Professional Documents
Culture Documents
2021-03 Yogameemamsa
2021-03 Yogameemamsa
രണ്ടു വാക്കു്
ലേകമാംഗല്യത്തിന്റെ ആധാരമാണു് യ�ോഗം.
യ�ോഗത്തിന്റെ പ്രചാരണവും പ്രസാരണവും
ചെയ്യുന്നതും, ജീവിതത്തില്‍ അതിനെ പകര്‍ത്തു
ന്നതും ഓര�ോ മനുഷ്യന്റെയും മുഖ്യകര്‍ത്തവ്യ
മാണു്. അതിനാലത്രേ യ�ോഗത്തെപ്പറ്റി എഴുതു
വാന്‍ ഞാന്‍ തയ്യാറാകുന്നതു്. വൈദികയ�ോഗ
സാധനയാല്‍ എനിക്കു കിട്ടിയ പ്രയ�ോജനം മറ്റു
ള്ളവര്‍ക്കു് എത്തിച്ചുക�ൊടുക്കുകയും യ�ോഗത്തി
ന്റെ പേരില്‍ പരന്നിട്ടുള്ള ഭ്രാന്തധാരണകള്‍
മാറ്റുകയുമാണു് ഈ ഗ്രന്ഥത്തിന്റെ ഉദ്ദേശ്യം.
യ�ോഗമീമാംസ
ഉദ്ദേശ്യം
യ�ോഗം മനുഷ്യജീവിതത്തിലെ മംഗളത്തിനു്
ആധാരമാണു്. യ�ോഗമില്ലാതെ, ഏതു മാര്‍ഗ
വും പൂര്‍ണാനന്ദപ്രാപ്തിക്കു് ഉതകുകയില്ല. ഓര�ോ
ജീവിയും സമസ്തദുഃഖങ്ങളെയും വെടിഞ്ഞു്
പൂര്‍ണവും സ്ഥായിയും ദുഃഖരഹിതവുമായ ആന
ന്ദത്തെ പ്രാപിക്കുവാന്‍ ഇച്ഛിക്കുന്നു. ഈ ഇച്ഛയു
ടെ പൂര്‍ത്തി യ�ോഗത്താലേ സംഭവിക്കൂ. അതി
നാല്‍ യ�ോഗത്തിന്റെ വാസ്തവികസ്വരൂപമെ
ന്തെന്നു് അറിയുകയും അറിയിക്കുകയും യഥാശ
ക്തി അതിന്‍പടി നടക്കുകയും നടത്തുകയുമാ
ണു് ഉദ്ദേശ്യം.
യ�ോഗസ്വരൂപമെന്തെന്നു് അറിയാത്തതും
യ�ോഗമാര്‍ഗത്തില്‍ ചരിക്കാത്തതും നിമിത്തം
മനുഷ്യവര്‍ഗം പ്രായേണ ദുഃഖസന്തപ്തമാണു്.
ഇക്കാലത്തു് യ�ോഗത്തിന്റെ പേരില്‍ വളരെ
പ്രവര്‍ത്തനങ്ങളും ശിക്ഷണവും നടക്കുന്നുണ്ടെ
ങ്കിലും എല്ലാം യ�ോഗത്തിനു് പകരം വിയ�ോഗം
പഠിപ്പിക്കുന്നവയാണു്. ഈ കള്ളയ�ോഗത്തിനു്
അറുതിവരുത്താത്തപക്ഷം അതിന്റെ പരിണാ
മം ഭയങ്കരമായിരിക്കും. ഈ അന്ധപരമ്പര
യഥാര്‍ഥയ�ോഗത്തെയും യഥാര്‍ഥസ്വരൂപം
മനസ്സിലാക്കേണ്ടതു് വളരെ ആവശ്യകമാണു്.
യ�ോഗമെന്തു്, യ�ോഗമല്ലാത്തതെന്തു് എന്നറി
ഞ്ഞു് മാനവവര്‍ഗം സ്വന്തം നന്മയും പരനന്മയും
വരുത്തുന്നതിനാണു് യ�ോഗത്തെപ്പറ്റി എഴുതാന്‍
ആരംഭിച്ചതു്.
ഈ ഗ്രന്ഥത്തിന്റെ പൂര്‍വഭാഗത്തില്‍ യ�ോഗ
സ്വരൂപം, യ�ോഗഫലം, യ�ോഗസാധന, യ�ോഗ
മാര്‍ഗത്തിലെ ബാധകള്‍ എന്നിവ പ്രതിപാദി
ക്കാന്‍ ശ്രമിച്ചിരിക്കുന്നു. യ�ോഗത്തിന്റെ പേരില്‍
പ്രചരിച്ചിട്ടുള്ള ഭ്രാന്തികളെപ്പറ്റി ഉത്തരഭാഗ
ത്തില്‍ വിവരിച്ചിരിക്കുന്നു. ഈ രണ്ടു ഭാഗങ്ങളും
അധ്യയനം ചെയ്താല്‍ യഥാര്‍ഥയ�ോഗമെന്താ
ണെന്നും യ�ോഗത്തിന്റെ പേരില്‍ പഠിപ്പിക്കുക
യും പ്രചരിപ്പിക്കുകയും ചെയ്യുന്ന വ്യാജയ�ോഗം
എന്താണെന്നും ഗ്രഹിക്കാം. ബുദ്ധിമാന്മാരായ
യ�ോഗജിജ്ഞാസുകള്‍ ഇതു പഠിക്കുകയും പഠിപ്പി
ക്കുകയും ചെയ്ത തനിക്കും അന്യര്‍ക്കും നന്മവരു
ത്തട്ടെ.
1
യ�ോഗം എന്ന പദം
യ�ോഗമെന്ന പദം 'യുജ്സ മാധൗ' എന്ന ധാതു
വില്‍ 'ധഞ് ' പ്രത്യയം ചേര്‍ക്കുമ്പോള്‍ ഉണ്ടാകു
ന്നതാണു്. യ�ോഗദര്‍ശനത്തില്‍ ഇതര ധാതു
ക്കളില്‍ നിന്നുണ്ടായ യ�ോഗസംജ്ഞയ്ക്കു് സ്ഥാ
നമില്ല. എന്തെന്നാല്‍ വ്യാസഭാഷ്യത്തില്‍
യ�ോഗഃസമാധി (1.1) എന്നു കാണുന്നു. യ�ോഗം
സമാധിയാണു്. ഇതു് എല്ലാ അവസ്ഥകളിലും
സ്ഥിതിചെയ്യുന്ന ചിത്തത്തിന്റെ ധര്‍മമാകുന്നു.
ചിത്തത്തിനു് അഞ്ച് അവസ്ഥയുണ്ടു്. ക്ഷിപ്തം,
മൂഢം, വിക്ഷിപ്തം, ഏകാഗ്രം, നിരുദ്ധം, ഇതി,
ചിത്തഭൂമയഃ (വ്യാസഭാഷ്യം.1.1) ക്ഷിപ്തം =
അതിചഞ്ചലം. മ�ോഹം = മ�ോഹമയമായ മൂര്‍ച്ഛി
താവസ്ഥ. വിക്ഷിപ്തം = ചിത്തത്തിനു് ഏകാഗ്ര
തയുണ്ടായിട്ടു് എന്തുകാരണത്താല�ോ അതിനു്
ഭംഗംവരുന്ന അവസ്ഥ. ഏകാഗ്രം = ഒരേ വിഷ
യത്തില്‍ ദീര്‍ഘകാലത്തേക്കു് ചിത്തം ചേര്‍ന്നി
രിക്കുന്നതും ഇടയ്ക്കു് മറ്റൊരു വിഷയവും വന്നുകൂടാ
ത്തതും. ഇതിനു് സമ്പ്രജ്ഞാതസമാധിയെന്നു്
പറയും. നിരുദ്ധം = സമ്പ്രജ്ഞാത സമാധി നി
ലയ്ക്കുന്നതു്. ഇതിനു് അസമ്പ്രജ്ഞാത സമാധി
അഥവാ നിര്‍ബീജസമാധി എന്നും പറയും. ഈ
അവസ്ഥയിലാണു് ഈശ്വരസാക്ഷാത്കാരം.
2
യ�ോഗത്തിന്റെ സ്വരൂപം
ഇക്കാലത്തു് യ�ോഗത്തിന്റെ സ്വരൂപത്തെപ്പറ്റി
പലതരം അഭിപ്രായങ്ങള്‍ പ്രചാരത്തിലുണ്ടു്.
ബ്രഹ്മത്തില്‍ ലയിക്കുന്നതാണു് യ�ോഗമെന്നു്
ചിലരും, ഭൂമിയില്‍ ഉറച്ചിരിക്കുന്നതാണെന്നു്
ഇനി ചിലരും, പലതരം ആസനങ്ങള്‍ ചെയ്യുന്ന
താണെന്നു് വേറെ പലരും പറയുന്നു. കഞ്ചാവും
കറപ്പും തിന്നു മത്തനായും മന്ദനായും ഇരിക്കുന്ന
താണെന്നു് പറയുന്നവരുമുണ്ടു്. പലനാള്‍ ഉപ
വാസമനുഷ്ഠിപ്പിച്ചിട്ടു് നാഡിയില്‍ അമര്‍ത്തി
ബ�ോധം കെടുത്തി ആ ബ�ോധക്കേടിനു് യ�ോഗ
മെന്നു് പേരു് നല്കുന്നവരുമുണ്ടു്. ജ്ഞാനശൂ
ന്യമായ അവസ്ഥയാണു് യ�ോഗമെന്നു് ചിലര്‍
പറയുന്നു. ദീര്‍ഘകാലം ശ്വാസമടക്കുന്നതാണു്
യ�ോഗമെന്നു് കരുതുന്നവരും കുറവല്ല, മൗനം
പാലിച്ചു് ഏകാന്തമായിരിക്കുന്നതാണു് ചിലരു
ടെ യ�ോഗം. ഇഷ്ടദേവതയെ പ്രീതിപ്പെടുത്താന്‍
ജന്തുബലി നടത്തുന്നതും ചിലര്‍ക്കു് യ�ോഗമാണു്.
3
ലൗകികസുഖവും മ�ോക്ഷസുഖവും
ലൗകികസുഖവും മ�ോക്ഷസുഖവും തമ്മില്‍ അന്ത
രമുണ്ടു്. ലൗകികസുഖം ക്ഷണികവും പരമാത്മ
പ്രാപ്തിയില്‍ ലഭിക്കുന്ന സുഖം സ്ഥായിയുമാണു്.
ലൗകികസുഖത്തില്‍ ദുഃഖത്തിന്റെ കലര്‍പ്പുണ്ടു്.
അലൗകികത്തിലിതില്ല. ലൗകിക സുഖത്തില്‍
മടുപ്പുത�ോന്നും. ഈശ്വരീയസുഖത്തില്‍ മടുപ്പു
ണ്ടാവുകയില്ല. ലൗകികസുഖത്താല്‍ ര�ോഗം
വരും. പരമാത്മാസൗഖ്യം ര�ോഗമുണ്ടാക്കുകയി
ല്ല. ലൗകികസുഖഭ�ോഗം ചെയ്യുന്നയാള്‍ മനസ്സി
ന്റെയും ഇന്ദ്രിയങ്ങളുടെയും അടിമയാവും. പര
മാത്മാവിന്റെ ആനന്ദം അനുഭവിക്കുന്നയാളി
ന്റെ വരുതിക്കു് ഇന്ദ്രിയങ്ങള്‍ നില്ക്കും. ഇങ്ങനെ
പല അന്തരങ്ങളും ഉണ്ടു്. എനിക്കു് കിട്ടേണ്ടതു്
കിട്ടി. സുഖവും സുഖസാമഗ്രികളും ഇനി വേണ്ട
എന്ന സംതൃപ്തി മാനവജീവിതത്തില്‍ ലഭിക്കുന്നതു്
ഈശ്വരസാക്ഷാത്കാരമെന്ന അവസ്ഥയില്‍
മാത്രമാണു്. ലൗകികന്‍ ദുഃഖനിവാരണത്തിനും
സുഖപ്രാപ്തിക്കും സര്‍വസ്വവും ബലികഴിച്ചു് സാമ്രാ
ജ്യം നേടി ചക്രവര്‍ത്തിയായാലും യ�ോഗിയുടെ
അനുഭൂതി അയാള്‍ക്കു് കിട്ടുകയില്ല. മാനവജീവി
തത്തിന്റെ പൂര്‍ണസഫലതയുടെ അടിസ്ഥാനം
യ�ോഗമാണു്, സാംസാരിക വസ്തുക്കളല്ല എന്നു്
സിദ്ധിക്കുന്നു. ഓര�ോ മനുഷ്യനും ഏതുവിധവും
യ�ോഗപ്രാപ്തി നേടണം, യ�ോഗവിരുദ്ധമാര്‍ഗം
വെടിയണം.
4
യ�ോഗംമൂലം വേദം
വേദപര്യടനത്തിലെ ഉപാസനാ വിഷയം എന്ന
അധ്യായത്തില്‍ നിന്നു പകര്‍ത്താം (മഹര്‍ഷി
ദയാനന്ദസരസ്വതിയുടെ ഋഗ്വേദാദിഭാഷ്യഭൂമിക)
യുജ്ഞാനഃ പ്രഥമം മനസ്തത്ത്വായ സവിതാ
ധിയഃ അഗ്നേജ്യോതിര് നിചായ്യ പൃഥിവ്യാ അധ്യാ
ഭരതു് (യജുര്‍വേദം 11.1) (യുജ്ഞാനാഃ) യ�ോഗം
ശീലിക്കുന്ന മനുഷ്യര്‍ (തത്ത്വായ) തത്ത്വം
അഥവാ ബ്രഹ്മജ്ഞാനത്തിനുവേണ്ടി, (പ്രഥമം
മനഃ) മനസ്സിനെ ഈശ്വരനില്‍ സ്ഥിതി ചെയ്യിക്കു
മ്പോള്‍ (സവിതാ) പരമേശ്വരന്‍ അവരുടെ
(ധിയമ് ) ബുദ്ധിയെ, കൃപചെയ്തു് തന്നിലുറപ്പിക്കു
ന്നു. (അഗ്നേര് ജേ്യ�ോതിഃ) പിന്നീടവര്‍ ഈശ്വരീ
യപ്രകാശത്തെ നിശ്ചയിച്ചറിഞ്ഞു് (അധ്യാഭരത് )
യഥാവതു് ധാരണം ചെയ്യുന്നു. (പൃഥിവ്യാഃ) ഭൂമിയില്‍
യ�ോഗിയുടെ പ്രസിദ്ധലക്ഷണം ഇതാകുന്നു. വേ
ദാഹമേതം പുരുഷം മഹാന്ത മാദിത്യവര്ണം
തമസഃപരസ്താതു് തമേവ വിദിത്വാതി മൃത്യുമേതി
നാന്യഃ പന്ഥാ വിദ്യതേ യനായ (യജുര്‍വേദം.31.1)
ഈ മന്ത്രത്തിന്റെ ഭാവാര്‍ഥം ഒരു വിദ്വാന്‍
പരമാത്മാവിനെ അറിഞ്ഞു് മറ്റുള്ളവര�ോടു പറ
യണം, ഞാന്‍ ആ മഹാഗുണയുക്തനായ പുരു
ഷപരമാത്മാവിനെ അറിയുന്നു, ജ്ഞാനപൂര്‍ണ
വും അജ്ഞാനരഹിതവുമാണതു്, അതിനെ
അറിഞ്ഞാലേ മനുഷ്യന്‍ ജനനമരണങ്ങളുടെ ദുഃ
ഖത്തില്‍ നിന്നകലൂ. മുക്തിക്കു് വേറ�ൊരു വഴിയു
മില്ല, എന്നു്. യ�ോഗത്തിന്റെ ആദിമൂലം വേദമാ
ണെന്നു് ഇതില്‍ നിന്നുഗ്രഹിക്കാം. ഈ വൈദി
കയ�ോഗമാണു് സൃഷ്ടിയുടെ ആദി മുതല്‍ യ�ോഗി
കള്‍ ഉപേദശിച്ചുപ�ോന്നതു്. ശ്രീ പതഞ്ജലീ
മഹര്‍ഷി യ�ോഗദര്‍ശനത്തില്‍ പ്രതിപാദിക്കു
ന്നതും ഈ വൈദികയ�ോഗം തന്നെ.
5
യ�ോഗത്തിന്റെ ഫലം
തദാദ്രഷ്ടുഃ സ്വരൂപേ വസ്ഥാനമ് (യ�ോഗദര്‍
ശനം1.3) സര്‍വവൃത്തികളുടെയും നിര�ോധം
ഉണ്ടായിക്കഴിഞ്ഞാല്‍ സര്‍വദ്രഷ്ടാവായ ഈ
ശ്വരന്റെ സ്വരൂപത്തില്‍ ജീവന്‍ സ്ഥിതിചെയ്യു
ന്നു. പരമാത്മാവിന്റെയും തന്റെയും സ്വരൂപം
എന്തെന്നറിഞ്ഞു് പ്രാകൃതിക പദാര്‍ഥങ്ങളുടെ
ഉപാസന നിര്‍ത്തി പരമാത്മസ്വരൂപത്തില്‍
ഉപാസകന്‍ മുഴുകുകയും അതില്‍നിന്നു് ജ്ഞാ
നവും ആനന്ദവും പ്രാപിക്കുകയും ചെയ്യുന്നു. ഈ
അവസ്ഥയില്‍ ജീവനു്, മുക്തിപ�ോലെയുള്ള
സുഖം അനുഭവിക്കുന്നു. ഇതു് ചിത്തത്തിന്റെ
നിരുദ്ധാവസ്ഥ അല്ലെങ്കില്‍ അസമ്പ്രജ്ഞാത
സമാധിയാണു്. ഈ അവസ്ഥയില്‍ ഈശ്വര
സാക്ഷാത്കാരം ലഭിക്കുന്നു. അഗ്നി, വായു തുട
ങ്ങിയ പദാര്‍ഥങ്ങള്‍ പ്രത്യക്ഷമാകുന്നതു് അവ
യുടെ വിശേഷഗുണങ്ങള്‍ അറിയലില്‍ നിന്നാ
ണു്. അതുപ�ോലെ ഈശ്വരപ്രത്യക്ഷവും ഈശ്വ
രന്റെ ജ്ഞാനം, ആനന്ദാദി ഗുണങ്ങളുടെ
ബ�ോധം എന്നിവയില്‍ നിന്നുണ്ടാകുന്നു.
6
ചിത്തവൃത്തികളുടെ പ്രധാനഭേദങ്ങള്‍
വൃത്തയഃ പഞ്ചതയ്യഃ ക്ലിഷ്ടാക്ലിഷ്ടാഃ (യ�ോഗദര്‍
ശനം1.5) ക്ലിഷ്ടങ്ങള്‍, അക്ലിഷ്ടങ്ങള്‍ എന്നിങ്ങ
നെയുള്ള ചിത്തവൃത്തികള്‍ അഞ്ചുതരമുണ്ടു്.
മനുഷ്യനെ അജ്ഞാനം, അധര്‍മം, നിരീശ്വരത്വം
എന്നിവയിലേക്കു് നയിക്കുന്ന ചിത്തവൃത്തികളാ
ണു് ക്ലിഷ്ടങ്ങള്‍, ജ്ഞാനം, ധര്‍മം ഈശ്വരന്‍
എന്നിവയിലേക്കു് നയിക്കുന്നവയാണു് അക്ലിഷ്ട
ങ്ങള്‍. ഇവ രണ്ടിനത്തിലും കൂടി അഞ്ചു ചിത്തവൃ
ത്തികളാണുള്ളതു്. ഓര�ോന്നും സുഖത്തെയ�ോ
ദുഃഖത്തെയ�ോ രണ്ടിനെയുമ�ോ ഉളവാക്കുന്നു.
ഒരാള്‍ക്കു് മിത്രത്തിനെ പ്രത്യക്ഷത്തില്‍ കാണു
മ്പോള്‍ സുഖവും, ദുഃഖദായകനായ വ്യക്തിയെ
കാണുമ്പോള്‍ ദുഃഖവും ഉണ്ടാകുന്നതു് ഉദാഹ
രണം. ഇതുപ�ോലെ അനുമാനത്തെയും ശബ്ദ
ത്തെയും കാണണം. ഇരുട്ടില്‍ കയറുകഷണം
കണ്ടാല്‍ സര്‍പ്പമെന്നു് നിനച്ചു് ദുഃഖിതനാവും.
കയറന്വേഷിച്ചു് നടക്കുന്നവന്‍ സര്‍പ്പത്തെ
കണ്ടാല്‍ ഇതു് എനിക്കുവേണ്ട കയറാണെന്നു
കരുതി സന്തുഷ്ടനാവും. നല്ലവനായ വന്ധ്യാ
പുത്രന്‍വരുന്നെന്നു്കേട്ടാല്‍സന്തോഷവുംക�ൊ
ള്ളരുതാത്തവനായ വന്ധ്യാപുത്രന്‍ വരുന്നെ
ന്നു കേട്ടാല്‍ ദുഃഖവും ഒരേയാളിനു് ഉണ്ടാകും.
