You are on page 1of 99

1

SUDARSANA
BY PRANAMANJARI
(COMMENTARY TO THANTHRARAJATHANTHRA)
Abridged Malayalam Version by Dr Suvarna Nalapat

Sudarsana Thanthrarajathanthra commentary Pranamanjari


2

സുദർശനം
ത്രന്തരാജത്രന്തം ഭാഷ�ം
്രപാണമഞ്ജരി
മലയാളം േഡാ സുവർണ്ണ നാലപ്പാട്ട്.

Sudarsana Thanthrarajathanthra commentary Pranamanjari


3

ആമുഖം-
1940ൽ സംസ്കൃതസാഹിത�ത്തിൽ സ്്രതീകള�
െട സംഭാവന എന്ന േപരില് ്രപസിദ്ധീകരിച്ച
5ആം വാള�ം. ത്രന്തരാജത്രന്തത്തിെന്˙റ ആദ�പടല
മാണ് ഇതിലുള്ളത്. ഒന്നാം പടലത്തിൽ 101 േ�ാ
കമുണ്ട്. ശിവൻ പാർവ്വതിക്ക് ഉപേദശിച്ച കാദി
മതത്രന്തമാണ്. 9 നാഥന്മാർ ഇതിെന േലാകമാെക
്രപചരിപ്പിച്ച�. ഓേരാ കൽപ്പത്തിലും േദവിയും 9
നാഥന്മാരും ത്രന്തരാജത്രന്തവും ഉത്പ്പാദിക്കെപ്പ
ടുകയും സംഹരിക്കെപ്പടുകയും െചയ്യ�ന്നു. 36
പടലമാണ് ത്രന്തരാജനിലുള്ളത്. തേ്രന്താൽപ്പത്തി,
നാഥന്മാർ, നിത�ാമ്രന്തസൃഷ്ടി, ലളിതാരാധന,
നിത�കള�െട ആരാധന, കാേമശ�രി, ഭഗമാലിനി,
നിത��ിന്ന, േഭരുണ്ഡ, വഹ്നിവാസിനി, ദൂതി,
ത�രിത, വേ്രജശ�രി, കുലസുന്ദരി, നിത�ാനിത�,
നീലപതാക, വിജയ, സർവ്വമംഗല, ജ�ാലാമാലി
നി, ചി്രത, കുരുകുല�, വാരാഹി, ധ�ാനങ്ങൾ,
മാതൃകമാരുെട വ�ാപനസ�ഭാവം, മ്രന്തങ്ങള�െട
ശക്തി, നിത�യും കാലവും ഏകം, നിത�കൾക്ക്
സമർപ്പണത്തിനായി കുഴികള�ണ്ടാക്കുന്നത്,
സമർപ്പണങ്ങൾ, കാമ�വസ്തുസമർപ്പണം,
യ്രന്തം, ചമത്കാര്രകിയ, വാസന (നിത�കെള

Sudarsana Thanthrarajathanthra commentary Pranamanjari


4

സ�യം താനായി സങ്കൽപ്പിക്കൽ), നിത�ാസ�


ഭാവം. ഇവയാണ് 36 എണ്ണം.
ഓേരാ പടലത്തിലുമുള്ള േ�ാകങ്ങൾ, ഗുരുസ�
ഭാവം, ഗുണങ്ങൾ, ശിഷ�സ�ഭാവം, ഗുണങ്ങൾ,
അടയാളങ്ങൾ, ഉത്തരവാദിത്തങ്ങൾ, സിദ്ധികൾ,
സിദ്ധികൾ ലഭിക്കാനുള്ള മാർഗ്ഗം, രാശി,നക്ഷ്രത
ശുദ്ധി, സിദ്ധരും സാധകരും സാദ്ധ�ഋണധനശു
ദ്ധി, സിദ്ധാദിച്രകം, ച്രകശുദ്ധി, സിദ്ധന്മാരും,
സാദ്ധ�, സുസിദ്ധ, അരിമ്രന്തങ്ങള�ം. മ്രന്തേമാ
ശിഷ�േനാ ഋണിധനികളാകാനുള്ള കാരണം.
ജപമാല, വർണ്ണമാല, ജപം മ്രന്തസിദ്ധിക്ക് കാര
ണമാകുന്നത്, ജപമമി എണ്ണ�ന്ന വിധം, വിദ�യി
ലൂെട സിദ്ധി ലഭിക്കാൻ അർഹത ഉള്ളവർ,
േയാഗം, പല�വം, സമ്പുടം, ്രഗഥനം, വിദർഭം
എന്നീ വാക്കുകള�െട മ്രന്തസംബന്ധമായ നിർവ്വ
ചനം, മ്രന്തം െതറ്റായി പഠിപ്പിച്ച ഗുരു ശിഷ�െന്˙റ
നാശകാരണമാവുന്നത്, 25 തരം മ്രന്തങ്ങൾ േദാഷ
മുള്ളവയാണ്. (ദഗ്ദ്ധം, ്രതസ്തം, ഗർവ്വിതം,
ശ്രതു, ബാല, വൃദ്ധ, നിർജ്ജിത, അഹസ, ഛിന്ന,
സ്തംഭിത, മൂർഛിത, സ�പഗ, മത്ത, കീലിത,
രുദ്ധ, ്രപാപ്തദുഃഖ, ഖണ്ഡിത, അംഗഹീന,
അസംവൃത, ഹീനവീര�, കുണ്ഠിതം, �ിഷ്ട,
രുഗ്ന, ആവില, അവമാനിത.)

Sudarsana Thanthrarajathanthra commentary Pranamanjari


5

ശിഷ�െന സംരക്ഷിക്കാനായി ഗുരു േയാനിമു്രദാ


ബന്ധനം , മ്രന്തവിദ�ാേയാദജന ഇവ നൽകണം.
അഹം (ഞാൻ) ്രപപഞ്ചം, ശിവൻ ഇവയുെട
ബന്ധം അഹംകൃതിയുെട ്രപാധാന�ം ഗുരു ശി
ഷ�ന് വിവരിക്കണം. ്രബാഹ്മണ,ക്ഷ്രതിയ., ൈവ
ശ�വർണ്ണം താ്രന്തികവും ൈവദികവുമായ ്രകിയ
കൾ െചയ്യണം. ശൂ്രദർ താ്രന്തികകർമ്മം െചയ്യ�
ന്നു . ഗുരുവിെന്˙റ ഔർദ്ധവേദഹികാചാരങ്ങൾ
േദഹം ദഹിപ്പിക്കേയാ മറവു െചയ്യ�കേയാ
െചയ്യാം. അസ്ഥി െപറുക്കലും പിണ്ഡം െവക്ക
ലും ൈവദികാചാരമാണ്. അത് ്രതിവർണ്ണവും
െചയ്യ�ന്നു. ശൂ്രദരുേടത് താ്രന്തികാചാരമാണ്.
്രശാദ്ധദിനങ്ങളിെല ശിഷ�രുെട ഉത്തരവാദിത്ത
ങ്ങൾ, ഗുരുവിേനയും ഈശ�രേനയും ആരാധി
േക്കണ്ട 7 ഉത്സവദിനം ( ഗുരുവിെന്˙റ ജന്മനക്ഷ്രതം,
ദീക്ഷാദിനം, ഗുരുവിെന്˙റ സമാധിദിനം, അക്ഷര്രത
യസംപാദം, പൂർണ്ണദിനം, അമാവാസി. പൂർണ്ണ
ദിനം െപൗർണ്ണമിയും രണ്ടുപക്ഷത്തിേലയും
പഞ്ചമി, ദശമി ഇവയുമാണ്. ഗുരുവിന് പകരം
ആെര വിചാരിക്കാം, ഗുരുവിേനാടുള്ള ്രപഭാത
്രപാർത്ഥന, ഈ പടലം മുഴുവനായി മനസ്സിലാ
ക്കിയാൽ ഭൂമിതത�ം ്രഗഹിച്ച�.
്രപാണമഞ്ജരിയുെട ഒേര ഒരു കാവ�ം ഇതാണ്.
അവർ ഹർഷേദവെന്˙റയും ഹർഷമതിയുേടയും

Sudarsana Thanthrarajathanthra commentary Pranamanjari


6

മകളായിരുന്നു. ഇവർ കൂർമ്മാചലത്തിലാണ്


താമസിച്ചിരുന്നത്. ഇേപ്പാഴെത്ത കുമയൂൺ.
ഇവിെട േലാഹാഘട്ടിനടുത്താണ് വിഷ്ണു
കൂർമ്മാവതാരം എടുത്തത്. േ്രപമനിധിയുെട
മൂന്നാം ഭാര�യായിരുന്നു. േ്രപമനിധി ശാരദാ
തിലകടീകയും ശബ്ദാർത്തച്രന്ദികയും രചിച്ചി
ട്ട�ണ്ട്. ്രപാണമഞ്ജരി ൈഹഹയച്രകവർത്തി
കാർത്തവീര�ാ ർജ്ജുനെന്˙റ ഭക്തയായിരുന്നു.
പതി്രവതയായ അവർ ഏകപു്രതനായ സുദ
ർശനെന്˙റ വിേയാഗേത്താെട അവെന്˙റ േപരിൽ
രചിച്ചതാണ് ഈ കൃതി. ്രതിപുരസുന്ദരിയുെട
്രപശംസയായി ഈ കൃതി രചിക്കുന്നതിനു മുമ്പ്
ദീപ്രപകാശവും, രാജരാേജശ�ര്രപീതിക്ക് മറ്റ�
കൃതികള�ം രചിക്കയുണ്ടായി. ത്രന്തരാജത്രന്തം
സ�ത്രന്തമായ കൃതിയാണ്. അതിെന ഭാഷ�രചന
ക്ക് െതരെഞ്ഞടുത്തതുതെന്ന ്രപാണമഞ്ജരിയുെട
താ്രന്തികപാണ്ഡിത�ത്തിനു െതളിവാണ്. ്രപാണ
മഞ്ജരി പറയുന്നത് ഈ ഭാഷ�ം എഴുതുംമുമ്പ്,
സുന്ദരീഹൃദയം, നിത�േഷാഡശികാർണ്ണവം,
ച്രന്ദജ്ഞാനം, മാതൃകാത്രന്തം, സേമ്മാഹനത
്രന്തം, വാമേകശ�രം, ബഹുരൂപാഷ്ടകം, ്രപസ്താ
രചിന്താമണി, േമരു്രപസ്താരം എന്ന് 9 ത്രന്ത
്രഗന്ഥം േനരേത്ത ഉണ്ടായിരുന്നു എന്നാണ്. ഇവ
പരസ്പരം ആ്രശയിച്ചവയാണ്. കാദിമതത്തിെല
ആദ�െത്ത സ�ത്രന്തകൃതിയാണ് ത്രന്തരാജത്രന്തം.

Sudarsana Thanthrarajathanthra commentary Pranamanjari


7

േസതുബന്ധകാരനായ ഭാസ്കരാചാര� നിത�


േഷാഡശികാർണ്ണവെത്ത കുറിച്ച് പറയുേമ്പാൾ
സുന്ദരീഹൃദയവും
നിത�േഷാഡശികാർണ്ണവവും വാമേകശ�രവും
ഒേര ത്രന്തത്തിെന്˙റ 3 ഭാഗമായാണ്㌸ പറയുന്നത്.
ബഹുരൂപാഷ്ടകവും 8 ത്രന്തങ്ങള�െട സമാഹാര
മായാണ് അേദ്ദഹം പറയുന്നത്.
(കാദിമതത്തിെല മ്രന്തം ക എന്നാണ് ആരംഭിക്കു
ക. ഹാദിമതത്തിേലത് ഹ എന്നും കഹാദിമതം
ക, ഹ ഇവ േചർന്ന് ആരംഭിക്കുെമന്നും പറ
യുന്നു.) സംസ്കൃതഭാഷാപരിജ്ഞാനം, ൈശലി,
പാണ്ഡിത�ം ഇവയും ്രപാണമഞ്ജരിെയ വ�ത�
സ്തതയാക്കുന്നു. ഭാഷ�ത്തില് എവിേടയും
വിവരണം െകാടുക്കാനായി അവർ േ�ശിക്കു
ന്നത് കാണുന്നില�. അവരുെട തർക്കവും ന�ായ
വും വളെര കണിശവും സേന്ദഹം ഇല�ാത്തതു
മാണ്. ത്രന്തരാജത്തിെല ആദ�േ�ാകം 5 വ�ത�
സ്തേദവതമാരുെട േപരിലാണ് അവർ മേനാഹ
രമായി വിവരിക്കുന്നത്. (്രശീപതി, ഗണപതി,
സൂര�ൻ) ്രതിപുരസുന്ദരി, ശിവൻ). ഉറച്ച തീരു
മാനങ്ങള�ം ഊർജ്ജസ�ലതയും ൈധര�വും തീരു
മാനങ്ങളിെല സത�വും ത്രന്തരാജം േനരേത്ത
ഭാഷ�ം എഴുതിയവരുെട അഭി്രപായങ്ങെള
ചിലതിെന സ�ീകരിച്ച�ം ചിലതിെന തള്ളിക്കള

Sudarsana Thanthrarajathanthra commentary Pranamanjari


8

ഞ്ഞുമു�ള സമീപനവും എടുത്തുപറേയണ്ട


താണ്.
ഉദാഹരണമായി ത്രന്തരാജം ഗുരുവിന് 9 ഗുണം
പറയുന്നുണ്ട്. നിധികരെനന്ന ഭാഷ�കാരൻ ഇവ
9 നാഥഗുണങ്ങളാെണന്നും ഗുരു തന്നിൽ 9 നാഥ
ന്മാേരയും സമന�യിച്ചിട്ട�ണ്ട് എന്നും പറയുന്നു.
്രപാണമഞ്ജരി ചൂണ്ടിക്കാട്ട�ന്നു, ഇവയിെല
ആദ�െത്ത 4 ഗുണം ശിഷ�നിലും േവണ്ടതാെണന്ന്
ത്രന്തരാജം പറയുന്നുണ്ട്. (ചതുർഭിരാൈദ�ഃ
സംയുക്തഃ ്രശദ്ധാവാൻ സുസ്ഥിരാശയഃ) അതാ
യത് ശിഷ�നും ആദ�െത്ത 4 നാഥന്മാരുെട സമന�
യമാവണം. അതിനാൽ നിധികാരെന്˙റ ഭാഷ�ം
ശരിയല�. മ്രന്തത്തിന് 25 േപാരായ്മകൾ ഉെണ്ട
ന്നും അവ ഗുരു നീക്കണെമന്നും അതിന്നുേശഷ
േമ ശിഷ�ന് പഠിപ്പിക്കാവൂ എന്നുമുണ്ട്. ഇവിേട
യും നിധികരെന്˙റ നിർജ്ജിതമ്രന്തസംബന്ധമായ
തീരുമാനം ്രപാണമഞ്ജരി തള�ിക്കളയുന്നുണ്ട്.
ഛിന്ന, മൂർഛിത, സ�ാപഗമ്രന്തസംബന്ധമായി
സുഭഗാനന്ദനാഥനും നിധികാരനും പറഞ്ഞതും
ഖണ്ഡിക്കുന്നു.
ബന്ധനം േയാനിമു്രദായാ എന്ന് സുരക്ഷക്ക്
പറഞ്ഞു. സുഭഗാനന്ദനാഥൻ േയാനിമു്രദാ
എന്നത് ്രപാണനും മനസ്സ�ം മൂലാധാരത്തി
ൽനിന്ന് ചലിപ്പിച്ച് ്രബഹ്മര്രന്ധത്തിെലത്തിക്കു

Sudarsana Thanthrarajathanthra commentary Pranamanjari


9

ന്നതാെണന്നും ഇ്രപകാരം ആത്മാവ് അമൃത


മാകുന്നുെവന്നും വിചാരിക്കുന്നു. ബന്ധനം
ഇതിെന്˙റ അേന�ഷണം അഥവാ ഗേവഷണമാണ്.
്രപാണമഞ്ജരി േയാനി കുണ്ഡലിനിയാെണന്ന്
പറയുന്നുണ്ട്. അത് ്രതിഭുവനങ്ഹള�േടയും
ഉൽപ്പത്തിസ്ഥാനമാണ്. ്രതിേകാണരൂപം,
താലിതള�ള്ള പത്മം, സുഷുമ്നാമൂലത്തിലാണ്.
ഇഡാപിംഗലകൾക്ക് മദ്ധ�ത്തിലാണ് സുഷുമ്നാ.
മു്രദാ എന്നത്, േബാധെമന്ന പരേദവതയാണ്,
സഹ്രസാരപത്മത്തിനു താെഴ കുണ്ഡലിനിയുെട
ആനന്ദസ്ഥാനമാണ്. മുദം ദദാതി മു്രദാ. ബന്ധനം
േമേലക്കും താേഴക്കുമുള്ള മൂന്നു േലാകഗതിയാ
ണ്. മൂന്ന് ഗുണം 3 വാസനയായി ്രപവഹിക്കുന്ന
താണ്. േയാനിമു്രദാബന്ധനം ്രതിഗുണങ്ങള�െട
ബന്ധനത്തിൽ നിന്ന് മുക്തമായ ്രബഹ്മെത്ത
അറിയാനുള്ള അേന�ഷണമാണ്, ്രബഹ്മജിജ്ഞാ
സ ഗുരു ശിഷ�നിൽ ഉണ്ടാക്കണെമന്ന അർത്ഥ
മാണ് അതിെന്നന്ന് ്രപാണമഞ്ജരി പറയുന്നു.
അേപ്പാഴാണ് അമൃതത�ം ലഭിക്കുന്നത്.
്രബാഹ്മണ,ക്ഷ്രതിയ, ൈവശ�ന്മാർ ൈവദികവും
താ്രന്തികവുമായ അറിവു േനടുന്നുണ്ട്, അവ
ആചരിക്കുന്നുണ്ട്. സംസ്കാരെമന്നതിെന
നിധികാരൻ ആർഷ്രപേയാഗെമന്ന് പറയുന്നു.
്രപാണമഞ്ജരി സമാചേരത് എന്ന ്രകിയിൽനിന്ന്
ഉണ്ടായെതന്നാണ് പറയുന്നത്. േ�ാകത്തിെല

Sudarsana Thanthrarajathanthra commentary Pranamanjari


10

നാലാംപാദത്തിൽ ആ വാക്ക് ഉണ്ട്. നിധികാര


െന്˙റ വ�കരണ്രപശ്നം അ്രപകാരം ്രപാണമഞ്ജ
രി തീർത്തുെകാടുക്കുന്നു.
ത്രന്തരാജം ്രപേത�കഉത്സവദിനങ്ങെള പറഞ്ഞ
േശഷം ഗുരുശിഷ�ന്മാർ ഏെതല�ാം വാർഷികദി
നങ്ങെള ഒരുമിച്ച് ആേഘാഷിക്കണെമന്ന് പറ
യുന്നുണ്ട്. നിധികാരൻ ഇത് ഗുരുവിേനയും
ആരാധിേക്കണ്ട ദിനമാെണന്നും 3 ്രപാവശ�ം
ഗുരു എന്ന് പറയുന്നത് അതുെകാണ്ടാെണന്നും
അഭി്രപായെപ്പടുന്നു. ്രപാണമഞ്ജരി പറയുന്നത്
പർവ്വണസമയത്ത് ഗുരുേവാടുകൂടി െചേയ്യണ്ട
കർമ്മങ്ങെളയാണ് ഗുരുപദം കാണിക്കുന്നെത
ന്നാണ്. അവർ അൽപ്പം തമാശയായിട്ട്, ഒരു ്രപാ
വശ�ം പറഞ്ഞതിന് ത്രന്തം ്രപാധാന�ം െകാടുക്കു
ന്നിെല�ന്ന് വരികിൽ ഓേരാ വാക്കും എ്രത ്രപാവ
ശ�ം ആവർത്തിേക്കണ്ടി വരും എന്നാണ്. ത്രന്ത
രാജത്രന്തത്തിെല ചർച്ചകളിൽ ്രപാണമഞ്ജരി
എത്തിേച്ചരുന്ന നിഗമനങ്ങൾ രസകരമാണ്. ശരി
യായ ഗുരുശിഷ�ന്മാെര നിർവ്വചിച്ച േശഷം അ
ത്തരം ഗുരുശിഷ�ന്മാെര ഇക്കാലത്ത് കാണാൻ
വിഷമമാെണങ്കിലും , സ�ാഭാവികമായും അട
യാളം െവച്ച് േവണം െതരെഞ്ഞടുപ്പ് എന്നും ഏ
റ്റവും കൂടുതൽ ലക്ഷണങ്ങൾ ഉള്ളവെര െതര
െഞ്ഞടുക്കണെമന്നും പറയുന്നു. ശിഷ�ൻ യാെതാ

Sudarsana Thanthrarajathanthra commentary Pranamanjari


11

രു വിധ പണമിടപാടിലും ഗുരുവുമായി ഇടെപ


ടരുത് എന്ന് അവർ അർത്ഥശങ്കക്ക് ഇടമി ല�ാെത
പറയുന്നുണ്ട്. ഗുരു സഹായം അഭ�ർത്ഥി ക്കുന്ന
പക്ഷം എന്തു െചയ്യണം. അത്തരം അവസരങ്ങ
ളിൽ തീർച്ചയായും സഹായിക്കാം, പട്ടിണി കിട
ന്ന് മരിക്കാൻ ഗുരുവിെന അനുവദിക്കരുത്. ദാ
രി്രദ�ം തീർത്തുെകാടുക്കണം. ഗുരുശിഷ�ന്മാർ
തമ്മിൽ െതറ്റിദ്ധാരണകേളാ ശണ്ഠകേളാ വരാതി
രിക്കാനാണ് പണമിടപാട് പാടിെല�ന്ന് പറയുന്ന
ത്. ഗുരുവിെന യാെതാരു കാരണവശാലും നിന്ദി
ക്കാേനാ അപമാനിക്കാേനാ പാടില�. ആവശ�ം
വന്നാൽ പണം െകാടുത്ത് സഹായിക്കരുെതന്നല�
വിവക്ഷ.
ശരിയായ മ്രന്തം െതരെഞ്ഞടുത്താലാണ് ശിഷ�ന്
ആനന്ദവും സിദ്ധികള�ം ലഭിക്കുക. ഇന്ന മ്രന്തം
ഇന്ന വ�ക്തി്ക്ക് ഉപകാര്രപദമാകും എന്ന് അറി
യാൻ നക്ഷ്രതം, രാശി, സിദ്ധാദി, ഋണധന, കുലാ
കുല, ഇ്രപകാരം പലതും അറിയണം. വിപരീത
ഫലം തേന്നക്കാവുന്ന മ്രന്തങ്ങെള തിരിച്ചറിയ
ണം. ച്രകങ്ങെള അറിയണം. (രാശിച്രകം, നക്ഷ
്രതച്രകം, സിദ്ധാദിച്രകം അഥവാ അ-ക-ത-ഹ
ച്രകം ഇവ) അതായത് ഗുരു െവറും പൂജ
മാ്രതം അറിഞ്ഞവനാവരുത്. വിവിധവിഷയ
ജ്ഞാനം േവണം. സാധകസ്ഥിതി കിട്ടന്നതുവെര

Sudarsana Thanthrarajathanthra commentary Pranamanjari


12

ഭക്തൻ ഇവെയ പഠിക്കണം. സിദ്ധ, സാധക,


സാദ്ധ�ന്മാെരല�ാം അവരുെട ഋണധനശുദ്ധി
അറിയണം. തെന്നക്കാള�ം മ്രന്തമാേണാ ശക്തി
യുള്ളത്, താനാേണാ മ്രന്തേത്തക്കാള�ം ശക്തിയു
ള്ളത് എന്ന് ഇതാണ് മനസ്സിലാക്കിത്തരുന്നത്.
സാധകൻെന്˙റ നാമത്തിെല ആദ�ാക്ഷരവും മ്രന്ത
ത്തിെന്˙റ ആദ�ാക്ഷരവും ഇതിൽ ്രപധാനപങ്ക്
വഹിക്കുന്നു.(വാവഹാാരികനാമം എടുക്കണം.
ഉപനയനസമയത്ത് ഗുരു തന്ന ഗുഹ�നാമമല�).
ഇടയിലുള്ള അക്ഷരം എണ്ണി, അതിെന 3 െകാണ്ട്
ഗുണിച്ച് 7 െകാണ്ട് ഹരിക്കണം. ബാക്കി വരുന്ന
ത് നാമരാശി. ബാക്കി വരാത്ത പക്ഷം 7 തെന്ന
യാണ് നാമരാശി എന്ന് ്രപാണമഞ്ജരി പറയു
ന്നു. മറ്റ് ത്രന്ത്രഗന്ഥങ്ങൾ ബാക്കി 0 (പൂജ�ം)
വന്നാലും അതിെന ഗണിക്കുന്നുണ്ട്, എന്നാൽ
ത്രന്തരാജം അതിെന ഗണിക്കാെത 7 തെന്ന നാമ
രാശിയായി എടുക്കുന്നു. മ്രന്തത്തിെന്˙റ ആദ�ാക്ഷ
രവും സാധകനാമത്തിെന്˙റ ആദ�ാക്ഷരവും തമ്മി
ലുള്ള വ�ത�ാസം എണ്ണി അതിെന 3 െകാണ്ട്
ഗുണിച്ച് 7 െകാണ്ട് ഹരിച്ചത് മ്രന്തരാശി. തെന്˙റ
മുൻഗാമി സുഭഗാനന്ദനാഥൻ (മേനാരമ വ�ാഖ�ാ
നം രചിച്ച വ�ക്തി) വിപരീതകം സപ്തമിഃ
സംവർദ്ധ� ്രതിഭിരാഹേരദിത�ർത്ഥഃ എന്ന്
പറഞ്ഞിരിക്കയാൽ തെന്˙റ വ�ാഖ�ാനത്തിന്
വിരുദ്ധാഭി്രപായം വേന്നക്കാെമന്ന് ്രപാണമഞ്ജ

Sudarsana Thanthrarajathanthra commentary Pranamanjari


13

രി ്രപതീക്ഷിക്കുന്നുണ്ട്. അതായത് സംഖ�െയ 7


െകാണ്ട് ഗുണിച്ച് 3 െകാണ്ട് ഹരിക്കയാണ്
േവണ്ടെതന്ന്. അതിനാൽ ത്രന്താന്തരവും
പദാർത്ഥാദർശവും മ്രന്തമേഹാദധിയും
ഉദ്ധരിച്ച് സ�ന്തം അഭി്രപായെത്ത
ശക്തിെപ്പടുത്തുന്നു. ഉദാഹരണസഹിതം അവർ
പറയുന്നുഃ ചിന്താഹരണൻ എന്ന വ�ക്തി ഹരി
നാമം മ്രന്തമായി സ�ീകരിക്കാേമാ. ച മുതൽ ഹ
വെര 28 അക്ഷരമുണ്ട്. 28െന 3 െകാണ്ട് ഗുണിച്ച്
84 അതിെന 7 െകാണ്ട് ഹരിച്ചാൽ ബാക്കി പൂ
ജ�ം. നാമരാശി 7. േനേര മറിച്ച് വിപരീതമായി
കണക്കാക്കിയാൽ ഹ മുതൽ ച വെര 25 അക്ഷ
രം. 3 െകാണ്ട് ഗുണിച്ചത് 75. 7 െകാണ്ട് ഹരിച്ചത്
ബാക്കി 5. 5 മ്രന്തരാശി. മ്രന്തം ഋണിയും നാമം
ധനിയുമാവണെമന്നാണ് നിയമം. ഇതനുസരിച്ച്
ചിന്താഹരണന് ഹരിനാമമ്രന്തം സ�ീകരിക്കാനാ
വില�. ഋണധനശുദ്ധി സാധകനു മാ്രതമല�, സാദ്ധ�
നും സിദ്ധനും ബാധകമാണ്. (സർവ്വഃസാേദ്ധ�ഃ
സാധൈകഃ സിൈദ്ധശ്ച.)
മേ്രന്താച്ചാരണത്തിന് വിവിധവസ്തുക്കളാലുള്ള
ജപമണികൾ ഉപേയാഗിക്കുന്നു. അക്ഷരങ്ങള�ം
ഉപേയാഗിക്കുന്നു. അക്ഷമാല അക്ഷരമാല ത
െന്നയാണ്. അ ആദ�െത്ത ജപമണിയും ക്ഷ അ
വസാനേത്തതുമാണ്. ജപമാലയിൽ കൃത�മായി

