Professional Documents
Culture Documents
1) ദേശമെല്ലാം ഉണർന്നിടുവാൻ
യേശുവിനെ ഉയർത്തിടുവാൻ
ആശിഷമാരി അയയ്ക്കേണമെ
ഈ ശിഷ്യരാം നിൻ ദാസരിന്മേൽ
2) തിരുവചനം ഘോഷിക്കുവാൻ
തിരുനന്മകൾ സാക്ഷിക്കുവാൻ
ഉണർവ്വിൻ ശക്തി അയയ്ക്കേണമെ
ഈ ശിഷ്യരാം നിൻ ദാസരിന്മേൽ
3) തിരുനാമം പാടിടുവാൻ
തിരുവചനം ധ്യാനിക്കുവാൻ
ശാശ്വത ശാന്തി അയയ്ക്കേണമെ
ഈ ശിഷ്യരാം നിൻ ദാസരിന്മേൽ
4. കരുതുന്നവൻ ഞാനല്ലയോ
കലങ്ങുന്നതെന്തിനു നീ
കണ്ണുനീരിന്റെ താഴ്വരയിൽ
കൈവിടുകയില്ല ഞാൻ നിന്നെ
എന്റെ മഹത്വം കാണുക നീ
എന്റെ കയ്യിൽ തരിക നിന്നെ
എന്റെ ശക്തി ഞാൻ നിന്നിൽ പകർന്നു
എന്നും നടത്തിടും കൃപയിൽ;-
എല്ലാവരും നിന്നെ മറന്നാൽ
ഞാൻ നിന്നെ മറന്നിടുമോ
എന്റെ കരത്തിൽ നിന്നെ വഹിച്ചു
എന്നും നടത്തിടും ധരയിൽ;-
അബ്രഹാമിന്റെ ദൈവമല്ലയോ
അത്ഭുതം ഞാൻ ചെയ്കയില്ലയോ
ചെങ്കടലിലും വഴി തുറപ്പാൻ
ഞാനിന്നും ശക്തനല്ലയോ;-
6. എനിക്കായ് കരുതുന്നവന്‍
ഭാരങ്ങള്‍വഹിക്കുന്നവന്‍(2)
എന്നെ കൈവിടാത്തവന്‍
യേശു എന്‍കൂടെയുണ്ട് (2)
പരീക്ഷ എന്‍റെ ദൈവം അനുവദിച്ചാല്‍
പരിഹാരം എനിക്കായ് കരുതീട്ടുണ്ട് (2)
എന്തിനെന്നു ചോദിക്കില്ല ഞാന്‍
എന്‍റെ നന്മയ്ക്കായെന്നറിയുന്നു ഞാന്‍ (2)
എരിതീയില്‍വീണാലും
അവിടെ ഞാന്‍ ഏകനല്ല (2)
വീഴുന്നത് തീയിലല്ല
എന്‍യേശുവിന്‍കരങ്ങളിലാ (2) (പരീക്ഷ..)
ഘോരമാം ശോധനയില്‍
ആഴങ്ങള്‍കടന്നീടുമ്പോള്‍(2)
നടത്തുന്നതേശുവത്രേ
ഞാന്‍ അവന്‍കരങ്ങളിലാ (2) (പരീക്ഷ..)
ദൈവം എനിക്കനുകൂലം
അത് നന്നായ് അറിയുന്നു ഞാന്‍ (2)
ദൈവം അനുകൂലം എങ്കില്‍
ആരെനിക്കെതിരായിടും (2) (പരീക്ഷ..)
3 കുഞ്ഞാടതിന്‍വിളക്കാണ്
ഇരുളൊരു ലേശവുമവിടെയില്ല (2)
തരുമെനിക്ക് കിരീടമൊന്ന്
ധരിപ്പിക്കും അവന്‍എന്നെ ഉത്സവവസ്ത്രം (2)
കാരിരുമ്പാണി താണിറങ്ങുമ്പോള്‍
ക്രൂരരോടും ക്ഷമിച്ചവന്‍നീ (2 )
നിന്‍റെ ചൈതന്യമീ പ്രാണനാളങ്ങളില്‍
എന്നും ചലിക്കുന്ന ശ്വാസമല്ലോ
നിന്‍റെ വിലാപം പ്രപഞ്ച ഗോളങ്ങളില്‍
എന്നും മുഴങ്ങുന്ന ദുഃഖ രാഗം
സ്വീകരിച്ചാലും എന്നെ സ്വീകരിച്ചാലും (കാല്‍വരി..)
9.
10. ദൈവകൃപയിൽ ഞാനാശ്രയിച്ച്
അവൻ വഴികളെ ഞാനറിഞ്ഞ്
അനുഗമിച്ചിടും അവനുടെ ചുവടുകളെ
ഇഹലോകമോ തരികില്ലൊരു
സുഖവും മനഃശാന്തിയതും
എന്റെ യേശുവിന്റെ തിരുസന്നിധിയിൽ
എന്നും ആനന്ദമുണ്ടെനിക്ക്
മനോവേദന പല ശോധന
മമ ജീവിത പാതയിതിൽ
മാറാതേറിടുമ്പോൾ ആത്മനാഥനവൻ
മാറിൽ ചാരി ഞാനാശ്വസിക്കും
2) നിന്രുധിരമതിനാല് പ്രതിഷ്ഠിച്ച-ജീവപുതുവഴിയായ്
നിന്നടിയാര്ക്കു-പിതാവിന് സന്നിധൌ-വന്നിടാമേ സതതം (വന്ദനം ..)
