടുവന്നു.
മുന്നോട്ടു പ�ോകുന്നു. കേന്ദ്ര ഗവൺമെൻറ്  ലെറ്റർ ഓഫ് ക്രെഡി
നവയുഗ എൻജിനീയറിങ് കമ്പനി ലിമിറ്റഡ് റ്റ്  സംവിധാനം  ജൂൺ മാസത്തിൽ പ്രഖ്യാപിച്ച
നൽകിയ പ�ോളവാരം പദ്ധതി കരാർ റദ്ദാക്കാൻ തിനെ തുടർന്ന് ബാങ്ക് ഗ്യാരണ്ടിക്കുള്ള  ഓഗസ്റ്റ്
ആന്ധ്രാപ്രദേശ് സംസ്ഥാന സർക്കാർ തീരുമാ ഒന്ന് സമയപരിധി പാലിക്കാനുള്ള വിതരണ
നിച്ചു. ആന്ധ്രാപ്രദേശിലെ ഗ�ോദാവരി നദിയിൽ കമ്പനികളുടെ അവസാനനിമിഷ തിരക്ക് ജൂലൈ
നിർമാണത്തിലിരിക്കുന്ന ഒരു വിവിധ�ോദ്ദേശ്യ മാസത്തിൽ അനുഭവപ്പെട്ടു. അശാസ്ത്രീയമാ
ദേശീയ പദ്ധതിയാണ് പ�ോളാവരം പദ്ധതി. രാ യി നടപ്പിലാക്കുന്ന ഈ നിയമം മൂലം വിതരണ
ജ്യത്തെ ജലക്ഷാമം പരിഹരിക്കുന്നതിനായാണ് കമ്പനികൾ  ആശങ്കാകുലരാണ്. ലെറ്റർ ഓഫ്
ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്, കേന്ദ്ര ധന ക്രെഡിറ്റ് സംവിധാനത്തിൽ സംസ്ഥാനത്തി
സഹായത്തോടെ കൂടിയാണ് ഈ പദ്ധതി നടപ്പി ന്റെ സ്വന്തം ജനറേറ്റിംഗ് യൂണിറ്റിനെ  ഒഴിവാ
ലാക്കുന്നത്. നാഷണൽ റിവർ ലിങ്കിംഗ് പ്രോജക്ട് ക്കിയിരുന്നു. എന്നാൽ വൈദ്യുതി ആവശ്യകത
എന്നാണ് ഈ പദ്ധതി അറിയപ്പെടുന്നത്. പൂർത്തീകരിക്കുന്നതിന് കേന്ദ്ര അല്ലെങ്കിൽ സ്വ
മുൻ മുഖ്യമന്ത്രി ശ്രീ ചന്ദ്രബാബു നായിഡു കാര്യ നിലയങ്ങളിൽ നിന്ന് ധാരാളം വൈദ്യുതി
വിനെ നേതൃത്വത്തിലുള്ള സർക്കാർ അനുമതി ആവശ്യമാണ്. ചില ഡിസ്കോമുകൾ ഹ്രസ്വകാ
നൽകിയ ഈ പദ്ധതി  അഴിമതിയുടെ പേരിലാണ് ലത്തേക്ക് ഗ്യാരണ്ടി നിലനിർത്താൻ ശ്രമിക്കുന്നു
ഇപ്പോൾ റദ്ദാക്കപ്പെട്ടിട്ടു ഉള്ളത്. ഇത�ോട�ൊപ്പം ണ്ട്. പക്ഷേ ഇത് എങ്ങനെ സഹായിക്കും എന്ന്
960 മെഗാവാട്ട് ശേഷിയുള്ള പ�ോളാവരം ജല വൈദ്യുതി വാങ്ങുന്നവരും വിൽപനക്കാരും ആശ
വൈദ്യുത പദ്ധതി ഉൾപ്പെടെയുള്ള മറ്റു കരാറു യക്കുഴപ്പത്തിലാണ് കാരണം പ്രതിമാസ ബില്ലിംഗ്
കൾ കൂടി റദ്ദാക്കാൻ തീരുമാനിച്ചു. ജലവൈദ്യുത സൈക്കിൾ പൂർത്തിയായതിനു ശേഷം മാത്രമേ
പദ്ധതിയുടെ പുതിയ ടെൻഡർ നടപടികളുമായി സ്ഥിരസ്ഥിതികൾ അറിയാൻ കഴിയൂ.  സാമ്പ
മുന്നോട്ടു പ�ോകാൻ ആന്ധ്രാപ്രദേശ് പവർ ജന ത്തികമായി പ്രതിസന്ധിയിലായിരുന്ന  വിതരണ
റേഷൻ ക�ോർപ്പറേഷനെ ചുമതലപ്പെടുത്തുകയും കമ്പനികൾ ലെറ്റർ ഓഫ് ക്രെഡിറ്റ് സംവിധാനം
ചെയ്തു. മൂലം ബാങ്കിൽ നിന്ന് കൂടുതൽ ക്രെഡിറ്റ് എടുക്കേ
ജാർഖണ്ഡിലെ ദിയ�ോഘറിലെ 4000 മെഗാ ണ്ട സാഹചര്യമുണ്ടായി.
വാട്ട് അൾട്രാ മെഗാ പവർ പ്രോജക്ടിനായി ടെക്നി
ക്കൽ കൺസൾട്ടിനെ നിയമിക്കാൻ പിഫ്സി കൺ സാങ്കേതികം
സൾട്ടിംഗ് ലിമിറ്റഡ് ബിഡ്ഡുകൾ ക്ഷണിച്ചു. സൈറ്റ് പവർഗ്രിഡിനായുള്ള  പവർഗ്രിഡ് അഡ്വാൻ
സാധ്യതാ പഠനം നടത്തുകയും നിർദ്ദിഷ്ട വൈദ്യുത സ്ഡ് റിസർച്ച് ആൻഡ് ടെക്നോളജി സെന്ററിന്റെ
നിലയത്തിന് പരിസ്ഥിതി, വന അനുമതി നേടി ഭാഗമായി ഹരിയാനയിൽ  സീമെൻസ് ലിമിറ്റഡ്
യെടുക്കുകയും ചെയ്യുക എന്നതാണ് ചുമതല. പ്രൊട്ടക്ഷൻ ഓട്ടോമേഷൻ ആൻഡ് കൺട്രോൾ
താരിഫ് കുറയ്ക്കണമെന്ന ആവശ്യവുമായി  ലബ�ോറട്ടറി സ്ഥാപിച്ചു. ഡിജിറ്റൽ സബ്സ്റ്റേഷൻ
ആന്ധ്രാപ്രദേശ് സതേൺ പവർ ഡിസ്ട്രിബ്യൂഷൻ സാങ്കേതികവിദ്യകൾ, മൾട്ടി വെൻഡർ ഇൻറർ
കമ്പനി ലിമിറ്റഡ് സ�ോളാർ എനർജി ക�ോർ ഓപ്പറേറ്റബിലിറ്റി  പഠനങ്ങൾ, സെർവറുകളുടെ
പ്പറേഷൻ ഓഫ് ഇന്ത്യയ്ക്കും എൻ.ടി.പി.സി ക്കും സ്വീകരണ പരിശ�ോധനകൾ, സൈബർ സുരക്ഷ
കത്തയച്ചു. 2016 ഒക്ടോബറിൽ കമ്മീഷൻ ചെയ്ത യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ,  നെറ്റ്‌വർ
ഗ്രിഡ് കണക്ടഡ് 400 മെഗാവാട്ട് 1250 മെഗാവാട്ട് ക്ക് ഒപ്റ്റിമൈസേഷൻ പരിശ�ോധനകൾ, പഠന
സ�ോളാർ പദ്ധതിക്കാണ് താരിഫ്  4.50 രൂപയിൽ ങ്ങൾ, പരിശീലനം എന്നിവയ്ക്കാണ് ലബ�ോറട്ടറി
നിന്ന് 2.44 രൂപയായി യൂണിറ്റിന് കുറയ്ക്കുവാൻ രൂപകൽപ്പന ചെയ്തിട്ടുള്ളത്. 

HmKÌv 2019
sI.F-kv.C._n.
H-m-^o-tk-gv-kv A-tkm-kn-tb-j³ \yqkv 29
ആധുനികം

മഴ കടന്ന് യാഥാർത്ഥ്യങ്ങളുടെ
 രതീഷ്‌സി.കെ.