Sudarsana Thanthrarajathanthra commentary Pranamanjari


14

മണികള�ള്ളത് ജപം 1000തവണേയാ 100000


തവണേയാ എെന്നല�ാം അറിയാനാണ്. അതിനാ
ൽ 100 മണിയാണ് അക്ഷമാലയിലുള്ളത്. സാധക
രുെട ഇഷ്ടാനുസരണം ജപമണികള�െട എണ്ണം
കൂട്ടരുത്. അ-ഹം-കൃ-തി എന്നാൽ അകാരവും
ഹകാരവും മാതൃകയുെട ആദ�വും അവസാന
വും േചർക്കുന്നതാണ്. ഇത് ശരിക്ക് മനസ്സിലാ
യാേല ശിഷ�ൻ ശിവസദൃശനാവുകയുള്ള�. ്രപാ
ണമഞ്ജരി പറയുന്നു, അ , ഹ ഇവ അക്ഷരമാ
ലയിെല ആദ�ാക്ഷരവും അവസാനാക്ഷരവു
മാണ്. ചിലർ ക്ഷ അവസാനാക്ഷരം എന്ന് അഭി
്രപായം പറയാറുണ്ട്. ക്ഷ, ള ഇവ അന്ത�, ഉപാ
ന്ത�ാക്ഷരങ്ങളായി ഉപേയാഗിക്കാറുെണ്ടങ്കിലും,
ക്ഷ ക, ഷ ഇവ േചർന്ന കൂട്ടക്ഷരമാണ്. ള ഉപാ
ന്ത�മാണ്. ഹ തെന്നയാണ് അന്ത�ാക്ഷരം എന്ന്
്രപാണമഞ്ജരി പറയുന്നു. അഹം ആത്മാവാണ്,
്രബഹ്മമാണ്. മാതൃക അ, ഹ ഇവേയാടു കൂടിയ
താവുേമ്പാൾ അത് സ�ാത്മാവും ്രപപഞ്ചവുമാ
ണ്. മാതൃകെയ താനായും ്രപപഞ്ചമായും വീ
ക്ഷിക്കുന്നതിന് അഹംകൃതി ശിഷ�െന സഹായി
ക്കുന്നു.
ഗുരുസ്േതാ്രതം എന്നും രാവിെല കീർത്തിക്കാനു
ള്ളതാണ്. 9 നാഥന്മാെരയും ഗുരുവായി കീർത്തി
ക്കുന്നു. ്രപാണമഞ്ജരി തെന്˙റ അഭി്രപായങ്ങെള

Sudarsana Thanthrarajathanthra commentary Pranamanjari


15

മറ്റ� ത്രന്തങ്ങള�മായി താരതെമ�െപ്പടുത്തുന്ന


തിൽനിന്ന് അവരുെട ത്രന്തപരിജ്ഞാനം വ�ക്ത
മാണ്. അനായാസമാണ് വ�ാഖ�ാനം നിർവ്വഹി
ച്ചിരിക്കുന്നത്. അക്കാലം വെര ത്രന്തം വ�ാഖ�ാ
നിച്ച ഏകസ്്രതീയാണ്񡐠񡐠񡐠񡐠񡐠񡐠񡐠񡐠񡐠񡐠񡐠񡐠񡐠񡐠񡐠񡐠񡐠񡐠񡐠񡐠񡐠񡐠
ലും നിരവധി താ്രന്തികമാർ ഭാരതത്തിലുണ്ടായി
രുന്നുതാനും. അവരുെട ്രഗന്ഥങ്ങൾ ഏെതങ്കിലും
സുരക്ഷിതസ്ഥാനത്ത് ഇേപ്പാഴും സൂക്ഷിച്ചിരി
ക്കാം. മറ്റ� സംസ്കൃതസാഹിത�ശാഖകളിെലന്ന
േപാെല ഇവയും ഒരു കാലത്ത് െവളിച്ചം കാണു
െമന്ന് ്രപതീക്ഷിക്കണം.
്രപാണമഞ്ജരിയുെട കാലം-
്രപാണമഞ്ജരിയുെട കാലം അവരുെട ഭർത്താ
വ് േ്രപമനിധി പന്ഥായുെട കൃതികളിൽനിന്നാണ്
മനസ്സിലാവുന്നത്. ഇവർ രണ്ടുേപരും കൂർമ്മാ
ചലവാസികള�ം കാർത്തവീര�ഭക്തരുമാണ്.
്രപാണമഞ്ജരി തെന്˙റ ഗുരു ഭർത്താവാെണന്ന്
പറയുന്നുണ്ട്. േ്രപമനിധിയും താ്രന്തികനായിരു
ന്നു. േ്രപമനിധി പണ്ഡിതനും ്രപസിദ്ധനുമായിരു
ന്നു. േ്രപമനിധിയും സുദർശന എന്ന േപരിൽ
ത്രന്തരാജത്രന്തത്തിന് വ�ാഖ�ാനം രചിച്ചിട്ട�ണ്ട്.
േ്രപമനിധി കുമേയാണിെല ഉമാപതിയുേടയും
ഉേദ�ാതമതിയുേടയും മകനായിരുന്നു. ഭരദ�ാജ
േഗാ്രതമാണ്. യേസ�ാേദ�ാതമതീ സതീ ഗുണവതീ

Sudarsana Thanthrarajathanthra commentary Pranamanjari


16

മാതാ പിേതാമാപതീർന്നാമ േ്രപമനിധീതി


പന്ഥകുലഭൂഃ കൂർമ്മാചേലാ ജന്മഭൂഃ മൂപാസ�ം
കൃതവീര�ജാച�ുതപദം ഭൂഭൃന്മൈലവന്മഭൂ.
ഇത് അേദ്ദഹത്തിെന്˙റ ്രഗന്ഥങ്ങളിെലല�ാം കാണു
ന്നു. േ്രപമനിധിയുെട കാലത്ത് അേദ്ദഹത്തിെന്˙റ
രക്ഷകനായ മൈലവമ്മൻ, മുക്തിേക്ഷ്രതത്തിന
ടുത്ത് തക്കമ എന്ന മലവാരത്തിെല സഹമല�െന്˙റ
െപൗ്രതനും ഘനശ�ാമെന്˙റ പു്രതനുമാണ്. ഈ
രാജാക്കന്മാെര കുറിച്ച് േ്രപമനിധിയുെട മല�ാ
ദർശം പറയുന്നുണ്ട്. (ശിവതാണ്ഡവഭാഷ�ം)
േ്രപമനിധി വാരാണസിയിലാണ് വളെരക്കാലം
ജീവിച്ചത്. അവിെട താമസിക്കാനുള്ള അനുവാ
ദവും ദാനവും മൈലവമ്മനാണ് െകാടുത്തത്.
അസ്ത�ുത്തരസ�ാം ദിശി മുക്തിേക്ഷ്രതസവിേധ
താകേമതി ്രപസിദ്ധപർവ്വതേദശാനാമധിപതിഃ
്രശീമൈലവമ്മേദവസ്തദീയകൃപാപാ്രതഭൂമികൃ
തിഭ�ാമന്നവസ്്രതാദിെസൗഖ�പൂർവ്വകം
കാശ�ാം എന്നും
്രശീമഹാരാജാധിരാജ്രശീമൈലവമ്മേദൈവരാ
ജ്ഞപ്തഃ ്രശീകാശീപുരനിവാസി കൂർമ്മാചലാ
ധിഷ്ഠിതകുലപരമ്പരാകഃ േ്രപമനിധിനാമാ
കശ്ചിദ് ദ�ിജഃ പുനരംഗയ്രന്താവലീം വിശദീക
േരാതി എന്നും ആനന്ദവേനർമ്മുനാം നിവസതാ
കാശ�ാം നിവസേതതി വർത്തുലാർഥഃ എന്നും

Sudarsana Thanthrarajathanthra commentary Pranamanjari


17

കാണുക. അേദ്ദഹത്തിെന്˙റ കൃതികൾ നിരവധി


യാണ്. എന്നാൽ പലതും ്രപസിദ്ധീകരിച്ചിട്ടില�,
ലഭ�വുമല�. ചിലത് മാ്രതം ഇവിെട പറയുന്നുഃ-
1. കാണ�ദീപദാനപദ്ധതി (എഡി 1775 മാനു
സ്്രകിപ്റ്റ്)
2. ഘൃതദാനരത്നം (എഡി 1812)
3. ൈനമിത്തിക്രപേയാഗരത്നാകരം (1812
എഡി)
4. ്രപേയാഗരത്നാകരം (എഡി 1812)
5. മഹാദർശം (അപൂർണ്ണം)
6. ദീപ്രപകാശവും അതിെന്˙റ ഭാഷ�ം ശബ്ദ്രപകാ
ശവും (ദീപ്രപകാശം എന്ന േപരിൽ രാജരാ
േജശ�രെന സംബന്ധിച്ച് ്രപാണമഞ്洌ജരിയും
ഒരു ്രഗന്ഥം എഴുതിയിട്ട�ണ്ട്) എഡി 1726-27.
7. ശാരദാതിലകെത്ത സംബന്ധിച്ച് ശബ്ദാർത്ഥ
ചിന്താമണി, എഡി 1737
8. ്രപേയാഗരത്നാകരം അഥവാ ഭക്ത്രവാതസ
േന്താഷകം എഡി 1729. ഇതിൽ അവസാനം,
ഇത�ം ദീപ്രപകാശഃ കുമതിനിരമേനാഃ
നഗജലധിരസക്ഷമാ്രപമാണീ തു ശാേക
മാർേഗ്ഗ ച പേക്ഷ നിശിഭവതിെഥൗ
നന്ദഭൂദീനനാഥേ്രപമ്ണാ േകനാപി (ഏേതന
ഏേകാനവിംശതിദിൈനഃ കൃേതായം ്രഗന്ഥ
ഇത�ുക്തം )്രബഹ്മവരമയ-തനുതാമാദധാനഃ

Sudarsana Thanthrarajathanthra commentary Pranamanjari


18

്രപപൂർണ്ണഃ. 2 േ�ാകം കഴിഞ്ഞ്,


യേസ�ാദുേധ�ാതമതീ എന്നും, ഇതി ്രശീ
േ്രപമനിധിശർമ്മനിർമ്മിേതാ ദീപ്രപകാശഃ
സമ്പൂർണ്ണാതമഗമത് എന്നും ഉണ്ട്.
ഇെതല�ാം െവച്ച് േ്രപമനിധിയും പത്നി ്രപാണ
മഞ്ജരിയും 18ആം നൂറ്റാണ്ടിെന്˙റ ആദ�പകു
തിയിലാണ് ജീവിച്ചത്.
ത്രന്താജത്രന്തത്തിെന്˙റ 4 മാനുസ്്രകിപ്റ്റിൽ 2
എണ്ണം െതലുഗിലും 2 എണ്ണം േദവനാഗരിയി
ലുമാണ് എഴുതിക്കാണുന്നത്.

ത്രന്തരാജത്രന്തം
്രപാണമഞ്ജരീകൃത
ത്രന്തരാജസുദർശനാഖ� ടീകാസഹിതം.
്രശീരാജരാേജശ�രായ നമഃ.

അനീേശാപി ്രശീേശാ വിഭുരഗതിപുംസാം


ഗതികേരാപവർഗ്ഗാദ�ം യസ്മാത്
ഫലമലമസൂേതപി വിമലം.
അമേഹതുർനാനാവിമതിരപി
മന�ാർത്ഥമതിദഃ മഹായഃേകാേപ� േഷാ്രത തു
ഭവതു േമ ൈഹഹയപതിഃ
്രശീകാർത്തവീര�പദരാഡിഹ േയാഗരൂഢ�ാ
സ�ീേയഷ്ടേദവമിവ േകവലേയാഗയുക്ത�ാ

Sudarsana Thanthrarajathanthra commentary Pranamanjari


19

തഛക്തിമപ�ഭിവദത�ത ഉദ�േമായം
്രശീസുന്ദരീഭജനകൽപ്പവിേവചേന േമ.
്രശീരാജരാേജശ�രകൽപ്പഭുക്താ
ദീപ്രപകാശ്രപമുഖ്രപബൈന്ധഃ
്രശീത്രന്തരാജാർത്ഥസുദർശേനന
തഛക്തികൽപ്പം വിവൃേണാമി കിഞ്ചിത്.
ന ത്രന്താർത്ഥം ജാേന ക� ച ഭവതി ത്രദാജ
വിഷമാർത്ഥേബാധാണാം ദൂേര ബത ഗതവതീ
ടിപ്പണകഥാ.
തദേപക്ഷാസിദ്ധിം ്രവജതി യദി തർഹി
്രധുവമഹീ സുഗുർവ്വിഷ്ടേ്രപമാമരതരു
രിഹാസ്േത സകരുണഃ
യാേത മുക്തിപദം സുദർശനമുേതസൃങ്മാംസ
േമേദാമേയ പൂർണ്ണ്രശീശസുദർശനാവതരണാം
്രഘിേ്രപമമാഹാത്മ�തഃ
വിദ�ന്മാനസരാജഹംസമപരം ്രശീമത്
പതിേ്രപമതഃ ്രശീതത�ാർത്ഥസുദർശനം
നവമഹം കുർേവ്വക്ഷരാലീമയം.
യസ�ാഃ േകാപി ച
ഹർഷേദവവിബുധസ്താതഃ്രപസൂഃ്രശീമതീ
ഖ�ാതാ ഹർഷമതീതി ഗിതഃ കൂർമ്മാചേല
ജന്മഭൂഃ വിദൃതേ്രപമനിേധസ്തൃതീയവനിതാ

Sudarsana Thanthrarajathanthra commentary Pranamanjari


20

്രശീ്രപാണമഞ്ജര�ഹം കുർേവ്വ േഗാപിത


ത്രന്തരാജവിഷമാർത്ഥ്രവാതമാശു സ്ഫുടം.
ത്രന്തരാജതന്തം
1. അനാദ�േന്താപരാധീനഃസ�ാധീനഭുവന്രതയഃ
ജയത�വിരേതാ വ�ാപ്തവിശ�ഃ കാേലാ
വിനായകഃ
സുദർശനം- ്രശീപതി, ഗണപതി, ദിവാകരൻ,
േദവി, േഹശ�രാത്മകപഞ്ചായതനേദവതകെള
അവരുെട അവാന്തരേഭദങ്ങേളാടു കൂടി അനന്ത
മായി ഉപാസിച്ച് സ�സ�പൂർവ്വകർമ്മൈവഭവ
ഭവരുചിവിചി്രതേഭദങ്ങളാൽ ്രശീ ്രതിപുരസുന്ദ
രിയുെട ചരണപരിചര� െകാണ്ട് സംസാരസാഗ
രതരണം െചയ്യാനാ്രഗഹിക്കുന്ന സാധകന്മാർ
നാനാത്രന്തഗേവഷണം ഏകവാക�മായി െചയ്യാ
ൻ േ�ശപരിഹാരത്തിനും അഭീഷ്ടസിദ്ധിക്കും
സിദ്ധിക്കും പരമകാരുണികനായ ഭഗവാൻ
്രശീസദാശിവെന ആ്രശയിക്കുന്നു. മറ്റ് ത്രന്തങ്ങെള
അേപക്ഷിച്ച്, ത്രന്തരാജനിർമ്മാണകാമനായ
ഭഗവാൻ നിർവ്വി ഘ്ന്രഗന്ഥസമാപ്തിയിൽ
േസ�ഛാമാ്രതത െകാണ്ടു സംഭവിേച്ചക്കാവുന്ന
വിഘ്നം കൂടി നശിപ്പിക്കാനായി ഗേണശരൂപമൂ
ർത്തിവിേശഷെത്ത ധ�നിപ്പിക്കുന്ന വിനായകത�
െത്ത സ�ാത്മാവായി നമസ്കാരാത്മകമായി
മംഗലം നിർമ്മിക്കാനായി ്രപണമിക്കുന്നു.

Sudarsana Thanthrarajathanthra commentary Pranamanjari


21

നിർവ്വിഘ്ന്രഗന്ഥപരിപൂർത്തിക്ക് ഭഗവാനും
കൂടി വിനായകെന സ്മരിക്കുന്നു. ഗണപതിയു
െട മംഗളസ�രൂപം ധ�ാനിക്കുന്നു. നമ്മെളേപ്പാ
െല ഉള്ള സാധാരണക്കാരുെട കാര�ം പിെന്ന
പറയണേമാ. അനാദ�ന്തനും മെറ്റാന്നിനും അധീ
നമല�ാത്തതും ഭുവന്രതയം സ�ാധീനമായിട്ട�ള്ള
വനും അവിരതം വിശ�െമങ്ങും വ�ാപ്തമാ
യവനും ആയ കാലമാണ് വിനായകെനന്ന്
പറയുന്നത്.
സർവ്വകർമ്മാരംഭത്തിലും ്രശീവിഷ്ണുസ്മരണാ
നുഷ്ഠാനം െകാണ്ട് സകല്രശുതിസ്മൃതിസിദ്ധന്മാ
ർക്കും രക്ഷക്കായി, അേദ്ധ�താക്കൾക്ക് അദ്ധ�യ
നസിദ്ധിക്കും വിഷ്ണുവിേനയും ്രഗന്ഥകർത�
ത്തിന് ശിവേനയും പറയെപ്പട്ട ദിശയിൽ സ്മരി
ക്കുന്നു. രവിെയ നമസ്കരിക്കുന്നു. ്രഗന്ഥസമാ
പ്തിക്ക് േരാഗം, ദാരി്രദ�ം, ധ�ംസനം, മരണം
മുതലായി പല കാരണങ്ങള�ം വിഘ്നമായി
വരാം. ഇവ ഇല�ാതാക്കുന്നതിനാണ് ഈശ�ര
സ്മരണം. കാലം ക്ഷണഘടികാദി കാലനിർവ്വാ
ഹകഗതികത�മാണ്. അനാദിയും സാന്തത�ം
അനന്തത�ം, ഇവയുമുള്ള കാലം ജയിക്കെട്ട.
കാലത്തിെന്˙റ ഉഭേയാപാദാനവും ആണ് കർമ്മ
കൃത്തായി ്രപവർത്തിക്കുന്നത്. അനാദിമദ്ധ�ാ
ന്തഹീനമായ കാലം എല�ാം നടത്തുന്നു.

Sudarsana Thanthrarajathanthra commentary Pranamanjari


22

ഉല്ക്കർഷം വരുത്തുന്നു. സ�ാധീന്രതിേലാകിക


ത�ം ജഡവസ്തുവിന് സാധിക്കയില�. ൈചതന�
ത്തിേന സാധിക്കുകയുള്ള�. സംസാരത്തിനു
േപാലും നാശമുണ്ട്. കാലത്തിന് നാശമില�.
സംസാരനാശം വരുത്തുന്ന കാലം അനാദിമദ്ധ�ാ
ന്തമായ ൈചതന�വസ്തുവാണ്. അനാദി്രപവാ
ഹമുള്ള സംസാരെത്തേപ്പാലും അത് നശിപ്പി
ക്കും.
ആർക്ക് ഭുവന്രതയം അധീനേമാ, അയാൾക്ക്
എന്ന് ബഹു്രവീഹി ഉപേയാഗിക്കുന്നത്, ഭൂത
നിർമ്മിതമായി ്രതിഭുവനത്തിലുമുള്ള സകല
ത്തിനും ഉപരി എന്ന് അർത്ഥം തരുന്നു. അവിര
തം സംസാേരാത്പാദനാദികർമ്മങ്ങെള കടന്നു
നിൽക്കുന്നെതന്ന് സൂചിപ്പിക്കുന്നു. സംസാരം
അനാദി്രപവാഹമാണ്. ജല്രപവാഹം, പവന
പരമാണ�ാദികർമ്മങ്ങള�െട ്രപവാഹം ഇവെയ
ജയിക്കുന്നതാണ് സംസാര്രപവാഹെത്തേപ്പാലും
ജയിക്കുന്ന അവിരത്രപവാഹം. അ്രപകാരമാണ്
അത് വ�ാപ്തവിശ�മാകുന്നത്. കാലം ്രതുടി,
പലം, ഘടിക മുതലായി മഹാ്രപലയാന്തമാണ്
കാലം. അപരാധീനമായ വിശിഷ്ടനായകെനന്ന്
േയാഗാർത്ഥത്തിൽ ഗണപതിെയ വിവക്ഷിക്കു
ന്നു.

Sudarsana Thanthrarajathanthra commentary Pranamanjari


23

ത്രന്തത്തിൽ നിരൂപിക്കുന്ന േദവതമാർ കാലരൂ


പതയാൽ പറയെപ്പടുന്നത് കാലാത്മകത�ത്താ
ലാണ്. വിനായക എന്നതിന് അവിനായക എന്ന്
അകാരം േചർക്കുന്നു. സൂര�ൻ നയനകർത്താ
വായ നായകനാണ്. നയനകർതൃത�േ്രപരകനാ
ണ്. ക്ഷണഘടികാദികാലജ്ഞാപകത�ം സൂര�നു
ള്ള നായകത�മാണ്. വിഷ്ണുരൂപകത�ം ഖസ്തു
തിവിവക്ഷിതമാണ്. വിഃ പക്ഷിവിേശ ഷമായ
ഗരുഡൻ. അതിെന്˙റ നായകൻ. അതുേപാെല
വിനായകെനന്നത് ഷഷ്ഠീതത്പുരുഷനാണ്.
കാലം േമഘശ�ാമമാണ്. സ�ത്തിൽനിന്ന് അഭി
ന്നമായ ഭക്തിവിേശഷാദികളാൽ , സ�േതാപ
ഗത�ം. സ�താദാത്മ�ം ്രപാപിച്ച് സ�ഭക്തന്മാരുെട
അധീനമായിരിക്കുന്നവനും, സകലത്തിനും നായ
കനായി സകലേത്തയും അധീനത്തിലാക്കിയവ
നും.
േയാ േയാ യാം യാം തനും ഭക്തഃ്രശദ്ധയാർച്ചിതു
മിഛതി തസ� തസ�ാചലാം ്രശദ്ധാം താേമവ
വിദധാമ�ഹം. എന്ന് ഭക്താധീനത�ം പറയെപ്പടു
ന്നു. ഏതു കർമ്മത്തിനും ആദ�ന്തം ഭഗവദ് സ്മ
രണ േവണം. യസ� സ്മൃത�ാ ച നാേമാക്ത�ാ
തേപായജ്ഞ്രകിയാദിഷു ന�ൂനം സമ്പൂർണ്ണതാം
യാതി- മുതലായി സ്മാർത്തന്മാർ അനു്രഗഹ
െത്ത പറയുന്നു. ഏെതാന്നിെന അദ്ധ�യനം

Sudarsana Thanthrarajathanthra commentary Pranamanjari


24

െചയ്യാനാരംഭിക്കുേമ്പാള�ം അത് സിദ്ധിക്കാനാ


യി ഈശ�രസ്മരണ േവണം. വിനായകെന അതി
നായി സ്തുതിക്കുന്നു. സർേവ്വാത്കൃഷ്ടയാ യ
േദവിേപാലും വിനായകന് അധീനയാണ്. (പു്രത
വാത്സല�ം) ഉ ശിവൻ. അതിന് പര േദവി. അനാ
ദ�ന്തം ശിവനും േദവിക്കും വിേശഷണം ആണ്.
വിശ�ാന്തർഗ്ഗതമായ ഭൂതഭാവിവർത്തമാന പദാ
ർത്ഥാവസ്ഥിതി കാലാതീതമായ ഒന്നിന് ബാധകമ
ല�. ഇ്രപകാരം കാലെത്ത കൂടി ജയിച്ചതിന് എല�ാ
ഉത്കർഷവും അധീനമായിരിക്കുന്നു. അതിനാ
ലാണ് ്രഗന്ഥാരംഭത്തിലും വിദ�ാരംഭത്തിലും
ഈശ�രസ്മരണ െചയ്യ�ന്നത്. കാലത്തിനും ഉപ
രി (ശിവ,േദവി) ശിവാനുരക്തയായ േദവിക്കു
കൂടി അധീനത�ം ഉള്ളവനാണ് വിനായകൻ.
ഉത്കർേഷഛുക്കെളല�ാം വിനായകെന സ്തുതി
ക്കുന്നു.
അകാരം ്രപഥമവർണ്ണം. ്രകേമണ മകാര,കകാര
ലകാരവിവക്ഷിതം. നകാരം നഭസം. ്രപഥമാക്ഷ
രത്താൽ ഹകാരം. പിന്നീട് ്രഹസ�ാകാരത്താൽ
അഗ്നി. രകാരം 4ആം സ�രം. പിന്നീട് ദീർഘകാ
രത്താൽ ആകാശം , ബിന്ദു. ഈ വർണ്ണങ്ങൾ
ആദ�ന്തം ്രപഥമദ�ിതീയാദിസ്ഥാനത്ത് വർണ്ണസ
മുദായം . തൃതീയഖണ്ഡേത്താെട സ�ാരേസ�േനാ
ദ്ധാരേത്താെട ആവൃത്ത�നുപൂർവ്വേഭദത്താൽ

Sudarsana Thanthrarajathanthra commentary Pranamanjari


25

വർണ്ണം ദ�ിതീയം ്രപഥമം എന്നീ ഖണ്ഡം േപാെല


ആവൃത്ത�ുദ്ധൃത്രപായം. അപരാ ഭുവേനശ�രീ
ബീജം. ബീജത്തിന് അധീനം എന്ന് അർത്ഥം.
പഞ്ചഭൂതത്തിനും സകലവർണ്ണത്തിനും വിശ�
ത്തിനും നായികയായി , അവെയല�ാം സ�ാധീന
മായി ഇരിക്കുന്നവൾ .അഗ്നി, വിധു ഇവേപാ
െല വിശ�ം മുഴുവനും വ�ാപ്തമായവൾ.
അണ്ഡ്രതയത്തിലും വ�ാപിച്ചവൾ. രൂപകത
വ�ക്തമായവൾ. കാലാത്മിക. അർക്കച്രന്ദസ�
ഗതിയാൽ ജ്ഞാപകമായ നയനകർതൃത�ം
ഉള്ളവൾ. അ്രപകാരമുള്ളതിനാൽ അവിനായക.
കാലം െകാണ്ട് വർണ്ണവിേശഷണം. സകലേത്ത
യും ജയിച്ച േദവതാ എന്ന് വിേശഷാർത്ഥം.
അതായത് പഞ്ചദശസംഖ�ാരൂപം.
കാലപദാർത്ഥവിേശഷണം ക. ്രഹസ�ാകാരവും
ദീർഘാകാരവുമായി പഞ്ചകമകാരം. പഞ്ച
ദശസംഖ�യാൽ (പഞ്ചദശി) സകലം ജയിച്ചവൾ.
സൂര�ൻ കാലേന്രതം. ഇ്രപകാരം പഞ്ചായതന
േദവതമാർക്കും ആദ�േ�ാകം നമസ്കാരം
പറയുന്നുണ്ട്.
2. ഭഗവൻ, സർവ്വത്രന്താണി ഭവേതാക്താനി േമ
പുരാ നിത�ാനാം േഷാഡശാനാം ച നവ
ത്രന്താണി സർവ്വശഃ

Sudarsana Thanthrarajathanthra commentary Pranamanjari


26

സുദർശനഃ- മംഗളേ�ാകേശഷം ത്രന്തനിരൂപണ


ത്തിന് തുടങ്ങുന്നു.
നചാശു്രശീഷേവ വാച�ം നാഭക്തായ ന
ചാധിേന മുതലായ നിേഷധശാസ്്രതങ്ങെള
ഉല�ംഘനം െചയ്യാനായി, മമ വത്മാനുവർത്ത
േന്ത മനുഷ�ാഃ പാർത്ഥ സർവ്വശഃ ഇ്രപകാരം
പറഞ്ഞിട്ട�ണ്ട്. ഭഗവതി ഇവിെട ഭഗവൻ എന്ന്
അഭിസംേബാധന െചയ്ത് ശിവേനാട്
അഭി്രപായം േചാദിക്കയാണ്. ഭഗവൻ, നിത�
മുതലായ പദങ്ങൾ േദവിയുെട ശു്രശൂഷയാണ്.
ഭൂതങ്ങൾക്ക് ഒരു ത്രന്തം പറയാനും കൂടി പാട
വം ഉണ്ടാവാറില�. സകല ത്രന്തവും പറയാനുള്ള
പാടവം എ്രപകാരം ഉണ്ടാവാനാണ്. അ്രപകാ
രം കഥനേയാഗ�ത ഉള്ള വ�ക്തിയാണ് എന്ന്
ഭഗവാെനന്ന സംേബാധന സൂചിപ്പിക്കുന്നു. സക
ലേദവതാ്രപതിപാദകമായ യാമളാദികെളല�ാം
ശിവനാണ് ഉപേദശിച്ചിരിക്കുന്നത്. േഷാഡശ
നിത�കള�ം സ�യം സ്പഷ്ടീകൃതമാവുക മുത
ലായ അസാധാരണവിഷയങ്ങള�ം കൂടി സുന്ദ
രീഹൃദയം, നിത�ാേഷാഡശികാർണ്ണവം ,
ച്രന്ദജ്ഞാനം, മാതൃകാത്രന്തം, സേമ്മാഹന
ത്രന്തം, വാമേകശ�രത്രന്തം, ബഹുരൂപാഷ്ടകം,
്രപസ്താരചിന്താമണി, േമരു്രപസ്താരാഭിധാനം
എന്ന് നവത്രന്തങ്ങളിലായി ശിവൻ പഠിപ്പിച്ചി

Sudarsana Thanthrarajathanthra commentary Pranamanjari


27

ട്ട�ണ്ട്. ഇെതല�ാം പാർവ്വതീേദവി ്രഗഹിച്ചിട്ട�മു


ണ്ട്.
3. േതഷാമേന�ാന�സാേപക്ഷാജ്ജായേത
മതിവി്രഭമഃ തസ്മാത്ത് നിരേപക്ഷം േമ
ത്രന്തം താസാം വദ ്രപേഭാ.
സുദർശനഃ- ജിജ്ഞാസയുള്ള ശിഷ�യാണ് േദവി.
9 ത്രന്തം േകട്ട് തനിക്ക് അവയുെട പരസ്പര ആ
േപക്ഷികത കാരണം മതി്രഭമം ഉണ്ടാെയന്നാണ്
േദവി പറയുന്നത്. അവേയാെടാന്നും ആേപക്ഷി
കത ഇല�ാത്തതും എല�ാ സംശയവും തീർക്കുന്ന
തും ആയ സർവ്വത്രന്തങ്ങള�േടയും സമുച്ചയവും
വികൽപ്പാനുകൽപ്പങ്ങൾെക്കല�ാം അതീതവു
മായ ശങ്കകെളെയല�ാം തീർക്കുന്ന ത്രന്തം ഏതാ
ണ്, അതിെന ഉപേദശിച്ചാലും എന്നാണ് അേപ
ക്ഷ.
9 ത്രന്തങ്ങള�ം പരസ്പരാേപക്ഷമായതിനാലാണ്
മതിവി്രഭമം. അതിന്ന് നിരേപക്ഷമായ ഏകത
്രന്തം അറിയണം. പൂർണ്ണത�മുള്ള ഏകത്രന്തം
േവണം. മതി്രഭമേഹതു സാേപക്ഷത�മാണ്.
അതില�ാത്ത പരമമായ ത്രന്തം പഠിക്കണം. തന്നി
ൽ പരമേ്രപമമുള്ളവനും സകലത്രന്തജ്ഞാനിയു
മായ ഭഗവാേനാടല�ാെത ആേരാടാണ് േദവി ഇത്
േചാദിക്കുക. ശിവേനാട് േദവി ഇതാണ് ്രപാ
ർത്ഥിക്കുന്നത്.