സാത്ത്വികനിദ്ര സുഖദായകമാണു്. രാജസിക
നിദ്ര ദുഃഖദവും. ഇതു് നിദ്രാവൃത്തിയാകുന്നു. സ്മൃതി
വൃത്തിയില്‍ സുഖദായക വിഷയത്തിന്റെ സ്മൃതി
സുഖത്തെയും ദുഃഖദായകവിഷയത്തിന്റെ സ്മൃ
തിദുഃഖത്തെയും ഉളവാക്കുന്നു. ഇങ്ങനെ വൃത്തി
കള്‍അഞ്ചാണു്അവയെക്ലിഷ്ടംഅക്ലിഷ്ടംഎന്നു്
രണ്ടായി തിരിച്ചിരിക്കുന്നു എന്നു് പറഞ്ഞിരിക്കു
ന്നു.
6
ചിത്തവൃത്തികള്‍
പ്രമാണവിപര്യയവികല്പ നിദ്രാസ്മൃതയഃ (യ�ോഗ
ദര്‍ശനം - 1.6) പ്രമാണം, വിപര്യയം, വികല്പം,
നിദ്ര, സ്മൃതി, എന്നിവയത്രേ അഞ്ചു് വൃത്തികള്‍.
ഇവയെ നിര�ോധിച്ചാല്‍ യ�ോഗസിദ്ധിയുണ്ടാ
കും.
പ്രമാണം:- പ്രത്യക്ഷാനുമാനാഗമാഃ പ്രമാണാനി
(യ�ോഗദര്‍ശനം - 1.7) പ്രത്യക്ഷം, അനുമാനം
ആഗമം എന്നിവയെയാണു് പ്രമാണവൃത്തി
യെന്നു പറയുന്നതു് അഞ്ചു് ജ്ഞാനേന്ദ്രിയങ്ങ
ളില്‍ രൂപരസാദി വിഷയങ്ങളെ സംബന്ധിച്ച
ജ്ഞാനമുണ്ടാകുന്നതു്ശാബ്ദികമ�ോഅസത്യമ�ോ
സംശയാത്മകമ�ോ അല്ലെങ്കില്‍ അതിനെ പ്ര
ത്യക്ഷം എന്നു് പറയുന്നു. തീയില്‍ ത�ൊട്ടപ്പോള്‍
പ�ൊള്ളി. ഇതില്‍നിന്നു് നിസ്സന്ദേഹജ്ഞാന
മ�ൊന്നുണ്ടായി. തീയ് പ�ൊള്ളിക്കുന്ന സാധനമാ
ണെന്നു്. ഇതിന്റെ പേരാണു് പ്രത്യക്ഷപ്രമാണം.
പ്രത്യക്ഷമായി അഗ്നിയെ കണ്ടിട്ടു്, പിന്നെ പുക
കണ്ടാല്‍ അഗ്നിയെപ്പറ്റി ജ്ഞാനം ഉണ്ടാകും.
അതു് അനുമാനപ്രമാണമാണു്. വേദത്തില്‍
നിന്നോഏതെങ്കിലുംസത്യവാദിയുടെവചനത്തി
ല്‍ നിന്നോ ലഭിക്കുന്ന ജ്ഞാനമാണു് ആഗമപ്ര
മാണം. സത്യമേവ ജയതേ, സത്യമേ ജയിക്കൂ
എന്ന വചനം ഉദാഹരണം. സമാധിയില്‍
ഈ മൂന്നു പ്രമാണങ്ങളും നിര�ോധിതമാകുക
യും അല്ലാത്ത വ്യവഹാരകാലത്തു് ഇവയാല്‍
അനേകം പ്രയ�ോജനങ്ങള്‍ സിദ്ധിക്കുകയും ചെ
യ്യുന്നു.
വിപര്യയം:-വിപര്യയ�ോമിഥ്യാജ്ഞാനമതദ്രൂപപ്ര
തിഷ്ഠമ് (യ�ോഗദര്‍ശനം1.) വിപര്യയം മിഥ്യാ
ജ്ഞാനമാണു്. അതു് ഏതെങ്കിലും രൂപത്തില്‍
സ്ഥിതിചെയ്യുന്നില്ല. ഒരുവന്‍ ഇരുട്ടില്‍ കയറുക
ണ്ടു്പാമ്പാണെന്നു്കരുതുന്നു.ഇതിനെവിപര്യയ
വൃത്തിയെന്നു് പറയുന്നു. ഇതുപ�ോലെ അനിത്യ
ശരീരത്തിനെ നിത്യമെന്നു് കരുതുന്നതും നിത്യ
ജിവനെ നാശവാനെന്നു് കരുതുന്നതും വിപര്യയ
വൃത്തിയാണു്. അസത്യഭാഷണം മ�ോഷണം തുട
ങ്ങിയ അശുദ്ധികളെ ശുദ്ധമെന്നും, സത്യഭാഷ
ണാദി ശുദ്ധികളെ അശുദ്ധമെന്നും കരുതുന്ന
തും വിപര്യയവൃത്തിയാണു്. ഇന്ദ്രിയവിഷയങ്ങ
ളുടെ അത്യന്തോപഭ�ോഗം സുഖമെന്നും സമാധി
യില്‍ ലഭിക്കുന്ന ആനന്ദത്തെ ദുഃഖമെന്നും കരു
തുന്നതും, ശരീരം മനസ്സു് ഇന്ദ്രിയങ്ങള്‍ എന്നീ
ജഡവസ്തുക്കളെ ചേതനമെന്നും, ചേതനമായ
ആത്മാവിനെ ജഡമെന്നും കരുതുന്നതും വിപ
ര്യയവൃത്തികളാണു്. എപ്പോള്‍ വരെ ഈ മിഥ്യാ
ജ്ഞാനം ഉണ്ടോ അതുവരെ സമാധിസിദ്ധി
ഉണ്ടാവുകയില്ല. മിക്കവാറും യ�ോഗാഭ്യാസികളു
ടെയും വിചാരം മനസ്സു് ചേതനവസ്തു ആണെ
ന്നും എത്ര യത്നിച്ചാലും വശപ്പെടുകയില്ലെന്നു
മാണു്. ഇതു് വിപര്യയവൃത്തിയുടെ പരിണാമ
ഫലമാണു്.
വികല്പം:- ശബ്ദജ്ഞാനാനുപാതീവസ്തുശൂ
ന്യോ വികല്പഃ (യ�ോഗദര്‍ശനം 1.9) ശബ്ദജ്ഞാ
നത്തില്‍ നിന്നുത്പന്നമാകുന്നതും, എന്നാല്‍
അതില്‍പറയുന്നതു്(വാച്യവസ്തു)ഇല്ലാത്തതും
ഏത�ോ അതാണു് വികല്പം, വന്ധ്യയുടെ മകനു്,
ആകാശപുഷ്പം എന്നിവ ഉദാഹരണം. വന്ധ്യയും
പുത്രനും ഉള്ളതാണെങ്കിലും വന്ധ്യക്കു് പുത്രന്‍
ഉണ്ടാവുകയില്ല. എങ്കിലും വന്ധ്യാപുത്രന്‍ എന്നു
കേട്ടാല്‍ എന്തോ ഉള്ള വസ്തുവാണെന്നു ത�ോ
ന്നും. ഇതു് വികല്പ വൃത്തിയാണു്. ഇങ്ങനെ ഏതു്
ഇല്ലാവസ്തു ഉണ്ടെന്നു് ത�ോന്നുന്നുവ�ോ അപ്പോ
ഴെല്ലാം വികല്പവൃത്തിയാണതു് എന്നു് ധരിക്ക
ണം. യ�ോഗാഭ്യാസി എവിടെങ്കിലും ധ്യാനത്തി
നിരിക്കുന്നെന്നിക്കട്ടെ. അവിടെ ഭൂതമുണ്ടു് പിടിച്ചു്
ശാപ്പിട്ടുകളയും എന്നാരാനും പറയുന്നതു് കേട്ടു്
അവിടംവിടുന്നു.ഇതു്വികല്പവൃത്തിയാണു്.സമാ
ധിയില്‍ ബാധകമാകയാല്‍ വികല്പം പരിചയ
ത്തിലിരിക്കണം.
നിദ്ര:- അഭാവപ്രത്യയാലംബനാ വൃത്തിര് നിദ്രാ
(യ�ോഗദര്‍ശനം1.10) ജാഗ്രത്തു്, സ്വപ്നം എന്നീ
അവസ്ഥകളുടെ അഭാവത്തിന്റെ പ്രതീതി
യെ ആശ്രയമാക്കുന്ന വൃത്തിയാണു് നിദ്ര ഈ
നിദ്രാ വൃത്തിയും സമാധിയില്‍ ബാധകമാണു്.
അതിനാല്‍ നിദ്രയെയും നിര�ോധിക്കണം.
അഭ്യാസത്തിന്റെ സ്വരൂപം
തത്രസ്ഥിതൗ യതേ്‌നാഽഭ്യാസഃ (യ�ോഗ
ദര്‍ശനം1.13) അഭ്യാസവൈരാഗ്യങ്ങള്‍ക്കു് ചി
ത്തത്തെ സ്ഥിതി ചെയ്യിക്കാന്‍ യത്നിക്കുന്നതി
നെ അഭ്യാസം എന്നു പറയുന്നു. ചിത്തത്തിന്റെ
ഏകാഗ്രതയ്ക്കാണു് സ്ഥിതിയെന്നു് പറയുന്നതു്.
ആ സ്ഥിതി തുടര്‍ച്ചയായി വയ്ക്കുന്നതിനു് ചെയ്യു
ന്ന പ്രയത്നത്തിന്റെ പേരാണു് അഭ്യാസം. യമം,
നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം,
ധാരണ, ധ്യാനം ഇവയ്കെ്കല്ലാം മനസ്സു്, വാക്കു്,
കര്‍മം എന്നിവക�ൊണ്ടു് ചെയ്യുന്ന പ്രയത്നമാ
ണു് അഭ്യാസം. മനസ്സിനെ പൂര്‍ണമായി വശ
ത്താക്കാന്‍ പ്രയാസമാണെന്നു പ്രതീതമായേ
ക്കാമെങ്കിലും വിവേകം വൈരാഗ്യം അഭ്യാസം
എന്നിവയെ ശരിക്കു് പ്രായ�ോഗികമാക്കിയാല്‍
മനസ്സു് ക്രമേണ അധീനത്തില്‍ വരും.
വൈരാഗ്യലക്ഷണം
ദൃഷ്ടാനുശ്രവിക വിഷയ വിതൃഷ്ണസ്യ വശീകാര
സംജ്ഞാ വൈരാഗ്യമ് (യ�ോഗദര്‍ശനം1.15)
ജ്ഞാനേന്ദ്രിയങ്ങളിലൂടെ അനുഭവിച്ച വിഷയ
ങ്ങളെ ദൃഷ്ടം എന്നു പറയുന്നു. ശാസ്ത്രങ്ങള്‍,
ആചാര്യന്മാരുടെ ഉപദേശം എന്നിവയിലൂടെ
അറിഞ്ഞതിനു് ആനുശ്രവികം എന്നുപേര്‍. ഈ
രണ്ടു പ്രകാരത്തിലുള്ള വിഷയങ്ങളില്‍നിന്നു്
തൃഷ്ണാരഹിതനായി അകന്നുപ�ോയ വ്യക്തിയു
ടെ വശീകാരാനുഭൂതിയണു് വൈരാഗ്യം. ഈ
അവസ്ഥയില്‍ ലൗകികസുഖം, സുഖസാധന
ങ്ങള്‍, ദുഃഖം, ദുഃഖസാധനങ്ങള്‍ എന്നിവയ�ോടു്
രാഗദ്വേഷങ്ങള്‍ ഉണ്ടാവുകയില്ല. സാംസാരി
കസുഖത്തില്‍ നാലു തരത്തിലുള്ള ദുഃഖങ്ങള
നുഭവിച്ചേ തീരൂ. ഓര�ോ ലൗകിക സുഖത്തിലും
പരിണാമദുഃഖം താപദുഃഖം സംസ്കാരദുഃഖം ഗു
ണവൃത്തിനിര�ോധദുഃഖം എന്നിവ കൂടിക്കലര്‍ന്നി
രിക്കുന്നു. എല്ലാം സാംസാരിക സുഖത്തലും
വ്യക്തി ഈ ദുഃഖങ്ങള്‍ തുടരെ അനുഭവിക്കു
മ്പോള്‍ അയാള്‍ക്കു് വൈരാഗ്യം ഉണ്ടാകുന്നു.
ഈ വൈരാഗ്യത്തിന്റെ ഫലമായാണു് ഈശ്വ
ര�ോപാസനയില്‍ രുചിയുണ്ടാകുന്നതു്.
പരവൈരാഗ്യം
തത്പരം പുരുഷഖ്യാതേര് ഗുണവൈതൃഷ്ണ്യമ്
(യ�ോഗദര്‍ശനം1.16) ഈശ്വരസ്വരൂപത്തിന്റെ
പരിജ്ഞാനം ഉണ്ടായാല്‍ സത്വാദിഗുണങ്ങ
ളില്‍ തൃഷ്ണയില്ലാതാവുന്നതാണു് പരമവൈരാ
ഗ്യം. സാധകന്‍ സമ്പ്രജ്ഞാത സമാധി അഭ്യ
സിച്ചഭ്യസിച്ചു് ഉന്നതാവസ്ഥയെ പ്രാപിക്കുമ്പോ
ള്‍ അയാളില്‍ പരമാത്മാവിനെ അറിയുന്നതിനു
ള്ള യ�ോഗ്യത ഉണ്ടാകുന്നു. പരമാത്മാവിന്റെ
അനുഭൂതിയുണ്ടാകുമ്പോള്‍ സമ്പ്രജ്ഞാതസമാ
ധിയ�ോടും അതില്‍ നിന്നുണ്ടാകുന്ന സുഖം ജ്ഞാ
നം എന്നിവയ�ോടും വൈരാഗ്യം ഉണ്ടാകുന്നു.
സമ്പ്രജ്ഞാനസമാധി സത്ത്വഗുണപ്രധാനമാ
ണു്. ആ സത്ത്വഗുണപ്രധാനാവസ്ഥയില്‍പോ
ലും യ�ോഗി ദ�ോഷം ദര്‍ശിക്കുകയും അതിന�ോടു
വിരക്തി ത�ോന്നുകയും ചെയ്യുന്നു. ഈ പരവൈ
രാഗ്യം അസമ്പ്രജ്ഞാതസമാധിയുടെ സാധ
നയാണു്. അപരവൈരാഗ്യം സമ്പ്രജ്ഞാത
സമാധിയുടെ സാധനവും.
ച�ോദ്യം: വിവേകം വൈരാഗ്യം അഭ്യാസം എന്നി
വയില്ലാതെ യ�ോഗസിദ്ധിയുണ്ടാകുമെന്നു് ചിലര്‍
പറയുന്നതു് നേരാണ�ോ?
ഉത്തരം: പ്രത്യക്ഷാദിപ്രമാണങ്ങള്‍ക്കു് വിരുദ്ധ
മാകയാല്‍ ഇതു നേരല്ല. ഇക്കാലത്തു് യ�ോഗാ
ഭ്യാസം ചെയ്യുന്നവരും ചെയ്യിക്കുന്നവരും ധാരാ
ളമുണ്ടു്. എന്നാല്‍ വിവേകം വൈരാഗ്യം അഭ്യാ
സം എന്നിവ യ�ോഗസാധനകളാണെന്നു്
അംഗീകരിക്കുന്നില്ല.ഇതിന്റെഫലമായി യ�ോഗം
ശീലിക്കുന്ന ലക്ഷക്കണക്കിനു് ആളുകളില്‍ യ
ഥാര്‍ഥ യ�ോഗിയായ ഒരാളെപ്പോലും കാണാനാ
വുന്നില്ല. വിവേകം, വൈരാഗ്യം, അഭ്യാസം എന്നി
വയെ മുഖ്യസാധനങ്ങളാക്കി യ�ോഗത്തിനു് പ്ര
യത്നിക്കുകയാണു് വേണ്ടതു്.
ഈശ്വരപ്രണിധാനം
ഈശ്വര പ്രണിധാനാദ്വാ (യ�ോഗദര്‍ശനം1.23)
ഈശ്വരഭക്തി വിശേഷത്താലും ശീഘ്രസമാധി
ലഭിക്കും. പ്രണിധാനത്തിനു് ഭക്തിവിശേഷം
എന്നാണര്‍ഥം. സാധകന്‍ ഈശ്വരന്റെ വിശേ
ഷഗുണങ്ങളറിയുമ്പോള്‍ മറ്റു വസ്തുക്കള�ോടുള്ള
ആകര്‍ഷണം ഇല്ലാതായി ഈശ്വരനില്‍ വിശേ
ഷപ്രേമം ത�ോന്നും. ഈ അവസ്ഥയില്‍ ഇവന്‍
പാത്രമെന്നു് അറിഞ്ഞു് സങ്കല്പമാത്രയില്‍
ഈശ്വരന്‍ കൈക്കൊള്ളുകയും ഈ ഈശ്വര
ന്റെ സഹായതയാല്‍ സമാധിസിദ്ധി ഉണ്ടാവു
കയും ചെയ്യും. യ�ോഗദര്‍ശനം2.1 സൂത്രത്തിന്റെ
വ്യാസഭാഷ്യത്തില്‍ ഈശ്വരപ്രണിധാനത്തിനു്
പറയുന്ന അര്‍ഥം ന�ോക്കുക. സര്‍വക്രിയാണാം
പരമഗുരാവര്പണം തത്ഫലസംന്യാസ�ോവാ
സര്‍വക്രിയകളെയും പരമഗുരുവായ പരമാ
ത്മാവിനു് സമര്‍പ്പിച്ചു് ചെയ്യുകയും അതിന്റെ
ലൗകികഫലേച്ഛ വെടിയുകയും ചെയ്യുന്നതാണു്
ഈശ്വരപ്രണിധാനം.
ഈശ്വരസ്വരൂപം
ഈശ്വരപ്രണിധാനം സിദ്ധിക്കണമെങ്കില്‍
ഈശ്വരന്റെ വാസ്തവിക സ്വരൂപം അറിയണം,
അതിനു് പതഞ്ജലി ഈശ്വരലക്ഷണം നിര്‍വചി
ക്കുന്നു ക്ലേശകര്മ വിപാകാശയൈരപരാമൃഷ്ടഃ
പുരുഷ വിശേഷ ഈശ്വരഃ (യ�ോഗദര്‍ശനം1.24)
അവിദ്യാദിക്ലേശം, ശുഭാശുഭകര്‍മങ്ങള്‍, ആ
കര്‍മങ്ങളുടെ ഫലം, ഫലഭ�ോഗത്തില്‍ നിന്നുള
വായ സംസ്കാരം ഇവ സര്‍വഥാ, സദാ രഹിത
മായിരിക്കുന്നതേത�ോ ആ പുരുഷവിശേഷമാണു്
ഈശ്വരന്‍. ഈ ലക്ഷണംക�ൊണ്ടു് ശരീരധാരി
കളായ എല്ലാ ഈശ്വരന്മാരുടെയും ഖണ്ഢനം
നടക്കുന്നു. ശരീരധാരിക്കു് ക്ലേശത്തില്‍ നിന്നു
വിട്ടുനില്ക്കാനേ കഴിയുകയില്ല. ഈശ്വരസത്ത
യെ മാനിക്കാത്തവരുടെ മതഖണ്ഢനവും ഈ
സൂത്രത്തില്‍ നടക്കുന്നു. ജീവനാണു് ഈശ്വരന്‍
എന്ന വാദഗതിക്കാരുടെ സിദ്ധാന്തവും ഇവിടെ
പ�ൊളിയുന്നു. ഈശ്വരനും ജീവനും ഒന്നാണെ
ന്ന വാദവും ഇവിടെ ഛിന്നഭിന്നമാകുന്നു. പുരു
ഷവിശേഷമാണു് ജീവനല്ല ഈശ്വരന്‍ എന്നി
വിടെ സ്പഷ്ടമാക്കിയിട്ടുണ്ടു്. ഇവിടെ ഒരു കാര്യം
ശ്രദ്ധേയമാണു്. ഈശ്വരന്‍ കര്‍മരഹിതനാ
ണെന്നു് സൂത്രകാരന്‍ പറയുന്നുവല്ലോ. ഇതി
ന്നര്‍ഥം ഈശ്വരന്‍ ഒരു കാര്യവും ചെയ്യുന്നില്ല
എന്നല്ല. ശുഭാശുഭകര്‍മങ്ങള്‍ ജീവനെപ്പോലെ
ചെയ്യുന്നില്ല എന്നേ അര്‍ഥമാക്കേണ്ടൂ. ഈശ്വര
ന്റെ കര്‍മം ശുഭകര്‍മം മാത്രമാണു്. സൃഷ്ടിയുടെ
ഉല്പത്തി, സ്ഥിതി, പ്രളയം, ജീവാത്മാക്കള്‍ക്കു്
യഥായ�ോഗ്യം കര്‍മാനുസൃതം ഫലം നല്കുക
ഈ കര്‍മങ്ങളെല്ലാം ഈശ്വരന്റേതാണു്. ഈ
ശ്വരന്‍ കര്‍മരഹിതനാണെന്നു് പറയുന്നവ
ര്‍ക്കു് ഈശ്വരസ്വരൂപം എന്തെന്നറിവില്ല.