വി തരണ രംഗത്തെ ഒട്ടു


മിക്ക പ്രവർത്തനങ്ങളും 
സ�ോഫ്റ്റ് വെയർ അധിഷ്ടിതമാ ഉപഭ�ോക്താക്കൾക്ക്
യി കഴിഞ്ഞു. ഒരുമാനെറ്റ്, S CM, വൈദ്യുത ബ�ോർഡിന്റെ പ്രവർത്തന
സരസ്, സ്മാർട്ട്, എനർജെസ്, ത്തിൽ വളരെയധികം അസംതൃപ്തി
OMS എന്നിവയാണ് ഇവയിൽ
പ്രധാനപ്പെട്ടവ. ഉണ്ടാകുന്നത് വൈദ്യുത തടസ്സം
ജ�ോലികൾ സുഗമവും കൃ സംബന്ധിച്ചതും സർവീസ് വയർ
ത്യവുമായി എന്നതിലുപരി ഇവ നല്കുന്ന DATA മാ സംബന്ധിയായതുമായ പരാതികൾ
നേജ്മെന്റിന് നല്കുന്ന ഗുണങ്ങൾ വളരെയെറെ
യാണ്. നിരവധി റിപ്പോർട്ടുകളിലൂടെ പ്രവർത്തനം
കൈകാര്യം ചെയ്യുന്നതുമായി
മ�ോണിട്ടർ ചെയ്യാനും നിയന്ത്രിക്കാനും കാര്യക്ഷ ബന്ധപ്പെട്ടാണ്.‌ പ്രത്യേകിച്ചും
മത കൂട്ടാനുള്ള വഴികൾ നിർദ്ദേശിക്കാനും ഇവ മൺസൂൺ സീസണുകളിൽ
സഹായിക്കുന്നുണ്ട്.
വൈദ്യുതി ബ�ോർഡ് നല്കുന്ന പുതിയ
സർവീസ് കണക്ഷൻ, ലൈൻ മാറ്റി സ്ഥാപിക്കൽ, ടലുകൾ നടത്താത്ത ഉപഭ�ോക്താവിന്  മൂന്നോ
ലൈൻ എക്സ്റ്റൻഷൻ പ്രവൃത്തികൾ, വൈദ്യുതി നാല�ോ ദിവസം വരെ വൈദ്യുതി മുടങ്ങുന്ന സാ
ബിൽ നല്കൽ, ബിൽ സംബന്ധിയായ മറ്റ് സേ ഹചര്യം ഗ്രാമീണ മേഖലയിൽ അനവധിയാണ്.
വനങ്ങൾ എന്നിവയ�ൊക്കെയാണ് ഈ സ�ോഫ്റ്റ് ഏറ്റവും ഉപഭ�ോക്തൃ സൗഹൃദമായി ഇടപെടുന്ന,
വെയറുകൾ കൈകാര്യം ചെയ്യുന്നത്. വൈദ്യുത ഉപഭ�ോക്തൃ കേന്ദ്രീകൃത പദ്ധതികൾ കൃത്യതയ�ോ
ബ�ോർഡിന്റെ ഇത്തരം സേവനങ്ങൾക്ക് മറ്റ് ടെ പൂർത്തിയാക്കുന്ന ഓഫീസുകൾക്കും മേൽ
ഓൺലൈൻ സംവിധാനങ്ങളും കാര്യക്ഷമമായി പറഞ്ഞ അസംതൃപ്തി സൃഷ്ടിക്കുന്നത് മറ്റ് പ്രവർ
പ്രവർത്തിക്കന്നതു ക�ൊണ്ടു തന്നെ ഇത്തരം സേ ത്തനങ്ങളുടെ കൂടി ശ�ോഭ കെടുത്തലാണ്.  നമ്മെ
വനങ്ങളിൽ ഉപഭ�ോക്താക്കൾ പ�ൊതുവെ സംതൃ വിളിച്ച് പരാതി പറയുന്നവരുടെ സപ്ലൈ നാം
പ്തരാണ് . ഇടപെട്ട് പെട്ടെന്ന് പുനസ്ഥാപിച്ചു ക�ൊടുക്കുന്ന
എന്നാൽ ഉപഭ�ോക്താക്കൾക്ക്  വൈദ്യുത തിലൂടെ അതേ ഉപഭ�ോക്താവ് തന്നെ മനസ്സിൽ
ബ�ോർഡിന്റെ പ്രവർത്തനത്തിൽ വളരെയധികം  ബാക്കി വക്കുന്നത് ഉന്നത ഉദ്യോഗസ്ഥൻ ഇട
അസംതൃപ്തി  ഉണ്ടാകുന്നത് വൈദ്യുത തടസ്സം സം പെട്ടതുക�ൊണ്ട് തന്റെ പരാതി പെട്ടെന്ന് പരിഹ
ബന്ധിച്ചതും സർവീസ് വയർ സംബന്ധിയായതു രിക്കപ്പെട്ടു., ഓഫീസുകളുടെ സ്ഥിതി പ്രത്യേകിച്ച്
മായ പരാതികൾ  കൈകാര്യം ചെയ്യുന്നതുമായി കീഴ്ജീവനക്കാര�ൊക്കെ പരാതികൾ അവധാന
ബന്ധപ്പെട്ടാണ്.‌ പ്രത്യേകിച്ചും മൺസൂൺ സീസ തയ�ോടെ കൈകാര്യം ചെയ്യാത്തവരാണ്  എന്ന
ണുകളിൽ. ചിന്തയാണ്. മറ്റൊരു പ്രശ്നം പരാതി പരിഹരിക്കു
പരാതി റെജിസ്റ്റർ ചെയ്യാൻ വിളിച്ചാൽ ന്നതിൽ യാത�ൊരു മുൻഗണനാ ക്രമവും പാലിക്ക
ഫ�ോൺ കിട്ടാത്ത അവസ്ഥ, കിട്ടിയാൽ തന്റെ പ്പെടുന്നില്ല എന്നതാണ്.
പരാതി രേഖപ്പെടുത്തിയ�ോ ഇല്ലയ�ോ എന്നറി നിലവിൽ പരാതികൾ സ്വീകരിക്കുന്നത്
യാൻ പറ്റാത്തത്, റെജിസ്റ്റർ ചെയ്താൽ തന്നെ ബി.എസ്. എൻ എൽ ലാന്റ് ലൈൻ, FC ടെർമി
അത് പരിഹരിച്ച് കിട്ടാത്ത അവസ്ഥ , പലവട്ടം നൽ എന്നിവ വഴി ടെലിഫ�ോൺ ഡ്യൂട്ടിയിലുള്ള
ഓഫീസിൽ വിളിച്ചിട്ടും ശരിയാകാതെ AE ,AEE, EE, ഓവർസീയറാണ്. ഇതിന് പുറമേ 1912 ൽ രേഖ
DCE, CE തുടങ്ങിയ ഉദ്യോഗസ്ഥൻമാരെ വിളിച്ചു പ്പെടുത്തുന്ന പരാതികൾ CCC  പ�ോർട്ടൽ വഴിയും
പറയേണ്ടി വരുന്ന അവസ്ഥ, ഇത്തരം ഇടപെ സെക്ഷൻ  ഓഫീസിൽ എത്തുന്നു. ഒട്ടു മിക്ക ഓഫീ

30 sI.F-kv.C._n.
H-m-^o-tk-gv-kv A-tkm-kn-tb-j³ \yqkv HmKÌv 2019
റ്റുന്നതും സുരക്ഷ പരിപാലനത്തിൽ നടത്തുന്ന വി