Sudarsana Thanthrarajathanthra commentary Pranamanjari


28

4. ്രശുണു കാദിമതം ത്രന്തം പൂർണ്ണമന�ാനേപ


ക്ഷയാ േഗാപ�ം സർവ്വ്രപയത്േനന േഗാപനം
ത്രന്തേചാദിതം.
സുദർശനം- ശിവൻ പറഞ്ഞു. കാദിമതം േകട്ടാ
ലും. സ�ത്രന്തവും പൂർണ്ണവും ആയ കാദിമത
ത്തിെല ത്രന്തരാജം ത്രന്തങ്ങളിൽ െവച്ച് ഏറ്റ
വും ്രപാമാണികമാണ്. ഇത് ആരണ�കങ്ങളി
ലാണ് ഉത്ഭവിച്ചത്. ഇതിന് നാലു നാമമുണ്ട്
(ചത�ാരി നാമം) നാമത്തിലല� ്രപേത�കത േയാ
ഗചര�േയാ െട പാലിക്കാത്ത പക്ഷം ഇത് ക്ഷ
യിച്ച�േപാകും. ത്രന്താന്തരങ്ങെള അേപക്ഷിച്ച്
ഇത് ഉത്കൃഷ്ട മാണ്. ്രപസിദ്ധനാമചതുഷ്ടയ
മദ്ധ�ത്തിൽ നാമ്രതയങ്ങള�െട കഥനം പറയാം.
പൂര്ണ്ണം- മെറ്റാരു ത്രന്തേത്താടും അേപക്ഷയി
ല�ാത്ത ത്രന്തം. േഗാപ�ം. േധ�യം. മതിസാമ
ർത്ഥ�ം െകാണ്ടുമാ്രതം ഇത് ്രപകാശിക്കയില�.
ധ�ാനിച്ച�ം അനുഷ്ഠാനം െകാണ്ടും മാ്രതം
്രപകാശിക്കുന്നു. അതിനാലാണ് േഗാപ�െമന്ന
നാമം. ത്രന്തശാഖകളിൽ േഗാപനത്തിന് വിഹി
തത�ം ഉള്ളതാണ്. അതിെന അതി്രകമിക്കുന്നത്
േദാഷമാണ്. വൃത്ത�ുജാർണ്ണാൻ ലിേഖദംൈഗ
േവപ്തപസ്ത ്രകമേയാഗതഃ മുതലായ രീതി
കളിൽ സർവ്വ്രപയത്നവും െകാണ്ട് ത്രന്തെത്ത
േഗാപനം െചയ്യ�ന്നത് അനുഷ്േഠയമാണ്.

Sudarsana Thanthrarajathanthra commentary Pranamanjari


29

സമ്പൂർണ്ണത്രന്തത്തിന് േഗാപനം ആവശ�െമന്ന്


മേനാരമാഭാഷ�വും പറയുന്നു. ഭഗവാനു
േപാലും അതിരഹസ�മേ്രന്താദ്ധാര്രപകാരം
േഗാപനം സ�ീകൃതമാണ്. ്രഗന്ഥെഗൗരവം
ഇ്രപകാരം പറഞ്ഞിരിക്കുന്നു. സമ്പൂർണ്ണത്രന്ത
മായ ഇത് േഗാപനം െചയ്ത് സൂക്ഷിേക്കണ്ട
താണ്. ഇ്രപകാരം ആരും അറിയാെത േപായാ
ൽ ത്രന്തം പിൽക്കാലത്ത് നഷ്ടമാവുകയിേല�.
വ�ാകുലാക്ഷരകത�ം വരിേല�. ഇല�. ഗുരുപ
രമ്പരകളിൽ ഇത് രഹസ�മായി പഠിപ്പിക്കു
ന്നുണ്ട്. ഗുരുപരമ്പര ഇതിെന േഗാപ�മായി
െവക്കുന്നത്, ്രപാമാണ�രക്ഷക്കു േവണ്ടിയാണ്.
അദ്ധ�യനവും അദ്ധ�ാപനവും ഇല�ാെത വരു
േമ്പാളാണ് നഷ്ടമാവുന്നതും വികലാക്ഷരങ്ങൾ
ഭാഷയിൽ സംഭവിക്കുന്നതും. ന ചാശു്രശഷേവ
വാച�ം നാശിഷ്ടായ ന ദംഭിേന എന്നും
നാഭക്തായ കദാചന നാശിഷ�ായ ന ദംഭായ
എന്നും കാണുന്നത് അർഹത ഇല�ാത്തവരി
ൽനിന്ന് േഗാപ�മായി െവക്കുക എന്ന അർത്ഥ
ത്തിലാണ്.
വാമേകശ�രത്രന്തത്തിലും കൂടി സർേവ്വാപരി
അർത്ഥപരമായ സാേപക്ഷമുണ്ട്. നാമ്നശ്ചാ
ദ്ധ�ാക്ഷേരണ ഏതു നാമമാണ്뉠 മനുഷ�ർ ഇതി
നു സ�ീകരിേക്കണ്ടത്. മ്രന്തദാനത്തിൽ

Sudarsana Thanthrarajathanthra commentary Pranamanjari


30

ഋണധനങ്ങെള അറിയുന്നതിന് ്രപസിദ്ധനാമ


മാണ് എടുേക്കണ്ടത്, ഗുരുതന്ന ഗുപ്തനാമമല�.
മേനാരമയും നിധികൃതവും ഇത് പറയുന്നു
ണ്ട്. നിത�ാദി്രകമേദാഷശാന്തിക്ക് മൂലം ശതം
ജേപത് എന്ന് പറയുന്നു. ത്രന്തസാരം മുതലായ
്രപാമാണിക്രഗന്ഥങ്ങളിലും ഇത്തരം കാര�
ങ്ങെള ആേലാചിക്കുന്നുണ്ട്. സകല േദവതക
ൾക്കും സാധാരണമായ സാമാന�ശാസ്്രതാ
േപക്ഷ കൂടാെത േദവതാവിേശഷകൽേപ്പാക്ത
മായ ത്രന്തേദവതാവിഷയകമായ അന� നിര
േപക്ഷമായ പൂർണ്ണത�ം ഈ ത്രന്തത്തിലുണ്ട്.
ബീജെമന്ന് ്രപശ്േനാത്തരവാക�ത്തിൽ ഇത്
കാണുക.
5. കഥം കാദിമതം നാമ്നാ തേന്മ ്രബൂഹി
മേഹശ�ര കാദികാലീതി ശക്തി സ്തഃ പുരാ
തത്തന്മേത മയാ.
6. േ്രപാക്തം തേ്രന്ത കാദികാലീമതാേഖ� േതന
നാമതഃ ്രശുണു തത്സർവ്വത്രന്താണാം രാജാനം
സർവ്വസിദ്ധിദം.
മഹാഐശ�ര�ങ്ങൾെക്കല�ാം അധിപനായ മേഹ
ശ�രാ, കാദിമതം എന്ന നാമം എന്ത് എന്ന് കഥി
ച്ചാലും.. കാദികാലിെയന്ന ശക്തിയേല� പണ്ടു
ള്ളത്. അതേല� ആദ�ം പറേയണ്ടത്. നാമ്രതയങ്ങ.
ളിൽ അവസാനേത്തക്ക് അതിെന െവച്ചത് അവി

Sudarsana Thanthrarajathanthra commentary Pranamanjari


31

ടുെത്ത അജ്ഞാനമാവാൻ വഴിയില�. സർേവ്വശ�


രനാണേല�ാ അവിടുന്ന്. സൃഷ്ടിസ്ഥിതിസംഹൃതി
കള�െട എല�ാം നാഥനായ മേഹശ�രന് അജ്ഞാ
നം ഉണ്ടാവുക വയ്യ. കാദിമതം എന്ന നാമം ആ
ദ�േത്തതാണ്. അതിനാൽ അതിെന്˙റ നിർവ്വചനം
ആദ�േത്തതാകണെമന്നത് ഉചിതം തെന്ന. നാമ
്രതയത്തിൽ ഈ നാമെത്ത അവസാനം പറഞ്ഞത്,
സ�്രപതിപാദ�്രഗന്ഥത്തിൽ ഏറ്റവും രഹസ�വും
ഏറ്റവും രാജനും (ത്രന്തരാജം) സർവ്വസിദ്ധിദവു
മായതിനാലാണ്. ആ നാമത്തിന് രൂഢത�മല�ാെത
ക്ഷതി ഉണ്ടാവുന്നില�. െവറുേത ്രപശ്നത്തിന്
ഉത്തരം തരുന്നതല�, ന�ായേത്താടുകൂടി ഉത്തരം
ദാനം െചയ്യ�ന്നതാണ് ഉത്തമം. രഹസ�തരമാ
ണിത് എന്ന് അറിയുക. ്രഗന്ഥം കൂടാെത സംശയ
നിവൃത്തി വരില�. ഏതാേണാ ്രബഹ്മം അത് ്രഹ
സ�ാകാരം. േഷാഡശസ�രവർഗ്ഗം േഷാഡശനിത�ാ
ത്മകത�തന്മയം. ഇ്രപകാരം പറഞ്ഞു. ്രഗന്ഥം
അതീവ രഹസ�സ�ഭാവമാെണന്ന് അറിയുക.
കാദികാലിഃ-എ്രപകാരം കാളി എന്ന് നാമേധയ
മുള്ള ശക്തി വിേശഷമത്രപതിപാദകേമാ, അ്രപ
കാരം േലാകത്തിൽ എന്നാൽ കാലീമതം എന്ന
േപേരാെട നിർമ്മിച്ച് ്രപസിദ്ധമാക്കെപ്പട്ട�. ശക്തി
മതമായി എന്നാൽ നിർമ്മിതമായ ത്രന്തത്തിന്
കാദിമതെമന്ന േപരും വന്നു. കം ജലം. അതിെന്˙റ

Sudarsana Thanthrarajathanthra commentary Pranamanjari


32

പൂർവ്വം ഉള്ളത് പൃഥിവി ലകാരം. ലലിതാനാ


മാദിമവർണ്ണത�മുള്ളത്. അതാണ് കാലീനാമം.
(ജലം കാ, ലലിതാനാമാദിയായ ല പൃഥ�ി). കാദി
യായ കാലി കമ്പസ�ഭാവമുള്ളതാമ്. (കമ്പനം
ൈവേ്രബഷൻ). നിധികൃത് പറയുന്നത്ഃ- കമ്പം
ഹിപൃരണ�ഗർഭത്തിേന്˙റതാെണന്നാണ്. കമ്പം
ജലമയവർണ്ണസ�ഭാവമാണ്. കകാരം ്രപഥമമാ
കയാൽ ജലമാണ് ആദ�ം പറയെപ്പട്ടത്. വക്ഷ�മാ
ണനാനാേഭദങ്ങളിൽ കകാരം വ�ഞ്ജനങ്ങളിൽ
ആദ�േത്തതാണ്. കാദിത�ം തെന്നയാണ് ശക്തിയു
െട രഹസ�ം.
സർവ്വത്രന്താമാം രാജം- ത്രന്തരാജപദം േകവലം
രൂഢം മാ്രതമല�, സർവ്വത്രന്തങ്ങളിലും േഷാഡശ
വിദ�ാവിഷയകമായ സകലത്രന്തത്തിലും െവച്ച്
രാജത�മുള്ളതുമാണ്. രാജത�ം ഇവിെട അന�
ർത്ഥമായ നാമമാണ്. രാജത�ം സർവ്വസിദ്ധിദം
എന്നതിനാലാണ്. ഏെതല�ാം വിഷയങ്ങള�േണ്ടാ
അവയിെലല�ാം , ത്രന്തങ്ങളിൽ പറയെപ്പട്ട എല�ാ
അനുഷ്ഠാനത്തിലും ്രപകാശകത�ം ലക്ഷണമായ
തിനാലാണ് സർവ്വസിദ്ധിയും തരുന്നത്, സിദ്ധിക
െളല�ാം ഏകമായി ഈ ത്രന്തം തെന്ന തരുന്നതിനാ
ൽ ത്രന്തരാജത�ം.

Sudarsana Thanthrarajathanthra commentary Pranamanjari


33

7. കാദിസംജ്ഞാ ഭവ്രദൂപാ സാ ശക്തിഃ


സർവ്വസിദ്ധേയ ത്രന്തം മദുക്തം ഭുവേന
നവനാൈഥരകൽപ്പയത്.
ഇതിൽപ്പരം േലാകത്തിൽ ്രപചാരത്തിലായി
ഏതു ത്രന്തവും ഇതുേപാെല (കാദിമതം
േപാെല) ഇല�. ഭവ്രദൂപമാണ് കാദിനാമേധയം.
അത് അനിർവാച�്രപഭാവമാണ്. ശക്തിക്ക്
പറയെപ്പട്ട സ�രൂപവനാഥദ�ാരാ എന്നാൽ
പറയെപ്പട്ടതാണ് കാദിമതസംജ്ഞമായ ത്രന്തം
അത് ഭുവനത്തിൽ എല�ാ സാദ്ധ�സാധകാദി
കള�ം സിദ്ധരും സ�സ�ാഭിലഷിത്രപാർത്ഥനയാൽ
കൽപ്പിച്ച� ്രപചരിപ്പിച്ച�,
8. തയാ ൈതർഭുവേന ത്രന്തം കൽേപ്പ വിജൃംഭ
േത അവസാേനഷു കൽപ്പാനാം സാ ൈതഃ
സാർദ്ധം ്രവേജഞ്ച മാം.
9. ആേദ� ത്രന്താവതാരാദി ദ�ിതീേയ നാഥമണ്ഡ
ലം നിേത�ാദ്ധാരസ്തൃതീേയ സ�ാല�ലിതാ
ർച്ചാ തേയാർദ�േയാഃ
സുദർശനം- കൽപ്പാദിയിൽ താൻ കൽപ്പിച്ചതിെന
്രപതികൽപ്പം നവനാഥന്മാർ കാദിശക്തിത്രന്തം
എന്ന് ഭുവനത്തിൽ ്രപചരിപ്പിച്ച�. ്രപതികൽപ്പം
നവനാഥന്മാരാൽ ്രപചരിച്ചത് കൽപ്പാന്തത്തിൽ
നശിക്കുന്നു. അതിന് ആദിയും അവസാനവുമു
ണ്ട്. നവനാഥന്മാരാൽ ്രവജിക്കെപ്പട്ട കാദിശക്തി

Sudarsana Thanthrarajathanthra commentary Pranamanjari


34

്രപതികൽപ്പം പുനർസൃഷ്ടിക്കെപ്പട്ട് നശിക്കുന്ന


താണ്. സാധകന്മാരുെട അഭാവത്താലും ലുപ്ത
മാകാറുണ്ട്. ഇ്രപകാരം ഓേരാ കൽപ്പത്തിലും
പറയെപ്പട്ട ദിശയിൽ കാദിശക്തി പുനഃസൃഷ്ടിക്ക
െപ്പടുന്നുണ്ട്. ്രപസരിക്കുന്നുണ്ട്. ആദ�േത്തത്
ത്രന്താവതാരം. അവതാരം ഉൽപ്പത്തി. ആദ�
ഗുരുശിഷ�ലക്ഷണാദികേളാടു കൂടിയത്. രണ്ടാമ
േത്തത് നാഥമണ്ഡലത്തിൽ നിന്ന് ജനിച്ചത്. മൂന്നാ
മേത്തത് നിത�കളായ േഷാഡശസംസ്ഥാനത്തിൽ
നിന്ന് ഉദ്ധരിക്കെപ്പട്ടത്. ത്രന്താവതാരം മുതൽ
ഉത്തേരാത്തരം ത്രന്ത്രപചാരം ഇ്രപകാരം സംഭ
വിക്കുന്നു. മുഖ�കാരണം ഗുരുശിഷ�സ�രൂപ
മാണ്. അതിെന്˙റ പടലത്തിൽ ്രപതിഷ്ഠ മുതലായ
വയുെട നിരൂപണം ്രപാസംഗികമാെണന്ന്
ഭാവം. ഓേരാേരാ പടലത്തിലും അതാതിനു
വിഹിതമായ മുഖ�ത�ം ്രപാസംഗികമായി
ലഭിക്കുന്നു. മൂന്നാമേത്തതിനു േശഷം വരുന്ന
ദ�യം (2 എണ്ണം) 4, 5 എന്നീ പടലം .്രതിപുരസുന്ദ
രീപൂജ, ലളിതേയാട് സൈഹക�വിവക്ഷയാൽ
ലളിതാപൂജാഖണ്ഡം (ലളിതാർച്ചാ).
10. ൈനമിത്തികം തഥാ കാമ�മർച്ചനം
ഷഷ്ടേക ഭേവത് കാേമശ�രീ സപ്തമേക
പരേതാ ഭഗമാലിനീ

Sudarsana Thanthrarajathanthra commentary Pranamanjari


35

11. നിത��ിന്നാ തു നവേമ േഭരുണ്ഡാ ദശേമ


സ്മൃതാ ഏകാദേശ വഹ്നിവാസിന�ഥ
വേ്രജശ�രീ മതാ.
12. ്രതേയാദേശ ഭേവദ്ദ�തീ ത�രിതാ
സ�ാച്ചതുർദ്ദേശ കുലസുന്ദര�േതാന�സ്മിൻ
നിത�ാനിത�ാ തു േഷാഡേശ
13. തേതാ നീലപതാകാ സ�ാദ് വിജയാഷ്ടാദ
േശ പേര സർവ്വമംഗലനിത�ാേതാ
ജ�ാലാമാലിനിസംജ്ഞിതാ.
6ആം പടലം മുതലുള്ളവ ്രകമത്തിൽ പറയുന്നു.
കാമ�മായി അർച്ചന െചയ്യ�ന്നവ. കാേമശ�രി,
ഭഗമാലിനി. നിത��ിന്നാ, േഭരുണ്ഡാ, വഹ്നിവാ
സിനി, വേ്രജശ�രി, ദൂതി, ത�രിതാ, കുലസുന്ദരി,
നിത�ാനിത�ാ, നീലപതാകാ, വിജയാ, സർവ്വമം
ഗലനിത�ാ , ജ�ാലാമാലിനി . (6 മുതൽ 19 വെര)
14. ഏകവിംശതിേമ ചി്രതാ കുരുകുല�ാ
ത�നന്തേര ്രതേയാവിംേശ തു വാരാഹീ
ധ�ാനാനി തദനന്തേര
15. പഞ്ചവിംേശ മാതൃകാപ്തിഃ ഷഡ�ിംേശ
മ്രന്തൈവഭവാഃ സപ്തവിംേശ ശ�ാസരൂപം
അഷ്ടാവിംേശ തു േലാകതാ
16. അനന്തേര കുണ്ഡകലുപ്തിസ്തദൂർേദ്ധ�
േഹാമകർമ്മം ച ഏക്രതിംേശ തദൂര്ദ്ധ�ം ച
േഹാമാഃ കാമ�ാ മേഹാദയാഃ

Sudarsana Thanthrarajathanthra commentary Pranamanjari


36

17. ്രതയ്രതിംേശ തു പടേല യ്രന്താണി


ഫലേഭദതഃ ചതുസ്്രതിംേശ തു നർമ്മാണ്
പഞ്ചവിംേശസ� വാസനാ.
നർമ്മം എന്ന് പറയുന്നത് ചമത്കാരം മുതലാ
യ കർമ്മങ്ങെളയാമ്. വാസനാ വിഭാവനീയം
എന്ന് അർത്ഥം.
18. ഷട്്രതിംേശ സ�ാത്മകഥനമദ്ധ�ായാ
സത്ത�വി്രഗഹാഃ ്രപത�ദ്ധ�ായം ശതേ�ാകാഃ
സ�ാേദവ ത്രന്തസം്രഗഹഃ
19. സുന്ദരഃസുമുഖഃസ�ഛഃ സുലേഭാ
ബഹുത്രന്തവിത് അസംശയഃ സംശയഛിന്ന
രേപേക്ഷാ ഗുരുർമ്മതഃ
20. െസൗ്രന്ദര�മനവദ�ത�ം രൂേപ െസൗമുഖ�
താ പുനഃ സ്മിതപൂർവ്വാഭിഭാഷിത�ം
സ�ഛതാജിഹ്മവൃത്തിതാ.
സ�ാത്മകഥനം ആത്മസ�രൂപാദി കഥനം. അദ്ധ�ാ
യത്തിനു പര�ായമായാണ് പടലം എന്ന പദം
ഉപേയാഗിക്കുന്നത്. ത്രന്തസം്രഗഹം ഇ്രപകാരം
പറയുന്നുമുണ്ട്. അർത്ഥശു്രശൂഷാവാൻ അവധാ
നമുള്ളവനായി ഭവിക്കുന്നു. അവധാനമുള്ള
വനാണ് ്രശദ്ധിച്ച് ്രശവിക്കുന്നത്. ഓേരാ അദ്ധ�ാ
യത്തിലും (പടലം) 100 േ�ാകം എന്നാണ് ത്രന്ത
സം്രഗഹത്തിെല കണക്ക്. ്രശദ്ധിച്ച് ഉപാസിക്കു
ന്നവൻ സത�വി്രഗഹനായിരിക്കും. അേദ്ദഹം

Sudarsana Thanthrarajathanthra commentary Pranamanjari


37

സുന്ദരനും സുമുഖനും സ�ഛനും ജിജ്ഞാസേയാ


െട സമീപിക്കുന്നവർക്ക് സുലഭനും ബഹുത്രന്ത
വിത്തും അസംശയനും സംശയെമല�ാം ഛിന്നമാ
ക്കി ദൂരീകരിക്കുന്ന ഉത്തമഗുരുവുമായിരിക്കും.
ഇേതാെടാപ്പം ശിഷ�ലക്ഷണവും അറിയണം.
െസൗന്ദര�ം, അനവദ�ത�ം, രൂപത്തിൽ സുമുഖ
ത�ം ഇവ ബാഹ�ലക്ഷണങ്ങളാണ്. സ്മിതപൂ
ർവ്വമുള്ള സംഭാഷണചാതുര�ം, ഇവ ഗുരു
വിെനേപ്പാെല ശിഷ�നും ഉണ്ടാവണം. ജിഹ�ാ
വൃത്തിയിെല സ�ഛത ഇരുേപർക്കും േവണം.
സർവ്വജ്ഞാനവുമുള്ളവനാണ് ഗുരു. അത് ലഭി
ക്കാനാണ് േയാഗ�നായ ശിഷ�ൻ െചേല�ണ്ടത്.
െസൗന്ദര�ം, രമണീയത, മേനാഹാരിത ആണ്.
അംഗങ്ങൾക്ക് ഒന്നിനും ൈവരൂപ�േമാ വികല
തേയാ പാടില�. േരാഗങ്ങള�ണ്ടാവരുത്. സുമുഖ
ത�ം ച്രന്ദബംബസദൃശമായ മുഖം. ്രപകാശമുള്ള
മുഖം മന്ദസ്മിതത്താൽ കൂടുതൽ െതളിഞ്ഞ്
അഭിഭാഷണം െചയ്യ�ന്നതാണ് ഗുരുരൂപം.
േ്രകാധനത�ത്തിെന്˙റ അഭാവവും ഗുരുവിലുണ്ട്.
േലാകത്തിൽ സ്നാനം െശൗചം ഇവെയ സ�ഛ
പദെമന്ന് ഉപേയാഗിക്കുന്നു. പുറെത്ത ശുദ്ധി
മാ്രതമല�, ആന്തരശുദ്ധിയും ഗുരുവിനുണ്ടാവ
ണം. അേപ്പാഴാണ് ജിഹ�ാവൃത്തി ശുദ്ധമാവു
ന്നത്. മറ്റ�ള്ളവെര േദ�ഷിക്കാെത, കുടിലത