തത്രനിരതിശയം സര്‌വജ്ഞബീജമ് (യ�ോഗ
ദര്‍ശനം1.25) ആ ഈശ്വരനില്‍ അതിശയ
രഹിതമായ അതിനെക്കവിഞ്ഞു് പ�ോകാത്ത
സര്‍വജ്ഞതയുടെ കാരണം (ബീജം) ഉണ്ടു്. ത്രി
കാലങ്ങളിലെയും ജ്ഞാനം ഈശ്വരനിലുണ്ടു്.
ഈശ്വരന്‍ തുല്യനായി ഒരുവിദ്വാനും ഉണ്ടായി
ട്ടില്ല. ഉണ്ടാവുകയുമില്ല. സ ഏഷ പൂര്‌വേഷാമ
പിഗുരുഃ കാലേനാനവച്ഛേദാതു് (യ�ോഗദര്‍ശനം
1.26) ഈശ്വരന്‍ ഗുരുക്കന്മാരുടെയും ഗുരുവാ
ണു്. കാലം അതിനെ ഇല്ലാതാക്കാത്തതാണു്
കാരണം. ഋഷിമഹര്‍ഷിമാരും വലിയ വലിയ
ശാസ്ത്രജ്ഞന്മാരുമെല്ലാം കാലപ്രവാഹത്തില്‍
ഇല്ലാതാകുന്നു. ഏത�ൊരു ശരീരത്തെ ആധാര
മാക്കിയാണ�ോ അവര്‍ വിദ്യ സമ്പാദിക്കുന്നതു്,
ആ ശരീരം ഇല്ലാതായി പ�ോകണമെന്നര്‍ഥം.
ശരീരം നഷ്ടപ്പെടുന്നതിനാല്‍ അവര്‍ക്കു് പിന്നെ
യും പഠിപ്പിക്കാന്‍ കഴിയുന്നില്ല. എപ്പോള്‍ വരെ
ശരീരമുണ്ടോ അതുവരെ വിദ്യ നല്കി ഗുരുവാകാ
നാകും. അത്രതന്നെ. പരമാത്മാവാകട്ടെ, സര്‍
വവ്യാപിയും സര്‍വശക്തിമാനും സര്‍വജ്ഞനു
മായതുക�ൊണ്ടു് ശരീരം ധരിക്കേണ്ട. അങ്ങനെ
എക്കാലവും ഗുരുവായിരിക്കാന്‍ കഴിയുന്നു. ഈ
ശ്വരന്റെ സഹായതയാലേ ജീവാത്മാവിനു് വിദ്യ
പഠിപ്പിക്കാനാവൂ. ഈശ്വരനെ അറിയായ്കയാലാ
ണു് ചിലര്‍ സ്വയം വിദ്വാന്മാരെന്നു് അഭിമാനിക്കു
ന്നതു്. ഈശ്വരനേക്കാള്‍ വിലയവനാണു് ഗുരു
വെന്നു് ചിലര്‍ വിചാരിക്കുന്നുണ്ടു്. ഈശ്വരനെ
അറിയായ്കയാല്‍ സംഭവിക്കുന്ന തെറ്റാണിതും.
സമസ്ത ഗുരുക്കന്മാരുടെയും വിദ്വാന്മാരുടെയും
ഋഷി മുനിമാരുടെയും ജ്ഞാനം ഈശ്വരന്റെ
ജ്ഞാനത്തിന്റെ മുന്‍പില്‍ എത്രയ�ോ തുച്ഛമാ
ണു് ! ഈശ്വര�ോക്തമായ വേദജ്ഞാനം പ്രാപി
ച്ചാല്‍ മാത്രമേ അതിന്റെ സഹായതയ�ോടെ
ഏതെങ്കിലും ഗുരുവിനു് ശിഷ്യന്മാരെ പഠിപ്പിക്കു
വാന്‍ കഴിയൂ. അതിനാല്‍ ഗുരു ഈശ്വരനേക്കാ
ള്‍ വലിയവനാണെന്നു് കരുതുന്നതു് ശരിയല്ല.
ഈശ്വരവാചകം
തസ്യവാചകഃ പ്രണവഃ (യ�ോഗദര്‍ശനം1.27)
ഈ ഈശ്വരന്റെ വാചകം പ്രണവം ഓം
ആകുന്നു. ഈശ്വരന്‍ ഏകസത്താത്മകവ
സ്തുവാണു്. അതിന്റെ വാചകശബ്ദം (പേരു
കുറിക്കുന്ന പദം) ഓണു് ആണു്. സാധകന്‍
ഈശ്വരസ്വരൂപവും ഈശ്വരനാമവും ശരി
യായറിഞ്ഞാല്‍ യ�ോഗമാര്‍ഗത്തില്‍ അയാ
ള്‍ക്കു് സഫലത ലഭിക്കുന്നു. പതഞ്ജലീമഹര്‍ഷി
നടേ ഈശ്വരന്റെ സ്വരൂപം വെളിവാക്കിയിട്ട്,
ഈ സൂത്രത്തില്‍ പേര് വെളിപ്പെടുത്തുന്നു.
ഈശ്വരപ്രണിധാനത്തില്‍ നാമവും നാമിയും
വാചകവും വാച്യവും പേരും പേരുകാരനും
എന്തെന്നറിവുണ്ടാകണം. ഈശ്വരനെ കുറിക്കു
ന്ന നാമം ഈശ്വരസ്വരൂപത്തെ വെളിവാക്കി
ത്തരുന്നതായിരിക്കണം. ചിലര്‍ക്കു് ഈശ്വര
നാമങ്ങളറിയാം. എന്നാല്‍ അതിന്റെ അര്‍ഥം
അറിവില്ല. അറിയുന്നെങ്കില്‍ത്തന്നെ ഈശ്വര
സ്വരൂപത്തിനു വിപരീതമായിട്ടാണു്. നാമവും
അര്‍ഥവും അറിയാവുന്നവരാകട്ടെ ജപിക്കുന്ന
മ്പോള്‍ മനസ്സു് അങ്ങുമിങ്ങും പ�ോകുന്നെന്നു
പരാതിപ്പെടുന്നു. ജപിക്കുമ്പോള്‍ അര്‍ഥം മനസ്സി
ല്‍ വരാതിരിക്കും. അര്‍ഥം വരുമ്പോഴാകട്ടെ
ജപം നടക്കുന്നില്ല. ഈ സമസ്തസമസ്യകള്‍ക്കും
പൂരണം ലഭിക്കുന്നതു് ഈശ്വരസ്വരൂപം, ഈശ്വ
രനാമം എന്നിവയുടെ ജ്ഞാനം പരിപക്വമാ
കുമ്പോഴാണു്. ജ്ഞാനം പരിപക്വമാകുമ്പോള്‍
ജപിക്കുന്നതിന്റെ അര്‍ഥം മനസ്സില്‍ ധാരണം
ചെയ്യാന്‍ പ്രയാസമില്ലാതാകുന്നു.
ജപവിധി
തജ്ജപസ്തദര്ഥഭാവനമ് (യ�ോഗദര്‍ശനം1.28)
ആ പ്രണവമായ ഓം ജപിക്കുകയും പ്രണവത്തി
ന്റെ അര്‍ഥം ഈശ്വരനെ മനസ്സില്‍ വിചാരിക്കു
കയും വേണം. ഈശ്വരന്‍ സര്‍വരക്ഷകനാ
ണു്. ഇതു് മനസ്സില്‍ വയ്ക്കണം. ജപിക്കുന്നതിനു്
മുന്‍പ് യജൂര്‍വേദത്തിന്റെ 40ാം അധ്യായം 8ാം
മന്ത്രമായ സപര്യഗാതു് എന്ന മന്ത്രത്തിലെയും
ആര്യസമാജത്തിന്റെ രണ്ടാം നിയമത്തില്‍
പറയുന്ന ഈശ്വരന്‍ സച്ചിദാനന്ദ സ്വരൂപനും
എന്നതിലെയും അര്‍ഥം ഉള്ളില്‍വച്ചു് ഓം ജപി
ക്കണം. തുടക്കത്തില്‍ വാണിയാല്‍ ഉച്ചരിക്കുന്ന
തു് സൗകര്യപ്രദമാവും. ജപത്തില്‍ അഭ്യാസം
ദൃഢമായാല്‍ മനസാ ജപിക്കാന്‍ വിഷമം ഉണ്ടാ
വുകയില്ല. അപ്പോള്‍ മനസാ ജപിക്കുന്നതാണു്
ഉത്തമം. ഉച്ചരിക്കുന്നതുപ�ോലെ മനസാ ജപിച്ചു്
ഓമിന്റെ അര്‍ഥവും സ്മരിക്കണം. അര്‍ഥസഹി
തം ജിപിക്കുന്നതുക�ൊണ്ടു് മനസ്സു് വശത്താവുക
യും ഈശ്വരപ്രേമം ദൃഢമാവുകയും ചെയ്യും.
വ്യാവഹാരികജീവിതത്തില്‍ യമനിയമങ്ങള്‍
പാലിക്കാതെ ജപത്തിനു് പ്രയ�ോജനസിദ്ധി ലഭി
ക്കുകയില്ല. ചിലര്‍ ആയിരക്കണക്കിനു് നാമജപം
നടത്താറുണ്ടു്. അവര്‍ക്കു് അര്‍ഥമ�ൊന്നും അറി
യുകയില്ല. അവര്‍ യമനിമയങ്ങള്‍ പാലിക്കാ
റുമില്ല. ഇതുക�ൊണ്ടു് ജ്ഞാനമ�ോ ശക്തിയ�ോ
ആനന്ദമ�ോ ലഭിക്കുമെന്നു് പ്രതീക്ഷിക്കരുതു്.
മനസ്സു് വശത്താകുന്നില്ലെന്നതാണു് മിക്കവ
ര്‍ക്കും ജപത്തില്‍ അനുഭവപ്പെടുന്ന വൈഷമ്യം.
ഇതിനു് ഒരു പരിഹാരമേയുള്ളു. മനസ്സു്, ശരീരം,
ഇന്ദ്രിയങ്ങള്‍ എന്നിവയെല്ലാം ജഡവസ്തുക്ക
ളാണെന്നും അവയെ ഞാനാണു് നടത്തുന്ന
തെന്നും ധരിക്കണം. മനസ്സും മറ്റും ചേതനമാ
ണെന്നു് ധരിച്ചാല്‍ അതിനെ വശത്താക്കാന്‍
കഴിയാതെ വരും. അതിനാല്‍ മുറയ്ക്കുമുറയ്ക്കു് അഭ്യ
സിക്കേണ്ടതു്, മനസ്സു് ജഡമാണു് അതെന്റെ
നിയന്ത്രണത്തിലാണ്, ഞാനറിയാതെയും
എന്റെ പ്രേരണയില്ലാതെയും അതിനു് നല്ലത�ോ
തീയത�ോ ചെയ്യാന്‍ ശക്തിയില്ല എന്നു് ഉറപ്പിക്ക
ലാണു്. ഇങ്ങനെ ചെയ്താല്‍ സരളമായി മനസ്സി
നെ ജയിക്കാം. മനസ്സു് ജഡമാണു് എന്നതിനു്
പ്രമാണം, അതുപലെ മനസ്സും ജഡമാണു് എന്നു്
സത്യാര്‍ഥപ്രകാശം 9ാം സമുല്ലാസത്തില്‍ പറ
ഞ്ഞിരിക്കുന്നു. പുരുഷ�ോപകരണേ വാ മനസ്യ
നാത്മന്യാത്മഖ്യാതിരിതി (യ�ോഗദര്‍ശനം 2.5
നു് വ്യാസഭാഷ്യം) ജീവന്റെ ഉപകരണമായ മന
സ്സിനെ ആത്മാവെന്നു് ധരിക്കുന്നതു് അവിദ്യയാ
ണു് എന്നു് പറഞ്ഞിരിക്കുന്നു.
ജപത്തിന്റെ ഫലം
തതഃ പ്രത്യക്‌ചേതനാധിഗമ�ോ പ്യന്തരായാ
ഭാവശ്ച (യ�ോഗദര്‍ശനം1.28) വിധിപൂര്‍വം
ജപിച്ചാല്‍ ഈശ്വരസാക്ഷാത്കാരം ഉണ്ടാ
വുകയും വ്യാധി തുടങ്ങിയ ഒന്‍പതു് അന്തരായ
ങ്ങള്‍ ഇല്ലാതാവുകയും ചെയ്യും. ഈശ്വര സാ
ക്ഷാത്കാരം ഉണ്ടാകുമ്പോള്‍ പൂര്‍ണാനന്ദം
ലഭിക്കുന്നു. സാക്ഷാത്കാരഭംഗം ഉണ്ടാകുമ്പോ
ള്‍ വീണ്ടും ക്ലേശങ്ങളുടെ പ്രവൃത്തി ആരംഭിക്കുക
യും ചെയ്യും.
അന്തരായങ്ങള്‍
വ്യാധിസ്ത്യാന സംശയപ്രമാദാലസ്യാ വിരതി
ഭ്രാന്തിദര്‍ശനാ ലബ്ധഭൂമിക ത്വാനവസ്ഥിത
ത്വാനി ചിത്തവിക്ഷേപാസ്തേ ന്തരായാഃ (യ�ോ
ഗദര്‍ശനം1.30) വാതം, പിത്തം, കഥം, ധാതു,
ആഹാരത്തില്‍ നിന്നുള്ള രസം ഇന്ദ്രയവൈ
ഷമ്യം എന്നിവയാണു് വ്യാധി. യ�ോഗസാധനയി
ല്‍ അരുചിയാണു് സ്ത്യാനം. ഞാനറിയാന്‍ പ്ര
യത്നിക്കുന്ന ഈശ്വരന്‍ ഉണ്ടോ ഇല്ലയ�ോ എന്ന
മാനസികാവസ്ഥയാണു് സംശയം. സമാധി
സാധനകള്‍ ചെയ്യാതെ ഉപേക്ഷിക്കുന്നതാണു്
പ്രമാദം. ശരീരത്തിലും മനസ്സിലും ഭാരം ത�ോന്നി
യ�ോഗാഭ്യാസം വിട്ടുകളയുന്നതാണു് ആലസ്യം.
വിരക്തിയില്ലായ്മ വിഷയഭ�ോഗങ്ങളില്‍ അഭിരു
ചിയാണു് അവിരതി. ജഡത്തെ ചേതനമായും
ചേതനത്തെ ജഡമായും കാണുന്നതാണു് ഭ്രാ
ന്തിദര്‍ശനം. വിഗ്രഹത്തെ വണങ്ങുന്നതു് ഉദാ
ഹരണം. സമാധിപ്രാപ്തിയുണ്ടാകാതിരിക്കുന്ന
താണു് അലബ്ധഭൂമികത്വം. സമാധി ലഭിച്ചാലും
സ്ഥിരമായി ലഭിക്കാതിരിക്കുന്നതാണു് അനവ
സ്ഥിതത്വം. ഇവ യ�ോഗത്തിന്റെ അന്തരായങ്ങ
ള്‍ ബാധകള്‍ ആണു്. വിധിപൂര്‍വം ഈശ്വര
പ്രണിധാനം ചെയ്യുമ്പോള്‍ ഈ വിഘ്‌നങ്ങള്‍
ഇല്ലാതാകും.
ഉപവിഘ്‌നങ്ങള്‍
ദുഃഖദൗര്‍മനസ്യാങ്ഗമേജയത്വശ്വാസപ്രശ്വാ
സാ വിക്ഷേപസഹഭുവഃ (യ�ോഗദര്‍ശനം1.31)
ഏതില്‍നിന്നു പീഡ ഉണ്ടാകയാല്‍, അതിനെ
നശിപ്പിക്കുവാന്‍ ജീവികള്‍ പ്രയത്നിക്കുന്നുവ�ോ
അതിനെയാണു് ദുഃഖം എന്നു പറയുന്നതു്.
ആധ്യാത്മികം, ആധിഭൗതികം, ആധിദൈവി
കം എന്നിങ്ങനെ ദുഃഖം മൂന്നു വിധമുണ്ടു്. ഇച്ഛാ
പൂര്‍ത്തിയുണ്ടാകായ്കയാല്‍ മനസ്സിനുണ്ടാകുന്ന
ക്ഷോഭവും അപ്രസന്നതയുമാണു് ദൗര്‍മനസ്യം.
അംഗങ്ങളെ വിറപ്പിക്കുന്നതാണു് അംഗമേ
ജയത്വം. ശ്വാസപ്രശ്വാസങ്ങള്‍ സ്വന്തം ഇച്ഛ
യ്ക്കുവിരുദ്ധമായി (അനിയന്ത്രിതമായി ) നടക്കു
ന്നതാണു് ശ്വാസപ്രശ്വാസവിക്ഷേപം. ഈ
ഉപവിഘ്‌നങ്ങള്‍ വിക്ഷേപങ്ങള�ോടുകൂടി ഉണ്ടാ
യിരിക്കും. വിക്ഷേപം ഇല്ലാതായാല്‍ ഇവയും
ഇല്ലാതാകും.
യ�ോഗവിഘ്‌ന നിവാരണം
തത്പ്രതിഷേധാര്ഥമേകതത്ത്വാഭ്യാസഃ (യ�ോ
ഗദര്‍ശനം1.32) ഈ വിഘ്‌നങ്ങളെ അകറ്റുന്ന
തിനു് വീണ്ടും വീണ്ടും ഏകതത്ത്വമായ (വേറെ
വസ്തുക്കളുടെ കലര്‍പ്പില്ലാത്ത) ഈശ്വരനെ
ഉപാസിക്കണം. ഈ വിഘ്‌നങ്ങളെ ദൂരീകരി
ക്കാന്‍ വേറെ ഉപായമ�ൊന്നും ഇല്ല. ഈ സൂത്ര
ത്തിലെ ഏകതത്ത്വം എന്നതിനു് ഈശ്വരന്‍
എന്നാണു് ദയാനന്ദമഹര്‍ഷി അര്‍ഥമെടുത്തി
രിക്കുന്നതു്. ചില ഭാഷ്യകര്‍ത്താക്കളാകട്ടെ,
ഏതെങ്കിലും ജഡവസ്തു എന്നര്‍ഥമെടുത്തി
ട്ടുണ്ടു്. ഈശ്വരന്‍ എന്നര്‍ഥമെടുക്കുന്നതാണു്
ഉചിതം. ഈ വിഘ്‌നങ്ങളെ ദൂരീകരിക്കാന്‍
ഈശ്വരനല്ലാതെ ഒരു ജഡവസ്തുവിനും സാ
മര്‍ഥ്യമില്ല, ഈശ്വരപ്രണിധാന ചര്‍ച്ച ഇവിടെ
ഉപസംഹരിക്കുന്നതിനാലും ഏകതത്ത്വത്തിനു്
ഈശ്വരന്‍ എന്നര്‍ഥമെടുക്കുുന്നതാണു് ഉചിതം.
മുപ്പതാം സൂത്രത്തില്‍ ജപത്താല്‍ ഈശ്വരസാ
ക്ഷാത്കാരം എങ്ങനെയെന്നതിനാണു് മുഖ്യത
നല്കിയിരിക്കുന്നതു്. അതിനാല്‍ ഏകതത്ത്വത്തി
നു് ഈശ്വരന്‍ എന്നര്‍ഥമെടുക്കുന്നതാണു് ശരി,
ജഡതത്ത്വമെന്നതല്ല.
യ�ോഗാഭ്യാസിയുടെ പെരുമാറ്റം
മൈത്രീകരുണാമുദിത�ോപേക്ഷാണാംസുഖ
ദുഃഖ പുണ്യാപുണ്യവിഷയാണാംഭാവനാതശ്ചി
ത്ത പ്രസാദനമ് (യ�ോഗദര്‍ശനം1.33) യ�ോഗി
സുഖയുക്തര�ോടു മൈത്രിയും ദുഃഖിതര�ോടു്
ദയയും പുണ്യാത്മക്കള�ോടു് ഹര്‍ഷവും പാപിക
ള�ോടു് ഉപേക്ഷ(മൈത്രിയും ദ്വേഷവുമില്ലായ്മ)
യും പുലര്‍ത്തണം. ഇങ്ങനെ പെരുമാറിയാ
ല്‍ ചിത്തം പ്രസന്നമാകും. പ്രസന്നമായാല്‍
ഏകാഗ്രത ലഭിക്കും. സുഖയുക്തര�ോടു് മൈത്രി
പുലര്‍ത്താന്‍ പറഞ്ഞിരിക്കുന്നു. ചിലര്‍ക്കു് അന്യ
രുടെ സുഖസൗകര്യവും സമ്പത്തും കാണു
മ്പോള്‍ ദ്വേഷമുണ്ടാകും. ഇതു് ചിത്തപ്രസന്നത
നശിപ്പിക്കും. അപ്രസന്നചിത്തം ചഞ്ചലമാകും.
അതിനാല്‍ സുഖസമ്പന്നരായ ജീവികളെ
കാണുമ്പോള്‍ ചിത്തപ്രസന്നതയുണ്ടാകണം.