ഇടയിലേക്ക് ട്ടുവീഴ്ചയും ചിലയിടങ്ങളിലെങ്കിലും w p പരാതികൾ


" കിളികൾ " പരിഹരിക്കുന്നതും കൂടി കൂട്ടി വായിക്കേ
ണ്ടതുണ്ട് ). ടെലഫ�ോൺ ക�ോളുകളുടെ ബാഹുല്യം
സൃഷ്ടിക്കുന്ന മാനസിക സമ്മർദ്ദം മൂലം പല ഓഫീ
സുകളിലും രാവിലെ സൺറൈസ് മീറ്റിംഗിന് സുകളിലും  ടെലഫ�ോൺ ഡ്യൂട്ടിയിൽ ദിവസേനെ
ശേഷം ടെലഫ�ോൺ ഡ്യൂട്ടി  അസൈൻ ചെയ്ത് ഓവർസിയർമാർ മാറി മാറി ഇരിക്കാറാണ്
കിട്ടുന്ന ഓവർസീയർ ഏകദേശം 9:30 വരെ പതിവ്. വൈകീട്ട് 7, 8 മണിയ�ോട് കൂടി ഓഫീസിൽ
സമയം ചെലവിട്ട് പരാതി പുസ്തകത്തിൽ രേഖ തിരിച്ചെത്തുന്ന ലൈൻമാൻമാർക്ക് തങ്ങൾ പരി
പ്പെടുത്തിയ പരാതികളെ മൂന്നോ, നാല�ോ ഏരിയ ഹരിച്ചതേത്, ബാക്കിയുള്ളതേത്  എന്നിവ സം
തിരിച്ച് വെവ്വേറെ കടലാസുകളിൽ വീണ്ടും പകർ ബന്ധിച്ച കണക്ക് കൗണ്ടറിൽ നല്കാൻ സാവകാ
ത്തിയെഴുതി ഡ്യൂട്ടിയിൽ അന്ന്  ലഭ്യമായ ബ്രേക് ശമുണ്ടാവില്ല.  അടുത്ത ദിവസം സൺ റൈസ്
ഡൗൺ ലൈൻമാൻമാർക്ക് നല്കുന്നു.ടെലഫ�ോൺ മീറ്റിംഗിൽ ഈ പരാതികൾ മുഴുവൻ ഇഴകീറി
ഡ്യൂട്ടിയിൽ ഇടതടവില്ലാതെ രണ്ട് ഫ�ോണിലും പരിശ�ോധിക്കാന�ൊന്നും സാധിക്കില്ല .കൂടാതെ
വരുന്ന പരാതികൾ രേഖപ്പെടുത്തുമ്പോൾ കൺ ഒന്നോ രണ്ടോ ലൈൻമാൻമാർ ഡ്യൂട്ടി ഓഫിലാ
സ്യൂമർ നമ്പർ മാറിയത്, ഫ�ോൺ നമ്പർ എഴുതാ യിരിക്കുകയും ചെയ്യും. ദിവസേന 150-200 പരാതി
ത്തത് ഇനി ചിലവ രേഖപ്പെടുത്താൻ തന്നെ വിട്ടു കൾ രേഖപ്പെടുത്തുന്ന അവസ്ഥയിൽ 4-5 ദിവസം
ക�ൊണ്ട് ഒരു പരാതി പുസ്തകം തീർന്ന് പുതിയത്
തുടങ്ങിയിട്ടുണ്ടാവും . പഴയതിൽ പരിഹരിക്കപ്പെ
ടാത്തവ പുസ്തകത്തിൽ തന്നെ അവശേഷിക്കും."
ഒരു മാസമായി എന്റെ സർവീസ് വയർ താഴ്ന്നു കി
ടക്കുന്നുവെന്ന് പരാതി പറഞ്ഞിട്ട് ഇതുവരെ ശരി
യാക്കിയില്ല"  , " പരാതി പുസ്തകത്തിലെഴുതിയിട്ടും
സപ്പോർട്ട് വയർ വാങ്ങി വീട്ടിൽ വെച്ചിട്ടും ഒരു
നടപടിയുമില്ല" തുടങ്ങിയ ആക്ഷേപങ്ങൾ കേൾ
ക്കുമ്പോഴും കൃതഹസ്തനായ ഒരു വിതരണ AEക്ക്
ശാന്തനായിരിക്കാൻ കഴിയുന്നത് മേൽ പറഞ്ഞ
അവസ്ഥ അറിയുന്നത് ക�ൊണ്ടാണ്. നാച്ചുറൽ
കലാമിറ്റി സമയത്ത് ഏറ്റവും കൂടുതൽ സമയം
എടുക്കുന്നത് പരിഹരിക്കാൻ ഏറ്റവും എളുപ്പമുള്ള
സർവീസ് വയർ റിലേറ്റഡ് പരാതികളാണ്.
രാവിലെ സൺറൈസ് മീറ്റിംഗിൽ ലൈൻ
പ�ോകുന്നത് ഇങ്ങനെ ഒരു നിശ്ചിത ശതമാനം മാൻമാർക്ക് കമ്പി പ�ൊട്ടിയതും പ�ോസ്റ്റ് ചെരി
പരാതികൾ വിളിച്ചു പറഞ്ഞാൽ പ�ോലും കൃത്യത ഞ്ഞതുമായ പ്രശ്നങ്ങളുടെ കൂടെയാണ് wp പരാതി
യില്ലാത്തതുമൂലം പരിഹരിക്കപ്പെടാതെ പ�ോകുന്നു. കളും എഴുതി നല്കുന്നത്, ഇതിനിടയിൽ 11 കെവി
ഏകദേശം 2 മണി വരെ രേഖപ്പെടുത്തുന്ന ഫാൾട്ട്, DTR D0 fuse blown  കേസുകൾ വന്നാൽ
പരാതികൾ കൂടി ഫീൽഡിലുള്ള ലൈൻമാൻ ഇവരിൽ ചിലരെ SE-മാർ തിരിച്ചുവിളിക്കും.
മാർക്ക് കൈമാറിക്കഴിഞ്ഞാൽ ഏകദേശം 30 അങ്ങനെ വരുമ്പോൾ Priority നിശ്ചയിക്കുമ്പോൾ
പരാതികൾ 2 പേരുള്ള ഒരു ഗ്രൂപ്പിന് ലഭിച്ചിട്ടുണ്ടാ കൂടുതൽ പേർക്ക് സപ്ലൈ നല്കാൻ പറ്റുന്ന പ്രശ്നങ്ങൾ
കും. ഇതിൽ മരം വീണത് , പ�ോസ്റ്റ് ചെരിഞ്ഞത്, Address ചെയ്യാനാണ് ബാക്കി സമയം ലൈൻ
ലൈൻ പ�ൊട്ടിയത് എന്നിവ വന്നാൽ അവ പരി മാൻ വിനിയ�ോഗിക്കുക. ഫലത്തിൽ wp കംപ്ലയിന്റ്
ഹരിക്കുന്നതിന് കൂടുതൽ സമയം വേണ്ടി വരുന്ന പരിഹരിക്കപ്പെടാതെ തന്നെ അവശേഷിക്കുന്നു.
തിനാൽ അന്നേ ദിവസം വൈകീട്ട് (ഏകദേശം വൈകീട്ട് 7-8 മണിക്ക് തിരിച്ചെത്തുന്ന
8 മണി ) വരെ അറ്റന്റ് ചെയ്യുന്ന പരാതികളുടെ ഇവരിൽ നിന്നും പരിഹരിക്കാത്ത പരാതികൾ
എണ്ണം വളരെ കുറവായിരിക്കും. സർവീസ് വയർ തിരിച്ചു വാങ്ങി പിറ്റേന്ന് മറ്റൊരാൾക്ക് Assign
സംബന്ധിയായി ഒറ്റപ്പെട്ട നിരവധി പരാതികൾ ചെയ്ത് അതിന് priority ക�ൊടുത്ത് പരിഹരി
പരിഹരിക്കപ്പെടാതെ ബാക്കിയാവും ( പ�ോസ്റ്റ് ക്കാനുള്ള methodology മിക്ക ഓഫീസുകളിലും
പ�ൊട്ടിയവ ക�ോൺട്രാക്റ്റ്  അടിസ്ഥാനത്തിൽ മാ വർക്ക് ഔട്ട് ആകുന്നില്ല. ടെലഫ�ോൺ കൗണ്ടർ

HmKÌv 2019
sI.F-kv.C._n.
H-m-^o-tk-gv-kv A-tkm-kn-tb-j³ \yqkv 31
പരാതി പുസ്തകം വഴി നടക്കുന്ന നിലവിലുള്ള പ്രശ്ന പരാതികൾക്ക് യാത�ൊരു attention നും നിലവി
പരിഹാര രീതിയിൽ അസിസ്റ്റന്റ് എഞ്ചിനീയർ ലുള്ള രീതിയിൽ ചെയ്യാൻ സാധിക്കുന്നില്ല. 3 - 4
മാർക്ക് ഫലപ്രദമായി ഇടപെടാൻ കഴിയുന്നില്ല ദിവസം കൂടുമ്പോൾ ഒരു പരാതി പുസ്തകം തീരും.
. റജിസ്റ്റർ ചെയ്ത പരാതികൾ , ബാലൻസ് പരാ അതിനകത്ത് ബാക്കി വന്ന മേൽ പറഞ്ഞ തരം
തികൾ ,പരാതികളുടെ സ്വഭാവം  ഇവയ�ൊക്കെ പരാതികളും പരിഹരിക്കപ്പെടാതെ റെക്കോർഡ്
Analyse ചെയ്യണമെങ്കിൽ പരാതികൾ പൂർണ്ണ റൂമിനുള്ളിൽ തള്ളപ്പെടും.
മായും Digital രേഖപ്പെടുത്തലായി മാറണം. പരി Digital രൂപത്തിലായാൽ നാച്ചുറൽ കലാമി
ഹരിച്ച സൈറ്റിൽ വച്ച് തന്നെ ആ വിവരം രേഖ റ്റി മാറി നല്ല കാലാവസ്ഥ ഉള്ള ദിവസങ്ങളിൽ
പ്പെടുത്താൻ ലൈൻ മാന് കഴിയണം. അങ്ങനെ ഇത്തരം പരാതികളുടെ റിപ്പോർട്ട് എടുത്ത് പ്ര
വരുമ്പോൾ ബാലൻസ് at the end of the day ത്യേകം Job assign ചെയ്യാൻ AEക്ക്‌ സാധിക്കും.
Report AE ക്ക് റിപ്പോർട്ട് എടുക്കാൻ പറ്റും. ഉപഭ�ോക്താവിന് വളരെ എളുപ്പത്തിൽ രേഖപ്പെടു
ത്താവുന്ന (കൺസ്യൂമർ നമ്പർ, ഫ�ോൺ നമ്പർ,
പരാതിയുടെ സ്വഭാവം (പ�ോസ്റ്റ് പ�ൊട്ടിയത്,
പുതിയ മ�ൊബൈൽ ആപ്പ് ഒരുമാ ലൈൻ പ�ൊട്ടിയത്, മരം വീണത്, സർവീസ്
നെറ്റുമായി ബന്ധപ്പെടുത്തിയാൽ വയർ പ�ൊട്ടിയത്, വ�ോൾട്ടേജ് കുറവ് എന്നിങ്ങ
നെ ) എന്നീ കാര്യങ്ങൾ ) ഒരു മ�ൊബൈൽ ആപ്പ്
ട്രാൻസ്ഫോർമർ അടിസ്ഥാനത്തിൽ പുറത്തിറക്കിയാൽ ഒരേ സമയം ഫ�ോൺ വിളിച്ചു
പരാതികൾ ക്രമീകരിക്കാനും സാധിക്കും കിട്ടുന്നില്ലെന്ന ഉപഭ�ോക്താവിന്റെ പരാതിയും പരാ
തികൾ Job arrange ചെയ്യാനുതകുന്ന രീതിയിൽ
ക്രോഡീകരിക്കാനാവുന്നില്ലെന്ന വിതരണ വിഭാഗം
പരാതികൾ റിപ�ോർട്ട് രൂപത്തിൽ കിട്ടുക ഓഫീസർമാരുടെ ആവലാതിയും പരിഹരിക്കാനാ
യാണെങ്കിൽ ഓര�ോ ദിവസവും wp പരാതിക വും. പ്രസ്തുത മ�ൊബൈൽ ആപ്പ് ഒരുമാനെറ്റുമായി
ളുടെ ലിസ്റ്റ് എടുത്ത് AEക്ക്  ഏതെങ്കിലും ഒരു ബന്ധപ്പെടുത്തിയാൽ ട്രാൻസ്ഫോർമർ അടിസ്ഥാ
ലൈൻമാനേയ�ോ അല്ലെങ്കിൽ out source നത്തിൽ പരാതികൾ ക്രമീകരിക്കാനും സാധിക്കും.
ചെയ്യാന�ോ സാധിക്കും. സപ്പോർട്ട് വയർ പ�ൊ അടുത്ത മഴക്കാലത്തിന് മുൻപെങ്കിലും ഇത് സാധ്യ
ട്ടിയിട്ടുണ്ട്, വയർ താണു കിടക്കുന്നുണ്ട് തുടങ്ങിയ മാക്കാൻ ഐ.ടി. വിങ്ങിന് സാധിക്കുമാറാകട്ടെ.