Sudarsana Thanthrarajathanthra commentary Pranamanjari


38

കൂടാെത വിജ്ഞാന്രപദമായ വാക്ക് ഒഴുകുന്നത്


ആന്തരശുദ്ധി കൂടി ഉള്ളവരിൽ നിന്നാണ്.
21. െസൗലഭ�മപ�ഗർവ്വിത�ം സേന്താേഷാ
ബഹുത്രന്തതാ അസംശയസ്തത�േബാേധ
തഛക്തി്രപതിപാദനാത്. (തശ്ശിേഷ�
്രപതിപാദനാത് എന്ന് പാഠേഭദം)
സുലഭത�ത്തിന് ദാരി്രദ�ം മുതലായ േദാഷങ്ങളാ
ൽ ഭിക്ഷ എടുേക്കണ്ടി വരുന്ന സാഹചര�ം ഇല�ാ
തിരിക്കലും കൂടിയാണ്. സ�ൽപ്പേസവനത്തിനു
േപാലും ശിഷ�ന്മാർക്ക് അഭീഷ്ട്രപകാരം വിദ�
ദാനം െചയ്യലും സുലഭത�മാണ്. ഗർവ്വം കൂടാത്ത
ലളിതജീവിതം സേന്താഷം സംതൃപ്തി ഇവ
ലക്ഷണമാണ്. ബഹുത്രന്തതാ എന്നാൽ നിരവധി
വിഷയങ്ങളിൽ ഉള്ള അഗാധപരിജ്ഞാനം. സക
ലാഗമജ്ഞാനപൂർണ്ണത എന്ന് സാരം. അതുതെന്ന
യാണ് സന്തുഷ്ടിക്ക് കാരണവും. ഇക്കാരണത്താ
ലാണ് വിവരം കുറഞ്ഞ ശിഷ�രിൽ െതറ്റ� സംഭ
വിച്ചാലും േ്രകാധം കൂടാെത െപരുമാറുന്നെത
ന്നും ധ�നിപ്പിക്കുന്നു.ബഹുത്രന്തജ്ഞാനം അഥ
വാ നിരവധി വിഷയങ്ങളിലുള്ള ജ്ഞാനം ഒന്നു
മാ്രതമാണ് അസംശയത�ത്തിന് കാരണമായിത്തീ
രുന്നത്. ഇ്രപകാരം നിഗമചികീർഷയാലാണ്
തത�േബാധം ഉണ്ടാവുന്നതും. തത�ത്തിെന്˙റ േബാ
ധം ഏേതാ അെതന്ന് ബഹു്രവീഹി. ശിഷ�െന്˙റ

Sudarsana Thanthrarajathanthra commentary Pranamanjari


39

തത�േബാധം ഇ്രപകാരമുള്ള ഗുരുവിെന ഉപാ


സിക്കുന്നതിനാൽ സംഭവിക്കുന്നു എന്ന് ധ�നിതം.
ഗുരു സംശയെമല�ാം േഛദിച്ച� കളയുന്നു. ഗുരു
വിെന്˙റ അനു്രഗഹത്താൽ സംശയനാശം ഭവിക്കു
ന്നു. അത് ശിഷ�െന തത�േബാധത്തിേലക്ക് നയി
ക്കുന്നു. ഗുരുവിെന്˙റ തത�േബാധം ഉപേദശം വഴി
ശിഷ�നിൽ സംശേഛദം വരുത്തി തത�േബാധം
ജനിപ്പിക്കുന്നു. തഛക്തി്രപതിപാദനാത് എന്നതി
നാൽ ശിഷ�നിൽ സ�ശക്തിേബാധം ഉദിക്കുന്നു
എന്ന് കാണാം.
22. ൈനരേപക്ഷ�മവിേത്തഛാ ഗുരുത�ം
ഹിതവാദിതാ ഏവം വിേധാ
ഗുരുർേജ്ഞയസ്ത�ിതരഃശിഷ�ദുഃഖദഃ
സകലനിരേപക്ഷത�ം ഗുരുലക്ഷണമാണ്. അത്
ശിഷ�നും മാതൃകയായി ഭവിക്കുന്നു. ധനാ
ശയില�ായ്മ ഗുരുത�ം പേരാപകാര്തിലുള്ള
താൽപ്പര�ം, പരമകാരുണികത, മറ്റ�ള്ളവർക്ക്
ദുർഗ്ഗമനും ദുർല�ഭനുെമങ്കിലും ശിഷ�നമാർക്ക്
സുലഭത�ം, ഇവെയല�ാം ഗുരുലക്ഷണമാണ്.
പിതാവ്, ആചാര�ൻ, േബാധകൻ മുതലായ
്രഭമെമല�ാം മാറി ശരിയായ ഗുരുപദത്തിന്
അർത്ഥം ഗുരുത�ം എന്ന പദത്തിലൂെട തരുന്നു.
നിധികർത്താവ് സുന്ദരെനന്നത് സ�്രപകാശം
െകാണ്ട് ലഭിക്കുന്ന നാഥരൂപെമന്ന് പറയുന്നു.

Sudarsana Thanthrarajathanthra commentary Pranamanjari


40

്രപകാശേലാകത്തിലുള്ള സത�ങ്ങളാണ് സ�്രപകാ


ശമുള്ളവ. സുമുഖപദത്താൽ വിമർശനാമകമാ
യ നാഥരൂപം വിമർശരൂപമായ ജ്ഞാനമുള്ളവ
ൻ, േ്രകാധാദിവികാരരഹിതൻ, ഒരു ്രഭൂകുടിച
ലനം െകാണ്ടുതെന്ന സകലവും സാധിക്കുന്നവ
െനെന്നല�ാം അർത്ഥം വരുന്നു. സ�ഛപദം ആന
ന്ദനാമമുള്ള നാഥനാണ്. ശുദ്ധചിന്തയുള്ളവനു
മാ്രതേമ അത്തരം ആനന്ദം ലഭിക്കയുള്ള�. ഭഗ
വാൻ അത്തരം നാമമുള്ളവനാണ്. അത്തരം
ഗുരുവിന് മാ്രതം ആ നാമം നിർേദ്ദശിക്കുന്നു.
സുലഭപദം ്രശീജ്ഞാനനാഥനുള്ളതാണ്. ജ്ഞാനം
ഭജിക്കുന്നവനു മാ്രതം സുലഭത�ം . മറ്റ�ള്ളവ
ർക്ക് ദുർല�ഭനാണ്. ബഹുതത�വിത്ത് സേന്താഷ
െമന്ന അർത്ഥത്തിൽ സത�സങ്കൽപ്പനായ ്രശീസ
ത�നാഥനാമമാണ്. അസംശയപദം തത�ജ്ഞാന
ത്തിനും അപ്പ�റമുള്ള അവസ്ഥെയ വ�ാഖ�ാനി
ക്കുന്ന പൂർണ്ണതയാകയാൽ ്രശീപൂർണ്ണനാഥെന
സൂചിപ്പിക്കുന്നു. സംശയഛിത് തത�േബാധ
കാർത്ഥം െകാണ്ട് സ�ഭാവ്രപതിപത്തിദാതൃത�ം
തരുന്നതിനാൽ സ�ഭാവനാഥസൂചകം. നിരേപ
ക്ഷ എന്ന നാമം ്രപതിഭനാഥെന സൂചിപ്പിക്കുന്നു.
മെറ്റാന്നിേനയും അേപക്ഷിക്കാത്ത ്രപതിഭയാണ
ത്. പരാധീനതയില�ാത്തതീണ് ്രപതിഭാരൂപം
എന്ന ബുദ്ധിവിേശഷത്തിനും അപ്പ�റെത്ത
അവസ്ഥ. എവല�ാവർക്കും ഹിതകാരിയും

Sudarsana Thanthrarajathanthra commentary Pranamanjari


41

സുഭഗനുമായ ഗുരു സുഭഗാനാഥൻ െസൗഭാഗ�സ


മ്പത്തിദർശനനാണ്.
ഇെതല�ാം സ�ഗുരുവിലുേണ്ടാ എന്ന് അേന�ഷി
േക്കണ്ടതാണ്. എന്തുെകാണ്ടാണ് സ�ഗുരുവിെന
ധ�ാനിക്കണെമന്ന് പറയുന്നെതന്നും ചിന്തിക്ക
ണം. മൂലവചനം െകാണ്ട് ലഭിക്കുന്ന അർത്ഥം ,
സ�ാത്രന്ത�ം ഇവകളാൽ അസംഭവിതത�ം, ്രശുതാ
ർത്ഥ്രപതീതാർത്ഥം മുതലായ വിേശഷണങ്ങെള,
ഭഗവദ് ഹിതാർത്ഥകങ്ങെള ഭഗവാെന്˙റ ഉക്തിക
ളിെല അർത്ഥങ്ങെള ്രപമാണമാക്കി കലിയുഗ
ത്തിൽ അത്തരം ഗുരുവിെന ലഭിക്കുേമാ എന്ന്
ചർച്ച െചയ്യണം. അർഹതയുള്ള ഗുരുവിെന
അർഹതയുള്ള ശിഷ�േന ലഭിക്കയുള്ള�.
ശാസ്്രതജ്ഞാതാവായ ഗുരുവിെന ശാസ്്രതജി
ജ്ഞാസയുള്ള ശിഷ്േന ലഭിക്കയുള്ള�. അത്തരം
ശിഷ�രും കുറവാകയാലാണ് ഗുരുക്കന്മാെര
ലഭിക്കായ്ക. കലിയുഗത്തിൽ അത്തരം ഗുരു
ഇല� എന്നാെണങ്കിൽ ഗുരുവിെന ഉപാസിക്കലും
ധ�ാനിക്കലും ആവശ�വുമില�. ഇത് ഗുരുവും
ശിഷ�നും അറിഞ്ഞിരിേക്കണ്ടതാണ്. കലിയു
ഗത്തിൽ പുരശ്ചരണത്തിെന്˙റ ചാതുർഗുണ�ം
എന്ന് േപരുള്ള ഗുണങ്ങള�െട അഭാവമുള്ളേപ്പാ
ൾ ഇത്തരം വചനങ്ങള�െട ്രപസക്തിയും കുറ
യുന്നു. ഗുരു, ശിഷ�ൻ, ഗുണം ഇവ തെന്ന

Sudarsana Thanthrarajathanthra commentary Pranamanjari


42

കിട്ടാതാവുേമ്പാൾ ഗുരുവിെന ശിവനായി ധ�ാ


നിക്കുക എന്നതിന് എന്താണ് ്രപസക്തി. യേതാ
ഗുരുഃശിവഃ സാക്ഷാദ് .എന്നതിന് ഭഗവാൻ ഉപ
േദശിച്ച സുന്ദര മുതലായ ലക്ഷണങ്ങെള അർത്ഥം
േബാധിച്ച് ്രപമാണമാക്കണം. ചതുർഭിരാൈദ�ഃ
സംയുക്ത എന്ന് ശിഷ�ലക്ഷണം പറഞ്ഞതും
ഇ്രപകാരം അറിയണം. ഇവിെട ്രപകാശവിമ
ർശാദിനാഥതാദാത്മ�ം വിവക്ഷിതേമ അല�. അത്
സംഭവ�വുമല�. നഹി ബാധിതമർത്ഥം േവേദാ
പി േബാധയതി എന്ന ഭഗവാെന്˙റ താൽപ്പര�ം
സുന്ദരാദിപദങ്ങളാൽ അതിെന്˙റ അർത്ഥം പറ
യുന്നവർക്ക് െമൗന്ദയമനവദ് മുതലായ വചനം
േപാെല ്രപകാശാദി നവനാഥ്രപതിപാദനം അല�
എന്ന് നിശ്ചയമാണ്. ശിഷ�പക്ഷത്തിലും ്രപമാണ
മാ്രത്രഗാഹ�ാർത്ഥകന്മാർക്ക് സുധിേചതസ്സ�ക
ൾക്ക് സേന്താഷം തരും. പറഞ്ഞ ലക്ഷണം ഇല�ാ
ത്ത ഗുരുക്കന്മാർ ശിഷ�ന്മാർക്ക് ദുഃഖം തരുെമ
ന്നാണ് അവസാനവരി. കായേ�ശ, വിത്താപഹ
രണം മുതലായവയാണ് ദുഃഖം. കുെറ വിത്തം
െകാടുത്തു, കുെറ കായേ�ശം െചയ്തു ഉേദ്ദശിച്ച
ജ്ഞാനം ലഭിച്ചില� ഇേത സംഭവിക്കൂ. കലികാല
ത്ത് ഇത് സംഭവിക്കുന്നത് നാം നിേത�ന കാണു
ന്നതിനാൽ ്രപാണമഞ്ജരി പറയുന്നതിെല സത�ം
നമുക്ക് മനസ്സിലാവാതിരിക്കില�.

Sudarsana Thanthrarajathanthra commentary Pranamanjari


43

23. ചതുർഭിരാൈധ�ഃ സംയുക്തഃ


്രശദ്ധാവാൻ സുസ്ഥിരാശയഃ അലുബ്ധഃ
സ്ഥിരഗാ്രതശ്ച േ്രപക്ഷാകാരീ ജിേത്രന്ദിയഃ
ശിഷ�ലക്ഷണത്തിലും സുന്ദരൻ മുതലായ ബാ
ഹ�ലക്ഷണങ്ങൾക്കല� ്രപാധാന�ം. ്രശദ്ധയാണ്
അതി്രപധാനം. സ്ഥിരചിത്തതേയാെട വിഷയം
്രഗഹിക്കാനുള്ള ഏകാ്രഗ്രശദ്ധ േവണം. സുസ്ഥി
രാശയെനന്നത് ഈ സ്ഥിരമായ ്രശദ്ധാപൂർവ്വമാ
യ പഠനത്തിലുള്ള നിഷ്ഠെയയാണ്. അലുബ്ധൻ
മാ്രതമാണ് വിദ�ക്കായി ധനം െചലവാക്കുക
ഗജം. അശ�ം, മഹിഷം, േമഷം മുതലായ വച
നാതി്രകമത്തിലുള്ള േപാെല സ�ശക്തിക്ക് അനു
സരിച്ച് വിദ� േനാനുള്ള ്രശമം ഓേരാരുത്തരും
നടത്തുന്നു. സ്ഥിരഗാ്രതം എന്ന് പറയുന്നത് വി
ദ�ാഭ�ാസകാലത്ത് േ�ശാനുഭവങ്ങെള സഹിക്കാ
നുള്ള ആേരാഗ�െത്ത ഉേദ്ദശിച്ചാണ്. ആേരാഗ�
മുള്ള ശരീരത്തിലാണ് ആേരാഗ�മുള്ള മനസ്സ�ം
ബുദ്ധിയും ്രപവർത്തിക്കുന്നത്. േ്രപക്ഷാകാരി
ശാസ്്രതാദിേ്രപക്ഷണപൂർവ്വകം കർമ്മം െചയ്യ�
ന്നവൻ. എെന്നേപ്പാെല ശരീരവും സുഖദുഃഖങ്ങ
ള�ം ക്ഷുധാപിപാസകള�ം ഗുരുവിനുമുണ്ട്, ഞാ
െനന്തിന് ഗുരുവിെന േ്രശഷ്ടനായി വിചാരിക്ക
ണം എന്ന് ദുർമ്മതിയായി ഇരിക്കുന്നവൻ ഗുരു
ഭക്തി ഒരിക്കലും ഉണ്ടാവില�. ഇ്രന്ദിയങ്ങൾക്ക്

Sudarsana Thanthrarajathanthra commentary Pranamanjari


44

നിഷിദ്ധമായ വിൽയങ്ങളിലും സഞ്ചരിക്കുന്ന


മനസ്സ��വനും (സുഖേഭാഗ, വനിതാവിഷയാദി)
ഏകാ്രഗതേയാെട ഗുരുവിൽ നിന്ന് ജ്ഞാനം േനടാ
ൻ ്രപാപ്തനല�. ഇെതല�ാം ഓേരാ ശിഷ�നും സ�
യം ആേലാചിച്ചറിയണം. ഗുരുവും പരീക്ഷിച്ച
റിഞ്ഞ േശഷേമ ശിഷ�െന സ�ീകരിക്കാവൂ.
24. ആസ്തിേകാ ദൃഢഭക്തിശ്ച ഗുെരൗ
മേ്രന്ത സൈദവേത ഏവംവിേധാ
ഭേവശ്ഛിഷ�സ്ത�ി തേരാ ദുഃഖകൃദ്
ഗുേരാഃ
പരേലാകവിഷയകമായ ആസ്തികത�ം േദവ
േതാപാസനക്ക് ശക്തി കൂട്ട�ം. നാസ്തികർക്ക്
ഇത് ഉണ്ടാവില�. ്രപകൃതമ്രന്തം, ്രപകൃതേദവത,
്രപകൃതഗുരു ഇവയിൽ ദൃഢഭക്തി, ഉണ്ടാവണം.
മറ്റ�ള്ളവയിൽ ഉേപക്ഷ േവണം. ്രപകൃതമ്രന്തം
്രഗഹിച്ച് ഭജനം െചയ്യണം . ഇതരെമന്നത് കഥിത
ലക്ഷണശൂന�മായവ എന്ന അർത്ഥമാണ്. അവ
യാണ് ദുഃഖം തരുന്നത്. ദുഃഖകൃത് എന്നത്
വൃഥാ മ്രന്തം ജപിക്കലിന് തുല�മാണ്. അത്
പശ്ചാത്താപം ഉണ്ടാക്കുന്നു. പെത�ൗ പത്നീ
ഗതാ േദാഷാഃ സന്തി ചാമാത�മംഗതാഃ ഏവം
ശിഷ�ഗതാ േദാഷാ ഗുരാവായാന്തി സർവ്വഥാ.
മുതലായ വചനം ഓർമ്മിേക്കണ്ടതാണ്. ഭാര�
യുെട േദാഷം ഭർത്താവിനും മ്രന്തിേദാഷം രാജാ

Sudarsana Thanthrarajathanthra commentary Pranamanjari


45

വിനും വരുന്നേപാെലയാണ് ശിഷ�േദാഷം ഗുരു


വിെന ബാധിക്കുന്നത്. പരസ്പരം േയാഗ�രായ
ഗുരുശിഷ�ന്മാെര ലഭിക്കാെത വരുേമ്പാൾ,
എന്തു െചയ്യാനാണ് ശാസ്്രതം പറയുന്നത്. സത�
യുഗകാലെത്തന്നേപാെല ഇക്കാലത്ത് അ്രതയും
അനുേയാജ�രായ ശിഷ�െര കിട്ട�കയില�േല�ാ.
അേപ്പാൾ ്രശീശിവ്രപണീതമായ വചനം
വ�ർത്ഥമാവുകയിേല�. എന്ന് പൂർവ്വപക്ഷം.
ഇല�, അത് തൃതീയത്തിെന ബാധകമാവൂ എന്ന്
അപരപക്ഷം. കേലാ പാരാശരീ സ്മൃതി എന്ന
വിേരാധത്താൽ ്രപായശ്ചിത്തം ഉ�തുെകാണ്ട്
പാപം െചയ്യാെമന്ന് പൂർവ്വപക്ഷം പറയുന്നുഃ-
യുേഗ യുേഗ ച േയ ധർമ്മാസ്ത്രത ത്രത ച േയ
ദ�ിജാഃ േതഷാം നിന്ദാ ന കർത്തവ�ാ യുഗരൂപാ
ഹി േത സ്മൃതാഃ എന്ന് പരാശരവചനം. ഇതി
െന അവലംബിച്ച് ്രപായശ്ചിത്തം ദ�ിജർക്ക്
ഉെണ്ടങ്കിലും കലിയുഗത്തിൽ ഭഗവാൻ പരാ
ശരൻ പറഞ്ഞ ്രപായശ്ചിത്തവിധി സഫലീകരണീ
യെമന്ന് മാധവാദികള�ം പറയുന്നത് േധ�യം.
25. ഗുരൂച�മാേന വചേന ദധ�ാദിത�വചഃ
സദാ ്രപസീദ നാഥഃ േദേവതി തേഥതി ച
കൃതാദരം.
ശിഷ�ൻ െചയ്യ�ന്ന ഗുരുേസവാ്രപദർശനത്തിന്
തുനിയുന്നു. ഗുരു പറഞ്ഞ ്രപകാരം ശിഷ�ൻ

Sudarsana Thanthrarajathanthra commentary Pranamanjari


46

െചേയ്യണ്ടതാണ്. അ്രപകാരം സദാ ്രപസാദവാനാ


ക്കി ഗുരുവിെന െവക്കണം. നാഥ, േദവാ മുതലാ
യ ആദരപൂർവ്വമായ സംേബാധനകളാലും ്രപ
സാദം വരുത്തണം. ഏതാേണാ ആജ്ഞ അത്
താൻ െചയ്േതാളാെമന്ന് പറഞ്ഞ്, സാദരം അനു
സരിക്കണം. അവജ്ഞാപൂർവ്വം ആകരുത്.
26. . ്രപണേമ�ാപവിേശത് പാർശ�ം തഥാ
ഗേഛദനുജ്ഞയാ മുഖാവേലാകീ േസേവത
കുര�ാദാദിഷ്ടമാദരാത്
27. അസത� ന വേദദേ്രഗ ന ബഹു ്രപലേപദപി
കാമം േ്രകാധ തഥാ േലാഭം മാനം ്രപഹസനം
സ്തുതിം
28. ചാപലാനി ച ജിഹ�ാനി നർമ്മാണി
പരിേദവനം ഋണദാനം തഥാദാനം വസ്തൂനാം
്രകയവി്രകയം
29. ന കുര�ാത് ഗുരുണാ സാർദ്ധം ശിേഷ�ാ
ഭൂഷ്ണുഃ കദാചന . യേതാ ഗുരുഃശിവഃ
സാക്ഷാത് സ്തുവൻ ്രപണമൻ ഭേജത്
സുദർശനം- സേത�ാപേദശനത്തിനും ആജ്ഞക്കു
മായി പാർശ�ത്തിൽ ഇരിക്കണം. െപായ്േക്കാള�
എന്ന് ആജ്ഞ ലഭിക്കുന്നതുവെര അവിെടനിന്ന്
എഴുേനറ്റ് േപാകരുത്. മുഖം േനാക്കി ഇരിക്ക
ണം. പറഞ്ഞത് മാ്രതം െചയ്യണം. ആദരപൂർവ്വം

Sudarsana Thanthrarajathanthra commentary Pranamanjari


47

ഗുരുേസവ െചയ്യണം. അസത�ം പറയരുത്


ഒരുപാട് െവറുേത ്രപലപിക്കരുത്. കാമം
ഗുരുവസ്തുക്കളിലുള്ള ആ്രഗഹമാണ്, േ്രകാധം
േദ�ഷമുണ്ടാക്കുന്ന വൃത്തിവിേശഷം. േലാഭം
ഗുരു തന്നതിലും അധികം ലഭിക്കണെമന്ന
അധികേമാഹം. മാനം തെന്˙റ കുലം, വിദ�,
മുതലായവെയ െചാല�ി ദുരഭിമാനം , താനാണ്
ഗുരുവിേനക്കാള�ം ഉയർന്നെതന്ന മിത്ഥ�ാവി
ചാരം, ഇ്രപകാരമുള്ള നാട�ം ്രപഹസനം.
ഇവെയല�ാം നിേഷധിതമാണ്. കാമം, േ്രകാധം,
േലാഭം, മാനം, നാട�ം ഇവ കൂടാെത ഇരിക്കണം.
ഗുരു, േദവത ഇവെര സ്തുതിക്കണം. ചാപലം
വൃഥാേചഷ്ട. െവറുെത പുല�് മുറിച്ചിടുക, നില
ത്ത് ഓേരാന്ന് എഴുതുക മുതലായ വൃഥാേച
ഷ്ഠ. അത് െചയ്യരുത്. ജിഹ�ാെകൗടില�േമാ
നർമ്മേമാ പറയരുത്. പരിേദവനം ആവലാതി
പറയരുത്. അസംബന്ധവിലാപമാണ് പരിേദവ
നം. ഋണദാനം, ആദാനം, ്രപദാനം മുതലായി
വസ്തുക്കള�െട ്രകയവി്രകയം ഇവ െചയ്യരുത്.
ഭൂഷ്ണു എന്നാൽ സ�സ� ഭവ�കാമം. ഉക്താർത്ഥ
വ�തി്രകമത്തിൽ സ�സ�ാനിഷ്ടം വരുത്തിെവക്കു
ന്നത് എന്ന് അഭി്രപായം. ഗുരുവിന് അശനവസ
നാദികള�െട േസവനം വരുന്ന പെക്ഷ മാ്രതേമ
അ്രപകാരമുള്ള വ�വഹാരങ്ങളിൽ ഇടെപടാ
വൂ. ഭഗവതിക്കും ്രശീശിവനും എന്നേപാെല

Sudarsana Thanthrarajathanthra commentary Pranamanjari


48

ദൃഢഭക്തിേയാെട ഗുരുവിന് അടുത്ത് ശിഷ�ൻ


ആജ്ഞാനുവർത്തിയായി േസവ െചയ്യണം.
ദൃഢതരഭക്തി േവണം. ്രശദ്ധ േവണം.
30. യഥാ േദേവ തഥാ മേ്രന്ത യഥാ മേ്രന്ത തഥാ
ഗുെരൗ യഥാ ഗുെരൗ ഥാ സ�ാത്മേന�വം
ഭക്തി്രകമഃ ്രപിേയ
31. ഗുേരാസ്തു ജന്മദിവേസ കുര�ാദുത്സവ
മാദരാത് വിേശഷപൂജാം േയാഗിേഭ�ാ േഭാജനം
തത്പദാർച്ചനം.
സുദർശനം-ആന്തരമായ ഭക്തി്രശദ്ധകെള കൂടാ
െത ബാഹ�മായ അർച്ചന മുതലായവയും നിയ
തമായി നിർവ്വഹിക്കണം. ഉത്സവം പൂജാ,
്രബാഹ്മണേഭാജനം മുതലായ ലക്ഷണമുള്ളതാണ്.
വിേശഷപൂജ, പൂജക്കുള്ള ഉത്തമപദാർത്ഥ സം
ഭാരം, ൈനേവദ�ം പഞ്ചാമൃതം ഛ്രതം ആദർശം
ചാമരം വ�ജനം വിതാനം പാദുേകാപചാരം,
ഘടിതത�ം മുതലായവ കൂടാെത േയാഗികൾക്ക്
േഭാജനം േവണം ഇെതല�ാം ശിഷ�ൻ ഉത്തരവാ
ദിത്തേത്താെട ഒരുക്കുന്നു. സ�ാത്മാവിനാണ്
സർേവ്വഷാം ്രപീതി വരുേത്തണ്ടത്. താനും േദവ
തയും ഗുരുവും ഏകമാെണന്ന േബാധേത്താെട
െചയ്യ�ന്നത് ഗുരുവിനും േദവതക്കും മാ്രതമല�
തനിക്കുതെന്നയും ്രപീതി വരുത്തുന്നു.
േയാഗികെള േദവിയുമായി അേഭദഭാവനേയാെട

Sudarsana Thanthrarajathanthra commentary Pranamanjari


49

കാണാൻ പരിശീലിക്കണം. അ്രപകാരം പരി


ശീലിച്ചവർക്ക് തത്പദം േയാഗിപദം ഗുരുപൂജ
യാൽ ലഭിക്കുന്നതാണ്.
32. വ�ാപ്േത ദൂരഗേത പൂേജ� പൂജേയദ്രഗജാദി
ഷു ഏകേദേശ നിത�േസവാ ദൂരേസ്ഥ േയാജന
്രകമാത്.
33. ഏകാദിഋതുസംവർദ്ധാ വർേഷ ഷഡ്
േയാജനാന്തേര തേതാ ദൂരഗേത േസവാ
തദാജ്ഞാപരിപാലനം
സുദർശനം- വ�ാപ്േത എന്നാൽ പരേലാകം
പറയുന്നു. അ്രഗജാദീഷു എന്നാൽ േജ�ഷ്ഠ
സ്ഥാനം, അ്രഗ�സ്ഥാനം ഉള്ള ഗുരു മുതലാ
യവർ. താൻ ആരിൽനിന്ന് വിദ� ്രഗഹിച്ച�
േവാ അവർ. പരേലാകത്ത് േപാകേയാ ദൂര
സ്ഥാനത്ത് േപാകേയാ െചയ്താൽ. ഗുരുവും
ശിഷ�നും ഒപ്പം ദൂരേദശം േപായാൽ നിത�
വും പൂജിക്കാം. ദൂരേദശത്ത് േപായവെര
എ്രത േയാജന ദൂരേമാ ആ ്രകമത്തിലാണ്
പൂജനം. 1 േയാജന ദൂരെമങ്കിൽ 2 മാസം
പൂജ. ഓേരാ ദിനവും ഓേരാ ്രപാവശ�ം
പൂജ. 2 േയാജന ദൂരെമങ്കിൽ, 4 മാസം സ 3
േയാജനക്ക് 3 ഋതുകാലം, 4 േയാജനക്ക് ഋതു
ചതുഷ്ടയം , 5 േയാജനക്ക് 5 ഋതുകാലം , 6
േയാജനക്ക് ്രപതിപക്ഷഗുരുപൂജാ ആചരണീ