മഹാത്മാക്കളെ കാണുമ്പോള്‍ ചിലര്‍ക്കു്
ഈര്‍ഷ്യയുണ്ടാകും. ഇതില്‍നിന്നു രക്ഷപെടാ
നും ഹര്‍ഷാനുഭാവം നല്ലതാണു്. ദുഃഖിതരെ
കണ്ടാല്‍ അവരെ സുഖികളാക്കുന്നതിനു് പ്രയ
ത്നിക്കണം. പര�ോപകാരം ചെയ്താല്‍ മനസ്സില്‍
ഈര്‍ഷ്യയും വെറുപ്പും ഉദാസീനതയും ഉണ്ടാവു
കയില്ല. പാപികള�ോടു മൈത്രിയും ദ്വേഷവും കാ
ട്ടുന്നതു് ഹാനികരമാണു്. അതിനാല്‍ അവര�ോടു്
ഉപേക്ഷയാണു് നന്നു്. സൂത്രകാരന്‍ നിര്‍ദ്ദേശിച്ച
പ്രകാരമാണു് യ�ോഗാഭ്യാസി പെരുമാറേണ്ടതു്.
അല്ലെങ്കില്‍ യ�ോഗമാര്‍ഗത്തില്‍ സഫലത കി
ട്ടുകയില്ല.
പ്രാണായാമത്താല്‍ ഏകാഗ്രത
പ്രച്ഛര്ദനവിധാരണാഭ്യാംവാ പ്രാണസ്യ (യ�ോ
ഗദര്‍ശനം1.34) ഈ സൂത്രത്തില്‍ അര്‍ഥം
ദയാനന്ദ മഹര്‍ഷി വേദപര്യടനത്തിലെ ഉപാ
സനാവിഷയത്തില്‍ ഇപ്രകാരം എഴുതുന്നു.
ഭക്ഷിച്ച അന്നം എപ്രകാരമാണ�ോ ഛര്‍ദ്ദിക്കുന്ന
തു് അതുപ�ോലെ ശരീരസ്ഥിതമായ വായുവിനെ
വെളിയിലേക്കു തള്ളിക്കളഞ്ഞു് യഥാശക്തി
വെളിയില്‍ത്തന്നെ സ്തംഭിപ്പിച്ചു നിര്‍ത്തി ചിത്ത
ത്തിന്റെ ഏകാഗ്രത സമ്പാദിക്കാം. ഉള്ളിലെ
വായുവിനെ നാസാദ്വാരങ്ങളിലൂടെ വിശേഷപ്ര
യത്നം ക�ൊണ്ടു് വമിക്കുന്നതാണു് പ്രച്ഛര്‍ദ്ദനം.
വെളിയില്‍ നിര്‍ത്തുന്നതു് വിധാരണം. ഇതാണു്
പ്രാണായാമം. ഇപ്രകാരം പല പ്രാവശ്യം ചെയ്യു
മ്പോള്‍ പ്രാണന്‍ ഉപാസകനു് വശഗമാകുന്നു.
പ്രാണന്‍ സ്ഥിരമായാല്‍ മനസ്സും മനസ്സു് സ്ഥിര
മായാല്‍ ആത്മാവും സ്ഥിരമാകുന്നു. ഇവ മൂന്നും
സ്ഥിരമായാല്‍ സ്വന്തം ആത്മാവിന്റെ മധ്യത്തി
ല്‍ സ്ഥിതിചെയ്യുന്ന ആനന്ദരൂപിയായ ഈശ്വ
രനില്‍ മഗ്നനാകണം. മുങ്ങിപ്പൊങ്ങി വായുവെ
ടുത്തു് ജലത്തില്‍ മുങ്ങാക്കൃഴയിടുന്നതുപ�ോലെ
ഈ പരിശീലനം തുടരണം.
അവിദ്യയുടെ കാരണമെന്താണ് ?
ഇതിനുത്തരം പറയുന്നു ഇന്ദ്രിയദ�ോഷാത്സം
സ്കാരദ�ോഷാച്ചാവിദ്യാ (വൈശേഷികദര്‍ശ
നം9 2.10) ഇന്ദ്രിയങ്ങളുടെ സംസ്കാരങ്ങളുടെയും
ദ�ോഷത്താല്‍ അവിദ്യ ഉണ്ടാകുന്നു. അവിദ്യയെ
അകറ്റാന്‍ ഇന്ദ്രിയ സംസ്കാരദ�ോഷങ്ങളെ ദൂ
രത്താക്കണം. ഈ ദ�ോഷങ്ങള്‍ അകന്നാല്‍
അവിദ്യ മാറും. അവിദ്യ മാറിയാല്‍ സംയ�ോഗാ
ഭാവമുണ്ടാകുകയും സംയ�ോഗാഭാവം ഉണ്ടായാ
ല്‍ ജീവനു് മ�ോക്ഷം ലഭിക്കുകയും ചെയ്യുമെന്നു്
പതഞ്ജലീ മഹര്‍ഷി പറയുന്നു.
മ�ോക്ഷോപായം വിവേകഖ്യാതിരവിപ്ലവാഹാ
ന�ോപായഃ (യ�ോഗദര്‍ശനം2.26) വിചലിതമാ
കാത്ത വിവേകഖ്യാതിയാണു് മ�ോക്ഷാപായം.
ഈശ്വരനു്, ജീവനു്, പ്രകൃതി, പ്രകൃതിയില്‍ നി
ന്നുണ്ടാകുന്നവ എന്നിവയുടെ സ്വരൂപജ്ഞാ
നമാണു് വിവേകഖ്യാതി. ഈ വിവേകഖ്യാതി
ഇളകാത്തതായിരിക്കണം. എന്നാലേ മ�ോ
ക്ഷോപായമാകൂ.
2. സൃഷ്ടികര്‍മത്തിനനുകൂലമായതെല്ലാം സത്യ
വും വിരുദ്ധമായതെല്ലാം അസത്യവും ആകുന്നു.
മാതാപിതാക്കന്മാരുടെ സംയ�ോഗം കൂടാതെ
പുത്രന്‍ ജനിച്ചു എന്നു പറയുന്നതു് സൃഷ്ടിക്രമ
ത്തിനു വിരുദ്ധമാകയാല്‍ അസത്യമായിരിക്കും
എന്നതു് ഉദാഹരണം.
സത്യാസത്യ നിര്‍ണയം
മനുവിന്റെ വാക്കുകളില്‍ സത്യാസത്യനിര്‍ണ
യത്തിനുള്ള പടികള്‍ ഇവയാണു് വേദഃ സ്മൃതിഃ
സദാചാരഃ സ്വസ്യച പ്രയമാത്മനഃ ഏതച്ചതു
ര്‍വിധം പ്രാഹുഃസാക്ഷാത്ധര്മസ്യ ലക്ഷണമ്
(മനുസ്മൃതി 2.12) വേദം, സ്മൃതി, സത്പുരുഷന്മാരു
ടെ ആചരണം, സ്വന്തം ആത്മാവിന്റെ ജ്ഞാന
ത്തിനു വിരുദ്ധമല്ലാത്ത പ്രിയമായ ആചരണം
എന്നീ നാലാണു് സാക്ഷാല്‍ ധര്‍മത്തിന്റെ
ലക്ഷണം.
യമപാലന രീതി
ജാതിദേശകാല സമയാനവച്ഛിന്നാഃ സാര്‌വ
ഭൗമാ മഹാവ്രതമ്. (യ�ോഗദര്‍ശനം2.31) ജാതി,
ദേശം, കാലം, സമയം എന്നിവയാല�ൊന്നും
ഭഞ്ജിക്കപ്പെടാത്തതും എല്ലാ അവസ്ഥകളിലും
പാലിക്കാന്‍ ക�ൊള്ളാവുന്നതുമായ യമത്തിനു്
മഹാവ്രതം എന്നു പറയുന്നു. എങ്ങനെയെന്നാ
ല്‍.
1. ജാതി മത്സ്യം പിടിക്കുന്നവന്‍ ഞാന്‍ മത്സ്യ
ത്തെ മാത്രമേ ക�ൊല്ലൂ മറ്റൊന്നിനെയും ക�ൊല്ലു
കയില്ല എന്നു തീരുമാനിക്കുന്നതു്.
2. ദേശം വിദ്യാപ്രചാരവും ധര്‍മപ്രചാരവും ചെ
യ്യുന്നിടത്തു് ഹിംസിക്കില്ല.
3. കാലം അമാവാസി തുടങ്ങിയ ദിനങ്ങളില്‍
ക�ൊല്ലുകയില്ല.
4. സമയം ഇന്ന സമയത്തേ ഹിംസിക്കൂ അല്ലാ
ത്തപ്പോള്‍ ഹിംസിക്കില്ല.
ഇങ്ങനെ പറയുന്നതു് യഥാര്‍ഥത്തില്‍ അഹിം
സയല്ല. ഇതുപ�ോലെ സത്യം അസ്തേയം, ബ്രഹ്മ
ചര്യം, അപരിഗ്രഹം എന്നിവയെയും മനസ്സിലാ
ക്കണം. ഈ യമങ്ങളുടെ പാലനം ജാതി, ദേശം,
കാലം സമയം എന്നിവയുടെ പരിധിയില്‍
ബന്ധിക്കാവുന്നതല്ല. അതിനാല്‍ ഇവയ്ക്കു് സാ
ര്‍വഭൗമമഹാവ്രതം എന്നു് പറയുന്നു.
ബാധയ�ൊഴിക്കാന്‍ ഉപായം
യമങ്ങള്‍ പാലിക്കുന്നതില്‍ ബാധകളുണ്ടാ
യാല്‍ അവയെ ഒഴിവാക്കാന്‍ ഉപായമുണ്ടു്.
വിതര്കബാധനേ പ്രതിപക്ഷഭാവനമ് (യ�ോ
ഗദര്‍ശനം2.33) വിതര്‍ക്കങ്ങള്‍ ബാധിച്ചാല്‍
സാധകന്‍ പ്രതിപക്ഷഭാവന ചെയ്യണം. യമ
നിയമാദികള്‍ ഭഞ്ജിക്കണമെന്നു ത�ോന്നിയാല്‍
ആ വിപരീതാചരണം ക�ൊണ്ടുണ്ടാകാവുന്ന
അനര്‍ഥങ്ങളെ അറിഞ്ഞ്, അങ്ങനെ ചെയ്യാതി
രിക്കുകയും അവ ചെയ്യില്ലെന്നു് സങ്കല്പപൂര്‍വം വി
ര�ോധിക്കുകയും ചെയ്യുന്നതാണു് പ്രതിപക്ഷഭാവ
നം. ഞാന്‍ ഈ യമനിയമങ്ങള്‍ പാലിക്കുമെന്നു്
പ്രതിജ്ഞയെടുത്താല്‍, അശുഭസംസ്കാരവും
കുസംഗവും നിമിത്തം മനസ്സില്‍ ഈ യമനിയ
മങ്ങള്‍ ഭഞ്ജിക്കണമെന്ന ഇച്ഛയുണ്ടാകും. യമ
നിയമങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കണ
മെന്നു് അവിദ്യ നിമിത്തവും യ�ോഗാഭ്യാസിക്കു്
ത�ോന്നും. ഇങ്ങനെ വരുന്ന സങ്കടകാലത്തു്
സാധകന്‍ എന്തു ചെയ്യണം?
യമനിയമങ്ങളുടെ ഫലം
അഹിംസാപ്രതിഷ്ഠായാം ത ത്സന്നിധൗ വൈര
ത്യാഗഃ (യ�ോഗദര്‍ശനം2.35) അഹിംസാധര്‍മ
ത്തിന്റെ ഫലം അതു് ആചരിക്കുന്നയാളിന്റെ
മനസ്സില്‍നിന്നു് വൈരഭാവം വിട്ടു പ�ോകുകയെ
ന്നതാണു്. ആ മനുഷ്യന്റെ സംസര്‍ഗത്താല്‍
ഇതരരുടെ മനസ്സില്‍ നിന്നും വൈരഭാവം
വിട്ടുപ�ോകുന്നു. (വേദപര്യടനം ഉപാസനാ
വിഷയം) അഹിംസാസിദ്ധിയുണ്ടാകുന്നത�ോടെ
യ�ോഗിയ�ോടു് എല്ലാ ജീവികളും വൈരഭാവം
ത്യജിക്കുമെന്നു് ചിലര്‍ പറയുന്നു. വാസ്തവത്തില്‍
ഇതു ശരിയല്ല. എന്തെന്നാല്‍ പ്രത്യക്ഷാദി പ്രമാ
ണങ്ങള്‍ക്കു് നിരക്കുന്നതല്ലിതു്.
സത്യപ്രതിഷ്ഠായാം ക്രിയാഫലാശ്രയത്വമ്
(യ�ോഗദര്‍ശനം2.36) സത്യത്തെ മാനിക്കുക
യും പറയുകയും ആചരിക്കുകയും ചെയ്യുന്നയാള്‍
ചെയ്യാനാഗ്രഹിക്കുന്നതും ചെയ്യുന്നതും എല്ലാം
സഫലമായിത്തീരുന്നു. (ഉപാസനാവിഷയം
ടി.) ഈ സത്യത്തെ സംബന്ധിച്ചും വളരെ
വിഭ്രാന്തികലുണ്ടു്. സത്യവാദിയായ യ�ോഗി
എന്തുപറഞ്ഞാലും അങ്ങനെ സംഭവിക്കുമെന്നു്
ചിലയാളുകള്‍ വിശ്വസിക്കുന്നു. അഗ്നി തണു
ത്തതാകട്ടെ എന്നു പറഞ്ഞാല്‍ തണുത്തതാ
കമത്രേ. ജീവനുള്ള മനുഷ്യന്‍ ജഡമാകട്ടെ
എന്നു പറഞ്ഞാല്‍ ജഡമാകും! ഇത�ൊന്നും
സംഭവിക്കുന്ന കാര്യങ്ങളല്ല. നീ ധാര്‍മികനാകൂ
എന്നു് യ�ോഗി പറഞ്ഞാല്‍ ഉടനെ അയാള്‍ ധാ
ര്‍മികനാകും. ഇവിടെല്ലാം ഒന്നു ചിന്തിക്കണം.
യ�ോഗി എപ്പോഴും പരീക്ഷിച്ചേ പറയൂ. നടക്കാ
ത്തത�ൊന്നും പറയുകയില്ല. യ�ോഗി പറയുന്നതു
കേള്‍ക്കുന്നവരെല്ലാം ധാര്‍മികരാകുമെന്നതു്
നടക്കാത്തതാണു്. നല്ല സംസ്കാരമുള്ളവര്‍
യ�ോഗി പറയുന്നതു് ശ്രദ്ധിച്ചു കേള്‍ക്കുകയും വി
ശ്വസിക്കുകയും ചെയ്യും. ബുദ്ധിനേരേ പ്രവര്‍ത്തി
ക്കുന്നവരുടെ ജീവിതത്തില്‍ യ�ോഗിയുടെ
വാക്കു് പ്രഭാവമുണ്ടാക്കും. എന്നാല്‍ എല്ലാവരി
ലും തുല്യമായി ഈ പ്രഭാവം ഉണ്ടാവുകയില്ല.
സത്യവാദി ആര�ോടെങ്കിലും നീ ധാര്‍മികനാകൂ
എന്നു പറഞ്ഞാല്‍ അയാള്‍ ധാര്‍മികനാകുമെ
ങ്കില്‍ യ�ോഗികള്‍ എല്ലാവരെയും ധര്‍മിഷ്ഠരാ
ക്കുന്നതിനു് അനേകം ഉപദേശങ്ങള്‍ നല്കിയിട്ടും,
ഗ്രന്ഥങ്ങള്‍ രചിച്ചിട്ടും എല്ലാവരും എന്തേ ധാ
ര്‍മികരായില്ല? ഈശ്വരന്‍ സത്യവാദിയാണു്.
എല്ലാവരെയും ധാര്‍മികരാക്കാന്‍ ഉപദേശ
ങ്ങളും നല്‍കി. എന്തേ എല്ലാവരും ധാര്‍മിക
രായില്ല? അതിനാല്‍ യ�ോഗികളുടെ പേരില്‍
നടക്കാത്ത കാര്യങ്ങള്‍ വെച്ചുകെട്ടിയിട്ടു് പ്രയ�ോ
ജനമില്ല, ഇത്തരം അസത്യങ്ങള്‍ യ�ോഗിക്കും
യ�ോഗത്തിനും നിന്ദയല്ലാതെ സ്തുതിക്കു് കാര
ണമാവുകയില്ല.
നിയമങ്ങളുടെ ഫലം
1. ശൗ ചാ ത്സ്വാ ങ് ഗ ജൂഗുപ്സ ാ പരൈരസം
സര്ഗഃ (യ�ോഗദര്‍ശനം2.40) ശുചിത്വം ഉണ്ടാ
ക്കുമ്പോള്‍ സ്വശരീരത്തോടു തന്നെ ജൂഗുപ്സ
യും അന്യരുടെ ശരീരത്തെ ത�ൊടാന്‍പോലും
ഇഷ്ടമില്ലാതാവുകയും ചെയ്യും. സ്വശരീരത്തെ
ഏറ്റവും ശുചിയാക്കി കാണാതിരിക്കുവ�ോളം
അതു് അതിസുന്ദരവും പവിത്രവുമാണെന്നു
ത�ോന്നും. ശരീരസൗന്ദര്യം വര്‍ധിപ്പിക്കാന്‍
ഈശ്വര�ോപാസന, സത്പുരുഷസംഗം, സ്വാ
ധ്യായാദി ഉത്തമകര്‍മങ്ങള്‍ എന്നിവയെല്ലാം
പരിത്യജിക്കും. അന്യരുടെ സുന്ദരശരീരം കാ
ണുമ്പോള്‍ മ�ോഹിക്കും. ശരീരസൗന്ദര്യം കണ്ടു്
സ്വന്തം കര്‍ത്തവ്യം മറക്കും. ശ്രദ്ധയ�ോടെ ശരീ
രശുദ്ധി ചെയ്യുകയാണെങ്കില്‍ മലമൂത്രഭണ്ഢാ
രമാണു് ശരീരമെന്നു മനസ്സിലാകും. ഇതിന്റെ
പരിണാമമായി സ്വശരീരത്തിലും പരശരീര
ത്തിലും ആസക്തി കുറയും. ശരീരത്തിലെ
ആസക്തി കുറയുമ്പോള്‍ ഈശ്വര�ോപാസന
യും മറ്റും ആരംഭിക്കും.
5. സമാധിസിദ്ധിരീശ്വരപ്രണിധാനാതു് (യ�ോ
ഗദര്‍ശനം2.45) ഈശ്വരപ്രണിധാനത്താ
ല്‍ സമാധിയും സമാധിയാല്‍ ആനന്ദവും
ജ്ഞാനവും ലഭിക്കുകയും ചെയ്യും.
ആസനം എന്താണു് ?
സ്ഥിരസുഖമാസനമ് (യ�ോഗദര്‍ശനം2.46)
സ്ഥിരവും സുഖപ്രദവും ആയതാണു് ആസനം.
ദീര്‍ഘനേരം നിശ്ചലമായി ഒരുതരത്തിലുള്ള
കഷ്ടത അനുഭവപ്പെടാതെ ഇരിക്കാന്‍ കഴി
യുന്ന ഇരിപ്പ് ആസനം സമാധിസിദ്ധിയ്ക്കു് സാ
ധനമാണു്. എല്ലാ ആസനവും സമാധിയുടെ
സാധനമല്ല. അതിനാല്‍ എല്ലാ ആസനങ്ങളും
ചെയ്യുന്നതു് യ�ോഗാഭ്യാസമല്ല. ചിലര്‍ അമ്പതും
അറുപതും ആസനങ്ങള്‍ പഠിച്ച്, അവ ചെയ്യു
കയും ചെയ്യിക്കുകയും ചെയ്യാറുണ്ടു്. ഈ ആസ
നങ്ങള്‍ ചെയ്യുന്നതാണു് യ�ോഗാഭ്യാസമെന്നു്
അവര്‍ പറയുകയും ചെയ്യുന്നു. ചില ആസനങ്ങ
ള്‍ വളരെ കഠിനമാണു്. അവ ചെയ്യാന്‍ വളരെ
കുത്തിമറിയണം. ഈ അവസ്ഥയില്‍ യ�ോഗാ
ഭ്യാസിയ്ക്കു് വൃത്തിനിര�ോധനം അസാധ്യമാകും.
ഈ ആസനങ്ങള്‍ വ്യായാമമാണെന്നതു് ശരി
തന്നെ. ഇവ വിധിപൂര്‍വകം ചെയ്താല്‍ ആര�ോ
ഗ്യത്തിനു് നല്ലതുമാണു്. എന്നാല്‍ ആസന
ങ്ങള്‍ യ�ോഗമാണെന്നു പറയുന്നതും അതു്
ഈശ്വരസാക്ഷാത്കാരത്തിനു് അവ ചെയ്യുന്ന
തും ചെയ്യിക്കുന്നതും ഹാനികാരകമാണു്.
ബാഹ്യാഭ്യന്തരവിഷയാക്ഷേപീചതുര്ഥഃ(യ�ോഗ
ദര്‍ശനം2.51) വെളിയില്‍ തടയുന്നതും അക
ത്തു നിര്‍ത്തുന്നതും ആയ പ്രാണായാമങ്ങ
ളെ അതിക്രമിക്കുന്ന പ്രാണായാമമാണു് ബാ
ഹ്യാഭ്യന്ത രവിഷയാക്ഷേപീപ്രാണായാമം.