സംസ്ഥാന വൈദ്യുതി താരിഫ് പരിഷ്‌കരിക്കാൻ റഗുലേറ്ററി കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചതിന്റെ പശ്ചാത്തലത്തിൽ


വൈദ്യുതി താരിഫ് പരിഷ്‌കരണവുംവൈദ്യുതി ബ�ോർഡിന്റെ സാമ്പത്തിക ഭദ്രതയും എന്ന വിഷയത്തിൽ ഫ്രണ്ട്‌സ്
ഓഫ്‌ഇലക്ട്രിസിറ്റി എംപ്ലോയീസ് & കൺസ്യൂമേഴ്‌സ് (FEEC) നേതൃത്വത്തിൽ ക�ോഴിക്കോട് നടന്ന ചർച്ച

32 sI.F-kv.C._n.
H-m-^o-tk-gv-kv A-tkm-kn-tb-j³ \yqkv HmKÌv 2019
അന്തർദേശീയം

മാന്ദ്യത്തിന്റെ
മണിമുഴക്കം

 ജഗദീശന്‍ സി.

മ ഹാമാന്ദ്യത്തില്‍ നിന്നും കര
കയറാന്‍ തുടങ്ങിയതിന്റെ
പത്താം വാര്‍ഷികത്തില്‍
തരിപ്പണമായത�ോടെയാണ് മഹാമാന്ദ്യമെന്ന
യാഥാര്‍ത്ഥ്യവും ഊഹക്കച്ചവടത്തിന്റെ ഊതി
വീര്‍പ്പിക്കപ്പെട്ട കണക്കുകളുടെ പ�ൊള്ളത്തരവും
ല�ോകം വീണ്ടും സമാനമായ ല�ോകമുതലാളിത്തത്തിന്റെ ദൗര്‍ബല്യവും  ശീത
അവസ്ഥയിലേക്ക് തിരിച്ച് പ�ോകു യുദ്ധ കാലാനന്തരം ല�ോകത്തിന് ബ�ോധ്യമാകു
ന്നതിന്റെ സൂചനകളാണ് സാമ്പ
ത്തിക വിദഗ്ദ്ധര്‍ പങ്കുവയ്ക്കുന്നത്.
പ്രധാന സമ്പദ് വ്യവസ്ഥകളിലെ വളർച്ചാ
നിരക്കില്‍ കുറവും ഓഹരി വിപണികളിലെ തകര്‍ച്ച 2008 ലെ മാന്ദ്യം വലിയ രീതിയില്‍
യും കറന്‍സികളുടെ വിലയിടിവും എല്ലാം വലിയ ബാധിക്കാതിരുന്ന ഇന്ത്യയിലും
ആശങ്കകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. 2008- ചൈനയിലും ഉള്‍പ്പെടെ സ്ഥിതി കൂടുതല്‍
ലെ മാന്ദ്യം വലിയ രീതിയില്‍ ബാധിക്കാതിരുന്ന
ഇന്ത്യയിലും ചൈനയിലും ഉള്‍പ്പെടെ സ്ഥിതി ദയനീയമാകുകയാണ്. സാമ്പത്തിക
കൂടുതല്‍ ദയനീയമാകുകയാണ്. സാമ്പത്തിക സർവേകളും പ്രമുഖ ധനകാര്യ ബിസിനസ്
സർവേകളും ധനകാര്യ ബിസിനസ് മാധ്യമങ്ങളും മാധ്യമങ്ങളും വിവിധ രാജ്യങ്ങളിലെ
വിവിധ രാജ്യങ്ങളിലെ മാന്ദ്യത്തിന്റെ ലക്ഷണങ്ങളും
കാരണങ്ങളും റിപ്പോർട്ട്‌ ചെയ്തുവരുന്നുണ്ട്. ഡ�ോള
മാന്ദ്യത്തിന്റെ ലക്ഷണങ്ങളും
റിന്റേയും യുവാന്റേയും വില ഇടിയുന്നതും ആശങ്ക കാരണങ്ങളും റിപ്പോർട്ട്‌ചെയ്യുന്നുണ്ട്
വിതക്കുന്നു. ദി വീക്ക്, ട�ോപ് ലൈന്‍, ഗ�ോള്‍ഡ് മാന്‍
സാക്സ് തുടങ്ങിയവയുടെ ആഗസ്തിലെ വാര്‍ത്തകള്‍
മാന്ദ്യം പിടിമുറുക്കുന്നതിനെ കുറിച്ചായിരുന്നു. ന്നത്. 2007 മുതല്‍ തന്നെ ഒട്ടേറെ ബാങ്കുകള്‍ക്ക്
അവരുടെ സാമ്പത്തിക അടിത്തറ നഷ്ടമായി
മഹാമാന്ദ്യം രുന്നു. തുടര്‍ന്ന് വാഷിംഗ്ടണ്‍ മ്യൂച്വല്‍, ബെയര്‍
2008 സപ്തംബര്‍ 15 ന് ലേമാന്‍ ബ്രദേഴ്സ് എന്ന സ്റ്റേണ്‍സ് തുടങ്ങിയ ഭീമന്മാര�ൊക്കെ അടി
അമേരിക്കന്‍ നിക്ഷേപ സ്ഥാപനം തകര്‍ന്ന് പതറി. ല�ോകമെമ്പാടും സാമ്പത്തികമാന്ദ്യത്തി

HmKÌv 2019
sI.F-kv.C._n.
H-m-^o-tk-gv-kv A-tkm-kn-tb-j³ \yqkv 33
മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍
സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ട് പാദ യത്ത് 3 .5 % ആയിരുന്നു ജി.ഡി.പി വളര്‍ച്ച.
ങ്ങളില്‍ തുടര്‍ച്ചയായി സാമ്പത്തിക വളര്‍ച്ച ചൈനയുടെ സാമ്പത്തിക വളര്‍ച്ച ഇടിയാന്‍
കുറയുന്ന പ്രതിഭാസത്തേയാണ് മാന്ദ്യമായി തുടങ്ങിയിട്ട് കുറച്ച് നാളായി. ഇപ്പോള്‍ ഇത്
കണക്കാക്കുന്നത്. 6 .2 % ആയി. 17 വർഷത്തെ ഏറ്റവും താണ
പലിശ നിരക്കിലെ കുറവ്, ഉപഭ�ോക്തൃ നിരക്കാണ് ഇത്.  ത�ൊഴിലില്ലായ്മ റെക്കോ
സൂചികയിലെ തളര്‍ച്ച, എണ്ണയുടെ ആവശ്യ ര്‍ഡ് നിരക്കിലേക്ക് എത്തുകയാണെന്ന് വാള്‍
കതയിലെ ഇടിവ് തുടങ്ങിയ ഘടകങ്ങള്‍ കൂടി സ്ട്രീറ്റ് ജേർണലില്‍ പറയുന്നു. ഫാക്ടറി ഉത്പാ
അന്താരാഷ്ട്ര നാണയ നിധി പ�ോലുള്ള സ്ഥാപ ദനം 2008 ലെ സാമ്പത്തിക മാന്ദ്യ കാലത്തെ
നങ്ങള്‍ ല�ോക മാന്ദ്യത്തിന് ആധാരമാക്കുന്നു. അവസ്ഥയിലെത്തി. ജപ്പാനും ഇതേ അവസ്ഥ
ല�ോക സാമ്പത്തിക വളര്‍ച്ച 2 .5 ശതമാനമായി യിൽ മാന്ദ്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ പാടു
കുറഞ്ഞാല്‍ സാമ്പത്തിക മാന്ദ്യമെന്നതാണ് പെടുന്നു. 
അന്താരാഷ്ട്ര എജന്‍സികളുടെ ഒരു കണക്ക്.  നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം
ല�ോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌ പാദമാവുമ്പോഴേക്കും ജര്‍മനി കടുത്ത മാന്ദ്യ
വ്യവസ്ഥകള്‍ പ്രതിസന്ധിയുടെ ലക്ഷണങ്ങ ത്തിന്റെ പിടിയിലാകുമെന്ന് കേന്ദ്ര ബാങ്ക്
ള്‍ കാണിച്ച് തുടങ്ങി. അമേരിക്കയുടെ ജി.ഡി. ആയ ബുന്‍ഡസ് പ്രവചിക്കുന്നു. ഇവിടെ ഈ
പി വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷത്തിന്റെ ജൂണില്‍ മാത്രം വ്യവസായ വളര്‍ച്ച 1 .5 %
രണ്ടാം പാദത്തില്‍ 2 .1 ശതമാനം മത്രമായി. ഇടിഞ്ഞു. അടുത്ത വര്‍ഷം തന്നെ ല�ോകസമ്പ
ആദ്യ പാദത്തില്‍ ഇത് 3 .1 ഉം അതിനു മുമ്പ് 1 ദ് വ്യവസ്ഥ കൂപ്പ് കുത്തുമെന്ന് വിവിധ സർവേ
.1 ഉം ആയിരുന്നു, കഴിഞ്ഞ വര്‍ഷം ഇതേ സമ കള്‍ പ്രവചിക്കുന്നു.