Sudarsana Thanthrarajathanthra commentary Pranamanjari


50

യം. അതിലധികം േയാജനക്ക് 1 വർഷ


കാലം. 6 േയാജനയിലധധികം ദൂരം േപായാ
ൽ ഗുരുവിന് േനദമൃതവൃദ്ധിദം.േസവനം
എന്ന് ജ്ഞാപനം , അതിനു േശഷം അഭിധാന
വിശിഷ്ടന്ന് സ്പഷ്ടീകരണം ഫലം. അേപ്പാെഴ
ല�ാം ്രപധാനമായ േസവ എന്നാൽ ഗുരുവിെന്˙റ
ആജ്ഞാപരിപാലനമാണ്. ബാഹ�പൂജയല�.
ഇത് പരേലാകം ്രപാപിച്ച ഗുരുവിനും അ്രപ
കാരം അറിയുക. പിെന്ന എന്തിന് പൂജ
പറയുന്നു. വചനദ�യദർശനത്താൽ അർത്ഥ
ദ�യം സമുചിതമായി അനുഷ്േഠയം എന്നാണ്
അറിേയണ്ടത്.
34. ആസനം ശയനം വസ്്രതം ഭൂഷണ
പാദുകാം തഥാ ഛായാം കല്രതമന�ഞ്ചയ
ത്തേസ�ഷ്ടം തു പൂജേയത്
35 ഏക്രഗാേമ പൃഥക്പൂജാം ന കുര�ാദനനു
ജ്ഞയാ പൂജാമേദ്ധ�മായാേത പൂേജ� നത�ാ
സ്ഥിതി വേദത്
36 വിധിഹി േശഷമത�ുക്തഃ കുര�ാേന്നാ
േചത്തദാജ്ഞയാ വർത്തതി േസാപി തേഛഷം
കുര�ാന്നിശ്ചലമാനമഃ
അേദ്ദഹത്തിെന്˙റ ഛായ (വി്രഗഹം) സ�ർണ്ണാദി
കളാൽ നിർമ്മിച്ച്, അതിന് പീഠം,ആസനം,
ശയ്യ, വസ്്രതം, ഭൂഷണം പാദുകം ഇവ

Sudarsana Thanthrarajathanthra commentary Pranamanjari


51

നൽകി പൂജ െചയ്യ�ന്നു. ഏക്രഗാമേമാ നഗര


േമാ എന്ന് മേനാരമാകാരൻ പറയുന്നു. ഇതി
േലതിലായാലും സ�ത്രന്തപൂജ നിേഷധിക്കരുത്
.േവെറ ്രഗാമത്തിലായാലും അേത ്രഗാമത്തി
ലായാലും പൂജ െചേയ്യണ്ടതുണ്ട്. അനുജ്ഞ
േവണം എന്നു മാ്രതം. എന്തിനാണ് ഏക്രഗാ
മെമന്ന് പറഞ്ഞത്. .സ�്രഗാമനഗരപുരേദശാദി
കളിൽ ഉക്തലക്ഷണമുള്ള ഗുരുവിെന ലഭിച്ചി
െല�ന്ന് വരാം. ദൂരദൂരതരേദശം ഗമിച്ച് ഗുരു
വിെന അേന�ഷിേക്കണ്ടതായി വരാം. ഇ്രപ
കാരം അനുജ്ഞ ലഭിച്ച േശഷം അനുഷ്ഠിക്ക
ണം. പൂേജ� എന്നത് അനന�സാധാരണപൂജ�
ത�ം വിവക്ഷിക്കുന്നു. ഗുരുവിെന്˙റ ആജ്ഞാനു
സരണം കർമ്മാന്തരങ്ങൾ അനുഷ്ഠിക്കുക.
37. പൂജാമേദ്ധ�ാ ഗുെരൗ പൂേജ� ത�േന�
വാപി സമാഗേത കൃത�േമവം സമുദ്ദിഷ്ടം
െമൗനം ൈതർന സമാചേരത്
38. ഗുരും ന മർത്ത�ം ബുദ്ധ�ാത് യദി
ബുദ്ധ�ാത് തസ� തു ന കദാപി ഭേവത്സിദ്ധി
ർമൈ്രന്തർവ്വാ േദവപൂജൈനഃ
39. മേ്രന്തണാ തസ� നിയത പൂജാം
കുര�ാധ�േഥാദിതാം താഞ്ച തത്പടേല സമ�ഗ്
ജ്ഞാത�ാ ഭക്തിസമന�ിതഃ

Sudarsana Thanthrarajathanthra commentary Pranamanjari


52

ഗുരുവിെന്˙റ അ്രഗജേരയും ഗുരുവിെനേപ്പാെല


കരുതി ആദരിക്കണം. ഗുരുവിെന െവറും
മനുഷ�െനന്ന് കരുതി അനാദരിക്കരുത്.
മ്രന്താരാധന േദവപൂജ മുതലായവ അ്രപകാര
മുള്ള ്രപത�വായത്തിനു പരിഹാരമായി പറ
യുന്നുണ്ട്. സ�ാഭിമതസിദ്ധിക്കും ഇവ േവണം.
രണ്ടാം പടലത്തിൽ മ്രന്തപൂർവ്വകമായ പൂജ
വിസ്തരിക്കുന്നുണ്ട്. ഭക്തിസമന�ിതം അത്
സമ�ക്കായി അറിയണം.
40 നിത�ാനാം ൈ്രതപുരാണാം ച
നാേവക്ഷ�ാസ്ത�ംശകാദയഃ തഥാപ�േ്രതാച�േത
കിഞ്ചിദഭിചാരാദി സിദ്ധേയ.
സുദർശനം- ഇനി പറയാനിരിക്കുന്ന അംശകാ
ദി വിചാരത്തിന് ്രപകൃതത്തിെല ഉപയുക്തി
എന്ത് എന്ന ശങ്ക സ�യേമവ പരിഹരിക്കെപ്പ
ടുന്നു. നിത�ാനാം എന്നതുെകാണ്ട്. നിത�ാദിക
ൾക്ക് നക്ഷ്രതം, രാശി, സിദ്ധാദിച്രകാദിശുദ്ധി
ആേപക്ഷിതമല�, എന്നാലും അവെയ േബാധി
ച്ചിരിക്കണം. നിത�കള�െട കാേമശ�ര�ാദി
രൂപം ്രപകൃതത്രന്ത്രപതിപാദ� പഞ്ചദശനി
ത�കള�െട വിദ�കള�േടതാണ്. നിത�ാരൂപേദ
വതകള�െട അംശകാദികം വിചാരണീയമാണ്.
േദവതാവിദ�കള�െട അേഭദം അത�ാവശ�മാ
ണ്. ൈ്രതപുരാണാം എന്ന് വിദ�ാന�ിതം

Sudarsana Thanthrarajathanthra commentary Pranamanjari


53

മുതൽ ദുഷ്ടേദവതാൈദത�ന്മാർ വെര ്രപാധാ


ന�സൂചനക്ക് പൃഥഗ് എന്ന പദം ഉപേയാഗി
ക്കുന്നു. . ്രതിപുരാംബ അല�ാത്ത നിത�കൾ
എല�ാം പൃഥക് എന്നതിലുണ്ട്. അംശകാദികൾ
നക്ഷ്രതരാശി,സിദ്ധാദിധനർണ്ണ കുലാകുല ച്രക
ശുദ്ധി മ്രന്തഗതമായ ൈവരിഭാവം (ശ്രതുഭാ
വം) വരുത്തി.േയക്കാം. അവ ആഭിചാരാദി
സിദ്ധികൾക്കാണ്. എന്നാലും നക്ഷ്രതാദയ
എന്ന് ഭാദിശുദ്ധിക്ക് സർവ്വജ്ഞൻ ഭഗവാൻ
എല�ാം പറയുന്നു, അറിയുന്നു. അംശകപദം
നക്ഷ്രതത്തിൽ ്രപസിദ്ധഭാവം ഉള്ളതാണ്. എ
ന്നാലും അംശമാക്കി നക്ഷ്രതശുദ്ധി വിചാര
ണീയമാണ്.സമ്പൂർണ്ണത്തിന് ്രപാേയണ അംശക
പദം ഉപേയാഗിക്കാറില�. ഈ ത്രന്തത്തിൽ
അംശകം വിഭാഗം സുഖം എന്ന് വ�ുത്പത്തി
െകാണ്ട് േദവതക്ക് മാ്രതം ഉപേയാഗിക്കുന്നു.
ഇതരത്രന്തങ്ങളിൽ നക്ഷ്രതാദിശുദ്ധി േദവതാന്ത
രവിഷയത്തിലും ധ�നിതമാണ്. വക്തവ�മായ
അർത്ഥത്തിെന്˙റ അതിഗൂഢസ�ഭാവം െകാണ്ട്
അതിെന ്രശവിക്കുേമ്പാൾ സാവധാനത േവ
ണം. ഗൂഢത�മാണ് വിേശഷതയുള്ള നാമത്തി
നു പൂർവ്വകം എന്ന് ഉക്തി അഭിചാരം ശ്രതു
മാരണകർമ്മമാണ്. ഇത് േദാഷമാണ്. േദാഷം
അറിഞ്ഞാേല അതിെന ഒഴിവാക്കാനാവൂ.

Sudarsana Thanthrarajathanthra commentary Pranamanjari


54

41 അശ�ിന�ാദിഷു ഋേക്ഷഷു ബിന്ദുസർഗ്ഗാ


ന്ത�വർജ്ജിതം ചതുേരാ േയാജേയദാധ�ാൻ
ബിന്ദുസർെഗ്ഗൗ തു സർവ്വെഗൗ.
സുദർശനം-
സാദ്ധ�വിഷേയാപേദശസംേഗരഹത്തിൽ നക്ഷ
്രതാദിേശാധന്രപകാരം ഉപേദശിക്കയാണ്
അശ�ിന�ാദി എന്ന േ�ാകം. ഋക്ഷം രാശിപ
രം. അശ�ിന�ാദി 27 നക്ഷ്രതങ്ങൾ േമഛാദി
12 രാശികളിൽ അ ആ ഇ ഈ എന്ന് നാലു
വർണ്ണമായി േയാജനീയം. നക്ഷ്രതങ്ങള�െട 27
സംഖ� വർണ്ണങ്ങള�െട 51 സംഖ�യാണ്. ഇ
െതങ്ങെന സമ്പൂർണ്ണമായി േയാജിക്കും. ഓ
േരാ നക്ഷ്രതത്തിനും ഷഷ്ഠിഷഷ്ടിഘടിക െവ
ച്ച് 9 പാദങ്ങൾക്ക് 54 ഘടിക വരും. അശ�ി
ന�ാദി ഓേരാ നക്ഷ്രതത്തിനും 4 വീതം എന്ന
ല�, ഓേരാ നവനവപാദത്തിനും പരിമിതന
ക്ഷ്രതെമന്നാണ്. ഓേരാ രാശിക്കും 4 വർണ്ണം,
12 രാശിക്ക് 48. (ഇവ തമ്മിൽ 6 ഘടിക
വ�ത�ാസമുണ്ട്). സർഗ്ഗം വിസർഗ്ഗം. അതിെന്˙റ
അന്ത�ം ക്ഷകാരം. ബിന്ദുവിസർഗ്ഗനാമാദിക്കു
േശഷം ക്ഷകാരം എന്ന കൂട്ടക്ഷരം (സംയുക്താ
ക്ഷരം) സ�പൂർവ്വഭാഗാവസ്ഥിതകകാരാനുകൂ
ല� വിചാരത്താലാണ് ചാരിതാര്ത്ഥ�ം വരു
ത്തി പൃഥക് ഗഗനെമന്ന് ഭാവിക്കുന്നത്.

Sudarsana Thanthrarajathanthra commentary Pranamanjari


55

ത്രന്താന്തരത്തിൽ ഇതിെന്˙റ ഉപാദാനം വ�ർത്ഥ


മാണ്. എന്തുെകാണ്ട്. േരവത�ാദിക്ഷ്രതന�ാസ
ത്തിന് അതാതിെന്˙റ വർണ്ണസാഹിത�ാനുഷ്ഠാ
നം ഗണിക്കണം. സിംഹാദിച്രകത്തിൽ വർണ്ണ
്രതയം എഴുതുന്നത് പറയുന്നു. നാദ�ന്തേയാഃ
സിംഹവർേണ്ണാ മേ്രന്ത യസ്മിൻ വരാനേന.
ഇ്രപകാരം ത്രന്തസം്രഗഹത്തിൽ സ്പഷ്ടീകരി
ച്ചിട്ട�ണ്ട്. ചത�ാരി വർണ്ണമാണ് ആദ� അ
മുതലുള്ള 32 വർണ്ണം. അ അകാരം. ആദ�ം.
4 അക്ഷരം സാദ്ധ�ൻ മുതൽ. ക്ഷ സംയുക്താ
ക്ഷരമാണ്. അത് ഭൂമി എന്ന പൃഥക്ഗണന
ത്തിനാണ്. ബിന്ദുസർഗ്ഗം സർവ്വഗമായ സർവ്വ
സാധാരണമായ സർവ്വത്രന്തപരത്രന്തമായ
ഉച്ചാരണെത്ത പറയുന്നു. സർവ്വേഗാ 50 ൽനി
ന്ന് 1 കുറഞ്ഞ എല�ാത്തിലും വ�ാപിച്ചിരി
ക്കുന്നു. (ഏേകാനപഞ്ചാശത്).
42 േതന മ്രന്താദിവർേണ്ണന നാമ്നശ്ചാദാക്ഷേര
ണ ച ഗണയട് യ്്രത ഷഷ്ഠം വാവ�,◌്ടമം
ദ�ാദശ തു വാ.
സുദർശനം- ഇ്രപകാരം േ്രപാക്തരീതിയിൽ
നക്ഷ്രതങ്ങളിലും രാശികളിലും സംേയാജിപ്പി
ക്കുേമ്പാൾ ്രപാഥമികവർണ്ണങ്ങളിലും ഗണനം
അനുസരിച്ച്, സാദ്ധ�രാശിയിലാരംഭിച്ച് ഷഷ്ടം,
അഷ്ടമം, ദ�ാദശം ഇവ മ്രന്തരാശിയായി ഭവി

Sudarsana Thanthrarajathanthra commentary Pranamanjari


56

ക്കുന്നുേവാ, ആ മ്രന്തം സാദ്ധ�ന് അഹിതമാ


ണ്. അത് സ�ീകരിക്കരുത്. 6, 8 ഇവ രിപു
ശ്രതുഭാവമാമ്. ഷഷ്ഠാഷ്ടമസ�ാമി അർത്ഥ
സ്േതനം , ശ്രതുത�ം ഇവ വരുത്തും.സ�നാമ
്രപഥമവർണ്ണം നക്ഷ്രതത്തിെന്˙റ ്രപഥമവർണ്ണം
ഗണിക്കുക. അതിെന്˙റ 3, 5, 7 ഏതു മ്രന്തത്തി
നു വരുന്നുേവാ അത് സ�ീകരിക്കാം. ത്രന്താ
ന്തരത്തിൽ സ�ീകരിക്കരുെതന്നും കാണുന്നുണ്ട്.
43. രിേപാർമ്മന്താദ�വർണ്ണം സ�ാദ് േതന
തസ�ാഹിതം ഭേവത് രാശിഷ�ന�്രത
അേക്ഷഷു സപ്തപഞ്ചതൃതീയൈഗഃ
ത്രന്തരാജടീകാനുമതരാശിച്രകം-

ഇവിെട മാനുസ്്രകിപ്റ്റിെല ഒരു േപജ്


കാണാതായിട്ട�ണ്ട്. മേനാരമാകാരൻ

Sudarsana Thanthrarajathanthra commentary Pranamanjari


57

അശ�ിന�ാദിഷു ഋേക്ഷഷു േമഷാദിരാശിഷു


അംശകാദയ ഇത�്രതാംശകപദമപി രാശിവാ
ചകേമവ ഋേക്ഷഷു അശ�ിന�ാദിനക്ഷേ്രതഷു
സപ്തപഞ്ചതൃതീയൈഗഃ ്രപാഗ�്രദിപുനാമാധ�
ക്ഷരനക്ഷ്രതമാരഭ� മ്രന്താധ�ക്ഷരനക്ഷ്രതാന്തം (
്രപിന്˙റഡ് േകാപ്പിയിൽ രാശ�ന്തം എന്നാണ്)
ഗണിേത സപ്തപഞ്ചതൃതീയനക്ഷ്രതഗതാധ�
വർണ്ണൈകർമൈ്രന്തസ്തസ�ാഭിചാരാദികം
കുര�ാദിത�ർത്ഥഃ എന്നാണ് പറഞ്ഞിട്ട�ള്ളത്
അശ�തി മുതൽ ആയില�ം വെര 9 നക്ഷ്രത
ത്തിന് േകവലമാതൃകകൾ. പിന്നീട് മകം
മുതൽ േജ�ഷ്ഠ വെര 9 നക്ഷ്രതത്തിന്
ചതുശ്ചതു്രകമത്തിൽ സബിന്ദുകമായി, അം
കം ഖം ഗം ഘം ങം ചം ഛം എന്ന്. മൂലം
മുതൽ േരവതി വെര 9 നക്ഷ്രതത്തിന്
സവിസർഗ്ഗം അഃ കഃഖഃഗഃഇത�ാദി . ആെക
ഷഡ�ിംശതി മാതൃക.
തിഥി(15) രേഷ്ടന്ദു(16) ര്രഭാക്ഷി(20) ദ�ിദ�ി(22)
േവദദ�ി(24), വാണദൃക്(25) നാഗാക്ഷി(28)
നന്ദാക്ഷി(29) വിന്ദു്രതി(31) േവദ്രതി (34)
ഗ്രതി(36) നാഗ്രതി(38) ഖവാർദ്ധയശ്ച (40)
ച്രന്ദാബ്ധി (41) രാമാബ്ധി(43) ശരാബ്ധി (45)
സപ്തംേബാധ�ുന്മിതാ (47) ദ�ിദ�ിഭകാ
ഇഹാർണ്ണാഃ ചതുർഹി സംഖ�ാ(24)അപേര

Sudarsana Thanthrarajathanthra commentary Pranamanjari


58

ച വർണ്ണാശ്ചതുർഹി സംഖ�ാ്രധുവേമകഭാഃ
സ�ുഃ
ത്രന്തരാജടീകാനുമതനക്ഷ്രതച്രകം

അ അശ�ി ആ ഇ ഈ ഭര,
അ,ഭരണി ഭരണി കൃത്തിക
ഉ കൃതിക ഊ ഋ ഋൂ
കൃതിക, േരാഹി േരാഹി,
േരാഹി ണി മൃ
ണി ഗശിര
ലൃ മൃഗ, ലൃൂ എ ഐ
ആർ്രദ ആർ്രദ ആർ്രദ പുനർവ
പുനർവ സു
സു
ഓ ഔ ക ഖ
പുനർ, പുഷ�ം പുഷ�, ആേ�ഷ
പുഷ�ം ആേ�ഷ
ഗ മഘം ഘ മഘ, ങ ച
പൂർവഫ പൂർവ്വ പൂര,ഉ്രത
ൽഗുന ഫൽഗുനി
ഛ ഉ്രത ജ ഉ്രത, ഝ ഞ
ഹസ്തം ഹസ്തം ഹസ്ത,
ചി്രത
ട ചി്രത, ഠ സ�ാതി ഡ ഢ
സ�ാതി സ�ാതി, വിശാഖ
വിശാഖ

Sudarsana Thanthrarajathanthra commentary Pranamanjari


59

ണ ത ഥ ദ
വിശാഖ,അ അനുരാധ അനുരാ, േജ�ഷ്ഠ
നുരാധ േജ�ഷ്ഠ
ധ മൂലം ന മൂലം പ ഫ
പൂർവ്വാ പൂരാടം പൂരാ,
ഷാഢം ഉ്രതാടം
ബ ഉ്രതാടം ഭ മ യ
ഉ്രതാടം, ്രശാവണം ്രശാവണം
്രശാവണം ,
ധനിഷ്ഠ
ര ധനി, ല വ ശ
ശതാഭിഷ ശതാഭിഷ ശതാഭിഷ പൂേരാരി
പൂേരാരു ട്ടാതി
ട്ടാതി
ഷ സ ഹ ള
േപാരുരുട്ടാ ഉ്രതട്ടാതി ഉ്രതട്ടാതി േരവതി.
തി, േരവതി
ഉ്രതട്ടാതി

44. സാദ്ധ�ാനാമപി വിേജ്ഞയമംശകാധ�


മനു്രഗേഹ യതസ്േത തത�വിജ്ഞാനരഹിതാ
സ്േതന േചാദിതം
45 ്രപാക്്രപത�ഗ് ദക്ഷിേണാദക് ച
സൂ്രതപഞ്ചകേയാഗതഃ േകാഷ്ഠാനി

Sudarsana Thanthrarajathanthra commentary Pranamanjari


60

േഷാഡശാ്രത സ�ുസ്േത വർണ്ണാൻ ്രകമാ


ല�ിേഖത്
അംശകാദിയും തത�വിജ്ഞാനവുമു�ള സാ
ദ്ധ�നു മാ്രതേമ അനു്രഗഹം സാധിക്കയുള്ള�.
തത�വിജ്ഞാനരഹിതന് സാധിക്കയില�.തത�വി
ജ്ഞാനരഹിതൻ തത�ം ഉപേദശിച്ചാലത് ശൂ
ന�മായിത്തീരും.സിദ്ധാദിച്രകത്തിൽ ആദിപദം
മുതൽ സം്രഗഹിച്ച് , ്രപാക്, ്രപത�ഗ്,
ദക്ഷിണം, ഉത്തരം എന്ന് സൂ്രതങ്ങൾ വരച്ച്,
പൂർവ്വപശ്ചിമേരഖയും ദക്ഷിേണാത്തരേരഖ
യും േയാഗം െചയ്യ�ന്നവിധം അയ്യഞ്ച് േരഖ
വരച്ച് 16 േകാഷ്ഠം ലഭിക്കുന്നു. അവയിെല
ഈശാനേകാഷ്ഠം തുടങ്ങി ്രകേമണ അകാരാ
ദി എല�ാ വർണ്ണവും എഴുതുക.
46. ചതുശ്ചതുർവിഭാേഗന കൽപ്പേയത്താനി
ൈവ ്രകമാത് ്രപഥമ ്രപഥേമ ത�ാദ�ം
ദ�ിതീയ്രപഥേമ തഥാ.
47 ദ�ിതീയമന�തശ്ചാന�ത് തഥാന�ദപി
കൽപ്പേയത് തത്തത്േകാഷ്േഠഷു വിലിേഖത്
തത്തത് പഞ്ചമമക്ഷരം
നന്നാലു വിഭാഗമാക്കി, ഈശാനദിശമുതൽ
ആദ�ാക്ഷരം അ എഴുതുക. പിന്നീട് രണ്ടാം
േകാഷ്ഠത്തിൽ അതിെന്˙റ ദീർഘാക്ഷരം. ്രപഥ
േമ ്രപഥേമ എന്നത് ലിഖന്രകമം ഉപേദശിക്കു

Sudarsana Thanthrarajathanthra commentary Pranamanjari


61

ന്നതാണ്峸. മൂന്നാം വർഗ്ഗം വീണ്ടും ്രപഥമ


േകാഷ്ഠത്തിൽ വരും.(ഉ) അതിെന്˙റ ദീർഘം
പിന്നീട് വരും(ഊ) ഇ്രപകാരം എല�ാ േകാ
ഷ്ഠവും പൂരിപ്പിക്കുന്നു. അതാതു േകാഷ്ഠ
ത്തിൽ അതാതിെന്˙റ വർഗ്ഗങ്ങെള എഴുതുേമ്പാ
ൾ അതിന്െറ പഞ്ചമം ആ വർഗ്ഗത്തിെന്˙റ
രണ്ടാം േകാഷ്ഠത്തിെന്˙റ ആദ�േകാഷ്ഠത്തിലാ
ണ് വരിക. ഉകാരം അകാരത്തിെന്˙റ പഞ്ച
മവർണ്ണമാണ്.
ത്രന്തരാജടീകാനുമതസിദ്ധാദിച്രകം(അകഥഹ)ച
്രകം.
സിദ്ധ പൂർവ്വദിക്ക് സാദ്ധ�

അകഥഹ ഉങ്പ ആഖദല ഊചഫ


ഓഡവ ലൃഝമ ഔഢശ ലൃൂഞയ
ഈധന ഋജഭ ഇഗധക്ഷ ഋൂ ഛബ
അഃ തസ ഐഠല അംണഷ ഏടര

അരി സുസിദ്ധ

ഇ്രപകാരം ചതുർവർഗ്ഗങ്ങെള േഷാഡശേകാ


ഷ്ഠങ്ങളിൽ ്രകമീകരിക്കുന്നു. 3 േകാഷ്ഠത്തിൽ
മാ്രതം 4 വർണ്ണമുണ്ട് ബാക്കി എല�ാം 3
വീതമാണ്. ഹ,ല,ക്ഷ എന്നീ അക്ഷരവർണ്ണ

Sudarsana Thanthrarajathanthra commentary Pranamanjari


62

ങ്ങളാണ് 4 വർണ്ണമുണ്ടാക്കുന്ന 3 േകാഷ്ഠത്തി


ലുള്ളത് എന്ന് കാണുക.
48. ഏവം ചതുർഷു വർേഗ്ഗഷു ക്ഷാന്താവധി
സമാലിേഖത് സ�നാമാധ�ക്ഷരം യത്
േകാഷ്േഠ സംദൃശ�േത തതഃ
49 സിദ്ധാദീൻ ഗണേയത് യാവന്മ്രന്താധ�ക്ഷ
രദർശനം സിദ്ധസിേദ്ധാ ജപാത് സിേദ്ധ�ത്
ദ�ിഗുണാത് സിദ്ധസാധകഃ
സ�നാമത്തിെന്˙റ ആദ�ാക്ഷരം വരുന്നതിന്
ആരംഭി്ച്ച് സിദ്ധ,സാദ്ധ�, സുസിദ്ധ, അരി
എന്ന് ്രകേമണ ഗണിക്കുക. സ�നാമാദ്ധ�ാക്ഷ
രത്തിന് ആ്രകാന്തമായ വർഗ്ഗം സിദ്ധ, ്രപാദ
ക്ഷിേണന ദ�ിതീയവർഗ്ഗം സാദ്ധ�, അതിെന്˙റ
തൃതീയം സുസിദ്ധ, ചതുർത്ഥം അരി.
ഇതുേപാെല മ്രന്തത്തിെന്˙റ ആദ�ാക്ഷരത്തിനും
സിദ്ധാദി ഗണിക്കണം. ഇ്രപകാരം തനിക്ക്
സിദ്ധി തരുന്ന മ്രന്തം െതരെഞ്ഞടുക്കണം.
50. സിേദ്ധ സുസിദ്ധഃ സം്രപാപ്താ സിദ്ധാരി
ർഹന്തി േഗാ്രതജാൻ സാദ്ധ�സിേദ്ധാതി
സംേ�ശാത് സാദ്ധ�സാേദ്ധ�ാതി ദുഃഖകൃത്
51. സാേദ്ധ�ാ സുസിേദ്ധാ ഭജനാത് സാദ്ധ�ാരിഃ
സ�ാം ്രശിയംഹേരത് സുസിദ്ധസാേദ്ധ�ാ
ധ�ായനാത് ഫലം ദധ�ാധ�േഥഷ്മിതം

Sudarsana Thanthrarajathanthra commentary Pranamanjari


63

52 സുസിദ്ധസാേദ്ധ�ാ ജാപാൈധ�ഃ സിദ്ധേയ


സ�ാദേതാന�ഥാ സുസിേദ്ധ തു സുസിദ്ധസ്തു
പൂർവ്വജന്മകൃത്രശമഃ
സുദർശനം- വിധിപൂർവ്വകം സിദ്ധസാദ്ധ�ാദി
്രപാപ്തമാകുേമ്പാൾ ജപേ�ശം ഇല�. ്രതിഗു
ണ, ചതുർഗ്ഗ�ണജപാദി കഷ്ടാനുസരണമുള്ള
അധികേ�ശം േവമ്ടിവരില�. ഭജനം െകാ
ണ്ടാണ് ഗുണജപാദികൾ. കൂടുതൽ ജപിച്ചാ
ലാണ് കൂടുതൽ ഗുണം എന്നത് വളെര
േ�ശകരമാണ്. ധ�ാനം അദ്ധ�യനം ഇവ
െകാണ്ട് കൽേപ്പാക്തജപമാ്രതമല�, യുഗസം
ഖ�ാ്രശയണമാണ് അേപക്ഷിതം എന്ന് ഭാവം.
ജപത്തിന് മുമ്പ് േഹാമം, തർപ്പണം ഇവ
യും െചേയ്യണ്ടതുണ്ട്. അന�ഥാ എന്നതിന്
സുസിദ്ധസാദ്ധ�ാദികള�െട അനന്തരം സുസി
ദ്ധസുസിദ്ധ എന്നാണ് മേനാരമാകാരൻ
അർത്ഥം പറയുന്നത്. സുസിദ്ധസാദ്ധ�ാനന്തരം
ഭാവം എന്ന് അർത്ഥം കഥനം അനുപയുക്ത
മാവും. അതിനാൽ പൂർവ്വജന്മനി കൃതമായ
ഉപാസനാരൂപം എന്ന് പറയുന്നു. പൂർവ്വജ
ന്മകൃതമായ ്രശമം, ്രപയത്നം, ഈ ജന്മ
ത്തിെല സിദ്ധിക്ക് കാരണമാവുന്നു.