ഉലകമഹാന്മാർ അഖിലരുമൊരുപോൽ
ഉറങ്ങുന്നു കല്ലറയിൽ – നമ്മൾ
ഉന്നതനേശു മഹേശ്വരൻ മാത്രം
ഉയരത്തിൽ വാണിടുന്നു;-
നന്ദിയാലുള്ളം തുടിച്ചീടുന്നു
തള്ളയാമേശു കാരുണ്യം
ഓരോന്നൊരോന്നായ്‌ധ്യാനിപ്പാനിതു
നല്ല സന്ദര്‍ഭമാകുന്നു (2)
ഇന്നലെ ഭൂവില്‍പാര്‍ത്തിരുന്നവ-
രെത്ര പേര്‍ലോകം വിട്ടുപോയ്
എന്നാലോ നമുക്കൊരുനാള്‍കൂടെ
പ്രിയനെ പാടി സ്തുതിക്കാം (2)
നഗ്നനായി ഞാന്‍ലോകത്തില്‍വന്നു
നഗ്നനായിത്തന്നെ പോകുമെ
ലോകത്തിലെനിക്കില്ലയാതൊന്നും
എന്‍റെ കൂടന്നു പോരുവാന്‍(2)
മരുവില്‍നിന്നു പ്രിയന്മേല്‍ചാരി
വരുന്നൊരിവള്‍ആരുപോല്‍
വനത്തില്‍കൂടെ പോകുന്നെ ഞാനും
സ്വന്ത രാജ്യത്തില്‍ചെല്ലുവാന്‍(2)
കൊടുങ്കാറ്റുണ്ടീ വനദേശത്തെന്‍
പ്രിയനെ എന്നെ വിടല്ലേ
കൊതിയൊടു ഞാന്‍വരുന്നേ-
എന്‍റെ സങ്കടമങ്ങു തീര്‍ക്കണെ! (2)
കല്യാണശാലയിലെന്നെ വിളിച്ചവന്‍റെ
സന്താപമൊക്കെയും തീർത്തിടും നാൾ
ശീഘ്രം വരുന്നെന്‍റെ കാന്തൻ വരുന്നെന്നി-
ലുല്ലാസമായ് ബഹുകാലം വാഴാൻ
തങ്കമേനിയിലെന്റെ ലെങ്കണങ്ങളെയെല്ലാം
തങ്കമേനിയിലെന്റെ ലെങ്കണങ്ങളെയെല്ലാം
ശങ്ക എന്നെ വഹിച്ചെൻ- സങ്കടമകറ്റിയ
മൽപ്രാണനായകനേ, മാ കൃപ സിന്ധോ- മൽപ്രാണനായകനേ
Song 26
2. ആമോദത്താല്‍തിങ്ങി ആശ്ചര്യമോടവര്‍
ചുറ്റും നിന്നു സ്തുതി ചെയ്തിടുന്നു
തങ്കത്തിരുമുഖം കാണ്മാന്‍കൊതിച്ചവര്‍
ഉല്ലാസമോടിതാ നോക്കിടുന്നു (ആശ്വാസമേ..)
3.തന്‍മക്കളിന്‍കണ്ണുനീരെല്ലാം താതന്‍താന്‍
എന്നേക്കുമായ്‌തുടച്ചിതല്ലോ
പൊന്‍വീണകള്‍ധരിച്ചാമോദ പൂര്‍ണരായ്
കര്‍ത്താവിനെ സ്തുതി ചെയ്യുന്നവര്‍(ആശ്വാസമേ..)
5. തങ്കക്കിരീടങ്ങള്‍തങ്ങള്‍ശിരസ്സിന്മേല്‍
വെണ്‍നിലയങ്കി ധരിച്ചോരിവര്‍
കയ്യില്‍കുരുത്തോലയേന്തീട്ടവര്‍സ്തുതി
പാടീട്ടാമോദമോടാര്‍ത്തിടുന്നു (ആശ്വാസമേ..)
Song 28
നാളെയെക്കൊണ്ടെന്‍മനസ്സില്‍ലവലേശം ഭാരമില്ല
ഓരോ നാളും ദൈവമെന്നെ പോറ്റുന്നു
തന്‍റെ കൈകളില്‍ഞാന്‍ദിനം തോറും ചാരുന്നു
Song 29
യഹോവ യിരെ ദാതാവാം ദൈവം
നീ മാത്രം മതിയെനിക്ക്
യഹോവ റാഫാ സൌഖ്യ ദായകന്‍
തന്‍ അടിപ്പിണരാല്‍ സൌഖ്യം
യഹോവ ശമ്മാ കൂടെയിരിക്കും
നല്‍കുമെന്‍ ആവശ്യങ്ങള്‍
നീ മാത്രം മതി.. നീ മാത്രം മതി..
നീ മാത്രം മതിയെനിക്ക് (2)