ന്റെ പ്രതിഫലനങ്ങളുണ്ടായി. ഒട്ടേറെ പേര്‍ക്ക് ക്ഷേപത്തിന് ആള്‍ക്കാർ തുനിയുന്നുള്ളൂ. സ്വര്‍ണ്ണ


സമ്പാദ്യവും വീടും ത�ൊഴിലും നഷ്ടപ്പെട്ടു. സാധാ ത്തിലുള്ള നിക്ഷേപത്തിലേക്ക് കൂടുതല്‍ പേരും
രണക്കാരുടെ ജീവിതം വഴിമുട്ടി. 1930  ലെ മഹാ ചുവടുമാറ്റം നടത്തിയത് സ്വര്‍ണത്തിന്റെ വിപണി
മാന്ദ്യത്തിനു ശേഷം  സാമ്രാജ്യത്വ  പുത്തന്‍ സാ വില ഉയരുന്നതിനും കാരണമായി. ഓഹരിക
മ്പത്തിക ക്രമത്തിന്റെ ആവര്‍ത്തിക്കുന്ന  തിരി ളില്‍ നിക്ഷേപകരുടെ വിശ്വാസം നഷ്ടപ്പെടുന്ന
ച്ചടികളില്‍   ദൈര്‍ഘ്യമേറിയതായിരുന്നു ഇത്.    തിന്റെ ലക്ഷണമാണിത്. തകര്‍ച്ചയുണ്ടായാല്‍
ഇന്ത്യയില്‍ ഐടി വ്യവസായത്തേയും ത�ൊഴില്‍ പണം നഷ്ടപ്പെട്ടെങ്കില�ോ എന്ന് പേടിയാലാണി
മേഖലയേയും ബാധിച്ചുവെങ്കിലും പ�ൊതു മേഖലയു ത്. ഇതിന് മുമ്പ് ഉണ്ടായ എല്ലാ മാന്ദ്യങ്ങള്‍ക്കും
ടെ അടിത്തറ നല്കിയ ബലത്തില്‍ മാന്ദ്യത്തെ ഒരു മുന്നോടിയായി ഇത്തരത്തില്‍  മാന്ദ്യപ്പേടി വ്യാപ
പരിധി വരെപ്രതിര�ോധിക്കാന്‍ അന്ന് കഴിഞ്ഞു. കമായി ഉണ്ടായിട്ടുണ്ട്.
അമേരിക്കയും യൂറ�ോപ്പും സാമ്പത്തിക ഉത്തേജക സാമ്പത്തിക സഹകരണത്തിനും വിക
പദ്ധതികള്‍ വഴി നികുതിപ്പണം ക�ോര്‍പറേറ്റുകളു സനത്തിനുമുള്ള സംഘടനയായ ഒ.ഇ.സി.ഡി
ടെ അക്കൗണ്ടിലേക്ക് ഒഴുക്കി. 2009 ജൂണ്‍ മാസ , അന്താരാഷ്ട്ര നാണയ നിധി, ല�ോക ബാങ്ക്
ത്തോടെ അമേരിക്ക മാന്ദ്യത്തിന്റെ  അതിർവരമ്പു എന്നിവയെല്ലാം നടപ്പ് സാമ്പത്തിക വര്‍ഷത്തി
കളില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതായി പ്രഖ്യാപിച്ചു. ലും അടുത്ത വര്‍ഷത്തിലും ല�ോകസാമ്പത്തിക
വളര്‍ച്ച ഇടിയുമെന്ന് പ്രഖ്യാപിച്ചതും ഗൗരവകരമാ
വിശ്വാസം നഷ്ടപ്പെടുന്നു ണ്.  നാണയ നിധി ജൂലൈയില്‍ പ്രസിദ്ധീകരിച്ച
അമേരിക്കയില്‍ ഉള്‍പ്പെടെ കടപ്പത്ര വിപണി കണക്ക് പ്രകാരം ല�ോക സാമ്പത്തിക വളര്‍ച്ചാ
യില്‍ ദീര്‍ഘകാല കടപ്പത്രങ്ങള്‍ വാങ്ങാന്‍ ആളി നിരക്ക് 3 .2 % ആയി ചുരുങ്ങും.
ല്ലാതെ വരുന്നത് മാന്ദ്യത്തിന്റെ മറ്റൊരു വലിയ മു വ്യാപകമായ ത�ൊഴില്‍ നഷ്ടത്തിലേക്കാ
ന്നറിയിപ്പായി മാക്രോ എകണ�ോമിക്‍ കൈകാര്യം ണ്  കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. ത�ൊഴിലും
ചെയ്യുന്ന ക്രൂഗ് മാനെ പ�ോലുള്ളവര്‍ കണക്കാക്കു വരുമാനവും ഇല്ലാതാകുന്നത�ോടെ വാങ്ങല്‍
ന്നു. ഹ്രസ്വകാല കടപ്പത്രങ്ങളില്‍ മാത്രമാണ് നി ശേഷി കുറയുകയും കമ്പോളത്തിലെ ഉത്പന്ന