ഇതു ചെയ്യാനുള്ള വിധി ഇതാണു്. ഒന്നാമതു്
പ്രാണനെ വെളിക്കു വിക്ഷേപിച്ചു് തടയണം.
അകത്തെടുക്കാന്‍ ഇച്ഛയുണ്ടാകുമ്പോള്‍ അക
ത്തേക്കു് എടുക്കരുതു്. അകത്തുള്ള പ്രാണനെ
വീണ്ടും പുറത്തേക്കു തള്ളണം. ഇങ്ങനെ ഒന്നോ
രണ്ടോ തവണ, എത്ര ശക്തിയുണ്ടോ അതിനു
യ�ോജിച്ച രീതിയില്‍ ഇതു് ചെയ്യണം, പിന്നെ
ധൈര്യമായി പ്രാണനെ അകത്തു് എടുക്കണം.
അവിടെ നിര�ോധിച്ചു നിര്‍ത്തണം. പുറത്തുപ�ോ
കാന്‍ പ്രാണന്‍ ഉദ്വേഗം കാട്ടുമ്പോള്‍ പുറത്തു
വിടാതെ പുറത്തുനിന്നു് വീണ്ടും അകത്തേക്കു്
പ്രാണനെ എടുക്കാന്‍ യത്നിക്കണം. ഇങ്ങനെ
ഒന്നോ രണ്ടോ തവണ ശക്തിയ്ക്കൊത്തതുപ�ോ
ലെ ചെയ്യണം. ഒന്നോര്‍ക്കണം, ഒരിക്കലും ഈ
പ്രയത്നം നിര്‍ബന്ധപൂര്‍വമാകരുതു്. വിഷമം
ത�ോന്നുമ്പോള്‍ നിര്‍ത്തിക്കളയണം. ഇതാണു്
ബാഹ്യാഭ്യന്തര വിഷയാക്ഷേപീ പ്രാണായാ
മം. ബാഹ്യാഭ്യന്തരാദികള്‍ പരിപക്വമായാലേ
ഇതു ചെയ്യാവൂ. നിര്‍ബന്ധബുദ്ധിയ�ോടെ ഇത
നുഷ്ഠിക്കുന്നതു് ബ�ോധക്കേടിനു് കാരണമാകും.
ബുദ്ധിയും ശരീരവും തകരും. അതിനാല്‍ ബു
ദ്ധിപൂര്‍വകം യഥാശക്തി മാത്രമേ പ്രാണായാ
മം ചെയ്യാവൂ.
പ്രാണായാമത്തിന്റെ പ്രയ�ോജനം
തതഃ ക്ഷീയതേ പ്രകാശാവരണമ് (യ�ോഗ
ദര്‍ശനം2.52) വിധിപൂര്‍വകം പ്രാണായാമം
ചെയ്താല്‍ ജ്ഞാനത്തിന്റെ ആവരണം (മറ)
ക്ഷയിക്കും. പ്രാണായാമത്താല്‍ മനസ്സിനും
ബുദ്ധിക്കും ശുദ്ധിവരും. ഇവയുടെ ശുദ്ധിയാ
ല്‍ ജ്ഞാനം വികസിക്കും. ര�ോഗമുള്ള ശരീര
ത്തില്‍ ബുദ്ധിക്ഷയം ഉണ്ടാകുന്നതുപ�ോലെ
ര�ോഗമില്ലാത്ത ശരീരത്തില്‍ ബുദ്ധിവികാസം
ഉണ്ടാകും. പ്രാണായാമത്താല്‍ മനസ്സും ഇന്ദ്രി
യങ്ങളും വശത്താകും. ഇവ വശത്തായാല്‍
അശുഭസംസ്കാരങ്ങളെ അകറ്റിനിര്‍ത്താം.
ഇവയെ അകറ്റിയാല്‍ ശുഭസംസ്കാരം പ്ര
ബലമാകും. ഇവ പ്രബലമായാല്‍ ജ്ഞാനം
വര്‍ധിക്കും. എന്തെന്നാല്‍ അശുഭസംസ്കാര
ങ്ങളാലാണു്അവിദ്യ ഉണ്ടാകുന്നതു്. അജ്ഞാ
നനാശനത്തിനുള്ള രണ്ടാമത്തെ കാരണം
ഈശ്വര�ോപാസനയാണു്. സാധകന്‍ പ്രാണാ
യാമം മുഖേന മനസ്സിനെ വശത്താക്കിയാല്‍,
ഈശ്വര�ോപാസന ചെയ്തു് ജ്ഞാനത്തെ
വികസിപ്പിക്കാം. അജ്ഞാനം നശിക്കുകയും
ചെയ്യും. മഹര്‍ഷി ദയാനന്ദന്‍ എഴുതുന്നു. (1)
ഇപ്രകാരം പ്രാണായാമത്തോടുകൂടി ഉപാസന
ചെയ്താല്‍ ആത്മാവിന്റെ ജ്ഞാനത്തെ മൂടുന്ന
തായ അജ്ഞാനമെന്ന ആവരണം നിത്യപ്രതി
നശിക്കുകയും ജ്ഞാനപ്രകാശം ക്രമേണ ഉദി
ച്ചുയരുകയും ചെയ്യും. (വേദപര്യടനം പേജ് 221)
(2) ഇങ്ങനെ പരസ്പരവിരുദ്ധമായി ക്രിയകള
നുഷ്ഠിച്ചു് പ്രാണായാമം ശീലിച്ചാല്‍ രണ്ടിന്റെയും
ഗതിനിലച്ചു് പ്രാണന്‍ വശഗമാവുകയും തദ്വാരാ
മനസ്സും ഇന്ദ്രിയങ്ങളും സ്വാധീനമാവുകയും
ചെയ്യും. ബലവും പുരുഷാര്‍ഥവും വര്‍ധിച്ചു് ബുദ്ധി
തീക്ഷ്ണവും സൂക്ഷ്മവും ആകുകയും സൂക്ഷ്മവും കഠിന
വുമായ വിഷയങ്ങള്‍ പ�ോലും പ്രയാസം കൂടാതെ
ഗ്രഹിക്കാന്‍ കഴിയുകയും ചെയ്യും. കൂടാതെ ശരീ
രത്തില്‍ വീര്യവൃദ്ധിയുണ്ടാവുകയും ബലം പരാ
ക്രമം ജിതേന്ദ്രിയത്വം എന്നീ ഗുണങ്ങളുണ്ടാവുക
യും അല്പകാലം ക�ൊണ്ടു് സകല ശാസ്ത്രങ്ങളും
പഠിച്ചുവയ്ക്കാന്‍ കഴിയുകയും ചെയ്യും. സ്ത്രീകളും
ഇപ്രകാരം യ�ോഗാഭ്യാസം ചെയ്യേണ്ടതാണു്.
(സത്യാര്‍ഥപ്രകാശം സമുല്ലാസം 3 പേജ് 76)
*(ഹഠയ�ോഗത്തിന്റെ യ�ോഗവിഷയകമായ
തെറ്റുകളെയും ശരികളെയും പറ്റി ഈ പുസ്തക
ത്തില്‍ ഉത്തരാര്‍ധത്തിലെഴുതാം ലേഖകന്‍)
പ്രത്യാഹാരം
സ്വവിഷയാസംപ്രയ�ോഗേ ചിത്തസ്വരൂപാ
നുകാര ഇവേന്ദ്രിയാണാം പ്രത്യാഹാരഃ (യ�ോ
ഗദര്‍ശനം2.54) ഇന്ദ്രിയങ്ങള്‍ അതാതിന്റെ
വിഷയങ്ങളുമായി ബന്ധമില്ലാതിരുന്നു് ചിത്ത
ത്തിനു് അനുകൂലമാകുന്നതാണു് പ്രത്യാഹാരം.
സാധകന്‍ മനസ്സിനെ ഓങ്കാരാദിജപത്തില്‍ മു
ഴുകിയ്ക്കുമ്പോള്‍, ഇന്ദ്രിയങ്ങള്‍ ബാഹ്യവിഷയങ്ങ
ളിലേക്കു് മനസ്സിനെ വലിച്ചുക�ൊണ്ടുപ�ോകാതെ
മനസ്സിനെ അനുസരിക്കും. തേനീച്ചക്കൂട്ടിലെ
റാണി ഇരിക്കുന്നിടത്തെ മറ്റ് ഈച്ചകള്‍ പ�ൊ
തിഞ്ഞിരിക്കും. വേറെങ്ങോട്ടും പ�ോകുകയില്ല.
റാണി അവിടെനിന്നു് പറന്നുപ�ോകുമ്പോള്‍ മറ്റ്
ഈച്ചകളും അതിനെ പിന്തുടരും. ഇതുപ�ോലെ
ഇന്ദ്രിയങ്ങളെല്ലാം ചിത്തത്തിനെ അനുസരി
ക്കുന്നതിനെയാണു് പ്രത്യാഹാരം എന്നു പറ
യുന്നതു്. പ്രത്യാഹാരത്തിനു് ചിത്തത്തിന്മേല്‍
അധികാരം എന്നാണര്‍ഥം.
മനസ്സിനെ വശപ്പെടുത്തല്‍
ചിത്തത്തെ വശത്താക്കാന്‍ അനേകം ഉപായ
ങ്ങളുണ്ടു്. ചിത്തം ഒരു ജഡവസ്തുവാണെന്നു്
മുന്‍പ് എഴുതി. അതു് ജഡമാണെന്നു മനസ്സിലാ
ക്കി വശത്താക്കാന്‍ യത്നിച്ചാലേ വശത്താകൂ.
പല സാധകരും ഈ കാര്യം കേള്‍ക്കുകയും
വായിക്കുകയും ചെയ്യാറുണ്ടെങ്കിലും സാധന
ചെയ്യുമ്പോള്‍ ധ്യാനാവസ്ഥയില്‍ ചിത്തം ചേ
തനമാണെന്നു് കരുതും. അപ്പോള്‍ എവിടെങ്കി
ലും ചിത്തത്തെ ഉറപ്പിക്കുവാന്‍ കഴിയുകയില്ല.
(മനസ്സും ചിത്തവും ഒന്നാണെന്നു് പതഞ്ജലീമ
ഹര്‍ഷി യ�ോഗദര്‍ശനത്തില്‍ പറഞ്ഞിട്ടുണ്ട് )
ചിത്തം ചേതനമാണെന്നു കരുതി സാധനയി
ല്‍ ഏര്‍പ്പെടുന്നവരുടെ അവസ്ഥ കഞ്ചാവു
വലിച്ചിട്ടു് വിമാനം പറപ്പിക്കുന്നവരുടേു തന്നെ.
മത്തുപിടിച്ച വിമാനസഞ്ചാലകന്‍ അപകട
ങ്ങളിലേക്കു് വിമാനം പ�ോകുന്നെന്നു കരുതി
എന്തു ചെയ്യണമെന്നറിയാതെ പകച്ചിരിക്കും.
ഇത്തരം അജ്ഞാനാവസ്ഥയാണു് മനസ്സു് നി
യന്ത്രണം വിട്ടുപ�ോകുന്നു എന്നു പറയുന്ന സാധ
കന്റേതു്. സന്ധ്യാവന്ദനവും ജപവും നടത്തുന്ന
മിക്കവാറും മനുഷ്യരുടെ ഗതിയും ഇതുതന്നെ.
യ�ോഗസാധകന്‍ സമസ്തവസ്തുക്കളുടെയും ഉട
യവന്‍ ഈശ്വരനാണെന്നു കരുതി അവിടെ
എല്ലാം അര്‍പ്പിച്ചു് സധാന ചെയ്താല്‍ ചിത്തം പ്ര
യാസമില്ലാതെ വശത്താകും.
ധാരണയുടെ സ്വരൂപം
ദേശബന്ധശ്ചിതസ്യധാരണാ (യ�ോഗദര്‍ശ
നം3.1) ചിത്തത്തെ ഏതെങ്കിലും ഒരിടത്തു് സ്ഥി
രമാക്കി ഇഷ്ടവിഷയത്തെ ധ്യാനിക്കുന്നതാണു്
ധാരണ. തന്റെ ശരീരത്തില്‍ മസ്തകത്തില�ോ
ഹൃദയത്തില�ോ എവിടെയെങ്കിലും മനസ്സിനെ
ഉറപ്പിച്ചു് ഗായത്രിയ�ോ ഓങ്കാരമ�ോ അര്‍ഥഭാ
വത്തോടെ ജപിക്കുന്നതാണു് ധാരണ. എവി
ടെങ്കിലും മനസ്സിനെ ഉറപ്പിക്കുന്നതു മാത്രമല്ല
ധാരണ. ദയാനന്ദമഹര്‍ഷി എഴുതുന്നു.
ധ്യാനത്തിന്റെ അര്‍ഥം
തത്ര പ്രത്യയൈകതാനതാധ്യാനമ് (യ�ോഗ
ദര്‍ശനം3.2) ഈ സൂത്രത്തിന്റെ വ്യാഖ്യാന
ത്തില്‍ ദയാനന്ദമഹര്‍ഷി എഴുതുന്നു (തത്ര
പ്രത്യയൈ) ധാരണയ്ക്കുശേഷം അതാതു സ്ഥാ
നങ്ങളില്‍ ആശ്രയം സ്വീകരിക്കുന്നതിനു്
യ�ോഗ്യനും സര്‍വവ്യാപിയും അന്തര്യാമിയുമായ
ഈശ്വരന്റെ പ്രകാശത്തിലും ആനന്ദത്തിലും
അന്യൂനമായ സ്നേഹഭക്തികള�ോടെ സമുദ്രത്തി
ല്‍ നദി കടന്നു ചെല്ലുന്നതുപ�ോലെ ഉപാസകന്‍
കടന്നുചെന്നു് നിമഗ്നനാകുന്നതാണു് ധ്യാനം.
ആ അവസരത്തില്‍ ഇതരവസ്തുക്കളെ ചി
ന്തിക്കാതെ ആ അന്തര്യാമിയുടെ ജ്ഞാനസാ
ഗരത്തില്‍ മഗ്നനാകണം. ഇതാണു് ധ്യാനം.
ഈ ഏഴ് അംഗങ്ങളുടെ ഫലമാണു് സമാധി
(ടി.പേജ് 222)
വേദങ്ങളിലും വേദാനുകൂലഗ്രന്ഥങ്ങളിലും
ഈശ്വരന്റെ വാസ്തവിക സ്വരൂപത്തെ വര്‍ണി
ച്ചിട്ടുണ്ടു്. ആ ഈശ്വരസ്വരൂപത്തെ മനസ്സില്‍വ
ച്ചു് ധ്യാനിക്കുകയും ഈ ഗവേഷണ കാലത്തു്
ഈശ്വരസ്വരൂപമല്ലാതെ മറ്റൊന്നും മനസ്സി
ല്‍ വരാന്‍ ഇടയാക്കാതിരിക്കുകയും വേണം.
ഇതാണു് ഈശ്വരധ്യാനം. ഈശ്വരന്‍ സര്‍വ
രക്ഷകനും സര്‍വവ്യാപകനും സര്‍വജ്ഞനും
ആനന്ദസ്വരൂപനും സര്‍വശക്തിമാനുമാണു്
എന്നിങ്ങനെയുള്ള ഗുണങ്ങള്‍ വേണം ധ്യാനി
ക്കേണ്ടതു്. ഏതെങ്കിലും ആകൃതിയ�ോ രൂപമ�ോ
നീളമ�ോ വണ്ണമ�ോ ധ്യാനിക്കാതെ ധ്യാനം ഉറ
യ്ക്കുകയില്ലെന്നു് ചിലര്‍ പറയുന്നു. സുഖത്തിനു്
നിറമ�ോ ആകൃതിയ�ോ ഇല്ലാത്തതിനാല്‍ അവര്‍
പറയുന്നതില്‍ കഴമ്പില്ല. ലക്ഷക്കണക്കിനു
ജീവികള്‍ രാവും പകലും സുഖത്തെ ധ്യാനിക്കു
ന്നു. ദുഃഖത്തിനും കൈയുംകാലുമില്ലല്ലോ. എന്നി
ട്ടും എല്ലാ ജീവികളും ദുഃഖത്തെ ധ്യാനിച്ചു് അതു
വരല്ലേ എന്നു പ്രാര്‍ഥിക്കുന്നു. ശബ്ദത്തെ ധ്യാനി
ക്കാറുണ്ടല്ലോ. ധ്യാനിച്ചു് ശബ്ദസിദ്ധി വരുത്തി
പ്രയ�ോജനം നേടാറുമുണ്ടു്. അതിനാല്‍, രൂപമു
ള്ളതിനെ മാത്രമേ ധ്യാനിക്കാന്‍ കഴിയൂ എന്നു
പറയുന്നതു് ശരിയല്ല.
സമാധിയുടെ സ്വരൂപം
തദേവാര്ഥമാത്ര നിര്ഭാസം സ്വരൂപ ശൂന്യമിവ
സമാധിഃ (യ�ോഗദര്‍ശനം3.3) ദയാനന്ദമഹ
ര്‍ഷി ഈ സൂത്രത്തിന്റെ വ്യാഖ്യാനത്തില്‍ എഴു
തുന്നു (തദേവ) അഗ്നിയില്‍ കിടക്കുന്ന ഇരുമ്പു്
അഗ്നിരൂപമാകുന്നതുപ�ോലെ ഈശ്വരന്റെ
ജ്ഞാനത്തില്‍ പ്രകാശമയനായി തന്റെ ശരീ
രത്തെപ്പോലും മറന്നു് ആത്മാവിനെ ഈശ്വ
രന്റെ പ്രകാശസ്വരൂപമായ ആനന്ദത്തിലും
ജ്ഞാനത്തിലും പരിപൂര്‍ണമാക്കുന്നതാണു്
സമാധി (വേദപര്യടനം)
ധ്യാനം അര്‍ഥമാത്രത്തെ വസ്തുവിനെമാത്രം
പ്രകാശിപ്പിക്കുകയും സ്വരൂപ ശൂന്യമായിത്തീരു
കയും ചെയ്യുന്നതാണു് സമാധി.
യ�ോഗവിഭൂതികള്‍
ഈ പാദത്തില്‍ അനേകം വിഭൂതികളുടെ
വര്‍ണനയുണ്ടു്. യ�ോഗാഭ്യാസത്താല്‍ ലഭിക്കു
ന്ന ജ്ഞാനം ബലം സുഖം തുടങ്ങിയവയ്ക്കാണു്
വിഭൂതിയെന്നു പറയുന്നതു്. സംയമത്താല്‍
ലഭിക്കുന്ന വിഭൂതികളെപ്പറ്റിയാണു് ഈ പാദ
ത്തില്‍ വിശേഷവര്‍ണനയുള്ളതു്. ധാരണയും
ധ്യാനവും സമാധിയും ഏതെങ്കിലും ഒന്നില്‍
ഒന്നിക്കുന്നതിനാണു് സംയമം എന്നു പറയുന്ന
തു്. ഇത�ൊരു പാരിഭാഷികപദമാണു്. ധാരണ
ധ്യാനം സമാധി എന്നു പറയാതെ പകരം
സംയമം എന്നുമാത്രം പറയുന്നു. വിഭൂതികളെ
സംബന്ധിച്ചിടത്തോളം ഒരു ച�ോദ്യമുണ്ടു്. ഈ
വിഭൂതികള്‍ കൈവരിക്കാതെ ഒരാള്‍ക്കു് യ�ോ
ഗിയാകുവാന്‍ കഴിയുകയില്ലേ എന്നു് . വിഭൂതിക
ള്‍ പ്രാപിക്കാതെയും ഒരാള്‍ക്കു് യ�ോഗിയാകാം
എന്നാണു് ഇതിനുത്തരം. സൂത്രകാരന്‍ പറ
യുന്നതു് തേ സമാധാവുപ സര്ഗാവ്യുത്ഥാനേ
സിദ്ധയഃ (യ�ോഗദര്‍ശനം3.37) പ്രാതിഭം,
ശ്രാവണം, വേദനം, ആദര്‍ശം, ആസ്വാദം,
വാര്‍ത്ത എന്നീ സിദ്ധികള്‍ സമാധിയില്‍ ഉപ
സര്‍ഗമാണു്. ഉപസര്‍ഗത്തിനു് വിഘ്‌നമെന്ന
ര്‍ഥം. സാംസാരികാവസ്ഥയില്‍ ഇവ സിദ്ധിക
ളാണു്.
നാലാം പാദം
ഈ പാദത്തില്‍ കൈവല്യമാണു് മുഖ്യവര്‍ണന.
അതിനാല്‍ കൈവല്യപാദമെന്നു പേരായി.
കൈവല്യത്തിനു പുറമേ മറ്റു പല വിഷയങ്ങളും
ഈ പാദത്തില്‍ ഉണ്ടു്. ചിത്തത്തെ കൈവല്യ
യ�ോഗ്യമാക്കുന്നതെങ്ങനെ, നാലുതരം കര്‍മങ്ങ
ളുടെ സ്വരൂപം തുടങ്ങിയവ.