Sudarsana Thanthrarajathanthra commentary Pranamanjari


64

53. തസ്മാത് സർവ്വസിദ്ധീനാം സാധേന േവാ


ജേപന്മനും അഭിചാേര രിേപാേരവം യദി
സ�ാത്മവിപത്തേയ
54. സുസിേദ്ധാരിരേശേഷണ സ�കുല നാശേയ
ദ് ്രധുവം അരിസിദ്ധഃ സുതം ഹന�ാദരിസാ
ദ്ധ�ഃ സ�േയാഷിതം.
സുദർശനം- എല�ാ സിദ്ധികള�ം എല�ാ കാമന
കള�ം സാധിക്കാനായി സാധകെന്˙റ പൂർവ്വജന്മ
കൃതമായ മ്രന്തസാധന സഹായിക്കുന്നു. രിപു
വിെന ഹനിക്കാനായ് െചയ്ത ആഭിചാര്രകി
യകള�ം ഇതുേപാെല സ�ന്തം ആത്മവിപത്തി
േലക്ക് നയിക്കുന്നു. ഇത് മനസ്സിലാക്കിയിരി
ക്കണം. ശ്രതുകുലെത്ത നശിപ്പിക്കാനുള്ള ആഭി
ചാരം നശിപ്പിക്കുക സ�കുലെത്തയാണ്. മക്ക
ള�ം ഭാര�യും അടക്കം നശിക്കുന്നതാണ്. (അ
തിനാൽ ആഭിചാരം െചയ്യരുെതന്നാണ് ധ�നി)
55. അരിസുസിേദ്ധാ മ്രന്തസ്തു കുേലാത്സാദന
കൃഛൈനഃ അർത്ഥരിഃ സ�ാത്മഹാ മ്രന്തഃ
സം്രപാപ്ൈതവ സുനിശ്ചിതം
56 നാമാദ�ക്ഷരമാരഭ� യാവന്മ്രന്താദിവർണ്ണ
കം ്രതിദാ കൃത�ാ സ�ൈരർഭിധ�ാത് തദന�
ദ�ിപരീതകം

Sudarsana Thanthrarajathanthra commentary Pranamanjari


65

സുദർശനം- അരിമ്രന്തം സ�ന്തം ആത്മാ,


ശരീരം, ്രപാണവിേയാജനം െകാണ്ട് ഹനി
ക്കുന്നു എന്ന് അർത്ഥം. അതിെന്˙റ സം്രപാ
പ്തി കാലവിളംബം കൂടാെത സംഭവിക്കും.
ഇത് സമ�ക്കായി സുനിശ്ചിതമാണ്. ആത്മഹ
നനം പാക്ഷികമല�, സമ്പൂർണ്ണമായിരിക്കും.
സാധകെന്˙റ ്രപസിദ്ധവ�ാവഹാരികനാമത്തിെന്˙റ
ആദ�ാക്ഷരം മുതലാരംഭിച്ച്, മ്രന്തത്തിെന്˙റ
ആദ�ാക്ഷരം വെര ഗണിച്ച് കിട്ടിയ അഷ്ടാ
വിംശതിസംഖ� ്രതിഗുണമാക്കി, 7 െകാണ്ട്
ഹരിച്ച് കിട്ടിയ ശിഷ്ടം സപ്താദിരൂപമാണ്.
ത്രന്തത്തിൽ ശൂന�ത്തിന് ഫലം പറയുന്നില�.
ഋണധനവിധാനം ബാക്കി െകാണ്ട് െചയ്യ�ന്നു.
സപ്താദിരൂപമായ സംഖ�യാണ് നാമരാശി.
ഇ്രപകാരം മ്രന്താദ�ാക്ഷരം തുടങ്ഹി
സാധകനാമാദ�ക്ഷരപര�ന്തം ഗണിച്ച് കിട്ടിയ
പഞ്ചവിംശകസംഖ� ്രതിഗുണം െചയ്ത്
കിട്ടിയ പഞ്ചസപ്തത�ാദിസംഖ� 7 െകാണ്ട്
വിഭജിച്ച് ബാക്കി പഞ്ചാദിരൂപം മ്രന്തരാശി.
തദന�ദ�ിപരീതകം എന്നതു െകാണ്ട് ഈ മ്രന്ത
രാശിഗണനമാണ് ഉേദ്ദശിച്ചിരിക്കുന്നത്. നാമരാ
ശിഗണനത്തിന് വിപരീതമായി മ്രന്തരാശിഗ
ണനം. ത്രന്താന്തരത്തിൽഃ-

Sudarsana Thanthrarajathanthra commentary Pranamanjari


66

നാമാദ�ക്ഷരമാരഭ� യാവന്മ്രന്താദിമാക്ഷരം
ഗണേയന്മാതൃകാവര്ണ്ണ്രകേമണ ഗുണേയത്
്രതിഭിഃ വിഭേക്ത സപ്തഭിഃശിഷ്േചാ
നാമരാശിരുദാഹൃതഃ ഏവം മ്രന്താർണ്ണമാരഭ�
യാവന്നാമാദിമാക്ഷരം ഗണയിത�ാ
്രതിഭിർഹത�ാ വിഭേക്ത സപ്തഭിർബുൈധഃ
മ്രന്തരാശിഃസ്മൃത.......പദാർത്ഥാദർശ,
മ്രന്തമേഹാദധി ഇവയിലും ഇത്
പറയുന്നുണ്ട്. മേനാരമയിൽഃ
മ്രന്താദ�ക്ഷരമാരഭ� സ�നാമാദ�ക്ഷരാവധി
മാതൃകാദ�ക്ഷരാണി വിപരീതകം സപ്തഭിഃ
സംവദ്ധ�ം ്രതിഭിരാഹേരദിതി.
മ്രന്താക്ഷരാദി നാമാദ�ക്ഷരാന്തം മാതൃകാക്ഷര
ങ്ങെള ഗണിച്ച് സപ്തഗുണീകൃതമാക്കി, 3
െകാണ്ട് വിഭക്തമാക്കാനാണ് നിധികൃത് പറ
യുന്നത്, ബാക്കി മ്രന്തശരീരമാെണന്നും. ഇ്രപ
കാരം െചയ്താൽ സകലവും ൈവപരീത�
മാവും. സാധകനാമം കമലാപതി എന്നാെണ
ന്ന് വിചാരിക്കുക. നാമരാശികരണത്തിൽ
കാദിരൂപനാമാദിവർേണ്ണ ഹാദിവിദ�ാദ�ക്ഷ
രത്തിെല 33 (രാമാഗ്നി)സംഖ�ത�ം ഭവിക്കുന്നു.
മ്രന്തരാശികരണത്തിൽ ഹകാരം കകാരത്തി
െന്˙റ മാതൃകാഗണന്രകമത്തിൽ വിംശതിസംഖ�.

Sudarsana Thanthrarajathanthra commentary Pranamanjari


67

വിപരീതഗണനം രാമാഗ്നിസംഖ� തെന്ന വീ


ണ്ടും വരുന്നു. ഫലൈവഷമ�ം വരുന്നു.
57 കൃത�ാധിേകാ ഋേണാ േജ്ഞേയാ ഋണീ
േചന്മ്രന്തമുത്തമം സ�യം ഋണീ േചത്തന്മ്രന്തം
ത�േജത് പൂർവ്വ ഋണീ യതഃ
നാമരാശി, മ്രന്തരാശികരണഫലം പറയുന്നു.
േനരേത്ത പറഞ്ഞേപാെല െചയ്ത് അധിക
േമാ ഋണേമാ (ന�ൂനം) േശഷസംഖ� എന്ന്
േനാക്കി സാധകൻ ഋണിേയാ ധനിേയാ എന്ന്
കാണുക. ഈ ഋണിധനിജ്ഞാനം െകാണ്ടാണ്
മ്രന്തം ഉപേദശിക്കാവുന്നേതാ അല�േയാ എന്ന്
നിർണ്ണയിക്കുന്നത്. സ�യം ഋണിയായി കാണു
ന്ന പക്ഷം ആ മ്രന്തം ത�ജിക്കണം. പൂർവ്വജ
േന്മാപാസന െകാണ്ട് ലഭിച്ച ഫലം ത�ജിക്കാ
വതല�. പൂർവ്വജന്മത്തിൽ ്രപതികാരത്തിനായി
െചയ്ത മ്രന്തസാധന ഈ ജന്മത്തിൽ ഫലാന്തര
ലാഭം െകാണ്ട് തനിക്കുതെന്ന ഹാനിയായി
വരും.
58. കഥം ഋണിത�ം മ്രന്താണാം സാധകാനാം
ച േമ വദ പൂർവ്വജന്മകൃതാഭ�ാേസ
പാപാദസ�ാഫലാപ്തികൃത്.
സുദർശന- ഉത്തമാർണ്ണ, അധമാർണ്ണത്തിൽ
ധനദാേനാപാദനം . പരസ്പരം
പുരുഷന്മാർക്കന്നേപാെല സാധകനും

Sudarsana Thanthrarajathanthra commentary Pranamanjari


68

മ്രന്തത്തിനും സംഭവിക്കുന്നു. അെതങ്ങെന


എന്ന് േദവി േചാദിക്കുന്നു. അതിരഹസ�വും
േഗാപ�വുമാണ് ഇത്. രഹസ�ധാരിണീ
യസ്മാത് യസ്മാദ്ഭക്തിവിധായിനീ യസ്മാത്
്രപിയാമി ഭക്താസി തതസ്േത കഥയാമ�ഹം.
എന്ന് ത്രന്താന്തരത്തിൽ പറയുന്നു. എെന്˙റ
നികടത്തിൽ വന്ന ഭക്തർക്ക് ഈ രഹസ�ം
ഞാൻ ഉപേദശിക്കുന്നു എന്ന് സാരം. പൂർവ്വ
ജന്മകൃതമായ അഭ�ാസം- ജപം, േഹാമം, പൂ
ജാ, സത്കർമ്മം ഇവഃ പുനരാവർത്തനം
വരുന്നത് ഏേതാ അത്. (ബഹു്രവീഹിയായി
) അത് അത്ഭുതസാമർത്ഥ�മായി നിരൂപിക്ക
െപ്പടുന്നു. നിത�ാദിവിേദ�ാപാസനയുെട അന
ന്തരഫലമായ സിദ്ധി അവ കൂടാെത ലഭിച്ചാ
ൽ അത് പൂര്വ്വജന്മഫലമാണ്. പാപരൂപമായ
്രപതിബന്ധങ്ങൾ ഇല�ാത്ത പക്ഷം അവ സാധ
കന് ഫലം ഉത്പാദിപ്പിക്കും.
59 പാേപ നഷ്ടഫലാവാപ്തിഃ കാേല
േദഹക്ഷയാദ് ഋണീ മ്രന്തഃ
സം്രപാപ്തിമാേ്രതണ ്രപാക്തനഃ സിദ്ധേയ
ഭേവത്
60 സിദ്ധമ്രന്താദ് ഗുേരാർലബ്ധമേ്രന്താ യഃ
സിദ്ധിഭാങ്നരഃ ലക്ഷ്െമൗമദാദനാദൃത� മേ്രന്ത
േഭാഗമവാപ്തവാൻ

Sudarsana Thanthrarajathanthra commentary Pranamanjari


69

61 സന്മ്രന്തസ� ഋണീ േജ്ഞേയാ ഭജനം തസ�


പൂർവ്വഗം തസ്മാദൃണവിശുദ്ധിസ്തു കാര�ാ
സർേവ്വസ്തു സർവ്വതഃ
സുദർശന- ്രതിഗുണം, ചതുർഗ്ഗ�ണം പഞ്ചഗു
ണം ്രപയത്നം േവണ്ടിവരുന്നത് ്രപതിബന്ധ
ങ്ങള�െണ്ടങ്കിൽ അതിെന നീക്കാനാണ്. േസവാ
കാലത്ത് വിലംബം വന്നാൽ അേപ്പാഴെത്ത
്രപയത്നഫലം അടുത്ത ജന്മത്തിേല ലഭിക്കു
കയുള്ള�. ഫലം കിട്ടിെയന്നു വന്നാൽ അത്
്രപതിബന്ധാഭാവമാെണന്ന് മനസ്സിലാക്കണം.
പാപം നഷ്ടമാകുേമ്പാളാണ് ഫല്രപാപ്തി.
അക്കാലത്ത് ഋണീമ്രന്തം േദഹക്ഷയം വരു
ത്തുേമ്പാഴാണ് പിന്നെത്ത ജന്മം ഫലം വരു
ന്നത്.
മ്രന്തത്തിന് ഋണിതവം പറഞ്ഞു സാധകെന്˙റ
ഋണിത�ം എ്രപകാരം പറയുന്നു. സിദ്ധമ്രന്താ
ദ് എന്ന വരി അതിനായി തുടങ്ങുന്നു.
്രപാപ്തിലക്ഷ്മീ്രപഭാവത്താൽ അഹങ്കാരം
വരുന്നു. സ�യം ഗൃഹീതെമന്ന് മ്രന്തെത്ത
അനാദരിച്ച് ഉപാസിക്കാെത േഭാഗാനുഭവ
ത്തിൽ മുഴുകിക്കഴിയുന്ന സാധകൻ ഉപാസി
ക്കുന്ന മ്രന്തത്തിന് സ�യം ഋണിയായി തീരു
ന്നു. ഉപാസന കൂടാെത എ്രപകാരം ഉപാസ
നാഫലമായ േഭാഗം സാധിക്കും. ഗുരൂപദിഷ്ട

Sudarsana Thanthrarajathanthra commentary Pranamanjari


70

മായ സിദ്ധമ്രന്തം ഗുരുകൃതമായ ഉപാസനാ


ഫലം ഉണ്ടാക്കുന്നു. അതിെന്˙റ ഭജനം, ഉപാസ
നം പൂർവ്വഗമായി ഗുരുജാതമാണ്. പൂർവ്വജ
ന്മഫലം േപാെല ഈ ലക്ഷ്മീഫലം പൂർവ്വഗു
രുവിെന്˙റ ഉപാസനാഫലമാണ്. പൂർവ്വജന്മത്തി
െല ഉപാസനാഭാവം ഈ ജന്മത്തിെല ഉപാസ
ന െകാണ്ട് േവണം ഇല�ാതാക്കാൻ. ഉപാസി
ക്കാെത ഇരുന്നാൽ ഫലം കിട്ടില�.
പൂർേവ്വാക്ത്രപകാരം ഋണധനച്രകശുദ്ധി
സർവ്വവും സാദ്ധ�സാധകസിദ്ധികളിെലല�ാം
സർവ്വ മ്രന്തത്തിലും വിദ�യിലും അനുസരി
േക്കണ്ടതിെന്˙റ ആവശ�കത ഇതാണ്.
62 രു്രദാൈക്ഷരപി പത്മാൈക്ഷഃ
പു്രതജീൈവഃ കുചന്ദൈനഃ സ്ഫാടിൈകശ്ച
്രപവാൈലശ്ച െമൗക്തിൈകർഹിമനിർമ്മിൈതഃ
63. രാജൈതർവാക്ഷമാലാ സ�ാത് പൂർവ്വം
പൂർവ്വം ഫേലദ് ഗുരുഃ ആദിക്ഷാൈന്തരക്ഷ
ൈരഃ സ�ാദക്ഷമാലാ യഥാർത്ഥതഃ
സുദർശന- രു്രദാക്ഷം, പത്മാക്ഷം, പു്രതജീവം,
രക്തചന്ദനം, സ്ഫടികം, ്രപവാളം, െമൗക്തി
കം മുതലായി അക്ഷമാല എണ്ണ�ന്നത് ലക്ഷ
സംഖ�ാവിശിഷ്ടജപാദി െചയ്യാനാണ്.
രു്രദാക്ഷാദി നവമാലകൾ ആദ�ം പറ്ഞതിന്
്രകമത്തിൽ ഫലം കൂടും. പു്രതജീവമാണ് ഏറ്റ

Sudarsana Thanthrarajathanthra commentary Pranamanjari


71

വും നല�െതന്ന് പക്ഷമുണ്ട്. ത്രന്താന്തരങ്ങളിൽ


മണിസംഖ�ക്ക് കാമനാേഭദമുണ്ട്. ജപത്തനി
ശതസംഖ� േവണെമന്നതിനാൽ അ്രതയും മണി
അഭികാമ�ം. മൂലത്തിൽ ഏകാക്ഷരമണി േപാ
ലും പറയുന്നുണ്ട്. വർണ്ണമാലയാണ് ജപത്തി
ന് അനുേയാജ�ം. അ മുതൽ ക്ഷ വെരയാണ്
വർണ്ണമാല. യഥാർത്ഥത്തിൽ വർണ്ണമാല അ
ക്ഷമാല (അക്ഷരമാല) ആണ്. മറ്റ� വസ്തു
ക്കളല�.
64 അനുേലാമവിേലാമാഭ�ാം മാതൃകാന്തരിതം
ജേപത് ഏവം സർവ്വഗുേണാേപേതാ ജായേത
സർവ്വസിദ്ധിമാൻ.
അനുേലാമ്രകമത്തിൽ മാതൃകകെള ഏേകകമാ
യി വർണ്ണം സ�സ�ജപ�മ്രന്തത്തിൽ . പിെന്ന
്രപതിേലാമമായി ഓേരാന്നായി. ഇ്രപകാരം
ജപിക്കണം. കാമിക്കുന്നത് ലഭിക്കാൻ ഈ
ജപം സഹായിക്കും. മാതൃകാന്തരിതമ്രന്ത
ജപം ഇ്രപകാരമാണ്. കര്രഭഷ്ടത�ം തർജ്ജനി
സ്പൃഷ്ടത�ം േദാഷങ്ങെളന്നിവയും ജപിക്കുന്ന
വർ അറിഞ്ഞിരിക്കണം.സിദ്ധിമാൻ സകലസി
ദ്ധികള�ം ലഭിച്ചവൻ.
65 തർജ്ജനീരഹിൈതഃ കുര�ാദംഗുൈല�ർജ്ജ
പ്രകിയാം അംഗുലീപർവ്വസംസ്പർശാദപി
വാ ഗണേയജ്ജപം.

Sudarsana Thanthrarajathanthra commentary Pranamanjari


72

66. അബുദ്ധിപൂർവ്വം വിഹിേത നിഷിേദ്ധ


കർമ്മണി ്രദുതം വിദ�ാം ജേപഛതം േതന
തത് പാപാന്മുച�േത ്രധുവം
67 നിത�ാതി്രകമേദാഷാണാം ശാൈന്ത�
വിദ�ാം ശതം ജേപത് ൈനമിത്തികാതി്രക
മേണ സഹ്രസം ്രപജേപത്തദാ
68 വിശുദ്ധേദഹവദനഃ ശു�ാംബരധരഃശുചിഃ
വിമുഖഃപരനിന്ദാസു േദവതാദർശേനഷു ച
69. പരാർത്ഥവനിതാഭൂമിപീഡാസു വിഗത
സ്പൃഹഃ ദയാന�ിതഃ സർവ്വജേന േ്രപക്ഷാകാ
രീ ഗതസ്പൃഹഃ
സുദർശന- തർജ്ജനി ഒഴിെകയുള്ള അംഗുല�
്രഗങ്ങളിൽ മാല െവച്ച് അംഗുഷ്ഠാ്രഗത്താൽ
ചലിപ്പിക്കുക. എന്നതിനാൽ പർവ്വമാലയാണ്
പറയുന്നത്. അനാമികാമദ്ധ�പർവ്വം തുടങ്ങി,
തർജ്ജനിയുെട മൂലപർവ്വം വെര ഗണിച്ചാണ്
ദശസംഖ�ാപൂർത്തി. തർജ്ജനിയുെട അ്രഗത്തി
ൽ ജപാദികരണത്തിൽ ജപഫലമാ്രതം എ്രപ
കാരം പറയും. ഈ ശങ്കക്ക് ഉത്തരം പറയു
ന്നു. (ഇവിെട 2 േപജ് മാനുസ്്രകിപ്റ്റ് കാണാ
നില�).

Sudarsana Thanthrarajathanthra commentary Pranamanjari


73

70 ആസ്തിേകാ ഗുരുശക്തശ്ഛ നിത�േശാ


നിയമാന�ിതഃ യഃ സ സർവ്വഗുേണാേപേതാ
വിദ�ാസിദ്ധിമവാപ്നുയാത്
72. ആെദൗ േയാേഗാ ഭേവദേന്ത പല�വഃസമ്പു
േടാ ദ�േയാഃ ഏകാന്തരം തു ്രഗഥനം
വിദർേഭാ ഹ�ന്തരീകൃതഃ
73. മ്രന്തേദാഷാംസ്തു വിജ്ഞായ ഗുരുഃ
പരിഹേരത് ക്ഷണാത് അന�ഥാ സ ഗുരുഃ
ശിഷ�ം നിഹേന്ത� വാചിരാദ് ്രധുവം
74 േതന തത്പരിഹാരഞ്ച ്രശുണു േദവി
സമാഹിതാ പരിഹാര്രപകാരന്തു വേക്ഷ�
േയാേഗഷു തത�തഃ
75 ദഗ്ദ്ധഃ ഷഡ്കർണ്ണേഗാ മ്രന്തസ്്രതസ്തഃ
സ�ാദധിൈകർജ്ജപാത് ഗർവ്വിതസ്ത�വിധി്രപാ
പ്തഃ ശ്രതേവാ ൈവരിേകാഷ്ഠഗാഃ
76. ബാലാ ലഘ�ക്ഷരാ്രപായാ വൃദ്ധാ ഗുർവ്വ
ക്ഷരാന�ിതാഃ നിർജ്ജിതാഃ കർമ്മബാഹുല�ാദ
ഹസാഃ സത�വർജ്ജിതാഃ
സുദർശന-
പുനഃപുനഃ ആവർത്തിച്ചാലാണ് മ്രന്തം
നിർജ്ജിതമാവുന്നത്. നിർജ്ജിത ്രപതാപം
േപായ മ്രന്തമാണ്. അതിന് പരാ്രകമം കാണി
ക്കാനാവില�. ഒരിക്കൽ ഫലം തന്ന മ്രന്തം

Sudarsana Thanthrarajathanthra commentary Pranamanjari


74

പിന്നീട് ഫലം തരാനുള്ള ശക്തി നഷ്ടെപ്പട്ടതാ


ണ് നിർജ്ജിത. എേപ്പാഴും കാമ�കർമ്മങ്ങ
ൾക്കായി നിേയാജിക്കുേമ്പാളാണ് മ്രന്തത്തിന്
കുണ്ഠത�ം വരിക. കർമ്മബാഹുല�ം െകാ
ണ്ട്, സാധകെന്˙റ ദുഷ്കർമ്മം, ക്ഷപണം,
പര�ാപ്താരാധനാഭാവം ഇവകളാൽ അെല�
ങ്കിൽ ദുഷ്കർമ്മങ്ങള�െട അവശിഷ്ടം െകാണ്ട്
നിർജ്ജിതത�ം സംഭവിക്കാം. മ്രന്തം പരാജി
തമാകാം. സ�ന്തം കർമ്മം തെന്നയാണ് ദുഷ്ക
ർമ്മരൂപമായി വരുന്നത്. ്രപാണമഞ്ജരി
തെന്˙റ അഭി്രപായം ഇ്രപകാരം പുനഃപുനഃ
കാമ�കർമ്മത്തിനായി ്രപേയാഗിച്ച് നിർജ്ജിത
മായി ജീവനില�ാതായ മ്രന്തത്തിന് വീണ്ടും
പരിഹാരം െകാണ്ട് ശക്തി സംഭവ�മല� എന്ന്
നിധികൃത്തിെന ഖണ്ഡിച്ച് അഭി്രപായെപ്പടുന്നു.
77. അപൂർണ്ണരൂപാഛിന്നാഃ സ�ുഃ സ്തംഭിതാഃ
സാനുനാസികാഃ അകാലവിനിേയാേഗന
മൂർഛാതാഃ സ�ാപഗാ ജപാത്
സുദർശന-
സ�വാച�േദവതയുെട ശക്തി്രപതിപാദകമായ
വർണ്ണരൂപം പൂർണ്ണമാവണം. അ്രപകാര
മല�ാത്തത് വർണ്ണശൂന�ം അപൂർണ്ണരൂപം.
മേനാരമാകാരൻ അപൂർണ്ണരൂപാ
സ�വാച�േദവതായാ വാച�വര്ണ്ണം

Sudarsana Thanthrarajathanthra commentary Pranamanjari


75

പതിതമായത് മഛിന്നമ്രന്തം എന്ന് പറയുന്നു.