34 sI.F-kv.C._n.
H-m-^o-tk-gv-kv A-tkm-kn-tb-j³ \yqkv HmKÌv 2019
ങ്ങള്‍ വാങ്ങാന്‍ ആളില്ലാതെയുമാകും. ഉത്പന്ന ബ്രെക്സിറ്റ് കരാര്‍ സംബന്ധിച്ച അനിശ്ചിതത്വം യൂ
ങ്ങള്‍ക്ക് ഡിമാന്റ് ഇല്ലാതാകുന്നത�ോടെ സാമ്പ റ�ോപ്പില്‍ സാമ്പത്തിക തളര്‍ച്ചയെ സ്വാധീനിക്കു
ത്തിക മാന്ദ്യം പിന്നേയും രൂക്ഷമാകും.  ന്ന ഒരു ഘടകമായി മാറിയിരിക്കുന്നു. ഒക്റ്റോബര്‍
രൂക്ഷത കൂട്ടി വ്യാപാര യുദ്ധം 31 ന് മുമ്പ് ഉപാധി രഹിത ബ്രെക്സിറ്റ് നടപ്പാക്കുമെ
ന്നാണ് പുതിയതായി അധികാരത്തിലെത്തിയ
താരിഫ് മതിലുകളില്ലാത്ത ല�ോക കമ്പോ പ്രധാന മന്ത്രി ബ�ോറിസ് ജ�ോണ്‍സണ്‍ പ്രഖ്യാ
ളത്തില്‍ സ്വതന്ത്ര വ്യാപാരത്തിലൂടെ കുറഞ്ഞ പിച്ചിരിക്കുന്നത്. സമയപരിധി അവസാനിക്കുന്ന
വിലക്ക് സാധനങ്ങള്‍ എവിടേയും  എന്നതായിരു തിന് മുമ്പ്  പാർലമെന്റ് വിളിച്ച് കൂട്ടാതിരിക്കുന്ന
ന്നു ആഗ�ോളവത്കരണ നയങ്ങള്‍ക്ക് പെരുമ്പറ നടപടിക്കെതിരെ പ്രതിഷേധവുമായി  പ്രതിപക്ഷ
മുഴക്കിയ സാമ്രാജ്വത്വ  -മുതലാളിത്ത ശക്തിക നേതാവ് ജെര്‍മി ക�ോര്‍ബിന്‍ എം.പി മാരുടെ
ള്‍ക്ക് നേതൃത്വം നല്കിയ അമേരിക്കയുടെ വാഗ്ദാനം. ഐക്യം പുതിയ നയപരിപാടിക്കെതിരെ അഭ്യ
ഇത് സാധാരണക്കാരന് പുര�ോഗതി ക�ൊണ്ടു ര്‍ത്ഥിച്ചു. തീവ്ര ദേശീയ നിലപാടുകള്‍  ഉയർത്തി
വന്നോ എന്നഅന്വേഷണത്തിലുപരി വികസിത പ്പിടിക്കുന്ന ജ�ോണ്‍സന്റെ നടപടികളില്‍ സ്വന്തം
മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പ�ോലും പാര്‍ട്ടിയായ ട�ോറിയില്‍ പ�ോലും അഭിപ്രായ
ത�ൊഴിലില്ലായ്മ, അസമത്വം , അസ്ഥിരത തു ഐക്യമില്ല.  കരാര്‍ ഇല്ലാത്ത ബ്രെക്സിറ്റ് നടപ്പാക്കു
ടങ്ങിയ പേടികള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു ന്നത്  ബ്രിട്ടനെ ട്രം പിന്റെ കൈകളിലേക്ക് അടിയ
എന്ന് കാണാം. ഏതെങ്കിലും രാജ്യം വിദേശത്ത് റവ് വയ്ക്കുന്നതിന് തുല്യമാണ്  എന്നതാണ് ജെര്‍മി
നിന്നുള്ള ചരക്കുകളുടെയും സേവനങ്ങളുടേയും ക�ോര്‍ബിന്‍ ഉയര്‍ത്തുന്ന ആക്ഷേപം. അനിശ്ചി
കുത്തൊഴുക്കില്‍ നിന്നും  തങ്ങളുടെ  ആഭ്യന്തര തത്വം യൂറ�ോപ്യന്‍ യൂണിയനേയും സാമ്പത്തിക
വ്യവസായത്തെ സംരക്ഷിക്കുന്നതിനായി ഇറക്കു അവസ്ഥയേയും വല്ലാതെ അസ്വസ്ഥമാക്കുന്നു.
മതിക്കുമേല്‍ ചുങ്കം  ഏര്‍പ്പെടുത്തുമ്പോള്‍ സമാ മാന്ദ്യം പടിവാതിലില്‍ എത്തിയിരിക്കുന്നു
നമായ വാണിജ്യ സംരക്ഷണ വാദമുയര്‍ത്തി എന്നതിന് തെളിവുകള്‍ തേടി ഏറെയ�ൊന്നും
വിദേശരാജ്യങ്ങളും തിരിച്ചടിക്കുമ്പോള്‍ വാണിജ്യ പ�ോകേണ്ടതില്ല. കഴിഞ്ഞ മഹാ മാന്ദ്യ കാലത്ത്
യുദ്ധം രൂപപ്പെടുന്നു. 300000 ക�ോടി ഡ�ോളര്‍ ആദ്യം ബാധിച്ച റിയല്‍ എസ്റ്റേറ്റ് വിപണിക്ക്
മൂല്യം വരുന്ന  ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ പലിശ നിരക്ക് ഏറെ കുറച്ച് ക�ൊടുത്തിട്ടും പഴയ
സപ്തംബര്‍ 1 മുതല്‍ 10 % അധികതീരുവ ഏര്‍പ്പെ പ്രതാപം തിരിച്ചെടുക്കാനായിട്ടില്ല. ശക്തമായിരു
ടുത്താനുള്ള ട്രംപിന്റെ തീരുമാനം വലിയ പ്രതി ന്ന  വാഹന വിപണിയും ഇപ്പോള്‍ വലിയ പ്രതി
ഷേധമാണ് ഉണ്ടാക്കിയത്. ഇത് ആഗ�ോളഓഹ സന്ധി നേരിടുന്നു. വാഹന ഇറക്കുമതിക്ക് വലിയ
രി വിപണിയില്‍ കനത്ത ഇടിവ് ഉണ്ടാക്കി. 250 തീരുവ ചുമത്തിയിട്ട് പ�ോലും അമേരിക്കന്‍ വാഹന
ബില്യണ്‍ ഡ�ോളറിന്റെ ചൈനീസ് ഉത്‌പന്നങ്ങ ഉത്പാദന ഫാക്ടറികള്‍ അടച്ചു പൂട്ടലിന്റെ വക്കി
ള്‍ക്ക് 25 % അധിക തീരുവ നേരത്തെ ഉണ്ടായി ലാണ്. ക�ോര്‍പറേറ്റുകള്‍ക്കുള്ള രക്ഷാ പദ്ധതിക
രുന്നു. ഇതിന് മറുപടിയായി 60  ബില്യണ്‍ ഡ�ോള ള്‍ക്ക് മുതലാളിത്ത സര്‍ക്കാരുകള്‍ പ്രാധാന്യം
റിന്റെ അമേരിക്കന്‍ ഉത്‌പന്നങ്ങള്‍ക്ക് ഇറക്കുമതി നല്‍കുമെന്നതില്‍ സംശയമില്ല. തെരുവില്‍ വലി
തീരുവ പ്രഖ്യാപിച്ച് ചൈനയും തിരിച്ചടിച്ചു.  അമേ ച്ചെറിയപ്പെട്ട് അനാഥരാവുന്ന ത�ൊഴിലാളികളുടെ
രിക്കയുടെ മാത്രം താല്പര്യങ്ങള്‍ സംരക്ഷിക്കാനു രക്ഷയ്ക്കാര് എന്ന ച�ോദ്യം ബാക്കിയാവുന്നു.
ള്ള നടപടികള്‍ ല�ോക സാമ്പത്തിക വളര്‍ച്ചയെ
പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ് വാല്‍ കഷ്ണം: ഇന്ത്യയിലെ വാഹന വിപണിയും മറ്റ്
വ്യാപാരയുദ്ധത്തിലൂടെ സംജാതമായിരിക്കുന്നത്. വ്യവസായങ്ങളും രൂക്ഷമായ പ്രതിസന്ധിയില്‍
യു.എസ്-ചൈന വ്യാപാരയുദ്ധം അടക്കമുള്ള അകപ്പെട്ടിരിക്കുന്നു. വാഹനവിപണിയില്‍ ഉത്പാ
സംഘര്‍ഷങ്ങള്‍ ആഗ�ോള സമ്പദ് വ്യവസ്ഥയി ദന മാന്ദ്യത്തിലൂടെ വലിയ ത�ൊഴില്‍ നഷ്ടമാണ്
ല്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ക്ക് പരിഹാരം വന്നിരിക്കുന്നത്. മറ്റ് മേഖലകളും സമാന പാത
തേടി ജി 20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടേയും യിലാണ്. ഏറ്റവും അവസാനം പാർലെ  10000
കേന്ദ്രബാങ്ക് ഗവര്‍ണര്‍മാരുടേയും സമ്മേളനം പേരെ പിരിച്ചുവിടാനുള്ള തീരുമാനം എടുത്തിരി
ജപ്പാനിലെ ഫുക്കുവ�ോക്കയില്‍ നടന്നത് പ്രശ്നങ്ങളു ക്കുന്നു. ഇത�ൊക്കെ ന�ോട്ട് നിര�ോധനം, ജി.എസ്.
ടെ തീവ്രത ഉയര്‍ത്തിക്കാട്ടുന്നു. ടി തുടങ്ങിയ ഇന്ത്യാഗവൺമെന്റിന്റെ വികല സാ
ന�ോ ഡീല്‍ ബ്രെക്സിറ്റ് മ്പത്തിക നടപടികളുടെ  ബാക്കിത്തുകയാണെന്ന
യൂറ�ോപ്യന്‍ യൂണിയന്‍ വിടാനുള്ള റഫറണ്ടം സത്യംമൂടി വെക്കപ്പെടുന്നത് തീവ്ര ദേശീയതയെ
ബ്രിട്ടന്‍ പാസാക്കിയിട്ട്  മൂന്നു വർഷം കഴിഞ്ഞു. കൂട്ടുപിടിച്ചാണ്. 

HmKÌv 2019
sI.F-kv.C._n.
H-m-^o-tk-gv-kv A-tkm-kn-tb-j³ \yqkv 35
പ്രതികരണം
ജൂലൈ മാസത്തിലെ ന്യൂസ് മാഗസി ജൂലൈ ലക്കം ന്യൂസ് മാഗസീനിൽ വന്ന വിവർത്തന
നിൽ ഷനാസ്. P. ഷൗക്കത്ത് എഴുതിയ വഴികൾ വായിച്ചു. ശ്രീമതി ജാസ്മിൻ ബാനുവും ശ്രീ.
Fault Pass ഇൻഡിക്കേറ്ററിനെ കുറിച്ചുള്ള സുധീപും വളരെ ഭംഗിയായി തന്നെ വിവർത്തനം ചെ
ലേഖനം ഏറെ കാലിക പ്രസക്തി ഉള്ളതാ യ്തിരിക്കുന്നു. രണ്ടിലും മുഴച്ചു കാണുന്നത് സ്നേഹവും ആർ
ണ്. ഞാൻ മുൻപ് ജ�ോലി ചെയ്തിരുന്ന സെ ദ്രതയും തന്നെ. "വ്യഥയിലാണ്ടൊരു ഹൃത്തടത്തെ
ക്ഷനിൽ ഏറെ പാടങ്ങളും റബ്ബർ ത�ോട്ടങ്ങ നെഞ്ചോടു ചേർക്കുകിൽ വ്യർത്ഥമാകില്ലെൻ ജീവിതം"
ളുമാണ് ഉണ്ടായിരുന്നത്. ലേഖനത്തിൽ തീർച്ചയായും വളരെ അർത്ഥവത്തായ വരികൾ.
പറയുന്നത് പ�ോലെ ഏറെ ബുദ്ധിമുട്ടുള്ള പക്ഷെ, വ്യർത്ഥമാകില്ലെന്നാകിലുമെത്ര പേർ മിന
കാര്യമാണ് 11 kV ഫീഡർ ഫ�ോൾട്ട്‌ കണ്ടുപി ക്കെടുമിന്നീ പാഴ് വേല ചെയ്യാൻ. ദുഖഭാരത്താൽ
ടിക്കൽ. പ്രത്യേകിച്ച് കേരളത്തിലെ പ�ോലെ കേഴുന്ന മനസ്സുകളെ തന്നോടു ചേർത്ത് നിർത്തി ഒന്നു
ഭൂപ്രകൃതിയുള്ള സ്ഥലത്ത്. വിദേശ രാജ്യങ്ങ തല�ോടിയാൽ, ഒന്നു ആശ്വസിപ്പിച്ചാൽ അവരുടെ
ളിൽ പ�ോലും ഇല്ലാത്ത രീതിയിൽ ഫ�ോൾട്ട്‌ ദുഃഖത്തിന് ഏറെ ശമനമുണ്ടാകുമെന്നത് വാസ്തവം.
ല�ൊക്കേഷൻ ഫ�ോണിലേക്ക് മെസ്സേജ് എന്നിരിക്കിലും ഇതിന�ൊക്കെ ഇന്ന് എത്ര പേർക്ക്
ആയി ലഭിക്കുന്ന രീതിയിൽ അതിനെ സമയമുണ്ട്? സ്നേഹവും വിശ്വാസവും ആത്മാർത്ഥത
രൂപ കല്പന ചെയ്ത നമ്മുടെ സഹപ്രവർ യുമ�ൊക്കെ ഇന്ന് ജീവിത യാത്രയ്ക് ‌ കിടയിൽ ച�ോർന്നു
ത്തകർ ഏറെ അഭിനന്ദനം അർഹിക്കുന്നു. പ�ോയിക്കൊണ്ടിരിക്കുകയല്ലേ. രണ്ടുപേരും വളരെ തൻ
ഒപ്പം തന്നെ എല്ലാ സെക്ഷനുകളിലും ഈ മയത്വത്തോടുകൂടി തന്നെ എമിലി ഡിക്കിൻസിന്റെ
സംവിധാനം ഉടൻ ലഭ്യമാക്കാൻ വേണ്ട ആംഗലേയ വരികളെ പരിഭാഷപ്പെടുത്തിയിരിക്കുന്നു.
ഇടപെടലുകൾ സംഘടന നടത്തുമെന്നും പുതുമയുള്ള ഈ പംക്തി തുടരണമെന്നാണ്
പ്രതീക്ഷിക്കുന്നു. എന്റെ പക്ഷം.
സൂര്യ K.S, സത്യഭാമ സി.
അസിസ്റ്റന്റ് എൻജിനീയർ സീനിയർ ക�ോൺഫിഡൻഷ്യൽ അസിസ്റ്റന്റ്,
ഇലക്ട്രിക്കൽ സെക്ഷൻ, മരട് ഇല. സർക്കിൾ, നിലമ്പൂർ