മ�ോക്ഷത്തിന്റെ സ്വരൂപം
പുരുഷാര്ഥശൂന്യാനാം ഗുണാനാം *പ്രതി പ്രസ
വഃ കൈവല്യം സ്വരൂപപ്രതിഷ്ഠാ വാചിതിശക്തി
രിതി. (യ�ോഗദര്‍ശനം4.34) അവ പ്രകൃതിയി
ല്‍ ലയിച്ചു പ�ോകുന്നതാണു് മ�ോക്ഷം. അല്ലെ
ങ്കില്‍ സമസ്തപ്രകൃതിയും വികൃതിയും ക�ൊണ്ടു്
ജീവന്‍ അതിന്റെ സ്വരൂപം വേറെയാണെന്നു
ധരിക്കുകയും ഈശ്വരസ്വരൂപത്തില്‍ മുഴുകുക
യും ചെയ്യുന്നു. ഇതിന്റെ പേരാണു് കൈവല്യം
അഥവാ മ�ോക്ഷം. ഈ സൂത്രവ്യാഖ്യാനത്തില്‍
ദയാനന്ദമഹര്‍ഷി ഇങ്ങനെ എഴുതുന്നു കാര
ണത്തിന്റെ സത്ത്വം, രജസ്സു്, തമസ്സു് എന്നീ
ഗുണങ്ങളും അവയുടെ എല്ലാ കാര്യങ്ങളും പു
രുഷാര്‍ഥത്താല്‍ നഷ്ടമാക്കി ആത്മാവില്‍ വി
ജ്ഞാനവും ശുദ്ധിയും യഥായുക്തം വരുത്തി
ജീവന്റെ തത്ത്വമായ സ്വരൂപത്തെ പ്രതിഷ്ഠിച്ചു്
ആത്മാവിന്റെ സ്വാഭാവിക ശക്തി ഗുണങ്ങള്‍
എന്നിവയാല്‍ യുക്തമായി ശുദ്ധസ്വരൂപനായ
പരമേശ്വരന്റെ സ്വരൂപമായ വിജ്ഞാനപ്രകാ
ശത്തിലും നിത്യാനന്ദത്തിലും വാഴുന്നതാണു്
കൈവല്യമ�ോക്ഷം. (വേദപര്യടനം മുക്തി പേജ്
232)
* സത്ത്വാദി മൂന്നു ഗുണങ്ങളാല്‍ നിര്‍മിതമായ
ബുദ്ധി, അഹങ്കാരം തുടങ്ങിയവ പുരുഷന്‍
ജീവനു് ലൗകികസുഖവും മ�ോക്ഷവും നേടിക്കൊ
ടുക്കുന്നു.
യ�ോഗമീമാംസയിലെ
യ�ോഗമുണ്ഢനമെന്ന പൂര്‍വാര്‍ദ്ധം കഴിഞ്ഞു.
യ�ോഗമീമാംസ
ഉത്തരാര്‍ദ്ധം
1
ഈശ്വരനു്, ജീവനു്, പ്രകൃതി എന്നിവയുടെ വിശേ
ഷത അറിയാതെ യ�ോഗിയാകാന്‍ കഴിയുമ�ോ?
ഈ വര്‍ത്തമാനയുഗത്തില്‍ യ�ോഗത്തെ സം
ബന്ധിച്ചു് അനേകം ഭ്രാന്തധാരണകള്‍ പ്രചരി
ച്ചിട്ടുണ്ടു്. അവ വര്‍ധിച്ചുക�ൊണ്ടേ ഇരിക്കുന്നു. ഈ
തെറ്റുധാരണകള്‍ ക�ൊണ്ടാണു് മനുഷ്യവര്‍ഗം
ദുഃഖസാഗരത്തില്‍ മുഴുകി പ�ൊയ്ക്കൊണ്ടിരിക്കു
ന്നതു്. ഈ അജ്ഞാനത്തെയും, സ്വാര്‍ഥതനി
മിത്തം ചിലര്‍ ഉണ്ടാക്കിവിടുന്ന കല്പിതവിചാ
രങ്ങളെയും തടയാത്തപക്ഷം അജ്ഞാനം
വര്‍ധിക്കും. ജീവിവര്‍ഗത്തിനു് മഹാദുഃഖം വന്നു
ഭവിക്കുമായിരിക്കും അതിന്റെ ഫലം.
2.
വേദവേദാംഗ ഉപാംഗങ്ങളുടെ
അധ്യയനവും യ�ോഗിയും
യ�ോഗത്തെ സംബന്ധിച്ച രണ്ടാമത്തെ തെറ്റാ
യ ധാരണ വേദവേദാംഗ ഉപാംഗാദികള്‍
പഠിക്കാതെതന്നെ പൂര്‍ണയ�ോഗിയാകാന്‍
കഴിയും. യ�ോഗിയാകുന്നതിനു് വേദാദിശാ
സ്ത്രങ്ങള�ൊന്നും പഠിക്കുകയും പഠിപ്പിക്കുകയും
വേണ്ടെന്നു് പ്രചരിപ്പിക്കുന്നവര്‍ ഇക്കാലത്തു്
അനേകമുണ്ടു്. യ�ോഗാഭ്യാസം ചെയ്താല്‍ പൂ
ര്‍ണജ്ഞാനം തനിയേ കൈവരുമത്രേ. ഇതു്
തികച്ചും അടിസ്ഥാനരഹിതമാണെന്നു് അല്പം
ആല�ോചിച്ചാല്‍ മനസ്സിലാക്കാം. പ്രമാണം
യുക്തി എന്നിവയെ ആധാരമാക്കി ഇതിനെപ്പ
റ്റി ചിന്തിക്കാം. മനുസ്മൃതിയില്‍ പറയുന്നു (12.97)
"ചാതുര്‌വര്ണ്യം ത്രയ�ോല�ോകാശ്ചത്വാരശ്ചാ
ശ്രമാഃ പൃഥക് ഭൂതം ഭവ്യം ഭവിഷ്യച്ചസര്വ ം വേ
ദാത്പ്രസിധ്യതി നാലുവര്‍ണം, നാല് ആശ്രമം,
ഭൂതം, ഭാവി, വര്‍ത്തമാനം തുടങ്ങിയതെല്ലാം
വേദത്തില്‍ നിന്നാണു് സിദ്ധിക്കുന്നതു്. ഇതിനെ
പ്പറ്റി സ്വാമിദയാനന്ദസരസ്വതി എഴുതുന്നു.
ഈ വിഷയത്തില്‍ യ�ോഗദര്‍ശനകാരന്റെ
അഭിപ്രായം ന�ോക്കാം തത്ര നിരതിശയം
സര്‌വജ്ഞ ബീജമ് (യ�ോഗദര്‍ശനം1.25) സ
ഏഷ പൂര്‌വേഷാ മപി ഗുരുഃ കാലേനാനവച്ഛേ
ദാതു് (യ�ോഗദര്‍ശനം1.26) ആ പരമാത്മാവി
ല്‍ സര്‍ജ്ഞതയുടെ ബീജമുണ്ടു്. ഈശ്വരന്‍
സര്‍വജ്ഞനാകുന്നു എന്നര്‍ഥം. രണ്ടാമത്തെ
സൂത്രത്തില്‍ പറയുന്നു. ഈശ്വരന്‍ ഗുരുക്കന്മാ
രുടെയും ഗുരുവാണ്, കാലത്തില്‍ ഇല്ലാതാകു
ന്നതല്ല, എന്നു്. ഇവിടെ ഒരു കാര്യം സ്മരണീ
യമാണു്. ഈശ്വരന്‍ സര്‍വജ്ഞനാണെന്നും
സമാധിയില്‍ ഈശ്വരസ്വരൂപത്തില്‍ മഗ്നനാ
യി, യ�ോഗി ജ്ഞാനത്തെ പ്രാപിക്കുന്നെന്നും
യ�ോഗദര്‍ശകാരന്‍ പറയുന്നു. ഈ ജ്ഞാനം
വേദമാണു്. അതിനാല്‍ അതിനെ അറിയാതെ
ആര്‍ക്കും യ�ോഗിയാകുവാന്‍ കഴിയുകയില്ല. വേ
ദധ്യയനം കൂടാതെ യ�ോഗിയാകാന്‍ കഴിയുമെ
ന്നു് പറയുന്നതു് അജ്ഞാനം നിമിത്തമാണു്.
വൈശേഷികദര്‍ശനകാരന്‍ കണാദമഹര്‍ഷി
യും അഭ്യുദയം മ�ോക്ഷം എന്നിവ നല്കുന്നതി
നെ ധര്‍മമെന്നു് പറയുന്നുണ്ടു്. യത�ോ ഽഭ്യുദയ
നിശ്രേയസ സിദ്ധിഃ സ ധര്മഃ (വൈശേഷികം
1.1.2) ഉപാസനയുടെ പരിജ്ഞാനം തര്‍ക്കം
ഇല്ലാതെ ഒരിക്കലും ലഭിക്കുകയില്ല. ഒന്നുണ്ടു്.
ഈ തര്‍ക്കം വേദം. ഋഷിമാര്‍ രചിച്ച വേദാനു
കൂലഗ്രന്ഥങ്ങള്‍ എന്നിവയ്ക്കു് വിരുദ്ധമായിക്കൂ
ടാ. ആളുകള്‍ക്കിടയില്‍ സംശയമുണ്ടാകുന്നതു്
തര്‍ക്കം, കുതര്‍ക്കം എന്നിവയുടെ അന്തരം
അറിയാഞ്ഞാണു്.
വ്യാകരണമഹാഭാഷ്യത്തില്‍ വ്യാകരണാ
ധ്യയനത്തിന്റെ പതിനെട്ടു പ്രയ�ോജനങ്ങള്‍
എണ്ണിപ്പറഞ്ഞിട്ടുണ്ടു്. അവയില്‍ മുഖ്യമായ
അഞ്ചില�ൊന്നു് ഊഹമാണു്. ഇതു് വേദമന്ത്രാ
ര്‍ഥം കണ്ടെത്താന്‍ ക�ൊള്ളാം. ഇതെങ്ങനെ
യ�ോഗത്തില്‍ ബാധകമാകും? വേദജ്ഞാനമി
ല്ലാതെ ആര്‍ക്കും യ�ോഗിയാകുവാന്‍ കഴിയുക
യില്ലെന്നു് മുന്‍പ് എഴുതി. മീമാംസാദര്‍ശനകാ
രനും ഒന്‍പതാമധ്യായത്തില്‍ ഊഹത്തിന്റെ
പ്രാധാന്യം പ്രവചിക്കുന്നു. അതു് സാമഗാനത്തി
നു് വേണമെന്നു്. സാമവേദം ഉപാസനാപ്രധാ
നമാണു്. സാമഗാനത്തില്‍ ഊഹം ഉപയ�ോ
ഗിയാണെങ്കില്‍ പിന്നെങ്ങനെ യ�ോഗത്തില്‍
ബാധകമാകും?
യ�ോഗസ്വരൂ പമെന്തെന്നറിയാത്തവരാ
ണു് വേറ�ൊരു കൂട്ടര്‍. അവര്‍ക്കു് എന്താണു്
തര്‍ക്കമെന്നും അറിവില്ല. ആരാനും പറഞ്ഞു
കേട്ടതിന്റെ ചുവടു് പിടിച്ചു് തര്‍ക്കം യ�ോഗബാ
ധകമാണെന്നു അവര്‍ പറഞ്ഞു പരത്തുന്നു.
ക�ൊല്ലുന്ന രാജാവിനു് തിന്നുന്ന മന്ത്രിയെന്ന
രീതിയിലാണു് ഈ ഗുരുശിഷ്യപരമ്പര. യ�ോ
ഗത്തില്‍ തര്‍ക്കം ഒഴിവാക്കേണ്ടതാണെന്ന
വാദം അംഗീകരിച്ചതു നിമിത്തം തര്‍ക്കപ്രയ�ോ
ഗം നിന്നുപ�ോയി. ത�ോന്നിയവരെല്ലാം യ�ോഗി
കളായി. അവര�ോടു് ആര്‍ക്കും ഒന്നും ച�ോദിക്കാ
നാവുകയില്ല എന്നായി. തര്‍ക്കം യ�ോഗത്തില്‍
ബാധയാണല്ലോ. ഇതുക�ൊണ്ടു് അജ്ഞാനിക
ളും കള്ളന്മാരും ആചാരഹീനരും യ�ോഗികളാ
യി. അവര്‍ പൂജയ്ക്കു് അര്‍ഹരും ആയി. ഇതാണു്
രണ്ടാമത്തെ കാരണം.
പതഞ്ജലിമഹര്‍ഷി യ�ോഗദര്‍ശനത്തിന്റെ
ഒന്നാം പാദത്തില്‍ യ�ോഗശ്ചിത്ത വൃത്തി
നിര�ോധഃ (യ�ോഗദര്‍ശനം1.2) യ�ോഗം ചിത്ത
വൃത്തികളുടെ നിര�ോധമാണെന്നു് ലക്ഷണം
പറഞ്ഞിട്ടുണ്ടു്. പിന്നെ പ്രമാണം തുടങ്ങിയ പഞ്ച
വൃത്തികളുടെ ലക്ഷണം പറഞ്ഞിട്ട്, അഭ്യാസ
വൈരാഗ്യാഭ്യാം തന്നിര�ോധഃ (1.12) അഭ്യാസം
വിരക്തി എന്നിവയാല്‍ ചിത്തവൃത്തികളെ നി
ര�ോധിക്കാമെന്നു് നിര്‍ദ്ദേശിക്കുന്നു. ചിത്തത്തെ
പ്രവൃത്തികളില്‍നിന്നു് മാറ്റാന്‍ ചെയ്യുന്ന പ്രയ
ത്നമാണു് യമനിയമാദികളുടെ അനുഷ്ഠാനം.
ജ്ഞാന സ്യൈവ പരാകാഷ്ഠാ വൈരാഗ്യമ്
=ജ്ഞാനത്തിന്റെ അങ്ങേയറ്റമാണു് വിരക്തി
എന്നു് യ�ോഗദര്‍ശനം1.16ന്റെ വ്യാസഭാഷ്യത്തി
ല്‍ ഉണ്ടു്. ജ്ഞാനവും അഭ്യാസവും കൂടാതെ
വൃത്തികളെ നിര�ോധിക്കാന്‍ കഴിയുകയില്ല.
വൃത്തിനിര�ോധം ഇല്ലെങ്കില്‍ സമാധിസിദ്ധി
യും ഇല്ല. വൃത്തികളെന്താണെന്ന അറിവും,
അവയെ വശത്താക്കാന്‍ അഭ്യാസവും വി
രക്തിയും അനിവാര്യമായിരിക്കേ തലയില്‍
കൈവച്ചു് അനുഗ്രഹിച്ചാല്‍ സമാധി സിദ്ധിക്കു
മെന്നതു് മിഥ്യാസങ്കല്പമല്ലാതെ എന്താണു്.
യ�ോഗദര്‍ശനത്തിന്റെ രണ്ടാംപാദത്തില്‍
ദുഃഖം, ദുഃഖകാരണം, സുഖം, സുഖത്തിന്റെ
ഉപായം എന്നിവ വിവരിച്ചു് പറയുന്നു വിവേക
ഖ്യാതിരിവിപ്ലവാഹാന�ോപായഃ (യ�ോഗദര്‍ശ
നം2.26) വ്യതിചലിക്കാത്ത വിവേകഖ്യാതിയാ
ണു് മ�ോക്ഷാപായം. ഈ വിവേകഖ്യാതിയുടെ
ഉപായം ആചാര്യന്‍ പറയുന്നു. യ�ോഗാങ്ഗാനു
ഷ്ഠാനാദ ശുദ്ധിക്ഷയേ ജ്ഞാനദീപ്തിരാവിവേക
ഖ്യാതേ (യ�ോഗദര്‍ശനം2.28) യ�ോഗത്തിന്റെ
എട്ടു് അംഗങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ ജ്ഞാന
ത്തിന്റെ വൃദ്ധി വിവേകഖ്യാതിവരെ എത്തുന്നു.
ഇനി ബുദ്ധിമാന്മാര്‍ ആല�ോചിക്കുക, യ�ോഗ
ത്തിന്റെ അഷ്ടാംഗങ്ങള്‍ അനുഷ്ഠിച്ചാലാണ�ോ
യ�ോഗം സിദ്ധിക്കുക? അത�ോ ഗുരുജി തലയില്‍
െൈകവച്ചാല�ോ? തലയില്‍കൈവച്ചു് പത
ഞ്ജലീമഹര്‍ഷി യ�ോഗം ശീലിപ്പിക്കാഞ്ഞതെ
ന്താണ് ? മറ്റുള്ളവരെ സമാധിസ്ഥരാക്കാതിരു
ന്നതെന്തേ?
ന്യായദര്‍ശനകാരന്‍ ഗൗതമമഹര്‍ഷിയും
തലയില്‍ കൈവച്ചനുഗ്രഹിച്ചു് സമാധി നല്കു
ന്നതിനെ അംഗീകരിക്കുന്നില്ല. അദ്ദേഹം അപ
വര്‍ഗത്തിനു് (മ�ോക്ഷത്തിന് ) നിര്‍ദ്ദേശിക്കുന്ന
മാര്‍ഗം തദര്ഥ യമനിയമാഭ്യാമാത്മസംസ്കാ
ര�ോ യ�ോഗാച്ചാധ്യാത്മവിധ്യുപായൈഃ എന്ന
സൂത്രത്തിലുണ്ടു്. (ന്യായം 4.2.46) അര്‍ഥം: യമ
നിയമങ്ങളാല്‍ ആത്മാവിനെ ശുദ്ധമാക്കുക.
യ�ോഗദര്‍ശനത്തില്‍ പറയുന്ന ഇതരവിധി
കളാല്‍ മ�ോക്ഷത്തെ പ്രാപിക്കുക. അടുത്ത
സൂത്രത്തില്‍ പറയുന്നു ജ്ഞാനഗ്രഹണാഭ്യാ
സസ്തദ്വി ദൈ്യശ്ച സഹ സംവാദഃ (ന്യായം
4.2.47) ജ്ഞാനം അഥവാ അധ്യാത്മവിദ്യാ
ശാസ്ത്രജ്ഞാനം പ്രാപിക്കുന്നതും, അതിന്റെ
ധാരണവും, തദനുസൃതം കര്‍മവും, ആത്മ
ജ്ഞാനികള�ോടു് സംവാദവും ചെയ്യുന്നതും
ഇതിന�ോട�ൊത്ത ഉപായങ്ങള്‍ ചെയ്യുന്നതും
ക�ൊണ്ടു് മനുഷ്യര്‍ സമാധി പ്രാപിക്കുകയും അപ
വര്‍ഗപ്രാപ്തിക്കു് അര്‍ഹത നേടുകയും ചെയ്യുന്നു.
മനു പറയുന്നു (2.18) സ്വാധ്യായേന വ്രതൈര്
ഹ�ോമൈസൈ് ത്രവിദ്യേനേജ്യയ ാസുതൈഃ
മഹായജ്ഞൈശ്ചയജ്ഞൈശ്ച ബ്രാഹ്മീയം
ക്രിയതേ തനുഃ ഈ ശ്ലോകത്തിനു് ദയാനന്ദമഹ
ര്‍ഷി ഇങ്ങനെ അര്‍ഥമെഴുതുന്നു(സ്വാധ്യായേന)
സകലവിദ്യകളും പഠിക്കുകയും പഠിപ്പിക്കുകയും
ചെയ്യുക, (വ്രതൈ) ബ്രഹ്മചര്യം, സത്യഭാഷണം
തുടങ്ങിയ നിയമങ്ങള്‍ പാലിക്കുക, (ഹ�ോമൈഃ)
അഗ്നിഹ�ോത്രം മുതലായ ഹ�ോമങ്ങള്‍ ചെയ്യുക,
സത്യത്തെ കൈക്കൊള്ളുക, അസത്യത്തെ ത്യ
ജിക്കുക, സത്യവിദ്യാദാനം (ത്രൈവിദ്യേന) വേദ
പ്രതിപാദിതമായ കര്‍മോപാസന, ജ്ഞാനം,
വിദ്യാഗ്രഹണം (ഇജ്യയാ) പക്ഷംത�ോറും ചെ
യ്യേണ്ട ഇഷ്ടി മുതലായവ ചെയ്ക, (സുതൈഃ)
സത്സന്താന�ോല്പാദനം(മഹായജ്ഞശ്ച) ബ്ര
ഹ്മയജ്ഞം, ദേവയജ്ഞം, പിതൃയജ്ഞം, വൈ
ശ്വദേവം, അതിഥിപൂജ എന്നീ പഞ്ചമഹായജ്ഞ
ങ്ങളനുഷ്ഠിക്കുക, (യജ്ഞൈഃ) അഗ്നിഷ്ടോമം
തുടങ്ങിയ അധ്വരങ്ങളും ശില്പവിദ്യാവിജ്ഞാനം
മുതലായ യജ്ഞങ്ങളും നടത്തുക എന്നീ കര്‍മ
ങ്ങളെക്കൊണ്ടു് നമ്മുടെ ഈ ശരീരം ബ്രാഹ്മീ
അഥവാ വേദത്തിന്റെയും ഈശ്വരഭക്തിയു
ടെയും ആധാരമായ ബ്രാഹ്മണശരീരമായി
ബ്ഭവിക്കുന്നു. ഇപ്പറഞ്ഞവ മുഴുവനുമില്ലാതെ
ബ്രാഹ്മണ ശരീരം സംഭവ്യമല്ല (സത്യാര്‍ഥ
പ്രകാശം, മൂന്നാം സമുല്ലാസംപേജ് 88) തല�ോടു
ന്നതുപ�ോകട്ടെ, കേട്ടതുക�ൊണ്ടു മാത്രം അവിദ്യ
മാറിപ്പോവുകയില്ല. കപിലമഹര്‍ഷി പറയുന്നതു്
ഇങ്ങനെയാണു്. ന ശ്രവണമാത്രാതു് തത്സി
ദ്ധിരനാദി വാസനായാ ബലവത്ത്വാതു് പ്രകൃതി
യുടെ ദ�ോഷമെന്തന്നു കേട്ടാലുടനെ മനുഷ്യനു്
മ�ോക്ഷം ലഭിക്കുകയില്ല. ഭ�ോഗവിഷയകമായ
അനാദിവാസന ബലവതിയായിരിക്കുന്നതാ
ണു് കാരണം (സാംഖ്യം 2.3)
ഈ വാക്യങ്ങളില്‍നിന്നു സിദ്ധിക്കുന്നതു്, പര
മാത്മാവിനെ അറിയുന്നവര്‍ നീ പ്രത്യക്ഷബ്രഹ്മ
മാണെന്നും നിന്നെ ഞാന്‍ പ്രത്യക്ഷബ്രഹ്മാമാ
ണെന്നു പറയുമെന്നും ആണു്.