്രപസ്തുതേദവതയുെട വാചകത്തിെന്˙റ അവയ
വങ്ങെള പറയുന്നു. ഖണ്ഡീഭൂതമായത് എന്നാ
ണ് അർത്ഥം പറയുന്നത്.ഖണ്ഡിതപക്ഷത്തിൽ
മ്രന്തത്തിെന്˙റ സാധകെന്˙റ ഏകേദശജപക്ഷണ
ത്താൽ സാധകാപരാധം െകാണ്ടാണ് മ്രന്തേദാ
ഷം വരുന്നത്. ഛിന്നത്തിൽ ആ അർത്ഥവാ
ചകവർമ്ണാഭാവം െകാണ്ടുണ്ടായ േദാഷമാ
ണ്. ഇ്രപകാരമാണ് തെന്˙റ അഭി്രപായം എന്ന്
്രപാണമഞ്ജരി.
അനുനാസികാഃ- കാദിപഞ്ചവർഗ്ഗത്തിൽ പഞ്ച
മാക്ഷരം അന�തമബഹുളമാണ്. സ്തംഭിതം
േപാെല അഭിമതാർത്ഥകരണത്തിന് അസമ
ർത്ഥമാണ്. അതിെന സ്തംഭിതെമന്ന് വിളിക്കു
ന്നു. അകാലവിനിേയാേഗന- ദീക്ഷാകാലത്ത്
ദീക്ഷ െചയ്യാതിരിക്കുക, അനുക്തകാലത്ത്,
സന്ധ�ാദി നിത�നിമിത്തികാദി െചയ്യ�ക, പറ
ഞ്ഞതിൽനിന്ന് അതിരിക്തമായ കാലത്ത്
അനുഷ്ഠാനം െചയ്യ�ക , അരിനി്രഗഹാദി
മാമ�ത്തിലും രിപുജന്മലബ്ധാഷ്ടമലഗ്നാദിരൂപ
വിഹിേതാത്തരകാലത്തിലും അനുഷ്ഠാനം
െചയ്യ�ക ഇവകളാൽ മൂർഛിതമായി മ്രന്തം
ഭവിക്കുന്നു. മേനാരമാകാരൻ സാധകെന്˙റ
ശ�ാസം ദക്ഷിണനാസാപുടത്തിൽ പരിപൂ

Sudarsana Thanthrarajathanthra commentary Pranamanjari


76

ർണ്ണമായി വഹിക്കുന്നതാണ് ആേഗ്നയമ്രന്ത


ത്തിെന്˙റ ്രപേബാധകാലം എന്ന് പറയുന്നു.
മറ്റ�ള്ളവർ സ�ാപകാലം, ്രപണവ ക്ഷകാര
േരഫഹകാരാക്ഷര്രപായമായ മ്രന്തമാണ് ആ,
േഗ്നയം എന്ന് പറയുന്നു.
വാമനാസാപുടത്തിലൂെട ശ�ാസം ്രപവഹിക്കു
ന്നതാണ് െസൗമ�മ്രന്ത്രപേബാധനകാലം. ആേഗ്ന
യാദികൾ സ�ാപകാലത്താെണന്ന് പക്ഷം.
സാധകൻഅേപ്പാൾമൂർഛാകാരമാണ്. സാധക
െന്˙റ സർവ്വവ�ാപാരവും നിർവ�ാപാരമാണ്.
മ്രന്തവും മൂർഛിതമാണ്. ഇത് നിധികാരെന്˙റ
അഭി്രപായം. സ�ാപകാലത്ത് ത്രന്താന്തേരാക്ത
രീതിയിൽ സപ്തമാണത�ത്തിലും ്രഗഹണം
പൂർണ്ണമായി ഭഗവാനു സാധിക്കുന്നു. ്രപാ
േണാദയത്തിൽ സാധകശരീരനിഷ്ഠതയാൽ
്രപേബാധസ�ാപയകാലത്ത് ്രപാണനിഷ്ഠത
സാധ�മാകും . അതിനാൽ ്രപേബാധസ�ാ
പകാലത്ത് മ്രന്തം പൂർണ്ണമായി ്രഗഹിക്കാ
നാവുന്നതാണ്.
ദക്ഷിണനാസാപുടത്തിലൂെട അഛിന്നമായി
്രപവഹിക്കുന്ന പവനകാലാവഛിന്ന ജപക
ത�ം െകാണ്ട് ്രപബുദ്ധത�ം . ഭഗവാനാണ്
്രപണീതർക്ക് ത്രന്താന്തേരണ േബാധം െകാടു
ക്കുന്നതും. സ�ാപനം മുതലായി ജപാഭാവ

Sudarsana Thanthrarajathanthra commentary Pranamanjari


77

വിശിഷ്ടമായ മ്രന്തങ്ങളിലും സ�ാപനപുരുഷ


നായി (സ�പ്നപുരുഷ) ഇരിക്കുന്നതും ഉപ
േദശിക്കുന്നതും ഭഗവാനാണ്. ്രപകൃതത്രന്താ
ന്തരധർമ്മശാസ്്രതേജ�ാതി ഏേതതു കാലത്തും
ഏേതതു േദശത്തിലും സർവ്വരിലും ഇരുന്ന്
്രപവർത്തിക്കുന്നതും ആ േജ�ാതിയാണ്.
അകാലവിനിേയാഗെത്ത കുറിച്ച്ഃ- കാലം
ജേപാപേദശകാലത്തിനാൽ അവ�വഹിേതാ
ത്തരമാണ്.സർവ്വവും ഭഗവാനാൽ വിനിയു
ക്തമാവുന്നത് മറ്റ് അവലംബെമാന്നും കൂടാ
െതയാണ്.അകാലത്തിൽ വിനിേയാഗിക്കുന്ന
മ്രന്തം കാലത്തിൽ ഉപേയാഗിക്കുന്നതിേനക്കാ
ള�ം വിശിഷ്ടമാവില�ായിരിക്കാം. സ�ാപഗമായ
മ്രന്തം അതിൽ െപടുന്നില�. വിശിഷ്ടമായി
ഭഗവാനാൽ ഉപേദശിക്കെപ്പടുന്നതാണ് അത്.
അജപാ മുതലായ പദങ്ങെള ്രശദ്ധിക്കണം.
അജപയാണ് ഏറ്റവും നല� മ്രന്തം. ഉപേദശ
കാലം തുടങ്ങി ജപാനുഷ്ഠാനം വെരയും
അജപാപദാർത്ഥം തെന്നയാണ്.സ�പ്നത്തിൽ
ലഭിച്ച മ്രന്തം വിേശഷമായി അജപമായി
ത്തെന്ന ലഭിക്കുന്നു. അജപമായിത്തെന്ന
അനുഷ്ഠിക്കുന്നു. മ്രന്തപദം ജപത്തിനല�,
മനത്തിനാണ് എന്ന് ഓർക്കണം. മനകർത്തൃം
താരാണകർത്തൃം എന്ന് വിദ�ാലബ്ധിക്കാണ്.

Sudarsana Thanthrarajathanthra commentary Pranamanjari


78

വിദ�ാപദം ആണ് കാമ�കർമ്മമല�. മനനം


െകാണ്ട് സിദ്ധിക്കുന്നത്. മ്രന്തം വിദ�ാലബ്ധി
ക്കാണ്. അത് എേപ്പാഴും സംഭവിക്കുന്നുണ്ട്.
ജാ്രഗത്തിലും സുഷുപ്തിയിലും സ�പ്നത്തി
ലും ലഭിക്കുന്ന വിദ� ജപം െകാണ്ടല�, മനനം
െകാണ്ടാണ്.
78. മത്താഃ പേ്രതഷു പഠനാദന�വർൈണ്ണസ്തു
െകൗലീതാഃ രുദ്ധാ വിസന്ധികാഃ ്രപാപ്തദുഃ
ഖാ ൈവരിസമന�ിതാഃ
79. ഖണ്ഡീഭൂതാസ്ത�ംശജാപാദംഗഹീനാ സ്ത�
സംവൃതാഃ അപൂർേണ്ണേനാപദിഷ്ടാ േയ
ക്ഷീണൈവര�ാസ്തു േത മതാഃ
സുദർശന-
പ്രതം അഥവാ പുസ്തകം േനാക്കി പാഠം
പഠിക്കുന്ന േപാെല മ്രന്തം പഠിക്കുന്നതിെന
മത്താ എന്ന് വിളിക്കുന്നു. ത്രന്താന്തരത്തിെല
ഭിന്നാക്ഷരവർണ്ണങ്ങെള പഠിക്കുന്നത് അന�
വർണ്ണം.ഇത് േലാേകാപ്രദവകാരകമാവാം.
േലാഹം പാഷാണം വൃക്ഷം മുതലായ െകൗ
ലിതം േലാേകാപകാരത്തിന് ്രപേയാജനമാ
കാെത വരാം. സ�കാര�സാധകകാര�ത്തിനു
്രപേയാജനെപ്പടുകേയാ െചയ്യാതിരിക്കുകേയാ
െചയ്യാം. ഇതാണ് കീലിതം. വർണ്ണാന്തര േയാ
ജന ്രഭമിപ്പിച്ച് ്രപണവ്രശീബീജകാമബീജമായാ

Sudarsana Thanthrarajathanthra commentary Pranamanjari


79

ബീജാദി ്രപശസ്തതരമായ സർവ്വ്രത ചിന്തിച്ച്


്രഭാന്തവ�മായി സംഭവിക്കുന്നു. വിസന്ധികാ-
വ�ാകരേണാക്തഗുണാദിസന്ധി്രപാപ്താവപ�
കൃതസന്ധികളിൽ രുദ്ധമായത്.
ൈവരിസമന�ിതാഃ-
പുംസ്്രതീൈദവതമ്രന്തങ്ങൾ, ്രകീരെസൗമ�മ്രന്ത
ങ്ങൾ, നൃസിംഹാദി മ്രന്തങ്ങൾ, ഇവെയ
ൈവരിമ്രന്തെമന്ന് പറയാറുണ്ട്.സേഹാപാസ
നാകർമ്മഭൂതമായി ഇവ ദുഃഖം ്രപാപ്തമാ
ക്കുന്നു. ൈവരിമ്രന്തങ്ങള�െട ഏകത�വാസം
അഥവാ ഒരുമിച്ച ഉപേയാഗം ദുഃഖം ്രപാപ്ത
മാക്കുന്നുെവന്ന് ്രപസിദ്ധമാണ്. മ്രന്തത്തിെന്˙റ
അംഗം മാ്രതം ജപിച്ചാൽ അത് ഖണ്ഡിതമ്രന്ത
മാവുന്നു. മുറിച്ച് പറയുന്നെതല�ാം ഖണ്ഡിത
മാണ്. ഗുരൂപദിഷ്ടമായ സപ്താക്ഷരേമാ
പഞ്ചാക്ഷരേമാ ആയ മ്രന്തെത്ത സ�ബുദ്ധ�ാ
ഭിന്നമാക്കി അംഗീകൃത�മാക്കി ജപിക്കുന്നത്
ഖണ്ഡിതത�ം എന്ന േദാഷം വരുത്തും. അംഗ
ഹീനമായ ഇത്തരം മ്രന്തം ആവർത്തിക്കുേമ്പാ
ൾ പല ്രപാവശ�ം േദാഷം ആവർത്തിക്കുന്നു.
ഇത് സാധകെന്˙റ കാര�സാദ്ധ�ത്തിന് അക്ഷമ
അംഗഹീനമ്രന്തം അസംവൃതവുമാണ്. അേയാ
ഗ�ന് ഉപേദശിച്ച മ്രന്തം അതിൽ േഗാപനം
അഭാവമാകയാൽ അസംവൃതമാണ്. അസ
മ�ക്ത�ം തു മ്രന്താണാമേയാഗ�കഥനാദ് ഭേവദ്

Sudarsana Thanthrarajathanthra commentary Pranamanjari


80

എന്ന് കാണുക. അപൂര്ണ്ണെമന്ന് പറഞ്ഞ


്രപകാരകം പൂർണ്ണാഭിേഷകെമന്ന േപരുള്ള
വിശിഷ്ടസംസ്കാരത്തിന് വിപരീതമാണ്.
അത് ക്ഷീണവീര�മായി തീരുന്നു. അപൂർേണ്ണാ
പദിഷ�മ്രന്തം തെന്നയാണ് ക്ഷീണവീര�െമന്ന
നാമം ഉള്ളത്.
80 സദാ ്രപേയാഗാത് കുണ്ഠത�ം �ിഷ്ടതാതി
വിലംബനാത് രുഗ്ണാഃ ്രപലപൈനർജ്ജാപാ
ദന�മൈ്രന്തഃ സഹാവിലാഃ
സുദർശന-
സദാ ്രപേയാഗാത് എന്ന് വ�ാഖ�ാനം. അതി
വിലംബനം െകാണ്ട് സർവ്വസാധാരണാധികകാ
േലന ആവർത്തനം �ിഷ്ടത വരുത്തുന്നു അതി
വിലംബനാവർത്തനമ്രന്തം �ിഷ്ടമാവുന്നു..
അേയാഗ�േനാടുകൂടി, സംഭാഷണപൂർവ്വം
ജപിക്കെപ്പടുന്ന മ്രന്തം രുഗ്ണമാണ്. കാര�ക്ഷ
മമല�. ഒരു മ്രന്തം ജപിച്ച് ്രപാരബ്ധം വന്നാൽ
അേതാെടാപ്പം മെറ്റാരു മ്രന്തം ജപിച്ചാലും
അതും ആവിലമായി അനർത്ഥകാരിയായി
ഭവിക്കുന്നു.
81. ഉേപക്ഷാനാസ�ഥാ ജാപാദ് ൈവഷമ�ാദവ
മാനിതാഃ പഞ്ചവിംശതിരുദ്ധിഷ്ടാ േദാഷാസ്താ
ഞ്ഛമേയദ് ഗുരുഃ

Sudarsana Thanthrarajathanthra commentary Pranamanjari


81

ഉേപക്ഷ അഥവാ അനാസ്ഥ ൈവഷമ�മാണ്.


ജപമദ്ധ�ത്തിൽ പറഞ്ഞ ്രപകാരമല�ാെത അ
നാസ്ഥേയാെട ജപിക്കുന്ന മ്രന്തം അപമാനിത
മാകുന്നു. ഇഷ്ടാനിഷ്ട്രപാപ്തിയിലും, സ�സ�
്രപാരബ്ധകർമ്മാധീനതയാലും ഉപാസന
െചയ്യാെത വന്നാലും ഇതിനു തുല�മാണ്.
സ�കീയേദാഷം േസ�ാപാസനാമദ്ധ�ത്തിൽ
എ്രപകാരം ബലവത്തും നിർബ്ബലവത്തും
ആവുന്നു. ഉപാസനയിൽ അനാ്രഗഹമാണ്
അനാസ്ഥ. േസ�ാപാസനാമ്രന്തമദ്ധ�ത്തിൽ േഹാ
മതർപ്പണ്രബാഹ്മണേഭാജനാദികളിൽ ന�ൂനം,
അധികം എന്നീ അവസ്ഥകൾ വരുന്നതാണ്
ൈവഷമ�ം. ഇത് മേനാരമ, നിധികൃത് ഇവ
രുെട മതം അവലംബിച്ചാണ് പറഞ്ഞത്.
എന്നാൽ അനാസ്ഥേയാെട മ്രന്തത്തിൽ താൽപ്പ
ര�മില�ാെത അ്രശദ്ധമായി ജപാദികെള ഉേപ
ക്ഷിക്കുന്ന േദാഷമാണ് ൈവഷമ�ം. ൈവഷ
മ�പദത്തിന് മൂലസ�ാരസ�ം ഇതാണ്. അതിന്
ലക്ഷ�ലക്ഷണപദങ്ങൾ രണ്ടും അേഭദമായി
ഉപാദനം െചയ്യ�ന്നത് േദാഷമല�. പഞ്ചവിംശ
തി, ഉദ്ദിഷ്ടാ ഈ പദങ്ങള�െട ഉേദ്ദശം- ഭൂത
ങ്ങള�െട ്രതേയാവിംശതിസംഖ�. േബാധത്തിൽ
എ്രപകാരേമാ, അ്രപകാരം േബാധദ�യത്തിൽ
വിേശഷ�തയായി വിഷയഭൂതമാകുന്നത്.േദാ
ഷദ�യത്തിൽ ഉള്ളത്. ദുഷ്ടമ്രന്തങ്ങള�െട

Sudarsana Thanthrarajathanthra commentary Pranamanjari


82

്രതേയാവിംശതിസംഖ� േദാഷപര�ന്തം ദുഷ്ടപ


രത�ം െകാണ്ട് പഞ്ചവിംശതി എന്ന് പറയു
ന്നത് േബാധവിഷയത്തിൽ പഞ്ചവിംശതിസം
ഖ� അവ�ാഹൃതമാകുന്നതിനാലാണ്.
82. ബന്ധനം േയാനിമു്രദായാ മ്രന്താണാം
വീര�േയാജനം. ഉഭയേബാധയഛിഷ�ം
സംരേക്ഷദ്ഗുരുരാത്മവാൻ.
സുദർശന-
ഉക്തേദാഷങ്ങെള അപഹരിക്കാനായി ജിജ്ഞാ
സ വരുന്നതാണ് ബന്ധനം എന്നതിലൂെട പറ
യുന്നത്. മൂലാധാരം തുടങ്ങി ്രബഹ്മര്രന്ധം
വെര ്രപാണമനസ്സ�കള�െട ഗമനാഗമനരൂപ
മായി പറയുന്നവ ബന്ധനെത്ത അനുസന്ധാ
നം െചയ്യ�ന്നു. മേനാരമാകാരൻ ഇ്രപകാരം
പറയുന്നുണ്ട്. േയാനി എന്ന് നാമമുള്ള പായു
ധ�ജമദ്ധ�സ്ഥാനത്തുള്ള സുഷുമ്നാനാഡീ ദണ്ഡ
മൂലസ്ഥിത ചതുർദ്ദളപത്മം . കർണ്ണികാഭിഗത
്രതിേകാണാഗ്നിരൂപ്രതിജഗത്കാരണഭൂതാ
കുണ്ഡലിനീ. േയാനിപദം െകാണ്ട് ്രതിേകാണ
രൂപമായ ഭഗാകൃതിമദ്ധ�ം കാരണത�ം അഥ
വാ നിമിത്തം എന്ന് വരുന്നു. മു്രദ എന്ന്
നാമമുള്ള ്രബഹ്മര്രന്ധസഹ്രസാരപത്മം
സഹ്രസദളത്തിലിരിക്കുന്ന കുണ്ഡലിനീശക്തി.
സ�സംഗമം െകാണ്ട് പരമാനന്ദ്രപദയായ

Sudarsana Thanthrarajathanthra commentary Pranamanjari


83

ചിന്മയാപരേദവത മുദം ദദാതി എന്ന് മു്രദാ


നാമം. ബന്ധനം നാമമുള്ള സുഷുമ്നാനാഡിദ
ണ്ഡസ്തമായ ഹൃദയാഖ�സ്ഥാനഗതമായ
അനാഹതച്രകസ്ഥായി ഊർദ്ധ�, അധ്രപസൃത
മായ കിരണങ്ങേളാടുകൂടിയത്. മുകളിേലക്കും
താേഴക്കും ്രപസരിക്കുന്ന കിരണങ്ങൾ പുറ
േത്തക്കും അകേത്തക്കും ്രപസരിക്കുന്നവ സ�
സ്ഥാനപര�ന്തം രുദ്ധമാക്കുന്നു. േതജസ്സിെന
സർവ്വത്തിലും മി്രശണം െചയ്ത് സംസാേരാ
ൽപ്പാദകത�രൂപമായ േബാധകത�ം െകാണ്ട്
ഈ േതജസ്്രതയം ബന്ധനം വരുത്തുന്നു. ഇ്രപ
കാരം ഇവെയ അനുസന്ധാനം െചയ്ത്
േയാനി, മു്രദാ,ബന്ധനം എന്ന പദം വിവക്ഷി
ക്കുന്നു. രഹസ�ാർത്ഥം േഗാപനം െചയ്യാനാ
ണ് ബന്ധനപദം ആദ�ം ഉപേയാഗിച്ചെതന്ന്
നിധികാരൻ.(ഷഷ്ഠ�ാർത്ഥം അന�യിച്ച്) അതി
രഹസ�ാർത്ഥത്തിെന്˙റ വ�ാകുലാക്ഷരസന്ദർേഭ
ണ അഭിധാനം ഭഗവാൻ െകാടുത്തത് ശാബ്ദി
കമര�ാദ പരിത�ജിച്ചിട്ടല�. മു്രദയാണ് ്രപഥമാ
ന്തം . േയാനിസഹിതമായ മു്രദ േയാനിമു്രദാ.
മദ്ധ�മപദേലാപി തത്പുരുഷസമാസം. ്രപഥമാ
ന്തം ഭിന്നം പദം, ഷഷ്ടാന്തത�്രഭമം െകാണ്ട്
പൂർേവ്വാക്തരഹസ�ാർത്ഥത്തിൽ ്രപവൃത്ത�
സംഭേവന േഗാപ�ത�രക്ഷണാർത്ഥം എന്നാണ്
പറയുന്നത്. മ്രന്തത്തിൽ വീര�േയാജനം എന്ന്

Sudarsana Thanthrarajathanthra commentary Pranamanjari


84

വഹ്നിസൂര�േസാമാത്മകമായ േതജസ്സ് ശിവ


േജ�ഷ്ഠാവാമജ്ഞാേനഛാ്രകിയാനാമകശക്തിക
ള�െട ്രബഹ്മവിഷ്മുരു്രദരൂപമായ മൂർത്തിക
ള�െട ജ്ഞാതൃജ്ഞാനേജ്ഞയാത്മക്രപപഞ്ച
ത്തിെന്˙റ ൈ്രതവിധം സത�രജസ്തേമാരൂപ
ഗുണം ഇതിെനല�ാം കാരണം പര്രബഹ്മസ�രൂ
പത�ം എന്ന് വീര�പദം എന്ന സമ�ക്കായ
പദം െകാണ്ട് ജീവെന വിളിക്കുന്നു. ഇ്രപകാ
രം ഉഭയമായ േയാനിമു്രദാബന്ധനം എന്ന പദ
ങ്ങൾ ഏകമായി വീര�ം എന്നതിൽ േയാജി
ച്ചിരിക്കുന്നു. ശിഷ�നും ഈ ജീവനാണ്. അത്
ശിഷ�െന േബാധിപ്പിച്ച് ഗുരുശിഷ�ന്മാരുെട
തന്മയത�ം പര്രബഹ്മതന്മയത�ം തെന്ന എന്ന്
േബാധനം െകാണ്ട് സംരക്ഷണമാണ് ലക്ഷ�ം.
അനുഭവം െകാണ്ട് ആരൂഢനാക്കുന്നതാണ്
ഗുരുശിഷ�േബാധനം. േബാധനം ആത്മജ്ഞാന
മാണ്. അതുെകാണ്ടല�ാെത മെറ്റാന്നു െകാണ്ടും
മ്രന്തസംരക്ഷണം സാദ്ധ�മല�. േദാഷപരിഹാര
വും സാദ്ധ�മല�. ആദിമുതൽ അന്തം വെര
േബാധനം െചയ്യ�ന്ന ഗുരുവിെന്˙റ അസാധാരണ
ധർമ്മരൂപം ലക്ഷണം എന്ന് പര�വസാനം.
ഈ േബാധത്തിെന്˙റ ആവശ�കത പറയുന്നത്
ആദിമാന്തവിഹീനെമന്നതിെന ആദിമവും
അന്ത�വുമായ അക്ഷരങ്ങള�െട േമലനം എന്ന
അർത്ഥം ലഭിക്കാത്തവെനയാണ്. (അ ഹം)

Sudarsana Thanthrarajathanthra commentary Pranamanjari


85

ശരദ്രഭം േമഘമായും ഗർജ്ജനകരമായും വൃ


ഷ്ടിരൂപമായും ഫലം തരുന്നു. അതുേപാെല
വർണ്ണാന്തേരണ സംബന്ധമാണ് വർണ്ണാത്മിക
മായ മ്രന്തം. ലമ�ക്കായി ഉപാസിക്കുന്നവ
ർക്ക് , സാധകർക്ക് ഇഷ്ടം സാധിപ്പിക്കുന്നതും
അതുതെന്ന. അ , ഹ എന്ന് ആദ�ാവസാനാ
ക്ഷരത്തിൽ ജീവനിരിക്കുന്നു. അതുേപാെല
മദ്ധ�ത്തിലുള്ള അക്ഷരങ്ങള�ം ഇരിക്കുന്നു.
േയാനി(ഉത്ഭവം) ്രബഹ്മാനന്ദം(്രബഹ്മര്രന്ധം)
ഇവകളിൽ മെറ്റല�ാ കുണ്ഡലിനീസ്ഥാനവും
(ബന്ധനം) ഇരിക്കുന്നു. ജീവിതവും അക്ഷരമാ
ലയും ഇവിെട എന്നിലാണ് അടങ്ങിയിരിക്കു
ന്നെതന്ന് ഗുരു ശിഷ�െന േബാധിപ്പിക്കയാണ്.
വ�ാകരണേത്തക്കാള�ം ്രപധാനമായ ഈ
ജീവിതപാഠെത്ത നിധികൃത് പറയുന്നില�,
്രപാണമഞ്ജരി പറയുന്നു എന്നത് ്രശേദ്ധയം.
84 തസ്മാദാദിത ഏവാെസൗ ്രബൂയാത്
തത്തദഹംകൃതിം യദഹങ്കാരവിജ്ഞാനാ
ന്മതസേമാ ജായേത നരഃ
85 അനാദി്രകമസംസിദ്ധിമാതൃകാധ�ത
േയാജനാത് താദാത്മ�സിദ്ധിം താം വിദ്ധി
സർവ്വമ്രന്താർത്ഥവി്രഗഹാം.
സുദർശന-

Sudarsana Thanthrarajathanthra commentary Pranamanjari


86

ഏത് ഉദ്േബാധമമാേണാ ആവശ�കം ആ


ഉദ്േബാധനമാണ് ദീക്ഷ. മറ്റ് ശിക്ഷണെമല�ാം-
പൂജാദികൾ- അവരവരുെട അഹംകൃതിക്ക്
അനുസരിച്ചാണ്. അതാതു മ്രന്തഗതമായ അ
ഹംഭാവമാണ്. ഫലം ഇതാണ് അഹം എന്ന
താണ്. മനുഷ�െന്˙റ ഉപാസനാ്രപകാേരണ
സാധകത ലഭിക്കുന്നു. സാധകെന്˙റ മതം
സമതാലാഭത്തിൽ ആ അഹങ്കാരവിജ്ഞാന
മാണ്. സംസാരം അനാദിയാണ്. അതിെന്˙റ
്രകമം കർത്താവിെന്˙റ ഉച്ചാരണമാണ്. അകാ
രാദി ഹകാരാന്ത�ം മാതൃകകെള ശരിയായി
ഉച്ചരിക്കാനാവാത്ത സാധകൻ ആദ�ന്തമായ
വർണ്ണങ്ങെള േയാജിപ്പിച്ച് അഹം ശബ്ദം
നിഷ്പത്തി വരുത്തുന്നു. ബാക്കി സംേയാ
ജിപ്പിക്കണം. ക്ഷകാരം അവസാനം േയാജിപ്പി
ക്കുന്ന കൂട്ടക്ഷരമാണ്. സംയുക്താക്ഷരം ഉച്ച
രിക്കുന്നേതാെട ഘടകസൃഷ്ടി നടക്കുന്നു. അ,
ഹ ഇവയുെട മദ്ധ�ത്തിലുള്ള എല�ാ വർണ്ണ
ങ്ങേളയും ഇ്രപകാം കൂട്ടിേച്ചർത്ത് മാതൃകാ
വർണ്ണങ്ങളാൽ ്രപപഞ്ചരൂപമായ ഭാഷാസൃഷ്ടി
നടക്കുന്നു. മ്രന്തസൃഷ്ടി നടക്കുന്നു. സിദ്ധിജ്ഞാ
നം സകലമ്രന്തതദർത്ഥഭൂതേദവതാവിേശഷ�
കതാദാത്മ�ം തരുന്ന ജ്ഞാനമാണ്. േ്രപാക്തരൂ
പജ്ഞാനം എന്ന് അന�യിക്കണം. ബന്ധനം
േയാനിമു്രദായാ എന്ന് ആരംഭിച്ച് ഇതുവെര