സർവീസ് സംബന്ധമായ നിങ്ങളുടെ സംശയങ്ങൾ അയയ്ക്കുക.


Email : news@kseboa.org

?
സസ്പെൻഷൻ കാലാവധി 3 മാസം കഴി കാലാവധി തുടർന്നാൽ പൂർണ്ണ ശമ്പളത്തിനു തു
ഞ്ഞാൽ 75% ശമ്പളത്തിന് എല്ലാ ജീവ ല്യമായ തുക ലഭിക്കും. ഈ കാലയളവുകളിലെ
നക്കാരും അർഹർ അല്ലേ? ഓഫീസർ വർദ്ധനകൾ ലഭിക്കില്ല. എന്നാൽ ഓഫീസർ
റാങ്കിൽ ഇത് നല്കുന്നതിന് എതിരായി BO ഉണ്ടോ? റാങ്കിലുള്ളവർക്ക് KSR Part1 ആണ് ബാധകം. [B.0.
No.475/99/LAS1 /11664/83. Dtd.Tvpm. 23.02.99]
= കേരളാ പേയ്മെന്റ് ഓഫ് സബ്സിസ്റ്റൻ ഇതിൻപ്രകാരം അർദ്ധ വേതന അവധിയി
സ് അലവൻസ് ആക്ട് 1972 (1) പ്രകാരം ആണ് ലെ വേതനത്തിനു തുല്യമായ തുക ആയിരിയ്ക്കും
KSEBL-ലെ ത�ൊഴിലാളികളുടെ ഉപജീവന ബത്ത സസ്പെൻഷൻ കാലാവധി അവസാനിയ്ക്കുന്നതു
നൽകുന്നത്. ഇത് ആദ്യത്തെ90 ദിവസം വരെ വരെയും ഉപജീവന ബത്തയായി ലഭിക്കുക. ഉപ
അവസാനം ലഭിച്ച വേതനത്തിന്റെ 50% ഉം തു ജീവന ബത്ത ലഭിക്കാൻ ഈ കാലയളവിൽ
ടർന്ന് 75 % ഉം ആണ്. 1978 ലെ അമെന്റ്മെന്റ് മറ്റു വരുമാനം ഇല്ല എന്നതിന് സാക്ഷ്യ പത്രം
പ്രകാരം 180 ദിവസത്തിനു ശേഷം സസ്പെൻഷൻ ആവശ്യം ആണ്.

36 sI.F-kv.C._n.
H-m-^o-tk-gv-kv A-tkm-kn-tb-j³ \yqkv HmKÌv 2019
ബ�ോർഡ് ഉത്തരവുകൾ

സമാഹരിച്ചത് : സി.പി. സുധീഷ്‌

BO /FTDNO 623 /2019 /D(T &SO /T6 /TRANSGRID /G1 /19 -20dated tvm 14 -08 -19
ട്രാൻസ്മിഷൻ പ്രോജക്ടുകളുടെ DPR പരിശ�ോധിക്കുന്നതിനും,അംഗീകരിക്കുന്നതിനും വേണ്ടിയു
ള്ള DPR കമ്മിറ്റി പുതുതായി രൂപീകരിച്ച CE ട്രാൻസ്‍ഗ്രിഡിനെക്ക​ൂടി ഉൾപ്പെടുത്തി പുനഃസംഘ
ടിപ്പിച്ചു.ഇനി മുതൽ 10 ക�ോടിയും അതിനു മുകളിലുമുള്ള വർക്കുകൾ DPR കമ്മിറ്റി യുടെ അംഗീ
കാരത്തിന് വിധേയമായിട്ടായിരിക്കും AS നൽകുക.

BO(DB)NO.622/2019(SOURA /BID DOCUMENTS /2019 -20)TVPM dated 14 -08 -19


2019 - 20 ൽ 200MWp യുടെ സൗര ഫേസ് -1പ്രോജെക്ട് കൾ നടപ്പാക്കാനുള്ള ബ�ോർഡുത്തര
വിന്റെ വിശദാംശംങ്ങൾ

BO(FTD)No.624/2019/D(TSO)T6/G1/2019-20 dated Tvpm 14-08-19


1972 ലെ മാന്വൽ ഓഫ് ട്രീ കട്ടിങ് പുതുക്കിക�ൊണ്ടും RoW ക്കും ടവർ ഫൂട്ടിങ് നും നൽകുന്ന
ക�ോമ്പൻസേഷൻ വർധിപ്പിച്ചു

BO (FTD)No.616.DGC/AEE/1/GCC/2018/Tvpm dated 09-08-19


ജനറേഷൻ സിവിൽ ക�ോർ കമ്മിറ്റി തീരുമാന പ്രകാരം 40 % ക്വാട്ട യിൽ സിവിൽ അസിസ്റ്റന്റ്
എഞ്ചിനീയർ മാരുടെ 35 വേക്കൻസികൾ PSC ക്ക് റിപ്പോർട്ട് ചെയ്തു.

ബ�ോർഡ് ഓർഡർ (എഫ് .റ്റി .ഡി )നം.613 /2019 പി.എസ്.1( ബി/യുണിയൻസ് മീറ്റിംഗ്സ ‌ ്/
2017 ) തിരുവനന്തപുരം. തീയതി 06 -08-19
പ്രളയക്കെടുതി - ബഹു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ.എസ്.ഇ.ബി ലിമി
റ്റഡ് ജീവനക്കാരിൽ നിന്നും ഒരു മാസത്തെ ശമ്പളം നൽകുന്നതിനുള്ള കേരള സർക്കാർ
ഉത്തരവ് - തുക ഈടാക്കൽ / പരാതികൾ പുതുക്കി നിശ്ചയിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
ഉൾക്കൊള്ളിച്ച സർക്കാർ പരിപത്രം കെ.എസ്.ഇ.ബി ലിമിറ്റഡിൽ പ്രാബല്യത്തിൽ വരുത്തു
ന്നത് - സംബന്ധിച്ച്.

BO(FTD)No.605/2019(DI(DI&IT)/D6-AE3/EASE OF DOING BUISNESS/2018-19dtd Tvpm 03/08/19


ല�ോ ടെൻഷൻ ഉപഭ�ോക്താക്കൾക്കും അപേക്ഷ ഫീസ�ോ ടെസ്റ്റിംഗ് ഫീസ�ോ അഡിഷണൽ
ക്യാഷ് ഡെപ്പോസിറ്റോ നൽകാതെ കണക്ടഡ് ല�ോഡ് സ്വയം വെളിപ്പെടുത്താവുന്ന പദ്ധതി
വീണ്ടും പ്രാബല്യത്തിൽ വന്നിട്ടുണ്ട് .01/08/2019 മുതൽ 31/08/2019 വരെയാണ് ഈ പദ്ധതിയു
ടെ കാലാവധി.

HmKÌv 2019
sI.F-kv.C._n.
H-m-^o-tk-gv-kv A-tkm-kn-tb-j³ \yqkv 37
പരിഭാഷ

വിവർത്തനവഴികൾ
പാബ്ലോ നെരൂദയുടെ ആംഗലേയവരികളെ രണ്ട്‌വ്യത്യസ്്‌തകോണുകളിൽ
നോക്കിക്കാണുന്നു...