ഈശ്വരസാക്ഷാത്കാരം നേടിയവര്‍
ജ്ഞാനത്തിനു വിപരീതം പറഞ്ഞാല്‍ ലൗ
കികമെല്ലാം വയറുനിറയെ കള്ളം പറഞ്ഞു
കളയുമെന്നതാണു് രണ്ടാമത്തെ ഹാനി.
ഇങ്ങനെയായാല്‍ അവിശ്വാസം വര്‍ധിയ്ക്കും.
അവിശ്വാസം ല�ോകത്തെ ദുഃഖക്കടലില്‍
ആഴ്ത്തും. ഇന്നു സംഭവിച്ചിരിക്കുന്നതു് ഇതാണു്.
സ്വാമിദയാനന്ദസരസ്വതി സത്യാര്‍ഥപ്രകാ
ശത്തിലെ സ്വമന്തവ്യാമന്തവ്യപ്രകാശത്തില്‍
എഴുതുന്നു: 1127 വേദശാഖകള്‍ അഥവാ വേദ
വ്യാഖ്യാനരൂപത്തില്‍ ബ്രഹ്മാദി മഹര്‍ഷിമാരു
ണ്ടാക്കിയ ഗ്രന്ഥങ്ങള്‍, എന്നിവയെ പരതഃപ്രമാ
ണമായി, അതായതു് വേദാനുകൂലമായതത്രയും
പ്രമാണവും വേദവിരുദ്ധവചനങ്ങളുണ്ടെങ്കില്‍
അവയെ അപ്രമാണവും ആയി മാനിക്കുന്നു.
ഉത്തരം:പരിച്ഛിന്നന്‍. വിഭുവാണെങ്കില്‍
ജാഗ്രത്- സ്വപ്ന, സുഷുപ്തി, മരണ, ജന്മ,
സംയ�ോഗ, വിയ�ോഗ, പ�ോകല്‍, വരല്‍ എന്നി
വയ�ൊന്നും ഉണ്ടായിക്കൂടാ. (സത്യാര്‍ഥപ്രകാ
ശം ഏഴാം സമുല്ലാസം)
8. യ�ോഗിയും ശരീരവേദനയും
സാധാരണമനുഷ്യര്‍ വിശേഷകാര്യത്തില്‍
വ്യാപൃതരായിരിക്കുമ്പോള്‍എറുമ്പോക�ൊതുക�ോ
കടിച്ചാല്‍ അറിയാറില്ല. എന്നാല്‍ തേള്
കടിച്ചെന്നിരിക്കട്ടെ, വിളിച്ചുകൂവാന്‍ തുടങ്ങും.
ഇതുപ�ോലെ സാധാരണ ദുഃഖങ്ങള്‍ യ�ോഗി
അറിഞ്ഞില്ലെന്നുവരും. കൈയ�ോ കാല�ോ മുറി
ച്ചാല്‍ വേദനിക്കാതിരിക്കുകയില്ല.
ച�ോദ്യം:ഇത്തരം അബദ്ധധാരണകളുടെ
കാരണം?
ച�ോദ്യം:ഇവയെല്ലാം അംഗീകരിക്കുന്നതില്‍
എന്താണു് തെറ്റ് ?
തദേതദ്ധാരണാധ്യാന സമാധിത്രയമേകത്ര
സംയമഃ!
ഏക വിഷയാണി ത്രീണി സാധനാനി സംയമ
ഉച്യതേ!!
മൂന്നു സാധനകളും ഏകവിഷയകമാകുന്നതാ
ണു് സയംമം. അതിനാല്‍ സൂത്രാര്‍ഥം വരേ
ണ്ടതു് ധാരണ, ധ്യാനം, സമാധി എന്നിവ കണ്ഠ
കൂപത്തില്‍ ചെയ്താല്‍ വിശപ്പും ദാഹവും കെടും
എന്നാണു്. പ്രാണങ്ങളെ കണ്ഠകൂപത്തില്‍ തട
ഞ്ഞാല്‍ എന്നു് ശങ്കര്‍ദേവു് അര്‍ഥം പറഞ്ഞതു്
പ്രകരണവിരുദ്ധമാകയാല്‍ കാല്പനികമാണു്.
10 സ്ത്രീകള്‍ക്കു് യ�ോഗിനികളാകാമ�ോ?
ബൃഹദാരണ്യക�ോപനിഷത്തില്‍ യാജ്ഞവ
ല്ക്യന്റെയും മൈത്രേയിയുടെയും സംവാദമു
ണ്ടു്. യാജ്ഞവല്ക്യന്‍ പറയുന്നു.
ബൃഹദാരണ്യക�ോപനിഷത്തില്‍ യാജ്ഞവലാ
ല്ക്യനും ഗാര്‍ഗിയുമായി നടക്കുന്ന സംവാദം
ഇങ്ങനെയാണു്. (അഥവാ വാചക്‌ന....
(3.8.1) പിന്നീടു് വാചക്നു
വിന്റെ മകള്‍ ഗാര്‍ഗി
പറഞ്ഞു: ബ്രാഹ്മണരായ ഐശ്വര്യവാന്മാരേ!
ഞാന്‍ ഇദ്ദേഹത്തോടു രണ്ടു ച�ോദ്യം ച�ോദിക്കു
കയും, അവ രണ്ടിന്റെയും ഉത്തരം (അദ്ദേഹം)
പറയുകയും ചെയ്താല്‍ നന്നായിരിക്കും. നിങ്ങളി
ലാരും തന്നെ ഒരിക്കലും ഈ ബ്രഹ്മവാദിയെ
(യാജ്ഞവല്ക്യനെ) നിശ്ചയമായും ജയിക്കുവാ
ന്‍ പ�ോകുന്നില്ല. ഗാര്‍ഗീ ! ച�ോദിക്കൂ എന്നായി
ബ്രാഹ്മണര്‍.
ഉത്തരം:സത്യര്‍ഥപ്രകാശത്തിന്റെ മൂന്നാം
സമുല്ലാസത്തില്‍ ഈ മിഥ്യാധാരണകളെ
ഖണ്ഢനം ചെയ്തു് യഥേമാം വാചം കല്യാണിം
എന്ന യജൂര്‍വേദീയ മന്ത്രത്തിന്റെ (26.2)
വ്യാഖ്യാനത്തിലൂടെ സ്ത്രീകളുള്‍പ്പെടെ എല്ലാ
വര്‍ക്കും വേദം പഠിക്കാന്‍ അധികാരമുണ്ടെന്നു്
സ്ഥാപിച്ചിട്ടുണ്ടു്. സ്ത്രീകള്‍ക്കു് വേദപഠനത്തിനു്
അര്‍ഹതയില്ലെന്നു പറയുന്നവരാണു് സ്ത്രീക
ള്‍ക്കു് യ�ോഗിനികളാകാന്‍ അര്‍ഹതയില്ലെന്നു
വാദിക്കുന്നതു്. ഓങ്കാരവും ഗായത്രിയും ജപി
ച്ചാല്‍ സ്ത്രീകള്‍ വിധവകളായിപ്പോകുമെന്നും
അതിനാല്‍ ഇവ സ്ത്രീകള്‍ ജപിക്കരുതെന്നുമു
ള്ള ഇവരുടെ വാദം പ്രമാണവിരുദ്ധമാകയാ
ല്‍ സ്വീകാര്യമല്ല. യ�ോഗം, സാംഖ്യം, ന്യായം,
വൈശേഷികം തുടങ്ങിയ ദര്‍ശനശാസ്ത്രങ്ങളി
ല്‍ മനുഷ്യവര്‍ഗത്തിനു് യ�ോഗാധികാരം വിധി
ച്ചിട്ടുണ്ടു്. അതിലെങ്ങുമേ സ്ത്രീ യ�ോഗിനിയാകരു
തെന്നോ ആകുകയില്ലെന്നോ പറഞ്ഞിട്ടില്ല.
'വിപര്യയ�ോ മിഥ്യാജ്ഞാനമതദ്രൂപപ്രതിഷ്ഠമ്.'
ജീവനില്‍ ബ്രഹ്മമെന്ന ജ്ഞാനം അവിദ്യയാ
ണു്. ഈ അവിദ്യ ഉള്ളിടത്തോളം, ആരും യ�ോ
ഗിയാവുകയില്ല. സ്ത്രീ നരകവാതിലാണെന്നും
ജീവികളെ ബന്ധിക്കുന്ന ചങ്ങലയാമെന്നും പറ
യുന്നതു അനുചിതമാണു്. സ്ത്രീമാഹാത്മ്യം മനു
വാഴ്ത്തുന്നതു ന�ോക്കൂ. (2.145)
വേദത്തിനും ഋഷികൃതഗ്രന്ഥങ്ങള്‍ക്കും
തീര്‍ത്തും വിപരീതമായ മാന്യതകള്‍ വെച്ചു പു
ലര്‍ത്തുന്ന ഇദ്ദേഹത്തിനെങ്ങനെ ഈശ്വരസാ
ക്ഷാത്കാരം നേടാന�ോ നേടിക്കൊടുക്കാന�ോ
കഴിയുമെന്നു് ബുദ്ധിമാന്മാരായ വായനക്കാര്‍
ആല�ോചിച്ചു ന�ോക്കണം. ഈശ്വരസാക്ഷാ
ത്കാരത്തെ സംബന്ധിച്ച യ�ോഗാനന്ദന്റെ
അഭിപ്രായങ്ങള്‍ തീര്‍ത്തും ഭ്രാന്താണെന്നു നമു
ക്കനുമാനിക്കാം.
2. സമാധിയും ആണിതറയ്ക്കലും
3. മഴ മാത്തന്‍
4. സ്‌നാനവും മുക്തിയും
12. ഹസ്തരേഖാപ്രവചനം
'ഞാന്‍ ധ്യാനത്തിലിരിക്കുകയായിരുന്നു. നീ
അസ്വസ്ഥനായിരിക്കുന്നെന്നു് കണ്ടു് ഞാന്‍
മടങ്ങി ' (പേജ് 231-232)
8. വിദേശത്തെത്തുന്ന ശബ്ദം
7. അഹിംസാപാലനത്താല്‍ യ�ോഗിയ�ോടു്
സര്‍വജീവികളും വൈരഭാവം വെടിയുന്നു.
ഈ യ�ോഗമാര്‍ഗങ്ങളെല്ലാം സത്യാമാണെ
ന്നത്രേ ഒരു യ�ോഗിജിജ്ഞാസുവിനു് കിട്ടുന്ന
ഉത്തരം. ഇവയെല്ലാം തന്നെ മുക്തിക്കു് വഴികാ
ട്ടുകയും ചെയ്യാം. ഒരു നിവബന്ധനയേ ഉള്ളൂ.
ഉപാസകന്‍ ഉപാസ്യനില്‍ പൂര്‍ണവിശ്വാസം
വേണം. കല്‍ക്കത്തയിലെ കാളീപൂജകന്‍ പൂ
ര്‍ണവിശ്വാസത്തോടെ ദൃഢമായി അതില്‍
ഉപാസന നടത്തണം. അങ്ങനെ ചെയ്താല്‍
കാളീമാതാവു് നിശ്ചയമായും മുക്തി തരും.
ഇതുപ�ോലെ വീട്ടില�ൊരു കരിങ്കല്‍ ചീളുവെച്ചു്
അതന്നഭിഷേകവും നിവേദ്യവും സ്തുതിപ്രാര്‍ഥ
ന�ോപാസനാദികളുമെല്ലാം ചെയ്താല്‍ നിശ്ചയ
മായും അതും അക്കരെ കടത്തും. ഇങ്ങനെ ഏതു
വഴി സ്വീകരിക്കുന്നുവ�ോ അതായിരിക്കും ഭവസാ
ഗത്തിന്നക്കരെയെത്തിക്കുന്ന ത�ോണി !
ഇങ്ങനെ, യ�ോഗാഭ്യാസികള്‍ക്കിടയില്‍
ഈശ്വരനു്, മുക്തി എന്നീ സാധ്യങ്ങളില്‍ പര
സ്പരവിര�ോധം നിലനില്ക്കുന്നു. എല്ലാ യ�ോഗ
മാര്‍ഗങ്ങളും സത്യമാണെന്നു് അംഗീകരിക്കു
ന്നവര്‍ക്കിടയില്‍, സാധ്യമായ ഈശ്വരനിലും
മുക്തിയിലും ഉള്ള പരസ്പരവിര�ോധം അവരുടെ
സാധനകളിലും കാണാം. ഇത�ൊരു വലിയ
ദ�ോഷമാണു്.
ഇസ്ലാംമതവിശ്വാസികള്‍ നിരപരാധരായ
ജീവികളെ ബലികഴിച്ചു് മാംസം ഭക്ഷിക്കുന്ന നൃ
ശംസകാര്യം മുക്തിസാധനയില്‍ ഉള്‍ക്കൊള്ളി
ക്കുന്നു.
യ�ോഗമാര്‍ഗങ്ങളെല്ലാം സത്യമാണെന്നു വാ
ദിക്കുന്നവര്‍ അവരുടെ പക്ഷസ്ഥാപനത്തിനു്
നല്കുന്ന ദൃഷ്ടാന്തം, യ�ോഗമാര്‍ഗമേതായാലും
അതിന്റെ പ്രയ�ോജനം ഒന്നുതന്നെ എന്നതാ
ണു്. മാര്‍ഗം പരസ്പരവിരുദ്ധമാണെന്നു് ത�ോ
ന്നുമെന്നേയുള്ളത്രേ. താങ്കളിരിക്കുന്നിടത്തു
നിന്നു് ഡല്‍ഹിയിലെ ചെങ്കോട്ടയിലെത്താന്‍
വിവിധ മാര്‍ഗങ്ങളുണ്ടായിരിക്കും. യാത്ര ചെയ്യു
ന്ന രണ്ടുപേര്‍ ഏതിലേ പ�ോയാലും ചെങ്കോട്ടയി
ലെത്തും. ലക്ഷ്യം അതാണെല്ലോ. ഇതുപ�ോലെ
യ�ോഗമാര്‍ഗങ്ങളെല്ലാം മ�ോക്ഷസിദ്ധിയെന്ന
ലക്ഷ്യത്തിലെത്തിക്കുന്നതാണു്.
ഉത്തരം:-ഒന്നാമത്തേതു് ആയിരക്കണക്കിനു്
ആളുകള്‍ ശരീരവും മനസ്സും ധനവും മുക്തിയ്ക്കു
വേണ്ടി ചെലവഴിച്ചിട്ടും ദുഃഖമേ അവര്‍ക്കു കിട്ടുന്നു
ള്ളു. ശരിയല്ലാത്ത മാര്‍ഗം ശരിയെന്നു ധരിക്കു
ന്നതു ക�ൊണ്ടാണിതു്.
രണ്ടാമത്തേത്-പരസ്പരവിരുദ്ധ മതങ്ങള്‍
കണ്ടു് മടുക്കുന്ന അനേകര്‍ യ�ോഗാഭ്യാസം,
ഈശ്വരനു്, പുനര്‍ജ്ജന്മം തുടങ്ങിയവ വിട്ടു് നാ
സ്തികരായിപ്പോകുന്നു.
ച�ോദ്യം:-യ�ോഗദര്‍ശനകാരന്റെ യ�ോഗസ്വരൂ
പം പറച്ചില്‍ സത്യമാമെന്നു് എങ്ങനെ അറിയും?
പ്രചാരത്തിലിരിക്കുന്ന യ�ോഗമാര്‍ഗങ്ങളെല്ലാം
സത്യമാണെന്നും, അവയ�ോര�ോന്നും മ�ോക്ഷപ
പ്രദമാണെന്നുമുള്ള ഭ്രാന്തധാരണയെ ഈ ലേ
ഖനത്തില്‍ ഖണ്ഢനം ചെയ്തു. യ�ോഗത്തിന്റെ
വികാസത്തിനു ചേര്‍ന്ന ചില ഉപായങ്ങള്‍ പറ
യുകയും ചെയ്തു. ബുദ്ധിമാന്മാര്‍ക്കു് ഇതില്‍നി
ന്നു് സ്വയം നേട്ടമുണ്ടാക്കുകയും അന്യര്‍ക്കു് നേട്ടമു
ണ്ടാക്കിക്കൊടുക്കുകയും ചെയ്യാന്‍ കഴിയും.
യ�ോഗദര്‍ശനത്തിനും വ്യാസഭാഷ്യത്തിനും
എതിരായ, വാചസ്പതിയുടെ സിദ്ധാന്തങ്ങളെ
പ്പറ്റി ചിന്തിയ്ക്കാം. വാചസ്പതിയുടെയും മറ്റും ഈ
അഭിപ്രായങ്ങളുടെ സത്യാസത്യതയിലേക്കു്
കടക്കാം.
അസമ്പ്രജ്ഞാതസമാധി പ്രാപിക്കുന്നതിനു
മുന്‍പ് സമ്പ്രജ്ഞാത സമാധിയില്‍ നിപുണനാ
കേണ്ടതു് അനിവാര്യാമാണു്. സമ്പ്രജ്ഞാത
സമാധിയില്‍ യ�ോഗ്യത നേടാതെ ഒരിക്കലും
അസമ്പ്രജ്ഞാത സമാധി കൈവരുകയില്ല.
അസമ്പ്രജ്ഞാതസമാധിയുടെ പരിപ
ക്വാവസ്ഥ പ്രാപ്തമായതിനു ശേഷം ആത്മ
-പരമാത്മജ്ഞാനം കൈവരുന്നു. ഈ
വാസ്തവിക ജ്ഞാനം ലഭിച്ചിട്ടേ പരവൈരാഗ്യ
ത്താല്‍ അസമ്പ്രജ്ഞാതസമാധി ലഭിക്കുകയു
ള്ളു. ഇതുപ�ോലെ ഭവപ്രത്യയവും ഉപായപ്രത്യയ
വും ആയ സമ്പ്രജ്ഞാതസമാധിയുടെ ഉപായം
ഈശ്വരന്‍ ജീവാത്മാവു് പ്രകൃതി എന്നിവയുടെ
വാസ്തവികജ്ഞാനവും പരവൈരാഗ്യവുമാണു്.
ഭവപ്രത്യയ അസമ്പ്രജ്ഞാതസമാധിയുടെ
ഉപായം അവിദ്യയാണെന്നു് വാചസ്പതി പറ
യുന്നു. ഇതു് ഋഷിമാരുടെ അഭിപ്രായത്തിനു
വിരുദ്ധമാകയാല്‍ തീര്‍ത്തും ത്യാജ്യമാണു്.
വാചസ്പതിയുടെ അഭിപ്രായം വേദവിരുദ്ധവും
കൂടിയാണു്.
മ�ോക്ഷപ്രാപ്തിയുമില്ല ജനനമരണചക്രങ്ങളില്‍
പെടുന്നുമില്ല. ദീര്‍ഘകാലം മുക്തിപ�ോലെ അനു
ഭവിച്ചു കഴിഞ്ഞു് വീണ്ടും ജന്മമരണങ്ങളില്‍
വരികയെന്ന മൂന്നാമത�ൊരു അവസ്ഥ ഇല്ല.
ഇങ്ങനെയുണ്ടെന്നു് വാചസ്പതി സങ്കല്പിച്ചു് പറ
യുന്നതാണു്. വായുപുരാണത്തില്‍ നിന്നു് ഉദ്ധ
രിക്കുന്നതുക�ൊണ്ടു് അതാണു് വാചസ്പതയുടെ
പ്രമാണമെന്നു ത�ോന്നുന്നു.
ഭവപ്രത്യയവും പ്രകൃതിലയവും
ച�ോദ്യം:-'കൈവല്യംപ�ോലെ' അനുഭവിക്കുന്നു
എന്നതിനു് എന്താണര്‍ഥം?