Sudarsana Thanthrarajathanthra commentary Pranamanjari


87

ഗുരുവാൽ ശിഷ�ന് ലഭിച്ച ജ്ഞാനത്തിനുള്ള


മാതൃേകാപാസനാ ദൃഷ്ടമായ മ്രന്ത്രപേയാഗ
ത്തിലുള്ള േദാഷചിന്തനം ഇവ പറഞ്ഞു. ജന
നാദി സംസ്കാരകർമ്മേദാഷം കൂടി ഇത്തരം
ജ്ഞാനം നീക്കിക്കളയുെമന്ന് േബാധനം ലഭി
ക്കുന്നു.
86. ദ�ിജാതീനാം തു സംസ്കാരം േവേദാക്തം
സമുദാഹൃതം േതഷാം ച തത് തതാപി
വിദ�യാ വിധിമാചേരത്
സുദർശന-
ദ�ിജാതന്മാർക്ക് േവദത്തിെല പറയെപ്പട്ട സം
സ്കാരം പറയെപ്പട്ട ്രപകാരം താ്രന്തികർക്കും
ദീക്ഷ മുതലായവ വിധി്രപകാരം ആചരി
േക്കണ്ടതുണ്ട്. ൈവദികതാ്രന്തികദീക്ഷയിൽ
ശങ്കിക്കാനില�, സമുച്ചയപക്ഷം അംഗീകരിച്ച്
അത് നിസ്സംശയമാണ്. ജ�ിഡാതീനാം എന്നത്
്രബഹ്മണക്ഷ്രതിയൈവശ�െര പറയുന്നതാണ്.
(ഉപനയനം അവർക്ക് ഉണ്ട്). അത് േവദവി
ഹിതസംസ്കാരമാണ്. അവർ ്രപാത, സായം
സന്ധ�ാകാലങ്ങളിൽ പൂജ, േഹാമം, മുതലായ
വിദ�കള�ം അനുഷ്ഠിക്കാറുണ്ട്. അതിനാലാ
ണ് ആ വിധികെള സമുച്ചയെമന്ന് പറഞ്ഞത്.
നിധികൃത്ത് സംസ്കാരപദം െകാണ്ട് ്രപഥമാ
ന്തത�ഭരമം കാരണം നപുംസകത�നിർേദ്ദശം

Sudarsana Thanthrarajathanthra commentary Pranamanjari


88

ദിവ�ത�ം ഇവയും , ദ�ിതീയാന്തത�ത്താൽ


ഉപവർണ്ണനയും സംഭവിക്കുന്നതായി കരു
തുന്നു.
87 സവിദ�ാസ്മരണം ്രകിയാം സർവ്വ്രത
േചാദിതാം േതനതന്മയതാസിദ്ധിഃ സർവ്വ്രത
ഭവതി ്രധുവം
88 അേന�ഷാമപി വർണ്ണാനാം വിദ�യാ
സമുപാചേരത് നിധേന വിദ�യാ ദാേഹാ
വിദ�ായാന�ത് സമാചേരത്
സുദർശന-
അതിെന വിശദമാക്കുന്നു. ആെശൗചം, സ്നാ
നം മുതലായ വിദ�ാസഹിതൈവദികവിധി
യാൽ നിസ�ാർത്ഥമായി വിഹിതമായ കർമ്മ
ങ്ങള�ം ത്രന്താന്തരാേപക്ഷെയന്ന് ധ�നിതം.ഈ
കർമ്മങ്ങളിൽ മ്രന്തം വിേശഷമായി
ഉപദിഷ്ടമെല�ങ്കിലും സർവ്വ്രത വിദ�ായാലാണ്
കർമ്മം െചയ്യ�ന്നത്. സാനാനം, ആചമനം,
്രപാണായാമം,അർഘസ്ഥാപനം ഇവെയല�ാം
വിദ�േയാടുകൂടി െചയ്യ�ന്നു. അഘമർഷണം
ദാനേത്താെട െചയ്യണെമന്ന് പറയുേമ്പാൾ
അത് അനുഷ്ഠാനേത്താെട െചയ്യണെമന്നാണ്
നിർേദ്ദശം. തന്മയതാസിദ്ധി താദാത്മ�്രപാപതി
എന്ന വിദ�യാണ്. സർവ്വ്രത േവേദാക്ത സം
സ്കാരശാലിനി തെന്നയാണ് വിദ�. (ത്രന്തത്തി

Sudarsana Thanthrarajathanthra commentary Pranamanjari


89

ലും). പിെന്ന ത്രന്താചാരത്തിന് േവെറ പറയു


ന്നെതന്തിന്. ദ�ിജാതി വർണ്ണത്തിൽ െപടാത്ത
ശൂ്രദാദികൾ ത്രന്തം െചയ്യ�േമ്പാളാണ് ഇത്
േവണ്ടത്. അനുേലാമവർണ്ണസങ്കരം വന്ന
മൂർദ്ധാവസിക്താദികൾക്ക് വിദ�ാധികാരം
രണ്ടാം പടലത്തിൽ പറയുന്നുണ്ട്. ഭഗവാൻ
തെന്ന അത് സൂചിപ്പിക്കുന്നുണ്ട്. ഗുരുവിെന്˙റ
ഊർദ്ധ�േദഹികകർമ്മെത്ത നിധനം ഇത�ാദി
സൂചിപ്പിക്കുന്നു. അസ്ഥിസഞ്ചയനം പിണ്ഡദാ
നം ഇവ േവേദാക്തസംസ്കാരസഹിതം അഥ
വാ േവേദാക്തസംസ്കാരരഹിതം യഥാേയാ
ഗ�ം ആചരിേക്കണ്ടതാണ്. ഗുരുവിെന്˙റ
അബ്ദിക്രശാദ്ധദിനത്തിൽ ശിഷ�ന് െചേയ്യണ്ടവ
സംപൂേജ� എന്നു മുതൽ പറയുന്നു.
89 സംപൂജ� േഭാജേയേദകമേനകം വാ
സ�ശക്തിതഃ േയാഗിനം വിദ�ായാ സിദ്ധം
പൂർവ്വതശ്ച നിമ്രന്തിതം
90 ഉർമ്മികാവസനാൈദ്ധ�സ്തം പൂജയിത�ാ
്രപണമ� ച വിദ�യാ വിസൃേജന്മ്രന്തീ
സ�വിദ�ാസിദ്ധേയ ശിേവ
91 ഗുേരാസ്തു ജന്മദിവസം വിദ�ാ്രപാപ്തി
ദിനം തഥാ സ�ജന്മദിവസം നാഥവ�ാപ്തി
വാസരേമവ ച
സുദർശന-

Sudarsana Thanthrarajathanthra commentary Pranamanjari


90

ഉർമ്മിക അംഗുലീയകം. ആദ്ധ�പദം ഗന്ധാ


ക്ഷതമാലാദി. വസനം വസ്്രതം , ഇവെയല�ാം
സ�വിദ�ാസിദ്ധിക്കാമ് ആചരിക്കുന്നത്. ശിേവ
കല�ാണരൂേപ എന്നത് കല�ാണദായികയായ
വിദ� നിന്നിൽ അമി്രതത�ം ഉള്ളവർക്ക് ലഭി
ക്കില� എന്ന് ധ�നിപ്പിക്കുന്നു. കല�ാണരൂപമാ
യ കർമ്മെമല�ാം സമുചിതെമന്ന് ധ�നി.
നിത�ം െചേയ്യണ്ടത്, പർവ്വവിേശഷത്തിൽ
െചേയ്യണ്ടത്, ഗുരുവിെന്˙റ ജന്മദിനം, വിദ�ാ
്രപാപ്തിദിനം,(ദീക്ഷാദിനം) സ�ജന്മദിനം,
ഇവെയല�ാം ഉപേദശിക്കുന്നു. സ�ഗുരുനാഥെന്˙റ
വ�ാപ്തി, നാഥേത�ന ്രപാപ്തി , മരണദിനരൂ
പമായ ചതുർത്ഥപർവ്വം ഇവയുെട ആചാര
വും ഉപേദശിക്കുന്നു.
92. അക്ഷര്രതയസമ്പാതദിനം പൂർണ്ണാദിനം
തഥാ ഷഡ് പർവ്വാണി വിശിഷ്ടാനി സദർശം
സപ്തപർവ്വകം
സുദർശന-
അക്ഷര്രതയസംപാതദിനം എന്നാൽ പറയെപ്പട്ട
ഘടികാച്രകത്തിൽ ഏകാക്ഷരത്തിെന്˙റ സ്ഥാന
്രതയത്തിൽ ഏതു ദിനത്തിലാേണാ സമ്പാതം
ദർശിച്ചത് ആ ദിനം. ഘടീച്രകത്തിെല 3 ്രതി
േകാണത്തിെല അക്ഷര്രതയത്തിെന്˙റ സമ�
ക്കായ ഏകരൂപതയാൽ എവിെട സമ്പാതം

Sudarsana Thanthrarajathanthra commentary Pranamanjari


91

വരുന്നുേവാ അത് ദിനത്തിെന്˙റ, തിഥിയുെട


സൂക്ഷ്മതരസൂര�സം്രകാന്തിസംബന്ധത്താൽ
പർവ്വകാലത�ം പറയുന്നു. ഘടികാരൂപസൂ
ക്ഷ്മകാലത്ത് ്രപതിഷ്ഠ വിധിപൂർവ്വം െച
യ്യ�ന്ന പക്ഷം ക്ഷതി ഉണ്ടാവുകയില�. ദിനാ
ക്ഷരം യുഗാക്ഷരം ഘടികാക്ഷരം (അക്ഷര
്രതയം) ഏതു ദിനത്തിലാേണാ സന്നിപാതം
സംഭവിക്കുന്നത് ആ ദിനം ആദൃശം പർവ്വം.
ദിനാക്ഷരം യുഗാക്ഷരരൂപമാണ്. . യാമളം
പറയുന്നുഃ-
ഷഡ്്രതിംശദ്ഭിർദിൈനർൈ്രന്തര�ുഗഃ േ്രപാേക്താ
വരാനേന കൃേത അഹർഗ്ഗേണ ്രപാതലേബ്ധ
ഭാേഗ വരാംഗേന ഷഡ്്രതിംശദ�ിർമേഹശാനി
ദിനം നിശ്ചിത� ഭാമിനി ഷഡ്്രതിംശദ�ർണ്ണമ
ദ്ധ�സ്ഥം ്രകേമണ ഗജഗാമിനി. യ ഏവ
ജിനേജാ വർണ്ണഃ സഏവ യുഗേജാ ഭേവത്
ഉദയാർണ്ണഃസ ഏവ സ�ാത് തദാ ഭവതി
ഭാമിനി. അക്ഷര്രതയസംപാതഃ പർവ്വാത്മാ
പരേമശ�രീ
ദിനാക്ഷകം ദിനനിത�യുെട ്രപഥമാക്ഷരം ആ
ദിേനാദയാക്ഷരത്തിെല അഹർഗ്ഗണസംഖ�
യുെട ഷഡ്്രതിംശം െകാണ്ട് ഹരിച്ച് വിേശ
ഷാക്ഷരേത്താട് േയാജിപ്പിച്ച്, അക്ഷര്രതയ
സംപാതനാമകമായ പർവ്വം എന്ന് പറയുന്നു.

Sudarsana Thanthrarajathanthra commentary Pranamanjari


92

കാലനിത�യുെട ്രപഥമാക്ഷരം േകവലതത�ാ


ത്മകം, ദ�ിതീയാക്ഷരം ഘടികാക്ഷരം മൂന്നും
ഏകമായി ആ ദിനം വരുന്നു. മൂലവിദ�ാക്ഷ
ര്രതയം ്രപേത�കം വിേശഷമായി പറയുന്നു.
വർഷാക്ഷരം മാസാക്ഷരം ദിനാക്ഷരം ഇവ
വിദ�ാസംബന്ധമായ ഏതു ദിനം സംപദമാവു
ന്നുേവാ അത് എന്ന് മൂലസ�ാരസ�ത്താൽ
അർത്ഥം വരും. പൂർണ്ണാദിനം പഞ്ചമി, ദശ
മി, പൂർണ്ണിമ മുതലായ ദിനങ്ങളാണ്. സദർശ
െമന്ന് പൂർണ്ണദിനെത്ത പറയുന്നു. സപ്തപ
ർവ്വകം സപ്തപർവ്വാണി ഇ്രപകാരം പറയു
ന്നു. സപ്തപർവ്വത്തിനു മുമ്പ് ഷഡ്കം അവ
ശ�ം അനുല�ംഘനം െചേയ്യണ്ടിവരും. സപ്തമ
ത്തിെന്˙റ സാമർത്ഥ�െത്ത വിധുരൻ ഉല�ംഘനം
െചയ്താലും കൂടി ്രപത�വായമില� എന്ന്
വിേശഷമായി അഭി്രപായം.
93 മാസേതാ വർഷേതാ വാപി കുര�ാേദേത
ഷു പൂജനം ഗുേരാസ്തു ജീവിേത
നിത�വ�ാപ്േത തത്പൂർവ്വകാദികം
സുദർശന—
കർത്തവ�കർമ്മവിേശഷദർശനത്താൽ പർവ്വ
കഥനഫലം ദർശിക്കുന്നു. പൂജനം ്രപസ്തുത
്രപധാനേദവതക്കാണ്. ഇത് പർവ്വത്തിൽ ആവ
ശ�മാണ്. ഗുരുവിനും േ്രപാക്തപർവ്വവിേശഷ

Sudarsana Thanthrarajathanthra commentary Pranamanjari


93

പുരസ്കാരം െകാണ്ട് പൂജനം േവണം. മാ്രത


മല�, ഗുരുവിെന്˙റ പൂർവ്വികരായ മറ്റ് ഗുരു
ക്കന്മാേരയും യഥാവിധി ആദരപൂർവ്വം പൂജി
ക്കണം.
94 പൂജേയത്തത്സമം തം ച
്രപണാമാൈദ�രൂപാചേരത് തദഭാേവ
തത്കുലീനം തദ്ഭക്തം വാ സമർച്ചേയത്.
95 സ്തുവീത പഞ്ചമിഃേ�ാൈകസ്തം നിത�ം
സർവ്വസിദ്ധേയ ്രപാതഃ ്രപേബാധസമേയ
ജപാത് സുദിവസം ഭേവത്
96 നമസ്േത നാഥ ഭഗവഛിവായ
ശിവരൂപിേണ വിദ�ാവതാരസംസിൈദ്ധ�
സ�ീകൃതാേനകവി്രഗഹ
സുദർശന-
ഗുരുസമമായ എല�ാ പരമ്പരേയയും ്രപണ
മിക്കുന്നു. ഗുരുവിൽ ഭക്തിയുള്ളവരും ഗുരു
കുലത്തിലുള്ളവരും അർച്ചിക്കെപ്പടുന്നു. സ്ത
വങ്ങളാൽ ഗുരുപഞ്ചകെത്ത സ്തുതിക്കുന്നു.
രാവിെല ്രപേബാധസമയത്ത് സർവ്വസിദ്ധി
ക്കും േവണ്ടി ഗുരുസ്തവം ജപിക്കുന്നത്
സുദിവസം തരുന്നു. സമ്പൂർണ്ണദിനവും സുഖ
കരമായി തീരുന്നു. ഗുരു തത�സ�രൂപനായ
ശിവനാണ്. നമസ്േത, നാഥാ, ഭഗവാൻ

Sudarsana Thanthrarajathanthra commentary Pranamanjari


94

ശിവേന, ശിവരൂപിേണ, വിദ�ാവതാരസംസി


ദ്ധിക്കായി അേനകം വി്രഗഹങ്ങെളടുത്ത്
അവതരിച്ചവേന എന്ന് സ്തുതി. ഭഗവാൻ
കർത്തും അകർത്തും അന�ഥാ കർത്തും
ശക്തനാണ്. ശിവൻ കല�ാണാത്മകനാണ്.
നിരന്തരം ആ ധ�ാനതത്പരത�ം െകാണ്ടാണ്
കല�ാണരൂപം. വിദ� ജ്ഞാനം. മ്രന്തത�വ�ാ
പ്തവിജ്ഞാനം എല�ാവർക്കും അരുളാനായി
അവതാരവിേശഷം എടുക്കുന്നത് ദീനാനുകമ്പ
യാലാണ്. പുരുഷാർത്ഥങ്ങെളല�ാം സിദ്ധിക്കു
ന്നത് സമ�ഗ് ഭക്തിയാലാണ്. ആ വിദ�െയ
്രപകാശിപ്പിച്ച� തരുന്നതിനാമ് അവതാരം.
ഏകം അേനകവി്രഗഹം എടുത്തത് മനുഷ�രി
ലുള്ള കാരുണ�ം െകാണ്ടാണ്.
97 നവായ നവരൂപായ പരമാർൈത്ഥകരൂപി
േണ സർവ്വാജ്ഞാനതേമാേഭദഭാനേവ
ചിദ്ഘനായ േത
98 സ�ത്രന്തായ ദയാ��പ്തവി്രഗഹായ
ശിവാത്മേന പരത്രന്തായ ഭക്താനാം
ഭവ�ാനാം ഭവ�രൂപിേണ
സുദർശന-
നവംനവമായ രൂപം ദിനംേതാറും സ�ീകരി
ക്കുന്നവനും നവനാഥരൂപിയുമായ സർവ്വഥാ
െയൗവനയുക്തമായ പരമാർൈത്ഥകരൂപമായ

Sudarsana Thanthrarajathanthra commentary Pranamanjari


95

സത�െത്ത സ്തുതിക്കുന്നു. നിത�ൈകേശാര


കല�ാണരൂപം സുഭഗാനന്ദനാഥ രൂപം.
പരമാർത്ഥസത�രൂപം ്രശീസത�ാനന്ദരൂപം.
അത് ്രബഹ്മമാണ്. ഏകസത�ം ്രബഹ്മരൂപം.
അതാണ് സർവ്വജ്ഞാനരൂപം. ജ്ഞാനം എല�ാ
പാപേത്തയും ഇരുട്ടിെന ഭാനു േപാെല അക
റ്റ�ന്നു. അതിനാൽ ജ്ഞാനാനന്ദരൂപം. സർവ്വം
ജ്ഞാന�േവൈനവ വൃജിനം സന്തരിഷ�തി
എന്നതിനാൽ ജ്ഞാനത്താലല�ാെത അജ്ഞാനം
നശിക്കയില�. ചിദ്ഘനായ. ചിന്മയായ. ആനന്ദ
നാഥതാദാത്മകത�ം. നിത�ം വിജ്ഞാനം ആന
ന്ദം ്രബേഹ്മ. എന്ന് ്രശുതി. ജ്ഞാനാനന്ദമാണ്
ആനന്ദരൂപെമന്ന് അഭിധാനം െചയ്യെപ്പട്ടിരി
ക്കുന്നത്. സ�ത്രന്തനാണ്, പാരത്രന്ത�ം ഇല�.
എന്നിട്ട�ം ഭക്തിപാരത്രന്ത�ം സ�യം സ�ീകരി
ക്കുന്നത് പരദുഃഖപരിഹാരത്തിനായി ദയാ
വി്രഗഹനാകയാലാണ്. ശരീരം ധരിച്ച് അവ
താരെമടുക്കുന്നത് ദയ ഒന്നുെകാണ്ട് മാ്രതം.
ആദ�ം പറഞ്ഞ വിേശഷകത�ം (സുഭഗാനാഥ)
േചർന്ന് ഇത് ഭഗവാനു മാ്രതമുള്ളതാണ്.
നാനാവിചി്രതസാമർത്ഥ�ം ഭഗവാനിൽ മാ്രത
േമ ദർശിക്കാനാവൂ. പിെന്ന പറഞ്ഞ വിേശ
ഷണം േനാക്കി ദയാസ�ഭാവം എന്ന സത്സ�ഭാ
വം ഉള്ളതിനാൽ സ�ഭാവനാഥതന്മയത�ം.
ശിവാത്മെനന്നത് ഭഗവാൻ തെന്ന. അത്

Sudarsana Thanthrarajathanthra commentary Pranamanjari


96

്രശീപൂർണ്ണനാഥതാതദാത്മകത�ം. ഭഗവത്
എന്നത് പൂർണ്ണരൂപമാണ്. ഭവ്യ്മാർക്ക്,
കല�ാണന്മാർക്ക്, സകലവസ്തുക്കള�േടയും
മദ്ധ�ത്തിൽ കല�ാണരൂപത�ം കഥിക്കുന്നതിനാ
ൽ ്രശീപൂർണ്ണനാഥതാദാത്മ�ം ആനന്ദനാഥതാ
ദാത്മ�ം ഇവ ധ�നിക്കുന്നു.
99. വിേവകിനാം വിേവകായ വിമർശായ
വിമർശിനാം ്രപകാശാനാം ്രപകാശായ
ജ്ഞാനിനാം ജ്ഞാനരൂപിേണ
100 പുരസ്താത് പാർശ�േയാഃ പൃഷ്േഠ
നമസ്കുര�ാദുപര�ധഃ സദാ േമ
ചിത്തരൂേപണ വിധിഹി ഭവദാസനം.
സുദർശന-
ഇദന്ത, അഹന്ത ഇവയുെട യഥാർത്ഥജ്ഞാനം
ലഭിച്ചവരാണ് വിേവകികൾ. വിേവകം യഥാ
ർത്ഥജ്ഞാനരൂപം. വിേവകികള�െടെയല�ാം
വിേവകം ഭഗവാനാണ്. ്രപതിഭാനാഥതന്മയത.
വിേവേകാദയം െകാണ്ടാണ് ്രപതിഭ ്രപതിഭാ
നം സംഭവിക്കുന്നത്. വിമർശം തത�മസി
ഇത�ാദി വാക�ാർത്ഥപേരാക്ഷജ്ഞാനം താദൃ
ശസ�രൂപം എന്നതിനാൽ വിമർശാനന്ദനാഥ
തന്മയത�ം. ്രപകാശാനാം, േതജസ�ികള�െട
എല�ാം േതജസ്സ് അഥവാ ്രപകാശം ഭഗവാനാ
ണ്. ജ്ഞാനികള�െട ജ്ഞാനം ഭഗവാനാണ്.

Sudarsana Thanthrarajathanthra commentary Pranamanjari


97

്രശീജ്ഞാനനാഥതാദാത്മ�ം. ഇ്രപകാരം ഉള്ള


സ്തുതിയാൽ ഉൽപ്പന്നമായ കരുണ ഗുരുരൂപ
മായ ഭഗവാനിൽനിന്ന് വരമായി ്രപാർത്ഥി
ക്കുന്നു. അവിടുന്നല�ാെത മെറ്റാന്നിെന ഞാൻ
ആ്രശയിക്കുന്നില� എന്ന് ഉറപ്പിക്കുന്നു. ഭഗവാ
നല�ാെത ്രപാർത്ഥനീയമായി മെറ്റാന്നില�.
സകലേദശാവേഛദത്തിലും അവിടെത്ത നമ
സ്കരിക്കുന്നു. മുന്നിലും പിന്നിലും പാർശ�
ങ്ങളിലും അവിടുെത്ത തെന്ന കണ്ട് നമസ്ക
രിക്കുന്നു. അവിടുെത്തയല�ാെത കാണുകേയാ
്രപാത്ഥിക്കേയാ െചയ്യരുെതന്ന് ്രപാർത്ഥിക്കു
ന്നു. സർവ്വകാലാവേഛദത്തിലും സർവ്വേദശാ
വേഛദത്തിലും എെന്˙റ ചിത്തത്തിൽ നിവസി
ക്കണെമന്ന് ്രപാർത്ഥിക്കുന്നു. (നിത�ം ചിത്ത
സ്ഥിതം േമ എന്ന് നാരായണീയത്തിലു�ളതു
േപാെല).

ഭൂമി തത�മയീ വ�ാപ്തിരിതി സമ�ക് സമീ


രിതാ യസ�ാ നിസ്ഫാലനാച്ചിേത്ത തത്തത�ം
സ�ാത്മസാത്കൃതം. ഇതി േഷാഡശനിത�ാ
തേ്രന്ത ്രശീകാദിമേത ്രപഥമപടലഃ ( പ്രതചതു
ഷ്കം നഷ്ടമായി)
തത�മസി മുതലായ വാക�ാർത്ഥവിമർശനത്തി
െനയാണ് ശാസ്്രതാന്തരത്തിൽ മുക്തിജനകത�ം

Sudarsana Thanthrarajathanthra commentary Pranamanjari


98

എന്ന് പറഞ്ഞിട്ട�ള്ളത്. അതിെന്˙റ


സാമ�വിവക്ഷ ഏൈകകതത�സ�രൂപത�ം
ഏൈകകപടലത്തിൽ ്രകേമണ
വിവക്ഷിതമാണ്. അതാതു പടലത്തിെന്˙റ
അർത്ഥത്തിന് സമ�ക്കായ ജ്ഞാനത്താൽ
അതാത് തത�ം സ�ാധീനമാകുന്നതാണ്.
ഇ്രപകാരം സർവ്വത്രന്തത്തിലും സ�ാധീനം
വരുേമ്പാൾ മുക്തിയും സംജാതമാകുന്നു.
കരതലാമലകീഭൂതമായി ലഭിക്കുന്നു എന്ന്
അഭി്രപായെപ്പട്ട�െകാണ്ട് ആദ�പടലസമാപ്തി.
ഭൂമി തത�മയീ എന്നതിനാൽ ഫല്രപദർശനം
െചയ്യ�ന്നു. ( നാലു വരി നഷ്ടമായിരിക്കുന്നു).
സാക്ഷാത് ്രശീപതികാർത്തവീര�കരുണാകൽപ്പ
്രദുേമാധ�ത്ഫേല വിദ�ത്േ്രപമനിധി്രപസിദ്ധ
ധിഷണാഗമ്രപിയാസംഭേവ
അന�ർത്ഥാഭിധത്രന്തരാജവിഷമാേലാക�ായ
സന്ദർശനാന�ഥഖ�ാർന്നാമ സുദർശേന്രത
പടലഃ പൂർേവ്വാപ�പൂർവ്വാം ഗതഃ

Also Refer for Gurulakshana_-


ത്രന്തസാരത്തിെല ഗുരുലക്ഷണം-
ശാേന്താ ദാന്തഃ കുലീനശ്ചവിനീതഃ
ശുദ്ധേവഷവാൻ ശുദ്ധാചാരഃ
സു്രപതിഷ്ഠഃശിചിര്ദക്ഷഃ സുബുദ്ധിമാൻ

Sudarsana Thanthrarajathanthra commentary Pranamanjari


99

ആ്രശമീ ധ�ാനനിഷ്ഠശ്ച ത്രന്തമ്രന്തവിശാരദഃ


നി്രഗഹാനു്രഗേഹ ശേക്താ ഗുരുരിത�ഭിധീ
യേത
കാമാഖ�ാത്രന്തം പടലം 4ൽ ശാേന്താ ദാന്തഃ
കുലീനശ്ച ശുദ്ധാന്തഃകരണഃസദാ
ഗുരു, പരമഗുരു (ദീക്ഷാഗുരു)പരാൽപ്പരഗുരു,
പരേമഷ്ടിഗുരു ഇവരാണ് 4 തരം ഗുരുക്കന്മാ
ർ. ഗിരത�ജ്ഞാനം ഗൃണാത�ുപദിശതി
ധർമ്മം എന്നും ഗീയേത സ്തൂയേത േദവാദി
ഭിഃ യഃ സഃ എന്നും ഗുരുവിന് അർത്ഥങ്ങള�
ണ്ട്.
ത്രന്തസാരത്തിൽനിന്ന് ത്രന്താർണ്ണവം ഉദ്ധരിക്കു
ന്നത്ഃ-
ഗകാരഃ സിദ്ധിദഃ േ്രപാേക്താ േരഫഃ പാപസ�
ദാഹകഃ ഉകാരഃശംഭുരിത�ുക്തസ്്രതിതയാത്മാ
ഗുരുഃപരഃ ഗകാരാജ്ഞാനസമ്പേത്താ േരഫഃ
പാപസ� ദാഹകഃ ഉകാരാശ്ചിവതാദാത്മ�ം
ദധ�ാദിതി ഗുരുഃസ്മൃതഃ ഗുഃശബ്ദസ്ത�ന്ധകാരഃ
സ�ാദ് രുശബ്ദസ്തന്നിേരാധകഃ
അന്ധകാരനിേരാധിത�ാത് ഗുരുരിത�ഭിധീയേത.
(സമാനമായ വരികൾ കുലാർണ്ണവത്രന്തത്തിലു
മുണ്ട്).

Sudarsana Thanthrarajathanthra commentary Pranamanjari

You might also like