He who does not travel,


യാത്ര ചെയ്യാത്തവൻ, വഴികൾ താണ്ടാത്തവൾ /ൻ
who does not read,
വായിക്കാത്തവൻ, വാക്കു കൾ തീണ്ടാത്തവൾ /ൻ
who does not listen
പാട്ടുകേൾക്കാത്തവൻ, പാട്ടുകൾ കേൾക്കാത്തവൾ /ൻ
to music,
രാഗമില്ലാത്തവൻ, സ്വത്ത്വത്തെ പുണരാത്തവൾ/ൻ
who does not find grace
രാഗമില്ലാത്തവൾ, അവള/ നല്ലോ
മരിക്കുന്നു മന്ദമായ്. in himself, അന്ത്യത്തിലേക്കടുക്കുന്നവൾ /ൻ
she who does not find
- മ�ോഹൻ കൊട്ടറ grace in herself, - ജാസ്‌മിൻ ബാനു
dies slowly.
കവിത

ഓണാശംസകള്‍ ഒത്തൊരുമിച്ചന്നു നാക്കിലച്ചോറുണ്ടു


കാറ്റേറ്റു പാട്ടുകള്‍ പാടിടുമ്പോള്‍
ലവ്‌ലിഷണ്‍മുഖന്‍ കെട്ടിച്ചമച്ച കഥകള്‍ക്കു മുമ്പിലായ്
അസിസ്റ്റന്റ് ക�ൊച്ചുകണ്‍പോളകള്‍ താണിടുമ്പോള്‍
എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, എത്തിന�ോക്കീടുന്ന താന്‍പാതിയേകിടും
കെ.ഡി.പി.പി. മാധുര്യമ�ോര്‍മ്മയില്‍ മാത്രമായീ.
ആയിരം തേരുകളെത്തുന്നു സുന്ദര
താങ്ങാകുമൂന്നുവടി; തന്റെ ചാരത്തു സ്വപ്നക്കുണുക്കുകള്‍ ത�ോളിലേറ്റി
ചേര്‍ത്തു മുറുകെപ്പിടിച്ചിരിയ്‌ക്കൊ ക�ൊച്ചുകിനാക്കളെകണ്ടുക�ൊതിയ്‌ക്കവേ
തപ്പിത്തിരയുന്നു വാടിയവെറ്റില യ�ൊക്കെയും പാറിയകന്നു ദൂരെ!
വായിലത്തിരുകിച്ചവച്ചിടുന്നു. ക�ൊയ്യുന്ന പെണ്ണുങ്ങള്‍ പാടുന്നതല്ലയ�ോ,?
എന്തോ പറയുവാന്‍ മന്ദം തിരിയവെ താളത്തില്‍ കേള്‍ക്കുന്നതീണമ�ോടെ?
നിശ്ശബ്ദശൂന്യത മുറ്റിനിന്നു. തീര്‍പ്ുപകല്പിക്കുന്നു വേലയ്ക്കുവന്നവള്‍
ഏകാന്തതയുമായെത്തിയവാര്‍ദ്ധക്യ സീഡികള്‍ മാറ്റുന്നു ഘ�ോരഘ�ോരം!
മ�ൊറ്റയ്ക്കുടല്‍കാര്‍ന്നു തീര്‍ത്തിടുന്നു ഫ്രിഡ്ജിലെച്ചോറതാ മേശമേലെത്തുന്നു
വേദന വിങ്ങുന്ന കാലില്‍ തല�ോടുവാ ചിത്തംമരവിച്ചു പ�ോയിടുന്നു.
നാ,വളക്കൈകളിന്നോര്‍മ്മയായീ. പേരക്കിടാവിന്റെ സന്ദേശമെത്തുന്നു
കെട്ടിപ്പുണര്‍ന്നൊരുമുത്തമേകീടുവാന്‍ ''മുത്തച്ഛന�ോണത്തിനാശംസകള്‍''
പിഞ്ചുകാല�ോടിയണഞ്ഞതില്ല. പൂന്തേന്‍ നുണഞ്ഞൊരുതുമ്പിയ്ക്കറിയുമ�ോ
വീണപൂതന്നിലെ ന�ൊമ്പരങ്ങള്‍!
ഓണക്കളിയുടെയാരവം കേട്ടുവ�ോ? ദീപം തെളിയ്ക്കാത്തസന്ധ്യയാണിന്നുഞാന്‍
പൂവേവിളികളുയരുകയ�ോ? മ�ോഹങ്ങളില്ലാത്ത വേഴാമ്പലായ്
കൂട്ടിക്കിടക്കുന്ന കറ്റകള്‍ക്കുള്ളിലൂ പച്ചകാണാത്തൊരിപ്പാടത്തിന�ോരത്ത്
ടങ്ങതാ കുട്ടികള പാഞ്ഞിടുന്നോ? വ്യര്‍ഥസ്വപ്നങ്ങള്‍ക്ക് വിത്തിടുമ്പോള്‍
ഓടിത്തളര്‍ന്നെത്തുമ�ോമനപ്പൈതങ്ങ മ�ോഹിച്ചുപ�ോകുന്നു കണ്ണടയ്ക്കുംമുമ്പ്
ളീമടിത്തട്ടിലിടം പിടിയ്ക്കും പൂങ്കുരുന്നേ നിന്നെയ�ോമനിയ്ക്കാന്‍!

38 sI.F-kv.C._n.
H-m-^o-tk-gv-kv A-tkm-kn-tb-j³ \yqkv HmKÌv 2019
ഉന്നതവിജയം നേടിയവർ

കാർത്തിക എം. ഗായത്രി ബിനോദ്‌ നിവേദ്‌ശരത്‌ സറീൻ ആൻ ജോൺസ്‌


(A1 in 12th) (A1 in 12th) (A1 in 12th) (A1 in 12th)
D/o രാധിക എം. ഫിനാൻസ്‌ D/o അജിത സി.ജെ. AEE, S/o മഞ്ജു‌ കെ.ആർ. D/o വൽസമ്മ ജെയിംസ്‌
ഓഫീസർ, Tender CE (CC) സൗത്ത്‌ഓഫീസ്‌ AEE, CPMC SS, ED, Ktda

യു. ബാലമുരളി കൃഷ്‌ണൻ അഫ്രീൻ സെയ്‌ദ്‌എസ്‌. ജയലക്ഷ്‌മി എ.പി. അജേഷ്‌ജെ.എസ്‌.


(A1 in 12th) (A1 in 12th) (A1 in 10th) (A1 in 10th)
S/o ശ്രീകല ബി. നായർ D/o സെയ്‌ദ്‌കാസിം എ. D/o അംബികകുമാർ പി. S/o ഷാജി എസ്.‌
AEE, ESD, ബീച്ച്‌ SS, CCC AEE,PMU, കൊല്ലം AE, 110kv S/S, പുനലൂർ

അമയ്‌കാർത്തിക്‌എസ്‌. അസ്‌മി എസ്‌.ബി. അലിഷാ അനിൽ കൗശിക്‌എസ്‌.


(A1 in 10th) (A1 in 10th) (A1 in 10th) (A1 in 10th)
S/o സജീവ്‌എസ്‌. D/o സക്കീർഹുസൈൻ K.N. D/o അനിൽകുമാർ ആർ. S/o സുഭാഷ്‌ബി.
AE, 220Kv S/S, കുണ്ടറ AE, 66kv S/S, തെന്മല AEE, ESD, കൊട്ടിയം AEE, ESD, ശാസ്‌താംകോട്ട

ഗൗരി നന്ദന സി.എസ്‌. ഹൃദയ എം.എസ്‌. അനാമിക ജെ. അജയൻ ഹരി ആർ.
(A1 in 10th) (A1 in 12th) (A1 in 10th) (A1 in 10th)
D/o ചന്ദ്രശേഖരൻ ജി. D/o ശ്രീകുമാർ പി.എസ്‌. D/o അജയകുമാർ ജി. S/o രവികുമാർ വി.ജി.
AE, ES, പെരുമ്പുഴ SS, ES, ശിവപുരം AEE, ESD, അഞ്ചൽ AAO, RAO, കൊല്ലം
R.N. 55167/91 KSEB Officers' Association News Regd. KL/TV(N)368/2015-17. Price 20. Date of Publication : 28.08.2019
Licensed to post without pre-payment - No. KL/TV(N)WPP/73/2015-17 at TVPM RMS

BZcm-Rv-P-enIÄ

നീരിലാഴുന്ന നേരവും
തുഴ നീട്ടിടും സ്നേഹമേ
പെരും കയത്തിലും ത�ോണി
ഞങ്ങൾക്കു നിന്നോർമ്മകൾ

വിയ്യൂർ ലൈൻ മെയിന്റനൻസ്‌സെക്‌ഷനിലെ അസിസ്റ്റന്റ്‌എൻജിനീയർ ആയിരുന്ന െ​െ


​ ബജു കെ.എ.

പറപ്പൂർ ഇല. സെക്‌ഷനിലെ അസി. എൻജിനീയർ പൂന്തുറ ഇല. സെക്‌ഷനിലെ അസി. എൻജിനീയർ
ആയിരുന്ന സജിൻ വി.എസ്.‌ ആയിരുന്ന സുഗതൻ റ്റി.

Printed and Published by P.V. Lathish, on behalf of KSEB Officers' Association (Reg. No. 365/90) T.C. 25/2969, Malloor Road,
Thiruvananthapuram - 695 035 & Printed at Orange Printers, T.C. 25/1993, Gandhari Ammancovil Jn., Thiruvananthapuram- 1, Kerala
Published from KSEB Officers' Association, TC 25/2969, Malloor Road, Thiruvananthapuram - 695 035
Editor : Jasmin Banu A., Phone : 0471-2462300, Email : news@kseboa.org/info@kseboa.org Visit us : www.kseboa.org  HmKÌv 2019

You might also like