ഉത്തരം:-സമാധിയിലിരിക്കുവ�ോളം 'മുക്തിപ�ോ
ലെ' യുള്ള അനുഭവമാണു്. ഈ അനുഭവം
സ്ഥൂലശരീരം ഉള്ളപ്പോഴല്ലാതെ ഇല്ലാത്തപ്പോ
ള്‍ ഇല്ല. സമാധിസ്ഥിതിയില്‍ യ�ോഗി ദുഃഖരഹി
തനായി സുഖം അനുഭവിക്കുന്നു. അതിനാലത്രേ
'കൈവല്യം പ�ോലെ' എന്നു പറയുന്നതു്.
2. വജ്രോളീ മുദ്ര
ഉപദേശം 3.83,84,85,86 എന്നിവയുടെ ടിപ്പണി
ഇപ്രകാരമാണു്. 'വജ്രോളീമുദ്ര അറിയുന്ന
യ�ോഗി യ�ോഗശാസ്ത്രനിയമങ്ങള�ൊന്നും പാലി
ക്കാതെ സ്വേച്ഛാപൂര്‍വം പെരുമാറിയാല്‍ സി
ദ്ധിഭാജനമായിത്തീരും. വജ്രോളീ സാധനയ്ക്കു്
അത്യാവശ്യകമായ ദുര്‍ലഭവസ്തുക്കള്‍ ഞാന്‍
പറഞ്ഞുതരാം. ഇവയില�ൊന്നു് പാലാണു്.
മറ്റേതു്വശഗയായസ്ത്രീയും.പുരുഷന�ോസ്ത്രീയ�ോ
ആകട്ടെ, ബിന്ദുപാതത്തെ തടയാനും സങ്കോ
ചിപ്പിക്കാനും പതുക്കെ പതുക്കെ അഭ്യസിച്ചാല്‍
വജ്രോളീമുദ്ര സിദ്ധിയ്ക്കും. സ്ഫടിക നിര്‍മിതമായ
കുഴല്‍കൊണ്ടു് പതുക്കെ ഉപസ്ഥേന്ദ്രിയ ഛിദ്ര
ത്തില്‍ വായുസഞ്ചാരത്തിനു് പ്രയത്നപൂര്‍വ
കം അഗ്നിയെ ജ്വലിപ്പിക്കാന്‍ ചെയ്യും പ�ോലെ
ഊതണം.'
3. വേദശാസ്ത്ര നിന്ദ
(ഉപദേശം 4. ശ്ലോകം 35-36) 'ടിപ്പണി-വേദ
ശാസ്ത്രപുരാണങ്ങളിലെല്ലാം സാമാന്യഗണി
കകളാണു്. ശാംഭവീമുദ്ര മാത്രമാണു് കുലവ
ധുവിനുസമം ഗ�ോപനീയ.' ഈ ശ്ലോകത്തില്‍
വേദശാസ്ത്രപുരാണങ്ങളെ വേശ്യകള�ോടു്
ഉപമിച്ചിരിക്കുന്നു. യ�ോഗദര്‍ശനകാരന്‍ പഞ്ച
നിയമങ്ങളിലാണു് സ്വാധ്യായമാണെന്നു് എഴു
തിയിട്ടുണ്ടു്. സ്വാധ്യായത്തിനു് വ്യാസമഹര്‍ഷി
ഇങ്ങനെ വ്യാഖ്യാനം നല്‍കുന്നു. സ്വാധ്യാ
യഃ പ്രണവാദി പവിത്രാണാംജപ�ോ മ�ോക്ഷ
ശാസ്ത്രാധ്യയനംവാ. (യ�ോഗദര്‍ശനം2.1നു്
വ്യാസഭാഷ്യം) വേദവും വേദാനുകൂലമായതും
മ�ോക്ഷസ്വരൂപം വര്‍ണിക്കുന്നതുമായ ആര്‍ഷ
ഗ്രന്ഥങ്ങളും അധ്യയനം ചെയ്യുന്നതും പ്രണവ
-ഓങ്കാര-ജപവുമാണു് സ്വാധ്യായമെന്നു പറയു
ന്നതു്. ഈ യ�ോഗസൂത്രത്തിനു് ഋഷി ദയാനന്ദന്‍
വേദപര്യടനത്തില്‍ വ്യാഖ്യാനം എഴുതിയിട്ടുണ്ടു്.
വേദാദിസത്യശാസ്ത്രാധ്യയനവും അധ്യാപനവും
അര്‍ഥഭാവനയ�ോടെ പ്രണവജപവും സ്വാധ്യാ
യമാണു്. നാസ്തിക�ോ വേദനിന്ദകഃ-വേദനിന്ദ
ചെയ്യുന്നവന്‍ നാസ്തികനാണെന്നു് മനു പറയുന്നു
ണ്ടു്. ഇങ്ങനെ ലക്ഷക്കണക്കിനു വര്‍ഷങ്ങളായി
വിദ്വാന്മാരായ യ�ോഗികള്‍ വേദവും വേദാനുകൂ
ലഗ്രന്ഥങ്ങളും പഠിക്കുകയും പഠിപ്പിക്കുകയും ചെ
യ്തുപ�ോന്നു. വേദമാര്‍ഗത്തില്‍ സഞ്ചരിച്ചാലേ
ലൗകിക�ോന്നതിയും യ�ോഗസിദ്ധിയും ലഭിക്കൂ
എന്നും അവര്‍ പഠിപ്പിച്ചു. ഹഠയ�ോഗപ്രദീപിക
ക്കാരന്‍ വേദശാസ്ത്രങ്ങളെ വേശ്യയ�ോടുപമിക്കു
കയാണു്. ഇങ്ങനെഴുതാന്‍ ഒട്ടും ലജ്ജ ത�ോന്നി
യില്ലല്ലോ!
4 വേദശാസ്ത്രപുരാണാനി സാമാന്യഗണികാ
ഇവ
ഏകൈവശാംഭവീമുദ്രാ ഗുപ്താകുലവധൂരിവ (35)
അന്തര്‌ലക്ഷ്യം ബഹിര്ദൃഷ്ടിര് നിമേഷ�ോ ന്മേഷ
വര്ജിതാ
ഏഷാ സാ ശാംഭവീ മുദ്രാ വേദശാസ്തേ്രഷു
ഗ�ോപിതാ (36)
5 കേചിദാഗമജാലേന കേചിന്നിഗമ സക്കൃലൈഃ
കേചിത്തര്‍ക്കേണ മുഹ്യന്തി നൈവ ജാനന്തി
താരകമ് (40)
4. കുണ്ഢലിനിയും സിദ്ധിയും
ഉപദേശം 3 ശ്ലോകം ഒന്നു് 6ല്‍ എഴുതുന്നു
-'പര്‍വതങ്ങളും വനങ്ങളുമുള്ള ഈ ഭൂമിയെ
സര്‍പ്പനായകന്‍ ധാരണം ചെയ്യുന്നതുപ�ോലെ
സമ്പൂര്‍ണയ�ോഗതന്ത്രത്തെയും കുണ്ഢലിനി
ധാരണം ചെയ്യുന്നു.' കുണ്ഢലിനിയാണു് സര്‍വ
യ�ോഗങ്ങളുടെയും ആധാരമെന്നു പറയുന്നതു്
വെറും മിഥ്യാസങ്കല്പമാണു്. ഇതിനു് പ്രമാണമ�ൊ
ന്നും ഇല്ല.
12 തസ്മാത്സഞ്ചാലയേന്നിത്യം സുഖസുപ്താമ
രുന്ധതിമ്. തസ്യാഃ സഞ്ചാലനേനൈവ യഗീ
ര�ോഗൈ പ്രമുച്യതേ. യേന സഞ്ചാലിതാ
ശക്തിഃ സഃ യ�ോഗീ സിദ്ധിഭാജനമ്. കിമത്ര
ബഹുന�ോക്തേന കാലം ജയതി ലീലയാ.
ഇവിടെ അരുന്ധതി കുണ്ഢലിനിയുടെ
പേരാണു്. ഈ ശ്ലോകത്തില്‍ കുണ്ഢലിനിയാ
ല്‍ ഉണ്ടാകുന്ന ഫലങ്ങള്‍ പറയുന്നു. വാസ്തവ
ത്തില്‍ ഇതില�ൊരു വാസ്തവവും ഇല്ല. ഇക്കാ
ലത്തു് അനേകര്‍ കുണ്ഢലിനി ചലിപ്പിക്കലില്‍
ഏര്‍പ്പെട്ടിട്ടുണ്ടു്. അവര്‍ക്കു് സമാധി കിട്ടുന്നെന്ന
ഡംഭും ഉണ്ടു്. ഈ കുണ്ഢലിനി ചലിപ്പിക്കലുകാ
ര്‍ പറയുന്നതു് അതു് ഉണരുമ്പോള്‍ ശരീരത്തി
ല്‍ ആകെ സംഭ്രമം ഉണ്ടാകുമെന്നാണു്. ആള്
അങ്ങോട്ടുമിങ്ങോട്ടും ഓട്ടം പിടിയ്ക്കുമത്രേ. ഇക്കൂട്ട
രുടെ ശിഷ്യന്മാര്‍ തങ്ങള്‍ യ�ോഗശിക്ഷണത്തി
നു് അര്‍ഹരാണെന്നു കാണിക്കുവാന്‍ തുള്ളലും
വിറയലും അഭിനയിക്കും. ഇങ്ങനെ ചെയ്യാത്ത
വരെ അയ�ോഗ്യരെന്നു കരുതി തള്ളിക്കളയും.
സ്വന്തം അയ�ോഗ്യത വെളിവാകാതിരിക്കാന്‍
തുള്ളിച്ചാടുന്നവരും കുറവല്ല. അങ്ങനെ കുണ്ഢ
ലിനി ഉണര്‍ന്നവരെ സിദ്ധയ�ോഗികളെന്നു
പുകഴ്ത്തും. ഇങ്ങനെ അനേകം ആളുകള്‍
ഈ കുണ്ഢലിനീ ജാലത്തില്‍പെട്ടു് ജീവിതം
തകരാറിലാക്കിയിട്ടുണ്ടു്. ഈ കുണ്ഢലിനിക്കാര്‍
തമ്മിലും വിര�ോധം നിലവിലുണ്ടു്. സ്വാമി വിദ്യാ
നന്ദ വിദേഹ് എന്നൊരാള്‍ എഴുതിയ പുസ്തക
ത്തിന്റെ പേരാണു് പരമയ�ോഗം. സ്ത്രീകള്‍ക്കു്
കുണ്ഢലിനി ഇല്ലെന്നു് ഇതില്‍ എഴുതിയിട്ടുണ്ടു്.
അവര്‍ക്കു് പരമയ�ോഗിനികളാവാന്‍ കഴിവില്ല
ത്രേ. വിദ്യോത്തമാ സന്ന്യാസിനി ഇതിനു നേരേ
വിപരീതമായി എഴുതുന്നതു്, എന്റെ കുണ്ഢലിനീ
ശക്തി ഉണര്‍ന്നു എന്നാണു്. ഇവ പരസ്പര വി
രുദ്ധമായതുക�ൊണ്ടു് സത്യമാകാന്‍ വഴിയില്ല.
വാസ്തവത്തില്‍ ഈ രണ്ടു പ്രസ്താവങ്ങളും അസ
ത്യമാണു്.
13 സ്നു
ഹീപത്രനിഭം ശാസ്ത്രം സുതീഷ്ണം സ്‌നി
ഗ്ദ്ധനിര്മലമ് സമാദായ സതസ്തേന ര�ോമമാ
ത്രം സമുച്ഛിനേതു്. തതഃ സൈന്ധവപഥ്യാഭ്യാം
ചൂര്ണിതാഭ്യാം പ്രഘര്ഷയേതു് പുനഃ സപ്തദിനേ
പ്രാപേ്ത ര�ോമമാത്രം സമുച്ഛിനേതു് ഏവംക്ര
മേണ ഷണ്മാസം നിത്യംയുക്തഃ സമാചരേതു്.
ഷണ്മാസാദ്രസനാമൂലശിലാബന്ധഃ പ്രണശ്യ
തി. യ�ോഗസിദ്ധിയ്ക്കു് സിരാച്ഛേദം ചെയ്യാന്‍ പാ
തഞ്ജല യ�ോഗത്തില�ോ മറ്റു യ�ോഗജ്ഞര�ോ
എങ്ങും പറഞ്ഞിട്ടില്ല. അതിനാല്‍ ഈ വിധി സം
ഭ്രമജനകമാണു്. യ�ോഗസിദ്ധിയുമായി ഇതിനു്
ഒരു ബന്ധവും ഇല്ല. ജിഹ്വാമൂലനാഡി മുറിച്ചാ
ല്‍ യ�ോഗസിദ്ധിയുണ്ടാകില്ലെന്നതു പ�ോകട്ടെ.
വളരെ അനര്‍ഥങ്ങള്‍ ഉണ്ടാവുകയാവും ഫലം.
അതിനാല്‍ ബുദ്ധിമാന്മാര്‍ ഇത്തരം അനര്‍ഥ
ങ്ങള്‍ ഉണ്ടാകുന്നവയില്‍ നിന്നു മാറി നില്ക്കുക
യും അന്യരെ മാറ്റി നിര്‍ത്തുകയും വേണം.
8. പ്രാണായാമം
ഉപദേശം 2.11.17-ല്‍ പറയുന്നു-'രാവിലെയും
ഉച്ചയ്ക്കും വൈകിട്ടും അര്‍ധരാത്രിക്കും എണ്‍പ
തുവീതം കുംഭകം ചെയ്തു് സാവധാനം പരി
ശീലിക്കണം.' 16 ഉപദേശം ഹി മുദ്രാണാം യ�ോ
ദത്തേ സാമ്പ്രദായികമ് സ ഏവ ശ്രീഗുരുഃ
സ്വാമീ സാക്ഷാദീശ്വര ഏവ സഃ. 17 പ്രാതര്മധ്യ
ന്ദിനേ സായമര്ധരാത്രേച കംഭകാന്‍ ശനൈ
രശീതി പര്യന്തം ചതുര്‌വാരം സമഭ്യസേതു്.
(2.11) ഈ പ്രാണായാമവിധി അനുചിതമാണു്.
രാവിലെയും ഉച്ചയ്ക്കും സന്ധ്യയ്ക്കും പാതിരായ്ക്കും പ്രാ
ണായാമം ചെയ്യുന്നയാളിന്റെ ജീവിതം സുരക്ഷി
തമാവുകയില്ല. ശരീരവും മനസ്സും ആത്മാവും
സുരക്ഷിതമായി വയ്ക്കണമെങ്കില്‍ ആഹാരപാ
നീയങ്ങളും ഉറക്കവും വേണം. അതിനുസമയം
കണ്ടെത്തണം. സ്വന്തം ജീവിതരക്ഷയ�ോ
ട�ൊപ്പം മറ്റു ചിലര്‍ക്കും ചില സംരക്ഷണമെ
ല്ലാം നല്കണം. സ്വയം നിലനില്ക്കുണമെങ്കില്‍
അന്യരുടെ തുണ കൂടി വേണമല്ലോ. അപ്പോള്‍
അന്യര്‍ക്കും താന്‍ തുണയാകണം. രാപകല്‍
പ്രാണായാമം ചെയ്തിരുന്നാല്‍ സ്വന്തം ഉന്നതിയു
ണ്ടാവുകയില്ല. അന്യര്‍ക്കു് തുണ നല്കാനും ആവു
കയില്ല. ഈ അതിപ്രാണായാമം ക�ൊണ്ടു് ദു
ര്‍ബലനും ര�ോഗിയുമായി വേഗം ചത്തുപ�ോകും.
പ്രാണായാമത്തിന�ൊപ്പം യമനിയമപാലനവും
ഋഷിമാര്‍ വിധിച്ചിട്ടുണ്ടു്. വെറുതേ ഉലയൂതുംപ�ോ
ലെ ശ്വാസം വിട്ടതുക�ൊണ്ടു് ആരും യ�ോഗിയാ
വുകയില്ല. യ�ോഗിയാകുന്നതിന്റെ ആധാരം,
ഈശ്വര-ജീവ-പ്രകൃതി-വികൃതികളുടെ വാ
സ്തവിക ജ്ഞാനവും ശുദ്ധകര്‍മവും ശുദ്ധോപ
സാനയുമാണു്. എണ്‍പതുവീതം നാലുന്നേരം
മുന്നൂറ്റിരുപതു പ്രാണായാമം വരും. ഇത്രയധി
കം പ്രാണായാമം രൂക്ഷതയെ വര്‍ധിപ്പിക്കും.
ചിലപ്പോള്‍ മൂര്‍ച്ഛവരും. പലതരം ര�ോഗങ്ങളു
ണ്ടാകും. വിധിവിരുദ്ധ പ്രാണായാമം ബുദ്ധിഭ്ര
മം ഉണ്ടാക്കും. ഹര്യാണയിലെ മഹേന്ദ്രഗാഢ
യില്‍ ഞാന�ൊരു യുവാവിനെ കണ്ടു. അധിക
പ്രാണായാമം ചെയ്തതിനാല്‍ ബുദ്ധിയുറയ്ക്കുന്നില്ല
എന്നയാള്‍ എന്നോടു പറഞ്ഞു. ഋഷിദയാന
ന്ദന്‍ സംസ്കാരവിധിയിലെ ഗൃഹാശ്രമപ്രകര
ണത്തില്‍ 'കുറഞ്ഞതു് മൂന്നും കൂടിയതു് ഇരുപ
ത്തൊന്നും വീതം പ്രാണായാമം രാവിലെയും
വൈകിട്ടും ചെയ്താല്‍ മതി ' എന്നു പറയുന്നു.
വളരെ ബലവാനാണെങ്കില്‍ ഇതിന്റെ ഇരട്ടി
ചെയ്യട്ടെ. അപ്പോഴും എണ്‍പത്തിനാലു പ്രാണാ
യാമമാകും. ഹഠയ�ോഗപ്രദീപികയില്‍ പറയും
പ�ോലെ 320 പ്രാണായാമം ചെയ്യുന്നതു് അത്യ
ന്തം ഹാനികാരകമാണു്.
ച�ോദ്യം-ഇത്രയേറെ ഹാനികാരകമാണു് ഹഠ
യ�ോഗപ്രദീപികയെങ്കില്‍ ആയിരക്കണക്കിനു്
ആളുകള്‍ ഇതിനെ അംഗീകരിക്കുന്നതെന്ത്?
ഉത്തരം-ഇതു് സമ്മാന്യമാകുന്നതിനു് കാരണ
ങ്ങള്‍ പലതാണു്. ഏതാനും ചിലതു് പറയാം.
1. വേദ-ദര്‍ശന-യ�ോഗവിദ്യാജ്ഞാനികള്‍ കുറ
യുകയും സ്വാര്‍ഥികളുടെയും യ�ോഗത്തില്‍ അന
ഭിജ്ഞരുടെയും എണ്ണം കൂടുകയും ചെയ്തപ്പോള്‍
ഇത്തരം ഗ്രന്ഥങ്ങളുടെ പ്രചാരം വര്‍ധിച്ചു.
2. വേദവും യ�ോഗവിദ്യയും അറിയാത്ത പദല�ോ
ലുപരായ രാജാക്കന്മാര്‍ ഈ കള്ളയ�ോഗിക
ളെ ബഹുമാനിച്ചു സല്ക്കരിച്ചു.
3. ഈ ഹഠയ�ോഗമാര്‍ഗക്കാര്‍ക്കു് ആഹാരം,
പാനീയം, ബ്രഹ്മചര്യം എന്നിവയില�ൊന്നും പ്ര
തിബന്ധമില്ല. വിഷയലമ്പടര്‍ക്കു് വിലസാന്‍
പറ്റിയ വഴിയാണിതു്.
4. കള്ളനും ദുഷ്ടനും ചതിയനും മദ്യപാനിയും
ദുരാചാരിയുമായാലും അല്പകാലത്തിനുള്ളില്‍
ഗുരുപദവി കിട്ടുകയും ധാരാളം ബഹുമാനസല്ക്കാ
രാദികള്‍ക്കു് പാത്രമാവുകയും ചെയ്യാം.
5. ഈ കള്ളയ�ോഗം പ്രചരിപ്പിക്കുന്നവര്‍ക്കു്
ധാരാളം പണം കിട്ടും. ധനസമ്പാദനത്തിനു
പറ്റിയ വ്യാപാരമാണിതു്.
6. പഠിക്കുകയ�ോ സംയമം ശീലിക്കുകയ�ോ ചെയ്യാ
തെ ഏതു് പാപകര്‍മം ചെയ്താലും മ�ോക്ഷം കിട്ടു
മെങ്കില്‍ ആളുകള്‍ അതില്‍ ആകൃഷ്ടരായിപ്പോ
കും. യ�ോഗജിജ്ഞാസുക്കള്‍ ഈ ഗ്രന്ഥത്തെ
സ്വീകരിക്കുന്നതിനു് ഇങ്ങനെ പല കാരണങ്ങ
ളും ഉണ്ടു്.
ഉത്തരാര്‍ധവും
യ�ോഗമീമാംസയും സമാപ്തം.